<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1478387575654000913</id><updated>2025-12-03T18:42:33.766+05:30</updated><category term="രാഷ്ട്രീയം"/><category term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category term="E M S Namboodiripad"/><category term="പ്രതികരണം"/><category term="ഇ എം എസ്"/><category term="നര്‍മ്മം"/><category term="Calicut University"/><category term="politics"/><category term="കെ സി ജോര്‍ജ്"/><category term="പുസ്തകനിരൂപണം"/><category term="P K Pokker"/><category term="academic fraud"/><category term="മലയാളം ബ്രിട്ടാനിക്ക"/><category term="വിമര്‍ശനം"/><category term="C P Aboobacker"/><category term="E M S"/><category term="banana"/><category term="ഇ എം ശങ്കര നമ്പൂതിരിപ്പാട്"/><category term="കമ്യൂണിസ്റ്റ് പാര്‍ട്ടി"/><category term="ഡി സി ബുക്സ്"/><category term="ദേശാഭിമാനി"/><category term="നേന്ത്രക്കായ"/><category term="പുസ്തകപരിചയം"/><category term="മാതൃഭൂമി"/><category term="സി പി ഐ (എം)"/><category term="A K Gopalan"/><category term="C. P. Aboobacker"/><category term="C.S. Venkiteswaran"/><category term="CUSAT"/><category term="D Y F I"/><category term="Dr Sindhu Joy"/><category term="Dr. B. Ekbal"/><category term="E K Nayanar"/><category term="EMS"/><category term="Free Software Movemement"/><category term="Free Software Movemement- Keralal"/><category term="Glossary"/><category term="Guptan Nair"/><category term="IT Mission Kerala"/><category term="Intellectual Dishonesty"/><category term="K R Gowri"/><category term="Kerala"/><category term="Kerala Bhasha Institute"/><category term="Kumaran Asan"/><category term="Libel"/><category term="Louis Malle"/><category term="M A Baby"/><category term="Malayalam"/><category term="Marxist thinker"/><category term="Mathrubhumi"/><category term="Mundassery"/><category term="Phatom India"/><category term="Plagiarism"/><category term="Publishing"/><category term="Punnapra Vayalar"/><category term="SFI"/><category term="cyber crime"/><category term="dowry"/><category term="hobson-jobson"/><category term="plantain"/><category term="theory"/><category term="അച്ചടിപ്പിശാച്"/><category term="ആക്ഷേപഹാസ്യം"/><category term="ആഭാസന്‍"/><category term="ആശാന്‍ സ്മാരക പ്രഭാഷണം"/><category term="ആഷാമേനോന്‍"/><category term="ഇ എം എസ് ഭക്തര്‍"/><category term="ഇ കെ നായനാര്‍"/><category term="ഇ. എം. എസ്."/><category term="ഇംഗ്ലീഷ് കോളം"/><category term="ഈസോപ്പ് കഥ"/><category term="ഉള്‍ക്കാഴ്ച"/><category term="എം എന്‍ ഗോവിന്ദന്‍നായര്‍"/><category term="ഏ ഡി"/><category term="ഏ. ശ്രീധരമേനോന്‍"/><category term="ഏത്തക്കായ്"/><category term="ഒളിവിലെ സ്മൃതികള്‍"/><category term="കാഫ്ക"/><category term="കാലിക്കറ്റ് യൂനിവേഴ്സിറ്റി"/><category term="കുടുംബാസൂത്രണം"/><category term="കുമാരനാശാൻ"/><category term="കൃഷ്ണന്‍കുട്ടി"/><category term="കേരളചരിത്രം"/><category term="കൌപീനപഞ്ചകം"/><category term="ക്രിസ്തു വര്‍ഷം"/><category term="ക്രിസ്തുവിനു പിമ്പ്"/><category term="ക്രിസ്തുവിന് മുമ്പ്"/><category term="ക്ലാസിക്കല്‍ ഭാഷ"/><category term="ഗോര്‍ക്കി"/><category term="ചെറ്റ"/><category term="ജി പി രാമചന്ദ്രന്‍"/><category term="ടി ഡി രാമകൃഷ്ണന്‍"/><category term="ഡി വൈ എഫ് ഐ"/><category term="ദ്വിതീയാക്ഷരപ്രാസം"/><category term="നക്സലൈറ്റ് പ്രസ്ഥാനം"/><category term="നായനാര്‍"/><category term="നിയമം"/><category term="നേന്ത്രഷ്കായ"/><category term="പലവക"/><category term="പി ഗോവിന്ദപ്പിള്ള"/><category term="പിണ്ണാക്ക്"/><category term="പു ക സ"/><category term="പുന്നപ്ര വയലാര്‍"/><category term="പുസ്തക നിരൂപണം"/><category term="ഫലിതം"/><category term="ഫ്രാന്‍സിസ് ഇട്ടിക്കോര"/><category term="ബല്‍സാക്"/><category term="ബി ഇക്ബാല്‍"/><category term="ബി സി"/><category term="മണ്ടന്മാര്‍"/><category term="മണ്ടന്മാര്‍. ഡി വിനയചന്ദ്രന്‍"/><category term="മണ്ടന്‍"/><category term="മരമണ്ടന്മാര്‍"/><category term="മലയാളം"/><category term="മലയാളം വിക്കിപീഡിയ Malayalam Wikipedia"/><category term="മാതൃഭൂമി തൊഴില്‍വാര്‍ത്ത വിവരാവകാശ നിയമം"/><category term="മാധ്യമപഠന ഗ്ലോസറി"/><category term="മാധ്യമവിമര്‍ശനം"/><category term="മാര്‍ക്സിസം"/><category term="മാര്‍ക്സിസ്റ്റ് ചിന്തകന്‍"/><category term="മാര്‍ക്സിസ്റ്റ് സംവാദം"/><category term="മാര്‍ക്സ്"/><category term="മാല്‍ത്തസ്"/><category term="മാല്‍ത്തൂസ്"/><category term="മുണ്ടശ്ശേരി"/><category term="ലെനിന്‍"/><category term="ലേഖനം"/><category term="വനിതാദിനം"/><category term="വിപ്ലവകവി"/><category term="സര്‍വ്വവിജ്ഞാനകോശം"/><category term="സി ആര്‍ നീലകണ്ഠന്‍"/><category term="സി പി ഐ എം"/><category term="സെബെര്‍ക്രൈം"/><category term="സ്വത്വരാഷ്ട്രീയം"/><title type='text'>Calicocentric</title><subtitle type='html'>Kerala politics</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://calicocentric.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default?redirect=false'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default?start-index=26&amp;max-results=25&amp;redirect=false'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>97</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1478387575654000913.post-5011518174175985696</id><published>2011-09-24T16:31:00.003+05:30</published><updated>2011-09-26T08:39:16.867+05:30</updated><category scheme="http://www.blogger.com/atom/ns#" term="academic fraud"/><category scheme="http://www.blogger.com/atom/ns#" term="P K Pokker"/><category scheme="http://www.blogger.com/atom/ns#" term="പു ക സ"/><title type='text'>പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;span style=&quot;font-size: small;&quot;&gt;പി കെ പോക്കര്‍&amp;nbsp; ഡയറക്റ്ററായിരിക്കെ അദ്ദേഹത്തിന്റെ academic supervision ഓടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കുറെ ത്രിഭാഷാ ഗ്ലോസറി പ്രസിദ്ധീകരിച്ചു. അതില്‍ രാഷ്ട്രതന്ത്രം, മാധ്യമപഠനം എന്നീ ഗ്ലോസറികളെപ്പറ്റി നേരത്തെ പറഞ്ഞിരുന്നു. &lt;/span&gt;&lt;br /&gt;
&lt;a href=&quot;http://calicocentric.blogspot.com/2011/09/blog-post.html&quot;&gt;ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി&lt;/a&gt;&lt;br /&gt;
&lt;a href=&quot;http://calicocentric.blogspot.com/2011/09/blog-post_17.html&quot;&gt;പോക്കേഴ്സ് &amp;amp; അവുക്കേഴ്സ് കരുതല്‍ മുന്തിരി അഥവാ മാധ്യമപഠന ത്രിഭാഷാ പദകോശം&lt;/a&gt;&lt;br /&gt;
&lt;br /&gt;
വലിയൊരു തട്ടിപ്പായിരുന്നു ഈ പരിപാടി. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ Commission for Scientific and Technical Terminology നല്കിയ വലിയ തുകയാണ് തട്ടിപ്പു നടത്തി കുറെപ്പേര്‍ കീശയിലാക്കിയത്.ഇവിടെ &quot;തത്വചിന്ത&quot; ഗ്ലോസറിയെപ്പറ്റിയാണ് പറയുന്നത്.&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtz6YjR36rXRXTlW9YHLSVH4TpppJ0y78lIbpht-R9Nx-4M5n2JZt3FLyTiJ6I6o_D8niksJIVSr99BjPcYzqZ9tvWbZRRZH_3MT4bnWl2LiGVOIJF2hnjI610pdVIBsMBpRVWTmQ3yhYZ/s1600/pokosophy+cover.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtz6YjR36rXRXTlW9YHLSVH4TpppJ0y78lIbpht-R9Nx-4M5n2JZt3FLyTiJ6I6o_D8niksJIVSr99BjPcYzqZ9tvWbZRRZH_3MT4bnWl2LiGVOIJF2hnjI610pdVIBsMBpRVWTmQ3yhYZ/s200/pokosophy+cover.png&quot; width=&quot;136&quot; /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
ഫിലോസഫി ഗ്ലോസറിയുടെ മോണിറ്റര്‍ പ്രൊഫസര്‍ പി വി ഉണ്ണികൃഷ്ണനാണെന്നാണ് കാണുന്നത്. ഈ ഗ്ലോസറിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തയാളോട് സംസാരിച്ചപ്പോള്‍ ഈ മോണിറ്റര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും വിഷയ വിദഗ്ധര്‍ തയ്യാറാക്കിയ ചരക്ക് പി കെ പോക്കര്‍ (തത്ത്വചിന്ത ടിയാന്റെ വിഷയമാണല്ലോ) നേരിട്ടു പരിശോധിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു എന്നുമാണ് അറിഞ്ഞത്. തല്‍ക്കാലം സസ്പെന്‍ഷനിലാണെങ്കിലും പി കെ പോക്കര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഫിലോസഫി പ്രൊഫസറാണ്. പ്രൊഫസറുടെ ഗ്ലോസറിയുടെ കഥയാണിത്.&lt;br /&gt;
ഈ ഗ്ലോസറിയില്‍ 144-ആം പേജില്‍ കാണുന്ന ഒരു പദമുണ്ട്. neo-confusionism എന്ന്. &lt;a class=&quot;l noline&quot; href=&quot;http://en.wikipedia.org/wiki/Neo-Confucianism&quot;&gt;&lt;i&gt;Neo&lt;/i&gt;-&lt;i&gt;Confucianism&amp;nbsp;&lt;/i&gt;&lt;/a&gt; ആണ് ഉദ്ദേശിച്ചത്. എന്നാല്‍ വിദഗ്ധര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ അതു കണ്‍ഫ്യൂഷസിന്റെ ഇസത്തിനു പകരം കണ്‍ഫ്യൂഷന്‍ ഇസമായിപ്പോയി.&amp;nbsp; ഈ ഗ്ലോസറി ആ പറഞ്ഞ സാധനത്തിന്റെ ഉല്പന്നമാണെന്നു&amp;nbsp; പറയാം. ഒറ്റയടിക്കു പറഞ്ഞാല്‍ തനിച്ചവറ് മണ്ടന്‍ പുസ്തകം.&amp;nbsp; ഈ ഗ്ലോസറിയില്‍ പറയുന്ന incontinence എന്ന ആത്മനിയന്ത്രണം വന്നാല്‍ അത്യാവശ്യം പേജു പിച്ചി ഉപയോഗിക്കാം. പോക്കോസഫിയില്‍ incontinence ആത്മനിയന്ത്രണമാണെങ്കില്‍ വയറിളക്കം നിര്‍വ്വാണമാവുമായിരിക്കും.&amp;nbsp; liberal arts&amp;nbsp; മാനവിക ഭാഷാശാസ്ത്രം എന്നും litany&amp;nbsp; സാമൂഹിക ആത്മനിവേദനം എന്നും wet schmerz ലോകദുഃഖം എന്നും pathology ധാര്‍മികരോഗശാസ്ത്രം എന്നും pathos പ്രഭാഷണ ചാതുര്യം എന്നും owl of minerva മിനര്‍വയിലെ മൂങ്ങ എന്നും apostrophe ഭാവാഭാവ ഉദ്ധരണിയെന്നും argumentum ad hominem ലാഞ്ഛനാ യുക്തിയെന്നും circumstantial ad hominem ആനുഷംഗിക ആലോചനായുക്തിയെന്നും clistic തലയാട്ടുക എന്നും neustic, phrastic വാക്യാര്‍ത്ഥഘടനയെന്നും identity of indiscernibles അപ്രത്യക്ഷങ്ങളുടെ അസ്തിത്വം എന്നും indiscernibility of identicals സമാനവസ്തുക്കളെ മനസ്സിലാക്കാനുള്ള കഴിവ് എന്നും implicit definition അവിതര്‍ക്കിത നിര്‍വചനം എന്നും incontinence ആത്മനിയന്ത്രണം എന്നും ( incontinence&amp;nbsp; ഉള്ളവര്‍ക്കുപകരിക്കും ഈ പുസ്തകം) genocentric hypothesis ഭൂകേന്ദ്രിത പരികല്പനയെന്നും perserveration സംഭരണമെന്നും&amp;nbsp; പറയുന്ന തത്ത്വചിന്താഗ്ലോസറി. ഇതു പോക്കറുടെ സ്വന്തം ഫിലോസഫിയുടെ ഗ്ലോസറിയാണ്. &lt;b&gt;പോക്കോസഫി&lt;/b&gt; ഗ്ലോസറി.&lt;br /&gt;
ഈ ഗ്ലോസറിയെപ്പറ്റി മുഖവുരയില്‍ ഡോ പി കെ പോക്കര്‍ പറയുകയാണ്:&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9E2H1gT7Zirhl7mb_zO0eIa3QPLy10zgfI2r9ZdlphGgu1d8NBV1WEkDYdLEtygH53J8tX8U_83_4wplXsZxA0kpf6Z55-m2CTYOtFzuA31hegu9jzCvIoAXtXW-MV0BDtOMifuJ3aNAH/s1600/pokkosophy+preface.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;158&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9E2H1gT7Zirhl7mb_zO0eIa3QPLy10zgfI2r9ZdlphGgu1d8NBV1WEkDYdLEtygH53J8tX8U_83_4wplXsZxA0kpf6Z55-m2CTYOtFzuA31hegu9jzCvIoAXtXW-MV0BDtOMifuJ3aNAH/s200/pokkosophy+preface.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;ഗംഭീരമായ ചുവടുവെപ്പുതന്നെ. സംശയമില്ല. സ്വന്തക്കാര്‍ക്കും, ലോഹ്യക്കാര്‍ക്കും പിന്നെ സി പി എമ്മിന്റെ വാലായി നടക്കുന്ന നിരക്ഷരകുക്ഷികള്‍ക്കും സര്‍ക്കാര്‍ഫണ്ട് വെട്ടിച്ചു നല്കാനുണ്ടാക്കിയ ഗ്ലോസറി ഗംഭീരമാവാതിരിക്കുന്നതെങ്ങനെ? അതുകൊണ്ടാണല്ലോ incontinence ആത്മനിയന്ത്രണമായിപ്പോവുന്നത്. വിഷയവിദഗ്ധരും അണിയറ ശില്പികളും ആരെന്നു കാണാം.&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLqriBIDfT8rlJ_uY6SDxU2sa49f6aQYpnksdJMzbWpo7ztvQDN0eYR53UOpPlmiqiqyySfJ2r8frX_N2xnCTnXJj2HiCXuoAsD-Fp2yx3MKYnyUjT0k_rWtfCmtHPqzbs2rBGbsjirHtS/s1600/pokkosophy+credits.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLqriBIDfT8rlJ_uY6SDxU2sa49f6aQYpnksdJMzbWpo7ztvQDN0eYR53UOpPlmiqiqyySfJ2r8frX_N2xnCTnXJj2HiCXuoAsD-Fp2yx3MKYnyUjT0k_rWtfCmtHPqzbs2rBGbsjirHtS/s200/pokkosophy+credits.png&quot; width=&quot;143&quot; /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
സാധാരണമായ വാക്കുകള്‍ക്കുപോലും മണ്ടത്തരം കൊടുത്തിരിക്കുകയാണിതില്‍. propaganda എന്നതിന് അജണ്ട, പ്രചാരം, പദ്ധതി എന്നിങ്ങനെ. sociology സാമൂഹ്യദര്‍ശനമാണ്. genealogy ക്ക് ലിംഗഭാഷണം എന്നു കൂടി കാണുന്നുണ്ട്. fiction പുതുമയുള്ള കല്പിത നോവല്‍ ആകുന്നു. conformity സ്ഥിരീകരണമാണ്. confidence coefficient നു പകരമുള്ളത് confidence of efficient വിശ്വാസ്യതാഗുണാങ്കം. communion തിരുവത്താഴം. ascetic സന്യാസ മനസ്ഥിതി, anthropomorphism മനുഷ്യഭാവദൈവരൂപം. deanthropomorphism ആവട്ടെ&amp;nbsp; മാനവത്വാരോപണവും.&lt;br /&gt;
പ്രൂഫ് തെറ്റുകള്‍ നിറയെ. ആളുകളുടെ പേരും മറ്റും എഴുതുമ്പോള്‍ ആദ്യത്തെ അക്ഷരം capital ആവുക എന്ന ഇംഗ്ലീഷില്‍ പരക്കെ പാലിച്ചുവരുന്ന തത്ത്വം പോക്കേഴ്സ് ഫിലോസഫിക്കു നിരക്കാത്തതുകൊണ്ട് ഇതിലെന്നല്ല ഈ സീരീസിലെ നേരത്തെ പറഞ്ഞ രണ്ടിലും അങ്ങനെയോരേര്‍പ്പാടില്ല. ഒന്നാം പേജിലുണ്ട് മുട്ടന്‍ വിവരക്കേട്. achilles and the tortoise acosmism. അക്കിലിസ് ആമ പ്രഹേളിക.&lt;br /&gt;
അക്കിലീസും ആമയും പിന്നെയുള്ള കൂശ്മാണ്ഡവും ചേര്‍ന്നാല്‍ ഇത്രയേ വരുള്ളൂ ഡോ പി കെ പോക്കറേ?&lt;br /&gt;
&amp;nbsp;പോക്കേഴ്സ് ഫിലോസഫി പ്രകാരം parts of speech ഒക്കെ ഒരു കലര്‍പ്പാണ്. adventitious ആഗാന്തുകജ്ഞാനം, carnal മാംസം, careless അശ്രദ്ധ, copulation സംയോജിപ്പിക്കുക, certainty സംശയമന്യേ,&amp;nbsp; converted പരിവര്‍ത്ത്യം, equivocate അനേകാര്‍ത്ഥത, erasure മായ്ക്കുക, speculative ഊഹാപോഹം, vagueness അവ്യക്തമായ, consistent ചേര്‍ച്ച, സ്ഥിരത, &amp;nbsp; അങ്ങനെയങ്ങനെ. afortiori സുനിശ്ചിത യുക്തി. apriori അനുഭവപൂര്‍വ്വജ്ഞാനം. aposteriori അനുഭവാശ്രിതം.&amp;nbsp; a fortiori, a priori, a posteriori എന്നതൊക്കെ ഇങ്ങനെ ചേര്‍ത്തെഴുതുന്ന ഒരു ഫിലോസഫി റെഫെറെന്‍സ് പുസ്തകം!&amp;nbsp; sociology യ്ക്കു സാമൂഹ്യശാസ്ത്രം എന്നു പറഞ്ഞാല്‍ പോക്കോസഫി ഗ്ലോസറിയുടെ നിലയ്ക്കും വിലയ്ക്കും പോരാത്തതുകൊണ്ടാവണം കൊടുത്തത് സാമൂഹ്യ ദര്‍ശനം എന്ന്. stay hunt കലമാന്‍വേട്ട. പേടമാന്‍ വേട്ട എന്നായിരുന്നെങ്കില്‍ പിന്നെയും ഔചിത്യമുണ്ടായിരുന്നു. stag ആണ് കാര്യം. storm and drang ല്‍ പാതി ഇംഗ്ലീഷും പാതി ജര്‍മ്മനുമാണ്. stream of consciousness ബോധധാരാ പ്രവാഹമാണ്.&amp;nbsp; ധാരയും പ്രവാഹവും ചേര്‍ന്നാല്‍ എന്താവുംച്ചാല്‍ അത്. മുറിച്ച് consciousness, stream of&amp;nbsp; എന്നു കൊടുത്തിടത്ത് അവബോധപ്രവാഹമാണ്. അക്ഷരത്തെറ്റുകളെപ്പറ്റി പറയാനില്ല. ധാരാപ്രവാഹം തന്നെയാണ്.&amp;nbsp;&amp;nbsp; vail of ignorance, valgas, consensas, speciedism, crollary, causualism, cultural vertige, discomfirmation, enthropy, infinite simal, conditional immorality (സോപാധിക അനശ്വരത)&amp;nbsp; എന്നിങ്ങനെ പോവും അവ.&lt;br /&gt;
ചില വല്ലാത്ത പോക്കുകളാണ് ഇനി പറയുന്നത്.&amp;nbsp; &lt;br /&gt;
tyranny (germany) ഏകാധിപത്യം, സ്വേച്ഛാധിപത്യം. ജെര്‍മ്മനിക്കെന്തു വിശേഷം?&lt;br /&gt;
thesis 11 ഫ്യൂയര്‍ബാഹിന്റെ പതിനൊന്നാം തീസിസ് സിദ്ധാന്തം.&lt;br /&gt;
ഇതിനൊക്കെ എന്തു പറയാനാണ് പോക്കറേ? ഫ്യൂയര്‍ബാഹിനെക്കുറിച്ചുള്ള മാര്‍ക്സിന്റെ പതിനൊന്നാമത്തെ തീസിസ്- The philosophers have only interpreted the world, in various ways; the point is to change it- എന്നത് ഇങ്ങനെ അവതരിപ്പിച്ച നിങ്ങളാണ് മാര്‍ക്സിസ്റ്റ് ചിന്തകന്‍. &lt;br /&gt;
tacit എന്നതിന് അറിവ്, സമ്മതി, സംവേദനം എന്നൊക്കെ കാണുന്നുണ്ട്. പോക്കോസഫിയിലല്ലാതെ ഇതിലേതെങ്കിലും അര്‍ത്ഥം ആ പദത്തിനുണ്ടോ?&lt;br /&gt;
telos or paradox അവസാനം, ഉദ്ദേശ്യം, അല്ലെങ്കില്‍ വിരോധാഭാസം.&lt;br /&gt;
അതെന്താണെന്നു മനസ്സിലായില്ല. &lt;br /&gt;
subaltern ഉപാശ്രിതവൈരുദ്ധ്യം&lt;br /&gt;
bentarrow വക്രഭാഷ&lt;br /&gt;
thantophobia എന്നൊരു പദമുണ്ടിതില്‍. തന്തയെപ്പേടി എന്നു കൊടുത്തിട്ടില്ല ഭാഗ്യത്തിന്. പകരം കൊടുത്തത് മരണഭീതി എന്ന്. അത് തന്തപ്പേടിയല്ല thanatophobia ആണ്.&amp;nbsp; &lt;br /&gt;
&lt;a href=&quot;http://en.wikipedia.org/wiki/Use%E2%80%93mention_distinction&quot;&gt;use-mention distinction &lt;/a&gt;നെ use, mention distinction എന്നാക്കി&amp;nbsp; ഉപയോഗം, വ്യത്യാസ പ്രതിപാദനം എന്നിങ്ങനെ രണ്ടര്‍ത്ഥം, ഉപയോഗിതാ എന്നു ഹിന്ദിയിലും. എങ്ങനെയുണ്ട് പോക്കോസഫര്‍മാര്‍?&lt;br /&gt;
logistics&amp;nbsp; രൂപാത്മക തര്‍ക്കശാസ്ത്രം എന്നു കാണാം. logistics&amp;nbsp; സാധാരണമായി ഉപയോഗിക്കുന്ന പദമാണ്. ഈ അര്‍ത്ഥത്തിലല്ലെന്നു മാത്രം.&amp;nbsp; Oxford, Cambridge, Routledge എന്നീ ഫിലോസഫി ഡിക്ഷനറികളില്‍ ഈ പദമില്ല. The art of arithmetical calculation എന്ന് Oxford English Dictionary ഒരര്‍ത്ഥം കൊടുത്തിട്ടുണ്ട്. ഏതായാലും ഇതില്‍ കൊടുത്ത അര്‍ത്ഥം പദത്തിന്റെ രൂപംകണ്ട് ഭ്രമിച്ചുപോയതില്‍നിന്നുണ്ടായതാണെന്നു വ്യക്തം.&lt;br /&gt;
horseshoe കുതിരക്കുളമ്പ് അടയാളം&lt;br /&gt;
horseshoe എന്നാല്‍ ലോജിക്കില്‍ ഉപയോഗിക്കുന്ന ⊃  ചിഹ്നത്തെയും സൂചിപ്പിക്കും. അതു ലാടമാണ്. കുതിരക്കുളമ്പല്ല.&amp;nbsp; &lt;br /&gt;
evil genic (evil demon) സംശയരീതി&lt;br /&gt;
കാര്‍ട്ടീസിയന്‍ തത്ത്വചിന്തയിലെ &lt;a href=&quot;http://en.wikipedia.org/wiki/Evil_demon&quot;&gt;evil demon&lt;/a&gt; എന്ന സംജ്ഞയാണ് ഉദ്ദേശിക്കുന്നത്.&lt;br /&gt;
construct എന്നതിന് നിര്‍മ്മിക്കുക കെട്ടിപ്പൊക്കുക എന്നു പറയാന്‍ ഫിലോസഫി ഗ്ലോസറി വേണോ. തത്ത്വചിന്തയിലെ &lt;a href=&quot;http://en.wikipedia.org/wiki/Construct_%28philosophy_of_science%29&quot;&gt;സുപ്രധാനമായ ഒരു ആശയത്തെ&lt;/a&gt;യാണ് ഈ കെട്ടിപ്പൊക്കലിലൂടെ ഈ ഗ്ലോസറി കൊന്നുകളയുന്നത്.&amp;nbsp; ഇതുപോലെ humour എന്നതിന് ഫലിതം എന്നുമാത്രം കൊടുത്തതും ഇതുപോലെ. &lt;br /&gt;
compare sense ചിന്താപര ബന്ധനം,&lt;br /&gt;
റസ്സലിന്റെ &lt;a href=&quot;http://en.wiktionary.org/wiki/compresence&quot;&gt;compresence ന്റെ &lt;/a&gt;പോക്കോസഫി രൂപമാവണമിത്.&lt;br /&gt;
categorical imperative നോക്കിയാല്‍ അന്തം വിട്ടുപോവും. അങ്ങനെയൊന്നില്ല. ഉള്ളത് categorical hypothetical imperative എന്ന പദമാണ്. വലയത്തിനുള്ളിലാണ് വ്യാഖ്യാനത്തിന്റെ ഒരു ഭാഗം.&lt;br /&gt;
&lt;blockquote&gt;(നൈതിക ചിന്തയിലൂടെ കാന്റ് കൊണ്ടുവരുന്ന പദം) കാല്‍പനിക നിയോഗം&lt;/blockquote&gt;പോരാത്തതിന് ഇതും കാണാം.&lt;br /&gt;
hypothetical imperative അനിവാര്യ സങ്കല്പം&lt;br /&gt;
ഇതു supervise ചെയ്ത പോക്കറെ ഫിലോസഫി പഠിപ്പിക്കുന്നതിനു പകരം തോട്ടപ്പണിക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍‌ക്ക് ഒരു കത്തു കൊടുക്കാന്‍ വിചാരിക്കുന്നു. &lt;a href=&quot;http://en.wikipedia.org/wiki/Categorical_imperative&quot;&gt;Categorical imperative,&lt;/a&gt; &lt;a href=&quot;http://en.wikipedia.org/wiki/Hypothetical_imperative&quot;&gt;hypothetical imperative&lt;/a&gt; എന്നിങ്ങനെ രണ്ടു വിരുദ്ധ ആശയങ്ങളെ ഒരു entryയില്‍‌ ചേര്‍ത്തുകെട്ടി കാല്‍പനിക നിയോഗമാക്കിയ ഈ മണ്ടന്‍ പദഘോഷം എന്തിനുകൊള്ളുമെന്ന് പോക്കര്‍ക്കു പറയാനാകുമോ?&lt;br /&gt;
activism പ്രയോഗവാദമാണ്. sarcasm ഇല്ലാഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ പരിഹാസവാദമാവുമായിരുന്നു. &lt;br /&gt;
ധാരാളം ഇന്ത്യന്‍ തത്ത്വചിന്തയിലെ പദങ്ങളുണ്ട്.&amp;nbsp; transliteration ല്‍ ഒരു scheme ഉം പാലിക്കാതെ യാതൊരു consistency യും ഇല്ലാതെ ഒരു&amp;nbsp; റെഫെറെന്‍സു പുസ്തകത്തില്‍ അച്ചടിച്ചുവെച്ചിരിക്കുകയാണ് അവയെല്ലാം.&amp;nbsp; &lt;br /&gt;
carvaka ചാര്‍വാക ദര്‍ശനം&lt;br /&gt;
charvaka/carvaka ചാര്‍വാക ദര്‍ശനം&lt;br /&gt;
കുറെ പോക്കോസഫി ഉദാഹരണങ്ങള്‍ അവിടെനിന്നും ഇവിടെനിന്നും&lt;br /&gt;
essentially contested concepts സംപ്രത്യയക്ഷമത&lt;br /&gt;
evaluative പ്രകാരതര്‍ക്കവാക്യം&lt;br /&gt;
eulogistic, dyslogistic സ്തുതി വിസമ്മതപ്രകടനം&lt;br /&gt;
conventional fiction സാമ്പ്രദായിക സാഹിത്യം&lt;br /&gt;
calibration ഭൌതിക വൈരുദ്ധ്യം&lt;br /&gt;
just-so-story കഥായുക്തി&lt;br /&gt;
co-remainder സഹഉദ്ബോധകന്‍&lt;br /&gt;
cultural stigma സാംസ്കാരിക ബിന്ദു&lt;br /&gt;
culture convergence സാംസ്കാരിക അവലംബം&lt;br /&gt;
cultured culture സാംസ്കാരിക നിര്‍ദ്ധാരണം&lt;br /&gt;
deviant causal chain കാര്യകാരണ പുനര്‍വിചിന്തനം&lt;br /&gt;
enthropy ലീനതാപം&lt;br /&gt;
enthusiasm മതോന്മാദം&lt;br /&gt;
epigone അജ്ഞാതശിഷ്യന്‍&lt;br /&gt;
eristic താര്‍ക്കിക&amp;nbsp; വിജയം&lt;br /&gt;
expansive പൊതുവസ്തു&lt;br /&gt;
illicit major അവ്യാപ്ത സാധ്യദോഷം&lt;br /&gt;
fallacy of illicit major ഭൂരിപദാഭാസം&lt;br /&gt;
illicit minor അവ്യാപ്ത പക്ഷദോഷം&lt;br /&gt;
fallacy of illicit minor ന്യൂനപദാഭാസം&lt;br /&gt;
ignoratio elenchi അജ്ഞതയില്‍നിന്നുള്ള ന്യായരൂപീകരണം&lt;br /&gt;
fallacy of ignoratio elenchi വ്യക്തിചലനാഭാസം, ദോഷം&lt;br /&gt;
free riders സ്വതന്ത്ര സഞ്ചാരികള്‍&lt;br /&gt;
horse shoe കുതിരക്കുളമ്പ് അടയാളം&lt;br /&gt;
implicit definition അവിതര്‍ക്കിത നിര്‍വ്വചനം&lt;br /&gt;
Judicial review കോടതിയുടെ പരമാധികാരം&lt;br /&gt;
mutatis mutandis അനിവാര്യമായ മാറ്റം&lt;br /&gt;
saccade ദൃഷ്ടിയൂന്നുക &lt;br /&gt;
simpliciter അതിനാല്‍&lt;br /&gt;
ultimate objective അന്തിമവസ്തു നിഷ്ഠത&lt;br /&gt;
&lt;a href=&quot;http://www.strangeroad.com/Issues/Issues.php&quot;&gt;പി കെ പോക്കര്‍ ഫിലോസഫറാണെന്ന് &lt;/a&gt;ഈ ഗ്ലോസറി തട്ടിപ്പില്‍ നല്ല പങ്കുള്ള സി പി അബൂബക്കര്‍ എന്ന പു ക സ കവി പറഞ്ഞിട്ടുള്ളത്.&amp;nbsp; പി കെ പോക്കറെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തതിന് പു ക സ കലപില കൂട്ടുന്നുണ്ട്.&amp;nbsp; ഉളുപ്പുകെട്ടു സി പി എമ്മിനെ താങ്ങി കാര്യം സാധിച്ചു നടക്കുന്ന കേരളത്തിലെ സാഹിത്യസാംസ്കാരിക നായകര്‍ കുറെയേറെപ്പേര്‍ ഈ കലപിലയില്‍ പങ്കാളിയായിട്ടുണ്ട്. സെക്രട്ടേറിയറ്റു പടിക്കല്‍ ധര്‍ണ്ണ, പത്രപ്രസ്താവന തുടങ്ങിയ പരിപാടികള്‍ പോക്കര്‍ക്കായി അരങ്ങേറിയിട്ടുണ്ട്. പി കെ പോക്കറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ മൂന്നു ഗ്ലോസറികളെപ്പറ്റി പറഞ്ഞുകഴിഞ്ഞു. ഇവ മൂന്നും കോഴിക്കോട്ടു വെച്ചാണ് തയ്യാറാക്കിയത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്താണെങ്കിലും പോക്കറുടെ ആസ്ഥാനം കോഴിക്കോട്ടായതുകൊണ്ടാണ് ഇത് അവിടെവെച്ച് പടച്ചത്. ഇങ്ങനെ നേരിട്ടു academic supervision നടത്തിയിട്ട് ലക്ഷക്കണക്കിന് രൂപ പൊടിച്ചിട്ട് മൂന്നു ചവറാണ് തയ്യാറാക്കിയതെന്നു പറഞ്ഞാല്‍ ഡോ പി കെ പോക്കര്‍ ഒരക്കാഡമിക്കുമല്ല,&amp;nbsp; സാംസ്കാരികപ്രവര്‍ത്തകനുമല്ല.&amp;nbsp; പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതിന് വിചാരണ നേരിടുകയാണ് പോക്കര്‍ വേണ്ടത്. ഇത്ര&amp;nbsp; ഗുരുതരമായ academic corruptionന് നേതൃത്വം നല്കിയ വ്യക്തിയെ&amp;nbsp; സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഇരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ആ കലാശാല അതിനനുസൃതമായി പുതിയ വല്ല ഡിപാര്‍ട്മെന്റും തുറക്കുന്നതാവും ഉചിതം.&amp;nbsp; സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അക്കാഡമിക് തട്ടിപ്പിന്റെ നേടുനായകനായ പോക്കറെ താങ്ങിനടക്കുന്ന സാംസ്കാരിക നായകര്‍ക്ക് വിഴുപ്പുതാങ്ങല്‍ പുതുമയുള്ള കാര്യമല്ല.&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5011518174175985696/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2011/09/blog-post_24.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5011518174175985696'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5011518174175985696'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2011/09/blog-post_24.html' title='പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtz6YjR36rXRXTlW9YHLSVH4TpppJ0y78lIbpht-R9Nx-4M5n2JZt3FLyTiJ6I6o_D8niksJIVSr99BjPcYzqZ9tvWbZRRZH_3MT4bnWl2LiGVOIJF2hnjI610pdVIBsMBpRVWTmQ3yhYZ/s72-c/pokosophy+cover.png" height="72" width="72"/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5514784590353675261</id><published>2011-09-17T22:48:00.007+05:30</published><updated>2011-09-19T21:51:37.777+05:30</updated><category scheme="http://www.blogger.com/atom/ns#" term="academic fraud"/><category scheme="http://www.blogger.com/atom/ns#" term="C P Aboobacker"/><category scheme="http://www.blogger.com/atom/ns#" term="P K Pokker"/><category scheme="http://www.blogger.com/atom/ns#" term="മാധ്യമപഠന ഗ്ലോസറി"/><title type='text'>പോക്കേഴ്സ് &amp; അവുക്കേഴ്സ് കരുതല്‍ മുന്തിരി അഥവാ മാധ്യമപഠന ത്രിഭാഷാ പദകോശം</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 13px; line-height: 19px; text-align: left;&quot;&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;പി കെ പോക്കര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായിരിക്കെ നടത്തിയ വിപുലമായ അക്കാഡമിക് ഫ്രോഡിന്റെ പരമ്പരയിലെ ഒന്നാന്തരം &quot;കരുതല്‍ മുന്തിരി&quot;യാണ് ഈ പുസ്തകം. ഈ ഫ്രോഡ്&amp;nbsp; പരമ്പരയിലെ വേറൊരു പടപ്പായ രാഷ്ട്രതന്ത്രം ഗ്ലോസറിയെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നു.&amp;nbsp;&amp;nbsp; കരുതല്‍ മുന്തിരിയെന്തെന്ന് പുസ്തകത്തിന്റെ &#39;മോണിറ്റര്‍&#39; സി പി അബൂബക്കര്‍* ഒരു മണ്ടശിരോമണിയെപ്പോലെ പുസ്തകത്തിന്റെ മുഖവുരയില്‍ ഉദീരണം ചെയ്യുന്നത് താഴെക്കാണാം. നോക്കണേ, പുസ്തകത്തിന്റെ മുഖവുരയിലാണ് മോണിറ്ററന്‍ ഉളുപ്പും മാനവും കെട്ട് ഈ വിധം വിവരക്കേടു വിളമ്പുന്നത്.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmmsVnLOmzSoj4l8pCxdvzpjexgdd4MX2BS7UeK9D4XIc4Lwn8LZxmusB2kIYlYxxnX9t11ng7OnXiL7HnpANJ6j6wL5gXBpIi6Oo40Zy-qj1jMzsjjofNj-seCNz00Fwxdv85HpRkFQBv/s1600/preface+3.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;156&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmmsVnLOmzSoj4l8pCxdvzpjexgdd4MX2BS7UeK9D4XIc4Lwn8LZxmusB2kIYlYxxnX9t11ng7OnXiL7HnpANJ6j6wL5gXBpIi6Oo40Zy-qj1jMzsjjofNj-seCNz00Fwxdv85HpRkFQBv/s200/preface+3.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;blockquote&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;കുറെ മാസങ്ങള്‍ നീണ്ടുനിന്ന ക്യാമ്പിലൂടെയാണ് ആയിരക്കണക്കിനു പദങ്ങളുള്‍ക്കൊള്ളുന്ന ത്രിഭാഷാ പദകോശം നിര്‍മ്മിതമായിരിക്കുന്നത്. ഇംഗ്ലീഷില്‍നിന്ന് കൃത്യമായി വിവര്‍ത്തനം ചെയ്യുന്ന രീതിയല്ല ഈ പദകോശ നിര്‍മ്മാണത്തില്‍ സ്വീകരിച്ചത്. &amp;nbsp;ഇംഗ്ലീഷില്‍ പ്രയോഗത്തിലുള്ള ചില പദങ്ങള്‍ മാധ്യമപദമെന്ന നിയില്‍ കൃത്യമായ പദാനുപദ തര്‍ജ്ജമ അസാധ്യവും അനാവശ്യവുമായിരുന്നു. ഉദാഹരണത്തിന് Grape wine എന്ന പദം മാധ്യമപദമായി ഉപയോഗിക്കുമ്പോള്‍ അത് മുന്തിരിയോ മുന്തിരവീഞ്ഞോ അല്ല, കരുതല്‍ ലേഖനമോ കരുതല്‍ കുറിപ്പോ ആണ്. കരുതല്‍ മുന്തിരി എന്ന് ആലങ്കാരികമായി വേണമെങ്കില്‍ പറയുകയുമാവാം.&lt;/span&gt;&lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;/blockquote&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 13px; line-height: 19px; text-align: left;&quot;&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;അവുക്കര്‍ ഉദ്ദേശിച്ച grape wine അല്ല വിപുലമായി ഉപയോഗിക്കപ്പെടുന്ന ആ &#39;മാധ്യമപദം&#39;.&amp;nbsp; അതു grapevine ആണ്. അക്ഷരാര്‍ഥത്തിലെടുത്താല്‍&amp;nbsp; മുന്തിരിവള്ളി. അനൌദ്യോഗികമായി വിവരം പരക്കുന്ന ചാനലിനെയാണ് ആ പേരുകൊണ്ടു സൂചിപ്പിക്കുന്നത്. gossip channel. പദവും അറിഞ്ഞുകൂടാ. അര്‍ത്ഥവും അറിഞ്ഞുകൂടാ. എന്നിട്ട് ഈ ചരിത്ര&amp;nbsp; പ്രൊഫസറന്‍ (ഒരു ഡസന്‍ പുസ്തകങ്ങളുടെ കര്‍ത്താവ്)&amp;nbsp; സ്വന്തമായി ഒന്നു തട്ടിപ്പടച്ച് അതിനൊരു അര്‍ത്ഥവും കല്പിച്ച് വിളമ്പുകയാണ്. ഇയ്യാളൊക്കെ എവിടത്തെ പ്രൊഫസറാണ് എന്തിന്റെ പ്രൊഫസറാണ്? സിന്‍ഡിക്കേറ്റ് മെമ്പ്രാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍.&amp;nbsp; ഈ ഗ്ലോസറി തട്ടിപ്പില്‍ ഡോ പി കെ പോക്കറുടേതാണ് academic supervision. പോക്കറും അവുക്കറും ചേര്‍ന്നൊരുക്കിയ വേറൊരു ചരക്ക് വരാനുണ്ടെന്നാണ് കേട്ടത്. കള്‍ച്ചറല്‍ സ്റ്റഡീസ് ഡെഫിനിഷന്‍ ഡിക്ഷനറിയാണത്രെ അത്. വരട്ടെ.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;Commission for Scientific and Technical Terminology എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഒരു കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് &lt;a href=&quot;http://pkpokker.com/&quot;&gt;പി കെ പോക്കറുടെ&lt;/a&gt; കീഴില്‍ &lt;a href=&quot;http://www.keralabhashainstitute.org/&quot;&gt;ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്&lt;/a&gt; ഇതും മറ്റുള്ളവയുമായി കുറെ ഗ്ലോസറി പ്രസിദ്ധീകരിച്ചത്. &lt;/span&gt;&lt;/span&gt;&lt;span style=&quot;font-size: small;&quot;&gt;ഇതു ശരിക്കും പോക്കേഴ്സ് ഔക്കേഴ്സ് കരുതല്‍ മുന്തിരിയാണോ എന്നെനിക്കറിയില്ല. അതായത് സ്ഥാനം ഒഴിഞ്ഞാലും റോയല്‍റ്റി ഇനത്തില്‍ ഈ തട്ടിപ്പുകാര്‍ക്ക് മുന്തിരിക്കായ് കിട്ടുമോ എന്നകാര്യം അറിയില്ല.&amp;nbsp; &lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhpc56c8GDEO6koBZkbz4t6mNKB1Xib0X8ADIcnQrHIBMHx2MscYf_SWRIFmyIMkGWZflw6O59655w295RVMj0tsWAAw07yH6v5SZ8MvDlz5J7nTep1Q8qtumG8h1EvFp-n_-ktdQk1ud_/s1600/cover.gif&quot;&gt;മുന്‍ചട്ട&lt;/a&gt;യും &lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhpc56c8GDEO6koBZkbz4t6mNKB1Xib0X8ADIcnQrHIBMHx2MscYf_SWRIFmyIMkGWZflw6O59655w295RVMj0tsWAAw07yH6v5SZ8MvDlz5J7nTep1Q8qtumG8h1EvFp-n_-ktdQk1ud_/s1600/cover.gif&quot;&gt;പിന്‍ചട്ട&lt;/a&gt;യും നോക്കി ഇതിന്റെ പേരെന്താണെന്ന് നിശ്ചയിച്ചൂടാ. എന്നാലും &lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-VTQffal5cAczlzCMhqdDm9hYlWWRPR8Pqrx3QhnDvhIh6nrTNg54Az-f7zxAg0mZoC3Nqph-QqpuQS408L1SZ0GCXszJznXTFvrp_sQfFm2B5JYLYkCy6FcA5ER_JG5Xx2WUan4WUGZz/s1600/title+page.png&quot;&gt;title page&lt;/a&gt; ല്‍ പേരുണ്ട്. അതു മാധ്യമപഠനം ത്രിഭാഷാ പദകോശം എന്നാണ്. (three bhasha padakosam എന്ന് ഇംഗ്ലീഷിലും, മണ്ടന്മാര്‍ കൊടുത്തിട്ടുണ്ട്.) ചട്ടയിലൊക്കെ ഇടയ്ക്ക് സ്പേയിസോടുകൂടി മാധ്യമ പഠനം എന്നാണ് കാണുക. &lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhpc56c8GDEO6koBZkbz4t6mNKB1Xib0X8ADIcnQrHIBMHx2MscYf_SWRIFmyIMkGWZflw6O59655w295RVMj0tsWAAw07yH6v5SZ8MvDlz5J7nTep1Q8qtumG8h1EvFp-n_-ktdQk1ud_/s1600/cover.gif&quot;&gt;പിന്‍ചട്ടയില്‍&lt;/a&gt; &quot;വിദഗ്ദര്‍&quot; എന്ന തരത്തിലുള്ള അക്ഷരത്തെറ്റുകളും പ്രൂഫ് തെറ്റുകളും കൂട്ടാന്‍മാത്രം ഉണ്ട്.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;ഇതു തയ്യാറാക്കിയ വിദഗ്ധരെ ഇവിടെ കാണാം.&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJNwaeyTLB4t0l7g9oy0Utb8npFW7X0iRx4gjNoY_PSdDwqVnDAm8TAJRD7rWLZdXbkfyicxbelKYGUbPMFLJO29Cmu2phac4BEBe_m0Coa8u9O0kuWxSb2aNPgo6qlY5eff_hlQph6ngf/s1600/credits.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;156&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJNwaeyTLB4t0l7g9oy0Utb8npFW7X0iRx4gjNoY_PSdDwqVnDAm8TAJRD7rWLZdXbkfyicxbelKYGUbPMFLJO29Cmu2phac4BEBe_m0Coa8u9O0kuWxSb2aNPgo6qlY5eff_hlQph6ngf/s200/credits.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;മാധ്യമപഠനം അക്കാദമികമായി പഠിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു സംരഭമാണ് ത്രിഭാഷാ പദകോശം എന്നു പിന്‍ചട്ടയില്‍ കാണുന്നു. ഇതിന്റെ മോണിറ്ററായ സി പി അബൂബക്കര്‍ ജേണലിസ്റ്റുകള്‍ക്ക് റിസെര്‍വ് ചെയ്ത സീറ്റിലാണ് കാലിക്കറ്റ് യൂനിവേഴ്ശിറ്റി സിന്‍ഡിക്കേറ്റില്‍ കയറി ഞെളിഞ്ഞിരുന്നത് എന്നു കേട്ടിട്ടുണ്ട്. പീറക്കവിതകളെഴുതുകയും അതു പ്രസിദ്ധീകരിക്കുന്ന ഒരു വെബ്സൈറ്റിന്റെ എഡിറ്ററായി ഇരിക്കുകയുമല്ലാതെ എന്തു ജേണലിസമാണ് ടിയാനറിയുന്നത് എന്നെനിക്കറിയില്ല. എന്തായാലും ഈ പുസ്തകം നോക്കിയാല്‍ ഇയ്യാളെ മാധ്യമസംബന്ധിയായ ഒരു കാര്യത്തിലും അടുപ്പിക്കാന്‍ പാടില്ലെന്നു വ്യക്തമാണ്. മണ്ടത്തരങ്ങള്‍ ഒരു പരിധിയുമില്ലാതെയാണ് വിളമ്പുന്നത് ഇതില്‍. &lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;പൊളിറ്റിക്സ് ഗ്ലോസറിയെപ്പറ്റി പറഞ്ഞ ദോഷങ്ങളെല്ലാം ഇതിനും ബാധകമാണ്. നിറയെ spelling errors. അപ്രസക്തമായ പദങ്ങള്‍ (വിവരക്കേടുകളുടെ ലിസ്റ്റില്‍ ഉള്ളതുകൊണ്ട് വേറെ പറയുന്നില്ല), വേണ്ട പദങ്ങളില്ലായ്മ (broadsheet, eveninger, tweet, scribe, sting operation എന്തിന് gatekeeping പോലും ഈ മരമണ്ടന്മാര്‍ ഇതിലുള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ അക്ഷരത്തെറ്റിനെക്കുറിച്ചോ വേണ്ടത് ഉള്‍പ്പെടുത്താത്തിനെക്കുറിച്ചോ ഇവിടെ പറയുന്നതില്‍ ഒരു പ്രസക്തിയുമില്ല. കാരണം, മണ്ടന്മാര്‍ തയ്യാറാക്കിയ ഈ ചവറ് ഒരു തരത്തിലും പുസ്തകമായി ഉപയോഗിക്കാന്‍ പറ്റില്ല. &amp;nbsp; ഈ പുസ്തകം വില്ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇക്കാര്യം അറിയിച്ചിട്ടും യാതൊരു പ്രതികരണവുമില്ല. &lt;/span&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;നൂറ്റിമുപ്പത്തിയെട്ടു പേജില്‍ മണ്ടത്തരം നിറച്ചു വിളമ്പുകയാണ് ഈ പുസ്തകം. &lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;ഒന്നാം പേജിലെ&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;&#39;a&#39; copy - അടിസ്ഥാന വാര്‍ത്ത&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;മുതല്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;138ആം പേജിലെ&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;zoom in വലിച്ചടുപ്പിക്കല്‍, വലിച്ചകറ്റല്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;വരെ നീളുന്ന വിവരക്കേടുകള്‍ക്ക് ഉദാഹരണം പറയുന്നതില്‍പോലും അര്‍ത്ഥമില്ല. നിറയെ പൊട്ടത്തെറ്റാണ്. രസികന്‍ ചില ഉദാഹരണങ്ങളിതാ:&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;work space - ഇ സ്ഥലി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;wave file - മൈക്രോസോഫ്റ്റ് തരംഗ ഫയല്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;tacit knowledge- ആര്‍ജ്ജിത ജ്ഞാനം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;quick time -ചലന നിയന്ത്രണത്തിനുള്ള ഒരു കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;quadruple -ദൃശ്യനാട രൂപകല്പന&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;orphan - ഒഴിവാക്കാവുന്ന വാര്‍ത്ത&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;op. ed &amp;nbsp;-എതിര്‍മുഖ താള്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;out take - പാഴ്ദൃശ്യം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;over laping circulation - ബഹുമാധ്യമ പ്രചാരം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;mouse potato- കംപ്യൂട്ടര്‍ പൊട്ടന്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;memory card- ഓര്‍മ്മച്ചീട്ട്&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;memory stick -ഓര്‍മകൊള്ളി&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;cyber space -യന്ത്രാകാശം, ഇ-ആകാശം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;cursor- കംപ്യൂട്ടര്‍ സൂചി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;cassette - ദൃശ്യശ്രവ്യാലേഖനപ്പെട്ടി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;CD കുറുന്തകിട്&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;camera lucida -കാഴ്ചാശ്രേണി പ്രവാഹം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;break even- പാരമ്യനില&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;blurb -ഊന്നല്‍ക്കുറിപ്പ്&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;beat - അന്യത്രപ്രസിദ്ധീകൃതം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;attack -തുടക്കം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;assignment book -നിയോഗാഭ്യാസ പുസ്തകം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;artifact -സത്താസൂചിതവസ്തു&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;actual malice - സ്വയംകൃതാബദ്ധം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;ad lip മനോധര്‍മ്മാവിഷ്കാരം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;across the board -തിങ്കള്‍ മുതല്‍ വെള്ളിവരെ&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;(സന്ദര്‍ഭം പറഞ്ഞിരുന്നെങ്കില്‍ മണ്ടത്തരമാവില്ലായിരുന്നു)&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;acculturation -സാധര്‍മ്മ്യവിവരണം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;accessed voice സ്വാധീനശബ്ദം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;X-10 (ten) പ്രകാശഭാഷ&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;x-y pattern ശബ്ദാതിലേഖനരീതി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;zebra line വാര്‍ത്താസുരക്ഷിത മേഖല&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;wire stabbing ചുരുളന്‍ ബൈന്‍ഡിങ്&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;white line വരികള്‍ക്കിടയിലെ ശൂന്യസ്ഥലം&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;wire editors സാങ്കേതിക സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്ന ആള്‍&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;widow അവസാനവരി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;uni directional mike ഏകദിശാ ഒലിപ്പെരുക്കി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;bidirectional mike ദ്വിമാനശബ്ദഘോഷിണി&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;bliki സ്വതന്ത്ര ബ്ലോഗ്&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;blog ബ്ലോഗ്, ബ്ലോഗന&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;blue pencil സൂക്ഷ്മസംയോജനം&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;read out ഇടത്തെഴുത്തുരീതി&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;premium അനുബന്ധപത്രിക&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;background-color: #ea9999; color: #20124d;&quot;&gt;&lt;b&gt;&lt;span style=&quot;font-size: small;&quot;&gt;ശപ്പന്മാര്‍ എന്നല്ലാതെ എന്തു പറയാന്‍!&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;span style=&quot;font-size: small;&quot;&gt;press proofs എന്നതിന് മലയാളത്തില്‍ കൊടുത്തിരിക്കുന്നത് പത്രത്തെളിവുകള്‍ എന്ന്. proof against മുക്കല്‍,&amp;nbsp; &#39;&lt;a href=&quot;http://www.printindustry.com/Newsletters/Newsletter-43.aspx&quot;&gt;മുക്കിയാലും പുറത്തുവരാത്തത്&lt;/a&gt;&quot; എന്നാണതിന്റെ അര്‍ത്ഥമെന്ന് മണ്ടന്മാര്‍ക്ക് അറിഞ്ഞൂടാ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;AFP, AP, Reuters എന്നീ മൂന്നു ഏജന്‍സികളുടെ പേരും തെറ്റായാണ് കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞാല്‍ ഈ തട്ടിപ്പിന്റെ സ്ഥിതി മനസ്സിലാവുമല്ലോ. &lt;/span&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;www എന്നതിന് വിശ്വവിപുല വല എന്ന അവുക്കര്‍ സംജ്ഞ ടിയാന്റെ inventivenessനു നിദര്‍ശനമായി എടുത്ത് അങ്ങോരെ ശ്ലാഘിക്കാവുന്നതുമാണ്. &amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;മേലുദ്ധരിച്ച മുഖവുരയില്‍ അബൂബക്കര്‍ പ്രൊഫസര്‍ ഇങ്ങനെയും വിളമ്പുന്നുണ്ട്:&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;ഈ മാധ്യമപദകോശത്തില്‍ അനേകം പിഴവുകള്‍ ഉണ്ടാവാം. മാധ്യമസമൂഹത്തിലെത്തുമ്പോള്‍&amp;nbsp; പ്രയോഗക്ഷമമല്ലാത്ത പദങ്ങള്‍ നീക്കം ചെയ്യുകയും ശരിയായ സംശോധനയിലൂടെ കൂടുതല്‍ പദങ്ങളുള്‍ക്കൊള്ളിച്ച് പരിഷ്കരിക്കുകയും ചെയ്യാമെന്ന ആശ്വാസത്തിലാണ് ഇത് ഈ നിലയില്‍ പ്രിസദ്ധീകരിക്കാന്‍ മുതിരുന്നത്.&lt;/span&gt;&lt;/span&gt;&lt;/blockquote&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;ഇതു തട്ടിപ്പാണെന്ന് ഈ മോണിറ്ററന്‍ പ്രൊഫസറന് അറിയാമെന്നു തന്നെയല്ലേ ഇതിന്റെ അര്‍ത്ഥം. താന്‍ നാറ്റിച്ചുവെച്ച് കാശടിച്ചെടുത്തത് പിന്നീട് മറ്റുള്ളോര്‍ വേണേല്‍ നന്നാക്കിയെടുത്തോട്ടെയെന്ന്. പുസ്തകം പിന്‍വലിക്കുകയും ഈ തട്ടിപ്പുകാര്‍ പിടുങ്ങിയ പണം തിരിച്ചുപിടിക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;കുറച്ചു പേജുകള്‍ ഇവിടെ കാണാം.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMVkxfrUdA_PcsaWLxkOef33lRLK1PQwAwSJf8cMMpLBBy3S7BOQdWhOHTg7GKzqn0qop7YgQMn6HcBNBKgWgOYntyXZEwgxIzLneBwQOA9_au8hHnGOEgrrq9UZmnfIVgZhfbL5_0uilL/s1600/PP+14-15.png%20&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;168&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMVkxfrUdA_PcsaWLxkOef33lRLK1PQwAwSJf8cMMpLBBy3S7BOQdWhOHTg7GKzqn0qop7YgQMn6HcBNBKgWgOYntyXZEwgxIzLneBwQOA9_au8hHnGOEgrrq9UZmnfIVgZhfbL5_0uilL/s200/PP+14-15.png%20&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifSEYfTbqnulqrqsNBhkhc9LM72yyBgqDPawkuOslm6erCTB-m6nyLabTWzsGIFbTWir0eHa_9tC_HZfPlI3pUPGVBxbogoQRwEzx-hXomqj1XI2TUIHrNnHcNx6Tu0z3ZurSxQjgNvg9a/s1600/PP+16-17.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;156&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifSEYfTbqnulqrqsNBhkhc9LM72yyBgqDPawkuOslm6erCTB-m6nyLabTWzsGIFbTWir0eHa_9tC_HZfPlI3pUPGVBxbogoQRwEzx-hXomqj1XI2TUIHrNnHcNx6Tu0z3ZurSxQjgNvg9a/s200/PP+16-17.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div style=&quot;line-height: 1.5em; margin: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;*സി  &amp;nbsp;പി അബൂബക്കര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം, വിരമിച്ച  പ്രൊഫസര്‍, ഡജനിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, Thanal online എന്ന  വെബ്‌സൈറ്റിന്റെ ഉടയോ എഡിറ്ററോ, പു ക സയുടെയും സി പി എമ്മിന്റെയും  വേദികളിലെ മഹനീയ സാന്നിദ്ധ്യം, എന്നിങ്ങനെയുള്ള ബഹുമുഖവ്യക്തിത്വമാണ്. ഈ ബഹുമുഖ പ്രതിഭ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലിരുന്നു ഞെളിഞ്ഞ് പ്രത്യേക താത്പര്യമെടുത്ത് ഈ ബ്ലോഗറെ ആദരിക്കുകയുണ്ടായി. ഒന്നരക്കൊല്ലത്തിലധികമായി പണിയെടുക്കാതെ കാശുകിട്ടുന്ന വഴിയൊരുക്കിത്തന്ന അബൂബക്കറെ തിരിച്ചൊന്ന് ആദരിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കുന്നത് ശരിയല്ലെന്നാണ് എന്റെ വിശ്വാസം. ഈ അബൂബക്കര്‍ പ്രൊഫസറന്‍ എനിക്കെതിരെ സൈബര്‍ ക്രൈം സെല്ലില്‍ പരാതിയും കൊടുത്തിട്ടുണ്ട്/യൂനിവേഴ്സിറ്റിയെക്കൊണ്ട് കൊടുപ്പിച്ചിട്ടുണ്ട്. ഈ പോസ്റ്റിനെതിരെയും ഒരു പരാതി കൊടുത്താലോ അബൂബക്കറേ?&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;Times New Roman&#39;; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;color: #333333; font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; line-height: 19px; text-align: left;&quot;&gt;&amp;nbsp;പൊളിറ്റിക്സ് ഗ്ലോസറിയെപ്പറ്റി ഇവിടെക്കാണാം.&lt;/span&gt;&lt;/span&gt;&lt;br /&gt;
&lt;h3 class=&quot;post-title entry-title&quot;&gt;&lt;a href=&quot;http://calicocentric.blogspot.com/2011/09/blog-post.html&quot;&gt;ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി&lt;/a&gt;&lt;/h3&gt;&lt;h3 class=&quot;post-title entry-title&quot;&gt;അടുത്തത് ഫിലോസഫര്‍ പോക്കറുടെ ഫിലോസഫി പദകോശം &lt;/h3&gt;&lt;/div&gt;&lt;div style=&quot;font-size: 11px; line-height: 1.5em; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;&quot;&gt;&lt;br /&gt;
&lt;/div&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5514784590353675261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2011/09/blog-post_17.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5514784590353675261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5514784590353675261'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2011/09/blog-post_17.html' title='പോക്കേഴ്സ് &amp; അവുക്കേഴ്സ് കരുതല്‍ മുന്തിരി അഥവാ മാധ്യമപഠന ത്രിഭാഷാ പദകോശം'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmmsVnLOmzSoj4l8pCxdvzpjexgdd4MX2BS7UeK9D4XIc4Lwn8LZxmusB2kIYlYxxnX9t11ng7OnXiL7HnpANJ6j6wL5gXBpIi6Oo40Zy-qj1jMzsjjofNj-seCNz00Fwxdv85HpRkFQBv/s72-c/preface+3.png" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5112879717341183052</id><published>2011-09-11T09:00:00.002+05:30</published><updated>2011-09-11T10:00:31.792+05:30</updated><category scheme="http://www.blogger.com/atom/ns#" term="academic fraud"/><category scheme="http://www.blogger.com/atom/ns#" term="Glossary"/><category scheme="http://www.blogger.com/atom/ns#" term="Kerala Bhasha Institute"/><category scheme="http://www.blogger.com/atom/ns#" term="P K Pokker"/><category scheme="http://www.blogger.com/atom/ns#" term="Publishing"/><title type='text'>ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി</title><content type='html'>&lt;div dir=&quot;ltr&quot; style=&quot;text-align: left;&quot; trbidi=&quot;on&quot;&gt;&lt;span class=&quot;Apple-style-span&quot; style=&quot;border-collapse: separate; color: black; font-family: &#39;lucida grande&#39;,tahoma,verdana,arial,sans-serif; font-size: 13px; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: 19px; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;Commission for Scientific and Technical Terminology എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഒരു കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് &lt;a href=&quot;http://pkpokker.com/&quot;&gt;പി കെ പോക്കറുടെ&lt;/a&gt; കീഴില്‍ &lt;a href=&quot;http://www.keralabhashainstitute.org/&quot;&gt;ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്&lt;/a&gt; എട്ടു ഗ്ലോസറി പ്രസിദ്ധീകരിച്ചത്. അതില്‍ മൂന്നെണ്ണം മാനവിക വിഷയങ്ങളാണത്രെ.&amp;nbsp; മാധ്യമ പഠനം, പൊളിറ്റിക്സ്, ഫിലോസഫി എന്നിവ. ഇവ മൂന്നും കാശുവെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം തട്ടിപ്പടച്ച നാലാംകിട തട്ടിപ്പുകളാണ്. മൂന്നും പി കെ പോക്കറുടെ academic supervision ല്‍ ഇറങ്ങിയത്. എന്നുവെച്ചാല്‍ പോക്കറുടെ സമഗ്രാധിപത്യത്തിനുകീഴിലാണ് ഈ തട്ടിപ്പ്. ഇതിനെ പോക്കേഴ്സ് ഗ്ലോസറി എന്നു വിളിക്കാം.&amp;nbsp; &lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;&amp;nbsp;പൊളിറ്റിക്സ് ഗ്ലോസറിയുടെ &#39;മോണിറ്റര്‍&#39; പഴയൊരു സി പി എം സിന്‍ഡിക്കേറ്റ് മെംബ്ര് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഏ കെ പി സി റ്റി ഏ മുന്‍ നേതാവ്, കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജില്‍നിന്നു വിരമിച്ച ഹിന്ദി അധ്യാപകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന നാരായണന്‍കുട്ടി. നാണക്കേടില്‍ മാധ്യമപഠന ഗ്ലോസറിയുടെ &#39;മോണിറ്റര്‍&#39; സി പി അബൂബക്കര്‍ തനിച്ചല്ല. മോണിറ്ററി ബെനിഫിറ്റ് കിട്ടുന്നവന്‍ എന്ന അര്‍ത്ഥത്തിലാണോ ഈ മോണിറ്റര്‍ സ്ഥാനം?&amp;nbsp; ഈ പൊളിറ്റിക്സ് ഗ്ലോസറിയുടെ തൊലിക്കട്ടി&amp;nbsp; മാധ്യമപഠന ഗ്ലോസറിയെയും വെല്ലുന്നതാണ്. niche technology എന്നതിന് നീഷെയുടെ ടെക്നോളജി എന്നെഴുതാന്‍ പോന്ന മണ്ടന്മാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നിറയെ മരത്തലയന്‍ ഉദാഹരണങ്ങളുമായി ഏതാനും പേജുകളുടെ സ്കേന്‍ ഏറ്റവും താഴെ കാണാം.&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;Politics glossary യുടെ വിശേഷങ്ങള്‍ ഇതാ:&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;ഒരു റെഫെറെന്‍സു പുസ്തകമായി അവതരിപ്പിച്ച ഇതില്‍ ഇംഗ്ലീഷ് പദങ്ങളുടെ spelling errors നൂറുകണക്കിനാണ്. ഒറ്റ പദം മുറിച്ചു വേര്‍പെടുത്തി എഴുതിയത്, രണ്ടും മൂന്നും പദങ്ങളെ പിടിച്ചടക്കി ഒന്നാക്കിയത്, initial cap വേണ്ടിടത്ത് അതില്ലാത്തത് എന്നിവയൊക്കെ പരിഗണിച്ചാല്‍ ആയിരം കവിയും എന്നുറപ്പ്.&amp;nbsp;&amp;nbsp;Brest-Litovsk എന്ന സ്ഥലപ്പേര് breat litovsk എന്നാണ് കാണുന്നത്. sit-in strike എന്നതിനു പകരമുള്ളത് sit instrike എന്നാണ്. ഇങ്ങനെ ഡസന്‍ കണക്കിനു കാണാം. ഈയൊരു കാരണംകൊണ്ടു തന്നെ റെഫെറെന്‍സ് എന്ന നിലയില്‍ ഇതുപയോഗിക്കാന്‍ ഒരു സാധ്യതയുമില്ല. balkenpact എന്നു കണ്ടാല്‍ അതു Balkan pact ആണെന്നു മനസ്സിലാക്കണം. bannon emigration എന്നു കണ്ടാല്‍ ban on emigration എന്നും metrial culture എന്നതിനെ material culture എന്നും മനസ്സിലാക്കണം.&amp;nbsp; പദങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു തത്ത്വവും പാലിച്ചിട്ടില്ല. historic mission of the proletariat എന്നൊരു പദമുണ്ട്.&amp;nbsp; (Marxist terminology എന്ന നിലയ്ക്കാണെങ്കില്‍ historical ആവണം.) zebra crossing, nevertheless എന്നൊക്കെയും കാണാം.&amp;nbsp; jerry mandering എന്നൊരു പോക്കേഴ്സ് പദം കൊടുത്ത് &#39;പക്ഷപാതപര മണ്ഡലവി ജനം&#39; എന്നു മലയാളം കൊടുത്തിട്ടുണ്ട്. gerry mandering &#39;നിയോജകമണ്ഡലം വിഭജിച്ച് അന്യായനേട്ടമുണ്ടാക്കല്‍&#39; എന്നു വേറെ അതും കൊടുത്തിട്ടുണ്ട്.&amp;nbsp; gerrymandering എന്നത് ഒറ്റപ്പദമായി എഴുതേണ്ടതാണ്. &lt;i style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px;&quot;&gt;Perestroika&lt;/i&gt;&amp;nbsp;എന്നൊരു പദം ഇതിലില്ല. നോക്കണം, പൊളിറ്റിക്സ് ഗ്ലോസറിയാണ്! agitprop, apparatchik, purge, pogrom, putsch, permanent revolution,&amp;nbsp; plenum, hustings എന്നിവയൊന്നുമില്ലാത്ത ഒരു ഗ്ലോസറിയിലാണ് zoo, zebra crossing, xylophone, windmill, weight എന്നിവയൊക്കെയുള്ളത്.&amp;nbsp;&amp;nbsp;internationale എന്നതിന് അര്‍ത്ഥം കൊടുത്തത് അന്താരാഷ്ട്ര തൊഴിലാളി സംഘം എന്ന്! ഇംഗ്ലീഷ് വ്യാകരണത്തിന്റെ ബാലപാഠം അറിയാവുന്ന ഒരുത്തനും ഈ പോക്കിരി സംഘത്തിലുണ്ടായിട്ടില്ലെന്നുറപ്പ്.&amp;nbsp; Warfare like യുദ്ധപ്രിയന്‍, besiege ഉപരോധം, beleguer ഉപരോധിക്കല്‍, acquittal നിരപരാധി എന്നിങ്ങനെയാണ് അര്‍ത്ഥം കൊടുക്കുക. വിവരമില്ലാതെ കാശുതട്ടാനായി ഇങ്ങനെ ഒരു സാധനം പടയ്ക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത് പോക്കിരിത്തരമല്ലാതെ എന്താണ്. &lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;മേല്പറഞ്ഞ കാരണങ്ങള്‍കൊണ്ടു മാത്രം പാടേ കൊള്ളരുതാത്ത ഒരു പൊട്ടപ്പുസ്തകമാണിത്. എന്നാല്‍ അതിലും വലിയ കാര്യങ്ങള്‍ ഇതിനെ സംബന്ധിച്ചുണ്ട്.&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് ഈ പുസ്തകത്തില്‍. താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ നോക്കുക.&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;votte-face അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടം മറിച്ചില്‍&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;voltieur മലക്കം മറിയുന്നവന്‍&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;virtual image പ്രതിബിംബാഭാസം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;volk sraad ജര്‍മനിയിലെ നിയമസഭ&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;votive inscription സങ്കല്പ ലിഖിതം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;votive tablet സാങ്കല്പിക പീഠം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;chronicle ഇതിവൃത്തം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;chaos theory അട്ടിമറി സിദ്ധാന്തം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;chronicle ഇതിവൃത്തം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;bombardment ബോംബാക്രമണം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;de-ideologization മൂല്യവിരുദ്ധ ബൂര്‍ഷ്വാസിദ്ധാന്തം&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;demarche നറുക്കെടുപ്പ് ഭരണസംവിധാനം നയതന്ത്രപ്രതികരണരീതി&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;gulag ലേബര്‍ക്യാമ്പ് തലവന്‍&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;internet politics ഇന്റര്‍നെറ്റും രാഷ്ട്രീയവും&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;kangaroo court പരീക്ഷണകോടതി&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;,tahoma,verdana,arial,sans-serif; font-size: 11px; line-height: 16px; margin: 0px; padding: 0px;&quot;&gt;മാധ്യമപഠനം, ഫിലോസഫി എന്നീ ഗ്ലോസറികളെപ്പറ്റി പിന്നീടു പറയാം. &lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;, tahoma, verdana, arial, sans-serif; font-size: 11px; line-height: 16px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;&quot;&gt;വിഡ്ഢികളും തട്ടിപ്പുകാരും പടച്ച&amp;nbsp;ഈ പുസ്തകം പിന്‍വലിക്കുക എന്നത്&amp;nbsp;പോക്കറുടെ അഴിമതിയും തട്ടിപ്പും അന്വേഷിക്കുന്നതിനും മുമ്പ്&amp;nbsp;&amp;nbsp;ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാമതായി ചെയ്യേണ്ട കാര്യമാണ്. &lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTtpps0aJeffKnfZHdyVRYJ21Y1EM0JdQ1KWaRS0a_4H_rv2Gtiyvwb78-2eW6zJ7fTDbpr9qfzq9ufo0b8_pNjBAyQ3-yha80b6jZzV0142XlwqA-fJad8IboYUoJs9nwuZD7S3o2HW4P/s1600/A.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTtpps0aJeffKnfZHdyVRYJ21Y1EM0JdQ1KWaRS0a_4H_rv2Gtiyvwb78-2eW6zJ7fTDbpr9qfzq9ufo0b8_pNjBAyQ3-yha80b6jZzV0142XlwqA-fJad8IboYUoJs9nwuZD7S3o2HW4P/s200/A.png&quot; width=&quot;122&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuLu4xGzlyct1b2r6gg2NMWwpyZGkTVUkR_2wH2rUWB66Rt8k-YNpwC4sv5iBnsYpnSDjkdkg0Tb74LjJo31VNnWhmhXiaKSscG9pNpCve32hFrTETL10HF3WFoBrSYi3zWxH3c1wLVofW/s1600/niche.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;160&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuLu4xGzlyct1b2r6gg2NMWwpyZGkTVUkR_2wH2rUWB66Rt8k-YNpwC4sv5iBnsYpnSDjkdkg0Tb74LjJo31VNnWhmhXiaKSscG9pNpCve32hFrTETL10HF3WFoBrSYi3zWxH3c1wLVofW/s200/niche.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU6zKrtG0ErqPzLA1iWvUINyCg_p_m8aq8VL9kLnMshsaBYvcHrdC1S5pbqqW_1sn_I9XR0rHuO_o4soJTb5PbcUoPb_8DxlYT2UDdJMo2hBIoH5b29MHcx4weNldxNaEnEYOcXTSz1ndx/s1600/neologism+galore.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;254&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU6zKrtG0ErqPzLA1iWvUINyCg_p_m8aq8VL9kLnMshsaBYvcHrdC1S5pbqqW_1sn_I9XR0rHuO_o4soJTb5PbcUoPb_8DxlYT2UDdJMo2hBIoH5b29MHcx4weNldxNaEnEYOcXTSz1ndx/s320/neologism+galore.gif&quot; width=&quot;320&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXT0VURmkfSvmNBq4Q6Uyqwk9xur6grpUSZ_CHY0XkIj6vkzFcudJdUSHWHkT0gf9U4HymqhnOoakLNVz3iXaqHzanfCKIvCbKUE-FULQQpQLsWoA6-9O25IkXhD9qCjjqRt_WBMYG31VK/s1600/A2-3.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;169&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXT0VURmkfSvmNBq4Q6Uyqwk9xur6grpUSZ_CHY0XkIj6vkzFcudJdUSHWHkT0gf9U4HymqhnOoakLNVz3iXaqHzanfCKIvCbKUE-FULQQpQLsWoA6-9O25IkXhD9qCjjqRt_WBMYG31VK/s200/A2-3.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/div&gt;&lt;div style=&quot;font-family: &#39;lucida grande&#39;,tahoma,verdana,arial,sans-serif; font-size: 11px; line-height: 16px; margin: 0px; padding: 0px;&quot;&gt;&lt;/div&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5112879717341183052/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2011/09/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5112879717341183052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5112879717341183052'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2011/09/blog-post.html' title='ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTtpps0aJeffKnfZHdyVRYJ21Y1EM0JdQ1KWaRS0a_4H_rv2Gtiyvwb78-2eW6zJ7fTDbpr9qfzq9ufo0b8_pNjBAyQ3-yha80b6jZzV0142XlwqA-fJad8IboYUoJs9nwuZD7S3o2HW4P/s72-c/A.png" height="72" width="72"/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-8039565747711389264</id><published>2010-10-24T05:36:00.000+05:30</published><updated>2010-10-24T05:36:10.236+05:30</updated><category scheme="http://www.blogger.com/atom/ns#" term="Punnapra Vayalar"/><category scheme="http://www.blogger.com/atom/ns#" term="കെ സി ജോര്‍ജ്"/><category scheme="http://www.blogger.com/atom/ns#" term="പുന്നപ്ര വയലാര്‍"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>പുന്നപ്ര വയലാര്‍, ചില കള്ളങ്ങളുടെ അനുസ്മരണം</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;1946  ഒക്റ്റോബര്‍ 24ന് പുന്നപ്രയില്‍ വലിയൊരു വെടിവെപ്പു നടന്നു. കുറെ  പൊലീസുകാരും കുറെയേറെ തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ്  ഒക്റ്റോബര്‍ 27 ന് വയലാറിലും വലിയ തോതിലൊരു വെടിവെപ്പ് നടന്നു. അതേ ദിവസം  തന്നെ മറ്റു പലയിടങ്ങളിലും ധാരാളം പേരെ പൊലീസും പട്ടാളവും വെടിവെച്ചു  കൊന്നു. എല്ലാ സംഭവങ്ങളിലുമായി എത്ര പേര്‍ മരിച്ചെന്നതിനെക്കുറിച്ച് പല  കണക്കുമുണ്ട്. അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ. പലരായി പറഞ്ഞ കണക്കുകള്‍‌  പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം വൈരുധ്യമുള്ളതാണ്.&amp;nbsp;  കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസ്മരണം പോലെയല്ലാതെ ചില കാര്യങ്ങള്‍  അനുസ്മരിക്കാനാണ് ഈ കുറിപ്പ്. കുറെ കുപ്പ ചികഞ്ഞ് കണ്ടെത്തേണ്ട  കാര്യങ്ങളെക്കുറിച്ച് തുടക്കമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുകമാത്രമേ  ഇവിടെ ചെയ്യുന്നുള്ളൂ. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ കഥകള്‍  പ്രകാരം ഒക്റ്റോബര്‍ 24 ന് പുന്നപ്രയില്‍ നടന്നത് ആസൂത്രിതമായ ഒരു  ആക്രമണമായിരുന്നു. പതിന്നായിരക്കണക്കിന് തൊഴിലാളികള്‍ അതില്‍ പങ്കെടുത്തു.  വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ജാഥകള്‍ ഒരുമിച്ചു ചേര്‍ന്ന് അപ്ലോണ്‍ അറോജ്  എന്ന സ്റ്റേറ്റു കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നടത്തിയിരുന്ന പൊലീസ്  കേമ്പ് ആക്രമിക്കുകയായിരുന്നു. പൊലീസ് കേമ്പ് ആക്രമിക്കുന്നതിനുവേണ്ടി  സമര നേതാക്കന്മാര്‍ കൂടി തീരുമാനമെടുത്തതിനെപ്പറ്റി കെ സി ജോര്‍ജ് പുന്നപ്ര  വയലാര്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു നോക്കുക.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBFU-XMOnp4CvkCv-9LonfStFHdUR5VSl6QbohbL9J3kdYTOaTafV8-Ajd0n8uLHMSGAbYyUJP7ObNRz8L-3ISva4C4_tEnzUI4URN0-KfP5aCs0OOQYfTauGOrMlXeCJ_FebVjAUIrwKx/s1600/PUNNAPRA+DECISION.gif&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;161&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBFU-XMOnp4CvkCv-9LonfStFHdUR5VSl6QbohbL9J3kdYTOaTafV8-Ajd0n8uLHMSGAbYyUJP7ObNRz8L-3ISva4C4_tEnzUI4URN0-KfP5aCs0OOQYfTauGOrMlXeCJ_FebVjAUIrwKx/s200/PUNNAPRA+DECISION.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;എല്ലാം ആസൂത്രിതം! യുദ്ധനായകനാണ് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടംപോലെ കൊടുത്തിട്ടുമുണ്ട് &lt;i&gt;അവര്‍ പറഞ്ഞത് &lt;/i&gt;എന്ന  അദ്ധ്യായത്തില്‍. വളണ്ടിയര്‍ സേനയ്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍  കൊടുക്കുന്നത്. എല്ലാ വീടുകളിലും വിശിഷ്ടമായ വിഭങ്ങളുണ്ടാക്കി  കഴിക്കുന്നത്, പൊലീസ് കേമ്പ് നാലുപുറത്തുനിന്നും വളയുന്നത്, കേമ്പിന്റെ  തലവന്‍ നാടാര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ മെഗാഫോണിലൂടെ ജനങ്ങളോടു  പിരിഞ്ഞുപോവാനാവശ്യപ്പെടുന്നത്, ജനം കേമ്പ് പിരിച്ചുവിടാനാവശ്യപ്പെട്ട്  മുന്നോട്ടു കുതിക്കുന്നത്, മുന്നറിയിപ്പായി പൊലീസ് ചെങ്കൊടി  ഉയര്‍ത്തുന്നത്, ഫലമില്ലാതെ വെടിവെയ്ക്കുന്നത്. അതിന്നിടെ ഒരാളുടെ  വിവരണത്തിലെങ്കിലും ഇന്‍സ്പെക്റ്റര്‍ കൈകൂപ്പി പിരിഞ്ഞുപോവാനായി യാചിച്ചു  എന്നും കാണാം. ഇതൊക്കെ 1972-ല്‍ കെ സി ജോര്‍ജ് വിപുലീകരിച്ചു  പ്രസിദ്ധീകരിച്ച &lt;i&gt;പുന്നപ്ര വയലാറില്‍&lt;/i&gt;.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെയൊന്നുമായിരുന്നില്ല എന്നും കഥ. 1947 ല്‍ കെ സി ജോര്‍ജ് എഴുതിയ &lt;i&gt;പുന്നപ്ര വയലാര്‍&lt;/i&gt;&lt;/span&gt; &lt;span style=&quot;font-size: large;&quot;&gt; എന്ന പുസ്തകത്തില്‍ കേമ്പാക്രമണവുമില്ല, അതിനുള്ള പദ്ധതിയുമില്ല. ഒരു വലിയ ജാഥ  ആക്രമംമൂലം വീടുവിട്ടുപോയ ആളുകളെ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി  പാര്‍പ്പിക്കുക എന്ന നിരുപദ്രവകരമായ&amp;nbsp; ഉദ്ദേശ്യത്തോടെ പോവുമ്പോള്‍ കേമ്പിലെ  പൊലീസുകാര്‍ അങ്ങോട്ടുകേറി ആക്രമിച്ചു എന്നായിരുന്നു അന്നത്തെ കഥ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതാ ഇവിടെക്കാണുക:&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwQoMu_X5h_6TeqzQ0BFapzWkJdNNaU2HM4ZAqueCRmUiC1dE03_3_QtMjfEiMiDvob3QXqGiholkALz8zCpO0PhaB6M8o9MDpwKCCAvER1nU6ypYOg77CxY_e_OsnUPEcfZDrbMpPuFUD/s1600/punnapra+attack.gif&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;161&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwQoMu_X5h_6TeqzQ0BFapzWkJdNNaU2HM4ZAqueCRmUiC1dE03_3_QtMjfEiMiDvob3QXqGiholkALz8zCpO0PhaB6M8o9MDpwKCCAvER1nU6ypYOg77CxY_e_OsnUPEcfZDrbMpPuFUD/s200/punnapra+attack.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;ഐതിഹാസിക  മാനങ്ങളില്ലാത്ത, ദൈന്യതനിറഞ്ഞ ഈ കഥയായിരുന്നു 1970 കള്‍വരെയെങ്കിലും  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനമെന്ന നിലയ്ക്ക്  പ്രാബല്യത്തിലുണ്ടായിരുന്നത് എന്നു വേണം കരുതാന്‍. ഇതുപക്ഷേ, പാര്‍ട്ടിയുടെ  ഔദ്യോഗിക വ്യാഖ്യാനം മാത്രമായിരുന്നു. സര്‍ സി പിക്കും ആക്ഷന്‍  കമ്മിറ്റിക്കും ഇടയില്‍ സന്ധിസംഭാഷണത്തിനു ശ്രമിച്ച എസ് എന്‍ ഡി പി  സംഘത്തലവന്‍ ആര്‍ ശങ്കര്‍ പുറപ്പെടുവിച്ച പ്രസ്താവന (ഒക്റ്റോബര്‍ 30ന്)  സാമാന്യം ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് ശ്രീകണ്ഠന്‍ നായര്‍ തന്റെ  ആത്മകഥയില്‍. അതില്‍ തൊഴിലാളികള്‍ പൊലീസിനെ അങ്ങോട്ടു കയറി ആക്രമിച്ച  കാര്യവും പറയുന്നുണ്ട്.&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ടി വി കെ എഴുതിയ &lt;i&gt;ടി വി തോമസ് ജീവചരിത്ര&lt;/i&gt;ത്തില്‍  കാണുന്നത് കെ കെ കുഞ്ഞന്റെ വിവരണമാണ്. (ടി വി കെ യുടെ പതിവു ശൈലിയില്‍ ഏതു  പുസ്തകം ഏതു വര്‍ഷം എന്നൊന്നുമില്ല.) അതുപ്രകാരവും തൊഴിലാളികള്‍ അങ്ങോട്ടു  കയറി&amp;nbsp; ആക്രമിച്ച ഒരു കാര്യമില്ല. എണ്‍പതുകളുടെ മദ്ധ്യത്തില്‍ പോലും 1947  ല്‍ കെ സി ജോര്‍ജ് അവതരിപ്പിച്ച കള്ളത്തിന്റെ സ്വാധീനം നിലനിന്നു എന്നു  വേണം ഇതില്‍നിന്നു കരുതാന്‍.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്തിനായിരുന്നു ഇങ്ങനെയൊരു കള്ളം കെ സി  ജോര്‍ജ് അവതരിപ്പിച്ചത്? എളുപ്പത്തില്‍ പറയാവുന്ന ഒരു കാരണം 1947 ല്‍  പുസ്തകം ഇറങ്ങുമ്പോള്‍ പുന്നപ്ര വയലാറുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകള്‍  നടക്കുന്നുണ്ടായിരുന്നു എന്നതാണ്. എന്നാല്‍ 1956 ല്‍ ഈ പുസ്തകത്തിന്  പുതിയൊരു എഡിഷനുണ്ടായിരുന്നു. അത് ആദ്യത്തെ എഡിഷനില്‍നിന്ന് ഒരു അധ്യായം  കുറച്ചായിരുന്നു. പേജുകള്‍ ലാഭിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്ന് കെ സി  ജോര്‍ജ് ആ എഡിഷനുള്ള മുഖവുരയില്‍ പറയുന്നുണ്ട്. കേസ് ആയിരുന്നു ഈ നുണ  പറയാന്‍ കാരണമെങ്കില്‍ ജോര്‍ജിന് അത് അന്നു  തിരുത്താവുന്നതേയുണ്ടായിരുന്നുള്ളൂ. വേറൊരു സാധ്യത ഈ കലാപത്തെത്തുടര്‍ന്ന്  കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുണ്ടായ പ്രചാരണങ്ങളാണ്. ഇന്നിപ്പോള്‍  പറയുക ഈ&amp;nbsp; സംഭവം പാര്‍ട്ടിയുടെ സ്വാധീനം ജനങ്ങളില്‍ ആഴത്തില്‍ വേരോടുന്നതിനു  കാരണമായി എന്നാണെങ്കിലും 1947 ല്‍ കെ സി ജോര്‍ജിന്റെ പുസ്തകത്തില്‍  കാണുന്നത്, അവകാശവാദങ്ങളല്ല, പരാതിയും പരിഭവവും മാത്രം.  നാട്ടുകാര്‍ക്കെതിരായി കമ്യൂണിസ്റ്റുകള്‍ ഇങ്ങനെ പച്ചയ്ക്കു പരിഭവം പറയുമോ  എന്നു ശങ്കിച്ചുപോവും അതു വായിച്ചാല്‍. പിന്നെ എക്കാലത്തും എന്ന പോലെ,  മാധ്യമങ്ങള്‍ക്കെതിരെ.&amp;nbsp; സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ. സ്റ്റേറ്റ്  കോണ്‍ഗ്രസ്സില്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്ന നേതാക്കള്‍ക്കെതിരെ,  കമ്യൂണിസ്റ്റുകളല്ലാത്ത ഇടതുപക്ഷക്കാര്‍ക്കെതരിരെ. ഒരു കുട്ട പരിഭവമാണ് കെ  സി ജോര്‍ജ് ചൊരിയുന്നത്. ഏതായാലും ഒരു കാര്യം വ്യക്തമാണ്.&amp;nbsp; സംഭവത്തെ  തുടര്‍ന്ന് തിരുവിതാംകൂറില്‍ പാര്‍ട്ടിയോടുള്ള സമീപനം ജനങ്ങള്‍ക്കിടയില്‍  ഒട്ടും നല്ലതായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരം  പേര്‍ പങ്കെടുക്കുന്ന പ്രകടനം നടത്തി തിരിച്ചുവരവ് നടത്തിയതൊക്കെ പതിവ്  അവകാശവാദമാണെങ്കിലും 1948 ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒറ്റ  സീറ്റില്‍പ്പോലും വിജയിക്കാനായില്ലെന്ന വാസ്തവം അവിടെയിരിക്കുന്നു. കെ സി  ജോര്‍ജിന്റെ പുസ്തകത്തിന്റെ ആദ്യത്തെ എഡിഷന് ഇ എം എസ് നമ്പൂതിരിപ്പാട്  എഴുതിയ അവതാരികയില്‍ (ഇതു പിന്നീട് വിപുലീകരിച്ച എഡിഷനില്‍ ഒഴിവാക്കുകയും  നമ്പൂതിരിപ്പാടിനെതിരായുള്ള ഒരു അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു)  വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാറിനെക്കുറിച്ചു പറയുന്ന  കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകള്‍ ജനവിധി തേടുകയെന്നു  പറഞ്ഞിരുന്നു. (പുറം &lt;a href=&quot;http://picasaweb.google.com/lh/photo/WJspb8GC_VYNE8th0y6lHg?feat=directlink&quot;&gt;ഒന്ന്&lt;/a&gt;, &lt;a href=&quot;http://picasaweb.google.com/lh/photo/Dh4Bau8HltpVI2HvcWShbw?feat=directlink&quot;&gt;രണ്ട്&lt;/a&gt;, &lt;a href=&quot;http://picasaweb.google.com/lh/photo/mrrVcJxNsgchxgym1yVYYw?feat=directlink&quot;&gt;മൂന്ന്&lt;/a&gt;.) ജനങ്ങള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ കെ സി ജോര്‍ജ് ഈ കള്ളം അവതരിപ്പിച്ചത്?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതു  മാത്രമല്ല, ഈ പുസ്കത്തിലെ പരിഹാസ്യമായ വൈരുധ്യങ്ങളെപ്പറ്റി ദശകങ്ങള്‍ക്കു  മുമ്പുതന്നെ ശ്രീകണ്ഠന്‍ നായര്‍ തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.  അതെല്ലാം അതുപോലെ വിപുലീകരിച്ച എഡിഷനിലും കാണാം. പിടിച്ചെടുത്ത  തോക്കുകളുടെ എണ്ണം ഒമ്പതാണെന്ന് ഒരിടത്തും ഏഴാണെന്നു മറ്റൊരിടത്തും  പറയുന്നത്, (ഇതു ചിലരുടെ കണക്കു പ്രകാരം 16 വരെ ആവുന്നുണ്ട്) കന്നി 25ആം  തിയ്യതി കോണ്‍ഗ്രസ് കമ്മിറ്റി കൂടി പൊതുപണിമുടക്കിന് പിന്തുണ നല്കുമെന്നു  പറഞ്ഞതു നടക്കാത്തതിനാല്‍ അന്നു തന്നെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ്  പാര്‍ട്ടി യോഗം കൂടി ഗവണ്‍മെന്റിന്റെ ആക്രമണത്തെ നേരിടാന്‍  തീരുമാനിക്കുകയും ഇക്കാര്യം പാര്‍ട്ടിയുടെ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയുമായി  ചര്‍ച്ച ചെയ്യുന്നതിന് അന്നുതന്നെ പത്രോസിനെ കോഴിക്കോട്ടേക്ക്  അയക്കുന്നതും പത്രോസ് അന്നുതന്നെ കോഴിക്കോട്ടെത്തുന്നതിലെയും പരിഹാസ്യമായ  വൈരുധ്യം- ഇവയെല്ലാം ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സംഭവം  കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍‌ഷം കഴിഞ്ഞ് പുസ്തകം വിപുലീകരിച്ചെഴുതുമ്പോള്‍  മരണസംഖ്യയുടെ കണക്ക് എടുക്കുക എന്നത് അസാധ്യമാണെന്ന് ജോര്‍ജ് പറയുന്നുണ്ട്.  പാര്‍ട്ടിയുടെ ഉത്തരവാദിത്വബോധം വ്യക്തമാക്കാന്‍ ഇതു മാത്രം മതി. എന്തേ  ഇരുപത്തഞ്ചുകൊല്ലം മുന്‍പ് കണക്കെടുത്തു കൂടായിരുന്നോ? സംഭവം കഴിഞ്ഞ് ഏറെ  വര്‍ഷങ്ങള്‍ കഴിയും മുന്‍പു തന്നെ പാര്‍ട്ടിയുടെ സ്വാധീനശേഷി കൂടിയ  മേഖലകളായി ചേര്‍ത്തലയും ആലപ്പുഴയും മാറിയിട്ടും അഞ്ഞൂറെന്നും  ആയിരമെന്നുമൊക്കെ കൊട്ടക്കണക്കു പോലെ മരണസംഖ്യ പറയേണ്ടി വരുന്ന വിധത്തില്‍  നിരുത്തരവാദമായിരുന്നു പാര്‍ട്ടിയുടെ ഈ സംഭവത്തോടുള്ള സമീപനം. മേലെപ്പറഞ്ഞ  വിധത്തില്‍ സംഭവത്തെക്കുറിച്ച് വലിയൊരു നുണ തന്നെ കൊണ്ടുനടന്ന കാലത്ത്  വസ്തുതകള്‍ അറിയാന്‍ താത്പര്യം ഉണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രം.&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/8039565747711389264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/10/blog-post_24.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/8039565747711389264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/8039565747711389264'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/10/blog-post_24.html' title='പുന്നപ്ര വയലാര്‍, ചില കള്ളങ്ങളുടെ അനുസ്മരണം'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBFU-XMOnp4CvkCv-9LonfStFHdUR5VSl6QbohbL9J3kdYTOaTafV8-Ajd0n8uLHMSGAbYyUJP7ObNRz8L-3ISva4C4_tEnzUI4URN0-KfP5aCs0OOQYfTauGOrMlXeCJ_FebVjAUIrwKx/s72-c/PUNNAPRA+DECISION.gif" height="72" width="72"/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-504098288584103905</id><published>2010-10-18T09:48:00.002+05:30</published><updated>2010-10-18T19:41:07.436+05:30</updated><category scheme="http://www.blogger.com/atom/ns#" term="E K Nayanar"/><category scheme="http://www.blogger.com/atom/ns#" term="ഇ കെ നായനാര്‍"/><category scheme="http://www.blogger.com/atom/ns#" term="പുസ്തക നിരൂപണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>ഇ കെ നായനാരും മുസ്ലീം യുവാവും</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;ഒളിവിലെ സ്മൃതികള്‍‌ എന്ന നായനാര്‍ കൃതിയില്‍ ശ്രദ്ധയര്‍ഹിക്കുന്ന ചില മുസ്ലീം പരാമര്‍ശങ്ങളുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതിയ വിവിധ ആത്മകഥനങ്ങളില്‍നിന്ന് മുറിച്ചും തറിച്ചുമെടുത്ത കുറെ അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. വിവരിക്കപ്പെടുന്ന കാലം മുഖ്യമായും നാല്പതുകള്‍. മിഴിവുള്ള ചിത്രങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളിലൂടെ വരയ്ക്കാന്‍ തനിക്കു കഴിവുണ്ടെന്നു നായനാര്‍ വിശ്വസിച്ചിരുന്നു എന്നത് നിസ്സംശയമാണ്. ഒന്നുകില്‍‌ നായനാര്‍ക്ക് വിശദാംശങ്ങളെ സൂക്ഷിക്കുന്ന അസാധാരണമാംവിധം സുദൃഢമായ ഓര്‍മ്മ കൈവശമുണ്ടായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ ദുര്‍ബ്ബലമാവുന്നിടത്ത് വേണ്ടത്ര മജ്ജയും മാംസവും നല്കി ആഖ്യാനത്തെ പുഷ്ടിപ്പെടുത്താന്‍ നായനാരുടെ അയവേറിയ സത്യസന്ധത ആത്മകഥനത്തെ അനുവദിച്ചിരുന്നു. സ്വതവേ കവിയായ നായനാര്‍ ഇത്തരം സന്ദര്‍ങ്ങളില്‍ വാരിക്കോരി കാവ്യം പൂശിയാല്‍ നായനാരെ വായിച്ചും കേട്ടും പരിചയിച്ചവര്‍ക്ക് അതില്‍&amp;nbsp; വൈചിത്ര്യം തോന്നേണ്ടതില്ല. യുവകോമളനായ സുകുമാരനും (നായനാരും) ലക്ഷ്മിയെന്ന തരുണിയും തമ്മിലുണ്ടാവുന്ന അനുരാഗോഷ്മളമായ യുവമാനസൈക്യം ഒളിവുസ്മൃതിയിലെ ഏറ്റവും ശ്രദ്ധേയമായ സന്ദര്‍ഭമാണ്. &lt;i&gt;കുടിലില്‍&amp;nbsp; വിരിഞ്ഞ സൌഹൃദം&lt;/i&gt; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;[കട്ടിലില്ല]&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; എന്നാണ് ഇക്കാര്യം വിവരിക്കുന്ന അദ്ധ്യായത്തിന്റെ പേര്. കാട്ടിലും മേട്ടിലും വള്ളിക്കുടിലിലും പൊന്തയിലും മാത്രമല്ല ചെറ്റക്കുടിലിലും പ്രണയം പൂവിടാമെന്നായിരിക്കും പുരോഗമന കാവ്യബോധമുള്ള നായനാര്‍ ഉദ്ദേശിച്ചത്.&amp;nbsp; എങ്കിലും ഉരുക്കിന്റെ ദാര്‍ഢ്യമുള്ള നായനാരുടെ വിപ്ലവബോധത്തിന് അനുരാഗവിവശമാവാന്‍ പറ്റില്ലെന്നതുകൊണ്ട് വിപ്ലവത്തെക്കരുതി &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ലക്ഷ്മിയെ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; ത്യജിച്ച് നായനാര്‍ പുതിയ മേച്ചില്‍പ്പുറം തേടും.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതുപോലെ മിഴിവുള്ള വേറൊരു ചിത്രമാണ് നായനാരും കുലടയും മുസ്ലീം ജാരനും  സന്ധിക്കുന്ന ഒരു ഒളിവുകാല സന്ദര്‍ഭത്തില്‍ കാണുന്നത്. &quot;മാദകലഹരി  മൂര്‍ച്ഛിച്ചിരുന്ന&quot; മാത എന്ന കുലടയെ പ്രാപിക്കാന്‍ വരുന്ന ഒരു യുവാവ്  മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്നത് അപ്രധാനമായ ഒരു വിശദാംശം മാത്രമാവേണ്ടതായിരുന്നു.  മദോന്മത്തയായ മാത കയറി കൈ പിടിച്ചപ്പോള്‍ കുതറിമാറുന്ന തന്റെ&amp;nbsp;  വിപ്ലവസദാചാരത്തിന്റെ ദാര്‍ഢ്യം വിശദമാക്കാനാണ് നായനാര്‍ ഈ ഉപാഖ്യാനം  ചമയ്ക്കുന്നത്. പക്ഷേ യുവാവ് എന്നു പറയുന്നിടത്തെല്ലാം ഒരഞ്ചു തവണയെങ്കിലും  മുസ്ലീം എന്നു കൂട്ടിയേ ഈ ജാരനെപ്പറ്റി പറയുന്നുള്ളൂ നായനാര്‍. &lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt-llVhuN1KV6m-oTevbPYpG52yRcTudXE4Clq_5_qm7J22-2TAhsSfsT9SdfEMuqh0Wy1BHhHvuL4hZ1zeJkBYaigLLTWtK5OL-k5mKKNe3g-ZD4K2w1CWbCGfbmSMdb4vJteLMh6s2B1/s1600/muslim.104.105.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;165&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt-llVhuN1KV6m-oTevbPYpG52yRcTudXE4Clq_5_qm7J22-2TAhsSfsT9SdfEMuqh0Wy1BHhHvuL4hZ1zeJkBYaigLLTWtK5OL-k5mKKNe3g-ZD4K2w1CWbCGfbmSMdb4vJteLMh6s2B1/s200/muslim.104.105.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj42GDiEXk8ZhecOVrL2oS6x1CMTnMyC3wVvGVOgNplEU5cTpVFF3kj4BnLjN4Rj5JQndXU0MVzGo1wTg_i_hvr4-EV1xIQJI316P57Y1d87zHPQj80Pz-VIW-8zKfP8Fro1zHzQCqyf9dE/s1600/muslim.+106.107.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;174&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj42GDiEXk8ZhecOVrL2oS6x1CMTnMyC3wVvGVOgNplEU5cTpVFF3kj4BnLjN4Rj5JQndXU0MVzGo1wTg_i_hvr4-EV1xIQJI316P57Y1d87zHPQj80Pz-VIW-8zKfP8Fro1zHzQCqyf9dE/s200/muslim.+106.107.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;ഇപ്രകാരം ജാതികൊണ്ടും മതംകൊണ്ടും ആളുകളെ identify ചെയ്യുന്നതിന് ഒളിവുസ്മൃതിയില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പക്ഷേ അവയെല്ലാം മുസ്ലീംങ്ങള്‍, ക്രിസ്ത്യാനികള്‍, ഹരിജനങ്ങള്‍ എന്നിവരെക്കുറിച്ചു പറയുമ്പോഴാണ്. നായരെക്കുറിച്ചും നമ്പ്യാരെക്കുറിച്ചും പറയുമ്പോഴില്ലാത്ത ഈ വിശേഷണങ്ങള്‍ ജാതിമതബോധങ്ങള്‍ വേരുറച്ച ഒരു പഴമനസ്സിന്റെ ബഹിര്‍സ്ഫുരണങ്ങളല്ലേ നായരേ? നായരും നമ്പ്യാരും പേരില്‍ വാലുള്ളതുകൊണ്ട് ഈ ഐഡെന്റിറ്റി സ്വതവേ പേറുന്നതുകൊണ്ടാണ് അവരെക്കുറിച്ച് ഇങ്ങനെ വിശേഷണങ്ങള്‍ വേണ്ടാത്തതെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കാനും വകയില്ല. കാരണം നമ്പൂതിരിപ്പാടിനെപ്പോലെയും നായനാരെപ്പോലെയും പേരില്‍ ജാതിയുടെ&amp;nbsp; വാല് കൊണ്ടുനടക്കാതിരുന്ന കേളപ്പനും കെ. ദാമോദരനും ഇതില്‍‌ ജാതി പരാമര്‍ശമില്ലാതെ വിവരിക്കപ്പെടുന്നുണ്ട്. ജാതിവാലുള്ള പേരുകള്‍ ചെല്ലപ്പേരുകളില്‍ ഒളിപ്പിച്ച കേരളീയനും വിഷ്ണുഭാരതീയനും ഏ കെ ജിയും വരുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മാതയെ പ്രാപിക്കാന്‍ വരുന്ന ജാരനായും വിപ്ലവകാരിയായ &#39;നമ്മളെ&#39; പൊലീസിനു പിടിച്ചുകൊടുക്കുമായിരുന്ന മുസ്ലീം ജനതയായും പെണ്ണുകെട്ട് കുറെയേറെ നടത്തുന്നവരായും മാത്രമാണ് ഈ കൃതിയില്‍ മുസ്ലീംങ്ങള്‍ വരുന്നത്. &lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMMHJg7GvWpDGSKmaqgYMSSpeOFYi_iKBQ9RCgIEc122LKmQbyXkBWw8UkkHA0kXKZISFPvf_oSEJJglL0oPHZxY32P1Sadh_fwCBeeQIBF-ZKVr_bagqNXGW_WuIay38Wo8KEFGUkcGtW/s1600/polyandry+engels+etc.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;170&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMMHJg7GvWpDGSKmaqgYMSSpeOFYi_iKBQ9RCgIEc122LKmQbyXkBWw8UkkHA0kXKZISFPvf_oSEJJglL0oPHZxY32P1Sadh_fwCBeeQIBF-ZKVr_bagqNXGW_WuIay38Wo8KEFGUkcGtW/s200/polyandry+engels+etc.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtZl0AljN_tTAhyphenhyphenEfliAQTJrkwoxDtVVDPEIJAECKEV9RCXcaO5MgdxF5aQAKLZRWnGSo2An0gtKSqO29HSdPh0Aeh6n85i29vOd24Xme-R3vU4oFcPqgKpYga_4gUCfqD7U7zyZD5MiwC/s1600/120.21+muslim.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;169&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtZl0AljN_tTAhyphenhyphenEfliAQTJrkwoxDtVVDPEIJAECKEV9RCXcaO5MgdxF5aQAKLZRWnGSo2An0gtKSqO29HSdPh0Aeh6n85i29vOd24Xme-R3vU4oFcPqgKpYga_4gUCfqD7U7zyZD5MiwC/s200/120.21+muslim.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyQbniIf5RcLqrwNZbC9fxbtD-p4FMFC-pjF_8Gq11nTQbsL5iUA3g1ixvy8rNWgnc9wcgbwBx85DWgDupuTj_zk5TpAg2QVwTaUfvHmhfVH9E6iOB2SknTo1qrzzIdOGbPrkG_1dLfcBM/s1600/muslim+2.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;165&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyQbniIf5RcLqrwNZbC9fxbtD-p4FMFC-pjF_8Gq11nTQbsL5iUA3g1ixvy8rNWgnc9wcgbwBx85DWgDupuTj_zk5TpAg2QVwTaUfvHmhfVH9E6iOB2SknTo1qrzzIdOGbPrkG_1dLfcBM/s200/muslim+2.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;മുസ്ലീംങ്ങളെപ്പറ്റി പറയുന്നിടത്തെല്ലാം അവര്‍ ശത്രുപക്ഷത്താണെന്നു  വന്നാലോ? ഇക്കാലത്ത് ഇസ്ലാമോഫോബിയ എന്ന പേരില്‍ അറിയപ്പെടുന്ന കാര്യം  തന്നെയല്ലേ ഇത്? മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ മുന്‍ സ്വത്വവാദികള്‍  ഇപ്പോള്‍ ഓട്ടഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മേഖലയുമാണിത്.  നിര്‍മ്മാല്യം എന്ന എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്രത്തില്‍ ബ്ലേക് &amp;amp;  വൈറ്റിലൂടെ നോക്കി മുസ്ലീം വിരുദ്ധതയുടെ പച്ച ബെല്‍റ്റ് കണ്ടെടുത്ത ഒരു  ചലച്ചിത്ര നിരൂപകപ്പരിഷയെ ഓര്‍മ്മവരുന്നു. (നിരൂപകപ്പരിഷയുടെ കണ്ടെത്തല്‍  ശരിയാവാം. പക്ഷേ അയാളുടെ ഓട്ടഗവേഷണം സ്വന്തം പാര്‍ട്ടിയിലെ നായന്മാരുടെ  ചെറ്റത്തരങ്ങള്‍ക്കു മറപിടിക്കാനാണെന്നതിലാണ് പരാതി.)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആത്മകഥകളാണ് കഴിഞ്ഞനൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം പഠിക്കാനുള്ള ഏറ്റവും പ്രധാനമായ സാമഗ്രി. മൊയാരത്തിന്റെ ആത്മകഥയോളം പ്രാധാന്യമുള്ള വേറൊരു ചരിത്രഗ്രന്ഥം കേരളത്തിലുണ്ടോ. ആത്മകഥനം ചരിത്ര രചനകൂടിയാവുന്നതിന് കേശവമേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍, മൊയ്തുമൌലവി, എന്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. ആത്മകഥ അശ്ലീലാവുന്നതിന് ഇ കെ നായനാരോളം പോന്ന വേറൊരുദാഹരണം കണ്ടിട്ടില്ല. കയ്യൂരിന്റെ വീരസമരനായകനായി സ്വയം പ്രതിഷ്ഠിച്ച് ഇങ്ങോര്‍ എഴുതിക്കൂട്ടിയ ആത്മാപദാനങ്ങളെല്ലാം പക്ഷേ അവയുടെ പരസ്പരവൈരുദ്ധ്യവും വിവരക്കേടും നമിത്തം &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ചേര്‍ത്തുവെച്ചൊരു വായനയില്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും. പോരാത്തതിന് നായനാര്‍ കയ്യൂര്‍ സമരനായകനല്ല കയ്യൂര്‍ തട്ടിപ്പുകാരനാണെന്നു നേരിട്ടും പരോക്ഷമായും വെളിവാക്കുന്ന സമരസഖാക്കളുടെ സ്മരണകളും ഗവേഷണഗ്രന്ഥങ്ങളുമുണ്ട്. നായനാര്‍ വായനക്കിടയില്‍ കിട്ടിയ നേരമ്പോക്കാണ് ഈ കുറിപ്പ്. സമരനായകന്റെ തട്ടിപ്പുകളെപ്പറ്റി വിശദമായി പിന്നീട്. &amp;nbsp; &amp;nbsp;&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/504098288584103905/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/10/blog-post_18.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/504098288584103905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/504098288584103905'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/10/blog-post_18.html' title='ഇ കെ നായനാരും മുസ്ലീം യുവാവും'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt-llVhuN1KV6m-oTevbPYpG52yRcTudXE4Clq_5_qm7J22-2TAhsSfsT9SdfEMuqh0Wy1BHhHvuL4hZ1zeJkBYaigLLTWtK5OL-k5mKKNe3g-ZD4K2w1CWbCGfbmSMdb4vJteLMh6s2B1/s72-c/muslim.104.105.png" height="72" width="72"/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5445838272940529291</id><published>2010-10-10T23:07:00.001+05:30</published><updated>2010-10-20T10:51:39.224+05:30</updated><category scheme="http://www.blogger.com/atom/ns#" term="കമ്യൂണിസ്റ്റ് പാര്‍ട്ടി"/><category scheme="http://www.blogger.com/atom/ns#" term="കെ സി ജോര്‍ജ്"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>കെ സി ജോര്‍ജും യാദൃച്ഛികതകളും- ഭാഗം മൂന്ന്</title><content type='html'>&lt;a href=&quot;http://calicocentric.blogspot.com/2010/08/blog-post.html&quot;&gt;കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും&lt;/a&gt; ഒന്നാം ഭാഗം&lt;br /&gt;
&lt;a href=&quot;http://calicocentric.blogspot.com/2010/08/blog-post_24.html&quot;&gt;കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം&lt;/a&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂറിലെ പാര്‍ടി നേതാവും ആയിരുന്ന കെ സി ജോര്‍ജ് ഒരു പ്രത്യേക തരക്കാരനായിരുന്നു. സമരകാലത്ത് ഒരു ദിവസം എറണാകുളം ഓഫീസില്‍ ഒരാളിരിക്കുന്നതു ഞാന്‍ കണ്ടു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ധരിച്ചിരുന്നു. തങ്ങളുടെ നേതാവായ എം എ, എല്‍ എല്‍ ബി ക്കാരനാണ് അദ്ദേഹം എന്ന് എന്നെ പരിചയപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ പിടിച്ചില്ല. അയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് കൂടുതല്‍ കുഴപ്പം തോന്നി. അയാള്‍ മുടന്തനായിരുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ എല്ലാ പാര്‍ട്ടിയിലും&amp;nbsp; പെട്ട ആളുകളുടെ പ്രയിപ്പെട്ട നേതാവായിരുന്നു. ഇദ്ദേഹം സ്വയം ഒരു നേതാവാണെന്നു ഭാവിച്ചില്ല. എന്നാല്‍, ജനങ്ങള്‍ ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. എല്ലാവരും മോഡേണ്‍ ഹോട്ടലിലും സുഗുണവിലാസത്തിലും ആഹാരം കഴിച്ചപ്പോള്‍ ഈ സഖാവ് ഒന്നരയണയ്ക്കു ഊണുകിട്ടുന്ന ഹോട്ടല്‍ തിരക്കിനടക്കുകയായിരുന്നു.&amp;nbsp; സഖാവ് ജോര്‍ജിനോടുള്ള എന്റെ മമത പരിചയംകൊണ്ടു വര്‍ദ്ധിച്ചു. സഖാക്കള്‍ ഭാസി, സി എസ്, എം എന്‍ തുടങ്ങിയവരെയും ഞാന്‍ കണ്ടുമുട്ടി. (ഏ കെ ഗോപാലന്‍, &lt;i&gt;എന്റെ ജീവിതകഥ&lt;/i&gt;, &lt;i&gt;തിരുവിതാംകൂര്‍ സമരം&lt;/i&gt; എന്ന അദ്ധ്യായത്തില്‍നിന്ന്.)&lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;വ്യക്തിപരമായി ഒരു കാര്യത്തിലും മുന്‍കൈ എടുത്തില്ലെങ്കിലും പാര്‍ട്ടിക്ക് വളരെ പ്രയോജനമുള്ള നേതാവായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ബഹുമാനമായിരുന്നു. വ്യഭിചാരമില്ല, കള്ളുകുടിയുമില്ല, ഒരു വൃത്തികേടുമില്ല. അദ്ദേഹം എത്തുമ്പോള്‍ ഇരിക്കുന്ന ആളുകള്‍ എണീക്കും. (ജി യദുകുലകുമാര്‍ &lt;i&gt;കെ വി പത്രോസ്- കുന്തക്കാരനും ബലിയാടും &lt;/i&gt;എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന വര്‍ഗ്ഗീസ് വൈദ്യനുമായുള്ള അഭിമുഖത്തില്‍നിന്നും.)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കൊച്ചിയില്‍ ഒളിവുജീവിതം നയിക്കുന്ന കാലത്ത് ഇദ്ദേഹം അവിടെ ആരെയെങ്കിലും പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതായി പോലും പറയുന്നില്ല. ഇദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ടി വി തോമസ് അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മഹാരാജാസ് കോളെജിലെ കുറെ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ കുറ്റിയടിച്ചുകൂടിയ കാലത്ത് ഇദ്ദേഹം തിരുവിതാംകൂറിലേക്കു തീരെ പോയിട്ടില്ലെന്നു പറഞ്ഞുകൂടാ. ഒരിക്കല്‍ പോയി, കൃഷ്ണപിള്ള പറഞ്ഞതുപ്രകാരം. ഇദ്ദേഹം കോഴിക്കോട്ട് ജാപ്പുവിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;1942-44 &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; കാലം. ജപ്പാന്‍കാര്‍ വന്നാല്‍ മാലയിട്ടു സ്വീകരിക്കുമെന്ന് സി പി രാമസ്വാമി അയ്യര്‍ പറഞ്ഞതായി വാര്‍ത്തവന്നിരുന്നത്രെ. ഈ വാര്‍ത്ത തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം പ്രചരിച്ചിട്ടുണ്ടെന്നു നോക്കിവരാനായാണ് തിരുവിതാംകൂറില്‍ ഒന്നു ചുറ്റണമെന്ന് കൃഷ്ണപിള്ള ഇദ്ദേഹത്തോടു പറഞ്ഞതത്രെ. കെ സി ജോര്‍ജ് ഒന്നു ജയിലു കേറുകയെങ്കിലും ചെയ്യട്ടെയെന്ന് കൃഷ്ണപിള്ള ഉദ്ദേശിച്ചിരുന്നോ എന്തോ. വെളുത്തമുണ്ടും കാക്കിക്കുപ്പായവും തോര്‍ത്തുകൊണ്ട് തലയിലൊരു കെട്ടുമായി ഇദ്ദേഹം &quot;ഒളിവില്‍ ഒരു യാത്ര&quot; നടത്തി. സാധാരണക്കാര്‍ കയറുന്ന ചായക്കടകളിലും വണ്ടിയിലും മറ്റുമുള്ള സംഭാഷണം കേട്ട് ഇദ്ദേഹത്തിന് അറിയേണ്ട വിവരങ്ങള്‍ ലഭിച്ചു. വഴിയില്‍ ഒരാള്‍ ഇദ്ദേഹത്തെ പിന്തുടരുന്നു. ബസ്സിലിരുന്നു ശ്രദ്ധിക്കലും ഇദ്ദേഹമിറങ്ങിയിടത്ത് ഇറങ്ങലും ചെല്ലുന്നിടത്തെല്ലാം ചെല്ലലും. ഇതു വിവരിക്കുമ്പോഴും സി ഐ ഡി പല്ലവിയുണ്ട്. കുറെ ആലോചിച്ചപ്പോള്‍ ആളെപിടി കിട്ടിയത്രെ. പഴയ സഹപാഠി. ഇങ്ങനെ സി ഐ ഡി നാടകമെല്ലാം എഴുതുമ്പോള്‍ വിശ്വാസ്യതവേണമെന്ന നിര്‍ബന്ധം പോലുമില്ല ജോര്‍ജിന്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒരു അഭയാര്‍ത്ഥിയായും തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഒരു പിടികിട്ടാപ്പുള്ളിയായി ഒളിവിലും ഞാന്‍ ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി അല്പമെങ്കിലും അറിഞ്ഞെങ്കില്‍ മാത്രമേ ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഞാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങുകയാണ്.&quot;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ ലൈനിലൊക്കെയാണ് വാചകമടി. പക്ഷേ ആ &#39;മടക്കം&#39; വല്ലാതെ നിരാശപ്പെടുത്തുമെന്നുമാത്രം. സീതീസ് ബില്‍ഡിങ് ഒരു ക്യാമ്പായിമാറി. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്നും കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകരായ യുവാക്കള്‍ ഓഫീസില്‍ വന്നുകൊണ്ടിരുന്നു.&amp;nbsp;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;അവിടെ ഇദ്ദേഹവും ബഷീറും സ്ഥിരതാമസക്കാരായും പിന്നെ അടിക്കടി വരുന്നവരായി കെ ദാമോദരനും ടി എം രാഘവനും പിന്നീട് ടി വി തോമസും ഉണ്ടായിരുന്നു. &quot;ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍&quot;&amp;nbsp; &quot;ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി&quot;വിശദീകരിക്കാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങിയ ഇദ്ദേഹം മേല്പറഞ്ഞ ക്യാമ്പ് വിശേഷം മൂന്നോ നാലോ വാക്യം പറഞ്ഞതൊഴിച്ചാല്‍ പിന്നെ മൂന്നു ഖണ്ഡികയില്‍&amp;nbsp; പറയുന്നത് പോക്കുമുതലാളിയുടെ ഹോട്ടലിലെ ചോറ്, മീന്‍കറി എന്നിവയെപ്പറ്റിയും അവിടെ ഇവര്‍ പറ്റുസൂക്ഷിക്കുന്നതിനെപ്പറ്റിയുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതാണ് ഈ ആത്മകഥയുടെ വിശേഷം. പ്രക്ഷോഭപരിപാടികളെപ്പറ്റി പറയുന്നതിലും വായനാസുഖം ചോറും മീന്‍കറിയും പകര്‍ച്ചയും, ആഴ്ചയിലൊരിക്കലോ അതില്‍ക്കൂടുതലോ കാണുന്ന സിനിമയും നല്കുമെന്നതില്‍ സംശയമില്ല. ശ്രീകണ്ഠന്‍ നായരുടെ ഡബിള്‍ റേഷന്‍ വിട്ടുപോയിട്ടില്ല. കുറ്റം പറയരുതല്ലോ, ഉള്ളപ്പോള്‍ അങ്ങനെ തിന്നുമെങ്കിലും ഇല്ലാത്തപ്പോള്‍ മുണ്ടുമുറുക്കി പട്ടിണി കിടക്കാന്‍ ശ്രീകണ്ഠന് ഒരു പ്രയാസവുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വകവെച്ചുകൊടുക്കുന്നുണ്ട്. മുറ്റമടിക്കാനും മറ്റുള്ളവര്‍ ഇട്ടഴിച്ചിട്ടുപോയ കുപ്പായവും മുണ്ടും അലക്കാനും ജോര്‍ജിനും മടിയുണ്ടായിരുന്നില്ലെന്നതും ഓര്‍ക്കാം. സിനിമയ്ക്കു പോവുന്നതും കരിഞ്ചന്ത ടിക്കറ്റ് വാങ്ങാന്‍ നോക്കി കബളിപ്പിക്കപ്പെട്ടതും മൂന്നുനാലു&amp;nbsp; പേജില്‍ വിവരിച്ചയുടനെ ഒരു പോക്കറ്റടി സംഭത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളിലായി പത്തുപത്തര പേജില്‍ ഉപന്യസിച്ചിട്ടുണ്ട് ഇദ്ദേഹം. (മനോരമ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വന്നതാണ് സാധനം. വായനക്കാരെക്കൂടി പരിഗണിക്കേണ്ടേ, വിപ്ലവം മാത്രം പോരല്ലോ.) സ്ഥാനമോഹിയെന്ന് ഇദ്ദേഹം ആക്ഷേപിക്കുന്ന ശ്രീകണ്ഠന്‍നായരുടെ ആത്മകഥ വായിച്ചുനോക്കിയിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ആത്മകഥ എങ്ങനെയിരിക്കണമെന്ന് മനസ്സിലാക്കാമായിരുന്നു ഇദ്ദേഹത്തിന്. കുറച്ചൊക്കെ പൊങ്ങച്ചം മാറ്റിവെച്ചാല്‍ ബാക്കി മുഴുവന്‍ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭത്തിന്റെയും ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കാല ചിത്രങ്ങള്‍ എന്ന പേരില്‍ എഴുതിയത്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എറണാകുളത്തുവെച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷം ഉണ്ടാക്കുന്നതിനുള്ള ഒരു യോഗം നടത്തി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ടി വി തോമസ് ആകയാല്‍ തോമസ് ആയിരിക്കും സെക്രട്ടറി എന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ സെക്രട്ടറിയായി കെ സി ജോര്‍ജ് നിര്‍ദ്ദേശിച്ചത് എം എന്‍ ഗോവിന്ദന്‍നായരെ. നായരാവട്ടെ യോഗത്തില്‍ പങ്കെടുക്കാത്ത ആളും. ടി വി തോമസിനെപ്പറ്റി പറയുന്നതില്‍ പലയിടത്തും മുള്ളുണ്ട്. ആലപ്പുഴയിലെ കന്നിട്ടയിലെ തൊഴിലാളി യൂനിയന്റെ വാര്‍ഷികത്തെപ്പറ്റി ആലോചിക്കുന്നതിന് പത്രോസും മാത്യുവുമെല്ലാം എറണാകുളത്തു വരുന്നു. &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ടി വി തോമസിനെ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ആ യൂനിയന്റെ പ്രസിഡണ്ടാക്കണം എന്ന നിര്‍ദ്ദേശവുമായിട്ടാണത്രെ അവര്‍ വന്നത്. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം തനിക്കിഷ്ടമല്ലെന്നാണ് ടി വിയുടെ നിലപാട്. പക്ഷേ അവര്‍ക്കു നിര്‍ബന്ധം, ടി വി തന്നെ വേണമെന്ന്. &quot;പല ന്യായങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞു മാറാനായിരുന്നു ടി വിയുടെ ശ്രമം. അവസാനമായി അതൊരു തീരുമാനമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ എനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് ടി വി അതു സ്വീകരിക്കുകയാണു ചെയ്തത്.&quot; അങ്ങനെ ടി വിയെ എറണാകുളത്തുനിന്ന് ജോര്‍ജ് പറഞ്ഞുവിടുന്നു. ടി വി യല്ലേ ആള്‍. അങ്ങോര്‍‌ ആലപ്പുഴപോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആലപ്പുഴ കയര്‍ വര്‍ക്കേഴ്സ് യൂനിയന്റെകൂടി പ്രസിഡന്റായി. &quot;ടി വി തോമസിനെ അന്ന് നിര്‍ബന്ധിച്ച് സ്വീകരിപ്പിച്ചില്ലായിരുന്നെങ്കില്‍ ടി വിയുടെ ആ പ്രത്യേക കഴിവ് ആരുമറിയാതെ പോകുമായിരുന്നില്ലേ എന്ന് എനിക്കു തോന്നിയിട്ടുണ്ട്.&quot; ഇക്കാര്യം പില്‍ക്കാലത്ത് ടി വി തോമസിനോടു പറയുകയും തോമസിന്റെകൂടി അപ്രൂവല്‍ നേടുകയും ചെയ്തു ഇദ്ദേഹം. പൊലീസിനും സി പി യ്ക്കും മുമ്പില്‍ കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്ന തന്റെ ചിത്രത്തില്‍ വാരിക്കോരി ചായം പൂശുന്ന ഇദ്ദേഹം മറ്റുള്ളവരെ പേടിക്കുടലന്മാരായി വരച്ചുവെച്ചിട്ടുമുണ്ട്. ഒരു ദിവസം എറണാകുളത്ത് ഇവര്‍ താമസിക്കുന്ന സീതി ബില്‍ഡിങ്ങില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷം ധരിച്ച ഒരാള്‍ വന്ന് ജോര്‍ജിനെ തിരക്കുന്നു. ഇയ്യാളെ കണ്ടപാടെ അവിടെയുണ്ടായിരുന്ന വറുഗ്ഗീസ് വൈദ്യനും ശ്രീകണ്ഠന്‍ നായരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതും ഉരുണ്ടുപെരണ്ടു വീണതും (ഇരുവരും പരസ്പരം ആരോപിച്ചതാണിത്) ഇദ്ദേഹം രസകരമായി വിവരിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ജോര്‍ജിന്റെ സുഹൃത്തായ പട്ടാള ആപ്പീസറായിരുന്നുവത്രെ. ഈ ആപ്പീസര്‍ ജോര്‍ജിനെ നഗരത്തില്‍ പരക്കെ അന്വേഷിച്ചിട്ടും ആരും അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊടുത്തില്ലത്രെ. അത്രയ്ക്കു കൂറായിരുന്ന എറണാകുളത്തെ ജനത്തിന് ഇദ്ദേഹത്തോടെന്ന്. അങ്ങനെ അന്വേഷിച്ചലഞ്ഞാണ് ഒടുക്കം ആ സുഹൃത്തായ ആപ്പീസര്‍ ജോര്‍ജിന്റെയടുക്കല്‍ എത്തിയത്. ഈ കഥ പറയുമ്പോള്‍ ഒരു കാര്യം ജോര്‍ജ് തുറന്നു പറയുന്നുണ്ട്. താന്‍ എറണാകുളത്ത് യാതൊരു പൊതുജനസമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന്. &quot;എറണാകുളത്ത് സമരമൊക്കെ ഒടുങ്ങിയതുകൊണ്ട്&quot; &quot;എറണാകുളത്തുകാരോട് തനിക്കുണ്ടായ മുന്‍വിധി&quot; തിരിച്ചറിയുകയാണ് ജോര്‍ജ്. നല്ല കമ്യൂണിസ്റ്റ്. (പുറം 465)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എറണാകുളത്തെ അലസമായ ഒളിവുജീവിതം ഇദ്ദേഹത്തിനു പിന്നീട് വലിയ നാണക്കേടു തോന്നിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാരണം വീണ്ടും ഇതേ കാര്യങ്ങള്‍ ആത്മകഥയില്‍ ആവര്‍ത്തിക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;എന്റെ ചുറ്റുപാടിനെപ്പറ്റി എനിക്കുണ്ടായിരുന്ന മുന്‍വിധിയും മനോനിഷ്ഠമായ സമീപനവും മൂലമാണ് എറണാകുളത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് എനിക്കു കഴിയാതെ പോയതെന്ന് അല്പം വൈകി മാത്രമാണു മനസ്സിലായത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഉണ്ടായിക്കൂടാത്ത ഒരു&amp;nbsp; വലിയ തെറ്റാണ് എനിക്കു&amp;nbsp; പറ്റിയത്.&quot; (പുറം 476)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആദ്യകാലത്ത് ജാതി, സമുദായ സ്വാധീനമുള്ളതാണ് രാഷ്ട്രീയം എന്നു പറഞ്ഞു മാറിനിന്നു. പിന്നീട് ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടം എറണാകുളത്തുകാര്‍ കൊള്ളരുതാത്തവര്‍ എന്നു പറഞ്ഞ് പകര്‍ച്ചകഴിച്ചും വാചകമടിച്ചും കഴിച്ചു. എങ്കിലെന്ത്? നേതാവാവാന്‍ ഇതൊന്നും പ്രതിബന്ധമല്ലല്ലോ. മലബാറില്‍ ഉണ്ടുറങ്ങിയും സിദ്ധാന്തം പഠിച്ചും ഒളിവുജീവിതം നയിച്ച ഇ എം എസ്സ് ഇതിനു മറ്റൊരുദാഹരണം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തന്റെ ലാളിത്യമാകുന്ന ഔന്നത്യം വെളിവാക്കുന്ന കുറെ ഉദാഹരണങ്ങള്‍ ഇദ്ദേഹം കൊടുക്കുന്നത് വളരെ അരോചകമായി അനുഭവപ്പെട്ടു. ഇദ്ദേഹവും സുഹൃത്തായ വി. അച്യുതമേനോനും എറണാകുളത്ത് ഒരു റോഡിലൂടെ നടക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ ഒരു കേന്‍വാസ് ചാരുകസേരയും വില്പനയ്ക്കുവെച്ചിരിക്കുന്നത് കണ്ട് ജോര്‍ജ് അതിന്റെ വില ചോദിച്ചു. &quot;യജമാനനിഷ്ടമുള്ളതു തന്നാല്‍ മതി&quot; എന്നായിരുന്നു മറുപടി.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;പെട്ടെന്നെന്റെ ഭാവം മാറി. ആരെന്നാ പറഞ്ഞത്? യജമാനനെന്നോ?&quot; ഞാന്‍ ശബ്ദമുയര്‍ത്തി ദേഷ്യഭാവത്തില്‍ ചോദിച്ചു. അയാള്‍ ആകെ പരുങ്ങി എന്റെ കണ്ണിലേക്കു തുറിച്ചുനോക്കിക്കൊണ്ട് നില്ക്കുകയാണ്... &quot;നിങ്ങളെന്നെ അറിയുമോ? ഞാനാരാണെന്നാ വിചാരിച്ചത്? യജമാനന്‍ പോലും!&quot; അയാള്‍ എന്തോ വലിയ അബദ്ധം പറ്റിയതുപോലെ ക്ഷമാപണരൂപത്തില്‍, എനിക്കറിഞ്ഞുകൂടാ എന്നു പറഞ്ഞപ്പോള്‍, &quot;വഴിയേ പോകുന്ന എമ്പോക്കികളെയൊക്കെ യജമാനന്‍ എന്നു വിളിക്കാന്‍ നാണമില്ലല്ലോ. നിങ്ങള്‍ക്കാരാണ് യജമാനന്‍? സ്വതന്ത്രമായി സ്വന്തം ജോലിചെയ്തുജീവിക്കുന്ന നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരെ യജമാനന്‍ എന്നുവിളിക്കുന്നത്? ഇതു നിറുത്തണം കേട്ടോ.&quot;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഭാഗ്യത്തിന് ഈ പെര്‍ഫോമന്‍സ് സുഹൃത്തായ അച്യുതമേനോനില്‍ ഉളവാക്കിയ തോന്നല്‍ കൂടി ജോര്‍ജ് പറയുന്നുണ്ട്. നേരംപോക്കിനുള്ള ഒരഭിനയമായിരുന്നു അതെന്നാണ് അങ്ങോര്‍ക്കു തോന്നിയതത്രെ. (പുറം 470) വക്കീലായിരിക്കെ ആപ്പീസില്‍ കാണാന്‍ വരുന്നവരും ഗുമസ്തന്മാരും ഇദ്ദേഹം പുറത്തുപോകുമ്പോഴും അകത്തു വരുമ്പോഴും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്നത് കാരണം പ്രാക്റ്റീസ് നിറുത്താന്‍പോവുകയാണെന്ന് മുഖ്യഗുമസ്തനായ പാച്ചുപ്പിള്ളയോട് പറയുന്നത് വിശദമായി വര്‍ണ്ണിക്കുന്നതാണ് ഇതുപോലെ പല്ലുപുളിക്കുന്ന മറ്റൊരു വിനയപ്രകടനം. &quot;ഞാനിതിനുമുമ്പ് പല വക്കീല്‍ ഓഫീസിലും ഇരുന്നിട്ടുണ്ട്. അവിടെയെല്ലാം ഇതില്ലെങ്കിലാണ് പരാതി. ഇവിടുന്ന് അതിഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനിയും ഉണ്ടാവുകയില്ല&quot; എന്നു പാച്ചുപ്പിള്ളയെക്കൊണ്ടു പറയിച്ചേ ഇദ്ദേഹത്തിന്റെ വിനയം തൃപ്തിയടയുകയുള്ളൂ. (പുറം 471)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;രസകരമായൊരു സംഭവം &lt;i&gt;സ്വയം വിമര്‍ശനം&lt;/i&gt; എന്നു പേരിട്ട അദ്ധ്യായത്തില്‍ വിവരിക്കുന്നു. തമ്പ്രാന്‍ കമ്യൂണിസ്റ്റും അടിയാന്‍ കമ്യൂണിസ്റ്റും തമ്മിലുള്ള അന്തരമാണ് അതില്‍. 1948-49 കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാടുമൊത്ത് ഒളിവില്‍ കഴിയുമ്പോള്‍ ചൊവ്വരയിലെ ഒരില്ലം രണ്ടുമൂന്നാഴ്ച ഷെല്‍റ്റര്‍ ആയി ഉപയോഗിച്ചതിനെപ്പറ്റിയാണത്. ജോര്‍ജിനെ ആ ഇല്ലത്തിനടുത്തൊരു അടിയാന്റെ വീട്ടിലാണ് താമസിപ്പിച്ചത്. നമ്പൂതിരിപ്പാടിനെ മറ്റൊരിടത്തും. അടിയാന്‍ അയ്യപ്പനും ജോര്‍ജും തമ്മില്‍ മങ്ങിയ നിലാവുള്ള ഒരു രാത്രി കുടിലിന്റെ മുറ്റത്തുവെച്ചു നടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇതാ.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;എന്റെ അടുത്ത ചോദ്യം: ഞാനാരാണെന്നു വല്ലവരും പറഞ്ഞോ എന്നായിരുന്നു. അയ്യപ്പന്‍ ഒന്നു മടിച്ചിട്ട്, പേരൊന്നും പറഞ്ഞില്ല. ഒരു കമ്യൂണിസ്റ്റാണ്, വലിയ ആളാണ് എന്നുമാത്രം പറഞ്ഞു. അല്പം നിര്‍ത്തീട്ട്, കൊച്ചുതമ്പുരാനും കമ്യൂണിസ്റ്റാ എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോ? അയ്യപ്പന്റെ മറുപടി പെട്ടെന്നായിരുന്നു. ആണെ. അടിയങ്ങളും അതാണെ എന്നായിരുന്നു. ആ മറുപടി ആത്മധൈര്യം തുളുമ്പുന്നതായിരുന്നെന്ന് എനിക്കു തോന്നി.&quot;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തുടര്‍ന്ന് ജോര്‍ജ് അയ്യപ്പനെ ഉദ്ബോധിപ്പിക്കുന്നു. കള്ളി, മാടം, കരിക്കാടി, അടിയന്‍ എന്നീ പദങ്ങളൊക്കെ നിരോധിക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എറണാകുളത്തെ റിക്ഷാതൊഴിലാളികളെ ജോര്‍ജ് സംഘടിപ്പിച്ചു എന്നൊക്കെ പലയിടത്തും കാണുന്നുണ്ട്. കഥയെന്താണെന്ന് ജോര്‍ജു തന്നെ പറയുന്നുണ്ട്. തിരുവിതാംകൂറില്‍നിന്നു ക്രിമിനല്‍‌ കേസില്‍പ്പെട്ട് ഒളിച്ചോടിയെത്തിയവരാണ് എറണാകുളത്തെ റിക്ഷാക്കാര്‍ കൂടുതലുമത്രെ. തന്നെപ്പോലെ തന്നെ എന്നു ജോര്‍ജ്. റെയില്‍വേ സ്റ്റേഷനിലും ബോട്ടുജെട്ടിയിലുമുള്ള കുറെപ്പേരെ കണ്ടു സംസാരിച്ചു. ഒരു യോഗം വിളിച്ചു. പതിനഞ്ചു പേര്‍. അടുത്ത യോഗത്തിന് അഞ്ച്. അതും ആദ്യം വന്നവരല്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;എന്റെ ആ പരിപാടി പരാജയമടഞ്ഞു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ,&quot; എന്നു ജോര്‍ജ് തന്നെ പറയുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ദേഹത്തിന് എറണാകുളത്തെ ജീവിതത്തിന്നിടയില്‍ എന്തെങ്കിലും പൊതുജനപ്രവര്‍ത്തനം നല്കേണ്ടേയെന്ന് അനുയായികള്‍ക്കു തോന്നിയതുകൊണ്ടാവണം ഇദ്ദേഹം റിക്ഷാതൊഴിലാളികളെ സംഘടിപ്പിച്ചു എന്നൊരു കഥയുണ്ടായത്. (പുറം 477-480)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;ഇദ്ദേഹം വീരോചിതമായി പൊരുതിയ ഒരു കാര്യം തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നതിനെതിരായാണ്. &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നത് സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും ഒരു ചിഹ്നമായിപ്പോലും യുവാക്കള്‍ കരുതുന്നതായിട്ട് ഹോസ്റ്റല്‍ ജീവിതത്തിലും മറ്റും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സൌകര്യവും സന്ദര്‍ഭവും ലഭിക്കുമ്പോഴെല്ലാം ഞാന്‍ അതിനെതിരെ പ്രചരണം നടത്താറുണ്ട്. അതിലൊന്ന് 1944-ല്‍ കോഴിക്കോട്ടു പാര്‍ട്ടി ഓഫീസില്‍ വച്ചാണ് നടന്നത്.&amp;nbsp;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതൊരു സംഭവം തന്നെ. പാര്‍ട്ടി ആപ്പീസാണെങ്കിലും സ്വന്തമായി ഒരു മുറി പൂട്ടും താക്കോലുമായി കൈവശം വെയ്ക്കുന്ന നേതാവ് നനഞ്ഞ തോര്‍ത്തുമാത്രം മുറിക്കുപുറത്ത് ഒരു അയയില്‍ ഇടും. ഒരിക്കല്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ തോര്‍ത്ത് മറ്റാരോ ഉപയോഗിച്ചതായി മനസ്സിലായി. തുടര്‍ന്ന് അന്വേഷണമായി. അവസാനം പുള്ളിയെ പിടിച്ചു. കോപാകുലനായി ജോര്‍ജ് അയാളോട് പറയുകയാണ്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;ഞാന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? ... എനിക്ക് സിഫിലിസോ ഗൊണേറിയയോ ഇല്ലെന്നോ ഉണ്ടെന്നോ നിങ്ങള്‍ക്കറിയാമോ? അവിടെല്ലാമിട്ടു തോര്‍ത്തുന്ന മുണ്ട് നിങ്ങള്‍ നിങ്ങളുടെ മുഖത്തിട്ടു തോര്‍ത്തും. പോരെ... നമ്മുടെ ഇത്തരം ദുശ്ശീലങ്ങളെപ്പറ്റി ഞാന്‍ പിന്നെയും അല്പം കൂടി സംസാരിച്ചുകഴിഞ്ഞപ്പോള്‍ സി എം (സി എം കുഞ്ഞുരാമന്‍ നായര്‍ എന്ന ഓഫീസ് സെക്രട്ടറി) വളരെ കാര്യമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു. &quot;കെ സി ഈ വിഷയത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. വളരെ അത്യാവശ്യമാണ്.&quot;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഭാഗ്യവശാല്‍ വൃഷണവും മുഖവും തോര്‍ത്തുന്ന മുണ്ടിനെപ്പറ്റി ഒരു ഗ്രന്ഥം കെ സി ജോര്‍ജ് രചിച്ചിച്ല. എന്‍ സി ശേഖറിന്റെ കോണകത്തില്‍നിന്നു മുറിച്ചെടുത്ത &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;തുണ്ടുകള്‍കൊണ്ട് എണ്ണപുരട്ടി &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ദോശ&lt;/span&gt; &lt;span style=&quot;font-size: large;&quot;&gt;ചുട്ടപ്പോള്‍ പക്ഷേ ഇദ്ദേഹം ശേഖറിനെ കോണം ചെറുതായാലും പാര്‍‍ട്ടി വളരുന്നുണ്ടല്ലോ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കുഞ്ഞനന്തന്‍‌ നായര്‍ ഓര്‍ക്കുന്നുണ്ട്.&amp;nbsp; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തിരുവിതാംകൂറില്‍നിന്നുള്ള കെ പി സി സി അംഗമായി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു, വമ്പിച്ച ഭൂരിപക്ഷത്തോടെ. തോല്പിച്ചത് ജി രാമചന്ദ്രനെ. അതിനെപ്പറ്റി ജോര്‍ജു തന്നെ പറയുന്നത് ഇങ്ങനെ:&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;ഞാന്‍ ഒന്നും ചെയ്തില്ല. ഒന്നും അറിഞ്ഞുമില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു. ഞാന്‍ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ള വിവരമാണ് എനിക്കു ലഭിച്ചത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അറസ്റ്റ് കൊടുക്കാതെയുള്ള എന്റെ എറണാകുളത്തെ താമസം നീണ്ടുപോകുന്നതുകൊണ്ട് രാഷ്ട്രീയരംഗത്തുള്ള എന്റെ വിലയിടിയുമെന്നുള്ള എന്റെ ഭയം തെറ്റായിരുന്നു എന്നും എനിക്കു വ്യക്തമാക്കിത്തന്ന സംഭവമായിരുന്നു അത് എന്ന് ജോര്‍ജ് ഈ വിജയത്തെ വിലയിരുത്തുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വൈകാതെ അറസ്റ്റ് സംഭവിക്കുകയും ചെയ്തു. പൊന്നാനിയിലേക്ക് ഒരു സ്റ്റഡി ക്ലാസ് നടത്താന്‍ കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ചു പോവുമ്പോഴാണ് തിരുവിതാംകൂര്‍ പൊലീസിന്റെ പിടിയിലാവുന്നതും പിന്നീട് കുറെക്കാലം വിവിധ ലോക്കപ്പുകളില്‍ സുഖവാസം നടത്തേണ്ടിവരുന്നതും. പറവൂരിനടുത്തുനിന്ന് അറസ്റ്റ് ചെയ്തു കാറില്‍ നാടെല്ലാം കറക്കി, പല ലോക്കപ്പുകളില്‍ പാര്‍പ്പിച്ച്, പൊലീസുവക സല്‍ക്കാരമെല്ലാം നല്കി, &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;കമ്യൂണിസ്റ്റ് രഹസ്യ സംഘടനയുടെ ഗൂഢാലോചനക്കാരനായ നേതാവെന്നു ലേബലും കൊടുത്ത് &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ജോര്‍ജിനെ പ്രതിഷ്ഠിക്കുന്നത് തിരുവിതാംകൂര്‍ ഭരണകൂടമാണെന്നു തോന്നും.&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; കയ്യിലുള്ള എന്തോ പീറസാഹിത്യത്തിന്റെ പേരിലാണ് കമ്യൂണിസ്റ്റ് ഗൂഢാലോചനക്കാരനെന്ന ലേബല്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;സി പി രാമസ്വാമി അയ്യര്‍ തന്നെ&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; നിയമസഭയിലെ പ്രസ്താവനവഴി&amp;nbsp; ജോര്‍ജിന് നല്കുന്നത്. പോരെങ്കില്‍ ജോര്‍ജിനെതിരെയുള്ള സി പിയുടെ പ്രസ്താവനയ്ക്കു മറുപടി ഗാന്ധി വകയും. സി പി ജോര്‍ജിനെ തന്തയില്ലാത്തവനെന്നു വിളിച്ചെന്നാണ് പറയുന്നത്. പക്ഷേ, ജോര്‍ജിനെ വളരെ കരുതലോടെയാണ് സി പി കൊണ്ടുനടന്നത്. ലോക്കപ്പിനുള്ളില്‍ കട്ടില്‍, പായ, ബീഡി ഇതൊക്കെ നല്കിയിരുന്നു. അതേസമയം മറ്റുള്ളവരുടെ കാര്യമോ? തിരുവനന്തപുരത്ത് ലോക്കപ്പില്‍ എത്തുമ്പോള്‍ അവിടെ ഒമ്പതു മാസമായി ലോക്കപ്പില്‍ നരകതുല്യമായി കഴിയുന്ന നാലു കോണ്‍ഗ്രസ്സുകാരെയാണ് ജോര്‍ജ് കാണുന്നത്. ജോര്‍ജ് പക്ഷേ അവിടെ ഒരു ദിവസം മാത്രം കഴിച്ചുകൂട്ടുന്നേയുള്ളൂ. പൊലീസ് കമ്മീഷനറായ കരീം സാഹിബ് ഇദ്ദേഹത്തെ തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് കാണുന്നുണ്ട്. ജോര്‍ജിനു പനിയുണ്ടെന്നു പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ കരീം സാഹിബ്ബിനോടു തട്ടിക്കയറുന്നു ജോര്‍ജ്. അടുത്ത ചോദ്യം ജോര്‍ജ് എന്താണ് കല്യാണം കഴിക്കാത്തതെന്നായിരുന്നു. ഇതോടെ ജോര്‍ജ് പൊലീസുദ്യോഗസ്ഥനെ ചീത്തവിളിക്കാന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും പരുഷമായി പൊലീസ് പെരുമാറിയ ഒരു സംഭവംപോലും ജോര്‍ജിനു പറയാനില്ലെന്നതാണ് രസകരമായ വസ്തുത. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ ആറുമാസമാണ് ഇദ്ദേഹം ഉണ്ടുറങ്ങി കഴിച്ചത്. അക്കാലത്ത് ഇദ്ദേഹം ഒരു പട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നുണ്ട്. ഈ ചങ്ങാത്തം ഏഴെട്ടു പേജിലായി വര്‍ണ്ണിക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;*** &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഭീകരനായ ഈ കമ്യൂണിസ്റ്റിനെ പൊലീസുകാര്‍ തിരുവനന്തപുരത്തു കോടതിയില്‍ ഹാജരാക്കി കഴക്കൂട്ടത്തെ ലോക്കപ്പിലേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ഒരിക്കല്‍ ട്രെയിനില്‍. ഒരു കൊല്ലത്തെ ജയില്‍ ശിക്ഷ കിട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്നു. അവിടെയും വി ഐ പി പദവി തന്നെ.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ചക്കരക്കടവില്‍നിന്ന് ആ അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥനായി ആരംഭിച്ച നീണ്ട യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം അഞ്ചാംകെട്ടില്‍ എത്തിയതോടെ ഞാന്‍ മറന്നു. എനിക്കു വേണ്ടപ്പെട്ടവരുടെ മധ്യത്തില്‍. ഞാന്‍ ഇനിയും ജയിലിനുള്ളില്‍ ബന്ധനസ്ഥനാണെന്നുള്ള പരമാര്‍ത്ഥം ഞാന്‍ മറന്നു. സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയതുപോലെ എനിക്കു തോന്നി. (പുറം 551)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം നല്കിയ ധൈര്യം കൊണ്ടാവണം പലരെയും കെ സി ജോര്‍ജ് ചികിത്സിച്ചു കളയുന്നുണ്ട്. സി കേശവന്റെ ഉദരരോഗത്തെ ചികിത്സിക്കുന്നത് ഹിറ്റ്സ് ബാത്തുകൊണ്ട്. സിറ്റ്സ് ബാത്ത് അഥവാ ഹിപ്പ് ബാത്തിനെ ഹിറ്റ്സ്&amp;nbsp; ബാത്ത്&amp;nbsp; എന്നാണ് ജോര്‍ജ് വിളിക്കുന്നത്. ഈ ചികിത്സ വലിയ അപകടമില്ലെന്നു വെയ്ക്കാം. ചുഴലിദീനമുള്ള ചെല്ലപ്പന്‍ എന്ന പയ്യനെ ബലമായി കുളിപ്പിച്ച് ചികിത്സിച്ചതും കുഴപ്പത്തിലെത്തിയില്ല. (പക്ഷേ കോഴിക്കോട്ട് പോയി കുറച്ചു മാസം താമസിച്ചു ജോര്‍ജ് തിരിച്ചുവന്നപ്പോഴേക്കും ചെല്ലപ്പന്‍ ദീനംമൂത്ത് മരിച്ചുപോയി. ഇതുപോലെ ജോര്‍ജ് പോയതിന്റെ ദുഃഖം താങ്ങാനാവാതെ ചാമിയെന്നൊരു പയ്യനും മരിച്ചുപോയതായി ജോര്‍ജ് എഴുതിയിട്ടുണ്ട്.) കാട്ടായിക്കോണം ശ്രീധറിന്റെ പ്രേമത്തെ ചികിത്സിച്ചു മാറ്റിയതും കുഴപ്പമില്ല. പക്ഷേ പിശാശിനെ പേടിയുണ്ടായിരുന്ന കാട്ടായിക്കോണം സദാനന്ദനെ ചികിത്സിക്കാന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം യക്ഷികളുടെ ആവാസസ്ഥാനമെന്നു വിശ്വാസമുണ്ടായിരുന്ന അമ്പലത്തിനു സമീപം രാത്രി തനിച്ചാക്കി കൂട്ടുകാര്‍ കടന്നുകളഞ്ഞതു കുറെ കടന്നകയ്യായിപ്പോയിയെന്ന് ജോര്‍ജു തന്നെ സമ്മതിക്കുന്നുണ്ട്. പേടിത്തൊണ്ടനായ സദാനന്ദന്‍ യക്ഷി പിടിക്കാതിരിക്കാന്‍ മുണ്ടും കുപ്പായവും ഊരി കയ്യില്‍വെച്ചുവത്രെ. നൂല്‍ബന്ധമില്ലാത്ത പുരുഷന്മാരെ യക്ഷികള്‍ സമീപിക്കില്ല പോലും. മനോരമയ്ക്കുവേണ്ടി ഖണ്ഡശഃ എഴുതുമ്പോള്‍ നൂലുബന്ധമൊക്കെ അഴിക്കണം.&amp;nbsp; നവയുവാവായ കാട്ടായിക്കോണം തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ സി ജോര്‍ജിനെ ആദ്യമായി തിരുവനന്തപുരത്തു തുറന്ന പാര്‍ട്ടി ആപ്പീസില്‍ (ജോര്‍ജിന്റെ ഭാഷയില്‍ മൂട്ടവനം) വന്നു കാണുമ്പോഴാണ് അയാളുടെ പ്രേമം ജോര്‍ജ് ചികിത്സിച്ചുമാറ്റുന്നത്. പക്ഷേ ഈ കാട്ടായിക്കോണം പിന്നീട് സി പി എം കാരനായപ്പോള്‍ അവര്‍ക്കു ചരിത്രം തിരുത്തിയെഴുതണമല്ലോ. &quot;ഉള്ളൂര്‍ ഗോപിയും കെ സി ജോര്‍ജുമൊക്കെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍,‍&quot; എന്ന് &lt;i&gt;ഒളിവുകാല സ്മൃതികളില്‍&lt;/i&gt; നായനാര്‍ എഴുതി കാട്ടായിക്കോണത്തെ ജോര്‍ജിന്റെയും മേല്‍ പൊക്കിവെയ്ക്കുന്നു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ ഭീകര കമ്യൂണിസ്റ്റിനെ തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് രസമുള്ള വിവരണമാണ്. നടക്കേണ്ടിടത്തൊക്കെ ജോര്‍ജ് മുന്‍പില്‍ നടക്കും. പത്തുമുപ്പതടി പിന്നില്‍ പൊലീസും. കോടതിയില്‍ ജോര്‍ജ് കമ്യൂണിസ്റ്റാണെന്നാണ് കേസ്. വേണമെങ്കില്‍ തനിക്കത് നിഷേധിക്കാമായിരുന്നെങ്കിലും &quot;എനിക്കാവശ്യം എന്നെ ഒരു കമ്യൂണിസ്റ്റായി മുദ്രകുത്തണം എന്നുള്ളതായിരുന്നു&quot; എന്ന് ജോര്‍ജ്. കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ച് പൊന്നാനിക്കു പുറപ്പെട്ടത് ഏതായാലും നല്ല സമയത്താണ്. പില്‍ക്കാല ജീവിതത്തില്‍ പറയാനായി ഒന്നാന്തരം ജയില്‍വാസവും കേസും തടികേടാവാതെ സംഘടിപ്പിക്കാനായി. കുറ്റം സമ്മതിച്ച് ഒരു വര്‍ഷം കഠിനതടവും വാങ്ങി ജോര്‍ജ് തിരിച്ച് സെന്‍ട്രല്‍ ജയിലിലേക്ക്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;ഞാന്‍ കമ്യൂണിസ്റ്റാണെന്നുള്ള ഗവണ്മെന്റിന്റെ അംഗീകാരം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം നടത്തുന്നതിനു രംഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കമ്യൂണിസം എന്ന ആശയത്തോടുള്ള അലര്‍ജി ആ പ്രചരണത്തില്‍ക്കൂടിത്തന്നെ നീക്കപ്പെട്ടതിന്റെ ചരിത്രമാണ് പിന്നീടുള്ള ചരിത്രം.&quot;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അസാദ്ധ്യ പദ്ധതി തന്നെ! പക്ഷേ ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമുണ്ട്. തിരുവിതാംകൂറിലായാലും മലബാറിലായാലും ഓര്‍മ്മക്കുറിപ്പുകളെഴുതിയ നേതാക്കള്‍ പറഞ്ഞുവെച്ച ഒരു കാര്യം. അന്ന് കമ്യൂണിസ്റ്റ് എന്നു പറയുക വലിയ അഭിമാനമായിരുന്നു എന്ന്. ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ മാത്രമായിരുന്നില്ല ഈ നേതാവിനു കൂട്ട്. റൌഡികളും കള്ളന്മാരുമായും സൌഹൃദം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു എന്നു തോന്നും. പെരുമ്പാവൂരും ലോക്കപ്പില്‍ ഇദ്ദേഹത്തിനൊരു കൂട്ടുകാരനെ കിട്ടി. പത്മനാഭപിള്ള അഥവാ മമ്മദ് എന്ന എണ്‍പതിനോടടുത്തു പ്രായമുള്ള ഒരു മോഷ്ടാവ്. ഈ സൌഹൃദം അവിടെ കഴിഞ്ഞില്ലെന്നും സെന്‍ട്രല്‍ ജയില്‍, ആലപ്പുഴ സബ് ജെയില്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നെന്നും ഇദ്ദേഹം പറയുന്നു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലകാരികളായ രാഷ്ട്രീയക്കാരോട് നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്കുള്ള മമതയെപ്പറ്റി ജോര്‍ജ് അന്യത്ര ഉപന്യസിക്കുന്നുമുണ്ട്. കാഞ്ഞിരപ്പള്ളി കുര്യന്‍, കാള പരമേശ്വരന്‍, മൂവാറ്റു പുഴക്കാരന്‍ കേശവന്‍ നായര്‍ എന്നീ റൌഡികളെ &quot;magic of the heart&quot; എന്ന &quot;മന്ത്ര&quot;മുപയോഗിച്ച് മനസ്സുമാറ്റിയ കാര്യം പറയുമ്പോഴാണ് ഇത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആലപ്പുഴ സബ് ജെയിലിന്റെ ഉദ്ഘാടനം ജോര്‍ജിനെയും കൂട്ടരെയും പ്രവേശിപ്പിച്ചുകൊണ്ടാണ്. ഏറെ സൌകര്യങ്ങള്‍ ആലപ്പുഴ സബ് ജയില്‍ ജീവിതം ഒരു യഥാര്‍ത്ഥ ജയില്‍ ജീവിതമല്ലാതാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്. സൌകര്യങ്ങള്‍ക്കു പുറമേ സഹപാഠിയായിരുന്ന ജയിലര്‍ ഹസ്സനുമായുള്ള അടുത്ത സൌഹൃദം, കുമ്പളത്തു ശങ്കുപിള്ളയുടെ സാന്നിദ്ധ്യം, റൌഡികളായ ചങ്ങാതിമാര്‍ എന്നീ ഘടകങ്ങളും അതിനു പിന്നിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. (പുറം 592) ആലപ്പുഴ സബ് ജെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നത്രെ. ഒരേ സമയം നൂറ്റമ്പത് മൈലകലെയുള്ള ഇടവാക്കുടി എന്ന സ്ഥലത്ത് തടവിലായിരുന്ന കൃഷ്ണപിള്ളയും ഇദ്ദേഹവും ഒരുമിച്ച് ജയില്‍ ചാടുമെന്നായിരുന്നു പദ്ധതി. രണ്ടും ഒത്തുവരാതിരുന്നതുകൊണ്ട് ചാട്ടവും നടന്നില്ല. ജയില്‍ ചാട്ടവും കമ്യൂണിസ്റ്റ് വീരലക്ഷണമായിരുന്നു. ഏ കെ ജിയുടെ ജയില്‍ ചാട്ടം ഒരു സംഭവമായിരുന്നല്ലോ. പുന്നൂസും ചാടിയിട്ടുണ്ടെന്നു തോന്നുന്നു.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഭൂഗര്‍ഭസംഘടന പ്രവര്‍ത്തിക്കാനുള്ള [sic] പരിപാടിയാണു രൂപീകരിച്ചിരുന്നത്. അതുകൊണ്ട് ഒരാള്‍ മാത്രം ചാടിയതുകൊണ്ട് പരിപാടി നടപ്പാക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വീരസാഹസിക പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയല്ല കമ്യൂണിസ്റ്റുകാര്‍ ജയില്‍ ചാടുന്നത്. പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ്. (പുറം 586)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇതൊക്കെ കേട്ടാല്‍ തോന്നുക ജയിലിലാവുന്നതിനു മുന്‍പ് ഇങ്ങോരെന്തോ മലമറിക്കുകയായിരുന്നെന്നാണ്. &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;സൂര്യപ്രകാശം കാണാതെ ഞാന്‍ ജയിലറയില്‍ കിടന്നു നരകിച്ചു ചാകുകയേയുള്ളു എന്നുള്ള സര്‍ സി പിയുടെ പ്രഖ്യാപനം അതേപടി ഞാന്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും കുറെക്കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.(പുറം 592) &lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഏതായാലും ശിക്ഷാകാലം മുഴുവനുമൊന്നും ജോര്‍ജ് ജെയിലില്‍ കിടന്നില്ല. യുദ്ധം ജനകീയമായില്ലേ. പിന്നെ കമ്യൂണിസ്റ്റുകാരെന്തിന് ജയിലില്‍ കിടക്കണം? പക്ഷേ തന്നെ വിടാന്‍ അതാണു കാരണമെന്ന് ജോര്‍ജ് പറയുന്നില്ല. നാണക്കേടുകൊണ്ടാവണം. വിടുന്നതും വിശേഷരീതിയില്‍ തന്നെ. ജയിലര്‍തന്നെ വറുഗീസ് വൈദ്യനെ ജയിലിലേക്കു വരുത്തി അദ്ദേഹത്തിന്റെ കൂടെ ജോര്‍ജിനെ പറഞ്ഞുവിടുകയാണ്. ഇതേ കാലത്തു തന്നെ കൃഷ്ണപിള്ളയും ജയില്‍ മോചിതനാവുന്നു. കല്ല്യാണവും കഴിക്കുന്നു. കല്യാണം കഴിഞ്ഞ കൃഷ്ണപിള്ളയും ഭാര്യയും കൂടി ഏഴംകുളത്ത് ജോര്‍ജിന്റെ വീട്ടില്‍ ഒരാഴ്ച താമസിക്കാനായിരുന്നു പരിപാടിയെങ്കിലും &quot;രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഞാനും കൃഷ്ണപിള്ളയുംകൂടി തിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പരിപാടി തയ്യാറാക്കി&quot;. തുടര്‍ന്ന് കൃഷ്ണപിള്ളയുടെ ഭാര്യയെ അവിടെ വിട്ട് അവര്‍ ആലപ്പുഴയ്ക്കു പോവുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ക്രിപ്സ് മിഷന്റെ ഇന്ത്യാസന്ദര്‍ശനം സംബന്ധിച്ച് 1942-മാര്‍ച്ച് മാസം 25-ആം തീയതി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെയെല്ലാം മോചിപ്പിച്ചു. അതിന്റെ ഭാഗമായി മലബാര്‍ ജില്ലയിലെ തടങ്കല്‍പ്പുള്ളികളായിരുന്ന ഇ എം എസ്സും മറ്റും വിമോചിതരായി. (പുറം 596)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കൊള്ളാം. കെ സി ജോര്‍ജിന് എണ്‍പതുകളില്‍ ഈ പുസ്തകം എഴുതുമ്പോള്‍ ഇത്ര ഓര്‍മ്മത്തെറ്റോ? ഇ എം എസ് 1942 ല്‍ ഒളിവുജീവിതം വിട്ടു പുറത്തുവരികയേ ഉണ്ടായുള്ളൂ. ജയിലില്‍ പോയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ സമുന്നത നേതാവിന് ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ പിന്നെ എന്താണ് ഓര്‍മ്മയുണ്ടാവുക?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജയില്‍ മോചിതനായ കമ്യൂണിസ്റ്റ് നേതാവിന് ആലപ്പുഴ ഒരു സ്വീകരണം നല്കാന്‍ നേതാവു തന്നെ പങ്കെടുത്ത യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ടി വി തോമസിന്റെ എതിര്‍പ്പുകാരണം അതു നടന്നില്ല. ട്രേഡ് യൂനിയന്‍ വേറെ, പാര്‍ട്ടി വേറെ എന്നായിരുന്നു തോമസിന്റെ നിലപാട്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തൊഴിലാളി യോഗത്തില്‍ ഞാന്‍ സംസാരിക്കുന്നതുതന്നെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കിയേക്കുമെന്നുള്ള ഭയം ടി വി തോമസ് പ്രകടിപ്പിച്ചതായി ഞങ്ങളുടെ ചര്‍ച്ചായോഗത്തില്‍ ഉണ്ടായിരുന്ന സ്വാമി പത്മനാഭന്‍ വെളിപ്പെടുത്തി. ടി. വി. അതില്‍ പങ്കെടുത്തിരുന്നുമില്ല. ട്രേഡ് യൂനിയനെ ആ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്തി അടിച്ചമര്‍ത്തുമെന്നുള്ള ഭയമാണ് ടി വിക്കുണ്ടായിരുന്നത്. (പുറം 600)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt; പത്രോസാവട്ടെ നേരേ തിരിച്ചും.&amp;nbsp; ഏതായാലും പത്രോസിന്റെ പക്ഷക്കാര്‍ കമ്യൂണിസ്റ്റു നേതാവിനെ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിപ്പിച്ചു, ചേര്‍ത്തലയില്‍. നൂറു നൂറ്റമ്പതു പേര്‍ കേള്‍ക്കാനുണ്ടായിരുന്ന യോഗം&amp;nbsp; മഴ പെയ്തു തടസ്സപ്പെട്ടു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ക്കൂടി പുന്നപ്ര പ്രദേശം പ്രശസ്തിയിലേക്കുയര്‍ന്നത് അന്നു പെയ്ത മഴ അവിടെ അന്ന് വിതറപ്പെട്ട കമ്യൂണിസത്തിന്റെ വിത്ത് നനച്ചു വളര്‍ത്തിയതു കൊണ്ടാണോ എന്നു തോന്നിപ്പോവും. (പുറം 604)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇതു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ടി വി തോമസിന്റെ വിവേകവും പത്രോസിന്റെ തെമ്മാടിത്തരവും ഏറ്റുമുട്ടിയതില്‍ പത്രോസിന്റെ പക്ഷത്തിനു മുന്‍തൂക്കം കിട്ടിയതില്‍ കെ സി ജോര്‍ജിന്റെ കൈ എന്തെന്ന്. &quot;ഐതിഹാസികമായ സമരങ്ങള്‍&quot; നടത്തിയ ആലപ്പുഴ തൊഴിലാളി വര്‍ഗ്ഗത്തിനെ കമ്യൂണിസം പഠിപ്പിച്ചത് താന്‍ അന്ന് വിളിച്ചു ചേര്‍ത്ത മഴയില്‍ കലങ്ങിയ യോഗം ആണെന്നു പറയുന്നത് ശകലം അല്പത്തരമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ വിത്തിട്ട് പോയ കമ്യൂണിസ്റ്റുകാരന്‍ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കൊലകള്‍ക്കുശേഷം ആലപ്പുഴയില്‍നിന്ന് പിടികൊടുക്കാതെ ഓടിപ്പോവുന്നതാണ് കാണുന്നത്.1943-ലെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരുവിതാംകൂറില്‍നിന്ന് പങ്കെടുത്തത് രണ്ടുപേരായിരുന്നു, പൂര്‍ണ്ണ പ്രതിനിധിയായി ജോര്‍ജും വോട്ടില്ലാത്ത കാന്‍ഡിഡേറ്റ് മെംബറായി കെ വി പത്രോസും.&amp;nbsp; പുന്നൂസല്ല, ടി വി അല്ല, എം എന്‍ അല്ല പത്രോസ്! പത്രോസിന്റേതായി ഉണ്ടായ ഒരു ഹ്രസ്വകാലത്തിന് കെ സി ജോര്‍ജിന്റെ സംഭാവനയെന്താണെന്ന് വല്ല സൂചനയും അതു തരുന്നുണ്ടോ ആവോ?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ടി വി തോമസിനെപ്പറ്റി പറയുന്നിടത്തൊക്കെ ചില മുനയുള്ള പരാമര്‍ശങ്ങള്‍ കാണാം. തൊഴിലാളികള്‍ക്കിടയില്‍ ടി വി തോമസിനോളം ജനകീയ അംഗീകാരമുള്ള വേറൊരു നേതാവില്ലെന്നത് ഈ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി നേതാവില്‍ അസൂയയുളവാക്കിയോ എന്തോ.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് സി പി ചില നേതാക്കളെ തടവിലാക്കി. ജോര്‍ജിനെ അറസ്റ്റു ചെയ്തു പാളയം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ അക്കാമ്മ ചെറിയാനുമുണ്ട്. അവരുമായി സംസാരിച്ചു നില്‍ക്കെ അറസ്റ്റ് ഇല്ലെന്നും പോവാമെന്നും വിവരം കിട്ടി ജോര്‍ജ് പോവുന്നു. സി പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് പോവാനനുവദിച്ചതെന്ന് ജോര്‍ജ് ഊഹിക്കുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഐക്യകക്ഷികളുടെ യുദ്ധസംരംഭങ്ങളുടെ നേരെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയമായിരിക്കും അതിനു കാരണമെന്ന് എനിക്കു തോന്നി. (പുറം 614)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജനകീയയുദ്ധവും പക്ഷം ചേരലുമൊന്നും പച്ചയ്ക്കു പറയാന്‍ വയ്യാത്തതുകൊണ്ട് ശ്ലോകത്തില്‍ കഴിക്കുകയാണ് ജോര്‍ജ്.&amp;nbsp; ഇക്കാലത്ത് ജീവാനന്ദം എന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ കമ്യൂണിസ്റ്റിനെ തടങ്കലില്‍നിന്നു വിടുവിക്കാനായി ജോര്‍ജ് സി പിയെ പോയിക്കാണുകയും അതു സാധിക്കുകയും ചെയ്തതായി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് തന്തയില്ലാത്തവനെന്നു വിളിച്ചി സി പിയെ ഒരിക്കലും കാണില്ലെന്ന് പിന്നീട് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും.&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5445838272940529291/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/10/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5445838272940529291'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5445838272940529291'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/10/blog-post.html' title='കെ സി ജോര്‍ജും യാദൃച്ഛികതകളും- ഭാഗം മൂന്ന്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-1998048059210101608</id><published>2010-09-07T03:12:00.000+05:30</published><updated>2010-09-07T03:12:21.183+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ്"/><category scheme="http://www.blogger.com/atom/ns#" term="ഏ. ശ്രീധരമേനോന്‍"/><category scheme="http://www.blogger.com/atom/ns#" term="പി ഗോവിന്ദപ്പിള്ള"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>ഗോവിന്ദപ്പിള്ളയുടെ ശ്രീധരമേനോന്‍ നിന്ദയിലെ ചില അവാസ്തവങ്ങള്‍</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;div class=&quot;im&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ശ്രീധരമേനോനെ ആക്രമിക്കുന്ന ഒരു ലേഖനം പി ഗോവിന്ദപ്പിള്ള  മലയാളം വാരികയിലെഴുതിയിരിക്കുന്നു. &lt;a href=&quot;http://www.malayalamvarikha.com/2010/September/10/essay6.pdf&quot;&gt;പി ഡി എഫ് നോക്കുക&lt;/a&gt;.&amp;nbsp;  ഗോവിന്ദപ്പിള്ള പല അവാസ്തവങ്ങളും അതില്‍ പറയുന്നു. എന്തിനാണാവോ അദ്ദേഹം അങ്ങനെ ചെയ്യുന്നത്?&lt;/span&gt;   &lt;blockquote class=&quot;gmail_quote&quot; style=&quot;border-left: 1px solid rgb(204, 204, 204); margin: 0pt 0pt 0pt 0.8ex; padding-left: 1ex;&quot;&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika;&quot;&gt;പക്ഷേ സര്‍ സി പി രാമസ്വാമി അയ്യരുടെ മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കാനും അദ്ദേഹത്തെ വാഴ്ത്താനും തീരുമാനിച്ചിരുന്ന മേനോന്...&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/blockquote&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika;&quot;&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika;&quot;&gt;&lt;i&gt;കേരളവും  സ്വാതന്ത്ര്യസമരവും&lt;/i&gt; എന്ന പുസ്തകത്തില്‍ ശ്രീധരമേനോന്‍ സി പിയുടെ&amp;nbsp;  മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കുന്നില്ലെന്നു മാത്രമല്ല, റൌഡികളെ ഉപയോഗിച്ചു  പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും നേതാക്കളെ ആക്രമിക്കാനും സി പി  തുനിഞ്ഞതിനെപ്പറ്റി പറയുന്നുമുണ്ട്. &lt;i&gt;സര്‍ സി പിയുടെ കുതന്ത്രങ്ങള്‍&lt;/i&gt; എന്ന  തലക്കെട്ടിനു കീഴെയും അല്ലാതെയും മേനോന്‍ ദിവാന്‍റെ നെറികേടുകളെപ്പറ്റിയും  സ്വേച്ഛാധിപത്യത്തെപ്പറ്റിയും പറയുന്നു. &lt;br /&gt;
&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;im&quot;&gt;&lt;div class=&quot;MsoNormal&quot;&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;മേനോന്റെ കമ്യൂണിസ വിരോധത്തെപ്പറ്റിയും ഗോവിന്ദപ്പിള്ള എഴുതിയിരിക്കുന്നു. പക്ഷേ,&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&quot;പുന്നപ്രയിലെയും വയലാറിലെയും മഹത്തായ കമ്യൂണിസ്റ്റ് വിപ്ലവം&quot; എന്നൊക്കെയാണ്  കള്ളക്കളികള്‍ നിറഞ്ഞ ആ കലാപങ്ങളെ മേനോന്‍ വാഴ്ത്തുന്നത്. ഇതു പക്ഷേ മേനോന്റെ  ചരിത്രബോധത്തെയാണ് കാട്ടുന്നതെന്നു പറയാന്‍ വയ്യ.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഇ  എം എസ് നമ്പൂതിരിപ്പാട് എന്ന തന്നെപ്പൊക്കി തട്ടിപ്പു ചരിത്രകാരന്‍ തന്റെ  നാലു കേരളചരിത്രങ്ങളില്‍ ഒരിടത്തും പരാമര്‍ശിക്കാതെ വിട്ട കയ്യൂരിനെപ്പറ്റി  ഒന്നൊന്നര പേജില്‍ എഴുതിയിട്ടുമുണ്ട്.അപ്പോള്‍ മേനോന്റെ കമ്യൂണിസ്റ്റ്  വിരോധംകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടമില്ല, നേട്ടമേയുള്ളൂ. ഒന്നുകില്‍ ഗോവിന്ദപ്പിള്ള മേനോന്റെ പുസ്തകം നോക്കിയിട്ടില്ല. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവു രീതിയനുസരിച്ചുള്ള&amp;nbsp; നുണപ്രചരണമാവണം അദ്ദേഹം ഉദ്ദേശിച്ചത്. &lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ്സിനെപ്പറ്റി ഈ പറയുന്നതിനെ ഓര്‍മ്മത്തെറ്റ് എന്നു പറയാനാവുമോ എന്നറിഞ്ഞുകൂട.&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika;&quot;&gt;&lt;/span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;blockquote class=&quot;gmail_quote&quot; style=&quot;border-left: 1px solid rgb(204, 204, 204); margin: 0pt 0pt 0pt 0.8ex; padding-left: 1ex;&quot;&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;span lang=&quot;ML&quot; style=&quot;font-family: Kartika;&quot;&gt;1930-ല്‍ ഉപ്പു സത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും...&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/blockquote&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ്  1930 ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. അതിനെ ന്യായീകരിക്കാന്‍ പല  തന്ത്രങ്ങളും ആത്മകഥയില്‍ പയറ്റുന്നുമുണ്ട്. സത്യാഗ്രഹം വേഗം  പിന്‍വലിക്കുമെന്നൊരു ശ്രുതിയുണ്ടായിരുന്നു. അപ്പോള്‍ അതില്‍ പങ്കെടുത്തു  ജയിലില്‍‌ പോയാല്‍ പഠിപ്പു നഷ്ടപ്പെടുന്നതുമാത്രമേ മെച്ചമുണ്ടാവൂ എന്ന  ന്യായവാദം. അന്ന് തൃശ്ശൂരില്‍നിന്ന് അതില്‍ പങ്കെടുക്കാന്‍ പോയ  വിദ്യാര്‍ത്ഥികളെ അവര്‍ കോളജ് വിട്ട് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍  സമയമായിട്ടില്ല എന്നു പറഞ്ഞ്&amp;nbsp; കോണ്‍ഗ്രസ് നേതാക്കള്‍  തിരിച്ചയയ്ക്കുകയായിരുന്നു എന്ന് പിന്നോട്ടു പ്രക്ഷേപിക്കുന്ന ന്യായീകരണം  (ഇതു പിന്നീട് കോങ്ങോട്ടില്‍ രാമന്‍ മേനോന്‍ അദ്ദേഹത്തോട് പറഞ്ഞതാണത്രെ)  എന്നിങ്ങനെ. ഇതൊക്കെ മറന്നു പോവാമെന്നു വെയ്ക്കാം. പക്ഷേ 1930 ലെ  സമരത്തില്‍ പങ്കെടുക്കാഞ്ഞതും അതിനു മുമ്പ് സ്കൂളില്‍ പഠിക്കുന്ന കാലത്ത്  സൈമണ്‍ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസ് ബഹിഷ്കരിക്കാന്‍  തീരുമാനിച്ചിട്ടും നേരം വന്നപ്പോള്‍ ഭയപ്പെട്ട് ക്ലാസില്‍ കയറിയതും  ഇദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചിരുന്നതായും അതുകൊണ്ട് 1932 ലെ  നിയമലംഘനസമരത്തില്‍ മുന്‍പിന്‍ നോക്കാതെ പങ്കെടുത്ത് ജയിലില്‍ പോവാന്‍  തയ്യാറായതും ഇദ്ദേഹം ആത്മകഥയില്‍ സാമാന്യം വിസ്തരിക്കുന്നത് മറന്നു പോയാല്‍  ഇ എം എസ്സിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെപ്പറ്റി പറയാന്‍ താങ്കള്‍  ആളല്ല പീജീ.&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;br /&gt;
&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഗോവിന്ദപ്പിള്ള ഇങ്ങനെ ഇകഴ്ത്തുന്ന ശ്രീധരമേനോനെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞത് ചേര്‍ത്തുവെയ്ക്കുന്നത് രസമാണ്. കെ എന്‍ &lt;i&gt;ഗണേശിന്റെ കേരളത്തിന്റെ ഇന്നലെകള്‍&lt;/i&gt; എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് 1990 ല്‍ ഇ എം എസ് നടത്തിയ പ്രസംഗം &lt;i&gt;തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍&lt;/i&gt; എന്ന പേരില്‍ പല സമാഹാരങ്ങളിലായി പല പതിപ്പുകളിറങ്ങിയിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ:&lt;/span&gt;&lt;/div&gt;&lt;blockquote class=&quot;gmail_quote&quot; style=&quot;border-left: 1px solid rgb(204, 204, 204); margin: 0pt 0pt 0pt 0.8ex; padding-left: 1ex;&quot;&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഐതിഹ്യങ്ങളെ  തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടും ഭൌതികവസ്തുക്കളുടെ തെളിവിനെമാത്രം  ആസ്പദമാക്കിക്കൊണ്ടും ചരിത്രം രചിക്കുന്ന രീതി വന്നുകഴിഞ്ഞിട്ടുണ്ട്.  അതനുസരിച്ച് രണ്ടു ഗ്രന്ഥങ്ങളെങ്കിലും പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.  ശ്രീധരമേനോന്റെ കേരള ചരിത്രം, ഗോപാലകൃഷ്ണന്റെ കേരള സംസ്കാര ചരിത്രം. &lt;/span&gt; &lt;/div&gt;&lt;/blockquote&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ്  ഗണേശിന്റെ പുസ്തകമെന്നു തുടര്‍ന്നു പറയുന്നുണ്ട്. അതായത് ഗോപാലകൃഷ്ണനെയും ഗണേശിനെയും പോലുള്ള രണ്ടു പാര്‍ട്ടിക്കാരായ  ചരിത്രകാരന്മാരെപ്പോലെതന്നെ വസ്തുനിഷ്ഠ ചരിത്രകാരനാണ് നമ്പൂതിരിപ്പാടിന്റെ കണ്ണില്‍ ശ്രീധരമേനോന്‍. ഗോവിന്ദപ്പിള്ള തന്റെ ലേഖനത്തില്‍ അവതരിപ്പിക്കുന്ന നീണ്ട  ലിസ്റ്റിലെ ചരിത്രകാരന്മാരുടെ അതേ വിശേഷം തന്നെയാണ് മറ്റുവാക്കുകളില്‍ ഇ എം  എസ് ശ്രീധരമേനോന് ചാര്‍ത്തിക്കൊടുത്തത്. ആ പ്രസംഗം ചെയ്ത അതേ കാലത്ത്&amp;nbsp; ഇ  എം എസ് &lt;i&gt;കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt; എന്ന  പുസ്തകത്തില്‍ പ്രാചീന കേരളത്തെക്കുറിച്ചു പറയാന്‍ ശ്രീധരമേനോന്റെ  ഗോവിന്ദപ്പിള്ള പഴിക്കുന്ന അതേ പുസ്തകത്തില്‍നിന്ന് നെടുങ്കന്‍ ഉദ്ധരണികള്‍  പലതും ചേര്‍ത്തിട്ടുണ്ട്.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class=&quot;MsoNormal&quot;&gt;&lt;span style=&quot;font-size: large;&quot;&gt;ഗോവിന്ദപ്പിള്ള പറഞ്ഞ കുഴപ്പമൊന്നും ഇ എം എസ്സിനു  തോന്നിയിട്ടില്ല. പിന്നെന്തിനാണ് ഇ എം എസ്സിനെ ചവച്ചു നടക്കുന്ന പി  ഗോവിന്ദപ്പിള്ളയ്ക്കു ഇത്ര അരിശം?&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: x-small;&quot;&gt;(സര്‍ സി പി  എന്ന നീചനായ ദിവാനെ ന്യായീകരിച്ചുകൊണ്ടാണ് ശ്രീധരമേനോന്‍ അയാളുടെ  ജീവചരിത്രം രചിച്ചതെന്ന് സി പി യുടെ സുഹൃത്തായ &lt;a href=&quot;http://www.hinduonnet.com/fline/fl2013/stories/20030704000807800.htm&quot;&gt;നൂറാണി എഴുതിയത് &lt;/a&gt;വായിച്ചശേഷം  മേനോനോട് മതിപ്പു വളരെ കുറവാണെനിക്ക്. പുന്നപ്രയും വയലാറും പോട്ടെ.  ഭരണകാലം മുഴുവന്‍ റൌഡികളായിരുന്നു സാമൂഹ്യപ്രവര്‍ത്തകരെയും രാഷ്ട്രീയ  പ്രവര്‍ത്തകരെയും കൈകാര്യം ചെയ്യാന്‍ സി പിയുടെ ആയുധം.)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/1998048059210101608/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/09/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1998048059210101608'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1998048059210101608'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/09/blog-post.html' title='ഗോവിന്ദപ്പിള്ളയുടെ ശ്രീധരമേനോന്‍ നിന്ദയിലെ ചില അവാസ്തവങ്ങള്‍'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5529586986289565029</id><published>2010-08-27T19:17:00.002+05:30</published><updated>2010-08-29T06:51:42.438+05:30</updated><category scheme="http://www.blogger.com/atom/ns#" term="കമ്യൂണിസ്റ്റ് പാര്‍ട്ടി"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (&lt;a href=&quot;http://calicocentric.blogspot.com/2010/08/blog-post.html&quot;&gt;ഭാഗം 1&lt;/a&gt;, &lt;a href=&quot;http://calicocentric.blogspot.com/2010/08/blog-post_24.html&quot;&gt;ഭാഗം 2&lt;/a&gt;) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക്&amp;nbsp; പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി.&amp;nbsp; അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല,&amp;nbsp;&amp;nbsp; ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പുസ്തകത്തെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങള്‍ അവതരിപ്പിക്കില്ല- അങ്ങടിച്ചിറക്കുക, പഴയശീലം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സ്വന്തം ജീവിതത്തിലെ വളരെച്ചുരുങ്ങിയ കാലം മാത്രമാണ് ഇദ്ദേഹം ഈ പുസ്തകത്തിലവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനുമേല്‍ ജയില്‍വാസം അനുഭവിച്ചു എന്നു പറയുന്നുണ്ടെങ്കിലും ആദ്യത്തെ ആറുമാസത്തെ ജയിലനുഭവം മാത്രമാണ് ഇതിലുള്ളത്. പ്രധാന പ്രവര്‍ത്തന മേഖലയായ ട്രേഡ്‌യൂനിയന്‍ പ്രസ്ഥാനത്തെപ്പറ്റി വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രം. തന്റെ ഓരോ ജയില്‍വാസത്തെയും പറ്റി വെവ്വേറെ ജയില്‍ ഡയറികളും ഘട്ടംഘട്ടമായ ആത്മകഥനങ്ങളും എഴുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു കോമാളിയുമായി താരതമ്യംചെയ്യുമ്പോള്‍ ശേഖറിനോ കെ സി ജോര്‍ജിനോ എം എന്‍ ഗോവിന്ദന്‍ നായര്‍ക്കോ ഒന്നും ജീവിച്ച കാലം മുഴുവന്‍ പ്രതിപാദിക്കുന്ന ആത്മകഥ എഴുതാന്‍പോലും പാങ്ങില്ലായിരുന്നോ? സമ്പന്ന കുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിച്ച&amp;nbsp; എന്‍ സിയുടെ കാര്യത്തില്‍ ഉപജീവനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ പുസ്തകമെഴുത്ത് അനാകര്‍ഷകമായി തോന്നിയോ? ഓര്‍മ്മക്കുറിപ്പുകളും ഭൂതകാലത്തെ ചികയലുമെല്ലാം ഇന്നത്തെപ്പോലെ ആനുകാലികങ്ങളുടെ താത്പര്യമായിരുന്നില്ല മുന്‍കാലങ്ങളില്‍ എന്നതും പ്രസാധനം ഇന്നത്തെക്കാള്‍ പാടുപെട്ട ഏര്‍പ്പാടായിരുന്നു എന്നതും കാരണമായിരിക്കാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജീവിച്ചിരിക്കെ പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധമായിട്ടില്ല. മരണശേഷം ഇദ്ദേഹം ശേഷിപ്പിച്ച പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളെ എഡിറ്റു ചെയ്തു പുസ്തകമാക്കിയ് ടി വി കെ. അതേസമയം ആത്മകഥ എന്നുദ്ദേശിക്കപ്പെട്ടതുതന്നെയായിരുന്നു ഈ ലേഖനങ്ങള്‍. അഗ്നിവീഥികള്‍ എന്ന പേര് എന്‍ സി തന്നെ കൊടുത്തതാണ്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്‍ സി ശേഖര്‍ എന്ന എന്‍ ചന്ദ്രശേഖരപിള്ള തിരുവിതാംകൂറില്‍ ജനിച്ച് ജീവിതത്തിന്റെ അരനൂറ്റാണ്ടോളം കണ്ണൂരില്‍ ജീവിച്ചു. 1931 ല്‍ എന്‍ സി ശേഖര്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസ്ററ് ലീഗാണ് ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ തയ്യാറാക്കുന്നതെന്നു പറയുന്നു. 1931 ല്‍ ആദ്യമായി കൃഷ്ണപിള്ളയെ കോഴിക്കോട്ടു വെച്ചു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഒരു പ്രതി കൃഷ്ണപിള്ളയ്ക്കു കൈമാറിയെന്ന് ഇദ്ദേം പറയുന്നു. അന്ന് അപാരമായ ഗാന്ധി ഭക്തിയുണ്ടായിരുന്ന കൃഷ്ണപിള്ള ഇദ്ദേഹവുമായി ഉഗ്രമായ തര്‍ക്കത്തിലേര്‍പ്പെട്ടുവത്രെ. വടകര സമ്മേളനത്തിനു പോവാന്‍ കാശു തികയാതെ കോഴിക്കോട്ടു പരിചയമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നതായിരുന്നു ശേഖര്‍. നേതാവ് നേരത്തേ വടകരയ്ക്കു പോയിരുന്നു. അവിടെ എത്താനുള്ള പണം കൃഷ്ണപിള്ളയാണ് കൊടുക്കുന്നത്. തര്‍ക്കം വളരെ ഉച്ചത്തിലായിരുന്നെങ്കിലും അതുകഴിഞ്ഞ് വളരെ സ്നേഹപൂര്‍വ്വമാണ് കൃഷ്ണപിള്ള പണം തന്ന് യാത്രയാക്കിയതെന്നാണ് ശേഖര്‍ പറയുന്നത്. കമ്യൂണിസവുമായി പരിചയിച്ചതില്‍ തങ്ങള്‍ക്കുള്ള കുറെ വര്‍ഷത്തെ സീനിയോറിറ്റിയെ താഴ്ത്തിക്കെട്ടാന്‍ നമ്പൂതിരിപ്പാട് തന്റെ ചരിത്രങ്ങളിലൂടെ ശ്രമിച്ചതിനെതിരെ കടുത്ത വിരോധം പ്രകടിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒരു ലേഖനത്തില്‍. യൂത്ത് ലീഗ് ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായിരുന്നെന്നും മറ്റു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടു ബന്ധമില്ലായിരുന്നെന്നും പറഞ്ഞ് അതിനൊരു പ്രാധാന്യവും കൊടുക്കാതിരിക്കുക എന്നതാണ് നമ്പൂതിരിപ്പാട് ചെയ്തത്. തിരുവിതാംകൂറിലെ പ്രബല ഇടതുപക്ഷ സംഘടനയായിരുന്ന യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ലീഗുകാര്‍ ഭാഗഭാക്കായിരുന്നു എന്നതു തന്നെ നമ്പൂതിരിപ്പാടിന്റെ ഈ അവഗണനയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, ആലപ്പുഴയിലെ തൊഴിലാളി സംഘടനയില്‍ നേതൃത്വനിരയിലുണ്ടായിരുന്ന പൊന്നറ ശ്രീധര്‍ ഈ യൂനിയനുകള്‍ക്ക് ഇടതുപക്ഷ നിറം കൊടുക്കുന്നതില്‍ ഒരു പങ്കം വഹിച്ചിട്ടില്ലെന്നു വരാനിടയില്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്‍ സി ശേഖര്‍ ഇടപെടാന്‍ പ്രയാസമുള്ള എടുത്തുചാട്ടക്കാരനായിരുന്നു എന്നത് പ്രസിദ്ധമാണ്. ഇക്കാര്യം പുസ്തകത്തില്‍ ചേര്‍ത്ത അച്യുതമേനന്റെ ലേഖനത്തിലും പറയുന്നുണ്ട്. ഈ പുസ്കകത്തില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണുകയും ചെയ്യാം. കൃഷ്ണപിള്ളയില്‍ ഇദ്ദേഹം എടുത്തു പറയുന്ന ഗുണങ്ങളിലൊന്ന് ശൌര്യമാണ്. ജയിലിലായിരിക്കുമ്പോള്‍ പുഴുത്ത അരിയുടെ ചോറുകൊണ്ടു വിശപ്പടങ്ങാതെ ജയില്‍വളപ്പിലെ തെങ്ങില്‍നിന്ന് കരിക്ക് പറിച്ചയാളെ പരിഹസിച്ച ഒരു അഹിംസാവാദിയെ (ആ സമയത്ത് ജയിലിലുള്ള കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അനുയായിയാണ് അയാള്‍)&amp;nbsp; അടിച്ചതിന്റെ പേരില്‍ മെയിന്‍ ബ്ലോക്കിനു പുറത്തുള്ള ക്വാറന്റൈനില്‍ എന്‍ സിയെ അടയ്ക്കുന്നുണ്ട്. കുറൂരിനോട് ഇദ്ദേഹത്തിന്റെ വഴക്ക് സമരകാലത്തു തന്നെ തുടങ്ങുന്നുണ്ട്. കല്ലായിയിലെ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി ഓരോ ദിവസവും വളണ്ടിയര്‍മാര്‍ തല്ലുകൊണ്ടിരിക്കെ അവിടേക്കു തിരിഞ്ഞുനോക്കാതെ മാതൃഭൂമിയുടെ മാളികമുകളിലിരുന്ന സമരത്തിന്റെ ഡിക്റ്റേറ്റര്‍ കുറൂരിനെ ആപ്പീസില്‍പോയി ചീത്തവിളിക്കുന്നു എന്‍ സി. പുഴുത്ത അരിയുടെ ചോറിനെതിരെ പ്രതിഷേധിക്കുന്നതില്‍ കുറൂരിനുള്ള എതിര്‍പ്പിനെച്ചൊല്ലിയുള്ള വിരോധം, തടവുകാരുടെ കഷ്ടസ്ഥിതിക്ക് അല്പമെങ്കിലും ആശ്വാസം നല്കാന്‍ കണ്ണുരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിവെച്ചതിലുള്ള അനിഷ്ടം, ഇതൊക്കെയുണ്ടെങ്കിലും കുറൂരിനെപ്പറ്റി നല്ലതും പറയുന്നുണ്ട്. (സത്യാഗ്രഹികള്‍ പരാതിപ്പെടരുത്, സുഖസൌകര്യങ്ങള്‍ കാംക്ഷിക്കരുത് എന്നൊക്കെയായിരുന്നു ഗാന്ധിയന്മാരുടെ നിലപാട്.)&amp;nbsp; പിന്നീട് വടകര സമ്മേളനത്തിനു പോവാന്‍ പണമില്ലാതെ കുറൂരിനെ ചെന്നുകണ്ടപ്പോള്‍ ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ അദ്ദേഹം സഹായിച്ചകാര്യം പറയുന്നു. കുറൂര്‍ ഇദ്ദേഹത്തെ തന്റെ ഒപ്പം കൂട്ടുകയും ടിക്കെറ്റ് എടുത്തുകൊടുക്കുകയും ചെയ്തു.&amp;nbsp; കേളപ്പനോടുള്ള നിലപാടിലും രണ്ടുവശവും കാണാനുള്ള സന്നദ്ധതയുണ്ട്. ജയിലില്‍ ചകിരിതല്ലിയതിന്റെ പേരില്‍ കേളപ്പനെ പുച്ഛിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൌമ്യശീലത്തെയും സഹായമനഃസ്ഥിതിയെയും&amp;nbsp; ഇദ്ദേഹം എടുത്തു പറയുന്നുണ്ട്. പരാതി പറയാന്‍ പാടില്ലാത്തതുകൊണ്ടു കേളപ്പന്‍ ചകിരിതല്ലി. എന്‍ സിയും സഹതടവുകാരും ചകിരി തല്ലുന്ന ജോലി ചെയ്യില്ലെന്നു പറഞ്ഞു പ്രതിഷേധിച്ചു, അതോടെ ആ ജോലി നിറുത്തി അവര്‍ക്ക് മറ്റു ജോലികള്‍ കൊടുത്തു എന്നു പറയുന്നു. എന്‍ സി ക്ക് കിട്ടിയത് കമ്പോസിറ്ററുടെ ജോലി. എന്‍ സിയുടെ ആദ്യ ജയില്‍വാസ കാലം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞാണ് ഇ കെ നായനാര്‍ കണ്ണൂര്‍ ജയിലില്‍ ചകിരിതല്ലുന്നത്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1930 ലെ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ ഉപ്പുകുറുക്കി സമരം നടത്താന്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടുനിന്ന് കാല്‍നടയായി പയ്യന്നൂര്‍ക്ക് ജാഥ നടത്തുമ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍നിന്നുള്ള 25 പേരടങ്ങുന്ന സംഘം പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി യാത്ര തിരിക്കുന്നു. ഇക്കൂട്ടത്തില്‍ അംഗമായി പയ്യന്നൂര്‍ക്കുപോവുന്നതാണ് എന്‍ സിയുടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് നിയമലംഘനം നടത്തിയാണ് ജയിലിലാവുന്നത്. ആറുമാസം തടവാണ് കിട്ടുന്നത്.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജയിലില്‍ സമ്പത്തും സാമൂഹ്യപദവിയുമനുസരിച്ചാണ് ക്ലാസ് നല്കിയിരുന്നത്. ഏ,&amp;nbsp; ബി, സി എന്നിങ്ങനെ ക്ലാസുകള്‍. (തിരുവിതാംകൂറിലെ ജയിലുകളില്‍ ഇങ്ങനെ ക്ലാസ് വ്യത്യാസമില്ലായിരുന്നു.) കൂറൂരിന് പദവിക്കനുസരിച്ച് കിട്ടേണ്ടിയിരുന്നത് ഏ ക്ലാസ് ആയിരുന്നെങ്കിലും ബ്രിട്ടീഷ് മലബാറിലെ പ്രജയല്ലാതിരുന്നതിനാല്‍ ആ ആനുകൂല്യം ഉണ്ടായില്ല. എന്നുമാത്രമല്ല, മറ്റു സി ക്ലാസുകാര്‍ വിശപ്പടക്കാന്‍ ജയില്‍ വളപ്പിലെ കായും കനിയുമൊക്കെ തിന്നപ്പോള്‍ ഗാന്ധിയനാകയാല്‍ അങ്ങോര്‍ക്ക് പ്രതിഷേധംകൂടാതെ പുഴുത്ത അരിയുടെ ചോറുമാത്രം തിന്നേണ്ടിവന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ബാംഗ്ലൂര്‍ സ്വദേശിയായ വാസുദേവറാവു ജയില്‍ ഗോപുരത്തില്‍ ദേശീയ പതാക കെട്ടിയതിനു ശിക്ഷയായി അദ്ദേഹത്തെ കാല്‍വിലങ്ങ് അണിയിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടാവുകയും അത് ഒരു ദിവസം അര്‍ദ്ധരാത്രി നടന്ന കടുത്ത ജയിലിനുള്ളിലെ ഭീകരമായ ലാത്തിചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. എന്‍ സി യുടെ പല്ലൊന്നു പൊട്ടിപോവുകയും ചുണ്ടു മുറിയുകയും ചെയ്തു. സി ക്ലാസ് തടവുകാരെ മാത്രമായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മനസ്സിലാവുന്നത്. ജയിലിനുള്ളിലെ സമരത്തിന് കുറൂര്‍ എതിരായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അടിയും ഇടിയും ഏറ്റത് അദ്ദേഹത്തിനായിരുന്നത്രെ. അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിച്ചപ്പോള്‍ ചില്ല് പൊട്ടി കണ്ണില്‍ തറച്ചു. പിന്നീടദ്ദേഹത്തെ ചികിത്സയ്ക്കായി വെല്ലൂരേക്കു കൊണ്ടുപോവേണ്ടിവന്നു എന്നു പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ബ്രിട്ടീഷുകാര്‍ നല്കിയ സംഭാവനചെറുതല്ല. ജയില്‍ വഴിയും അവര്‍ ഇക്കാര്യം ചെയ്തുപോന്നു. തൃശ്ശിനാപ്പള്ളി സ്വദേശിയും ബോംബെയില്‍നിന്നുള്ള&amp;nbsp; കമ്യൂണിസ്റ്റുകാരനുമായ വേദാന്തത്തെയും&amp;nbsp; ബോംബെ മേയറുടെ മകനും സമ്പന്നകുടുംബത്തിലെ അംഗവും അഭിഭാഷകനുമായ സൊറാബ് സോളി ബാട്‌ലിവാലയെന്ന സോഷ്യലിസ്റ്റിനെയും&amp;nbsp; തിരുവിതാംകൂറുകാരും കൊച്ചിക്കാരും മലബാറുകാരുമായ കോണ്‍ഗ്രസ് സത്യാഗ്രഹികളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിനായി കണ്ണൂര്‍ ജെയിലിലെത്തിച്ച ബ്രിട്ടീഷുകാരുടെ ജയില്‍ വ്യവസ്ഥ ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ബാട്‌ലിവാല ആദര്‍ശനിഷ്ഠയുള്ള സോഷ്യലിസ്റ്റാണ്. ഏ ക്ലാസ് ആണ് വിധിച്ചതെങ്കിലും സി ക്ലാസ് മാത്രമേ സ്വീകരിക്കൂ എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചതുകാരണം അധികൃതര്‍ വഴങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നമ്പൂതിരിപ്പാട് ഇവിടെ ഏ ക്ലാസ് തടവുകാരനായി വരുന്നുണ്ട്. അന്നും സി ക്ലാസുകാര്‍ക്ക് ജയിലില്‍ കൊടിയ മര്‍ദ്ദനമേല്ക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജയില്‍വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്ത് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊന്നറ ശ്രീധറും എന്‍ പി കുരുക്കളും ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് ലീഗ് സംഘവും മറ്റുചിലരും ചേര്‍ന്നാണ്. അന്ന് അഭിഭാഷനായിരുന്ന കെ സി ജോര്‍ജും മറ്റു ചില വക്കീലന്മാരും ഈ പ്രവര്‍ത്തനത്തിന് രണ്ടുരൂപ വീതം സംഭാവന നല്കിയെന്ന് ശേഖര്‍ ഓര്‍ക്കുന്നു, രണ്ടു രൂപ അന്നു വലിയ സംഖ്യയാണെന്നും. തുടര്‍ന്നു നടന്ന യോഗത്തില്‍ കടുത്ത ശ്വാസതടസ്സവും വെച്ച് കേസരി ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ദീര്‍ഘവും മുഷിപ്പിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയാണ് ഇതിലെ ഒരു പ്രധാന വൈകല്യം. സിദ്ധാന്തം നമ്പൂതിരിപ്പാടിനു മാത്രമല്ല തനിക്കുമറിയാമെന്ന് തെളിയിക്കേണ്ട ആവശ്യകതയായിരിക്കാം അതിനു പ്രേരണ. ഒരിടത്തും ഒന്നാം നിര നേതാവായി ഇദ്ദേഹം സ്വയം പ്രതിഷ്ഠിക്കുന്നില്ല. ആദ്യം പൊന്നറ ശ്രീധറിന്റെയും പിന്നീട് കൃഷ്ണപിള്ളയുടെയും അനുയായിയായാണ് ഇദ്ദേഹത്തെ മനസ്സിലാവുന്നത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വളരെ പ്രാധാന്യമുള്ള ഒരു കാര്യം അവസാനഭാഗത്ത് ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്പൂതിരിപ്പാട് എഴുതിയ ആദ്യത്തെ കേരളചരിത്രങ്ങളിലൊന്നും കയ്യൂരിനെപ്പറ്റി പരാമര്‍മേയില്ലെന്നതിനു കാരണം എന്തായിരുന്നുവെന്ന് ഒരു ഇന്‍സൈഡെര്‍ക്കുമാത്രം വെളിപ്പെടുത്താവുന്ന ആ കാര്യം ഇതാണ്. കയ്യൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരമല്ലെന്നുള്ള കാര്യം മൊറാഴ കയ്യൂര്‍ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് നമ്പൂതിരിപ്പാട് അന്നു പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്ത രേഖയില്‍ പറഞ്ഞിരുന്നത്രെ. ഏതായാലും നാല്പതകളുടെ അവസാനത്തിലെ &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി&lt;/i&gt; മുതല്‍ 1967 ലെ &lt;i&gt;Kerala: Yesterday, Today and Tomorrow &lt;/i&gt;വിലൂടെ&amp;nbsp; 1990ലെ &lt;i&gt;കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തിലേ&lt;/i&gt;ക്കു വളര്‍ന്ന ഇ എം എസിന്റെ ചരിത്രത്തിലൊന്നിലും കയ്യൂരില്ല, മൊറാഴയും മട്ടന്നൂരുമേയുള്ളൂ. ചരിത്രമെഴുതി ചരിത്രമെഴുതി സ്വയംപ്രതിഷ്ഠിച്ച ഇ എം എസ് ചെയ്ത അപൂര്‍വ്വം ശരികളിലൊന്നല്ലേ ഇതെന്നാണ് എന്റെ സംശയം. വെള്ളത്തില്‍ച്ചാടിയ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് അത്രവലിയ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായൊന്നും തോന്നുന്നില്ല. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള ചരിത്രങ്ങള്‍, കുഞ്ഞമ്പുവിന്റെ കീര്‍ത്തനവും കെ കെ എന്‍ കുറുപ്പിന്റെ അക്കാഡമിക് ചരിത്രവും, ഇല്ലായ്മയെ പൊലിപ്പിക്കുന്നതായേ തോന്നിയുള്ളൂ. അതേസമയം പ്രസ്ഥാനം ചെയ്ത വലിയൊരു നെറികേട് എന്ന നിലയില്‍ ഇതിനു ചരിത്രപ്രാധാന്യമുണ്ട്. നമ്പൂതിരിപ്പാടിന്റെ വിലയിരുത്തല്‍ എന്തുമാവട്ടെ, തൂക്കിലേറാന്‍ പോവുന്ന ആ പാവങ്ങളെ ഒന്നു ചെന്നു കാണേണ്ടുന്ന മര്യാദപോലും നമ്പൂതിരിപ്പാട് കാട്ടിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ജോഷി പോലും അവരെ സന്ദര്‍ശിച്ചിരുന്നു. അന്നു കോഴിക്കോട്ട് ആപ്പീസു തുറന്ന് ഭരണം നടത്തുന്ന നമ്പൂതിരിപ്പാടിന് കഷ്ടി ഒരു നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അവരെ കാണാനാവാഞ്ഞിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാറിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാലമാണതെന്നും ഓര്‍ക്കണം. ജോഷിക്കും മറ്റും സന്ദര്‍ശിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രവുമല്ല 1938-42 കാലത്തെ കൃതികള്‍ സമാഹരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണകൃതികളുടെ നാലാം സഞ്ചികയില്‍ ഒരിടത്തു മാത്രമാണ് കയ്യൂര്‍ പരാമര്‍ശിക്കപ്പെടുന്നത്. അതാവട്ടെ കോണ്‍ഗ്രസ്സിന്റെ വില്ലേജ് കമ്മിറ്റികളുടെ ലിസ്റ്റ് കൊടുത്തിടത്തും. അക്കാലത്തെ കൃതികള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയി എന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിലും ഉണ്ടാവാനിടയില്ലല്ലോ, 1947 മുതല്‍ 1990 വരെയുള്ള ചരിത്രം നോക്കുമ്പോള്‍.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്‍ സി ശേഖറിന്റെ ഈ കൃതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇ എം എസിനു നേരെയുണ്ടായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ ദൌര്‍ബല്യമാണ്. ഇ എം എസ്സിനെപ്പോലെ ഒരു കള്ളനാണയം എങ്ങനെ മൂത്തുവാണു എന്നറിയണമെങ്കില്‍ ഇ&amp;nbsp; എം എസ്സിനെ വിമര്‍ശിച്ച പ്രസ്ഥാനക്കാരുടെയും പ്രസ്ഥാനത്തില്‍നിന്നു വിട്ടുപോയവരുടെയും വാദങ്ങളിലെ വൈകല്യവും ദൌര്‍ബല്യവും നോക്കിയാല്‍ മതി. അതാവട്ടെ മിക്കവാറും വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടതും. അറിവുണ്ടായിരുന്ന ചിലരാവട്ടെ (കെ ദാമോദരന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ&amp;nbsp; പലതും ഉള്ളിലൊതുക്കി മരിച്ചുപോയി. എന്‍ സി ശേഖര്‍ ഉന്നയിക്കുന്ന ഒരാരോപണം നോക്കുക. ഇ എം എസ് &lt;i&gt;കേരളം: ഇന്നലെ ഇന്ന് നാളെ&lt;/i&gt; എന്ന കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത് 1939 ലാണെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വാസ്തവം മറച്ചുവെച്ച് അതു നടന്നത് 1940-42 കാലത്താണെന്നു പറയുന്നു ഇ എം എസ്. ഇവിടെ എന്‍ സിക്കു തെറ്റിപ്പോയി. ആ കൃതിയില്‍ 1939 ലെ പാറപ്പുറം സമ്മേളനത്തെപ്പറ്റിയോ ആ വര്‍ഷം അവസാനം നടന്ന ഏതെങ്കിലും നിര്‍ണ്ണായക നടപടികളെപ്പറ്റിയോ പരാമര്‍ശമില്ലെന്നതു ശരിയാണ്. പകരം 1940 ജനുവരി ഫിബ്രവരികാലത്ത് നടന്ന നിരവധി യോഗങ്ങളില്‍വെച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് പറയുന്നത്. 1939 അവസാനം എന്ന് ഒട്ടുമിക്കവരും അംഗീകരിച്ച കാലത്തില്‍നിന്നും രണ്ടുമാസം നീട്ടിയെടുത്തതിന് ഇ എം എസ്സിന് എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോ എന്നു വ്യക്തമല്ല. എന്തെങ്കിലും കാണാതെ അങ്ങനെ ചെയ്യുന്ന ആളല്ല ഇ എം എസ്. പക്ഷേ 1940-42 കാലത്തെപ്പറ്റി ഇ എം എസ് പറയുന്നത് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തെപ്പറ്റിയാണ്. എന്‍ സി ശേഖറിന്റെ തെറ്റായ വായന ആ കൃതി മലയാളത്തില്‍ അന്നു ലഭ്യമല്ലാതിരുന്നതുകൊണ്ടും ആവാം. 1946-47 ല്‍ മലബാര്‍ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ പുറത്തുപറയാന്‍ കൊള്ളാത്ത അധികാരവടംവലി കാരണമായിരുന്നു എന്നും ഇതില്‍ കൃഷ്ണപിള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് ഇ എം എസ്സിനെതിരെ മേശതിരിച്ചിട്ടുവെന്നും എന്‍ സി പറയുന്നു. 1943-45 കാലത്താണ് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുന്നത്. കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് കമ്മിറ്റി പിരിച്ചുവിടുന്നത് 1944ലും. കൃഷ്ണപിള്ളയുടെ &#39;പാര്‍ട്ടിബോധ&#39;ത്തിന് തട്ടിയ ഈ &#39;ഉടവാ&#39;ണ് കൃഷ്ണപിള്ളയ്ക്കും മേല്‍ ഇ എം എസ്സിന് ആധിപത്യം നേടിക്കൊടുത്തത്. കേരളത്തിലെല്ലായിടത്തും പാര്‍ട്ടിയുടെ സംഘാടകനായിരുന്ന കൃഷ്ണപിള്ളയും ഒളിത്താവളത്തിലിരുന്ന് മെയ്യനങ്ങാതെ പേനയുന്തിയ ഇ എം എസ്സും. കൃഷ്ണപിള്ളയുടെയും മേല്‍ നേതാവാവാന്‍ നമ്പൂതിരിപ്പാടിനെ സഹായിച്ചത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായുള്ള ബന്ധമാവണം.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ് സ്വത്ത് പാര്‍ട്ടിക്കു കൊടുത്തില്ല എന്നു പറയുന്നുണ്ട് എന്‍ സി. പോക്കടം പോലെ കിടന്ന ഒരു ഭൂമി വിറ്റു കിട്ടിയ കാശ് കൊടുത്തെങ്കിലും ജോഷി ആ&amp;nbsp; പണം പിന്നീട് ഇ എം എസ്സിനു തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്.&amp;nbsp; ആര്‍ക്കറിയാം. ഏതായാലും രസകരമായൊരു കാര്യം ഇദ്ദേഹം അതിനെപ്പറ്റി പറയുന്നുണ്ട്.അക്കാലത്ത് പലരും ഇതുപോലെ പാര്‍ട്ടിക്കു സ്വത്ത് കൊടുത്തിരുന്നത്രെ. വിപ്ലവം വന്നിങ്ങ് പടിക്കല്‍ കയറി എന്നോര്‍ത്തിട്ട്. ഏതായാലും മഹാമനസ്കതകൊണ്ടാണ് ഇ എം എസ് സ്വത്തു കൊടുത്തത് എന്നു വിചാരിക്കാന്‍ മന്ദബുദ്ധികളായ ഇ എം എസ് ഭക്തരേ തയ്യാറാവൂ. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്കു കൊടുത്തു എന്നു പറയുന്നതിലെ തട്ടിപ്പ് ആരൊക്കെയോ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തിട്ടുണ്ടല്ലോ. 1957 ലെ മുഖ്യമന്ത്രിപദം ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രധാനഭാഗത്ത് വീടു സംഘടിപ്പിച്ചു എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. കയ്യൂരിനെപ്പറ്റി പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും വലിയ വിശ്വാസ്യത തോന്നിയില്ല. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഒരു തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ കല്യാണം കഴിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജീവിതമായിരുന്നു ഇദ്ദേഹത്തിന്. രാജ്യസഭയില്‍ അംഗമായിരിക്കുന്ന കാലത്ത് പാര്‍ട്ടിക്കു ലെവി കൊടുത്തില്ല എന്നതാണ് ഇ എം എസ് ഇദ്ദേഹത്തിനെതിരെ പരസ്യമായി ഉന്നയിച്ചിരുന്ന ആരോപണം. പാര്‍ട്ടിയില്‍നിന്ന് ഇദ്ദേഹം സ്വയം പിന്‍വാങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെയൊരു കാര്യം അനുവദിക്കാത്തതിനാല്‍ പുറത്താക്കി പാരമ്പര്യം പാലിച്ചു. അങ്ങനെ എത്ര പേര്‍. പുറത്തുപോയവര്‍ മിക്കവരും തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത് നമ്പൂതിരിപ്പാടിന്റെ നേരെയായിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. എന്‍ സി നമ്പൂതിരിപ്പാടിനെപ്പറ്റി പറയുന്നു:&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;സഹപ്രവര്‍ത്തകരെ കറിവേപ്പിലപോലെ എടുത്തുകളയുകയും പ്രസ്ഥാനചരിത്രത്തെ വികലമായ വ്യക്തിനിഷ്ഠവീക്ഷണംകൊണ്ട് വികൃതമാക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഒന്നൊഴിയാതെ ദുരുപയോഗപ്പെടുത്താനുള്ള ഉപജാപങ്ങള്‍ ഒരു ജീവിതവ്രതമാക്കുകയും ചെയ്ത ഒരേയൊരു നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് തുറന്നു പ്രസ്താവിക്കാന്‍ എനിക്ക് അശേഷം മടിയില്ല.&quot;&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതായാലും അകിടുപോലെ മുഖത്തു വീര്‍ത്ത മേദസ്സും തൂക്കി ഉളുപ്പില്ലാതെ നുണയും നെറികേടും വിളമ്പി നടക്കുന്ന ഇന്നത്തെ നേതാക്കള്‍ ശേഖറിന്റെ പിന്‍ഗാമികളല്ല.&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5529586986289565029/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/08/blog-post_27.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5529586986289565029'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5529586986289565029'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/08/blog-post_27.html' title='എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-791391990876842882</id><published>2010-08-24T05:41:00.000+05:30</published><updated>2010-08-24T05:41:48.118+05:30</updated><category scheme="http://www.blogger.com/atom/ns#" term="എം എന്‍ ഗോവിന്ദന്‍നായര്‍"/><category scheme="http://www.blogger.com/atom/ns#" term="കെ സി ജോര്‍ജ്"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;b&gt;&lt;a href=&quot;http://calicocentric.blogspot.com/2010/08/blog-post.html&quot;&gt;കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗ&lt;/a&gt;ത്തിന്റെ തുടര്‍ച്ച.&lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍&amp;nbsp; ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി.&quot;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടായി. ലോക്കപ്പില്‍ അപ്പോഴുമുണ്ട് എന്‍ സി ശേഖര്‍. കോടതിയില്‍ ഹാജരാക്കിയിട്ടുപോലുമില്ല. ലോക്കപ്പില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കരീം എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനെ സന്ദര്‍ശിക്കുന്നു. വെറുതെ കാണാന്‍ വന്നതാണെന്നു പറയുന്നു. അബ്ദുള്‍ കരീം മീററ്റ് ഗൂഢാലോചനക്കേസിലൊക്കെ കമ്യൂണിസ്റ്റുകളെ വേട്ടയാടി പരിചയമുണ്ടായിരുന്ന ആളാണത്രെ.&amp;nbsp; അബ്ദുള്‍ കരീമുമായി വേറെയും കൂടിക്കാഴ്ചകളുണ്ട്. ജോര്‍ജിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വെമ്പുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്തൊക്കെയോ സംശയങ്ങളുയര്‍ത്തുന്നു. ഏതായാലും ഒന്നാം നമ്പര്‍ ശത്രുവായ ജോര്‍ജിനെ തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. ശിക്ഷ അന്നുതന്നെ വിധിച്ചു. ഒമ്പതു മാസം വെറും തടവ്. അന്ന് ജയിലില്‍ പോവുന്നത് തടിനന്നാക്കാനും പഠിക്കാനും വിശ്രമത്തിനും ഒക്കെ നല്ലതായി കണക്കാക്കിയിരുന്ന കാലമാണെന്നോര്‍ക്കണം. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിലും നല്ലത് ജയിലില്‍ പോവുന്നതാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജോര്‍ജിന്റെ അമ്മതന്നെ അഭിപ്രായപ്പെടുന്നുണ്ട്. നേരേമറിച്ച് കുളിക്കാനും വസ്ത്രം അലക്കാനും സൌകര്യമില്ലാതെ, വെളിമ്പ്രദേശത്ത് കക്കൂസില്‍ പോവേണ്ടുന്ന, കലത്തില്‍ മൂത്രമൊഴിച്ച് അതിന്റെ മണവുംകൊണ്ട് വൃത്തിയില്ലാത്ത തറയില്‍ കിടക്കേണ്ടുന്ന ലോക്കപ്പ് വാസം അങ്ങേയറ്റം നരകം പിടിച്ചതുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേരേ ജയിലില്‍ പോകാനാവസരമുണ്ടായത് ജോര്‍ജിന്റെ അസാധാരണമായ ഭാഗ്യം തന്നെ. ഈ സമയത്ത് ഏ കെ ഗോപാലന്‍ തിരുവിതാംകൂര്‍ ജാഥ നയിച്ചെത്തി കോട്ടയം ലോക്കപ്പിലായി. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെയും സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാത്തതിനെതിരെയും അദ്ദേഹം നിരാഹാരസമരം നടത്തിയെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പ് നല്കി എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ അദ്ദേഹം ലോക്കപ്പില്‍ തന്നെ കിടന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഒന്നാം നമ്പര്‍ ശത്രു കഷ്ടിച്ച് രണ്ടു മാസം ജയിലില്‍ കഴിച്ചതെങ്ങനെ എന്നു പറയുന്നതു നോക്കുക. എല്ലാ നേതാക്കന്മാരും ജയിലിലുണ്ട്. മലബാറുകാരനെങ്കിലും കെ ദാമോദരന്‍ അന്നവിടെ തടവിലാണ്. അയാള്‍ ഹിന്ദി ക്ലാസ് എടുത്തു. പട്ടം മുതല്‍പേര്‍ ജയിലില്‍ ഹിന്ദി പഠിച്ചു. ആ ചുരുങ്ങിയ കാലത്തെ ജയില്‍ ജീവിതം ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് എന്നാണ് ജയില്‍വാസത്തെപ്പറ്റി ജോര്‍ജ് പറയുന്നത്. (കക്കൂസിന്റെ വൃത്തി ഒഴിച്ചാല്‍ ജയില്‍വാസം സുഖമായി പണിയെടുക്കാതെ ഭക്ഷണം കഴിച്ച് സൈദ്ധാന്തികവ്യായാമം നടത്താനുള്ള അവസരമായിരുന്നെന്ന് നായനാരുടെ ജയില്‍ ഡയറി വായിച്ചാല്‍ മനസ്സിലാവും.) സൂര്യനു കീഴിലുള്ള സകലവിഷയങ്ങളെപ്പറ്റിയും പരസ്പരം ചര്‍ച്ച ചെയ്തും പാട്ടുപാടിയും രാജാവിന്റെ ജന്മദിനമായ തുലാം 7 വരെ കഴിച്ചു. പിന്നെ വിമോചനവുമായി. തുലാം ഏഴിനാണ് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രാജാവിനു നിവേദനം നല്കാന്‍ കിഴക്കേകൊട്ടയിലേക്കു മാര്‍ച്ച് ചെയ്തതും രാജാവ് നിവേദനം സ്വീകരിക്കാനോ വളണ്ടിയര്‍മാരെ കാണാനോ കൂട്ടാക്കാതെ വേറെ വഴിക്കു രക്ഷപ്പെട്ടതും. അതിനു മുമ്പുതന്നെ പ്രശസ്തമായ ആലപ്പുഴ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു.&amp;nbsp; ജയിലില്‍നിന്നിറങ്ങി വിശ്രമമില്ലാതെ ആലപ്പുഴ പണിമുടക്കിലേക്കു നീങ്ങുകയാണ്. പൊന്നറ ശ്രീധറും ശ്രീകണ്ഠന്‍നായരും സമരത്തെ സഹായിക്കാന്‍ ആലപ്പുഴയ്ക്കു പോവാന്‍ തീരുമാനിച്ചും. ഞാനും. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുകൊണ്ട് പണിമുടക്കിനു പ്രചരണം സംഘടിപ്പിക്കുകയും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ജോലി ഞാനേറ്റെടുക്കണമെന്ന് പൊന്നറ ശ്രീധര്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചു. പൊന്നറ ആലപ്പുഴ പോയി വിവരങ്ങള്‍ ശേഖരിച്ച് രണ്ടുദിവസംകൊണ്ടു മടങ്ങിയെത്തി. ഫണ്ട് പിരിവിനുശേഷം പൊന്നറയുമൊത്ത് ആലപ്പുഴയ്ക്കു പോയ ഞാന്‍ മനസ്സില്‍ മായാത്ത ചിത്രങ്ങളുമായിട്ടാണ് മടങ്ങിയത്.ആലപ്പുഴപോയി മടങ്ങിവന്നു. അവിടെ എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. തിരുവട്ടാര്‍ താണുപിള്ളയും ശ്രീകണ്ഠന്‍നായരുമൊക്കെ ആലപ്പുഴ ക്യാമ്പ് ചെയ്തു പണിമുടക്കു സമരത്തെ സഹായിക്കുകയായിരുന്നു എന്നു പറയുന്നതില്‍നിന്നു മനസ്സിലാവുന്നത് താന്‍ അവിടെ നിന്നില്ല എന്നാണ്. ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് അവിടെ നില്ക്കാന്‍ ഒരു സാദ്ധ്യതയുമില്ല. ലാത്തിചാര്‍ജും വെടിവെപ്പുമായാണ് സി പി പണിമുടക്കിനെ നേരിട്ടത്. പണിമുടക്കിനെപ്പറ്റി ഒന്നും പറയാതെ ആശയം ഭൌതികശക്തിയാവുന്നതിനെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗം തന്റെ ഗുരുവായതിനെപ്പറ്റിയുമൊക്കെ പറഞ്ഞ് സ്വന്തം തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മകഥനത്തെയാണ് ഇവിടെ കാണുന്നത്. ഇതു കഴിഞ്ഞ് ഒന്നു രണ്ടു യോഗങ്ങളിലൊക്കെ പങ്കെടുത്തു പ്രസംഗിച്ചപ്പോഴേക്ക് അറസ്റ്റ് വാറണ്ട് വീണ്ടും വന്നു. ചങ്ങനാശ്ശേരിയില്‍വെച്ച് ഇതറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് പോയി അറസ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസ്സുകാരുടെ രീതി വാറണ്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ടുപോയി അറസ്റ്റ്  കൊടുക്കുക എന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ കാത്തുനില്പുണ്ടായിരുന്നു. അറസ്റ്റ് അന്നു വേണ്ട, വീട്ടില്‍പ്പോയി കുളിച്ച് വിശ്രമിച്ചിട്ട്&amp;nbsp; പിറ്റേന്നാകാം എന്നായി സുഹൃത്തുക്കള്‍. പൊലീസുകാര്‍ക്കും വിരോധമില്ല. പക്ഷേ രാത്രി ഒരു മണിയോടെ പട്ടത്തിന്റെ ഒരു ദൂതന്‍ മതില്‍ ചാടിക്കടന്നു വന്നിരിക്കുന്നു. അറസ്റ്റ് കൊടുക്കാതെ എറണാകുളത്തേക്കു പോവണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട്. പട്ടത്തിനോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടും ശേഷിക്കുന്ന മതിപ്പുപോലും ഇല്ലാതായ കാലത്ത് പട്ടം പറഞ്ഞതുപ്രകാരം ഇദ്ദേഹം ചെയ്യുമെന്നതൊക്കെ ലേശം അവിശ്വസനീയമായി തോന്നുന്നു. ഏതായാലും രാത്രി രണ്ടരയോടെ അതിസാഹസികമായി വീട്ടിനു പുറത്ത് കാവല്‍ നിന്ന സി ഐ ഡികളെ കബളിപ്പിച്ച് വേളി സ്റ്റേഷനില്‍ പോയി വണ്ടി കയറുകയാണ് ജോര്‍ജ്. അങ്ങനെയാണ് ജോര്‍ജിന്റെ അണ്ടര്‍ഗ്രൌണ്ട് ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് കൊച്ചി ദിവാന്റെ സി പി വിരോധം ഉപയോഗപ്പെടുത്തി അലട്ടില്ലാത്ത ഒരു ജീവിതം. കൂട്ടിന് വൈക്കം മുഹമ്മദ് ബഷീര്‍. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട് ഇദ്ദേഹം. നിയമം ലംഘിച്ചു നടത്തിയ സമ്മേളനത്തില്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;വെടിവെപ്പും ലാത്തിചാര്‍ജുമൊക്കെ പ്രതീക്ഷിച്ചതായിരുന്നു &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;‍. ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. ഗറില്ലാസമരം പോലെ എന്നാണ് അതിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിന്റെ പേര്. പട്ടത്തിന്റെ നിര്‍ദ്ദേശം ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടുത്തി.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സമരവും പ്രതീക്ഷിച്ച് അക്ഷമനായി എറണാകുളത്ത് കഴിയുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എറണാകുളത്ത് എത്തിയ ഉടന്‍ അവിടത്തെ പൊലീസ് കമ്മിഷനര്‍ ഇദ്ദേഹത്തെ വിളിപ്പിച്ച് സൌഹൃദ സംഭാഷണം നടത്തുന്നു. പിന്നീട് ഒന്നരക്കൊല്ലത്തെ എറണാകുളത്തെ ഒളിവുജീവിതത്തിനിടെ ഒരിക്കലും കൊച്ചി പൊലീസ് തന്റെ കാര്യത്തില്‍ ഇടപെട്ടില്ല. എത്രയോ പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് വളരെ മര്യാദയായി ഗുഡ് മോണിങ്/ഈവനിങ് മിസ്റ്റര്‍ ജോര്‍ജ് എന്നു പറഞ്ഞ് മര്യാദയോടെ&amp;nbsp; സംസാരിക്കുന്നത് ഈ കഥയിലുണ്ട്. ഒരുത്തനും അപമര്യാദയായി സംസാരിച്ച കഥയില്ല. പൊങ്ങച്ചക്കാരന്റെ selective memory ആവാം അല്ലാതിരിക്കാം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് എന്നു പറഞ്ഞാല്‍ തനിക്ക് നല്ല കണ്ണോടെ അവരെ കാണാന്‍ വയ്യ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിലെ ഹിപ്പോക്രസി ലേശം കടന്നുപോയില്ലേ. വേറൊരു രസകരമായ കാര്യം പൊലീസ് സ്റ്റേഷനുകളിലും അല്ലാതെയും റൌഡികളും അറിയപ്പെടുന്ന കുറ്റവാളികളുമായി ഇയ്യാള്‍ക്കുള്ള ബന്ധമാണ്. അവരൊക്കെ കാണുന്ന മാത്രയില്‍ ഇദ്ദേഹത്തെ ഗുരുവായി അങ്ങ് അംഗീകരിക്കുന്നു. ഇത്തരം പലരുമായുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞുപൊലിപ്പിക്കുന്നുണ്ട് നേതാവ്. കമ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ സി പി പ്രത്യേകം കൊണ്ടുവന്നു എന്നു പറയുന്ന കരീംസാഹിബ് എന്ന ഐ ജിയെപ്പറ്റി ഇദ്ദേഹം കുറെയേറെ പറയുന്നുണ്ട്. കരീംസാഹിബ് എന്നൊരു അദ്ധ്യായം തന്നെയുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളിലൊക്കെ കരീംസാഹിബ് വിനീതനും ജോര്‍ജ് അധികാരത്തെ വെല്ലുവിളിക്കുന്നവനുമാണ്. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ കരീംസാഹിബ് ഇദ്ദേഹത്തെ കാണാന്‍ വന്നത് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു യുവാവുമൊത്താണ്. മകനാണെന്നാണ് ജോര്‍ജിനു തോന്നിയത്. ക്ഷേമാന്വേഷണം നടത്തിയപ്പോള്‍ തനിക്കു പനി തോന്നുന്നെന്നു ജോര്‍ജ് പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്ന് കരീം അഭിപ്രായപ്പെട്ടു. തനിക്കത് ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതിരുന്ന കരീമുമായി ജോര്‍ജ് മുഷിഞ്ഞു സംസാരിക്കുന്നു. എന്തേ കല്യാണം കഴിച്ചില്ലെന്നാണ് പിന്നെ ചോദിക്കുന്നത്. ഇതോടെ ശബ്ദമുയര്‍ത്തി ജോര്‍ജ് അയാളെ ശകാരിക്കുന്നു. കരീം പിന്നെ അധികനേരം അവിടെ നില്ക്കാതെ സ്ഥലം വിടുന്നു. ഒന്നരവര്‍ഷം ഇദ്ദേഹം എറണാകുളത്തു കൂടിയതിന്നിടെ സി പിക്കെതിരായി യൂത്ത് ലീഗിന്റെ മെമ്മോറാണ്ടം പരിപാടി, വൈസ്റോയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രതിഷേധം എന്നിവയും അതു നേരിടുന്നതിനായി സി പിയുടെ വക വ്യാപകമായ അറസ്റ്റും മര്‍ദ്ദനവും നടക്കുന്നു. ഒന്നിലും ഇദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. കുറെ ലഘുലേഖകള്‍ തയ്യാറാക്കിയതായും അച്ചടിച്ചതായും പറയുന്നുണ്ട്. കൊച്ചിയിലെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊച്ചിയിലിരുന്ന് ഇതൊക്കെ ചെയ്യുന്നത് വലിയ ഒളിപ്രവര്‍ത്തനമൊന്നുമല്ല. അതു തിരുവിതാംകൂറിലെത്തിക്കുന്നതാണ് സാഹസം. അത് ഇദ്ദേഹമാവട്ടെ ചെയ്തതുമില്ല. ശ്രീകണ്ഠന്‍നായരായിരുന്നു അതിന്റെ ചുമതല ഏറ്റെടുത്തതെന്നു പറയുന്നു. എത്ര അണയ്ക്കു ചായയും ചോറും തിന്നു, വാടകകൊടുത്തു എന്നൊക്കെയുള്ള കണക്കു സൂക്ഷിപ്പും ഭക്ഷണം വാങ്ങുന്ന കടയിലെ പറ്റുപുസ്തകത്തില്‍ എഴുതലുമൊക്കെയാണ് ഇക്കാലത്തെ ഇദ്ദേഹത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇദ്ദേഹം തന്നെ പറയുന്നതു നോക്കുക:&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തിരുവിതാംകൂറിനു പുറത്തുള്ള പത്രങ്ങള്‍ക്കു പ്രസ്താവനനല്കുന്ന ജോലി മാത്രമായി എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഒതുങ്ങിനില്ക്കുകയായിരുന്നു എനിക്കുതന്നെ ചിലപ്പോള്‍ തോന്നിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വാമപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചവര്‍ വേറെയില്ലാത്തിടത്ത് പ്രസ്താവന എഴുതിക്കൊടുക്കുന്നവന്‍ തന്നെ സംഘാടകനും സൈദ്ധാന്തികനും.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വളരെപ്പേരെ സമ്മേളനത്തിനടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ ജയിലില്‍വെച്ച് മെമ്മോറാണ്ടത്തിലെ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ ഇവരെ മോചിപ്പിച്ചില്ല. ആരോപണങ്ങള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമാക്കി. പോരാത്തതിന് നേതാക്കന്മാരൊക്കെ ജയിലിലും. ഇങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിഷ്ക്രിയമായ അവസ്ഥയില്‍ യൂത്ത് ലീഗിന്റെ ഒരു യോഗം എറണാകുളത്തുവെച്ചു കൂടാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് ബദല്‍ മെമ്മൊറാണ്ടം നല്കുന്നതിനും അത് അച്ചടിച്ചു തിരുവിതാംകൂറില്‍ വിതരണം ചെയ്യാനും തീരുമാനിക്കുന്നത്. ഏ കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍&amp;nbsp; നൂറിലധികം പേരുണ്ടായിരുന്നു എന്നാണ് ജോര്‍ജ് ഓര്‍ക്കുന്നത്.&amp;nbsp; അറസ്റ്റില്‍നിന്ന്&amp;nbsp; ഒഴിഞ്ഞുമാറി നില്ക്കുന്നത് നാട്ടുകാരുടെ ഇടയില്‍ ഭീരുവെന്ന ദുഷ്പേര് സമ്പാദിക്കുമോ എന്ന് ഇദ്ദേത്തിനു തന്നെ ഉത്കണ്ഠയുണ്ടായതുകൊണ്ട് നിയമം ലംഘിച്ചു ജയിലില്‍ പോവാന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നത്രേ. പക്ഷേ ഈ യോഗം അവസാനം ഒരു പ്രമേയം പാസാക്കി. ജോര്‍ജിനെ ഞെട്ടിച്ച ഒരു പ്രമേയം. ജോര്‍ജ് സെക്രട്ടറിയാവണമെന്നും എറണാകുളം കേന്ദ്രമാക്കി സമരം നയിക്കണമെന്നുമായിരുന്നു ആ പ്രമേയം. സെക്രട്ടറി എന്നു പറഞ്ഞാല്‍ സെക്രട്ടറി മാത്രം. കമ്മിറ്റിയൊന്നുമില്ല. ജോര്‍ജിന്റെ എതിര്‍പ്പൊന്നും വിലപ്പോയില്ല. പ്രമേയം പാസായി. സമരം നടത്തുന്നതില്‍ അന്നു കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് യോഗം ഇദ്ദേഹത്തിന് നല്കിയതെന്ന് ജോര്‍ജ്. ഏകാധിപത്യപ്രവര്‍ത്തന സമ്പ്രദായം എന്നു വിമര്‍ശനവും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. (ഡിക്റ്റേറ്റര്‍ ആയിട്ടാണ് നമ്പൂതിരിപ്പാട് ആദ്യമായി സമരം നടത്തുന്നതും തുടര്‍ന്നു ജയിലില്‍ പോവുന്നതും. അത് 1932 ല്‍.) ഈ ഡിക്റ്റേറ്റര്‍ എന്തു ചെയ്തു എന്നു നോക്കാം. മെമ്മോറാണ്ടം തപാലില്‍ അയച്ചുകൊടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പ്രമേയത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ഇതു താന്‍ തന്നെ കൊണ്ടുപോയി അയച്ചതായി ജോര്‍ജ് പറയുന്നു. മെമ്മൊറാണ്ടത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിപ്പിക്കുന്നതിനും ഏര്‍പ്പാട് ചെയ്തു. പി ടി പുന്നൂസിനെ നിയമം ലംഘിക്കാന്‍ കാഞ്ഞിരപ്പള്ളിക്കയച്ചു. ഒരു ഓഫീസ് തുറന്നു. &quot;ഓഫീസ് തുറന്നതോടെ സമരവും ആരംഭിച്ചു.&quot; അതു പറഞ്ഞു നമ്മള്‍ കാണുന്ന സമരം പുതിയ ആപ്പീസിലെ മുറികള്‍ ആര്‍ക്ക് എന്നതിനെ സംബന്ധിച്ചു വല്ല സമരവുമാണോ? ബഷീര്‍ ഒരു മുറി കരസ്ഥമാക്കിയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. സമരം എല്ലായിടത്തും പരിപാടിയനുസരിച്ചു നടന്നുകൊണ്ടിരുന്നു. പുതിയ ഇടങ്ങളിലേക്കു വ്യാപിക്കുകയും പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിലൊക്കെ താന്‍ എന്തെങ്കിലും ചെയ്തതായി ജോര്‍ജിനു പറയാനൊന്നുമില്ല, കുറച്ച് ലഘുലേഖ നേരത്തേ പറഞ്ഞതുപോലെ അച്ചടിച്ച് വിതരണത്തിനായി മറ്റുള്ളവരെ ഏല്പിക്കുന്നതൊഴിച്ചാല്‍. യൂത്ത് ലീഗിന്റെ മെമ്മൊറാണ്ടസമരവും അവസാനിച്ചിരുന്നു എന്ന് ആനുഷംഗികമായ ഒരു പ്രസ്താവത്തോടെ കാര്യങ്ങള്‍ കഴിയുകയും ചെയ്തു. (പതിവുപോലെ സി ഐ ഡികളുടെ സാന്നിദ്ധ്യത്തിന് ഒട്ടും കുറവില്ല. പോരാത്തതിന് ഒരു ഒറ്റുകാരനുമുണ്ട്. പഴയ ആപ്പീസിന്റെയും പുതിയ ആപ്പീസിന്റെയും പരിസരത്തൊക്കെ അവര്‍ ചുറ്റി നടപ്പുണ്ട്.)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വൈസ്റോയിയുടെ വരവിനോടനുബന്ധിച്ചുള്ള പ്രതിഷേധവും ഇങ്ങനെയൊക്കെ. സഖാവ് ജോര്‍ജ് എറണാകുളത്ത് സുരക്ഷിതമായിരിക്കുകയും സമരം നടത്തുന്നവര്‍ തിരുവിതാംകൂറില്‍ തല്ലുകൊള്ളുകയും. അങ്ങനെയിരിക്കെ കൃഷ്ണപിള്ള ജോര്‍ജിനെ ആളെവിട്ട്&amp;nbsp; കോഴിക്കോട്ടേക്ക് വിളിപ്പിക്കുന്നു. അവിടെ കെ പി സി സി ആപ്പീസില്‍ ജോര്‍ജ് കൃഷ്ണപിള്ള, ഇ എം എസ് എന്നിവരെ കാണുന്നു. യൂത്ത് ലീഗിന്റെ സമരം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുമെന്നും അതിനാല്‍ അതു പിന്‍വലിക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. (കെ പി സി സി നേതാക്കളായിരിക്കെതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ആയിരുന്ന ഇതേ നേതാക്കന്മാരാണ് കുറെ മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിനെ പിളര്‍ത്തി&amp;nbsp; കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുന്നത്&amp;nbsp; എന്നൊരു ഐറണി ഓര്‍ക്കാതെ വയ്യ.) ജോര്‍ജിനോടൊപ്പം കെ ദാമോദരനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെന്നാണ് പറയുന്നത്. പക്ഷേ അവസാനം നേതൃത്വത്തിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. സര്‍വ്വാധിപതി കോഴിക്കോട്ടു പോയി സമരം പിന്‍വലിക്കാമെന്നു സമ്മതിച്ചു പോരുന്നു. ഇവിടെ ജോര്‍ജ്&amp;nbsp; പറയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഒരു കൊല്ലം മുന്‍പുവരെ ജോര്‍ജ് യൂത്ത് ലീഗ് സമരത്തിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ജോര്‍ജ് നേതാവയതില്‍പിന്നെ അന്നത്തെ നേതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു? സര്‍വ്വാധിപതിയുടെ ഈ നീക്കങ്ങളോട് അവരുടെയൊക്കെ നിലപാടെന്തായിരുന്നു? പൊന്നറ ശ്രീധര്‍ എറണാകുളത്തെ യോഗത്തിനു പങ്കെടുത്തില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നു മാത്രം കാണുന്നുണ്ട്. ഏതായാലും എങ്ങനെയൊക്കെയോ ഇദ്ദേഹം നേതാവാവുകയും മാസങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്നതിന് ഉപകരണമാവുകയും ചെയ്തു. ഇതേ കാലത്ത് എറണാകുളത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആപ്പീസ് തുറന്ന് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ടു മാറ്റുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ സജീവ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എറണാകുളത്തിനും തിരുവിതാംകൂറിനും ഇടയ്ക്ക് ഓടുന്നുണ്ട്. ഇതൊന്നും പക്ഷേ കെ സി ജോര്‍ജിന്റെ ഓര്‍മ്മയിലില്ല!&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;എമ്മെന്റെ ആത്മകഥ&lt;/i&gt;യില്‍ വിവരിക്കുന്ന ഒരു കാര്യം ചില സൂചനകളൊക്കെ തരുന്നുണ്ട്.&amp;nbsp; എം എന്‍ ഗോവിന്ദന്‍നായര്‍ പോയി എറണാകുളത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് തുടങ്ങുന്നു. 1939 ഒക്റ്റോബറിലാണെന്നു തോന്നുന്നു ഇത്. പക്ഷേ ആപ്പീസിന്റെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കള്‍ പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോഴേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് പൊലീസ് കയ്യേറി കഴിഞ്ഞിരുന്നു. സി പിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ബഹിഷ്കരിക്കാനും മറ്റുമുള്ള നടപടികളെ ദിവാന്‍ ഉടന്‍ നിരോധിച്ചു. സി പിയുടെ ദുശ്ചെയ്തികള്‍ വിവരിക്കുന്ന ഒരു ലഘുലേഖ സി പിയുടെ കാര്‍ട്ടൂണ്‍ സഹിതം അച്ചടിച്ചത് തിരുവിതാംകൂറിലേക്ക് ഒളിച്ചുകടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എമ്മെന്‍ വിഷമിക്കുന്നു. ഉപദേശം തേടാനായി ആകെയുള്ളത് യൂത്ത് ലീഗ് നേതാവായി സീതീസ് ബില്‍ഡിംഗില്‍ വാഴുന്ന കെ സി ജോര്‍ജ്. ജോര്‍ജിനെപ്പോയി കണ്ടു. ജോര്‍ജ് സഹായിച്ചില്ല എന്ന് എമ്മെന്‍ പറയുന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് മനസ്സിലാവുക മറ്റൊന്നല്ല. ഒടുക്കം പെട്ടിയും ചുമന്ന് എമ്മെന്‍ തന്നെ പോവുകയാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;(തുടരും)&amp;nbsp; &amp;nbsp; &lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/791391990876842882/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/08/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/791391990876842882'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/791391990876842882'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/08/blog-post_24.html' title='കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-1079642781545246357</id><published>2010-08-22T03:01:00.000+05:30</published><updated>2010-08-22T03:01:58.222+05:30</updated><category scheme="http://www.blogger.com/atom/ns#" term="കെ സി ജോര്‍ജ്"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ &lt;i&gt;എന്റെ ജീവിതയാത്ര&lt;/i&gt;&amp;nbsp;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;  എന്ന &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ആത്മകഥ&lt;/span&gt;.&amp;nbsp; &lt;span style=&quot;font-size: large;&quot;&gt;1985 ലാണ്  നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ&amp;nbsp; പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ &lt;i&gt;പുന്നപ്ര വയലാര്‍&lt;/i&gt; എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ്&amp;nbsp; മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ്&amp;nbsp; (&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj16kIXV3hbFLW4mM5GAgt5h-WfkE9SsQngZ_DwlMcfqVuYrgLzepZ1bv3J8kALr7GPAM5_LzrGxC-ATwFandKpcm3zaG5ZcA1Ije2inXD8ypWo_CmYgsp1S2hHfxqAb3S8cubV6uQ9PjLR/s1600/kcgeorge+1.gif%20&quot;&gt;ഇതും&lt;/a&gt;, &lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrKdnGLZy4NbZmKaG81kJhq5vs8ahU_XsJ-4gR3rtiKZuFDMjoLEPVTPWAgdxm_ynNYDGm6diAVXfir495m03boj_RDsQ_A9ihoS-faIqolGykVijst74RIy8g7RbUpHIYhOnR4mGihal1/s1600/kcgeorge+2.gifDelete&quot;&gt;ഇതും&lt;/a&gt; കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് ജോര്‍ജ് വേറൊരാളുടെ വായിലൂടെ പറഞ്ഞുവെയ്ക്കുന്ന ആരോപണം. ഇ എം എസ് അങ്ങനെ ചെയ്താല്‍ അതില്‍ അത്ഭുതമില്ല. കാരണം &lt;i&gt;കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍&lt;/i&gt; എന്ന പേരില്‍ ആയിരത്തിലധികം പേജുള്ള ഒരു ചരിത്രം എഴുതിയതില്‍ പുന്നപ്ര വയലാര്‍ സംഭവത്തെ അദ്ദേഹം ശ്ലോകത്തില്‍ കഴിച്ചതു കണ്ടാലറിയാം നമ്പൂതിരിപ്പാട് ഇതിനൊക്കെ എന്തു പ്രാധാന്യം കൊടുത്തിരുന്നുവെന്ന്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പക്ഷേ കെ സി ജോര്‍ജിന്റെ ആത്മകഥ വായിച്ചപ്പോള്‍ കടിച്ചവനെക്കാള്‍ വലിയതു മാളത്തിലിരിക്കുന്നല്ലോ എന്നാണ് തോന്നിയത്. എന്തിന്, കുടിലതന്ത്രക്കാരന്‍ നമ്പൂതിരി ഇതിലും ഭേദമാണല്ലോ എന്നുപോലും തോന്നി.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ആത്മകഥനം രസകരമാക്കാനുള്ള ജോര്‍ജിന്റെ പൊടിക്കൈകള്‍ ഇന്നത്തെ വായനക്കാരില്‍ വിപരീതഫലമാണ് ചെയ്യാനിട. തന്റെ വീരശൂരപരാക്രമങ്ങള്‍ എത്രയെണ്ണമാണെന്നോ ജോര്‍ജ് വര്‍ണ്ണിക്കുന്നത്. 1938 ല്‍ പൊലീസ് വാനിനുപിന്നാലെ അരമുക്കാല്‍ മണിക്കൂര്‍ കാര്‍ ചെയ്സ് നടത്തി വാനില്‍ കൊണ്ടുപോയിരുന്ന പത്തുപന്ത്രണ്ടു സമരക്കാരെ ഒരു വനപ്രദേശത്തുനിന്ന് മോചിപ്പിച്ച് പൊലീസിനെക്കൊണ്ടുതന്നെ നഗരത്തില്‍ തിരിച്ചെത്തിച്ച പരാക്രമമൊക്കെ ജോര്‍ജ് വര്‍ണ്ണിക്കുന്നതു കേട്ടാല്‍ വേലുത്തമ്പി, പഴശ്ശി പിന്നെ കെ സി ജോര്‍ജ് എന്നൊക്കെ വേണ്ടിവരും പറയുക.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതായാലും ചരിത്രപ്രധാനമായ യാദൃച്ഛികതകള്‍ കുറെയെണ്ണം ഇവിടെയൊന്നു പറയുകയാണ്. ജോര്‍ജ് കഥനം തുടങ്ങുന്നത് ഗവേഷകനായ ഒരു സായ്പുമായുള്ള കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ്. സുറിയാനി നസ്രാണിയായി ജോര്‍ജ് എങ്ങനെ കമ്യൂണിസ്റ്റായി എന്നന്വേഷിക്കുന്ന ഗവേഷകനോട് തന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി വിവരിക്കുന്ന രീതിയിലാണ് ആത്മകഥയുടെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍.&amp;nbsp; ഈ ഗവേഷകനെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ബ്രെയ്ന്‍വാഷ് ചെയ്തുകളയാമെന്നാണ് ജോര്‍ജ് വിചാരിച്ചതെന്നു തോന്നുന്നു. ക്രിസ്തു ഒരു കമ്യൂണിസ്റ്റ് വിശുദ്ധനാണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുമായിരുന്നു എന്നൊക്കെയാണ് മൂപ്പര്‍ ധ്വരയെ തെര്യപ്പെടുത്തുന്നത്.&amp;nbsp; ഗവേഷകന്‍ ഇതൊക്കെ ചിരിച്ചുകൊണ്ട് കേട്ടതും ജോര്‍ജുതന്നെ പറയുന്നുണ്ട്. പെബ്ബിന്റെ സോവിയറ്റ് കമ്യൂണിസത്തില്‍നിന്നും ജോണ്‍ സ്റ്റുവേര്‍ട്ട് വീല്‍ പറഞ്ഞതുമൊക്കെ ഉദ്ധരിക്കുന്നുണ്ട് ധ്വരയോട് ജോര്‍ജ്. പെബ്ബ് വെബ്ബാവണം. മറ്റേയാള്‍ മില്ലാണല്ലോ. വീണ്ടും കാണുകയാണെങ്കില്‍ താന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍  അംഗമായെന്ന് അദ്ദേഹം തന്നോടു പറയാനിടവരുമെന്ന് പറഞ്ഞാണ് ജോര്‍ജ്  ഗവേഷകനുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്നു പറയുന്ന ജോര്‍ജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അംഗത്വം നിലനിറുത്തുന്നതില്‍ (നാലണ അംഗത്വം ഏറെക്കുറെ മുടങ്ങാതെ...) കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഏറ്റുപറയുന്നുണ്ട്. എങ്കിലും താന്‍ അത്യന്തം താത്പര്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് അവകാശവാദം. അതെങ്ങനെയാണ് ശ്രദ്ധിച്ചതെന്നു നമുക്കു നോക്കാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തിരുവനന്തപുരത്ത് ബി എല്‍-ന് പഠിക്കുമ്പോള്‍ സഹപാഠിനിയെ കളിയാക്കിക്കൊണ്ട് ഫാന്‍സി ഡ്രസ് അവതരിപ്പിച്ച ജോര്‍ജിനെ കോളജില്‍നിന്നു പുറത്താക്കി. ഒരു ദിവസമെങ്കിലും തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുമെന്നു വെല്ലുവിളിപോലെ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ജോര്‍‌ജ് നിയമബിരുദം എടുക്കാനായി അലഹബാദിലേക്കു വണ്ടികയറുന്നു. അവിടെച്ചെന്നപ്പോള്‍ യൂനിവേഴ്സിറ്റി അടച്ചിരിക്കയാണ്. ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഉടനെ നാഗ്പൂര്‍ യൂനിവേഴ്സിറ്റിയിലേക്കു തിരിച്ചു. അവിടെ ഫീസൊക്കെയടച്ചു ചേര്‍ന്നു. ആദ്യത്തെ ദിവസം ക്ലാസ് ആരംഭിച്ച് അരമണിക്കൂറേ ആയുള്ളൂ. അതാ സമരത്തിന്റെ ആരവം. സമരക്കാര്‍ ക്ലാസിലെത്തി എല്ലാവരോടു ക്ലാസ് ബഹിഷ്കരിക്കാന്‍ പറഞ്ഞു. ജോര്‍ജ് ഭാണ്ഡം മുറുക്കി. ലക്നൌവിലേക്ക്. ലക്നൌ യൂനിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അവിടെയും അടച്ച സമയമാണ്, ഒരു മാസം കഴിഞ്ഞേ ക്ലാസ് ആരംഭിക്കൂ. കാക്കാന്‍ തീരുമാനിച്ച ജോര്‍ജ് അവിടെ ഒരു പാലത്തിനുമുകളില്‍ വിഹരിക്കുന്ന വാനരപ്പടയില്‍നിന്നു പില്‍ക്കാല സമരജീവിതത്തിലേക്കു വേണ്ട വിലപ്പെട്ട യുദ്ധപാഠങ്ങള്‍ പഠിച്ചു. യുദ്ധത്തിന്റെ അടവുകളും തന്ത്രങ്ങളുമെല്ലാം (മുന്നേറുക, പിന്‍വാങ്ങുക, പുന:സംഘടിപ്പിക്കുക, പിന്നെയും മുന്നേറുക) ആ കുരങ്ങന്മാരില്‍നിന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയതെന്നു പറയാം. (&lt;i&gt;വാനരന്‍ പഠിപ്പിച്ച പാഠം&lt;/i&gt; എന്ന അദ്ധ്യായം)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ലക്നൌവില്‍ ഒരു മാസം കാത്ത് ക്ലാസ് തുടങ്ങി അഞ്ചാറു ദിവസമായപ്പോഴേക്കും സമരം തുടങ്ങി അവിടെയും യൂനിവേഴ്സിറ്റി അടച്ചു. ഇങ്ങനെയൊക്കെ ചുറ്റും സമരം നടക്കുമ്പോഴും അതിലൊന്നും പങ്കെടുക്കാതിരിക്കാന്‍ തനിക്കെങ്ങനെയോ സാധിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. (മഹാവിപ്ലവകാരിയായ തനിക്ക് എങ്ങനെ അതുകഴിഞ്ഞു എന്നു ജോര്‍ജ് ആശ്ചര്യം കൂറുമ്പോള്‍ എം എന്‍ ഗോവിന്ദന്‍നായര്‍ തന്റെ ആത്മകഥയില്‍ ജോര്‍ജിനെപ്പറ്റി പറയുന്നത് അതിന്റെ കൂടെ വായിക്കാവുന്നതാണ്. സി പി ക്കെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് &amp;nbsp; പിന്‍വലിച്ചശേഷം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന മെമ്മോറാണ്ടം വീണ്ടും കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതരുള്‍പ്പെടുന്ന യൂത്ത് ലീഗ്&amp;nbsp; 1939-ലോ 1940ലോ&amp;nbsp; എറണാകുളം കേന്ദ്രമാക്കി ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കെ സി ജോര്‍ജ് പങ്കെടുക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നു താന്‍ ആദ്യമായി മനസ്സിലാക്കുന്നതെന്നാണ് എം എന്‍ പറയുന്നത്. അതുവരെ അദ്ദേഹത്തിന്റെ ധാരണ മറിച്ചായിരുന്നത്രെ. അതിനുമുമ്പ് ഇദ്ദേഹം തിരുവിതാംകൂറില്‍ നടത്തിയ പരാക്രമങ്ങള്‍ എം എന്‍ അറിയാഞ്ഞിട്ടോ എന്തോ.) ഏതായാലും വാനരനില്‍നിന്ന് യുദ്ധതന്ത്രവും ലക്നൌ യൂനിവേഴ്സ്റ്റിയില്‍നിന്ന് ഒരു ബിരുദവും കരസ്ഥമാക്കി തിരുവിതാംകൂറില്‍വന്ന് അദ്ദേഹം വക്കീലായി പ്രാക്റ്റീസ് തുടങ്ങി.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;ഭാഷകൊണ്ടൊരു യുദ്ധം&lt;/i&gt; എന്നൊരദ്ധ്യായമുണ്ട്. അതും വീമ്പു പറച്ചിലാണ്. മലയാളമറിയാത്തവരോടു മലയാളത്തില്‍ സംസാരിച്ച് അവരെ സംഭ്രമിപ്പിച്ചു താന്‍ വിജയിച്ച അനുഭവങ്ങളാണ് അവിടെ വര്‍ണ്ണിക്കുന്നത്. അല്പത്തരത്തെ നേട്ടമാക്കാന്‍ ഇയ്യാളെ കഴിച്ചേ ആളുള്ളൂ എന്നു തോന്നും വായിച്ചാല്‍.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1937ല്‍&amp;nbsp; മാത്രമാണ് &lt;i&gt;കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ&lt;/i&gt;യുടെ പാതി ടൈപ്പ് ചെയ്തതും പാതി എഴുതിയതുമായ ഒരു പ്രതി തനിക്കു ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് തനിക്ക് രാഷ്ട്രീയത്തോട് അനിഷ്ടം തോന്നാനുള്ള കാരണം തിരുവിതാംകൂറില്‍ അന്നു രാഷ്ട്രീയരംഗം സാമുദായികമായി ചേരിതിരിഞ്ഞ അവസ്ഥയാണ് എന്ന ദ്ദേഹം പറയുന്നുണ്ട്.&amp;nbsp; 1931ലോ മറ്റോ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്‍ സി ശേഖറിന്റെയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെന്നാലോചിക്കണം. &lt;i&gt;രാഷ്ട്രീയത്തിലേക്ക് &lt;/i&gt;എന്നൊരു അദ്ധ്യായമുണ്ട്. അതില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനമായി പറയുന്നത് ആകെക്കൂടി ആലപ്പുഴവരെ ഒന്നു പോയിനോക്കിയ കാര്യമാണ്. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടിയാണ് പോയത്. തൊഴിലാളികള്‍ അതിനു പാകമായിട്ടില്ല എന്നു കണ്ട് തിരിച്ചുപോരുകയും ചെയ്തു. 1936 ല്‍ മുനിസിപ്പല്‍ ഇലക്‌ഷനില്‍ മത്സരിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളായിട്ടല്ല. അതില്‍ വിജയിച്ചു. മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്ത് ഒരു ജനനനിയന്ത്രണ ക്ലിനിക് തുടങ്ങണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്രെ. ആരും പിന്തുണച്ചില്ല. 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആരംഭിച്ചതോടെ സംഘടനാ പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയതായി പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മര്‍ദ്ദനമേറ്റതായി ഇദ്ദേഹം പറയുന്ന ഏക സന്ദര്‍ഭം ചെങ്ങന്നൂരില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം കലക്കാന്‍ പൊലീസിന്റെ പിന്തുണയോടെ റൌഡികള്‍ ശ്രമിച്ചപ്പോഴാണ്. പ്ലാറ്റ്ഫോറത്തിലിരുന്നവരെ താഴെയിറക്കാന്‍ റൌഡികള്‍ ബലംപ്രയോഗിച്ച നേരം പിന്നില്‍നിന്ന് തലയ്ക്ക് ലാത്തികൊണ്ടൊരു അടിയേല്‍ക്കുകയും തല അല്പം പൊട്ടുകയും ചെയ്തു. ഏതായാലും റൌഡികളെയും പൊലീസുകാരെയും നാട്ടുകാര്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏ കെ ഗോപാലന്റെ വകയിലെ ഒരനുജനെന്നു കെ സി ജോര്‍ജ്&amp;nbsp; പറയുന്ന ഏ കെ നാരായണന്‍&amp;nbsp; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി തിരുവിതാംകൂറില്‍ വന്ന കാലത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് പത്തുപതിനഞ്ചുമിനിറ്റോളം തനിച്ചുനിന്ന് പൊലീസിന്റെ തല്ലുകൊണ്ട കാര്യം ജോര്‍ജ് ആവേശത്തോടെ വിവരിക്കുന്നുണ്ട്. പൊലീസ് മൈതാനത്തേക്കു പ്രവേശനം നിരോധിച്ചിരുന്നു. നാരായണന്‍ തന്ത്രത്തില്‍ മൈതാനത്തില്‍ കടന്നുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങും മുമ്പ് മര്‍ദ്ദകവീരനായ ഒരു റാവുത്തര്‍ എന്ന ഇന്‍‌സ്പെക്റ്ററുമായി ജോര്‍ജ് അങ്ങോട്ടു കയറി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഡി എസ് പി വന്ന് ജോര്‍ജിനോടു ക്ഷമാപണം നടത്തി ഇന്‍‌സ്പെക്റ്ററെ അവിടെന്നു മാറ്റുകയും ചെയ്തകാര്യമൊക്കെ പറയുന്നുണ്ട്. പതിവുപോലെ വീമ്പുപറച്ചില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാരായണനെ തല്ലുന്നതിനു ജോര്‍ജ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു എന്നു വേണം കരുതാന്‍. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് കെ സി ജോര്‍ജ് ഒരു യോഗത്തില്‍ പ്രസംഗിച്ചകാര്യം പറയുന്നതു രസമാണ്.&amp;nbsp; സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയോ യൂത്ത് ലീഗിന്റെയോ&amp;nbsp; പേരില്‍ യോഗം നടത്തിക്കൂട. രണ്ടിനും നിരോധനമുണ്ട്. ഇല്ലാത്ത ഒരു സാംസ്കാരികസമിതിയുടെ പേരില്‍ യോഗം നടത്തി. അക്രമരാഹിത്യത്തെക്കുറിച്ചായിരുന്നു പ്രസംഗം. കേള്‍ക്കാനാരുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നീട് യൂത്ത് ലീഗ് നിയമം ലംഘിച്ച് ഒരു യോഗം നടത്തി. വമ്പിച്ചയോഗം. പൊന്നറ ശ്രീധര്‍, ശ്രീകണ്ഠന്‍ നായര്‍, പുതുപ്പള്ളി രാഘവന്‍ പിന്നെയും കുറെപ്പേര്‍ നിയമം ലംഘിച്ചു പ്രസംഗിച്ചു. ഈ സംഭവത്തോടെ ജോര്‍ജ് യൂത്ത് ലീഗിനോടു കൂടുതല്‍ അടുക്കുന്നതേയുള്ളൂ. അതുകൊണ്ട് നിയമം ലംഘിക്കാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. പ്രസംഗിച്ച എല്ലാവരെയും അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. പൊലീസ് സ്റ്റേഷന്റെ മുന്നിലെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു&amp;nbsp; വക്കീലാപ്പീസില്‍ ജോര്‍ജും ഒന്നു രണ്ടു സ്നേഹിതന്മാരും ഉറക്കമിളച്ചു കാവലിരുന്നതിനാല്‍ ലോക്കപ്പിലടച്ചവരെ മര്‍ദ്ദിച്ചില്ല. അടുത്ത ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് ജോര്‍ജ് തന്നെ. തന്റെ അവസാനത്തെ കേസ് എന്നാണ് ജോര്‍ജ് അതിനെപ്പറ്റി പറയുന്നത്. കേസ് തോറ്റു എന്നും. ഇക്കാലത്തൊന്നും ജോര്‍ജ് യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നില്ല, സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നു പറയുന്നു. അതിനു മുന്‍പുതന്നെ എന്‍ സി ശേഖറിനെ അറസ്റ്റ് ചെയ്യുകയും 18 ദിവസം ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിടുമ്പോള്‍ സ്വീകരിക്കാന്‍ ഹാരവുമായി ജോര്‍ജ് ജെയിലില്‍ പോവുന്നു. പക്ഷേ വിട്ടയുടന്‍ വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലേക്കു കൊണ്ടുപോയി. (കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ മാസങ്ങളോളം ഇടുക എന്നതായിരുന്നു സി പി യുടെ കാലത്തെ പ്രധാന ശിക്ഷാരീതി എന്നു തോന്നുന്നു.) ഏതായാലും മാലയുമായി പോയ തനിക്ക് എന്‍ സി യുടെ കാര്യത്തില്‍ അന്വേഷണം നടത്താനോ എന്തെങ്കിലും ചെയ്യാനോ പറ്റിയില്ല എന്നു ജോര്‍ജ് പറയുന്നു. കാരണം യൂത്ത് ലീഗിന്റെ നിയമലംഘനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ദ്രുതഗതിയിലാണ് നീങ്ങിയത്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതല്ലാതെ എന്തു കാര്യമാണ് ദ്രുതഗതിയില്‍ ഇദ്ദേഹം ചെയ്തതെന്നു പക്ഷേ പറയുന്നില്ല. ഒരു വമ്പിച്ച വിദ്യാര്‍ത്ഥി ജാഥ കടന്നുപോവുന്നതു നോക്കിനിന്ന കാര്യം പറയുന്നുണ്ട്. ജാഥയെ ലാത്തിചാര്‍ജ് ചെയ്തു. പക്ഷേ ഇദ്ദേഹം അപ്പോഴേക്കും വേറൊരു തിരിച്ചിലില്‍പ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ഇദ്ദേഹം സ്റ്റേഷനില്‍ചെന്ന് പൊലീസ് കമ്മിഷനറെ വിരട്ടി സഹപ്രവര്‍ത്തകനെയും കൊണ്ടു മടങ്ങി. (യൂനിവേഴ്സിറ്റി കോളജിന്റെ കാമ്പസില്‍ കുതിരപ്പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ട ഒരു സംഭവത്തിനും ജോര്‍ജ് സാക്ഷിയാണ്. തന്റെ തലയ്ക്കു മുകളിലൂടെയാണ് ഒരു കുതിര ചാടിയതെന്നൊക്കെ അദ്ദേഹത്തിനു തോന്നിയെങ്കിലും ഒരു പോറലും അദ്ദേഹത്തിനേല്‍ക്കുന്നില്ല.)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1938 ആഗസ്റ്റ് 18-ന് നിയമലംഘനം ആരംഭിക്കാന്‍ തീരമാനിച്ചതനുസരിച്ച് ഒന്നാം തീയതി പ്രാക്റ്റീസ് നിറുത്തിയതായി ഇദ്ദേഹം പത്രത്തില്‍ പരസ്യം ചെയ്തത്രെ. ഇത്തരം നാടകീയതകള്‍ വേണ്ടത്രയുണ്ട് ആത്മകഥയില്‍. 18 ന് നടക്കാതെ നീണ്ടുപോയി ആഗസ്ത് 28ന് നിയമലംഘനം നടക്കുമ്പോളാണ് മുകളില്‍ പറഞ്ഞ കാര്‍ ചെയ്സും മറ്റും നടക്കുന്നത്. അന്നു പുലര്‍ച്ചെ ഇദ്ദേഹം ഉറക്കമില്ലാതെ കിടന്ന് ആ ദിവസം എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കുന്നു. തനിക്ക് സമരത്തില്‍ പങ്കെടുക്കാനോ അതു കാണാനോ അനുവാദമില്ലെന്ന് അദ്ദേഹം പറയുന്നു. ഈ നിരോധനം (സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്) തന്നെ അല്പം അസ്വസ്ഥനാക്കിയെന്നദ്ദേഹം പറയുന്നു. അന്നു നാലു മണിക്ക് ജോര്‍ജ് കോണ്‍ഗ്രസ് ആപ്പീസില്‍ അസ്വസ്ഥനായിരിക്കുന്നു. എല്ലാവരും കടപ്പുറത്തേക്കു പോയിക്കഴിഞ്ഞു. എന്തു നടക്കുന്നു എന്നു കാണുകയെങ്കിലും വേണമെന്ന ചിന്തയോടെ തന്റെ മേലുള്ള നിരോധനം ലംഘിച്ച് ഒരു ജഡ്ക്കയില്‍ കയറി അദ്ദേഹം പുറപ്പെടുന്നു. പുത്തന്‍ചന്ത പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ വഴിയില്‍ക്കൂടി ജഡ്ക്ക അതിവേഗം ഓടിച്ചു പോകുമ്പോള്‍ ഒരു കാര്‍ പെട്ടെന്ന് ജഡ്ക്കയുടെ മുന്‍പില്‍ വന്നുനിന്ന് വഴി തടഞ്ഞു. കെ പി നീലകണ്ഠപ്പിള്ള ചാടിയിറങ്ങി അദ്ദേഹത്തെ ശകാരിച്ചു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍; പോകേണ്ടെന്നു&amp;nbsp; പറഞ്ഞിരുന്നതല്ലേ.&quot; അപ്പോളാണ് ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തതെന്ന ബോധം എനിക്കുണ്ടായത്. പിന്നീട് നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങളറിയാന്‍ എനിക്കു വെമ്പലായിരുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അന്ന് തിരുവനന്തപുരത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അടുത്ത നിയമലംഘനം മൂന്നു ദിവസം കഴിഞ്ഞാണ്. പൊലീസ് യുദ്ധസന്നാഹം ഒരുക്കിയിരുന്നു. എല്ലാം ശരിയായി കാണത്തക്കവിധത്തില്‍ റോഡിന്റെ തെക്കുവശത്തുള്ള ഉയര്‍ന്ന മണല്‍ത്തിട്ടയില്‍ ആളുകളുടെ ഇടയില്‍ മുന്‍പന്തിയില്‍ ഞാന്‍ നിലയുറപ്പിച്ചു. (ഗാന്ധിത്തൊപ്പി ധരിച്ചിട്ടുണ്ട്.) പൊലീസ് കമ്മീഷനര്‍ എല്ലാവരോടും മാറിപ്പോവാന്‍ പറയുന്നു. പൊലീസുകാര്‍ ലാത്തിവീശുന്നു. എല്ലാവരും ഓടുന്നു. ജോര്‍ജ് മാത്രം ശേഷിക്കുന്നു. കമ്മിഷനര്‍ എന്തിനാണ് ഇവിടെ നില്ക്കുന്നതെന്ന് ഇംഗ്ലീഷില്‍ ചോദിക്കുന്നു. ഇതെല്ലാം കാണാനെന്നാണ് ജോര്‍ജിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കാറും ഡ്രൈവറും റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ആ കാറാണ് പിന്നീട് ജോര്‍ജ് ചെയ്സിനുപയോഗിക്കുക. നിയമം ലംഘിക്കുന്ന നേതാക്കള്‍ കുറെപ്പേരോടെ അവിടെയെത്തുന്നതോടെ യുദ്ധം ആരംഭിക്കുന്നു. പൊലീസ് നേതാക്കളുടെ കൂടെയുള്ളവരെ നേരിടുന്നു. ജനം കടപ്പുറത്തെ പൂഴി വാരി പൊലീസുകാരുടെ നേരെയെറിയുന്നു. ഇതിനിടയിലാണ് കുറെപ്പേരെ അറസ്റ്റ് ചെയ്തു ജോര്‍ജ് നില്ക്കുന്നതിനു സമീപം നിറുത്തിയിരുന്ന വാനില്‍ കയറ്റുന്നത്. പത്തുപതിനഞ്ചുപേരെ കയറ്റിയിട്ട് കൊണ്ടുപോയി കടലില്‍ എറിയാനാണ് കമ്മിഷനര്‍ കല്പിച്ചത്. വാന്‍ കിഴക്കോട്ടു പാഞ്ഞുപോയി. അപ്പോഴാണ് സഖാവ് ജോര്‍ജ് നേരത്തെ അവിടെ നിറുത്തിയിട്ടതായി പറഞ്ഞ കാറില്‍ ചാടിക്കയറി വിട്ടോ എന്നു കല്പിക്കുന്നതും തുടര്‍‌ന്നു ചെയ്സ് നടക്കുന്നതും. വാന്‍ കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും അതിനെ പിന്തുടര്‍ന്ന് ഒരു കാട്ടുപ്രദേശത്തുവെച്ചു കണ്ടുപിടിച്ച് ഒരു പെര്‍ഫോമന്‍സുണ്ട് ജോര്‍ജിന്റെ വക. അതില്‍ ഒരു കേമറ പ്രയോഗവുമുണ്ട്, രസകരമായിട്ട്. ആരും ഇറങ്ങരുത്, ചുണയുണ്ടെങ്കില്‍ ഇറക്കട്ടെ എന്ന് അട്ടഹസിച്ചുകൊണ്ട് ഞാന്‍ വാനിന്റെ വാതില്‍ക്കല്‍ നിലയുറപ്പിച്ചു, ഇറങ്ങണം ഇറങ്ങണം എന്നുപറഞ്ഞുകൊണ്ട് നിസ്സഹായനായി&amp;nbsp; ഇന്‍സ്പെക്റ്റര്‍ നിന്നു, എന്ന ലൈനില്‍ കാര്യങ്ങള്‍ പോകവേ ജോര്‍ജിന് കാറിലുള്ള സുഹൃത്തിന്റെ കയ്യിലെ കേമറ പെട്ടെന്നോര്‍മ്മ വന്നു. പിന്നെ അതെടുത്തു വാനിന്റെയും മറ്റും ഫോട്ടോ എടുക്കാന്‍ പോവുകയാണ് ജോര്‍ജ്. കേമറയിലൂടെ ജോര്‍ജ് നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്പെക്റ്ററും പൊലീസുകാരും ചാടിക്കയറി വാന്‍ തിരിച്ചോടിച്ചു. വീണ്ടും ചെയ്സ്. തനിക്കു പടമെടുക്കാനറിയുമായിരുന്നില്ലെന്നും കേമറയില്‍ ഫിലിം ഇല്ലായിരുന്നെന്നും ജോര്‍ജ്. ഇങ്ങനെ ഇദ്ദേഹം കാര്‍ ചെയ്സ് നടത്തിയ ദിവസം ചെങ്ങന്നൂരും പുതുപ്പുള്ളിയിലും നടന്ന നിമയലംഘനം വെടിവെപ്പില്‍ കലാശിക്കുകയും ഓരോ രക്തസാക്ഷികള്‍ ഉണ്ടാവുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര വെടിവെപ്പ് നടന്നതും രാഘവന്‍ രക്തസാക്ഷിയായതും&amp;nbsp; അതേ ദിവസം തന്നെയാണ്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;(തുടരും)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/1079642781545246357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/08/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1079642781545246357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1079642781545246357'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/08/blog-post.html' title='കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-469621314376138302</id><published>2010-07-22T00:51:00.000+05:30</published><updated>2010-07-22T00:51:34.505+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഡി സി ബുക്സ്"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="മലയാളം ബ്രിട്ടാനിക്ക"/><title type='text'>മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും  ഉപഭോക്തൃകോടതി വിധിയും</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95&quot;&gt;മലയാളം ബ്രിട്ടാനിക്ക&lt;/a&gt; എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് ഒടുക്കം വിധിയായി. വളരെ രസകരമാണ് ഉത്തരവ്. പരാതിക്കാരന് പുസ്തകത്തിന്റെ വില, ആയിരം രൂപ നഷ്ടപരിഹാരം, അഞ്ഞൂറു രൂപ കോടതിച്ചെലവ് എന്നിവ നല്കാന്‍ &lt;a href=&quot;http://calicojumbled.blogspot.com/2010/03/blog-post_03.html&quot;&gt;ഡി സി ബുക്സിനോടു &lt;/a&gt;നിര്‍ദ്ദേശിക്കുന്ന ഈ ഉത്തരവ് പരാതിക്കാരന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നുവത്രെ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ ഡി സി ബുക്സിനെ മാത്രമാണ് വിധി പരാമര്‍ശിക്കുന്നതു പോലും. ബാക്കിയുള്ള എതിര്‍കക്ഷികള്‍ക്കുനേരെ ഫോറം അങ്ങു കണ്ണടച്ചു കളഞ്ഞു!&amp;nbsp; മലയാളം ബ്രിട്ടാനിക്ക എന്ന പൊട്ടച്ചരക്കിന്റെ എഡിറ്ററായി പുസ്തകത്തില്‍ കാണുന്ന തിയോഡോര്‍ പാപ്പസ് എന്നയാളെപ്പറ്റി ഓര്‍ഡറില്‍ പരാമര്‍ശമേയില്ല.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇത്തരം ഫോറങ്ങളില്‍ അത്യാവശ്യം വിദ്യാഭ്യാസം നേടാത്തവരെ രാഷ്ട്രീയസ്വാധീനത്തിനും മറ്റും മേല്‍ ഇരുത്തിയാല്‍ എന്തുണ്ടാവുമെന്ന് ഈ വിധി വ്യക്തമായി കാണിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ ജഡ്ജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വായിച്ചുതുടങ്ങുമ്പോഴേ അറിയാം. Cross reference എന്നു കേട്ടിട്ടില്ലാത്ത ആള്‍ gross reference എന്ന് രണ്ടു തവണ ആവര്‍ത്തിക്കുന്നത് രണ്ടാമത്തെ പേജിന്റെ ഏതാണ്ട് തുടക്കത്തിലേ കാണാം. &quot;updated dictionary of National Biography of Oxford University contended mistakes:&quot; എന്നൊക്കെ എഴുതാന്‍ ചില്ലറ വിവരക്കേടൊന്നും പോരാ. Content (ഉള്ളടക്കം) noun എങ്കില്‍ verb contend എന്നായിരിക്കണം വിചാരം! Oxford Universityയുടെ ദേശീയ ജീവചരിത്രത്തിന്റെ ഡിക്ഷനറി! &lt;a href=&quot;http://en.wikipedia.org/wiki/Dictionary_of_National_Biography&quot;&gt;Oxford Dictionary of National Biography&lt;/a&gt; എന്നതാണ് സാധനം.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത&amp;nbsp; തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെളിപ്പെടുത്താന്‍ വിപുലമായ ഉദാഹരണങ്ങളും വസ്തുതകളും നിരത്തുന്നതായിരുന്ന പരാതി. ഏതാനും കാര്യങ്ങള്‍ ഇവിടെ പറയാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1.മലയാളം ബ്രിട്ടാനിക്ക ഇറക്കുന്നു എന്നു വ്യാപകമായി പ്രചാരണം നടത്തിയ പ്രസാധകര്‍ അവസാനം പ്രസിദ്ധീകരിച്ചത് മലയാളം എന്‍സൈക്ലോപീഡിയ, ഡെസ്ക് റെഫറന്‍സ് എന്നു പേരുള്ള ഒരു പുസ്തകമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം കേരളത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായി adapt ചെയ്തു പ്രസിദ്ധീകരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇറക്കിയതാവട്ടെ Britannica Concise Encyclopedia എന്ന ഒരു ഒറ്റ വാല്യം പുസ്തകത്തിന്റെ തര്‍ജ്ജമയും. തര്‍ജ്ജമ എന്നു പറഞ്ഞാല്‍ എന്തു തരമാണെന്ന് &lt;a href=&quot;http://calicojumbled.blogspot.com/2010_03_01_archive.html%20%20&quot;&gt;ഇവിടെ &lt;/a&gt;കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;2. പുസ്തകം നിറയെ അസംബന്ധവും വിവരക്കേടുമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള പാമ്പിനെയൊക്കെക്കാണാം പുസ്തകത്തില്‍. ഇത്തരം വിവരക്കേടുകളുടെ ഡസന്‍ കണക്ക് ഉദാഹരണങ്ങള്‍ നിരത്തിയിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;3. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പ് നുണകളുടെ ഒരു കൂമ്പാരമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകത്താദ്യമായി മലയാളത്തിലാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് രവി ഡി സി അവിടെ തട്ടിവിട്ടിരിക്കുന്നു. അതുമാത്രമല്ല, പുസ്തകത്തിലെ entries ന്റെ എണ്ണത്തെക്കുറിച്ചും അതില്‍ നുണ പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;4. ക്രോസ് റെഫെറെന്‍സുകള്‍ മിക്കതും വ്യാജമാണ്. ഒന്നാം പേജില്‍ ഇരുപതിലധികം വരുന്ന ക്രോസ് റെഫറന്‍സുകള്‍ മുക്കാലും വ്യാജമാണ്.&amp;nbsp; ഇതിലും മോശമാണ് തുടര്‍ന്നങ്ങോട്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;5. ഒരേ ലേഖനം രണ്ടു പേരില്‍ ആവര്‍ത്തിക്കുന്നു എത്രയോ ഇടത്ത്.&amp;nbsp; ഉദാഹരണത്തിന് നാരകം എന്ന&amp;nbsp; പേരിലും സാത്തുക്കുടി എന്ന പേരിലും ലേഖനങ്ങളുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. പക്ഷേ രണ്ടു മണ്ടന്‍മാര്‍ വെവ്വേറെ പരിഭാഷ ചെയ്തതിനാല്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ പരിഹാസ്യമായ വൈരുദ്ധ്യമുണ്ട്. സുഹൃത്സഭ, സൊസൈറ്റി ഓഫ് ഫ്രണ്ട്സ് എന്നീ പേരുകളില്‍ ഒരേ ഉള്ളടക്കം ആവര്‍ത്തിക്കുന്നു. പക്ഷേ രണ്ടിലുമുള്ള വൈരുദ്ധ്യം നോക്കൂ.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ദൈവമെന്ന വാക്ക് കേട്ടാലുടനെ അവര്‍ക്ക് വിറയലുണ്ടായി എന്നു പറഞ്ഞുകൊണ്ട് ഒരു ജഡ്ജിയാണ് ഈ പേരു നല്കിയത് (പുറം 2309)&lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ദൈവവചനംവിറയലോടെ ശ്രവിക്കുവാന്‍ ഇവരോട് കല്പിച്ച ഒരു ന്യായാധിപന്‍ ഇവര്‍ക്ക് പേരു നല്കിയ വര്‍ഷം (പുറം 2264)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെ പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ രണ്ടുപേരില്‍ ആവര്‍ത്തിക്കുന്ന എന്‍ട്രികള്‍ ഡസന്‍ കണക്കാണ്.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതും ഇതിലപ്പുറവും ഉദാഹരണങ്ങള്‍ നിരത്തി ഈ പുസ്തകം റെഫെറന്‍സിനോ മറ്റെന്തിനെങ്കിലുമോ ഉതകില്ല എന്നു ചൂണ്ടിക്കാണിച്ച പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെയാവണം വിധി എഴുതിയത്. വായിച്ചാലും മനസ്സിലായെങ്കിലല്ലേ. തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ അതു വ്യക്തമാക്കും.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjan-dUYYsiKzFZYKq5lZbUeh1us5eMw-1Okn0m8JXmKO1JpB8fo4WDO3bHZgRA-bACYkv4W-ayLDWgOWOvazHrvclD6SB6-6eZNV2VAk6eGsqPK-d_b1FetcG0n-ojkf9rdZ48EXZQi3HS/s1600/snippet.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjan-dUYYsiKzFZYKq5lZbUeh1us5eMw-1Okn0m8JXmKO1JpB8fo4WDO3bHZgRA-bACYkv4W-ayLDWgOWOvazHrvclD6SB6-6eZNV2VAk6eGsqPK-d_b1FetcG0n-ojkf9rdZ48EXZQi3HS/s320/snippet.png&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;2008-ല്‍ സമാനമായ ഒരു കേസില്‍ സംസ്ഥാന ഉപഭോക്തൃകോടതിയുടെ ഒരു വിധിയുണ്ടത്രെ. പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ പ്രസാധനം നിറുത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന്. അതും ഇതുമായി എന്തു ബന്ധം? ആ പുസ്തകത്തില്‍ അങ്ങനെയുള്ള തെറ്റുകളേയുള്ളൂ എന്നു സംസ്ഥാന ഫോറം വിധിച്ചാല്‍ എല്ലാ പുസ്തകത്തിലും അത്തരം തെറ്റുകളേ ഉണ്ടാവൂ എന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു വിധിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ ഹാജരാക്കിയതായി പരാതിക്കാരനോ പരാതിക്കാരന്റെ വക്കീലോ അറിഞ്ഞിട്ടില്ല. exhibit ആയി അങ്ങനെയൊന്നും ലിസ്റ്റ് ചെയ്തിട്ടുമില്ല. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്നാല്‍ ഈ വിധി അവിടെയൊന്നും നില്ക്കുന്നില്ല. ഇതു നോക്കൂ.&lt;/span&gt; &lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;The opposite parties have later on corrected the mistake in erratum of 300 pages. &lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;We equally appreciate the effort taken by the opposite party for rectifying the mistakes and publishing the erratum.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;എതിര്‍കക്ഷി മലയാളം ബ്രിട്ടാനിക്കയിലെ തെറ്റുകള്‍ അടങ്ങുന്ന ഒരു erratum 300 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്രെ. ഇങ്ങനെയൊരു കാര്യം ഡി സി ബുക്സ് ചെയ്തതായി അവര്‍ തന്നെ പറഞ്ഞിട്ടില്ല. പിന്നെ വിധി എഴുതിയ ഫോറം അംഗത്തിന് ഇതെവിടെന്നു കിട്ടി?&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കാര്യമിത്രയേയുള്ളൂ. ഡി സി ബുക്സ് അവരുടെ കൌണ്ടര്‍ അഫിഡവിറ്റില്‍ Oxford Dictionary of National Biography (DNB) യിലെ ആദ്യ എഡിഷനിലെ തെറ്റുകളെപ്പറ്റിയും അതിനു പിന്നീട് പ്രസാധകരിറക്കിയ 300 പേജുള്ള erratum ത്തെപ്പറ്റിയും പറഞ്ഞിരുന്നു, തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനായി.&amp;nbsp; അഞ്ചുകൊല്ലം മുന്‍പ് പുതിയ എഡിഷനിറങ്ങിയപ്പോള്‍ വന്ന വാര്‍ത്തയില്‍ നൂറ്റിപ്പത്തുകൊല്ലം മുമ്പിറങ്ങിയ DNBയുടെ ആദ്യ എഡിഷനിലെ&amp;nbsp;  തെറ്റുകളെപ്പറ്റിയും അതിനുണ്ടായ 300 പേജ് ഇറാറ്റത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു. വാര്‍ത്ത &lt;a href=&quot;http://www.guardian.co.uk/uk/2005/mar/06/books.highereducation&quot;&gt;ഇവിടെ&lt;/a&gt;ക്കാണാം. DNBയുടെ ഇറാറ്റത്തെപ്പറ്റി വിധിയിലും പറയുന്നുണ്ട്. എന്നാല്‍ ഫോറം ആ erratum ഡി സി ബുക്സ് മലയാളം ബ്രിട്ടാനിക്കക്ക് ഇറക്കിയ erratum ആയിക്കൂടി വിചാരിച്ചുപോയി! ഇല്ലാത്ത ഒരു erratum പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് ഡി സി ബുക്സിനെ ശ്ലാഘിക്കാനും അവര്‍ മറന്നില്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;ഒരു വകയ്ക്കും കൊള്ളാത്ത ചവറ് മൂന്നു വാല്യത്തിലിറക്കി രണ്ടായിരത്തിനടുത്തു രൂപയും വാങ്ങി പത്തിരുപത്തയ്യായിരം പേരുടെ പിടലിക്ക് കെട്ടിവെച്ച മിടുക്കിന് പ്രസാധകര്‍ എന്തായാലും പ്രശംസ അര്‍ഹിക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വിധി പൂര്‍ണ്ണരൂപത്തില്‍ താഴെക്കാണാം.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg75gZ4mt_RgCkaTRDqwrYxf8zbqOhVCnS_Z5kCGt1giixme8lhBW8hV5q76pP9E4VTcE8NjtQDuQrOFC8R7x-SVHWtEpMg07dWvE-PS_jEZnHltm6RihZXy4cFts1xsWvFJxr6TIQEXrxl/s1600/judgement+.1.gif&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg75gZ4mt_RgCkaTRDqwrYxf8zbqOhVCnS_Z5kCGt1giixme8lhBW8hV5q76pP9E4VTcE8NjtQDuQrOFC8R7x-SVHWtEpMg07dWvE-PS_jEZnHltm6RihZXy4cFts1xsWvFJxr6TIQEXrxl/s320/judgement+.1.gif&quot; width=&quot;214&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLAliSMu8IoUmpWLRmt19802QzetGH45IUeNY4CPl_8qpNABRyDw3o0iDdUA7orgUBW-pUWs1IgRttN7c8ow-5RhG5WWELWv3woLzUK5d2vqihHfIAWlwcsebrIwpoxkXVviwpkM8oUHtH/s1600/judgement.2..gif&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLAliSMu8IoUmpWLRmt19802QzetGH45IUeNY4CPl_8qpNABRyDw3o0iDdUA7orgUBW-pUWs1IgRttN7c8ow-5RhG5WWELWv3woLzUK5d2vqihHfIAWlwcsebrIwpoxkXVviwpkM8oUHtH/s320/judgement.2..gif&quot; width=&quot;218&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKg-5zpsyIhyLkf78_n-wtETRjNg2wPlDAvYojHC_CjNxvsOgsn0oil8UkbQPrkrXAnGAoeGartrOojyqbpzs-wIS0xOH-GmvBeMV97XlO9MiZWkn-VZaP6vpJnfM9stbTnXfLfqGZtJ37/s1600/judgement+.3.gif&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKg-5zpsyIhyLkf78_n-wtETRjNg2wPlDAvYojHC_CjNxvsOgsn0oil8UkbQPrkrXAnGAoeGartrOojyqbpzs-wIS0xOH-GmvBeMV97XlO9MiZWkn-VZaP6vpJnfM9stbTnXfLfqGZtJ37/s320/judgement+.3.gif&quot; width=&quot;219&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEmP1jAYhvloub0euXoAuTpR8gN1DzQ36fkFtoMIDZezq3_V_auFlGt6z4lKD2U8xglD_K9-PTzdZJWFDFU3XFTInTSjZ1bufhMbe6xC6kesdF-ihxx7BZb0LUYydwYmkDeucSPI4xk4Kd/s1600/judgement.4.gif&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEmP1jAYhvloub0euXoAuTpR8gN1DzQ36fkFtoMIDZezq3_V_auFlGt6z4lKD2U8xglD_K9-PTzdZJWFDFU3XFTInTSjZ1bufhMbe6xC6kesdF-ihxx7BZb0LUYydwYmkDeucSPI4xk4Kd/s320/judgement.4.gif&quot; width=&quot;230&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCOY6mE_gk_XC2G0bLQpPTqXwfDyqjKixQp-qL3O-p66PMsvn5oFHQiKDEXXNIlmDR7xCmaKtkNFC6fd5seiq9mibt6PzbE6m8Rx86aexljTDemXmmqrS0JTv1x7iP7lcslDvUUmarsi7J/s1600/judgement+.5.gif&quot; imageanchor=&quot;1&quot; style=&quot;clear: left; float: left; margin-bottom: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCOY6mE_gk_XC2G0bLQpPTqXwfDyqjKixQp-qL3O-p66PMsvn5oFHQiKDEXXNIlmDR7xCmaKtkNFC6fd5seiq9mibt6PzbE6m8Rx86aexljTDemXmmqrS0JTv1x7iP7lcslDvUUmarsi7J/s320/judgement+.5.gif&quot; width=&quot;224&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/469621314376138302/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/07/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/469621314376138302'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/469621314376138302'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/07/blog-post.html' title='മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും  ഉപഭോക്തൃകോടതി വിധിയും'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjan-dUYYsiKzFZYKq5lZbUeh1us5eMw-1Okn0m8JXmKO1JpB8fo4WDO3bHZgRA-bACYkv4W-ayLDWgOWOvazHrvclD6SB6-6eZNV2VAk6eGsqPK-d_b1FetcG0n-ojkf9rdZ48EXZQi3HS/s72-c/snippet.png" height="72" width="72"/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5862917070318061095</id><published>2010-06-27T23:56:00.003+05:30</published><updated>2010-06-28T10:08:00.120+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍&lt;/i&gt; എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.&lt;/span&gt;&lt;/blockquote&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipcdgscLzYz4wUF2cQPQOSPcc5IhbNO1U1Y9ZQnlij9qAQ7B8DQcW7BcHyCRvu6tmpxwjHxBacT3WMXS5oUP5Mt0mjt-SugEPQ3OFv4UwhbKdMQfioakqDyXFdcclPXfdlrzCntRSeZ593/s1600/six+months+delay.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;173&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipcdgscLzYz4wUF2cQPQOSPcc5IhbNO1U1Y9ZQnlij9qAQ7B8DQcW7BcHyCRvu6tmpxwjHxBacT3WMXS5oUP5Mt0mjt-SugEPQ3OFv4UwhbKdMQfioakqDyXFdcclPXfdlrzCntRSeZ593/s200/six+months+delay.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന്ന സഖാക്കള്‍ തയ്യാറാക്കിയ ദിയോളിരേഖകളും ബോംബെയിലെ പാര്‍ട്ടി രഹസ്യകേന്ദ്രത്തിലെ സഖാക്കളുടെ നിലപാടും പിന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ലഭിച്ച ഒരു കത്തുമാണെന്ന് നമ്പൂതിരിപ്പാട് പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&#39;ജാപ്പനീസ് യുദ്ധഭ്രാന്തന്മാരുമായി ഒത്തുചേരുന്ന&#39; സുഭാഷ് ബോസിന്റെ നേതൃത്വത്തിനും &#39;സ്വാതന്ത്ര്യം എന്ന ദേശീയാവശ്യം അംഗീകരിപ്പിക്കുന്നതിന് ബ്രിട്ടനെ നിര്‍ബന്ധിപ്പിക്കാന്‍&#39; (അംഗീകരിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിക്കുന്നതിന് എന്നാവണം ഉദ്ദേശിക്കുന്നത്) ബഹുജനസമരം ആരംഭിച്ച ഗാന്ധി, പാട്ടേല്‍ നേതൃത്വത്തിനും എതിരായിട്ടായിരുന്നു ജനകീയ യുദ്ധം എന്ന മുദ്രാവാക്യം പാര്‍ട്ടി ഉയര്‍ത്തിയത്. ഗവണ്‍മെന്റിന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള മൌലിക വിമര്‍ശനം അതിലുണ്ടായിരുന്നത്രെ. ജനങ്ങളുടെ ദേശാഭിമാന ബോധം ബ്രിട്ടീഷു സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നൊക്കെയാണ് ആ വിമര്‍ശനം. അതല്ലേ ബ്രിട്ടീഷു സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയിലെ ജനങ്ങളുടെ ദേശാഭിമാനബോധം ഉയര്‍ത്തിയിട്ട് അവരെക്കൊണ്ടു യുദ്ധത്തെ പിന്തുണപ്പിക്കുക!&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ബ്രിട്ടീഷു സര്‍ക്കാര്‍ ദേശീയ സമരത്തോടെടുത്ത നിലപാട് &#39;അഹങ്കാരപൂരിതമായ ഇന്ത്യാവിരുദ്ധ നിലപാടാ&#39;യിരുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ദേശീയ നേതാക്കളാവശ്യപ്പെട്ടതുപോലെ യുദ്ധാവസാനം ഇന്ത്യ സ്വതന്ത്രമാകുമെന്നു പറയാനോ, അതിന്റെ മുന്നോടിയായി ഒരു ദേശീയഗവണ്‍മെന്റ് രൂപീകരിക്കാനോ, അങ്ങനെ ജനങ്ങളെയാകെ യുദ്ധത്തിനനുകൂലമായി അണിനിരത്താനോ അവര്‍ തയ്യാറായില്ല. അതിനു പകരം പ്രധാനമന്ത്രി ചര്‍ച്ചില്‍ ചെയ്തത് അത്തരം ആവശ്യങ്ങളെയെല്ലാം ഔദ്ധത്യപൂര്‍വ്വം നിരാകരിക്കുകയാണ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഈ ഉദ്ധരണിയില്‍നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1.ദേശീയ നേതാക്കള്‍&amp;nbsp; സോവിയറ്റ് യൂനിയന് എതിരല്ല. എന്നു മാത്രമല്ല, ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് ജനങ്ങളെയാകെ യുദ്ധത്തിന് അനുകൂലമായി അണിനിരത്താനാണ് അവര്‍ ആവശ്യപ്പെട്ടത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;2. എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തുടര്‍ന്നു പറയുന്നു,&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഈ നയത്തിനെതിരായ സമരംകൂടി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;എന്നാല്‍ അങ്ങനെയെന്തെങ്കിലും സമരം നടത്തിയതായി നമ്പൂതിരിപ്പാട് പറയുന്നില്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇക്കാലത്ത് യുദ്ധത്തില്‍ ബ്രിട്ടന് സോപാധികമായ പിന്തുണ നല്കാന്‍ അവസരം വന്ന കോണ്‍ഗ്രസ് നേതൃത്വം&#39; &#39;ബ്രിട്ടീഷ് അധികാരികളുമായി മാത്രമല്ല അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സുഹൃദ്ശക്തികളുമായും ചര്‍ച്ചകളിലേര്‍പ്പെട്ടു&#39;. &#39;ജര്‍മനിയെയും ജപ്പാനെയും നിലംപരിശാക്കാന്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും കരുത്തുനല്കുമെന്നതായിരുന്നു ആ നിലപാടിന്റെ അടിസ്ഥാനം&#39; എന്നും നമ്പൂതിരിപ്പാട് പറയുന്നു. (അമേരിക്ക, ചൈന എന്നൊന്നും കേട്ടു ഞെട്ടേണ്ട. ജനകീയയുദ്ധം എന്ന അക്കാലത്തെ പ്രബന്ധത്തില്‍ നമ്പൂതിരിപ്പാട് ഭാവിയുടെ പ്രതീക്ഷയായി എടുത്തുപറയുന്ന ഒരാളാണ് ചിയാങ് കൈഷേക്.)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ദേശീയനേതാക്കള്‍‌ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്തുചെയ്തു?&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കോണ്‍ഗ്രസ് നേതൃത്വം ക്വിറ്റിന്ത്യാസമരത്തിനു മുന്നോടിയായി ചര്‍ചകള്‍ നടത്തവെ, കമ്യൂണിസ്റ്റ് പാര്‍ടിയും ചര്‍ചകളിലേര്‍പെട്ടുകൊണ്ടിരിക്കയായിരുന്നു- നിരോധനം പിന്‍വലിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും സഖാക്കള്‍ക്കെതിരെയുള്ള വാറണ്ടുകള്‍ പിന്‍വലിപ്പിക്കാനുമുള്ള ചര്‍ചകള്‍. [ഇ എം എസ് നമ്പൂതിരിപ്പാടിനും വാറണ്ടും തലയ്ക്കുമേല്‍ (10000 രൂപ എന്നു പറയുന്നു) ഇനാമും ഉണ്ടായിരുന്നു.] ഭാഗികമായി അവ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്രഓഫീസും കോഴിക്കോട്ട് സംസ്ഥാന ഓഫീസും ആരംഭിച്ചതും വാരികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധ്യായത്തില്‍ പറഞ്ഞതുപോലെ ഞാന്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. ഞാന്‍ നേരെ പോയത് ബോംബെയിലെക്കാണ്. ക്വിറ്റ് ഇന്ത്യാ സമരകാഹളം മുഴക്കിയ എ ഐ സി സിയുടെ നിര്‍ണായക സമ്മേളനത്തിന്റെ സമയത്ത് ഞാനവിടെയെത്തി.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4vwGta1qrWeID1GAHILh14EKjbu19koEEvHtfu_JZaKgH_FaTRNLqetYjL15z23Ad397RQcF9aQYJIwt5XysjzGe_YXaIWhkiTh5DzuiSNH6GxgrxHAM6xgEdqNSv1ef0c6Jc7B7XG5A4/s1600/haggling+with+the+British.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;165&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4vwGta1qrWeID1GAHILh14EKjbu19koEEvHtfu_JZaKgH_FaTRNLqetYjL15z23Ad397RQcF9aQYJIwt5XysjzGe_YXaIWhkiTh5DzuiSNH6GxgrxHAM6xgEdqNSv1ef0c6Jc7B7XG5A4/s200/haggling+with+the+British.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt; &lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതു വായിച്ച് ഇ എം എസ് സമ്മേളനത്തിനുകൂടി എന്നൊന്നും ധരിക്കരുത്. നമ്പൂതിരിപ്പാട് അവിടെ ഒരു തമാശകൂടി പറയുന്നുണ്ട്. മൂന്ന് പഴയ ഇടതുപക്ഷ സുഹൃത്തുക്കള്‍ ബോംബെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ കണ്ട കാര്യം. അവര്‍ വന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിനു പിന്തുണ തേടാന്‍. &#39;നിങ്ങളുടെ ഒളിവു ജീവിതം ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും,&quot; അവര്‍ പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഏറ്റവും ഐറണി നിറഞ്ഞ സന്ദര്‍ഭം ഇതാവണം.&amp;nbsp; അവരെ നിരാശരാക്കി തിരിച്ചയയ്ക്കുകയല്ലാതെ നമ്പൂതിരിപ്പാടിനു വഴിയില്ലല്ലോ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നോക്കണം, കോണ്‍ഗ്രസ്സ് ഒരു ആഗോളവീക്ഷണത്തോടെ യുദ്ധത്തെ സോപാധികമായി പിന്തുണയ്ക്കുന്നതിനെപ്പറ്റി വിദേശശക്തികളോടുപോലും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ബ്രിട്ടീഷുകാരോട്&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; സ്വന്തം കാര്യത്തിനു വിലപേശുകയായിരുന്നു. ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ. ഈ ചര്‍ച്ച നടക്കുന്നത് കോണ്‍ഗ്രസ്സുകാരെപ്പോലെ സോപാധിക പിന്തുണ നല്കാമെന്ന വാഗ്ദാനത്തിനുമേലല്ലല്ലോ. ദേശീയതാത്പര്യങ്ങളെ തള്ളിക്കളഞ്ഞ് സോവിയറ്റ് യൂനിയന്റെ താത്പര്യമായിരുന്നു അവരുടെ മുന്‍പില്‍.&amp;nbsp; അതും ബ്രിട്ടീഷുകാരുടെ താത്പര്യവും യോജിപ്പിലെത്തിയപ്പോള്‍ കിട്ടാവുന്നത് നേടുക എന്ന നിലയ്ക്കുള്ള ചര്‍ച്ച. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വെറുതെ ഓഫീസുണ്ടാക്കുകയും വാരിക തുടങ്ങുകയുമല്ല ഉണ്ടായത്. ആദ്യമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്നു. ഇങ്ങനെ ദേശതാത്പര്യത്തെ വഞ്ചിച്ച് നിയമവിധേയമായശേഷം ഇവര്‍ എന്തു ചെയ്തു?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഒരു വര്‍ഷം തികയുംമുമ്പേ അവര്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി. കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലോ കോണ്‍ഗ്രസ്സിലോ ഗൌരവമുള്ള ഒരു ചര്‍ച്ചയും നടന്നില്ലെന്ന് ഇ എം എസ് പറയുന്നു. നേരത്തേ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമായിരുന്നു ഏര്‍പ്പാട്. പിന്നെ പാട്ടും കളിയും. അല്ലെങ്കിലെന്തു ചര്‍ച്ചചെയ്യാന്‍. ഒറ്റിക്കൊടുത്ത് നേടിയ അംഗീകാരം ആഘോഷിക്കുന്ന ഈ സമ്മേളനത്തില്‍ എന്ത് ചര്‍ച്ചചെയ്യാന്‍?&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതുകൊണ്ട് സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നയത്തിന്റെ ശരിയെക്കുറിച്ചല്ല, നേതൃത്വം അംഗീകരിച്ച നയം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്, പ്രസംഗങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, (പാട്ട്, നൃത്തം, നാടകം,&amp;nbsp; നാടന്‍കലാരൂപങ്ങള്‍, എന്നിവയെല്ലാം വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു) എല്ലാം തന്നെ വഴിതെറ്റിയ ദേശാഭിമാനികളുടെ ഏജന്റുമാര്‍ക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി പരിണമിച്ചു. ഇതിന്റെയെല്ലാം ഫലമായി പാര്‍ടിയുടെ രാഷ്ട്രീയശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാമെന്ന് അത്മവിശ്വാസം പതിനായിരക്കണക്കിന് അനുഭാവികളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരിലും വേരുറച്ചു.&amp;nbsp;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ആരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍? എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന&amp;nbsp; &#39;ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗവു&#39;മല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേര്‍പ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാര്‍, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാര്‍ പൊലീസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും സംശയിക്കാനുണ്ടോ? &amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&#39;തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ കാഴ്ചപ്പാടില്‍നിന്നുതന്നെ ഇത് തികച്ചും വികലമായ ധാരണയായിരുന്നു എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്&#39;, എന്നാണ് അന്നത്തെ പിഴച്ച നിലപാടുകളെപ്പറ്റി ഇ എം എസ് തന്നെ പറയുന്നത്.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtCVBSBXkA8xbR17i8K68IanfjR7snelT2IvVVmDx0BV_Z642cyU_LcW3NbXBgwz5BU-4-I4qlLaBHfg6CMO5nZqnReyU4_9WvobFAvWIP0xf2UdeT5LKlD4NabrEL2F6MT7OGRNhp_wGR/s1600/vikala+dharan.gif&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;161&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtCVBSBXkA8xbR17i8K68IanfjR7snelT2IvVVmDx0BV_Z642cyU_LcW3NbXBgwz5BU-4-I4qlLaBHfg6CMO5nZqnReyU4_9WvobFAvWIP0xf2UdeT5LKlD4NabrEL2F6MT7OGRNhp_wGR/s200/vikala+dharan.gif&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇത്രയും വികലമായ രാഷ്ട്രീയധാരണയും കമ്യൂണിസ്റ്റേതര സംഘടനാശൈലിയുമുള്ള പാര്‍ട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിശിതമായ ആക്രമണങ്ങളെ അതിജീവിക്കുക മാത്രമല്ല പില്‍ക്കാലത്ത് ഇത്രയും വേഗതയില്‍ വളരുകകൂടി ചെയ്തതെങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടേക്കാം.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതു പുരോഗമനകാരികളായ ആളുകള്‍ക്ക് സോവിയറ്റ് യൂനിയനോടുള്ള താത്പര്യം കൊണ്ടാണെന്നാണ് ഇ എം എസ് നല്കുന്ന ഉത്തരം.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സോവിയറ്റ് യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും ചെയ്തുകൂടെന്ന ഒറ്റയുക്തികൊണ്ടാണ് എല്ലാവരും അടങ്ങിയിരുത്. അതുകൊണ്ടാണ് യുദ്ധാനന്തര കാലഘട്ടത്തില്‍ ഉള്‍പാര്‍ട്ടി സമരത്തിന്റെ ഒരു പുതിയ ഘട്ടമെന്ന രീതിയില്‍, തങ്ങളുടെ വികാര-വിചാരങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞവര്‍ തുറന്ന സമരമാരംഭിച്ചത്.&amp;nbsp;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെ തുറന്ന സമരമാരംഭിച്ച കൂട്ടത്തില്‍ താനില്ലായിരുന്നു എന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. താനും കേരള ഘടകവും പി സി ജോഷിയുടെ വിശ്വസ്ത പിന്തുണക്കാരായിരുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നയമാറ്റം കുറിക്കുന്ന 1946-ലെ കേന്ദ്രകമ്മിറ്റി പ്രമേയത്തിനും 1948 ലെ കല്‍ക്കത്താ കോണ്‍ഗ്രസിലെ മൌലികമായ തെറ്റുതിരുത്തലിനും പിന്നില്‍ രണദിവെയായിരുന്നു എന്നും മറുവശത്ത് പി സി ജോഷിയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കുപ്രസിദ്ധമായ കല്‍ക്കത്താ തീസിനെപ്പറ്റിയും അന്നത്തെ ഇടതുപക്ഷ പാളിച്ചയെപ്പറ്റിയും രണദിവെയുടെ ഇടതുതീവ്രവാദത്തെപ്പറ്റിയും&amp;nbsp; ഇ എം എസ് ഈ കൃതിക്കു മുമ്പും പിമ്പും എന്തൊക്കെ അപവദിച്ചിട്ടുണ്ടെന്ന് ഇതു വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നു.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ ജോഷിയുടെ നയം വിശ്വസ്തതയോടെ നടപ്പാക്കിയ സംസ്ഥാന കമ്മിറ്റിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ആശയപരമായും രാഷ്ട്രീയമായുമുള്ള ഈ ദൌര്‍ബല്യവും സോവിയറ്റ് നാടിനോടുള്ള വൈകാരികമായ അടുപ്പവും പാര്‍ട്ടിയുടെ കേരള ഘടകത്തെ മറ്റു പല ഘടകങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ് തന്റെയും സഖാക്കളുടെയും ദൌര്‍ബല്യം വ്യക്തമാക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1987 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പേ എഴുതിയ &lt;i&gt;ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര&lt;/i&gt;ത്തിലെ നിലപാടിനെക്കൂടിയാണ് നമ്പൂതിരിപ്പാട് ഇവിടെ തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;പിശകുകളോടും പാകപ്പിഴകളോടും കൂടിയാണെങ്കിലും മൊത്തത്തില്‍ ശരിയായ ഒരു നയം ക്വിറ്റിന്ത്യാ സമരകാലത്തു പാര്‍ടി അംഗീകരിച്ചു.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;(&lt;i&gt;ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം&lt;/i&gt;, &lt;i&gt;നാലാംഭാഗം&lt;/i&gt;, &lt;i&gt;ആഗസ്റ്റു സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും&lt;/i&gt; എന്ന അദ്ധ്യായം കാണുക)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇക്കാലത്തിനിടക്ക് നടന്നതും കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ളതുമായ ഒരു കാര്യത്തെപ്പറ്റി അതായത് കയ്യൂര്‍ സമരത്തിലെ പ്രതികളെ തൂക്കിലേറ്റിയതിനെപ്പറ്റി&amp;nbsp; ഇ എം എസ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും അവരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത കാലത്തെപ്പറ്റി പറയുന്നതിന്റെകൂടെ കയ്യൂര്‍കാര്യം പറയാന്‍ ഇ എം എസ്സിനു മടിയുണ്ട്. അതുകൊണ്ട് ലേശം കാലക്രമം തെറ്റിച്ച് അതിനെ തന്റെ ഒളിവുജീവിതത്തിനിടെ പറഞ്ഞൊപ്പിക്കുന്നു നമ്പൂതിരിപ്പാട്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക വ്യക്തിസത്യാഗ്രഹ പരിപാടിയില്‍നിന്നു വ്യത്യസ്തമായി [സാമ്രാജ്യത്വവുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ കാലത്തെപ്പറ്റിയാണ് പറയുന്നത്] സാമ്രാജ്യത്വത്തിനെതിരെ മറ്റുതരത്തിലുള്ള പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും കൈക്കൊള്ളാമെന്ന് ആ കാലഘട്ടം തെളിയിച്ചു.&amp;nbsp;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഈ മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കത്ത് പ്രസിദ്ധീകരിക്കലും &lt;i&gt;സി പി എസ് യു (ബി ) ചരിത്രം&lt;/i&gt; പ്രസിദ്ധീകരിക്കലുമാണ്. &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ബ്രിട്ടീഷ് സാമ്രാജ്യവുമായി വിലപേശുന്നതിനെതിരെ ഒരു ബദല്‍ മാര്‍ഗം ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ന്നു വന്നു. ബഹുജനസമരങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ വേരറുക്കലായിരുന്നു അത്.&lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കയ്യൂര്‍ സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ പ്രകടനം നടത്തിയ കയ്യൂരിലെ ജനങ്ങള്‍ പൊലീസുമായേറ്റുമുട്ടി. കല്ലെറിയപ്പെട്ട ഒരു പൊലീസുകാരന്‍ ജീവരക്ഷക്കായി പുഴയിലേക്കു ചാടി; അയാള്‍ മുങ്ങിമരിച്ചു. തുടര്‍ന്നു നടന്ന കേസിന്റെ അന്ത്യത്തില്‍ നാലുസഖാക്കള്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. അവര്‍ 1943 മാര്‍ച്ച് 29 ന് രക്തസാക്ഷികളായി. &lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;പാര്‍ട്ടി ഒളിവിലായിരിക്കുന്ന കാലത്തെപ്പറ്റി പറയുമ്പോള്‍ തൂക്കിലേറ്റിയ കാര്യം കൂടി പറഞ്ഞാല്‍ 1943 ല്‍ തങ്ങള്‍ ബ്രിട്ടീഷുകാരുമായി കൂട്ടായിരിക്കുന്ന കാലത്ത് തൂക്കിലേറ്റപ്പെട്ടതിനെപ്പറ്റി പറയുന്ന പൊരുത്തക്കേട് ഒഴിവാക്കാമല്ലോ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കോണ്‍ഗ്രസ്സിന്റെ വിലപേശലിനെതിരായ ബദല്‍! വിലപേശാതെ സ്വയം പാടേ വിറ്റാണ് ആ ബദല്‍ അവതരിപ്പിച്ചത് എന്ന് ഈ പുസ്തകം തന്നെ വ്യക്തമാക്കുന്നു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&#39;ഇത്രയും വികലമായ ധാരണ&#39;, &#39;കമ്യൂണിസ്റ്റ് സാര്‍വ്വദേശീയതയ്ക്കു നിരക്കാത്ത നിലപാട്&#39; എന്നൊക്കെ പറയുമ്പോഴും ഇ എം എസ് നമ്പൂതിരിപ്പാട് ഒരു വൈരുധ്യവാദിയാണെന്ന കാര്യം ഓര്‍ക്കണം. വൈരുദ്ധ്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയം. അതുകൊണ്ട് മേലെ ഞാനുദ്ധരിച്ചതിനോടു നിരക്കാത്ത കാര്യങ്ങളും ഇദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ത്? അതൊന്നും ഈ പറഞ്ഞതിനെ അപ്രസക്തമാക്കില്ലല്ലോ.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1987 ല്‍ ആണ് ഈ പുസ്തകം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെന്നാണ് Google Books ല്‍ കാണുന്ന ഇതിന്റെ പകര്‍പ്പില്‍നിന്നു മനസ്സിലാവുന്നത്. 1987 ല്‍ മലയാളം പരിഭാഷയും വന്നു. ആ എഡിഷനാണ് എനിക്ക് ഒരു ലൈബ്രറിയില്‍നിന്നു കിട്ടിയത്. ഈ പുസ്തകത്തിന് &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;പിന്നീട് &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;പതിപ്പുണ്ടായോ? അതോ പല ഇ എം എസ് കൃതികളും തമസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടോ? &lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5862917070318061095/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/06/blog-post_27.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5862917070318061095'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5862917070318061095'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/06/blog-post_27.html' title='ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipcdgscLzYz4wUF2cQPQOSPcc5IhbNO1U1Y9ZQnlij9qAQ7B8DQcW7BcHyCRvu6tmpxwjHxBacT3WMXS5oUP5Mt0mjt-SugEPQ3OFv4UwhbKdMQfioakqDyXFdcclPXfdlrzCntRSeZ593/s72-c/six+months+delay.gif" height="72" width="72"/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-861736458586486006</id><published>2010-06-25T14:09:00.006+05:30</published><updated>2010-06-27T02:22:06.269+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (&lt;i&gt;കേരളം ഇന്നലെ, ഇന്ന്, നാളെ&lt;/i&gt;, സഞ്ചിക 65, P 31)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;&quot;ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം&quot; എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ &lt;i&gt;കേരളചരിത്ര&lt;/i&gt;ത്തെപ്പറ്റി നിരൂപിച്ചിട്ട് &quot;ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ&quot;മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. &lt;i&gt;ചരിത്രവും ചരിത്രരചനയും&lt;/i&gt;, ചിന്ത, 2009, പുറം 38) ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം&amp;nbsp; ശരിയായി ഉള്‍ക്കൊള്ളുന്നതും അതില്‍ ആധികാരികതയുള്ളതും പിന്നെ ആര്‍ക്കാണ്? തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നു സ്വയം വിശേഷിപ്പിച്ച ഇ എം എസ് ആണ് തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഇതു ചെയ്യുകയെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കേരളചരിത്രത്തെ സംബന്ധിച്ചും ഇന്ത്യാചരിത്രത്തെ സംബന്ധിച്ചും മൌലികമായ പ്രശ്നമെന്ന് ഒരു കാലത്ത് വ്യാപകമായി കരുതിപ്പോന്ന ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംഘര്‍ഷം/ബന്ധം എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 1948 മുതല്‍ തൊണ്ണൂറുകള്‍വരെയുള്ള കാലത്ത് ഇ എം എസ് എടുത്ത വിവിധനിലപാടുകള്‍ ഒന്നു നോക്കുകയേ വേണ്ടൂ, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍&amp;nbsp; ശാസ്ത്രീയചരിത്രം എങ്ങനെ എഴുതിയെന്നറിയാന്‍. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജീവിതകാലം മുഴുവന്‍ പൊക്കിക്കൊണ്ടുനടന്ന &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി (1948)&lt;/i&gt; യില്‍ തുടങ്ങാം. ഈ കൃതിയില്‍ ഈ വിഷയത്തെപ്പറ്റി&amp;nbsp; ഇ എം എസ് എന്തു പറഞ്ഞു എന്നറിയാന്‍ ഇപ്പോള്‍ ലഭ്യമായ എഡിഷന്‍വെച്ചു സാധിക്കുമെന്നു തോന്നുന്നില്ല. എന്തെന്നാല്‍ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ 1948 ല്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ തന്നെയാണ് പുസ്തകം ഇപ്പോഴുമെന്നാണ് വിവിധ മുഖവുരകളില്‍ ഇ എം എസ് പറയുന്നതെങ്കിലും അതു സത്യമാണെന്നു തോന്നുന്നില്ല. ആ പുസ്തകത്തില്‍ എന്തൊക്കെയോ തട്ടിപ്പുകള്‍ (തുറന്നുപറയാത്ത തിരുത്തുകള്‍) നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഈ പുസ്തകം 1948 ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറെ മാസങ്ങള്‍ക്കുശേഷം എഴുതിയ &lt;i&gt;മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം&lt;/i&gt; (സഞ്ചിക 10, pp 26-52) എന്ന ലേഖനവുമായി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴാണ് ഈ സംശയം ഉയരുന്നത്. 1948-ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ മുണ്ടശ്ശേരി ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ് &lt;i&gt;മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം &lt;/i&gt;എന്ന ഇ എം എസ് ലേഖനം. ഈ ലേഖനത്തില്‍ മുണ്ടശ്ശേരിയെ ചീത്തവിളിച്ചുകൊണ്ട് &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമിയിലെ &lt;/i&gt;നിലപാടുകളെ ശരിവെയ്ക്കുകയാണ് ഇ എം എസ്. അപ്പോള്‍ ആ ലേഖനത്തില്‍ ശരിവെയ്ക്കുന്ന നിലപാടാണല്ലോ പുസ്തകത്തില്‍ കാണേണ്ടത്. എന്നാല്‍ പലയിടത്തും കാണുന്നത് അതിനു കടകവിരുദ്ധമായ നിലപാടും! &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി&lt;/i&gt; 2009-ലെ പതിപ്പാണ് എന്റെ കൈവശമുള്ളത് . &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ ഉദാഹരണം നോക്കുക:&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തങ്ങളുടെ കുടുംബസമ്പ്രദായം നിലനിര്‍ത്തുകയും എന്നാല്‍ ബ്രാഹ്മണമേധാവിത്വത്തിന്‍കീഴില്‍പോലും സമുദായത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നിലനിറുത്തുകയും ചെയ്യാന്‍ നായന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍, ആര്യന്മാരെക്കാള്‍ കുറയാതെയോ ഒരുപക്ഷേ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്‍മാരെന്ന് ഊഹിക്കാം.&amp;nbsp; (&lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി&lt;/i&gt;, 1989, പുറം 64)&lt;/span&gt;&lt;/blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ആര്യസംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതോ, അല്ലെങ്കില്‍, ആര്യസംസ്കാരത്തോളം വളരുകയെങ്കിലും ചെയ്തതോ ആയ പ്രാചീനകേരളസംസ്കാരത്തിന്റെ മഹനീയത വ്യക്തമാക്കാന്‍- പ്രാചീന കേരളസംസ്കാത്തെക്കാള്‍ ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നാണ് ആര്യസംസ്കാരമെന്നും അതാണ് ആര്യസംസ്കാരത്തിന്റെ വിജയത്തിനു കാരണമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായത്തെ എതിര്‍ക്കാന്‍&amp;nbsp; [...] വല്ല പുതുഗവേഷണഫലങ്ങളും പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കൈവശമുണ്ടായിരുന്നെങ്കില്‍ നമുക്കദ്ദേഹത്തിന്റെ വാദം സ്വീകരിക്കാമായിരുന്നു. &lt;i&gt;(മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം, 1948&lt;/i&gt; സഞ്ചിക 10, pp 26-52)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഒരു കൃതി പിന്നീട് തിരുത്തിയെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഖവുരയില്‍ അതു  വ്യക്തമാക്കുക എന്ന മര്യാദയൊന്നും നമ്മുടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ  ദത്തുപുത്രന് ബാധകമല്ലെന്നു തോന്നുന്നു. എന്നുമാത്രമല്ല, തിരുത്തിയിട്ടില്ല എന്ന് വിവിധ മുഖവുരകളില്‍ പറയുന്നുമുണ്ട്. ആര്യന്മാരെക്കാള്‍ വളര്‍ച്ചയെത്തിയ  ഒരു സമുദായം (നായന്മാര്‍) പ്രാചീനകേരളത്തില്‍ ഉണ്ടായിരുന്നു എന്ന് 1947 ല്‍ എഴുതിയ &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമിയുടെ&amp;nbsp; &lt;/i&gt;പ്രാരംഭ എഡിഷനില്‍ പറഞ്ഞെങ്കില്‍ അതേകാര്യം പറഞ്ഞതിന്റെ പേരില്‍ മുണ്ടശ്ശേരിയെ പിന്നീട് ലേഖനത്തിലൂടെ പുലയാട്ടേണ്ടതില്ല. (1948 ആഗസ്റ്റിലാണ് മുണ്ടശ്ശേരിക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചു എന്നു പറയുന്നത്.)&amp;nbsp; ഇ എം എസ്സിന്റെ മാഗ്നം ഓപ്പസ് &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി&lt;/i&gt; എന്ന കൃതിയെപ്പറ്റിയും അതില്‍ പില്‍ക്കാലത്ത് കാട്ടിക്കൂട്ടിയതിനെപ്പറ്റിയും വേറൊരു പോസ്റ്റില്‍ എഴുതാം. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതായാലും കേരളചരിത്രം കുത്തിമറിക്കാന്‍ തുടങ്ങിയ കാലത്ത് ഇ എം എസ്സിന്റെ നിലപാടെന്തായിരുന്നു എന്ന്&amp;nbsp; മുണ്ടശ്ശേരിയെ തെറിവിളിക്കുന്ന 1948 ലെ ലേഖനത്തില്‍നിന്നു മുകളിലുദ്ധരിച്ച ഖണ്ഡത്തില്‍നിന്നു വ്യക്തമാണ്. കുറെക്കൂടി വ്യക്തമായി ഇക്കാര്യം പറയുന്നു ആ ലേഖനത്തിലെ ഈ ഖണ്ഡിക.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;പ്രാചീനകേരളസംസ്കാരത്തിന്റെ മേല്‍ ആര്യസംസ്കാരത്തിനു നേടാന്‍ കഴിഞ്ഞ ഈ ജയത്തിനു കാരണം ആര്യസംസ്കാരത്തിന്റെ മേന്മയാണ്; പ്രാചീനസംസ്കാരത്തെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സാമൂഹ്യഘടനയും സാമ്പത്തികരീതിയും അതിനുണ്ടായിരുന്നുവെന്ന പരമാര്‍ത്ഥമാണ്. (സഞ്ചിക 10, പുറം 34)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെ നാല്പത്തെട്ടില്‍ പറഞ്ഞ ഇ എം എസ് പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒന്നു മലക്കം മറിഞ്ഞ് ആര്യമേധാവിത്വസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1952 ല്‍ &lt;i&gt;National Question of Kerala&lt;/i&gt; എന്ന ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിലാണിത്. നോക്കണം, തന്റെ ചരിത്രഗ്രന്ഥം മുണ്ടശ്ശേരിയുടെ നിശിതമായി വിമര്‍ശനം നേരിട്ടപ്പോള്‍ കള്ളപ്പേരില്‍ (ഇ എം എസ് അന്ന് ഒളിവിലായിരുന്നതുകൊണ്ട് പി എസ് എന്ന പേരുവെച്ചാണ് &lt;i&gt;മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം &lt;/i&gt;എന്ന ലേഖനം 1948 ല്‍ ഇറങ്ങിയതെന്നാണ് സഞ്ചികയിലെ അനുബന്ധക്കുറിപ്പില്‍ കാണുന്നത്, ഏതായാലും ആ കള്ളപ്പേര് ഉപയോഗപ്പെടുത്തി ആത്മപ്രശംസ ചൊരിയുന്നുണ്ട് ലേഖനത്തില്‍ ഇ എം എസ്) തെറിവിളിച്ച് അരിശംതീര്‍ത്ത ഇ എം എസ് തന്റെ മിക്ക നിലപാടുകളും തള്ളിക്കളഞ്ഞ് മുണ്ടശ്ശേരിയുടെ പലനിലപാടുകളും സ്വീകരിച്ചുകൊണ്ട് പുസ്തകമെഴുതിയത് ഇംഗ്ലീഷിലാണ്. മൂന്നുവര്‍ഷം കഴിഞ്ഞാണ് അതിനൊരു മലയാളം പരിഭാഷയുണ്ടായത്. (1952 ലെ &lt;i&gt;National Question of Kerala&lt;/i&gt; എന്ന പുസ്തകം ഇ എം എസ് എഴുതിയതല്ലെന്നു കരുതാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. അതിനെപ്പറ്റി പിന്നീട്.)&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;വാസ്തവത്തില്‍, ദ്രാവിഡമേന്മയെപ്പറ്റിയുള്ള ഈ പുതിയ സിദ്ധാന്തവും ആര്യമേന്മയെസംബന്ധിച്ച സിദ്ധാന്തംപോലെതന്നെ അശാസ്ത്രീയമാണ്. (സഞ്ചിക 11, പുറം 132)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;പ്രാചീന കേരളചരിത്രത്തെ സംബന്ധിച്ച ദ്രാവിഡപക്ഷത്തെയും ആര്യന്‍ പക്ഷത്തെയും ഉപേക്ഷിക്കുന്നതുകൊണ്ട് രണ്ടുകൂട്ടരും എന്നെ എതിര്‍ക്കുമെന്നതും സ്വാഭാവികമാണ്&quot; എന്നൊരു ആശങ്ക ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ കാണാം (സഞ്ചിക 11, പുറം 116).&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1955-ല്‍ എഴുതിയ മലയാളപതിപ്പിനുള്ള മുഖവുരയില്‍ കാര്യങ്ങള്‍ കുറെക്കൂടി തെളിച്ചും അടിവരയിട്ടും പറഞ്ഞിട്ടുണ്ട്. പ്രസക്തമായ ഭാഗത്തിന്റെ സ്കേന്‍ ഇവിടെ നല്കുന്നു&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyQ2gGMfzEzTazqCN3EfYUt0jOaKfrr_J2aHJu9CvV3ryEDpEQAqenDC53tJ4uaQ-lkC4DQ3S9jwSh9ykfRIcrsLRFOhX_WVQNPOM8nSoKK5pjjI1VexhUsZMeJhjNX5uVA_ZQkxRJ4gMO/s1600/vol.11.p.118.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyQ2gGMfzEzTazqCN3EfYUt0jOaKfrr_J2aHJu9CvV3ryEDpEQAqenDC53tJ4uaQ-lkC4DQ3S9jwSh9ykfRIcrsLRFOhX_WVQNPOM8nSoKK5pjjI1VexhUsZMeJhjNX5uVA_ZQkxRJ4gMO/s200/vol.11.p.118.png&quot; width=&quot;106&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;1952ലെ കൃതിയിലെ നിലപാടു മാറ്റം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണെന്നാണ് അതിന്റെ മുഖവുരയില്‍ പറയുന്നത്. ഒരു ദശകത്തിനുശേഷം വീണ്ടും നമ്പൂതിരിപ്പാട് ചരിത്രം രചിച്ചു. അതും ഇംഗ്ലീഷില്‍. &lt;i&gt;Kerala: Yesterday, Today and Tomorrow&lt;/i&gt;.&amp;nbsp; ഈ കൃതിയെക്കുറിച്ച് സഞ്ചിക എഡിറ്ററുടെ കുറിപ്പ് പറയുന്നത് ഇത് &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി&lt;/i&gt; എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പാണെന്നാണ്. ഏതു വിവിരദോഷിയാണ് ഇതുള്‍പ്പെടുന്ന 65-ആം സഞ്ചിക എഡിറ്റു ചെയ്തതെന്നറിഞ്ഞുകൂടാ. ഇതിലെ പലഭാഗങ്ങളും 1952 ലെ &lt;i&gt;കേരളത്തിന്റെ ദേശീയ പ്രശ്നം&lt;/i&gt; എന്ന കൃതിയുടെ പകര്‍പ്പാണ്. അതില്‍‌ ആര്യ-ദ്രാവിഡ വിഷയത്തില്‍ പറയുന്നത് 1952 ലെ കൃതിയില്‍ പറയുന്ന അതേ  കാര്യം തന്നെ. (ഏതായാലും പരിഭാഷ ചെയ്ത ഡോ. ഡി. ജയദേവദാസിനു പരിഭാഷ ചെയ്യുന്നതുപോയിട്ട്, പകര്‍ത്തിയെഴുതാന്‍പോലും യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. അറുപതാം പേജില്‍ ഏംഗല്‍സിന്റെ ഒരു കത്ത് പരിഭാഷ ചെയ്തിരിക്കുന്നത് എത്രമാത്രം നിരക്ഷരശൈലിയിലാണെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും.) &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&quot;യഥാര്‍ത്ഥത്തില്‍ ദ്രാവീഡിയന്‍ഔന്നത്യത്തെസംബന്ധിച്ച ഈ പുതിയ സിദ്ധാന്തം ആര്യന്‍ഔന്നത്യത്തെ സംബന്ധിച്ച സിദ്ധാന്തത്തെപ്പോലെ തന്നെ അശാസ്ത്രീയമാണ്&quot; എന്നാണ് ഈ കൃതി പറയുന്നത് (സഞ്ചിക 65, പുറം 30). &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അപ്പോള്‍ 1951 മുതല്‍ 1966 വരെ ഇ എം എസ് ആര്യമേധാവിത്വം അംഗീകരിച്ചില്ലെന്നു നമുക്കു വേണമെങ്കില്‍ പറയാം. പക്ഷേ ഇക്കാലത്തിനിടക്ക് എത്ര മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ടാവുമെന്നറിയണമെങ്കില്‍ അക്കാലത്ത് എഴുതിയ ഓരോ കൃതിയും നോക്കേണ്ടിവരും. അതിലൊന്നും വലിയ കാര്യമില്ല.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1981 ല്‍ നമ്പൂതിരിപ്പാട് &lt;i&gt;കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം&lt;/i&gt; എന്നൊരു ചെറിയ കൃതി രചിച്ചു എന്നു കാണുന്നു. തന്റെ മഹത്തായ &lt;i&gt;ആശാന്‍ സ്മാരക പ്രഭാഷണ&lt;/i&gt;ത്തെ വ്യാഖ്യാനിച്ചുകൊണ്ടും അതില്‍ പറഞ്ഞതില്‍ കവിഞ്ഞു പറയാന്‍ വേണ്ടിയുമാണ് ഈ കൃതി രചിച്ചത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അതിലിങ്ങനെ പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;പക്ഷേ, ആര്യസംസ്കാരത്തെക്കാള്‍ പഴക്കമുള്ളതും മേന്‍മയേറിയതുമാണ് ദ്രാവിഡസംസ്കാരമെന്നു പറയുന്നതും ആ ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് ഊറ്റംകൊള്ളുന്നതും അര്‍ത്ഥശൂന്യമാണ്. നിരവധി നൂറ്റാണ്ടുകളോളം കാലത്തെ വളര്‍ച്ചയിലൂടെ ആര്യബ്രാഹ്മണസംസ്കാരം വടക്കെ ഇന്ത്യയില്‍ വളര്‍ന്നതിന് ശേഷമാണ് സംഘകാലകൃതികള്‍ പ്രതിഫലിപ്പിക്കുന്ന ദ്രാവിഡസംസ്കാരം തെക്ക് വളര്‍ന്നുവന്നതെന്നതാണ് സത്യം. (&lt;i&gt;കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, &lt;/i&gt;ചിന്ത, 2009, പുറം 45)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;വീണ്ടും&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;വടക്കേ ഇന്ത്യയിലേതിനെ അപേക്ഷിച്ച് തെക്കേ  ഇന്ത്യയിലേത് താണനിലയിലുള്ള  ഒരു സംസ്കാരമായിരുന്നു. അതുകൊണ്ടു വടക്കേ  ഇന്ത്യയില്‍നിന്നുള്ള  ആക്രമണങ്ങളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം  നിലനിര്‍ത്താന്‍ തെക്കെ  ഇന്ത്യയിലെ സമൂഹത്തിനു കഴിഞ്ഞില്ല.(പുറം 47)&amp;nbsp; &lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;ഈ ഉദ്ധരണിയില്‍ മൂന്നിടത്തെങ്കിലും മുന്‍ ഇ എം എസ്സിനെ 1981-ലെ ഇ എം എസ് നിഷേധിക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1. ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെക്കാള്‍ കേമമാണെന്നു പറയുന്നിടത്ത്&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;2. ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനു പങ്കില്ലെന്നു പറയുന്നിടത്ത് &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;3. ദ്രാവിഡ സംസ്കാരം ആര്യസംസ്കാരത്തിനു നിരവധി നൂറ്റാണ്ടുകള്‍ പിന്നീടാണ് വന്നതെന്നു പറയുന്നിടത്ത്&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതായാലും 1981 ല്‍ മുണ്ടശ്ശേരി ജീവിച്ചിരിപ്പില്ല. ഇ എം എസ് നമ്പൂതിരിപ്പാട് വീണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് ആയി. ആര്യന്‍സംസ്കാരം വീണ്ടും ദ്രാവിഡസംസ്കാരത്തെക്കാള്‍ മേന്മയേറിയതായി. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇനി 1990ലെ &lt;i&gt;കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt; എന്ന കൃതി എന്തു പറയുന്നു എന്നു നോക്കാം.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ടതും തമിഴകത്തേതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതിനാണ് കൂടുതല്‍ പഴക്കമുള്ളത്, ഏതാണ് കൂടുതല്‍ ഉജ്ജ്വലമായിരുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലാണ് ആര്യപക്ഷപാതികളും ദ്രാവിഡപക്ഷപാതികളും അന്യോന്യം ഏറ്റുമുട്ടുന്നത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതകള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും ദ്രാവിഡപക്ഷപാതികളുടെ നിലപാടംഗീകരിക്കാന്‍ വയ്യ. തമിഴകത്ത് രചിക്കപ്പെട്ട സംഘകാലകൃതികള്‍, ആര്യാവര്‍ത്തത്തിലെ ഋഗ്വേദാദി സംസ്കൃതസാഹിത്യ കൃതികളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞവയാണെന്നു മാത്രമല്ല, വിവിധ സാഹിത്യ-വിജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട സംസ്കൃതസാഹിത്യത്തെ അപേക്ഷിച്ച് തമിഴ് സാഹിത്യം ദരിദ്രമാണുതാനും. (&lt;i&gt;കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt;, ചിന്ത, 2008, പുറം 12)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;1990-ല്‍ ചരിത്രം രചിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നം അവതരിപ്പിക്കുന്നതുതന്നെ കുഞ്ചു വളര്‍ന്നതേയില്ലെന്നല്ലേ കാണിക്കുന്നത്? വളര്‍ന്നാലെന്ത് വളര്‍ന്നില്ലെങ്കിലെന്ത്, കുഞ്ചു ഒരു പ്രതിഭാസമാണ്. കാരണം കുഞ്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കുഞ്ചു പറയാത്തതൊന്നുമില്ല. ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നു കുഞ്ചു പറഞ്ഞു. അല്ല ആദിനായരില്‍നിന്നുണ്ടായവരാണെന്നും കുഞ്ചു പറഞ്ഞു. ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞു. അല്ല ഇവിടെത്തന്നെ ഉണ്ടായതാണെന്നു പറഞ്ഞു. സ്വകാര്യസ്വത്ത് നമ്പൂതിരി വന്നതിനുശേഷമാണ് ഉണ്ടായതെന്നു പറഞ്ഞു, അല്ല നായന്‍മാര്‍ തന്നെ സ്വകാര്യ സ്വത്ത് വികസിപ്പിച്ചിരുന്നു എന്നു പറഞ്ഞു. ബാബിലോണിയയിലേക്കും ഫിനീഷ്യയിലേക്കും തേക്ക് 5000, 3000, 2000 എന്നീ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറ്റി അയച്ചിരുന്നു എന്നു പറഞ്ഞു. അന്നാടുകളിലേക്കു നായന്‍മാര്‍ കപ്പലോട്ടി കച്ചവടം നടത്തിയിരുന്നു എന്നു പറഞ്ഞു. ഇല്ല ഒരു കച്ചവടവും ഇവിടത്തുകാര്‍ ചെയ്തിരുന്നില്ല, വരുന്നവര്‍ വാങ്ങിക്കൊണ്ടുപോയതല്ലാതെ എന്നും പറഞ്ഞു. കുരുക്ഷേത്രത്തിലെ യുദ്ധത്തിന് കേരളത്തില്‍നിന്ന് അരികൊണ്ടു പോയത് കൃഷി അക്കാലത്തേ വന്‍തോതില്‍ വികസിച്ചതിന്റെ തെളിവാണെന്നു പറഞ്ഞു. എന്നാല്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പ് ഇവിടെ വികസിച്ച ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്നും അരികൊണ്ടുപോയത് പിന്നീട് മഹാഭാരത്തില്‍ കൂട്ടിച്ചേര്‍ത്തതാവാം എന്നും പറഞ്ഞു. ക്രിസ്തുവിനു ആയിരം വര്‍ഷം മുമ്പാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നതെന്നു പറഞ്ഞ് മുണ്ടശ്ശേരിയുടെ മേല്‍ കുതിര കയറി. പിന്നെയത് ബി സി രണ്ടാം ശതകം മുതല്‍ എന്നായി. പോരാഞ്ഞ്&amp;nbsp; &quot;കേരളത്തിന്&amp;nbsp; രണ്ടുമൂവായിരത്തിലധികം കൊല്ലത്തെ പഴക്കമില്ല, രണ്ടുമൂവായിരത്തിനുമുമ്പുള്ള കേരളത്തെക്കുറിച്ച് ഒരു തെളിവുമില്ല&quot; എന്നും സമ്മതിച്ചു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറഞ്ഞതുപോലെ, എന്തൊക്കെ പഠിച്ചാലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാലും കുഞ്ചു അവസാനം കുഞ്ചു തന്നെ. നമ്പൂതിരിപ്പാട് ആര്യനും നമ്പൂതിരിയും തന്നെ. അതൊക്കെക്കഴിഞ്ഞിട്ടേ നായരും തീയ്യരുമൊക്കെയുള്ളൂ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? സ്വയം ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്നു വിളിച്ച നമ്പൂതിരിപ്പാട്&amp;nbsp; നിതാന്തമായ അന്വേഷണത്തിന്റെ ഭാഗമായി തെറ്റുകളില്‍നിന്നു ശരിയിലേക്കു നീങ്ങുകയായിരുന്നു. ഈ നിലപാടു മാറ്റങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയും സത്യാന്വേഷണത്വരയും ആണെന്ന്? മുണ്ടശ്ശേരിയെ പുലയാട്ടുകയും അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ മുമ്പെതിര്‍ത്തതെന്നു സമ്മതിക്കാതെ സ്വന്തം വാദമായി എടുക്കുകയും ചെയ്ത ഇ എം എസ് ഏതായാലും നല്ലൊരു ചരിത്ര വിദ്യാര്‍ത്ഥിതന്നെ! ചരിത്രത്തിലെ ഇദ്ദേഹത്തിന്റെ സത്യാന്വേഷണത്തെപ്പറ്റി പക്ഷേ വീണ്ടും പറയാനുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലായ്മ മാത്രമാണ് ഇങ്ങനെ നിര്‍ലജ്ജം നിലപാടുമാറ്റാന്‍ (സത്യത്തില്‍ നിലപാടേ ഇല്ലാതിരിക്കാന്‍‌) ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മറ്റൊരുദാഹരണം പറഞ്ഞുകൊണ്ട് കാണിക്കാം. അത് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗമാവും.&lt;br /&gt;
&lt;br /&gt;
ചരിത്രപുരുഷനായ ഇ എം എസ് &#39;കേരളചരിത്ര&#39;ത്തെ എടുത്ത് അമ്മാനമാടുന്നതു  കാണുമ്പോള്‍ ചാപ്ലിന്റെ&amp;nbsp; Great Dictator എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ്  ഓര്‍മ്മവരുന്നത്. കൈകൊണ്ടും കാല്‍കൊണ്ടും മേശപ്പുറത്തു കമിഴ്ന്നുകിടന്ന്  ആസനംകൊണ്ടും ഭൂഗോളത്തെ മാറിമാറി തഴുകുകയും തൊഴിക്കുകയും ചെയ്യുന്ന  ചാപ്ലിന്റെ സര്‍വ്വാധിപതിയെപ്പോലെ ഇ എം എസ് ചരിത്രത്തെ  പന്തുതട്ടിക്കളിച്ചു. ചലച്ചിത്രത്തിലെ ഭൂഗോളം പോലെ മുള്ളുകുത്തിയാല്‍  പൊട്ടിപ്പോവുന്നതുമാണ് ഇ എം എസ് തട്ടിക്കളിച്ച ഊതിവീര്‍പ്പിച്ച   കേരളചരിത്രവും. ശുദ്ധവങ്കത്തരം. ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കുപോലും&amp;nbsp;  ചരിത്രരചന നടത്തുമ്പോള്‍ ഇ എം എസ് ചരിത്രത്തെ ദൂരെ നിറുത്തണം, പിന്നീട്  സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാണംകെട്ട് ഇ എം എസ് സ്തുതി പാടുമെങ്കിലും.&lt;/span&gt; &lt;br /&gt;
&lt;br /&gt;
&lt;div style=&quot;color: #3d85c6;&quot;&gt;&lt;span style=&quot;font-size: small;&quot;&gt;നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി  സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല. &lt;/span&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/861736458586486006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/06/blog-post_25.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/861736458586486006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/861736458586486006'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/06/blog-post_25.html' title='പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyQ2gGMfzEzTazqCN3EfYUt0jOaKfrr_J2aHJu9CvV3ryEDpEQAqenDC53tJ4uaQ-lkC4DQ3S9jwSh9ykfRIcrsLRFOhX_WVQNPOM8nSoKK5pjjI1VexhUsZMeJhjNX5uVA_ZQkxRJ4gMO/s72-c/vol.11.p.118.png" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-1345597052615791372</id><published>2010-06-21T13:45:00.003+05:30</published><updated>2010-06-25T00:32:36.633+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="കേരളചരിത്രം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>ഇ എം എസ്സിന്റെ നുണചരിത്രം</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച &lt;i&gt;വന്നേരിനാട് &lt;/i&gt;എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട്  1994 ജൂണില്‍ എഴുതിയ &lt;i&gt;ചരിത്രരചനയില്‍ ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും&lt;/i&gt; എന്ന ലേഖനം ലജ്ജയില്ലാതെ നുണ പറയാനുള്ള ഇ എം എസ്സിന്റെ മിടുക്ക് തെളിയിക്കുന്നു (&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; ഇ എം എസ്, &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;ചരിത്രവും ചരിത്രരചനയും- മാര്‍ക്സിസ്റ്റ് വീക്ഷണം&lt;/i&gt;,&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ചിന്ത പബ്ലിഷേഴ്സ്, 2009, &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;pp 39-42&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;)&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;...&lt;/span&gt;&lt;span style=&quot;background-color: #f4cccc; font-size: large;&quot;&gt;കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത്&lt;/span&gt;&lt;span style=&quot;background-color: #f4cccc; font-size: large;&quot;&gt; ... അടങ്ങിയത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി &lt;/i&gt;എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി  മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട്  1990-ല്‍ പ്രസിദ്ധീകരിച്ച &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.&lt;/span&gt;&amp;nbsp; &lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZxkKoQ5DPtqsREg0NSw5Di1YE2PZSH4tl0MEKy4sz7GSOVg1xfmsLS-1c_l8dr6xFOH3726AyTv8hlp1rPu6nBIEVbQ490bCGGSwwP_Hs7roR7ZnE82ii1PO7EF2BTT1aba3CT_Ml7xah/s1600/vannerinadu.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;168&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZxkKoQ5DPtqsREg0NSw5Di1YE2PZSH4tl0MEKy4sz7GSOVg1xfmsLS-1c_l8dr6xFOH3726AyTv8hlp1rPu6nBIEVbQ490bCGGSwwP_Hs7roR7ZnE82ii1PO7EF2BTT1aba3CT_Ml7xah/s200/vannerinadu.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. &lt;i&gt;കേരളം മലയാളികളുടെ മാതൃഭൂമി  (1948)&lt;/i&gt; എന്ന കൃതിയില്‍ &#39;ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല&#39; എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ്&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; പുച്ഛിക്കുന്ന അതേ &#39;ചരിത്രസിദ്ധാന്ത&#39;മാണ്. &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyWKi3PGbcqBsoa8XiepRgZefD4Vyl-ySN4NqZF_F7PU3LYczw8x-qd6wUaNRP0oN-8JzSAbxE0U6T0YQdfsIDiPp8x0WV1Fx5Vm035i0gcD6LJuamGXYwb-k1OxEbmU7JfxsmO0uptLFv/s1600/namboodhiris+came+from+where+vol+9.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;171&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyWKi3PGbcqBsoa8XiepRgZefD4Vyl-ySN4NqZF_F7PU3LYczw8x-qd6wUaNRP0oN-8JzSAbxE0U6T0YQdfsIDiPp8x0WV1Fx5Vm035i0gcD6LJuamGXYwb-k1OxEbmU7JfxsmO0uptLFv/s200/namboodhiris+came+from+where+vol+9.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഈ പുസ്തകത്തിനു &#39;പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍&#39; പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ  മുഖവുരയില്‍ ഇങ്ങനെ പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;നമ്പൂതിരി പുറമേനിന്നുവന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം കേരളത്തില്‍ നമ്പൂതിരിയുടെ &#39;കുടുംബം സ്വത്ത് രാഷ്ട്രീയം&#39; എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;പക്ഷേ അതുകൊണ്ടെന്തു കാര്യം? 1990-ലെ &lt;i&gt;കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&amp;nbsp; &lt;/i&gt;എന്ന കൃതിയില്‍ വീണ്ടും ഈ പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നമ്പൂതിരിപ്പാട് എടുത്തു പെരുമാറുന്നത്. നമ്പൂതിരിമാരുടെ വരവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ &#39;പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു&#39; എന്നൊക്കെ വിവേകം തട്ടിമൂളിച്ച് തൊട്ടടുത്ത ഖണ്ഡികയില്‍ ടിയാന്‍ പറയുന്നത് ഇങ്ങനെ:&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത പബ്ലിഷേഴ്സ്, 2008, &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;പേജ് 19,&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;അതായത് പഴഞ്ചനെന്ന് &lt;i&gt;വന്നേരിനാട് &lt;/i&gt;എന്ന പുസ്തകത്തെ വിമര്‍ശിച്ചു പറയുന്ന അതേ വീക്ഷണം 1948ലെ magnum opusല്‍ മാത്രമല്ല നാലുദശകങ്ങള്‍ക്കുശേഷമെഴുതിയ തന്റെ മേന്മയേറിയ ചരിത്രഗ്രന്ഥത്തിലും ആവര്‍ത്തിച്ചശേഷമാണ് 1994-ല്‍ ടിയാന്‍ മലര്‍ന്നുകിടന്നു മേലോട്ടു തുപ്പുന്നത്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതേ വിഷയത്തില്‍ 1948-ലെ കൃതിയെക്കുറിച്ച് 1994-ലെ ഒരു പ്രസംഗത്തില്‍ നുണ പറഞ്ഞ കാര്യം നേരത്തെ &lt;a href=&quot;http://calicocentric.blogspot.com/2010/04/blog-post_14.html&quot;&gt;ഒരു പോസ്റ്റില്‍&lt;/a&gt; ഞാന്‍ എഴുതിയിരുന്നു. ഇവിടെ പരാമര്‍ശിക്കുന്ന ലേഖനത്തിലാവട്ടെ 1990ലെ കൃതിയെക്കുറിച്ചുകൂടി നുണ പറഞ്ഞിരിക്കുന്നു. ദശകങ്ങള്‍ നീണ്ട തന്റെ ചരിത്രപഠനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നമായാണ് നമ്പൂതിരിപ്പാട് &lt;i&gt;കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt; എന്ന കൃതിയെ കാണുന്നത് എന്നതാണ് രസകരമായ വസ്തുത.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ കൃതിയെക്കുറിച്ച് ഇതേ സമാഹാരത്തില്‍ മറ്റൊരു കള്ളം കൂടി ഇ എം എസ് പറയുന്നുണ്ട്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ &lt;i&gt;കേരളചരിത്രം&lt;/i&gt; എന്ന പുസ്തകത്തിന് പാര്‍ട്ടിക്കൂറ് പോരാ എന്നു മസൃണവിമര്‍ശനം ചെയ്യുമ്പോഴാണത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;(തിരുത്ത്, &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;25.06.10&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;: ഇവിടെ മസൃണവിമര്‍ശനം എന്നു പറഞ്ഞത് എനിക്കുപറ്റിയ തെറ്റാണ്. രാഘവവാരിയര്‍ക്കും രാജന്‍ ഗുരുക്കള്‍ക്കും മാര്‍ക്സിസ്റ്റു വീക്ഷണമില്ലെന്നാണ് ഇ എം എസ് പറയുന്നത്. &quot;ചരിത്രത്തില്‍ വര്‍ഗവിവേചനത്തിനും വര്‍ഗസമരത്തിനുമുള്ള സ്ഥാനം അവര്‍ അംഗീകരിക്കുന്നില്ല&quot; എന്ന് ഇ എം എസ് അവരെ പഴിക്കുന്നു.&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;)&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5VdjOf8YvHxNqhr3bobxnFEeA143wsIVtJmgGkDFPFAWLGvfqs-OPm_2pbH5RBBtmmi8T6iowEE7OaLJ9pBJkcHagTMPoyhYjlTjnnHwRpSSvhVp_iDAb03aQlNiRuDLQinqEhyphenhyphenfz3Ob0/s1600/abt+removal+of+parts+on+early+history.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;163&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5VdjOf8YvHxNqhr3bobxnFEeA143wsIVtJmgGkDFPFAWLGvfqs-OPm_2pbH5RBBtmmi8T6iowEE7OaLJ9pBJkcHagTMPoyhYjlTjnnHwRpSSvhVp_iDAb03aQlNiRuDLQinqEhyphenhyphenfz3Ob0/s200/abt+removal+of+parts+on+early+history.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;ചരിത്രസാമഗ്രികള്‍ ഉപയോഗിച്ചില്ലെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തന്റെ ആദ്യ കൃതിയിലെ (&lt;i&gt;കേരളം: മലയാളികളുടെ മാതൃഭൂമി&lt;/i&gt;) ആദ്യഭാഗങ്ങള്‍ (പ്രാചീനകേരളം പ്രതിപാദിക്കുന്ന ഭാഗം) അവസാനകൃതിയായ &lt;i&gt;കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍&lt;/i&gt; നിന്ന് എടുത്തുകളഞ്ഞു എന്നാണ് ഇ എം എസ് പറയുന്നത്. ഇതും നുണയാണ്. എന്തൊക്കെയോ എടുത്തുകളഞ്ഞിട്ടുണ്ടാവാം. പക്ഷേ പ്രാചീന കേരളത്തെക്കുറിച്ച്1948 ലെപുസ്തകത്തിലുള്ളതും പിന്നീട് 1951-52 കാലത്ത് എഴുതിയ പുസ്തകത്തില്‍ മലക്കംമറിഞ്ഞു തള്ളിയതുമായ വങ്കത്തരങ്ങളൊരുവിധം എല്ലാം തന്നെ ഇതിലുണ്ട്. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഇ എം എസ് ഉള്‍ക്കൊണ്ടതെങ്ങനെയെന്നത് കെങ്കേമമായ ഒരു തമാശയാണ്. കള്ളപ്പേരില്‍ മുണ്ടശ്ശേരിയെ തെറിവിളിച്ചും ഉളുപ്പില്ലാതെ ആത്മപ്രശംസ നടത്തിയും എഴുതിയ നികൃഷ്ട ലേഖനം (&lt;i&gt;മുണ്ടശ്ശേരിയുടെ ചരിത്രവീക്ഷണം&lt;/i&gt; അഥവാ &lt;i&gt;റാവുസാഹേബ് സോഷ്യലിസം&lt;/i&gt;) ഇ എം എസ് നമ്പൂതിരിപ്പാട് എന്ന വ്യക്തിയുടെ അധികം അറിയപ്പെടാത്ത വശം വ്യക്തമാക്കുന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുംവിധം രാഷ്ട്രീയവും സദാചാരപരവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്നതുമാണ്.&amp;nbsp; പക്ഷേ ആ ലേഖനം എഴുതിയ നമ്പൂതിരിപ്പാട് വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ മലക്കംമറിഞ്ഞ് താന്‍ അസഭ്യവര്‍ഷം നടത്തിയ മുണ്ടശ്ശേരിയുടെ നിലപാടുകള്‍ സ്വീകരിക്കുന്നത് കൌതുകകരമായ കാഴ്ചയാണ്. അതിനെപ്പറ്റി പിന്നീട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ് ഈ പറയുന്ന നുണയൊന്നും അദ്ദേഹത്തിന്റെ മഹാഗ്രന്ഥങ്ങളെപ്പറ്റിയുള്ള ശ്രദ്ധേയമായ വസ്തുതകള്‍പോലുമല്ല, എന്തെന്നാല്‍, രണ്ടു പുസ്തകങ്ങളും അവയിലെ നിലപാടുകളും തന്നെ കുഴിച്ചുമൂടിയ ചരിത്രമുണ്ട് ഇ എം എസ്സിന്റെ ചരിത്രരചനയില്‍. എങ്കിലും 1948 ലെയും 1990ലെയും കൃതികളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന പതിവ് ഇ എം എസ്സിനുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വന്‍തട്ടിപ്പുകളുടെ മുന്‍പില്‍ നിസ്സാരമായ ഈ കൊച്ചുകള്ളത്തെപ്പറ്റി എഴുതുന്നത്. &amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: small;&quot;&gt;&amp;nbsp;(മുന്‍പത്തെ &lt;a href=&quot;http://calicocentric.blogspot.com/2010/04/blog-post_14.html&quot;&gt;ഈ പോസ്റ്റ് &lt;/a&gt;വായിച്ചു മുണ്ടുപൊക്കിക്കാണിച്ച ശ്യം ബാലകൃഷ്ണന്‍ എന്ന ഒരു വിഡ്ഢി ബ്ലോഗെറെ  (അതിനെപ്പറ്റി &lt;a href=&quot;http://calicojumbled.blogspot.com/2010/06/blog-post.html&quot;&gt;ഇവിടെ &lt;/a&gt;പറയുന്നു)  മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഇ എം എസ് &lt;i&gt;വന്നേരിനാടി&lt;/i&gt;നെ  വിമര്‍ശിച്ചു ലേഖനം ചമച്ചത്.&lt;/span&gt; നമ്പൂതിരിമാരെല്ലാം &quot;പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്നതി&quot;നെയാണ് ഇ എം എസ് വിമര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രകൂടി ചേര്‍ത്ത് ഒന്നും രണ്ടും ഇടത്തുനിന്നല്ല മൂന്നിടത്തുനിന്നായാണ് വന്നതെന്നാണ് ശരിയായതും ഇ എം എസ് സ്വീകരിച്ചതുമായ നിലപാടെന്നതല്ലേ ചെമപ്പന്‍ മഹാസത്യം, വിഡ്ഢീ?)</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/1345597052615791372/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/06/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1345597052615791372'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1345597052615791372'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/06/blog-post.html' title='ഇ എം എസ്സിന്റെ നുണചരിത്രം'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZxkKoQ5DPtqsREg0NSw5Di1YE2PZSH4tl0MEKy4sz7GSOVg1xfmsLS-1c_l8dr6xFOH3726AyTv8hlp1rPu6nBIEVbQ490bCGGSwwP_Hs7roR7ZnE82ii1PO7EF2BTT1aba3CT_Ml7xah/s72-c/vannerinadu.png" height="72" width="72"/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-747633203360803019</id><published>2010-05-30T09:36:00.000+05:30</published><updated>2010-05-30T09:36:49.682+05:30</updated><category scheme="http://www.blogger.com/atom/ns#" term="ആഷാമേനോന്‍"/><category scheme="http://www.blogger.com/atom/ns#" term="ടി ഡി രാമകൃഷ്ണന്‍"/><category scheme="http://www.blogger.com/atom/ns#" term="നര്‍മ്മം"/><category scheme="http://www.blogger.com/atom/ns#" term="ഫ്രാന്‍സിസ് ഇട്ടിക്കോര"/><title type='text'>ഫ്രാന്‍സിസ് ഇട്ടിക്കോര- ഒരു ആസ്വാദനക്കുറിപ്പ്</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;മലയാളത്തില്‍‌ ചരിത്രം സൃഷ്ടിക്കുന്ന ഈ നോവലിലെ ഒരു തമാശയെപ്പറ്റിയുള്ള കുറിപ്പ് താഴത്തെ ലിങ്കില്‍ കാണാം.&lt;/span&gt;&lt;h3 class=&quot;post-title entry-title&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://calicojumbled.blogspot.com/2010/05/blog-post_29.html&quot;&gt;ഫ്രാന്‍സിസ്  ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍&lt;/a&gt;&lt;/span&gt; &lt;/h3&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/747633203360803019/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/747633203360803019'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/747633203360803019'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_30.html' title='ഫ്രാന്‍സിസ് ഇട്ടിക്കോര- ഒരു ആസ്വാദനക്കുറിപ്പ്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-83128732236050271</id><published>2010-05-23T04:49:00.000+05:30</published><updated>2010-05-23T04:49:30.716+05:30</updated><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><category scheme="http://www.blogger.com/atom/ns#" term="സ്വത്വരാഷ്ട്രീയം"/><title type='text'>എന്റെ സ്വത്വസംരക്ഷണ ഭീതികള്‍, സ്വത്വരാഷ്ട്രീയ ചിന്തകള്‍</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍  വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍  പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ  ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;അവരില്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ആവേശം ജ്വലിപ്പിക്കാതെ  അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു  ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍‌, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍,&amp;nbsp; വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില ചെത്തുതൊഴിലാളി പാരമ്പര്യക്കാര്‍ പറഞ്ഞാലും അവര്‍ വൈകാതെ പഠിച്ചു തിരുത്തിക്കോളും. ഈ ലോക്കല്‍സിനാവുമോ ബൂലോഗത്ത് ഇടപെടാന്‍? ജെ എന്‍ യുവില്‍ വിപ്ലവവായാടിത്തം ചെയ്യാന്‍? ചലച്ചിത്ര നിരൂപണം നടത്താന്‍? വിപ്ലവത്തിന്റെ അമൂര്‍ത്തകല പ്രയോഗിക്കാന്‍? ഐ റ്റി സംഘടന കെട്ടിപ്പടുക്കാന്‍?&amp;nbsp; പ്രവാസികളില്‍ പാര്‍ട്ടിബോധം വളര്‍ത്താന്‍?&amp;nbsp; &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടി പി എഛ് ഡിയും യു  ജി സി സ്കെയിലും വാങ്ങി സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ചരിത്രം  രചിക്കാന്‍? &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഒരു തിരുത്തല്‍ രേഖയോ ഒരു ദേശാഭിമാനി ലേഖനമോ ഒരു വിപ്ലവവും ഉണ്ടാക്കാന്‍ പോവുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വത്വത്തെ സംരക്ഷിക്കാനുള്ളതും വിനോദത്തിനുള്ളതും അവിടെയുണ്ടാവും, ഇനിയും. എവിടെച്ചെന്നാലും ബുദ്ധിജീവികളില്‍ ഒരു ബുദ്ധിജീവിയായി ജീവിതം &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;സുകരം&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പിന്നെ വെറുതേ തടികേടാക്കണോ. ഇ എം എസ്സ് രസായനമൊക്കെ അടുപ്പത്തുനിന്നു  വാങ്ങിവെച്ചോട്ടെ ഞാന്‍?&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്റെ ആഭിചാരത്തിന്റെ ഏറ്റവും  നിര്‍ണ്ണായകഘട്ടമാണിപ്പോള്‍. ഇ എം എസ് ആയിരുന്നില്ല എന്റെ ലക്ഷ്യം.  കേരളത്തിലെ ഇടതുപക്ഷവിടുവായത്തം പറയുന്ന നെറികെട്ട  ബുദ്ധിജീവിവര്‍ഗ്ഗത്തെയായിരുന്നു ഞാനുന്നം വെച്ചത്. ഇ എം എസ്സിന്റെ  വങ്കത്തരങ്ങള്‍ക്കപ്പുറത്തേക്കു ചരിത്രത്തെ സങ്കല്പിക്കാന്‍ വയ്യാത്ത  വി‍‍ഡ്ഢിപ്രൊഫസറന്മാരും ചരിത്രകാരന്മാരും (കെരന്തങ്ങള്‍ ഓക്സ്ഫഡില്‍നിന്നും  കേംബ്രിജില്‍നിന്നും ഇറങ്ങിയാലും ശരി). ഇ എം എസ്സിന്റെ  വിടുവായത്തരത്തിനപ്പുറം സാമൂഹ്യശാസ്ത്രത്തെ കാണാന്‍ പറ്റാത്ത  സൈദ്ധാന്തികന്മാര്‍. ഇ എം എസ്സിന്റെ മന്ദബുദ്ധി സൌന്ദര്യശാസ്ത്രത്തിനു  ചേരുംപടി സാഹിത്യം രചിച്ചവരും സൌന്ദര്യശാസ്ത്രം രചിച്ചവരും.  ഇത്തരക്കാര്‍ക്കെതിരായി നിര്‍ണ്ണായകമായ തെളിവുകള്‍ (ഇവര്‍ ചുമന്ന ഇ എം എസ് വിഴുപ്പ്) ശേഖരിക്കുന്നതില്‍  ഗണ്യമായ പുരോഗതി നേടിയ അവസ്ഥയില്‍ അഞ്ചെട്ടുമാസത്തെ കാമകര്‍മ്മം  ഇട്ടേച്ചുപോവാനായി തീരുമാനിച്ചാല്‍&amp;nbsp; അവയവങ്ങള്‍ തികച്ചിരിക്കുമെന്നുറപ്പാക്കാം. വീണ്ടും  വലവീശാം, കാമിക്കാം, ജീവിതം ആഘോഷമാക്കാന്‍ തിരിഞ്ഞുനോക്കാതെ പോയവരെയോര്‍ത്തു  നെടുവീര്‍പ്പയയ്ക്കുകയെങ്കിലും ചെയ്യാം. ആകെമുങ്ങി കുളിരുമാറിയ വലതു കൂട്ടരെ  തെറിവിളിച്ച് ധാര്‍മ്മികബോധത്തെ അപകടം കൂടാതെ തൃപ്തിപ്പെടുത്തി നിറുത്താം.  സൈബെര്‍ക്രൈം സെല്ലിനു മുന്‍പാകെയുള്ള പരാതികള്‍ കടലാസിലൊതുങ്ങും  എന്നുറപ്പാക്കാം. തിരിച്ചു പണിയില്‍ കയറാം. സസ്പെന്‍ഷന്‍ കാലത്തെ  ആനുകൂല്യങ്ങള്‍ റൊക്കമായി കയ്ക്കലാക്കാം. സഹഗുമസ്തകളെ പഞ്ചാരയടിച്ചു  മതികെടാം. ഇ എം എസ് ബാധയില്ലാതെ chilled ബിയര്‍ മൊത്തുകയോ മോന്തുകയോ ആവാം. ആഹാ എന്തു സുഖം!&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt; അവസാനകാലത്ത് നായനാര്‍ക്കുവേണ്ടിയും മാര്‍.  പാര്‍ട്ടിക്കുവേണ്ടിയും കവിത ചൊല്ലി എം എല്‍ ഏ ആയ വിപ്ലവകവി പറഞ്ഞതുപോലെ, ഓമലേ, നാം അറിയുന്ന കഥകളില്‍ ഓരോന്നു വീതം മറക്കുക. ആദ്യത്തെയാദ്യം മറക്കുക, അല്ലെങ്കില്‍ അന്ത്യത്തിലുള്ളവയാദ്യം മറക്കുക. എല്ലാം മറക്കുമ്പോഴേക്കും കഥ തീരുമല്ലോ പിന്നെ  ഒന്നിച്ചൊരല്പം കിടക്കാം. ധ്വജഭംഗഭീതി ഇല്ലാതില്ല. എങ്കിലും  ആരെയെങ്കിലുമൊക്കെ ഒന്നിച്ചൊരല്പം കിടക്കാന്‍ കിട്ടാതെ വരുമോ? കിടക്കവിരിച്ചുവെയ്ക്കേന്നു ഞാന്‍.  തല്ലാന്‍ വരല്ലേ.&amp;nbsp; &lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/83128732236050271/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_23.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/83128732236050271'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/83128732236050271'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_23.html' title='എന്റെ സ്വത്വസംരക്ഷണ ഭീതികള്‍, സ്വത്വരാഷ്ട്രീയ ചിന്തകള്‍'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-6124140493987718827</id><published>2010-05-21T07:14:00.001+05:30</published><updated>2010-05-21T07:15:50.248+05:30</updated><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><category scheme="http://www.blogger.com/atom/ns#" term="സി ആര്‍ നീലകണ്ഠന്‍"/><title type='text'>സി ആര്‍ നീലകണ്ഠനു നേരെ നടന്ന സി പി എം ആക്രമണത്തെക്കുറിച്ച്</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;രാത്രി വൈകി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയും ഒരു പതിവ് സി പി എം കലാപരിപാടി എന്ന നിലയില്‍ ഈ വിഷയത്തില്‍ പരിഹാസച്ചുവയോടെ &lt;a href=&quot;http://calicojumbled.blogspot.com/2010/05/blog-post_21.html&quot;&gt;ഒരു പോസ്റ്റ് &lt;/a&gt;പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ക്കണ്ട യോഗത്തിന്റെ അദ്ധ്യക്ഷന്റെ പേരു പരിചിതമാണല്ലോ എന്നോര്‍ക്കുകയും ചെയ്തു. നേരം പുലര്‍ന്നാണ് ഫോണില്‍ ആളെ വിളിച്ചന്വേഷിച്ചത്. അതേ, വിചാരിച്ച ആള്‍ തന്നെ. അദ്ദേഹത്തിനും ചെറുതായി കിട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെടുകയായിരുന്നു സ്ഥലത്തുനിന്ന്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ പറഞ്ഞപ്പോഴാണ് വാര്‍ത്തയിലുള്ളതിനെക്കാള്‍ ഭീകരമാണ് സംഭവമെന്നു മനസ്സിലായത്. ഒരു വ്യക്തിയെ മുന്‍കൂട്ടി പ്ലാന്‍ചെയ്തു വന്ന് തല്ലിച്ചതച്ച ഒരു സംഘടിത ആക്രമണമായിരുന്നു അത്. നാട്ടിന്‍പുറത്തു നടന്ന പരിപാടി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്ത സാഹചര്യം. പ്രസംഗം കേള്‍ക്കാനെന്ന ഭാവത്തില്‍ നേരത്തേതന്നെ പത്തിരുപത്തഞ്ചുപേര്‍ മുന്നില്‍ തന്നെ വന്നിരിക്കുന്നു. പ്രസംഗകന്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിച്ചു എന്നു പറയാനില്ല. പറഞ്ഞു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇരിക്കുന്ന കസേരയുമായി സംഘം വേദിയിലേക്കു കുതിക്കുന്നു. തല്ലിത്താഴെയിട്ട് ചതയ്ക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ സി ആര്‍ നീലകണ്ഠന്‍. സ്കേനിങ് വേണമെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രെ.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സി പി എം നേതൃത്വം അറിയാതെയാണിതൊക്കെ ഉണ്ടായതെന്നു വിശ്വസിക്കാന്‍ പരമമണ്ടന്മാരാവേണ്ടിവരും.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/6124140493987718827/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_21.html#comment-form' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/6124140493987718827'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/6124140493987718827'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_21.html' title='സി ആര്‍ നീലകണ്ഠനു നേരെ നടന്ന സി പി എം ആക്രമണത്തെക്കുറിച്ച്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-6711075694818551133</id><published>2010-05-09T13:06:00.002+05:30</published><updated>2010-05-09T15:37:01.705+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="നക്സലൈറ്റ് പ്രസ്ഥാനം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><category scheme="http://www.blogger.com/atom/ns#" term="സി പി ഐ (എം)"/><title type='text'>നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;സ്വന്തം പാര്‍ട്ടിക്ക് ഒരു വിപ്ലവ ഇമേജൊന്നും എടുക്കാനില്ലാത്തതിനാല്‍&amp;nbsp; വിപ്ലവവായാടികളായ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ചില &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;സി പി എമ്മുകാര്‍ക്ക് നക്സലൈറ്റ് ചരിതം പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍മാത്രം തൊലിക്കട്ടിയൊക്കെ വളര്‍ന്നിട്ടുണ്ട്.&amp;nbsp; നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും വര്‍ഗ്ഗീസിനെപ്പറ്റിയുമൊക്കെ രോമാഞ്ചം കൊള്ളുന്ന ഇവര്‍ നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും നക്സലൈറ്റുകളോടു സ്വീകരിച്ച നീചമായ നിലപാട് മറന്നോ അറിയില്ലെന്നു നടിച്ചോ ലേശം പഴകിമഞ്ഞച്ച നക്സലൈറ്റ് നിറമുള്ള&amp;nbsp; പുരോഗമനക്കുപ്പായമിട്ടു നടക്കും. ദേശാഭിമാനിയും&amp;nbsp; ബ്ലോഗെറിലെ ആര്‍ക്കൈവ് പണിക്കാരും ഈയിടെ വര്‍ഗ്ഗീസിനെയും അജിതയെയും കുറിച്ചൊക്കെ കുറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള മനോരമ വര്‍ഗ്ഗീസിനെയും അജിതയെയും ചോരക്കൊതിയരായ കൊലപാതകികളായി വിശേഷിപ്പിച്ചതിനെപ്പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍ &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മലയാള  മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;2010 ല്‍  ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ദേശാഭിമാനിവാരികയാണ് പറയുന്നത്. &lt;a href=&quot;http://workersforum.blogspot.com/2010/04/blog-post_10.html&quot;&gt;ഇവിടെ &lt;/a&gt;കാണാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അതു പറയാന്‍ ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില്‍ തന്നെ വന്ന വേറൊരു ലേഖനത്തില്‍ മനോരമയില്‍ വന്നതായി ഉദ്ധരിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇ എം എസിനെക്കാള്‍ രാഷ്ട്രീയമാന്യത മനോരമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നും തോന്നും. ഇന്നിപ്പോള്‍ വര്‍ഗ്ഗീസിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ശ്രമം നടത്തിനോക്കുകയും (സഖാവ് വര്‍ഗ്ഗീസ് എന്നാണ് ജി പി രാമചന്ദ്രന്‍ എന്ന സി പി എമ്മുകാരന്‍ എഴുതുന്നത്) അജിതയെപ്പറ്റി അക്കാലത്ത് മനോരമ പറഞ്ഞതെന്നു പറഞ്ഞ് പലതും തോണ്ടിപ്പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നക്സലൈറ്റ് സി പി എമ്മുകാര്‍ അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞതിനെപ്പറ്റി മിണ്ടില്ല. ഈ പരിഷകളെ ചില പഴയ സി പി എം നിലപാടുകള്‍ ഓര്‍മ്മിപ്പിക്കാനായി ഇ എം എസ്  നമ്പൂതിരിപ്പാട് ചിന്തയിലെ കോളത്തില്‍ നല്കിയ ചില മറുപടികളിലെ രാഷ്ട്രീയ നെറികേട് ഇവിടെ പരാമര്‍ശിക്കുന്നു.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitc5SJn3oIi6gEiYxvSDH7depOVvi_VzWSKhiC_a4qTx5mL37BE0G0WYl1ikzrGj-sc69Wvcpism4u8JoYuFhOO6oSHwjyIHe-K8imtLg860JOWh9GfIQBL5Spi8Exkuw9mvWWljZXDUOL/s1600/naxalites.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitc5SJn3oIi6gEiYxvSDH7depOVvi_VzWSKhiC_a4qTx5mL37BE0G0WYl1ikzrGj-sc69Wvcpism4u8JoYuFhOO6oSHwjyIHe-K8imtLg860JOWh9GfIQBL5Spi8Exkuw9mvWWljZXDUOL/s200/naxalites.png&quot; width=&quot;116&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അന്ന് നമ്പൂതിരിപ്പാടിന്റെ പ്രധാനവാദം നക്സലൈറ്റുകള്‍ വലതുപക്ഷക്കാരുടെ കൂടെയാണെന്നാണ്. കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ എന്നൊക്കെയാണ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെ വിളിച്ചിരുന്നത്. ഇവരെ കൊലപാതകികളും കുറ്റവാളികളുമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മനോരമയെക്കാള്‍ മുന്‍പന്തിയിലുള്ളത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. നക്സലൈറ്റുകളുടെ പ്രധാന ശത്രു സി പി എമ്മുകാരാണെന്നും അവര്‍ വലതുപക്ഷ പിന്തിരിപ്പന്മാരോടൊപ്പം ചേര്‍ന്ന് വിപ്ലവകാരികളായി സി പി എമ്മുകാരെ കൊല്ലുന്നു എന്നൊക്കെയാണ് ആരോപണം.മാത്രവുമല്ല കുത്തകപ്പത്രങ്ങള്‍ നക്സലൈറ്റുകാര്‍ക്ക് വ്യാപകമായ പ്രചാരണം നല്കുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നുണ്ട് (സഞ്ചിക 44, പുറം,148). അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ ആണ്, വലതുപക്ഷക്കാരുമായി ചേര്‍ന്ന് നല്ല ഇടതന്മാരെ കൊല്ലുന്നു. കുത്തകപ്പത്രങ്ങളുടെ പിന്തുണയുമുണ്ട്. എന്നിട്ട് ഇന്നിപ്പോള്‍ ദേശാഭിമാനിയും അതിന്റെ പേനയുന്തികളും നാണമില്ലാതെ ചരിത്രം തിരുത്തുകയാണ്. &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&#39;മാനുഷിക പ്രശ്ന&#39;ത്തിന്റെ മറവില്‍ നക്സലുകാരാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന ആശയം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേ? വേണു ഒളിവിലായിരുന്ന കാലത്തും അടുത്തകാലത്ത് പുറത്തുവന്നതിന് ശേഷവും ആ നക്സല്‍ നേതാവിന് കുത്തക പത്രങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണം മാനുഷികമോ രാഷ്ട്രീയമോ? (പുറം 154, സഞ്ചിക 44)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;മുണ്ടൂര്‍ രാവുണ്ണി 13 വര്‍ഷം തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന സാഹചര്യത്തില്‍ നമ്പൂതിരിപ്പാട് തന്റെ ദുഷ്ടത പ്രകടമാക്കുന്നു. ബൂര്‍ഷ്വാ കോടതി രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകാരെ ഇ എം എസ് പരിഗണിക്കുന്നത് സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറയുന്നു. അതിന്നായി രാഷ്ട്രീയ തടവുകാര്‍ എന്നതിന് സി പി എം നിര്‍വ്വചനം അവതരിപ്പിക്കുന്നു. മുണ്ടൂര്‍ രാവുണ്ണിക്കു പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നീക്കങ്ങളെ നമ്പൂതിരിപ്പാട് താഴ്ത്തിക്കെട്ടുന്നുണ്ടെങ്കിലും അതിന് അന്നു സി പി എമ്മിലുണ്ടായിരുന്ന എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നതായി ചോദ്യത്തില്‍നിന്നും നമ്പൂതിരിപ്പാടിന്റെ മറുപടിയില്‍നിന്നും വ്യക്താമാവുന്നു.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgC26jUKwOamqAEHRFNniDwYyoTZZaXNAUIgRfoaUl7DtawLJFrryxpKcqFHIeDxuV4PBewqCFyjH5BN5pV1bq9JmydAILHRhSzOAnIvz9079kXlREV8fQDbLmj51RcJY2yCBNEEegwTxAg/s1600/ravunni+1.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;163&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgC26jUKwOamqAEHRFNniDwYyoTZZaXNAUIgRfoaUl7DtawLJFrryxpKcqFHIeDxuV4PBewqCFyjH5BN5pV1bq9JmydAILHRhSzOAnIvz9079kXlREV8fQDbLmj51RcJY2yCBNEEegwTxAg/s200/ravunni+1.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYO9lO24Nl1JD1UqqsY3QlQasnnHh96L53dZOTDj9qfUXJJH3_YH0wRLowskYhvj_EnvYGSu83RkBp_ONIS8uctLLfe_z0YAWjK0f8tfWlc27c4zzKBnGmGV85wzjH8PrsTGsk7FZcY98d/s1600/ravunni+2.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;173&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYO9lO24Nl1JD1UqqsY3QlQasnnHh96L53dZOTDj9qfUXJJH3_YH0wRLowskYhvj_EnvYGSu83RkBp_ONIS8uctLLfe_z0YAWjK0f8tfWlc27c4zzKBnGmGV85wzjH8PrsTGsk7FZcY98d/s200/ravunni+2.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJMRWvDs4FrocDryxm4HG1v07YEn466yioaJFiZqfnrsew84LrIa0_q-mJaRJNXFXtlT8hEuf3Ln5XpzeP-XIMHDS-PdbZ97vZ9Zm7QdIq6Sqexgj1Qk3dFXy_IJ8ZKwJFpY0dx8IkdRlg/s1600/ravunni+3.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJMRWvDs4FrocDryxm4HG1v07YEn466yioaJFiZqfnrsew84LrIa0_q-mJaRJNXFXtlT8hEuf3Ln5XpzeP-XIMHDS-PdbZ97vZ9Zm7QdIq6Sqexgj1Qk3dFXy_IJ8ZKwJFpY0dx8IkdRlg/s200/ravunni+3.png&quot; width=&quot;123&quot; /&gt;&lt;/a&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DCAJFAGyKHTVh93pflI9B2XtznGbmoZzQ16Yh7VcrLort1Gwc4Ik6D87Go8LNX26k3n69z8x_F8cCR-VBgykFOS-dcsH539HaVMD577_mOLjifL7NTWbqJdXkWLGIBVtSlBXxQQWfEt6/s1600/ravunni4.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DCAJFAGyKHTVh93pflI9B2XtznGbmoZzQ16Yh7VcrLort1Gwc4Ik6D87Go8LNX26k3n69z8x_F8cCR-VBgykFOS-dcsH539HaVMD577_mOLjifL7NTWbqJdXkWLGIBVtSlBXxQQWfEt6/s200/ravunni4.png&quot; width=&quot;151&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCevDEFJNKLT7h0gDN4x3fwsUDexk8gRHa5FKEaKUn-RrYkC-fk3aiIyM8kX8PYZYLDPVizhR-E01zzZ2TP6lrZPfvbZi9sKQWWE3XqBla8HIxXA1WXWbEQqmo3AF4zm8-POi1qxHzBkVh/s1600/ravunni+5.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;164&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCevDEFJNKLT7h0gDN4x3fwsUDexk8gRHa5FKEaKUn-RrYkC-fk3aiIyM8kX8PYZYLDPVizhR-E01zzZ2TP6lrZPfvbZi9sKQWWE3XqBla8HIxXA1WXWbEQqmo3AF4zm8-POi1qxHzBkVh/s200/ravunni+5.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്നു മുദ്രകുത്തുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചുദ്ധരിക്കുന്ന ഒരുദാഹരണം ലെനിന്റെ സഹോദരന്റേതാണ്. നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നാണ് നമ്പൂതിരിപ്പാട് പറയുക (മുകളില്‍ പുറം 147 കാണുക). ഒന്ന്, ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്.&amp;nbsp; രണ്ടാമത്, ലെനിനെ സഹോദരന്‍ സ്വാധീനിച്ചതിനെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഈ നിലപാട് സത്യസന്ധതയില്ലായ്മയാണ്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അതൊക്കെ അവിടെയിരിക്കട്ടെ. നമ്പൂതിരിപ്പാടിന് വളരെ വിചിത്രമായ ഒരു യോഗമുണ്ടായിരുന്നു. അനവസരത്തില്‍ വേണ്ടാത്തതു പറഞ്ഞ് തന്റെ വിവരക്കേടു പ്രകടമാക്കുക എന്നതായിരുന്നു അത്. ഈ വിവരക്കേടൊക്കെ മഹാവിജ്ഞാനമായി (വിജയന്റെ &lt;i&gt;ധര്‍മ്മപുരാണ&lt;/i&gt;ത്തിലെ പ്രസാദത്തെ ഓര്‍മ്മിപ്പിക്കുംവിധം) വിഴുങ്ങി നടന്ന അല്പന്മാരായ കുറെ പണ്ഡിതരും അക്കാഡമിക്കുകളും താങ്ങിത്താങ്ങി ഇദ്ദേഹത്തെ ഒരു പരുവത്തിലാക്കുകയും ചെയ്തു. ഫലമോ, മരമണ്ടത്തരങ്ങള്‍ ഏറ്റവും പരിഹാസ്യമായ രീതിയില്‍ വര്‍ഷങ്ങളും ദശകങ്ങളും ഇദ്ദേഹം പറഞ്ഞുനടന്നു. നമ്പൂതിരിപ്പാടിന്റെ അടിത്തറ തോണ്ടുന്ന വിവരക്കേടിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മാക്സിം ഗോര്‍ക്കിയെപ്പറ്റിയും, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെപ്പറ്റിയും ഉള്ള ഉദീരണങ്ങള്‍ അവയില്‍ ചിലതാണ്. ലെനിന്റെ സഹോദരനെപ്പറ്റി അനുചിതമായി പരാമര്‍ശിക്കുമ്പോഴും നമ്പൂതിരിപ്പാട് വങ്കത്തരം എഴുന്നെള്ളിക്കുന്നു. നക്സലിസത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളടങ്ങുന്ന 44ആം സഞ്ചികയില്‍ ലെനിന്റെ സഹോദരനെപ്പറ്റി ഒരു നാലിടത്തെങ്കിലും വിജ്ഞാനം വിളമ്പുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടു. ഇതില്‍ മൂന്നിടത്തും പറയുന്നത് ലെനിന്റെ സഹോദരന്‍ ത്സാര്‍ ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്നാണ്.&amp;nbsp; ഇങ്ങനെയൊരു തെറ്റ് ഒരിക്കല്‍ വരുത്തുന്നതൊക്കെ സാധാരണമാണ്. എന്നാല്‍ നമ്പൂതിരിപ്പാടിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ വര്‍ഷങ്ങളോളം ഈ മണ്ടത്തരം എഴുന്നെള്ളിക്കുക എന്നുവെച്ചാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. പ്രസാദം തിന്നുന്ന മന്ദബുദ്ധികള്‍ക്കൊന്നിനും &quot;നമ്പൂതിരിപ്പാടേ, ഇതു തെറ്റാണല്ലോ എന്നു പറയാനുള്ള വിവരം ഇല്ലാതെ പോയി!&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജനകീയ സാംസ്കാരികവേദി, ജനകീയ വിചാരണ എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്ന മറുപടികള്‍ ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും നക്സലൈറ്റുകളുടെ പൊതുയോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം കൊടുക്കാതിരുന്നതിനെ ന്യായീകരിക്കുന്ന നമ്പൂതിരിപ്പാടിന്റെ ജനാധിപത്യ ബോധത്തെപ്പറ്റിയും മറ്റൊരു പോസ്റ്റില്‍ പറയാം.&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/6711075694818551133/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_09.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/6711075694818551133'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/6711075694818551133'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/05/blog-post_09.html' title='നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitc5SJn3oIi6gEiYxvSDH7depOVvi_VzWSKhiC_a4qTx5mL37BE0G0WYl1ikzrGj-sc69Wvcpism4u8JoYuFhOO6oSHwjyIHe-K8imtLg860JOWh9GfIQBL5Spi8Exkuw9mvWWljZXDUOL/s72-c/naxalites.png" height="72" width="72"/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-4394230098262117232</id><published>2010-05-07T07:12:00.003+05:30</published><updated>2010-05-07T19:39:27.411+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="ക്ലാസിക്കല്‍ ഭാഷ"/><category scheme="http://www.blogger.com/atom/ns#" term="പിണ്ണാക്ക്"/><category scheme="http://www.blogger.com/atom/ns#" term="മണ്ടന്‍"/><category scheme="http://www.blogger.com/atom/ns#" term="വിമര്‍ശനം"/><title type='text'>മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&lt;b&gt;മലയാളഭാഷാചരിത്രം  പാഠ്യപദ്ധതിയില്‍  ഉള്‍പ്പെടുത്തും-എം.എ. ബേബി&lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;b&gt;ക്ലാസിക്  പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി  &lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ന്യൂഡല്‍ഹി:  മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍   ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു.   മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്   നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം   വ്യക്തമാക്കിയത്. &lt;/span&gt;&lt;/blockquote&gt;&lt;/blockquote&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSr9DtCBUS9OGBpXwWvQkH8mXhpN3ppXVO74pTUXk1-aRYiQjFpQMhCqLI0eixMa_EGbuiJNXOExmY6GZyKFfBeLKg6WQD0DcuSbBh5BaeTeSxdp4XFmOqxORzB9djkODMHPIccIYAAuqH/s1600/malayalam+bhasha+charithram.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;182&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSr9DtCBUS9OGBpXwWvQkH8mXhpN3ppXVO74pTUXk1-aRYiQjFpQMhCqLI0eixMa_EGbuiJNXOExmY6GZyKFfBeLKg6WQD0DcuSbBh5BaeTeSxdp4XFmOqxORzB9djkODMHPIccIYAAuqH/s200/malayalam+bhasha+charithram.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കൊള്ളാം. സി  പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ  പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ &lt;a href=&quot;http://calicocentric.blogspot.com/2008/11/blog-post.html&quot;&gt;&lt;span style=&quot;color: #cc0000;&quot;&gt;ക്ലാസിക് &lt;/span&gt;&lt;/a&gt;ഭാഷാപദവിക്ക്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അപ്പോള്‍ സഖാവേ ഒരു  പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ  ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം &lt;b&gt;നമ്പൂതിരിപ്പാട്  വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍  അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു  പറഞ്ഞുകളയും.&lt;/b&gt; എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ്  വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍  പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു  പറഞ്ഞുകളഞ്ഞു.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;“പ്രാചീനകാലത്ത് മലയാളമെന്ന ഒരു  സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ  തെളിയിക്കുന്നത്.&quot; (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം  52)&amp;nbsp; &lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;1996ല്‍ ദേശാഭിമാനി വാരികയിലെഴുതിയ &lt;i&gt;പ്രാചീനമലയാള  സാഹിത്യം: സങ്കല്പവും യാഥാര്‍‍ത്ഥ്യവും&amp;nbsp;&lt;/i&gt;&lt;/span&gt; &lt;span style=&quot;font-size: large;&quot;&gt;എന്ന ലേഖനത്തിലാണ് ഇങ്ങനെ ഈ  പണ്ഡിതന്‍ കാച്ചിയത്. ചരിത്രവസ്തുത ഒരു പിണ്ണാക്കും പണ്ഡിതനു  പറയാനുണ്ടാവുമെന്ന് ഇ എം എസിനെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ആരും&amp;nbsp;  പ്രതീക്ഷിക്കില്ലല്ലോ. ഇനി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും  കാര്യവുമില്ല. പതിവു സിദ്ധാന്തം നൂറ്റൊന്നു തവണ ആവര്‍ത്തിച്ചത്  പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു ചെന്തമിഴും കുറെ കൊടുംതമിഴും  ഉണ്ടായിരുന്നു. ആ കൊടുംതമിഴുകളില്‍ ചിലത് സംസ്കൃതത്തിന്റെ  സ്വാധീനത്തില്‍പ്പെട്ട് സാഹിത്യഭാഷയായി മാറാന്‍ തുടങ്ങി. ഇങ്ങനെയാണ്  മലയാളവും ആധുനിക തമിഴും ഉണ്ടായത്. ഇങ്ങനെയൊരു മന്തന്‍ സിദ്ധാന്തം ഇങ്ങോര്‍  ഇത്രയേറെ ആവര്‍ത്തിച്ചു നടന്നിട്ടും ഇതുകൊണ്ടെന്തു കാര്യം നമ്പൂതിരിപ്പാടേ  എന്നൊരുത്തനും ചോദിച്ചില്ല! ഏതായാലും ഈ പതിവു സിദ്ധാന്തത്തിനപ്പുറം  പണ്ഡിതന് ചരിത്രവസ്തുതകള്‍ ഒന്നുമില്ല.&amp;nbsp; അപ്പോള്‍ പ്രാചീന മലയാളസാഹിത്യം  ഇല്ല. മലയാളം ഉണ്ടായതാവട്ടെ തമിഴിന്റെ ഒരു ഭേദം വികസിച്ചും. അതാവട്ടെ സംഭവിച്ചത് പന്ത്രണ്ടാം  നൂറ്റാണ്ടോടെയും.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt; &lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇതിനാകെ ഒരു മാറ്റംവന്നത്  ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. അതേവരെ വായ്മൊഴിയായി മാത്രം  കിടന്നിരുന്ന പല നാടന്‍ഭാഷകളും ഇക്കാലത്തു വരമൊഴിയായി മാറി. അവയിലും  സാഹിത്യമുണ്ടാവാന്‍ തുടങ്ങി. അതേവരെ പ്രാകൃത ഭാഷകളിലൊന്നായി  കണക്കാക്കപ്പെട്ടിരുന്ന വ്രജഭാഷയില്‍ സാഹിത്യകൃതികള്‍ ഉയര്‍ന്നുവന്നു.  ഇതാണു പിന്നീട് ഹിന്ദിയായി വളര്‍ന്നത്. അതുപോലെ മറാത്തി, ബംഗാളി, ഗുജറാത്തി  മുതലായി വടക്കേഇന്ത്യയിലും കര്‍ണാടകം, തെലുങ്ക്, മലയാളം മുതലായി തെക്കേ  ഇന്ത്യയിലും പുത്തന്‍ വരമൊഴികള്‍ രൂപംകൊണ്ടു. പഴയ പ്രാകൃതഭാഷകള്‍ക്കും  കൊടുന്തമിഴുകള്‍ക്കും രൂപഭേദം വരുന്നതോടൊപ്പം അവയില്‍ പലതും പരസ്പരം  ലയിക്കുകയും ചെയ്യുകയെന്ന ഒരു സുദീര്‍ഘ പ്രക്രിയയിലൂടെയാണ് ഈ പുതിയ  വരമൊഴികള്‍ ജന്മംകൊണ്ടത്.(നമ്മുടെ ഭാഷ, പുറം 28) &lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇങ്ങനെയൊക്കെ  പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയുടെ പു ക സ  ക്കാരനും എം. എ. ബേബിയുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത് ഒന്‍പതാം നൂറ്റാണ്ടിലെ  വാഴപ്പള്ളി ചെപ്പേട് മുതല്‍ മലയാള ലിപി ലഭ്യമെന്നാണ്. പതിന്നാലാം  നൂറ്റാണ്ടില്‍ ഭഗവദ്ഗീതയ്ക്കു മലയാളഭാഷാന്തരം ഉണ്ടായിയെന്നും പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മനോരമ  വാര്‍ത്തയിലാണ് ഇതൊക്കെ കാണുന്നത്.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirb5DCMqNKbFWkdXQXhFdm58sYwBz35-IisFXEfUzE4_GkehO2p44bGjCIU1k4znDH34Uwc8cJDeWhCRn-o1c5u1-tY7xFbuUABYVJ8i6HxI4nywXBSFLouEe7ektp9N1BXFruDYMEfcY1/s1600/manorama+classical+language.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirb5DCMqNKbFWkdXQXhFdm58sYwBz35-IisFXEfUzE4_GkehO2p44bGjCIU1k4znDH34Uwc8cJDeWhCRn-o1c5u1-tY7xFbuUABYVJ8i6HxI4nywXBSFLouEe7ektp9N1BXFruDYMEfcY1/s200/manorama+classical+language.png&quot; width=&quot;163&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&amp;nbsp;അപ്പോള്‍  നമ്പൂതിരിപ്പാട് പറഞ്ഞതോ? നമ്പൂതിരിപ്പാട് ഇതെല്ലാം പറഞ്ഞത്  കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പാഠപുസ്തകമാക്കി ഇറക്കിയിട്ടുണ്ട് ഭാഷാ  ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍നിന്നാണ്&amp;nbsp; മേലെ ഉദ്ധരിച്ചത്. ഈ പുസ്തകം  യൂനിവേഴ്സിറ്റികളില്‍ സിലബസ്സിലുമുണ്ട്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇനിയും പോരെങ്കില്‍  നമ്പൂതിരിപ്പാട് ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, സാഹിത്യ അക്കാഡമി,  പുറം 136)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;മണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍! ദ്വിതീയാക്ഷരപ്രാസം എന്നാല്‍ എന്താണെന്നറിയാതെ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന കാവ്യം ദീര്‍ഘമായി ഉദ്ധരിച്ച് കവിക്കു ദ്വിതീയാക്ഷരപ്രാസത്തോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണ പരമ്പര നടത്തിയ ദേഹമാണ്. ഇതല്ല ഇതിലപ്പുറവും പറയും.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇനി  ക്ലാസിക്കല്‍ ഭാഷയെന്നാല്‍ എന്താണാവോ?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;വിക്കിപീഡിയ ലേഖനം അതിനെ  നിര്‍വ്വചിക്കുന്നത് ഒരു ഭാഷാവിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ്.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;A  &lt;b&gt;classical language&lt;/b&gt;, is a language with a &lt;a href=&quot;http://en.wikipedia.org/wiki/Literature&quot; title=&quot;Literature&quot;&gt;literature&lt;/a&gt;   that is classical— i.e., it should be ancient, it should be  an  independent tradition that arose mostly on its own, not as an  offshoot  of another tradition, and it must have a large and extremely  rich body  of ancient literature.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കില്‍ ക്ലാസിക്കല്‍ ഭാഷയെന്താണെന്ന് അറിയില്ല. ഏതായാലും ഇതില്‍ പറയുന്ന മൂന്നു ഗുണങ്ങളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ മൂന്നു കാര്യങ്ങളും മലയാളത്തിനുണ്ട് എന്നാണ് പ്രധാനമന്ത്രിയെക്കണ്ട സംഘം തെര്യപ്പെടുത്താന്‍ ശ്രമിച്ചതെന്നും വാര്‍ത്തയില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍&amp;nbsp; ആദ്യത്തെ രണ്ടു ഗുണങ്ങളും മലയാളത്തിനില്ലെന്ന് നമ്പൂതിരിപ്പാട്&amp;nbsp; പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാചീനമല്ല, സ്വതന്ത്രമായി ഉയര്‍ന്നുവന്നതുമല്ല.&amp;nbsp; &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇനിയിപ്പോള്‍  എന്തു ചെയ്യും? ക്ലാസിക്കല്‍ പദവി വേണോ നമ്പൂതിരിപ്പാടിന്റെ  ഭാഷാസിദ്ധാന്തം വേണോ?&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/4394230098262117232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/05/blog-post.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/4394230098262117232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/4394230098262117232'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/05/blog-post.html' title='മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSr9DtCBUS9OGBpXwWvQkH8mXhpN3ppXVO74pTUXk1-aRYiQjFpQMhCqLI0eixMa_EGbuiJNXOExmY6GZyKFfBeLKg6WQD0DcuSbBh5BaeTeSxdp4XFmOqxORzB9djkODMHPIccIYAAuqH/s72-c/malayalam+bhasha+charithram.png" height="72" width="72"/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-844885291501462910</id><published>2010-04-14T23:41:00.000+05:30</published><updated>2010-04-14T23:41:19.863+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="നര്‍മ്മം"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><title type='text'>ഇ എം എസ്സിന്റെ  ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://saghave.blogspot.com/2010/04/blog-post.html&quot;&gt;ഇ എം എസ്സും  കാലികോകേന്ദ്രിതന്റെ നുണകളും&lt;/a&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ  അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി  ഉപദേശിക്കുകയും ചെയ്തു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്.&amp;nbsp; കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍&amp;nbsp; പറഞ്ഞകാര്യം&amp;nbsp; ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുപോയിട്ട് സമ്പൂര്‍ണ്ണകൃതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭ്യമാവേണ്ടേ. ഇല്ല. സി പി എമ്മിന് പലവകുപ്പിലായി എത്ര വെബ്സൈറ്റുകളുണ്ട്. ഇ എം എസിന്റെ പേരില്‍ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ കാണും കുറെ. എന്തിനാണ്&amp;nbsp; ആര്‍ക്കുവേണ്ടിയാണ് ഇവര്‍ &quot;സമ്പൂര്‍ണ കൃതികള്‍&quot; പ്രസിദ്ധീകരിക്കുന്നത്? ഇറങ്ങിയ സഞ്ചികകളുടെ ഇന്‍ഡെക്സെങ്കിലും ലഭ്യമാക്കാനാവില്ലേ? സി പി എമ്മുകാരായ ബ്ലോഗെര്‍മാര്‍ ഡസന്‍ കണക്കിനുണ്ട്. ഇവരൊക്കെ വേറെപ്പണിയൊന്നുമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ ബ്ലോഗിലിട്ട് വിപ്ലവപ്രവര്‍ത്തനം നടത്തുകയാണ്. ഇവരൊക്കെ ഇ എം എസ് ഭക്തന്മാരായും വേഷംകെട്ടുമെങ്കിലും ആരും ഇ എം എസ് കൃതി ഒന്നുപോലും കണ്ടമട്ടില്ല.&amp;nbsp; തുടങ്ങിക്കുടുങ്ങിയ ഒരു പദ്ധതിയാണ് ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ എന്നുറപ്പാണ്. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് പറഞ്ഞ നുണയിതാണ്.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ  കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം  എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍  നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. &lt;i&gt;വടക്കേ  ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു&lt;/i&gt;.  അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന്  (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. &lt;i&gt; ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. &lt;/i&gt; ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ  കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന്  പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ,  ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്,  മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്&lt;span style=&quot;font-weight: bold;&quot;&gt;.&lt;/span&gt; ആര്  എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍  കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ  ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന 1994 ലെ പ്രസംഗത്തില്‍നിന്നാണ് ഈ ഉദ്ധരണി. തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&quot;എന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥം&quot; കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയാണ്. 1948-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വടക്കേ  ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്നതിനെ താന്‍ ചോദ്യം ചെയ്തു എന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. എന്നാല്‍ കൃതി വാസ്തവത്തിലെന്താണ് പറയുന്നതെന്നു നോക്കാം. താഴെക്കാണുന്ന സ്കേന്‍ നോക്കുക.&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyWKi3PGbcqBsoa8XiepRgZefD4Vyl-ySN4NqZF_F7PU3LYczw8x-qd6wUaNRP0oN-8JzSAbxE0U6T0YQdfsIDiPp8x0WV1Fx5Vm035i0gcD6LJuamGXYwb-k1OxEbmU7JfxsmO0uptLFv/s1600/namboodhiris+came+from+where+vol+9.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;274&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyWKi3PGbcqBsoa8XiepRgZefD4Vyl-ySN4NqZF_F7PU3LYczw8x-qd6wUaNRP0oN-8JzSAbxE0U6T0YQdfsIDiPp8x0WV1Fx5Vm035i0gcD6LJuamGXYwb-k1OxEbmU7JfxsmO0uptLFv/s320/namboodhiris+came+from+where+vol+9.png&quot; width=&quot;320&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഇതില്‍ നമ്പൂതിരിമാര്‍ പുറമേനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നുവന്നു, എവിടെനിന്നുവന്നു എന്നു തുടങ്ങിയ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ.&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;എന്ന് 1948-ല്‍ താന്‍ എഴുതിവെച്ച കൃതിയെപ്പറ്റിയാണ് നമ്പൂതിരിപ്പാട് മേല്‍പ്പറഞ്ഞ നുണ പറയുന്നത്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;i&gt;(&lt;/i&gt;സ്കേന്‍ ചെയ്ത പേജു പ്രകാരം തെക്കേ ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്നു വന്നതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. ആ വ്യത്യാസം പക്ഷേ ഇവിടെ അപ്രസക്തമാണ്. ആന്ധ്രയില്‍നിന്നു വന്നവര്‍ തന്നെ ആര്യസംസ്കാരത്തിന്റെ വരവോടെ അവിടെ എത്തിയതാണെന്ന് തുടര്‍ന്നു പറയുന്നുണ്ട് നമ്പൂതിരിപ്പാട്.)&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആ വങ്കന്റെ ബ്ലോഗില്‍ ആഘോഷിക്കാനും ഉപദേശം ചൊരിയാനും ആവേശം കാട്ടിയ സി പി എം ബ്ലോഗെര്‍മാരൊന്നും ഇവിടെ ചര്‍ച്ചയ്ക്കു വരില്ല. ഇ എം എസ് പറഞ്ഞതെന്തെന്ന് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്നതുകൊണ്ടല്ല, തെറ്റു ധരിക്കരുത്. അവരൊക്കെ വളരെ തിരക്കുപിടിച്ച ആളുകളായതുകൊണ്ടാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;(1948-ലെ പുസ്തകത്തിലെ നിലപാട് പിന്നീട് ഇ എം എസ് തിരുത്തി എന്നു പറയുന്നു. 1964-ല്‍ ഇതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയില്‍ നമ്പൂതിരിമാരുടെ വരവിനെ നിഷേധിക്കുന്നുണ്ട് നമ്പൂതിരിപ്പാട്. ഈ നിലപാട് മാറ്റത്തെക്കുറിച്ചൊക്കെ ദീര്‍ഘമായി എഴുതിയ ഒരാള്‍ക്ക് 1948 ല്‍ താനെന്താണ് എഴുതിയതെന്നു മറന്നുപോവാനൊന്നും ഇടയില്ല. സൌകര്യപൂര്‍വ്വം ഒരു നുണ തട്ടിവിട്ടതാണ് ചിന്തകന്‍ എന്നാണ് തോന്നുന്നത്.)&lt;/span&gt;&lt;br /&gt;
&lt;h3 class=&quot;post-title entry-title&quot;&gt; &lt;/h3&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/844885291501462910/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/04/blog-post_14.html#comment-form' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/844885291501462910'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/844885291501462910'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/04/blog-post_14.html' title='ഇ എം എസ്സിന്റെ  ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyWKi3PGbcqBsoa8XiepRgZefD4Vyl-ySN4NqZF_F7PU3LYczw8x-qd6wUaNRP0oN-8JzSAbxE0U6T0YQdfsIDiPp8x0WV1Fx5Vm035i0gcD6LJuamGXYwb-k1OxEbmU7JfxsmO0uptLFv/s72-c/namboodhiris+came+from+where+vol+9.png" height="72" width="72"/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-7688044414118615517</id><published>2010-04-09T20:45:00.004+05:30</published><updated>2010-05-07T19:47:01.444+05:30</updated><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="ബി ഇക്ബാല്‍"/><category scheme="http://www.blogger.com/atom/ns#" term="വിമര്‍ശനം"/><title type='text'>ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!</title><content type='html'>&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMI1au2P-emerX5Htth8P5_Nc3vcXJ1lIDD0seZjV-uWVZlmmty8212AHCMmlNYk0bm-RxqyWzk_eFV4KZy8L2wt0NqDm0FNoNO6TAxaLm5wT_jHg4-2VY3_iQ-yCLYPeDhg2_UzyuRKHu/s1600/dr+b+ekbal+intellectual+dishonesty.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMI1au2P-emerX5Htth8P5_Nc3vcXJ1lIDD0seZjV-uWVZlmmty8212AHCMmlNYk0bm-RxqyWzk_eFV4KZy8L2wt0NqDm0FNoNO6TAxaLm5wT_jHg4-2VY3_iQ-yCLYPeDhg2_UzyuRKHu/s200/dr+b+ekbal+intellectual+dishonesty.png&quot; width=&quot;146&quot; /&gt;&lt;/a&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://calicocentric.blogspot.com/2008/09/blog-post.html&quot;&gt;ബൌദ്ധിക  സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും&lt;/a&gt;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;ഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി &lt;a href=&quot;http://www.kshec.kerala.gov.in/seminar/ipr_iqbl.htm&quot;&gt;സെമിനാറില്‍ അവതരിപ്പിച്ച&lt;/a&gt; ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍&amp;nbsp; അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;div style=&quot;color: magenta;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;______________________________&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;ഡിസംബര്‍ 11&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirmuEkSZzOHc_8lzdEfutew_lfntYXyu9LcmCGL5Icwq8xGRS5U5BsqMsBkQYYXjl96bs7Y9UBBu1ngtsUB5nWM1Ikwkyq7KuSOyV76nE0tAlJBu0LzpgJ7ymGigtb9_6Px9xf_-W_1JUj/s1600/ekbal+manorama.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;200&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirmuEkSZzOHc_8lzdEfutew_lfntYXyu9LcmCGL5Icwq8xGRS5U5BsqMsBkQYYXjl96bs7Y9UBBu1ngtsUB5nWM1Ikwkyq7KuSOyV76nE0tAlJBu0LzpgJ7ymGigtb9_6Px9xf_-W_1JUj/s200/ekbal+manorama.png&quot; width=&quot;152&quot; /&gt;&lt;/a&gt;&lt;/div&gt;&lt;h3 class=&quot;post-title entry-title&quot;&gt;&lt;/h3&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/7688044414118615517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/04/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/7688044414118615517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/7688044414118615517'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/04/blog-post.html' title='ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMI1au2P-emerX5Htth8P5_Nc3vcXJ1lIDD0seZjV-uWVZlmmty8212AHCMmlNYk0bm-RxqyWzk_eFV4KZy8L2wt0NqDm0FNoNO6TAxaLm5wT_jHg4-2VY3_iQ-yCLYPeDhg2_UzyuRKHu/s72-c/dr+b+ekbal+intellectual+dishonesty.png" height="72" width="72"/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-2524977487761676748</id><published>2010-03-28T01:31:00.003+05:30</published><updated>2010-03-28T22:27:00.825+05:30</updated><category scheme="http://www.blogger.com/atom/ns#" term="നിയമം"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><category scheme="http://www.blogger.com/atom/ns#" term="ലേഖനം"/><category scheme="http://www.blogger.com/atom/ns#" term="സെബെര്‍ക്രൈം"/><title type='text'>സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട്&amp;nbsp; നടപടിയെടുപ്പിച്ച് പിണറായി വിജയനും സി പി ഐ (എം) എന്ന ജനാധിപത്യവിരുദ്ധ സംഘടനയും ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍. ഇങ്ങനെ ഭയമുണ്ടായാലുള്ള മെച്ചം സി പി എം നേതാക്കന്മാരെപ്പറ്റി പറയാന്‍ ബ്ലോഗെര്‍മാരാരും ധൈര്യപ്പെടില്ല. നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍ ഗഹനമായ ആശയങ്ങളെന്നു ധരിച്ച് വങ്കത്തരം വിളമ്പി&amp;nbsp; നാണംകെടുന്ന വനിതാ നേതാവിന് ഒരു സര്‍വ്വകലാശാല ഡോക്റ്ററേറ്റ് നല്കിയാല്‍ പോലും അതൊന്നും ബ്ലോഗിലോ ഗ്രൂപ്പുകളിലോ ചര്‍ച്ചയാവാതെ കഴിക്കാം.&amp;nbsp; ഇതാ എട്ടാം പ്രതിയെക്കൂടി പിടിച്ചത്രെ. ദേശാഭിമാനി വിവരിക്കുന്നു. തനിക്കു കിട്ടിയ ഒരു മെയില്‍ ഏതോ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിന്റെ മാത്രം പേരിലാണ് ഇയ്യാളെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടി കേരളത്തിലേക്കു കൊണ്ടുപോരുന്നത്. വിമാനത്താവളത്തില്‍ കണ്ടവരുണ്ടോ എന്ന പരസ്യം പതിച്ചിരുന്നത്രെ. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPqdexxEj7VktGaDvRqR2sSbVoxFI5b2tSxIb80nyshZYuax0t14Iw90pm-JwYQkX_OUVEbUu7fUS_l6XR7RxmQIKS3fyFaIdzK0uEy3mYmhGum0mcJWRu47gAbx8dg43jPCaEnFVMdsf4/s1600/pinarayi+house.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPqdexxEj7VktGaDvRqR2sSbVoxFI5b2tSxIb80nyshZYuax0t14Iw90pm-JwYQkX_OUVEbUu7fUS_l6XR7RxmQIKS3fyFaIdzK0uEy3mYmhGum0mcJWRu47gAbx8dg43jPCaEnFVMdsf4/s320/pinarayi+house.png&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോഗും Hi5ഉം ഒക്കെയായി ഇന്റെര്‍നെറ്റില്‍ നിരങ്ങുന്ന പു ക സ കവിയായ ഒരു  സി പി അബൂബക്കര്‍ വിവരംകെട്ട ഭാഷയില്‍&amp;nbsp; ലിറ്റററി എഡിറ്റോറിയല്‍&amp;nbsp; എന്ന വ്യാജേന പ്രധാനമന്ത്രിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ ആരോപിച്ച് നികൃഷ്ടമായി വ്യക്തിഹത്യ നടത്തിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യം. അതിനെപ്പറ്റി ഇവിടെ പറയുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://calicocentric.blogspot.com/2010/02/foul-mouthed-politician-in-guise-of.html&quot;&gt;Foul-mouthed  politician in the guise of literary editor&lt;/a&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്നാല്‍ കാലിക്കോസെന്‍ട്രിക്കെന്ന ഈ ബ്ലോഗെര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ &lt;a href=&quot;http://calicojumbled.blogspot.com/2009/11/anwar-jahan-zuberiwho.html&quot;&gt;വൈസ് ചാന്‍സലറുടെ അക്കാഡമിക് യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റെഴുതിയാല്‍&lt;/a&gt; അതു സൈബര്‍ക്രൈം. അതിനെപ്പറ്റി യൂനിവേഴ്സിറ്റി സൈബര്‍ ക്രൈം പൊലീസിന് പരാതി നല്കിയെന്നു പത്രത്തോടു പറയുന്നത് വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് പുലമ്പുന്ന പു ക സ കവിതന്നെ! പത്രവാര്‍ത്ത &lt;a href=&quot;http://dustyroom.blogspot.com/2010/03/calicut-university-and-cyber-crime.html&quot;&gt;ഇവിടെ&lt;/a&gt;ക്കാണാം.&amp;nbsp; വിരോധമുള്ളവരെ നേരിടാനും എതിരഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തടയാനും എന്തു ജനാധിപത്യം ധ്വംസനവും നടത്താന്‍ തയ്യാറുള്ള ഒരു പ്രസ്ഥാനം നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുകയാണ്.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ പിന്നെയെന്ത് ജനാധിപത്യം? പിന്നെയെന്ത് അഭിപ്രായ സ്വാതന്ത്ര്യം?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സാര്‍വ്വലൌകികസ്നേഹഗായകന്‍ പു ക സ കവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ എന്നെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവാം. എന്റെ മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ എണ്ണാവണ്ണങ്ങളും ബ്ലൂഫില്മുകളുടെ രുചിവൈവിധ്യവും ആ ഫാഷിസ്റ്റ് പത്രത്തില്‍ എന്റെ അംശദേശങ്ങളുടെ വിവരത്തോടെ പ്രസിദ്ധീകരിക്കാം. (പത്തുകൊല്ലം മുമ്പ് എന്നെ അങ്ങനെ ആദരിച്ചിട്ടുണ്ട് അവര്‍.) സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നൈറ്റ് വിജിലിന്റെ ഇടയ്ക്ക് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരന്റെ ചുമലിലോ മാറിലോ ചാരിയിരുന്നതിന് പിറ്റേന്ന് ചൂലുമായി അവിടെ അടിച്ചുതളി നടത്താന്‍ വനിതാനേതാക്കളെയെത്തിച്ച പ്രസ്ഥാനമാണ്.&amp;nbsp; എന്റെ കയ്യിലുള്ള പല ചലച്ചിത്രങ്ങളും അവരുടെ കണ്ണില്‍&amp;nbsp; hardcore porn ആയിരിക്കും.&amp;nbsp; Obscure Object of Desire പോലുള്ള നീലച്ചിത്രങ്ങള്‍ മുന്‍പില്‍ നിരത്തിവെച്ച&amp;nbsp; പ്രതിയുടെ ഒരു ചിത്രവും ചിലപ്പോള്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിക്കാം.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഏതു തെമ്മാടിത്തരത്തിനും കുറെ നട്ടെല്ലില്ലാ ജീവികളുടെ ദൃഢമൂകമായ പിന്തുണയും ഇവര്‍ക്കുണ്ടാവും.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും. എത്രയോ വ്യാജ മെയിലുകള്‍ ദിവസവും നൂറായിരം പകര്‍‌പ്പുകളായി എക്കൌണ്ടുകളില്‍നിന്ന് എക്കൌണ്ടുകളിലേക്കു സഞ്ചരിക്കുന്നു. പലരും അവ കണ്ടപാടേ വിശ്വസിച്ച് ഗ്രൂപ്പുകളിലേക്കോ കോണ്‍റ്റാക്റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ വീട് മുന്‍പേ പത്രത്തില്‍ വാര്‍ത്തയായതാണ്. ആ വീടെന്നു പറഞ്ഞു കിട്ടിയ മെയില്‍ എത്രയോ വിവരദോഷികള്‍ നിഷ്കളങ്കമായും അല്ലാതെയും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുകാണും. ഇവര്‍ നിജസ്ഥിതി പരിശോധിക്കാതെ അയച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്നു പറയാം. അയച്ചുകൊടുത്തെങ്കില്‍ നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാരുമാണ്. നിയമം &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഭരിക്കുന്നവര്‍ക്ക് &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ജനത്തെ പീഡിപ്പിക്കാനും ഭയപ്പെടുത്തി വിമര്‍ശനത്തെ ഇല്ലാതാക്കാനുമാണെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവര്‍ നിയമത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;എന്നാല്‍ ഇതേ ഐ റ്റി നിയമം അനുസരിച്ച് പ്രൊപ്രയറ്ററി സോഫ്റ്റ്വെയര്‍ ക്രേക്ക് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാവണമല്ലോ.&amp;nbsp; ക്രേക്ക് ചെയ്ത സോഫ്റ്റ്വെയര്‍&amp;nbsp; എത്രയോ സര്‍ക്കാര്‍ ആപ്പീസുകളില്‍ ഉപയോഗിക്കുന്നു. സി പി എം ആപ്പീസിലും സി പി എം നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു. ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ?&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;Whoever knowingly or intentionally conceals, destroys or alters or   intentionally or knowingly causes another to conceal, destroy or alter   any computer source code used for a computer, computer programme,  computer  system or computer network, when the computer source code is  required to  be kept or maintained by law for the time being in force,  shall be punishable  with imprisonment up to three years, or with fine  which may extend up to  two lakh rupees, or with both.&amp;nbsp;&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;സി പി എം മുതലാളി നടത്തുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളൊക്കെ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടുന്നവയൊന്നുമല്ലല്ലോ. അവിടെയൊക്കെ കാശുകൊടുത്തുവാങ്ങിയ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നുമില്ലല്ലോ. പകരം ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുകൊല്ലം വരെ തടവും രണ്ടുലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റം ചെയ്തുകൊണ്ട് ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച്&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt; ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും&amp;nbsp; ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ &lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ജനാധിപത്യതത്പരരെ ക്ഷണിക്കുന്നു. ഈ സന്ദേശം സമാനമനസ്കരുടെ ഇടയില്‍ ചര്‍ച്ചചെയ്യണമെന്ന് താത്പര്യപ്പെടുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt; &lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/2524977487761676748/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_28.html#comment-form' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/2524977487761676748'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/2524977487761676748'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_28.html' title='സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPqdexxEj7VktGaDvRqR2sSbVoxFI5b2tSxIb80nyshZYuax0t14Iw90pm-JwYQkX_OUVEbUu7fUS_l6XR7RxmQIKS3fyFaIdzK0uEy3mYmhGum0mcJWRu47gAbx8dg43jPCaEnFVMdsf4/s72-c/pinarayi+house.png" height="72" width="72"/><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-5451335924241487731</id><published>2010-03-19T21:38:00.002+05:30</published><updated>2010-03-19T21:46:06.129+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഇന്ന് ഇ എം എസ് ചരമദിനമാണല്ലോ. സംസ്ഥാനകമ്മിറ്റിയുടെ വക വഴിവാട് പുഷ്പാര്‍ച്ചനയല്ലാതെ ഒന്നും ഉണ്ടായതായി കാണുന്നില്ല. സി പി എം കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഒന്നും കാണാനില്ല. കഴിഞ്ഞ വര്‍ഷം യുവബുദ്ധിജീവികളുടെ &lt;a href=&quot;http://www.pragoti.org/&quot;&gt;ഈ ഫോറം&lt;/a&gt; ഓര്‍ത്തത് &lt;a href=&quot;http://www.pragoti.org/taxonomy/term/1799&quot;&gt;ആര്‍ക്കൈവിലുണ്ട്&lt;/a&gt;. ഇത്തവണ അവര്‍ ഓര്‍ത്തതേയില്ലെന്നു തോന്നുന്നു. കേരള സമൂഹത്തിനുമേല്‍ കെട്ടിവെയ്ക്കപ്പെട്ട ഈ വ്യക്തിത്വം ഒരു പന്തീരാണ്ടുകാലം തികച്ച് പാര്‍ട്ടിക്കാരുടെ ഓര്‍മ്മയില്‍പ്പോലും ശേഷിച്ചില്ലെന്നു തോന്നുന്നു.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;അവസരവാദത്തിന്റെ കാലാനുക്രമമായ വളര്‍ച്ചയുടെ ലിഖിതരേഖയെന്ന് പറയാം സമ്പൂര്‍ണ്ണകൃതികളെ. 1995-ല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ ഇ എം എസിനെപ്പറ്റി 1974 ലെ ഇ എം എസ് പറയുന്നത് ഇപ്രകാരം.&lt;/span&gt;&lt;br /&gt;
&lt;blockquote&gt;&lt;span style=&quot;font-size: large;&quot;&gt;മുതലാളിത്തം സമാധാനപരമായി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ബഹുജനങ്ങളോട് പറയുന്നത് അവരെ വഞ്ചിക്കുകയാണ്. (സഞ്ചിക 43, പേജ് 57)&lt;/span&gt;&lt;/blockquote&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://calicocentric.blogspot.com/2010/03/blog-post_15.html&quot;&gt;സി പി എം ലക്ഷ്യം- ശങ്കരഭാഷ്യം&lt;/a&gt; എന്ന പോസ്റ്റില്‍ സ്കേന്‍ചെയ്തു ചേര്‍ത്ത ചോദ്യോത്തരത്തിലെ പ്രസക്തമായ പേജ് 1974 ലെ വിപ്ലവം സമാധാനപരമാവുമോ? എന്ന ചോദ്യോത്തരവുമായി ചേര്‍ത്തുവായിക്കുക.&lt;/span&gt; &lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-GbnZNvIYTriO7bRW8PRZOm9t9Ldlm78ChDaq6pcHbaY_k0d2UaE24fPocVB0WxXD2wD6GZ6yGQj5xZ6lvHkM0wv0Qrtl3OZ2II9d_pQjRR0icQZTe0jhxYahCAlh4hs4NEu5MsLKrxo5/s1600-h/cpm+according+to+ems+2.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-GbnZNvIYTriO7bRW8PRZOm9t9Ldlm78ChDaq6pcHbaY_k0d2UaE24fPocVB0WxXD2wD6GZ6yGQj5xZ6lvHkM0wv0Qrtl3OZ2II9d_pQjRR0icQZTe0jhxYahCAlh4hs4NEu5MsLKrxo5/s320/cpm+according+to+ems+2.png&quot; /&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;1974 ല്‍ നല്കിയ മറുപടി ഇതാ:&lt;/span&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj22FBfjjdfh_gR7yXCPQuWCmL4-nJddFIic1GmVids-vyFMeXxPvZgQ53Xg0PwX-ovzDj-vJnC1prEJVXROZSpe2dO-TsReNLmzNtjXpmU9HNJy5lmY0x9gj_rVQ9IpQUR6gWIk6_-HUWy/s1600-h/can+rev+be+peaceful.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj22FBfjjdfh_gR7yXCPQuWCmL4-nJddFIic1GmVids-vyFMeXxPvZgQ53Xg0PwX-ovzDj-vJnC1prEJVXROZSpe2dO-TsReNLmzNtjXpmU9HNJy5lmY0x9gj_rVQ9IpQUR6gWIk6_-HUWy/s320/can+rev+be+peaceful.png&quot; width=&quot;200&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9aprV_DQivGPxtMn-4Vm08lu1pl_XoS0ytiPoll2AGdmXaAosticz9D77-5gHN2LkDBClpV4t2JnWQH750MLqj1kdYX96kss-kaisJyaqz2ccK8nMX1r_6A1_DBFIPBZFtOVVDZCLzbCc/s1600-h/can+rev+be+peaceful+2.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;246&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9aprV_DQivGPxtMn-4Vm08lu1pl_XoS0ytiPoll2AGdmXaAosticz9D77-5gHN2LkDBClpV4t2JnWQH750MLqj1kdYX96kss-kaisJyaqz2ccK8nMX1r_6A1_DBFIPBZFtOVVDZCLzbCc/s320/can+rev+be+peaceful+2.png&quot; width=&quot;320&quot; /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;
&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjl-xppbJ_GCVxE7-3DWYqEHc-x44gnA1YfkHZKKIT_Vj1Uph3R8DqRLeUMkMvj9cdjQudNtFh87IgexFXBfqllXYKUW9-el1c3w_yP6lNraK5Kz-VNzjrNTaCILcltWB0w-pdsjoUBNzVC/s1600-h/can+rev+be+peaceful+3.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; height=&quot;320&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjl-xppbJ_GCVxE7-3DWYqEHc-x44gnA1YfkHZKKIT_Vj1Uph3R8DqRLeUMkMvj9cdjQudNtFh87IgexFXBfqllXYKUW9-el1c3w_yP6lNraK5Kz-VNzjrNTaCILcltWB0w-pdsjoUBNzVC/s320/can+rev+be+peaceful+3.png&quot; width=&quot;185&quot; /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;a href=&quot;http://www.petitiononline.com/EMSdigil/petition.html&quot;&gt;ഈ പെറ്റിഷനില്‍&lt;/a&gt; ഒപ്പുവെയ്ക്കാന്‍ ക്ഷണിക്കുന്നു.&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;br /&gt;
&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/5451335924241487731/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_19.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5451335924241487731'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/5451335924241487731'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_19.html' title='സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-GbnZNvIYTriO7bRW8PRZOm9t9Ldlm78ChDaq6pcHbaY_k0d2UaE24fPocVB0WxXD2wD6GZ6yGQj5xZ6lvHkM0wv0Qrtl3OZ2II9d_pQjRR0icQZTe0jhxYahCAlh4hs4NEu5MsLKrxo5/s72-c/cpm+according+to+ems+2.png" height="72" width="72"/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-1259646239324277078</id><published>2010-03-15T20:31:00.000+05:30</published><updated>2010-03-15T20:31:10.302+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><category scheme="http://www.blogger.com/atom/ns#" term="സി പി ഐ (എം)"/><title type='text'>സി പി ഐ (എം) ലക്ഷ്യമെന്ത്? ശങ്കരഭാഷ്യം</title><content type='html'>&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9WUHQ-TMYA-4cP2CbKZrIQ7a6zhricF6G0HAHD6-pNZMJo6OhCSUypO7H1jKefyuMwFruu2n24Nu3WeiIROA6Th02kb-3k-tx7iL58CTkjTFtng4ZGor7dwkuDZoBBQl5OfTYpa54VweV/s1600-h/cpm+aim+according+to+ems.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9WUHQ-TMYA-4cP2CbKZrIQ7a6zhricF6G0HAHD6-pNZMJo6OhCSUypO7H1jKefyuMwFruu2n24Nu3WeiIROA6Th02kb-3k-tx7iL58CTkjTFtng4ZGor7dwkuDZoBBQl5OfTYpa54VweV/s320/cpm+aim+according+to+ems.png&quot; /&gt;&lt;/a&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-GbnZNvIYTriO7bRW8PRZOm9t9Ldlm78ChDaq6pcHbaY_k0d2UaE24fPocVB0WxXD2wD6GZ6yGQj5xZ6lvHkM0wv0Qrtl3OZ2II9d_pQjRR0icQZTe0jhxYahCAlh4hs4NEu5MsLKrxo5/s1600-h/cpm+according+to+ems+2.png&quot; imageanchor=&quot;1&quot; style=&quot;margin-left: 1em; margin-right: 1em;&quot;&gt;&lt;img border=&quot;0&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-GbnZNvIYTriO7bRW8PRZOm9t9Ldlm78ChDaq6pcHbaY_k0d2UaE24fPocVB0WxXD2wD6GZ6yGQj5xZ6lvHkM0wv0Qrtl3OZ2II9d_pQjRR0icQZTe0jhxYahCAlh4hs4NEu5MsLKrxo5/s320/cpm+according+to+ems+2.png&quot; /&gt;&lt;/a&gt;&lt;/div&gt;&lt;span style=&quot;font-size: large;&quot;&gt;സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ പരിപാടി ഇന്ത്യയില്‍ &lt;b&gt;&lt;span style=&quot;color: #990000;&quot;&gt;വിപ്ലവം&lt;/span&gt;&lt;/b&gt; നടത്തുകയും എന്തൊക്കെയോ പേരിലുള്ള ചില പ്രത്യേക ജാതി ഭരണകൂടം സ്ഥാപിക്കുകയും പണക്കാരെയൊക്കെ പാപ്പരാക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അധികാരത്തിലെത്തിക്കുകയും ഇതിനൊക്കെയായി ചോരച്ചാലുകള്‍ നീന്തിക്കേറുന്ന ചില ഇടപാടുകളൊക്കെ ചെയ്യുകയും ആണെന്നൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കുറെ വിവരദോഷികളുണ്ട്,&amp;nbsp; പാര്‍ട്ടിയിലും നാട്ടിലും. 1995ല്‍ ചിന്തയില്‍ ഒരു ചോദ്യത്തിനുത്തരമായി ഇ എം എസ് നമ്പൂതിരിപ്പാട് കൊടുത്ത മറുപടി വായിച്ച് ഇവരൊക്കെ വിപ്ലവക്കഞ്ഞി അടുപ്പത്തുനിന്നു വാങ്ങിവെച്ചേയ്ക്കെട്ടെ എന്നുമാത്രം തത്കാലം പറയുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പിടിച്ചൊതുക്കിക്കളഞ്ഞില്ലായിരുന്നെങ്കില്‍&amp;nbsp; ജീവിതത്തിന്റെ അത്രയും കാലം ചെയ്തതിനെയെല്ലാം വെല്ലുന്ന ഒരു സദ്പ്രവൃത്തി പ്രിയ ഗോര്‍ബി സഖാവിനെപ്പോലെ നമ്മുടെ സഖാവും ചെയ്യില്ലായിരുന്നെന്ന് ആരു കണ്ടു!&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;&lt;b&gt;&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;
&lt;h3 class=&quot;post-title entry-title&quot; style=&quot;font-weight: normal;&quot;&gt; &lt;/h3&gt;&lt;span style=&quot;font-size: large;&quot;&gt;&lt;b&gt;&lt;a href=&quot;http://calicocentric.blogspot.com/2010/03/blog-post_04.html&quot;&gt;സി  പി (ഐ) എം ന്റെ ലക്ഷ്യം എന്ത്?&lt;/a&gt;&lt;/b&gt; എന്ന പോസ്റ്റ് ഇതിന്റെ കൂടെ വായിക്കുക.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;b&gt;&lt;span style=&quot;font-size: x-large;&quot;&gt;&lt;a href=&quot;http://www.petitiononline.com/EMSdigil/petition.html&quot;&gt;ഇവിടെ &lt;/a&gt;ഒരു ഒപ്പ് വെയ്ക്കാന്‍ മറക്കല്ലേ...&lt;/span&gt;&lt;/b&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/1259646239324277078/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_15.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1259646239324277078'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/1259646239324277078'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_15.html' title='സി പി ഐ (എം) ലക്ഷ്യമെന്ത്? ശങ്കരഭാഷ്യം'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9WUHQ-TMYA-4cP2CbKZrIQ7a6zhricF6G0HAHD6-pNZMJo6OhCSUypO7H1jKefyuMwFruu2n24Nu3WeiIROA6Th02kb-3k-tx7iL58CTkjTFtng4ZGor7dwkuDZoBBQl5OfTYpa54VweV/s72-c/cpm+aim+according+to+ems.png" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1478387575654000913.post-4613822711963825397</id><published>2010-03-14T22:56:00.000+05:30</published><updated>2010-03-14T22:56:48.752+05:30</updated><category scheme="http://www.blogger.com/atom/ns#" term="ഇ എം എസ് നമ്പൂതിരിപ്പാട്"/><category scheme="http://www.blogger.com/atom/ns#" term="പലവക"/><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം"/><category scheme="http://www.blogger.com/atom/ns#" term="രാഷ്ട്രീയം"/><title type='text'>ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക</title><content type='html'>&lt;span style=&quot;font-size: large;&quot;&gt;&lt;/span&gt;&lt;span style=&quot;font-size: large;&quot;&gt;ഈ വര്‍ഷം ജനുവരി മാസത്തില്‍ ലെഫ്റ്റ് വേഡ് എന്ന പ്രസാധക സ്ഥാപനം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ&amp;nbsp; &lt;span class=&quot;whitever18B&quot;&gt;History, Society and Land Relations,&lt;/span&gt;&lt;span class=&quot;whitever12B&quot;&gt; Selected Essays&lt;/span&gt; എന്നൊരു പുസ്തകം &lt;br /&gt;
പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ വിശേഷത അതിന്റെ കോപ്പിറൈറ്റിനെ സംബന്ധിച്ചതാണ്. &lt;a href=&quot;http://creativecommons.org/licenses/by-sa/2.5/in/&quot;&gt;ക്രിയേറ്റീവ് കോമണ്‍സ്&amp;nbsp; ആട്രിബ്യൂഷന്‍-ഷെയര്‍ എലൈക് 2.5 ഇന്‍ഡ്യ &lt;/a&gt;എന്ന ലൈസെന്‍സോടെയാണ് അതു പ്രസിദ്ധീകരിച്ചത്. ആര്‍ക്കും ആ പുസ്തകം ഏതു രൂപത്തിലും പ്രസിദ്ധീകരിക്കാം, ഉള്ളടക്കം മാറ്റാം. അത് ഇ എം എസ് കൃതിയാണെന്നു വ്യക്തമാക്കണമെന്നു മാത്രം. പ്രസാധകരുടെ അനുമതി തേടുകപോലും വേണ്ട.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;പുസ്തകത്തിന്റെ &lt;a href=&quot;http://books.google.co.in/books?id=8yfF2EawlA8C&amp;amp;lpg=PP1&amp;amp;dq=inauthor%3AE%20M%20S%20inauthor%3ANamboodiripad&amp;amp;lr=&amp;amp;as_drrb_is=q&amp;amp;as_minm_is=0&amp;amp;as_miny_is=&amp;amp;as_maxm_is=0&amp;amp;as_maxy_is=&amp;amp;as_brr=0&amp;amp;client=firefox-a&amp;amp;pg=PA4#v=onepage&amp;amp;q=&amp;amp;f=true&quot;&gt;ഈ പേജ് &lt;/a&gt;കാണുക.&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഈ ലൈസെന്‍സ് ഫലപ്രദമാവണമെങ്കില്‍ പുസ്തകത്തിന്റെ ഒരു ഡിജിറ്റല്‍ കോപ്പി വേണം. അതു പക്ഷേ പ്രസാധകര്‍ ലഭ്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. അച്ചടിച്ചതിന്റെ ചെലവ് തിരിച്ചുകിട്ടിയശേഷം ഒരു പക്ഷേ അവര്‍ ലഭ്യമാക്കുമായിരിക്കും.&amp;nbsp;&lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാവേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കാലത്ത് ഗവേഷണത്തിന് ഇതു കൂടിയേ കഴിയൂ. ഇ എം എസ് കൃതികളുടെ കോപ്പിറൈറ്റ് കൈവശം വെച്ചിരിക്കുന്നത് സി പി ഐ (എം) ആണ്. അവര്‍ വിചാരിച്ചാല്‍ ഇ എം എസ് കൃതികള്‍ നിഷ്പ്രയാസം ഓണ്‍ലൈനായി ലഭ്യമാക്കാം. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;മാറിയ കാലത്തെ പുതിയ ആവശ്യകത മനസ്സിലാക്കുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ ലൈസെന്‍സ് എന്നു തോന്നുന്നു. എന്നാല്‍ മലയാളം പുസ്തകങ്ങളുടെ കാര്യത്തില്‍ കേരള സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തിരിച്ചറിവ് നേടാന്‍ ഇനിയെത്ര വര്‍ഷം എടുക്കും?വാസ്തവത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ക്കുവേണ്ടി മുഴുവന്‍ റ്റെക്സ്റ്റും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടാവും എന്നിരിക്കെ ഒരു വിഷമവുമില്ലാതെ അവര്‍ക്ക് ചെയ്യാവുന്ന കാര്യമാണിത്. യൂനികോഡിലേക്ക് കണ്‍വേര്‍ട് ചെയ്ത്&amp;nbsp; searchable ആയ റ്റെക്സ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സെര്‍വറുകള്‍ പോലും ഇഷ്ടംപോലെ ലഭ്യമാണ്. ഉചിതമായ ലൈസെന്‍സ് നല്കുകയാണെങ്കില്‍ വിക്കിമീഡിയ ഫൌണ്ടേഷനെ സെര്‍വറുകള്‍ ഇവ ഹോസ്റ്റ് ചെയ്തോളും. &amp;nbsp; ഇങ്ങനെ ചെയ്യുന്ന പക്ഷം ഇ എം എസ് കൃതികളെപ്പറ്റി ഒരു amateur ഗവേഷണ ശാഖ തന്നെ ബ്ലോഗിലും personal websites ലുമായി വളര്‍ന്നു വരാനിടയുണ്ട്. അതാവട്ടെ പിന്നീട് മറ്റു മാധ്യമങ്ങളിലേക്കും പടര്‍ന്നുകയറുകയും ചെയ്യും. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;ഇതിന് വേണ്ടപ്പെട്ട ആളുകളില്‍ പ്രേരണ ചെലുത്തുന്നതിന് സി പി ഐ എം അനുകൂല ബ്ലോഗെര്‍മാര്‍ ശ്രദ്ധിക്കണമെന്ന്&amp;nbsp; താത്പര്യപ്പെടുന്നു. വേണമെങ്കില്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ പെറ്റിഷനും ഉണ്ടാക്കാവുന്നതാണ്. ഇതിന് ആരെങ്കിലും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു. &lt;/span&gt;&lt;br /&gt;
&lt;span style=&quot;font-size: large;&quot;&gt;&lt;span class=&quot;whitever11B&quot;&gt;&lt;/span&gt;&lt;span class=&quot;blackver11B&quot;&gt;&lt;nobr&gt;&lt;/nobr&gt;&lt;/span&gt;&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://calicocentric.blogspot.com/feeds/4613822711963825397/comments/default' title='Post Comments'/><link rel='replies' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_14.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/4613822711963825397'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1478387575654000913/posts/default/4613822711963825397'/><link rel='alternate' type='text/html' href='http://calicocentric.blogspot.com/2010/03/blog-post_14.html' title='ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക'/><author><name>Calicocentric കാലിക്കോസെന്‍ട്രിക്</name><uri>http://www.blogger.com/profile/00596585068511295904</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='//1.bp.blogspot.com/_IcWwyIibrcM/Ssi-T_0PKqI/AAAAAAAAAGw/PTTrrc9LTHc/S220-s126/5-7-2009+3-57-37+PM.png'/></author><thr:total>2</thr:total></entry></feed>