<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/atom10full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><feed xmlns="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:thr="http://purl.org/syndication/thread/1.0" xmlns:gd="http://schemas.google.com/g/2005" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" gd:etag="W/&quot;Ck4MQXg4cCp7ImA9WxFWEk8.&quot;"><id>tag:blogger.com,1999:blog-36964091</id><updated>2010-05-30T14:03:00.638+02:00</updated><title>മാവേലികേരളം (MaveliKeralam)</title><subtitle type="html">ഈ ബ്ലോഗില്‍ ഞാനെഴുതുന്നത് എന്റെ വിശ്വാസങ്ങളും, അന്വേഷണങ്ങളും, ധാരണകളുമാണ്.  പുതിയ സത്യങ്ങള്‍ക്ക് അവയെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.


‍  ‍</subtitle><link rel="http://schemas.google.com/g/2005#feed" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/posts/default" /><link rel="alternate" type="text/html" href="http://mahabalikeralam.blogspot.com/" /><link rel="next" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default?start-index=26&amp;max-results=25&amp;redirect=false&amp;v=2" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email></author><generator version="7.00" uri="http://www.blogger.com">Blogger</generator><openSearch:totalResults>38</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/atom+xml" href="http://feeds.feedburner.com/mavelikeralam" /><feedburner:info uri="mavelikeralam" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><entry gd:etag="W/&quot;DkMESHg5fCp7ImA9WxJaGE4.&quot;"><id>tag:blogger.com,1999:blog-36964091.post-8997934515871944671</id><published>2009-08-09T12:30:00.005+02:00</published><updated>2009-08-09T18:13:29.624+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2009-08-09T18:13:29.624+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="ദേവദാസികള്‍" /><category scheme="http://www.blogger.com/atom/ns#" term="വേശ്യകള്‍" /><title>‘ദേവദാസികള്‍‘ വേശ്യകളാണോ</title><content type="html">ചാണക്യാ&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ.&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ദേവദസി സമ്പ്രദായം അതിപുരാതമായ ഒരു വ്യവസ്ഥയായതിനാലും അതിന്റെ പതനം വേശ്യാവസ്ഥയിലേക്കെത്തിയതിനാ‍ലും പൊതുവെ ആളുകള്‍ ദേവദാസികള്‍=വേശ്യ എന്നു മനസിലാക്കുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ദേവദാസികളെക്കുറിച്ച് വളരെയധികം റെഫര്‍ ചെയ്തിട്ടും ചാണക്യനും ദേവദാസി=വേശ്യ എന്നു പറയുന്നതെന്താണ്‍് അന്നു സംശയിക്കുന്നു.&lt;br /&gt;&lt;br /&gt;എന്റെ അറിവില്‍ ‘ദേവദാസികള്‍’ ബുദ്ധമതകാലത്തെ ദേവ ദാസികളായി ജീവിക്കാന്‍ സ്വയം തയ്യാറായവരാണ്‍്. ബുദ്ധമതത്തിന്റെ   ദേവസങ്കല്പവും ബ്രാഹ്മണമത ദൈവ സങ്കല്പവും രണ്ടാണെന്ന് ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ. ബുദ്ധവിഹാരങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ വളരെ മാന്യമായി,ആദര്‍ശസ്ത്രീകളായി     ജീവിച്ചിരുന്നവരായിരുന്നു അവര്‍. അറിവും കലയും ഒരു പോലെ വഴങ്ങിയിരുന്നവര്‍.&lt;br /&gt;&lt;br /&gt;എന്നാല്‍ ബ്രാഹ്മണമതത്തിന്റെ ദൈവ ക്ഷേത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയാണ്‍് ഉണ്ടായത്.&lt;br /&gt;&lt;br /&gt;തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല എന്നാണ്‍് എന്റെ അറിവ്. ബുദ്ധമതകാലം കഴിഞ്ഞ ബ്രാഹ്മണ/ഹിന്ദു മത കാലത്തിലൂടെ രാജാഫ്യൂഡല്‍ വാഴ്ചയിലൂടെ ജനാധിപത്യത്തിലെത്തിച്ചേര്‍ന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങള്‍ക്കു വീധേയമായ ഇന്ത്യയിലെ സ്തീ അവസ്ഥയാണ്‍് ദേവദാസി സമ്പ്രദായം. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വളര്‍ച്ചയുടെ സ്വത്ത്വവുമുള്‍ക്കൊള്ളുന്നു അത്. അതിനാല്‍ വളരെ സെന്‍സിറ്റീവ് ആയി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്‍് അതെന്നു പറയട്ടെ.&lt;br /&gt;&lt;br /&gt;ഈ വളര്‍ച്ചയെക്കുറിച്ച് ഞാന്‍ എന്റെ ഒരു&lt;br /&gt;&lt;a href="http://mahabalikeralam.blogspot.com/2007/08/blog-post.html"&gt;പഴയ പോസ്റ്റില്‍&lt;/a&gt; എഴുതിയിരുന്നു. ദേവദാസി സ്മ്പ്രദായത്തെക്കുറിച്ച് വളരെ റിസേര്‍ച്ചുകള്‍ നടത്തിയ ഡോക്ടര്‍    കെ.ജെ ജംനദാസിന്റെ പഠനങ്ങളെ ആശ്രയിച്ചായിരുന്നു ഞാന്‍ എന്റെ പോസ്റ്റു തയ്യാറാക്കിയത്.&lt;br /&gt;&lt;br /&gt;തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല  എന്നു പറയാന്‍  കാരണം&lt;br /&gt;&lt;br /&gt;1. ബ്രാഹ്മണമത പ്രകാരം ദേവദാസികളാക്കിയവര്‍ ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരാണ്‍്&lt;br /&gt;2. അവരുടെ വിവാഹം ബാല്യകാലത്തു തന്നെ അമ്പല ദൈവങ്ങളുമായി നടക്കുന്നു. (ബ്രാഹ്മണ്ണാന്റെ കാമപൂരണത്തിന് ഇരയാകുന്നു)&lt;br /&gt;3. ഇവര്‍ അമ്പലം ചുറ്റിപ്പറ്റിയാണ്‍് വളര്‍ന്നിരുന്നത്. &lt;a&gt;(ദേവദാസി സമ്പ്രദായം നിയമപരമായി നിര്‍ത്തലാക്കുന്നതിനു മുന്‍പ് തെക്കെ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ എത്ര ദേവദാസികള്‍ ഉണ്ടായിരുന്നു എന്ന് അറിയാന്‍ എന്റെ പോസ്റ്റു വായിക്കു).&lt;br /&gt;&lt;br /&gt;എന്നാല്‍ രാജഭരണകാലഘട്ടത്തില്‍ ‘ദേവദാസികള്‍‘ രാജകൊട്ടാരത്തില്‍ വരാന്‍ തുടങ്ങി. വേശ്യകളായിട്ടായിരുന്നു അത്. അവരെ വേശ്യാവൃത്തിക്കു മാത്രമല്ല എസ്പിയൊണേജിനും രാജാക്കന്മാര്‍ ഉപയോയിച്ചിരുന്നു.  അതുപോലെ സ്വത്തുണ്ടാക്കുന്നതിനും ഡിപ്ലൊമാറ്റ്സുകളെ പ്രീതിപ്പെടുത്തുന്നതിനും ഒക്കെ എന്നു ചരിത്രം പറയുന്നു.&lt;/a&gt;&lt;/span&gt;&lt;a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതുപോലെ ദേവദാസികളുടെ കഥകള്‍ തിരുവിതാം കൂറിലെ കൊട്ടാരവേശ്യകളെ പോലെ ഹൈ പ്രൊഫൈല്‍ ജീവിതങ്ങളല്ലായിരുന്നു.  അങ്ങനെയുള്ള ഒരു വേശ്യയില്‍ ഉണ്ടായ മക്കള്‍ക്ക് രാജഭരണം കൈവരാഞ്ഞതിന്റെ കാരണം എനിക്കും മനസിലാകുന്നില്ല. കാരണം അവര്‍ രാജാവിന്റെ മക്കളായിരുന്നുവല്ലൊ.  ഉം ഏതായാലും അതു വേറെ കാര്യം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാല്‍ ദേവദാസി വര്‍ഗത്തില്‍ പിറന്ന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം അങ്ങനെയൊന്നും ഗ്ലാമറിലല്ല. ദേവദാസി വ്യവസ്ഥ നിയമം മൂലം റദ്ദു ചെയ്തു എങ്കിലും ഗവണ്മെന്റ്  അവരെ പുനരധിവസിപ്പിക്കാനുള്ള സ്റ്റ്രാറ്റജീസ് ഒന്നും കൈക്കൊണ്ടില്ല. അവരുടെ ഇന്നത്തെ നില വളരെ ശോചനീയമാണ്‍്. സ്വന്തം മക്കളെ ചെറുപ്പത്തിലേ മറ്റുള്ളവര്‍ക്കു വില്‍ക്കുക സാധാരണമാണ്‍്. അല്ലെങ്കില്‍ അവരെ ആരും വിവാഹം കഴിക്കുകയില്ല. പലരും വേശ്യാലയങ്ങളില്‍ എത്തിപ്പെടും. അങ്ങനെ പോകുന്നു.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ വേശ്യസമ്പ്രദായം =ദേവദാസിസമ്പ്രദായം ‍ എന്നു പറഞ്ഞാല്‍ വേശ്യകള്‍ക്കു പ്രത്യേകമായി ഒരു നഷ്ടവുമില്ല. എന്നാല്‍ തിരിച്ചു പറയുന്നതു ശരിയല്ല.  ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-8997934515871944671?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/NDB_onAqB0LBJKYwNvkJ-6PHz4U/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/NDB_onAqB0LBJKYwNvkJ-6PHz4U/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/NDB_onAqB0LBJKYwNvkJ-6PHz4U/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/NDB_onAqB0LBJKYwNvkJ-6PHz4U/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/5IcmxCPUnC0" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/8997934515871944671/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=8997934515871944671" title="6 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8997934515871944671?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8997934515871944671?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/5IcmxCPUnC0/blog-post.html" title="‘ദേവദാസികള്‍‘ വേശ്യകളാണോ" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>6</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2009/08/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;Dk8HR3c8fip7ImA9WxVRGE8.&quot;"><id>tag:blogger.com,1999:blog-36964091.post-8881411461984567258</id><published>2008-06-15T00:59:00.012+02:00</published><updated>2009-01-24T21:20:36.976+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2009-01-24T21:20:36.976+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="ബ്ലോഗക്കാദമി" /><category scheme="http://www.blogger.com/atom/ns#" term="Libel" /><category scheme="http://www.blogger.com/atom/ns#" term="അധിക്ഷേപം" /><category scheme="http://www.blogger.com/atom/ns#" term="blogfreedom" /><category scheme="http://www.blogger.com/atom/ns#" term="ബ്ലോഗെഴുത്ത്" /><category scheme="http://www.blogger.com/atom/ns#" term="വ്യക്തിഹത്യ" /><category scheme="http://www.blogger.com/atom/ns#" term="defamation" /><title>ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും</title><content type="html">&lt;span style="font-size:130%;"&gt;ബ്ലോഗെന്നാല്‍ എന്ത്?&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിന് ഇതിനോടകം പല സാഹചര്യങ്ങളീലായി കേരള ബ്ലോഗേഴ്സ് പല ഉത്തരങ്ങള്‍ കൊടുത്തിട്ടുണ്ട്. ബ്ലോഗ് എന്നു പാറഞ്ഞാല്‍ ഡയറിയാണ്‍്, ചിന്തയുടെ പ്രകാശനമാണ്‍്, പുതിയ അറിവാണ്‍്, ബൂ‍ലോകത്തെഴുതിക്കിട്ടിയ തീരാധാരമാണ്‍്, സിറ്റിസന്‍സ് ജേര്‍ണലിസമാണ്‍് ഇങ്ങനെ പലതും അതില്‍ പെടുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ സാഹചര്യത്തില്‍ ബ്ലോഗു സ്വാതന്ത്ര്യവും ചിലരുടെയെങ്കിലും ചിന്താവിഷയമായിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തെ നല്ല ഒരംശം‍ ഉത്തരവാദിത്വത്തൊടെ ഉപയോഗിക്കുമ്പോള്‍ ചീലരെങ്കിലും അത് പരമാധികാര സ്വാതന്ത്ര്യമായി കരുതുന്നുണ്ട് എന്നാണ്‍് എന്റെ ധാരണ. അതായത് എന്തും ഏതും, തെറിവരെയും എഴുതാനുള്ള സ്വാതന്ത്ര്യം അഥവാ സൈബര്‍ അവകാശമാണ്‍് ഇവര്‍ക്കൂ ബ്ലോഗ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈയടുത്ത കാലത്തു നടന്ന കേരള്‍സ്.കൊമിന്റെ കണ്ടന്റു മോഷണം, കേരള ബ്ലോഗേഴ്സിന്റെ ആത്മാവിനെ എല്ലാ‍ അര്‍ത്ഥത്തിലും വെളിച്ചത്തു കൊണ്ടുവന്നു എന്നാണ്‍് എന്റെ അഭിപ്രായം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനി ബ്ലോഗിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്-ആഗോള പശ്ചാത്തലം. മുകളില്‍ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്ഥമയ രീതിയിലാണ് വിവികസിത രാജ്യങ്ങളില്‍ ബ്ലോഗുകളുടെ വളര്‍ച്ചയുണ്ടായത്. അവിടെ കോര്‍പ്പറേറ്റ്, വ്യവസായ, വാണീജ്യവകുപ്പുകളിലേക്ക് ബ്ലോഗിന്റെ നൂതന സദ്ധ്യതകള്‍‍ പെട്ടെന്നു ഉപായോഗിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;അതോടെ ചില പ്രശ്നങ്ങളും തലപൊക്കുവാന്‍ തുടങ്ങി. അത്തരം ബ്ലോഗുകള്‍ കോര്‍പറേറ്റ്/വ്യാപാര/കമ്പനി സ്ഥാപങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍, അവരുടെ സ്വകാര്യ കസ്റ്റമേഴ്സിന്റെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ പുറത്തു കൊണ്ടുവരുവാന്‍ തുടങ്ങി. വ്യക്തിഹത്യ, ലീബല്‍, വര്‍ഗ്ഗീയ അവഹേളനം തുടങ്ങിയവയും ബ്ലോഗ്ഗെഴുത്തിന്റെ മറ്റു വശങ്ങളായിത്തീര്‍ന്നു. പുറം ലോകത്തു വ്യക്തമാക്കാ‍ന്‍ മടിക്കുന്ന പല വ്യക്തി സ്വഭാവങ്ങളും, താല്പര്യങ്ങളും ബ്ലൊഗിന്റെ സ്വകാര്യത്യയും അനോനിമതയും ഉപയോഗിച്ചു പ്രകാശനം ചെയ്തു തുടങ്ങിയപ്പോള്‍‍ അതു വ്യക്തിയുടെ മറച്ചു വച്ച സ്വഭാവത്തിലേക്കുള്ള ഒരു തിരനോട്ടമായും മാറി.&lt;br /&gt;&lt;br /&gt;&lt;br /&gt;വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ ബ്ലോഗെന്ന ചിലവുകുറഞ്ഞ മാദ്ധ്യമത്തെ അവരുടെ കിടമത്സര‍ത്തിനും, പരസ്യത്തിനൂം ഉപയോഗിക്കന്‍ തുടങ്ങിയതോടെ അതു ചില വന്‍സ്ഥാപനങ്ങളുടെ നഷ്ടത്തിലേക്കും പതനത്തിലേക്കും വഴിത്തെളിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെ സ്വകാര്യസ്വാതന്ത്ര്യത്തിന്റെ നിഷ്കളങ്കമോ അല്ലാത്തതോ ആയ പ്രകാശനങ്ങള്‍ വ്യവസ്ഥാപിത താല്പര്യങ്ങളുമായി കൊമ്പുകോര്‍ക്കുന്ന അവസരം ബ്ലോഗിന്റെ ചരിത്രത്തില്‍ സംജാതമായി. അതോടെ ബ്ലോഗീന്റെ സ്വകാര്യ സ്വതന്ത്ര്യമെന്ത് അതിന്റെ പരിധിയെന്ത് എന്നൂ തുടങ്ങുന്നവ‍ അധികാരസ്ഥാനങ്ങളില്‍ ചിന്തവിഷയമാകാന്‍‍ തുടങ്ങി. തല്ഫലമായി ബ്ലോഗെഴുത്തിനെ നിയന്ത്രീക്കുന്ന പൂതിയ നിയമാ‍വലികള്‍ രംഗത്തു വരുവാനും ഇടയായി.&lt;br /&gt;&lt;br /&gt;&lt;br /&gt;വികസിത രാജ്യങ്ങളാണ്‍് ഇവിടെയും തുടക്കം കുറിച്ചത്. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടന്‍ ഈ രജ്യങ്ങളൊക്കെ ബ്ലോഗെഴുത്തിന്റെ സ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്യുന്നതിനു പല നിയമങ്ങളും നിലവില്‍ വരുത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ആ രാജ്യങ്ങളീല്‍ ഇന്നു ബ്ലോഗുകള്‍:&lt;br /&gt;&lt;br /&gt;1. ലാഘവമായ ഒരു വ്യക്തി പ്രസിദ്ധീകരണമായിട്ടല്ല അധികാരികള്‍ കാണുന്നത്, മറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രത്തിന്റെ നിലവാരത്തിലാണ്‍് അവയെ കാണുന്നത്. എന്നാല്‍ പത്ര പ്രസിദ്ധീ‍കരണങ്ങള്‍ക്ക് മീഡിയ നിയമ വ്യവസ്ഥകളെ കൈകാര്യം ചെയ്യുന്നതിനു സ്വന്തമായ മാന്‍പവ്വറും റിസോഴ്സസും ഉണ്ട്. ബ്ലോഗ്ഗേഴ്സിന്‍് ആ സൌകര്യങ്ങ്ങള്‍ ഒന്നുമില്ലതാനും.&lt;br /&gt;&lt;br /&gt;2ബ്ലോഗുകളിലെ പ്രസിദ്ധീകരണങ്ങള്‍ക്കു മാത്രമല്ല അവയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കമന്റുകള്‍ക്കും ബ്ലോഗര്‍ ഉത്തരവാദിയാണ്. ഒരു വ്യവസ്ഥാപിത പത്രത്തിലെ കത്തുക്കളുടെ സ്ഥാനമാണ്‍് ബ്ലോഗീലെ കമന്റുകള്‍ക്കുള്ളത്. അതായത് ബ്ലോഗു കമന്റില്‍ വ്യക്തിഹത്യയോ, ലിബലോ വന്നാലും അതിനുത്തര‍വാദി ബ്ലോഗറുതന്നെ.&lt;br /&gt;&lt;br /&gt;അങ്ങനെ പലതും.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ വികസിത രാജ്യങ്ങളിലേതുപോലെയുള്ള നിയമങ്ങള്‍ ഇന്‍ഡ്യയില്‍ ഇതുവരെ നിലവില്‍ വരുത്തിയിട്ടീല്ല, എങ്കിലും അധികം വൈകാതെ അവ ഇന്‍ഡ്യയിലും നടപ്പില്‍ വരാനാണ്‍് സാധ്യത എന്ന് Nita J. Kulkarni തന്റെ 'Blogging mistakes, copyright violations and nasty comments' &lt;/span&gt;&lt;a href="http://nitawriter.wordpress.com/2008/06/11/copyright-violations-and-nasty-comments/"&gt;&lt;span style="font-size:130%;"&gt;see here&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; എന്ന ലേഖനത്തില്‍ എഴുതുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ ഈ നിയമങ്ങള്‍ ഇല്ല എങ്കിലും ഈയടുത്ത കാലത്തു നടന്ന ഒരു സംഭവത്തേക്കുറിച്ചു കുല്‍ക്കര്‍ണി എഴുതുന്നു &lt;a href="http://www.expressindia.com/latest-news/Gurgaon-techie-held-for-posting-derogatory-messages-against-Sonia-Gandhi-on-Orkut/311070/"&gt;see here&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;According to this news, a "22-year-old IT professional Rahul Krishnakumar Vaid from Gurgaon, Haryana was arrested by the Pune police for posting derogatory content about Congress chief Sonia Gandhi and Mahatma Gandhi on an orkut community named — “I hate Sonia Gandhi”".&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയുടെ ഉടമസ്ഥന്‍ കുറ്റവാളിയല്ല എന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു. കാരണം സോണിയ ഗാന്ധിയെ വെറുക്കുന്നു എന്നുള്ളത് ഒരാശയമാണ്‍്. എന്നാല്‍ വൈദിന്റെ കുറ്റം വൃത്തികെട്ട ഭാഷയില്‍ സോണിയ ഗാന്ധിയേക്കുറിച്ചുള്ള ഇ-മെയിലുകള്‍ മറ്റുള്ളവര്‍ക്കു കൈമാറി എന്നുള്ളതാണ്‍്.&lt;br /&gt;&lt;br /&gt;അപ്പോള്‍ ഏത് ആശയത്തേയും കുറിച്ചെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ഭാ‍ഷ ഒരു പ്രശ്നമാകുന്നു എന്നു ചുരുക്കം.&lt;br /&gt;&lt;br /&gt;ഈ സാഹചര്യത്തില്‍ കെരള ബ്ലോഗേഴ്സും ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;ഈ മാറുന്ന പശ്ചാത്തലത്തില്‍ ബ്ലോഗേഴ്സു ചിന്തിക്കുക:&lt;br /&gt;&lt;br /&gt;1 ബ്ലോഗെഴുത്തെന്നു പറയുന്നത് ഗൂഗിളിന്റെ ദാനമായികിട്ടിയ സൈബര്‍ കുടികിടപ്പില്‍ വെറുതെ തമാശയ്ക്കു കോറിയിടുന്ന വാക്കുകളാണോ അതോ അതൊരുത്തരവാദിത്തമോ? പ്രത്യേകിച്ച പരസ്പരം തെറിവിളിക്കാനും അധീക്ഷേപിക്കാനും അവഹേളിക്കാനും സ്വന്തവും അന്യന്റേതുമായ ബ്ലോഗുകള്‍ ഉപായോഗിക്കുന്നവര്‍.&lt;br /&gt;&lt;br /&gt;2 ബ്ലോഗെഴുതി ആദായമൊന്നും കിട്ടിയില്ലെങ്കിലൂം സമ്പാദിച്ച സ്വത്തുക്കള്‍ ലക്ഷക്കണക്കിനു നഷ്ടപരിഹാരം കോടുക്കണമെന്നു ആരും തന്നെ ആഗ്രഹിക്കില്ലല്ലോ? എങ്കില്‍ അന്യനെ അധിക്ഷേപിക്കുന്നതിന്റെ രസം നുണയുമ്പോള്‍ അതൊനൊരു വലിയ വില കൊടുക്കേണ്ടീ വന്നേക്കാം എന്നാ‍ലോചിക്കുന്നത് നല്ലതല്ലേ? സൂ‍ക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ പഴമൊഴീ.&lt;br /&gt;&lt;br /&gt;ബാക്കി പിന്നീടെഴുതാം.&lt;br /&gt;&lt;br /&gt;തല്‍ക്കാലം നിര്‍ത്തട്ടെ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-8881411461984567258?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/roJ6Ibhi8Hxo81b8c32-Y8bf9AI/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/roJ6Ibhi8Hxo81b8c32-Y8bf9AI/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/roJ6Ibhi8Hxo81b8c32-Y8bf9AI/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/roJ6Ibhi8Hxo81b8c32-Y8bf9AI/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/3a1xQDYLw3U" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/8881411461984567258/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=8881411461984567258" title="10 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8881411461984567258?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8881411461984567258?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/3a1xQDYLw3U/blog-post.html" title="ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>10</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2008/06/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CEUBSH47fCp7ImA9WxdTFEQ.&quot;"><id>tag:blogger.com,1999:blog-36964091.post-3553220891587048406</id><published>2008-05-11T09:49:00.003+02:00</published><updated>2008-05-11T09:50:59.004+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-05-11T09:50:59.004+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="കവലപ്രമാണിത്തം" /><category scheme="http://www.blogger.com/atom/ns#" term="ബ്ലോഗ്ഗ്" /><title>‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.</title><content type="html">&lt;span style="font-size:130%;"&gt;ഇതു ബ്ലോഗോ പ്രമാണിക്കവലയോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചോദിയ്ക്കുന്ന സാഹചര്യം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി‍’ എന്ന പോസ്റ്റില്‍ ‍April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;“ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം&lt;br /&gt;April 11, 2008 3:21 PM“.&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന്നത് എന്നെയാണ്‍്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സന്ദേശത്തിന്റെ ആദ്യ-അവസാന വാചകങ്ങള്‍ മാത്രം ഇപ്പോള്‍ പ്രകാശിപ്പിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;a href="https://www.blogger.com/comment.g?blogID=3727129769556518427&amp;amp;postID=2313911510183585314" target="_blank"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;https://www.blogger.com/comment.g?blogID=3727129769556518427&amp;amp;postID=2313911510183585314&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;span style="font-size:130%;"&gt;‘ (ആദ്യത്തെ വാചകം)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന് കരുതട്ടെ നന്ദി നമസ്ക്കാരം (അവസാനത്തെ വാചകം)&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ഇതൊരു വ്യക്തിപര മെയില്‍ ആയി കാണാന്‍ പറ്റുമോ? ഞാന്‍ വളരെ ആലോചിച്ചു. ഇല്ല എന്നാണ് ഏത് കോണില്‍ കൂടിയൊക്കെ പരതിയിട്ടും എനിയ്ക്കു കീട്ടിയ ഉത്തരം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കത്തിന്റെ ഉള്ളടക്കത്തെകുറിച്ചു പറഞ്ഞാല്‍, താങ്കളുടെ കമന്റ് ശരിയായ അറിവിനെ ആശ്രയിച്ചല്ല. അതിനാല്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കുള്ള വിവരങ്ങള്‍ ഞാനിതാ അയച്ചു തരുന്നു. ‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ മെയില്‍ വ്യക്തിപരമായിക്കാണും എന്നുള്ള ആവശ്യം ന്യായമായതായി കാണാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍:&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1.ഈ മെയിലയച്ച ബ്ലോഗറും ‍ ഞാനുമായി ഒരു മലയാളം ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായ യാതൊരു പരിചയവുമില്ല. ആ സാഹചര്യത്തില്‍ വ്യക്തിപരമായി കാണും എന്നുള്ള ജാമ്യമെടുക്കലില്‍ യാ‍തൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;2. കൂടാതെ ഇത്തരത്തിലുള്ള ഒരു മെയില്‍, ബ്ലോഗിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്യുന്നു. ബ്ലോഗില്‍ ഒരു പോസ്റ്റിനേക്കുറിച്ചു അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വരുന്നതു സ്വാഭാവികമാ‍ണല്ലോ. എന്റേത്‍ അതിലെ 47 മത്തെയും അവസാനത്തെയും കമന്റായിരുന്നു. എനിയ്ക്കു മുന്‍പു കമന്റെഴുതിയ 46 പേരുടെയൂം അഭിപ്രായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരില്‍ പലതും എന്റെ അഭിപ്രായത്തോടു സാമാ‍നത പുലര്‍ത്തുന്നവ ആയിരുന്നു താനും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ എന്റെ ധാരണയേ മാത്രം തിരുത്താന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം എനിയ്ക്കു മനസിലാകുന്നില്ല. അതോ മറ്റുള്ള ബ്ലോഗേഴ്സിന്റയും അവരുടെ കുടുബക്കാരുടെ മെയിയിലും അയാള്‍ അത്തരം തെറ്റിധാരണ നിമ്മാര്‍ജന പായ്ക്കേജുകള്‍ ഡെസ്പ്പാച്ചു ചെയ്തിട്ടു‍ണ്ടോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;3.ഒരു കമന്റിന് സാന്ദര്‍ഭികതയും അര്‍ത്ഥവുമുണ്ടാകുന്നത് അത് ബന്ധപ്പെട്ട പോസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‍്. കാലതാമസം അതിനൊരു തടസമായി, എന്ന് ഈ ബ്ലോഗര്‍ എഴുതിരിയ്ക്കുന്നത് വെറും ബാലിശമാണ്‍്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;4. ‘കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത്‘’. ഒരു ആവറേജ് മലയാളി ബ്ലോഗര്‍ക്ക്, വ്യക്തിയെ വസ്തുതയില്‍ നിന്നു വേര്‍തിരിയ്ക്കാന്‍ കഴിയാത്തതിന്റെ ഒരു റ്റീപ്പിയ്ക്കല്‍ ഉദാഹരണമാണിത്. ഇത്തരം പ്രാമാണിത്ത മനോഭാവമുള്ളവര്‍ ബ്ലോഗിന്റെ ഓബ്ജെക്റ്റിവിറ്റിയെക്കുറിച്ചറിഞ്ഞു കൂടാത്തവരാണ്‍്. ബ്ലൊഗേഴ്സിന്റെ അപര നാമധേയം തന്നെ ഈ ഒബ്ജെക്റ്റിവിറ്റിയെ പരോക്ഷമായി ലക് ഷ്യം വക്കുന്നുണ്ട് എന്നാണ് എന്റെ‍ വിശ്വാസം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;5. ബ്ലോഗ്, വ്യക്തി സ്വകാര്യതയുടെ അതിര്‍വരമ്പുകളെ മാനിക്കയും വ്യക്തി സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലിബറല്‍ ആശയമാണ്‍്. എന്റെ സ്വാതന്ത്ര്യം അവസാനിയ്ക്കുന്നിടത്താണ്‍് അടുത്ത ആളിന്റെ സ്വാതന്ത്ര്യം ആരംഭിയ്ക്കുന്നത് എന്നതു ഇത്തരം പ്രമാണിത്ത ആശയക്കാര്‍ക്കു മനസിലാകാന്‍ വിഷമമാണെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ മലയാളം ബ്ലോഗില്‍ ഞാനെന്റെ ഈ-മെയില്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതീനൊരര്‍ത്ഥമുണ്ട്, എന്റെ മെയില്‍ അഡ്രസ് പബ്ലിക്ക് ഉപയോഗിയ്ക്കുന്നത് എനിയ്ക്കീഷ്ടമില്ല എന്നാണത്. ഈ മെയിലയച്ച ബ്ലോഗര്‍ക്ക്‍ അതിന്റെ അര്‍ത്ഥം ശരിയ്ക്കും അറിയാം. എന്നിട്ടും അയ്യാള്‍ എന്റെ ചോയിസിനെ മാനിയ്ക്കാതെ എന്റെ സ്വകാര്യതയീലേക്ക് ഇടിച്ചൂകയറാന്‍ തീരുമാനിച്ചു. അതിന് എന്റെ ഭര്‍ത്താവിന്റെ ഇ-മെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിന്റെ ഉദ്ദേശമെന്ത് എന്ന് ഞങ്ങള്‍ക്കു എത്ര ആലോചിച്ചിട്ടും പിടികീട്ടുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;6. തന്റെ ഒരു കമനിന് മറ്റുള്ളവരുടെ അഭിപ്രായം മാറ്റാന്‍ കഴിയും എന്നൂള്ള അമിത വിശ്വാസമാണ്‍് ആ ബ്ലോഗറെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷെ ആ ബ്ലോഗരുടെ കത്തു വായിച്ചതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. കാ‍രാണം, പെരിങ്ങോടന്റെ ഭാഷാസംഭാവനയുടെ ഒരു രൂ‍പം അതിനോടകം പല കമന്റുകളില്‍ കൂടിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അതെത്രെ ചെറുതായാല്‍ തന്നെയും അതിനെ മാനിയ്ക്കണം എന്നാണ്‍് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത്. അതു മാറ്റപ്പെടുത്തേണ്ട് ഒരഭിപ്രായമാണെന്ന് എനിയ്ക്കൂ തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ചുരുക്കം&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;എനിയ്ക്കാ ബ്ലോഗറോട് പറയാനുള്ളതെല്ലാം ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റു ബ്ലോഗു സമക്ഷം ചൂണ്ടിക്കാണിക്കാന്‍ ശ്രമിയ്ക്കുന്നു എന്നേ ഉള്ളു. &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-3553220891587048406?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/aze9_P-Ag7hpON7h1f8Wd2m7pzQ/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/aze9_P-Ag7hpON7h1f8Wd2m7pzQ/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/aze9_P-Ag7hpON7h1f8Wd2m7pzQ/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/aze9_P-Ag7hpON7h1f8Wd2m7pzQ/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/VvDxshui1kA" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/3553220891587048406/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=3553220891587048406" title="23 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/3553220891587048406?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/3553220891587048406?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/VvDxshui1kA/blog-post.html" title="‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍." /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>23</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2008/05/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CE4NSH04fSp7ImA9WxVRGE8.&quot;"><id>tag:blogger.com,1999:blog-36964091.post-7007449639561038386</id><published>2008-04-28T12:25:00.001+02:00</published><updated>2009-01-24T20:49:59.335+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2009-01-24T20:49:59.335+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="സ്വതന്ത്ര മലയാളം ബ്ലോഗിംഗ്; ബ്ലോഗ് അക്കാദമി;Free malayalam blogging; Blog academy" /><title>മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും</title><content type="html">&lt;span style="font-size:130%;"&gt;മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം?&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ചോദ്യത്തിന്റെ പ്രേരകങ്ങള്‍:&lt;br /&gt;&lt;/strong&gt;1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം.&lt;br /&gt;2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍&lt;br /&gt;&lt;br /&gt;1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;:മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍&lt;br /&gt;&lt;/strong&gt;&lt;br /&gt;മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ&lt;br /&gt;&lt;br /&gt;&lt;br /&gt;തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്പര്യങ്ങളും, ആചാരങ്ങളും, കഥപറച്ചിലും, സംഗീതവും, ജാടയും തൊഴുത്തില്‍ കുത്തും, അസൂയയും ഫാക്‍ഷനിസവും (അതോ ഘെട്ടോയിസമോ), പാസിവിറ്റിയും, ഞാന്‍ മറ്റവനില്‍ നിന്നു വ്യത്യസ്ഥനായ ആഢ്യനാണ് എന്ന ഭാ‍വവും എല്ലാം ഇന്നു പൊതു ജീവിതത്തിലേപ്പോ‍ലെ ബ്ലോഗിലും ഉണ്ട് . അളവുകള്‍ക്കു വ്യത്യാസം ഉണ്ടാകാം എന്നു മാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;അതുകൊണ്ടാണ് ഒരു ബ്ലോഗര്‍ എന്തെഴുതുന്നു എന്നതിലുപരി, ആ വ്യക്തിയുടെ പേരും ജെന്‍ഡറും പലര്‍ക്കും വിഷയമാകുന്നത്. അതായത് വ്യക്തിബദ്ധമാണ്‍് പൊതുവെ മലയാളം ബ്ലോഗുകള്‍ വിഷയബദ്ധമാകുന്നതിനു പകരം.&lt;br /&gt;&lt;br /&gt;&lt;br /&gt;മുകളില്‍ പറഞ്ഞ പ്രാത്യേകതകള്‍ക്കെല്ലാം ഉതകുന്ന വിധത്തിലാണ്‍് പൊതുവെ നമ്മള്‍ ബ്ലോഗും കൈകാര്യം ചെയ്യുന്നത്. ബ്ലോഗിലൂടെ ആളുകളെ പരിചയപ്പെടുക, പിന്നീ‍ട് ചാറ്റിംഗിലേക്കും ടോക്കിലേക്കും ഇ- മെയിലിലേക്കും ആ‍ പരിചയം വ്യാ‍പിപ്പിക്കുക ഇതേതാ‍ണ്ടൊരു പാറ്റേണായി മാറിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ സൌഹൃദത്തിന്റെ ആഘോഷമായി, ചിലരൊക്കെ ബ്ലോ‍ഗു കൂ‍ടിക്കാഴ്ചകളും അതിനോടനുബന്ധിച്ച് ഈറ്റിഗും മറ്റും സംഘടിപ്പിക്കുന്നു. എല്ലാവരും പരസ്പരം കാണുന്നു. വീട്ടുകാര്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും ആഘോഷത്തിനുള്ള അവസരം ഉണ്ടാകുന്നു; നല്ലതു തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ കൂടിക്കാഴ്ചയും ആഘോഷവും ബ്ലോഗു വായനയേയും കമന്‍റ്റിനെയും ബാധിക്കാനിടയായാല്‍ (ഇന്നലേം കൂടി നമ്മളൊരുമിച്ചിരുന്നു ചായ കുടിച്ചതല്ലേ അദ്ദേഹത്തിന്റെ പോസ്റ്റിലൊരു നല്ല കമന്റിടാതെയിരിയ്ക്കുന്നതെങ്ങനെ എന്നു തോന്നുന്ന വിധേയത്വം, ഇന്നലേയും ‍ ചാറ്റു ചെയ്തപ്പോള്‍ എന്റെ പോസ്റ്റിനെക്കുറിച്ചു പറഞ്ഞതാണല്ലോ എന്നിട്ടും അതിനൊരു കമന്റിട്ടില്ലല്ലോ‍ എന്നുള്ള പരിഭവങ്ങള്‍,‍ അവന്‍ / അവള്‍ എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ എന്നു തുടങ്ങുന്ന സംഘം ചേരലിന്റെ ആഹ്വാനങ്ങള്‍) അതൊക്കെ ബ്ലോഗു സ്വാതന്ത്യത്തെ ബാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ബ്ലോഗു മീറ്റില്‍ ആളുകളെ ബിംബവല്‍ക്കരിയ്ക്കുന്ന വിധത്തിലുള്ള എഴുത്തും, കമന്റും പുതിയ ബ്ലോഗേഴ്സിനെയെങ്കിലും ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാനിടയാക്കില്ലേ എന്നും സംശയിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അതുപോലെ മുഖ്യധാര ആശയങ്ങളെ ലാക്കാക്കാത്ത, മത, ജാതി, ഫണ്ടമെന്റലിസ്റ്റു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗുകള്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മതപരമായ ആ‍ശയങ്ങള്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. കേരളത്തിന്റേതുപോലെയുള്ള ഒരു സാമൂഹ്യതയില്‍ ജാതി-മതപരമായ സത്യങ്ങളേക്കുറിച്ച് ഇനിയും തീ‍രുമാനമായിട്ടില്ലാത്തതിനാല്‍ അവ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണ്. എന്നാ‍ല്‍ അവ മുഖ്യധാരയെ ലക്‍ഷ്യം വച്ചുള്ളതാകുമ്പോള്‍ അത്തരം ചര്‍ച്ചകളില്‍ വ്യക്തി സ്വാതന്ത്ര്യമുണ്ടാകുന്നു. അതായത്, ക്രിസ്ത്യാനിയുടേയും, ഹിന്ദുവിന്റെയും, മുസല്‍മാന്റയും സ്ഥാപന സ്വഭാവങ്ങളും വളര്‍ച്ചയും കേരളത്തിന്റെ മുഖ്യധാരാനിലനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. മറിച്ച് ഇവയുടെ ആഢ്യതയെ പുകഴ്ത്തി പറയാ‍നുദ്ദേശിയ്ക്കുന്ന ബ്ലോഗുകള്‍ സ്വാതന്ത്യത്തെ ഹനിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അതുപോലെ പൊതുവെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളും കമന്റു പാറ്റേണുകളും അതുവഴി ഉടലെടുക്കുന്ന കമന്റു ധ്രുവീകരണങ്ങളും ശ്രദ്ധിച്ചു പഠിച്ചാല്‍ അവയുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിയ്ക്കും. ഇതു കൂടാതെ ചില വ്യക്തികളുടെ കമന്റു വായിക്കുമ്പോഴും അവരുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിക്കും. &lt;/span&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍, പ്രത്യക്ഷത്തില്‍ സംഘടനയോ ഗ്രൂപ്പോ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന ഇന്നത്തെ മലയാളം ബ്ലോ‍ഗവസ്ഥയില്‍ ബ്ലോഗു സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്, അതുപോലെ സംഘടനാസ്വഭാവമുള്ള ബ്ലോഗുകളുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്?&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനിയും ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്, എന്നാരെങ്കിലും ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍, സ്വന്തമായ ഇഷ്ടവും രുചിയുമനുസരിച്ച് ബ്ലോഗുവാ‍യിക്കുക, അഭിപ്രായങ്ങള്‍ രൂപീകരിക്കുക, നിരൂപണം നടത്തുക. പരപ്രേരണയോ, ആശ്രിതത്വമോ, ബിംബവല്‍ക്കരണമോ, വ്യക്തി/സംഘടന ആഢ്യത്വമോ ബ്ലോഗാന്ന്തരീക്ഷത്തില്‍ ഉണ്ടാകാതിരിക്കുക. അതുപോലെ സ്വന്തം സമൂഹത്തിന്റേയും നാടിന്റേയും തന്റേയും ആത്മാവിനെ തൊട്ടറിഞ്ഞ് മറ്റുള്ളവര്‍ എന്തു പറയും എന്നു ചിന്തിക്കാ‍തെ കമന്റിന്റെ എണ്ണം എത്രയാകുമെന്നു വ്യാകുലപ്പെടാതെ പോസ്റ്റുകള്‍ എഴുതാ‍നുള്ള സ്വതന്ത്ര ചിന്ത.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നു പറയുമ്പോള്‍ ബ്ലോഗ് അഗ്രിഗേറ്ററുകളും, വായനാ ലിസ്റ്റുകളും ബ്ലോഗു സ്വാതന്ത്യത്തെ അതിന്റെ പരമകാഷ്ഠയില്‍ ബാധീക്കുന്നു എന്നു വരുന്നു. ഇതിനോടു ധാരാളം പേര്‍ എത്രിക്കുമെങ്കിലും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;2. ബ്ലോഗ് അക്കാഡമിയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്തു നടന്ന ചര്‍ച്ചകള്‍.&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ ഒരു പോസ്റ്റിലാണു ആദ്യമായി ബ്ലോഗു അക്കാദമിയെക്കുറിച്ചുള്ള ആശങ്കകള്‍ വായിക്കാനിടയായത്. ‘ബ്ലൊഗ് അക്കാദമികൊണ്ട് എന്തു പ്രയോജനം’ ‘&lt;/span&gt;&lt;a href="http://berlythomas.blogspot.com/2008/04/blog-post_20.html"&gt;&lt;span style="font-size:130%;"&gt;http://berlythomas.blogspot.com/2008/04/blog-post_20.html&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവം ആരോപിച്ചുകൊണ്ട് അദ്ദേഹം വ്യസനിക്കുന്നത് അതിന്റെ പ്രവര്‍ത്തനസ്വഭാവം ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാദ്ധിയ്ക്കുമെന്നാ‍ണ്‍് എന്നു കരുതുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;:ബ്ലോഗെന്നാല്‍ എന്ത്?&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ബെര്‍ളിയുടെ പോസ്റ്റിലെ കമന്റുകളില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന ആശയമായിരുന്നു ബ്ലോഗ് ഒരു തുറന്ന ഡയറിക്കുറിപ്പാണ് എന്നത്. ഉദാ: ‘.... blog is more of an open diary concept, where an individual (or a countable group of people can jot down their thoughts on anything &amp;amp; everything) -പ്രമോദ്&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങ്ങള്‍, യത്രാക്കുറിപ്പുകള്‍, സംബന്ധിച്ച പാര്‍ട്ടി‍, അടുക്കളയില്‍ നടത്തിയ പാചകം തുടങ്ങി എന്തിനേക്കുറിച്ചും എഴുതി പരസ്യപ്പെടുത്തുന്നതിനുള്ള ഒരുപാധിയാണ്‍് ബ്ലോഗെന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;മറ്റു ഭാഷയിലുള്ള ബ്ലോഗുകള്‍ പ്രത്യേകിച്ച് ഇംഗ്ലീഷ് ബ്ലോഗുകള്‍ പൊതുവെ ഇത്തരത്തിലുള്ളവയാണ്‍്. എന്റെ പട്ടി, ഹോബി, എന്റെ പ്രശ്നപരിഹാരം തുടങ്ങി ലൈംഗിക അനുഭവങ്ങള്‍ വരെ അവയില്‍ എഴുതപ്പെടുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്തരം ബ്ലോഗുകളില്‍ പൊതുവെ മത-സാമൂഹ്യ പ്രീണനങ്ങളുടേയും പ്രേരണകളുടെയും അഭാവം ഒരു പ്രത്യേകതയാണ്‍്. എന്നു പറഞ്ഞാല്‍ ഇത്തരം ബ്ലോഗെഴുത്തുകാരില്‍ സ്വതവേ സമൂഹപ്രീണനങ്ങള്‍ക്കാതീതമായ വ്യക്തി സ്വാതന്ത്ര്യബോധം രൂപം കൊണ്ടിട്ടുണ്ട് എന്നു കാണാം. വര്‍ണവിവേചനത്തേയും കുത്തക മുതലാളിത്തത്തേയും അമേരിക്കന്‍ സാമ്രാജ്യവാദത്തേയും മാര്‍ക്സിസത്തേയും സംവരണത്തേയും കുറിച്ച് അവര്‍ സ്വാതന്ത്യബുദ്ധിയോടെ എഴുതുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്തരം ബ്ലോഗുകളില്‍ നല്ല ഒര്രു വിഭഗം ‍ പ്രശ്നപര്രിഹാരാധിഷ്ഠിധമാ‍യിരിക്ക്കും. ഉദാ: എന്റെ കുട്ടിയ്ക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, എന്റെ കുട്ടിക്കു ഭയങ്കര വാശിയും ദേഷ്യവുമാണ്‍്, അതിനെന്തു ചെയ്യണം, അല്ലെങ്കില്‍ അതു ഞാനെങ്ങനെ പരിഹരിച്ചു? അല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ക്കു പരിഹരിയ്ക്കാന്‍ സാധിയ്ക്കും എന്നതിനേക്കുറിച്ചൊരു ശാസ്ത്രീയ അവലോകനം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇനി മലയാളം ബ്ലോഗിലേക്കു വന്നാല്‍, മുകളില്‍ പറഞ്ഞ വിഭാഗത്തിലുള്ള ബ്ലോഗുകള്‍ എത്ര എണ്ണം നമുക്കു കാണാന്‍ കഴിയും? വിഷയഗതമായ കാര്യങ്ങളെക്കുറിച്ചു പ്രശ്ന പരിഹാരാടിസ്ഥാ‍നത്തില്‍‍ എഴുതിയാല്‍ തന്നെ വൈകാരികമായ പ്രതികരണത്തിനപ്പുറത്തുകടന്ന് പ്രായോഗികമായ ഒരു പ്രശ്നപരിഹാരവും ആരും പറയാറില്ല. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന ബ്ലാങ്ക് വോയ്സ് പോലെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കേരളമണ്ണില്‍ വളര്‍ന്നു വികസിയ്ക്കാത്തതിന്റെ കാരണവും ഒരു പക്ഷെ ഇതു തന്നെയായിരിയ്ക്കും. സാ‍ക്ഷര കേരളത്തിലെ സ്ത്രീസ്വതന്ത്ര്യം വെറുമൊരു മിത്ത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് വെബ് സൈറ്റില്‍ വായിച്ചതിനെ ഖണ്ഡിയ്ക്കുവാന്‍ കഴിഞ്ഞില്ല.&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;ജീവിതത്തില്‍ ഞാന്‍ എങ്ങനെ ഒരു പ്രശ്നം പരിഹരിച്ചു എന്നുള്ളത് ഒരു ടോപ്പ് സീക്രറ്റായേ മലയാളി വക്കാറുള്ളു. ഞാന്‍ ഇന്നാരുടെ ഇന്നാരായതു കൊണ്ട് എന്റെ ഇന്നാരു അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അതു പരിഹരിച്ചു എന്നേ പറയാറുള്ളു. ഇത് അത്തരം ഇന്നാരുകള്‍ ഇല്ലാത്തവരെ കൊച്ചാക്കുന്നതിനുപകരിക്കുന്ന ഒരു ജാടയാണെന്ന് ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്? ഇത്തരം മനോഭാവങ്ങളാണ്‍് ബ്ലോഗിലും വച്ചു പുലര്‍ത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;അനേക ജാട മൂടുപടങ്ങള്‍ക്കുള്ളില്‍ ഒരേസമയം ഒളിച്ചിരിക്കുന്ന ഒരു മലയാളിക്കു വിഷയനിഷ്ഠമാ‍യി അഭിപ്രായങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിഷമമുണ്ടാകുന്നതു സ്വാഭാവികമാണ്. താന്‍ ഒരു വ്യക്തിയല്ല, സമൂഹആചാരങ്ങള്‍ കൊണ്ടു തീരുമാനിയ്ക്കപ്പെട്ട ഒരു ചട്ടക്കൂടാണ്‍് എന്നു വിശ്വാസിക്കുന്ന മലയാളിയുടെ എണ്ണം കൂടുന്നതല്ലാ‍തെ കുറയുന്നില്ല. അങ്ങനെയല്ലാത്ത മലയാളിക്കു മാത്രമേ സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി ബ്ലോഗെഴുതാനും കഴിയൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;സമൂഹം വേണ്ട എന്നല്ല പറഞ്ഞത്. സമൂഹവും വ്യക്തിയും തമ്മില്‍ ക്രിയാത്മകമായി സംവേദിക്കണം. സാമൂഹ്യമായ കടപ്പാടും കടമയും നിറവേറ്റിക്കൊണ്ടു തന്നെ, സമൂഹത്തില്‍ നിന്നു മാ‍റി നിന്നു വ്യക്തി സ്വതന്ത്രമായി ചിന്തിക്കണം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(ഇപ്പോഴത്തെ നിലയില്‍ ആരങ്കിലും ഒരു കാര്യം പറഞ്ഞു കൊടുത്ത് മറ്റൊരാളെ സഹായിച്ചു എന്നു വക്കുക. അതിന്റെ പേരില്‍ അയാള്‍എല്ലാ നാളും മറ്റെയാളിന്റെ മുന്‍പില്‍ സ്വാതന്ത്ര്യം അടിയറ വക്കേണ്ടതായി വരും. അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്തു ചവിട്ടി എന്നു പറയും. (വീണ്ടും പ്രമോദിനോടു കടപ്പാട്). ഇത്തരത്തില്‍ ചിന്തിക്കാത്ത മലയാളികളും ഉണ്ട്. പക്ഷെ അവരൊരു ന്യൂനപക്ഷമാണെന്നു മാത്രം. ബ്ലോഗിനൊരു മാലയാളം വേര്‍ഷന്‍ ഉണ്ടാക്കീത്തന്ന മലയാളികളെ ഇത്തരുണത്തില്‍ പ്രത്യേകം&lt;br /&gt;സ്മരിയ്ക്കേണ്ടിയിരിയ്ക്കുന്നു).&lt;br /&gt;&lt;br /&gt;&lt;br /&gt;മറ്റുള്ളവരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കിടുക, അവയ്ക്കു പൊതുവായ പരിഹാരം കാണുക വഴി മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഇല്ലാതാക്കുക തുടങ്ങിയ സ്വതന്ത്രവും മാനുഷീക മൂല്യാധിഷ്ഠീധവൂമാ‍യ പ്രശ്ന പരിഹാരരീതികള്‍ പൊതുവെ മലയാളി അനുവര്‍ത്തിയ്ക്കാറില്ല.‍&lt;br /&gt;&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ സ്വതന്ത്ര ബ്ലോഗിംഗ് എന്ന ആശയം മലയാളബ്ലോഗില്‍ അത്ര പ്രചാരം സിദ്ധിയ്ക്ക്കാത്തതിന്റ് കാരണങ്ങള്‍ (1)മലയാളി ഇനിയും പൊതുവെ സമൂഹ്യചട്ടക്കൂട്ടുകളില്‍ ന്നിന്നു മോചിതനായിട്ടീല്ല (2) മാനുഷിക മൂല്യങ്ങളിലധിഷ്ഠിധമായ വ്യക്തിസ്വാതന്ത്ര്യം മലയാ‍ളി ജീവിതത്തിന്റെ ഭാഗാമായിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അതായത് ബ്ലോഗേഴ്സ്, ബ്ലോഗ് അക്കാഡമി വഴി വന്നാലും അല്ലാതെ വന്നാലും ഈ പ്രശ്നം നിലനില്‍ക്കുന്നു. ഇത് ബ്ലോഗ് അക്കാദമിയുടെ പ്രശ്നമാണോ?&lt;br /&gt;&lt;br /&gt;&lt;br /&gt;മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ബ്ലോഗ് അക്കാദമി ചെയ്യുന്നത് വളരെ ശ്ലാ‍ഘനീയമായ ഒരു കാര്യം തന്നെയാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവരുടെ ഇടയിലേക്ക് ആ സഹായം എത്തിച്ചുകൊടുക്കുന്നു. മലയാളം ബ്ലോഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രായോഗിക പ്രശ്ന പരിഹാരത്തിനായി കുറച്ചു ബ്ലോഗേഴ്സ് തയ്യാറായിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്ലോഗ് അക്കാദമിയിലൂ‍ടെ ബ്ലോഗില്‍ കൊണ്ടുവരുന്ന ആളുകളെ തങ്ങളുടെ ഉപഗ്രഹങ്ങളായി നിര്‍ത്താനുള്ള മൊഹം അതിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നു തോന്നുന്നില്ല. തോന്നിയാലും സ്വതന്ത്രബുദ്ധീയുള്ളവര്‍ അതിനു പൂറത്തു ചാടും.&lt;br /&gt;&lt;br /&gt;&lt;br /&gt;കമ്പ്യൂട്ടറെന്നു പറഞ്ഞാല്‍ ബ്ലോഗെഴുത്തല്ല എന്നാ‍രും ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതങ്ങനെയാണെന്നാ‍രെങ്കിലും ധരിച്ചു വശായി എങ്കില്‍ അതിനു ബ്ലോഗ് അക്കാദമിക്ക് ഉത്തരവാദിത്വവുമില്ല. അതുപോലെ വേലേം കൂ‍ലീമില്ലാത്തവന്‍ ബ്ലോഗെഴുതി സമയം കളയുന്നതിന്റെയും ഉത്തരവാദികള്‍ ബ്ലോഗക്കാദമി ആയിരിക്കില്ല. സ്വന്തം സമയത്തിന്റേയും പണത്തിന്റേയും ഉപയോഗം എങ്ങനെ പ്രയോറിറ്റൈസ് ചെയ്യണമെന്നറിയാത്തവര്‍ക്കു ബ്ലോഗിലായാലും പുറത്തായാലും പ്രശ്നങ്ങളുണ്ടാകും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;എന്റെ മറ്റൊരു ഭയം, പുതിയതായി എന്തെങ്കിലും പഠിക്കണം മനസിലാക്കണം എന്നുള്ള ഒരു താല്പര്യം ഉള്ളവരാണ് ബ്ലോഗെഴുതാ‍ന്‍ തയ്യാറായി വരുന്നവര്‍. കുറച്ചെങ്കിലും സ്വതന്ത്രചിന്തയുള്ളവര്‍ എന്നു വിവക്ഷ. അവര്‍ക്ക് ഇന്നത്തെ മലയാളി ബ്ലോഗാന്തരീക്ഷം എന്തു മോഡലാണു നല്‍കുന്നത്? &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;വിശാലമനസ്കനും കൊച്ചു ത്രേസ്യായുമാണോ അവര്‍ക്കു മോഡലാകുന്നത്, ബെര്‍ലിയുടെ കാഴ്ചപ്പാടനുസരിച്ച്? (എനിക്കു വളരെ ഇഷ്ടപ്പെട്ട രണ്ടു ബ്ലോഗേഴ്സ് ആണ് അവര്‍ ; സംശയമില്ല ) . വ്യക്തിയല്ല ബ്ലോഗിന്റെ മോഡല്‍, ബ്ലോഗെഴുത്തിന്റെ പ്രിന്‍സിപ്പിള്‍സ്(തത്വങ്ങള്‍‍) ആണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;അതു പോലെ സാഹിത്യം ബ്ലോഗിന്റെ ഒരു ശാഖമാത്രമാണ്‍്. എന്റെര്‍റ്റെയ്ന്‍-മെന്റ്സും, സ്പോര്‍ട്സും, സിനിമയും സാംഗീതവും പോലെ. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ചെറിയ കുട്ടികള്‍ തൊട്ടു പ്രായമായവര്‍ വരെ കൊഴിക്കോടു ശില്‍പ്പശാ‍ലയില്‍ പങ്കെടുത്തു. ഓട്ടോ റിക്ഷക്കാരും അദ്ധ്യാപകരും ഡോക്ടര്‍മാരുമടങ്ങൂന്ന ഒരു ജനകീയക്കൂ‍ട്ടം. അവര്‍ക്കു സ്വതന്ത്രമായി ചിന്തിയ്ക്കാനും സ്വതന്ത്രബുദ്ധിയോടെ ബ്ലോഗെഴുതാനും കഴിയട്ടെ എന്നാശംസിയ്ക്കുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇനി ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവമുണ്ടോ എന്ന ഭയം&lt;/strong&gt;.&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;കേരളത്തിലെ എല്ലാപ്രസ്ഥാനങ്ങളും സംഘടനയുടെ പേരിലാണ് നശിച്ചതെന്നു ബെര്‍ലി തോമസ് പറയുന്നു. ഏതാണീ സംഘടനകളെന്നദ്ദേഹം പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;സൌത്താഫ്രിക്കയില്‍‍ ഇപ്പോള്‍ മലയാളി സംഘടനകളില്ല, ആരെങ്കിലും മരിക്കുക തുടങ്ങിയ അത്യാഹിതങ്ങള്‍ക്കു പിരിവെടുക്കുന്നതല്ലാതെ. പണ്ടു പലയിടത്തും അതുണ്ടായിരുന്നൂ. അന്നത്തെ സംഘടനാവീരന്‍‌മാരായ തച്ചോളി ഒതേനന്‍‌മാരുടെ അങ്കപ്പയറ്റുകളെക്കുറിച്ച് എഴുതിയാല്‍ തീരില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഇവിടെ ഘാന, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കെല്ലാം തന്നെ നല്ല നിലയിലുള്ള സംഘടനകളുണ്ട്. സംഘടന വഴി അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നുമുണ്ട്. തുടര്‍ച്ചയായ കൂ‍ട്ടായ്മയില്‍ പങ്കെടുക്കുന്നത് അവര്‍ക്കു സന്തോ‍ഷവും ഉന്മേഷവും പകരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ സംഘടന എന്ന ആശയത്തിനല്ല തെറ്റ്, അതെങ്ങനെ ആരു ഉപയോഗിയ്ക്കുന്നു എന്നതിലാണ്‍്. ഇതു പറഞ്ഞതുകൊണ്ട് ബ്ലോഗ് അക്കാദമി ഒരു സംഘടനയാണെന്നു ഞാന്‍ വിവക്ഷിക്കയല്ല. സംഘടന എന്ന ആശയം ആരോപിച്ച്, ഒരുകൂട്ടരെ മോശക്കാരാക്കരുത് എന്നേ പറയുന്നുള്ളു.&lt;br /&gt;&lt;br /&gt;&lt;br /&gt;സംഘടന അണികളെ നിരത്താന്‍ ഉണ്ടാക്കുന്നതു കൊണ്ടുമാത്രമല്ല പരാജയപ്പെടുന്നത് അണികളായി നില്‍ക്കാന്‍ ഒരൂകൂ‍ട്ടര്‍ തയ്യാറായി നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. ഞാനും മറ്റുള്ളവരും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘടന വിജയിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;പിന്നെ എന്തു പ്രസ്ഥാനത്തേക്കുറിച്ചു ചിന്തിക്കുമ്പോ‍ഴും നാം നമുക്കു ചുറ്റും നിലനില്‍ക്കുന്ന ദേശീയ-ആഗോള രാ‍ഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയെക്കുറിച്ചു ബോധവാന്മാരാകണമെന്നുള്ളത് സ്വതന്ത്രചിന്തയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്‍്.&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇന്നു ‍കച്ചവട മുതലാളിത്വം ഏറ്റവും ഭയക്കുന്ന ഒന്നാണ് സംഘടന. സംഘടനയുടെ നേതാക്കളെ പ്രീ‍ണനങ്ങളുപയോഗിച്ചൂ മരവിപ്പിക്കുക മൂതലാളിത്വത്തിന്റെ ഒരു തന്ത്രമാണ്‍്. അവിടെയും സ്വതന്ത്രബുദ്ധിയുള്ള സംഘടനാനേതാക്കള്‍ക്കു പലതും ചെയ്യാന്‍ സാദ്ധിയ്ക്കും &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ബ്ലോഗിലൂടെ സ്വതന്ത്രബുദ്ധി എന്താണെന്നൂ മലയാളിക്കു മനസ്സിലാക്കാന്‍ കഴീ‍ഞ്ഞാല്‍ അതുവഴി നല്ല സംഘടനകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, ഇന്നത്തെ ദുഷിച്ചു നാറിയ സ്ഥാ‍പനവല്‍കൃത സംഘടനകള്‍ക്ക് ഒരു ആള്‍ട്ടര്‍‍നേറ്റീവ് അതു വഴി ഉണ്ടാകാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ ബെര്‍ലീ? . അങ്ങനെ ആകാ‍നും ആകാതിരിക്കാനും സാധ്യതയുണ്ട്, ശരിയാണ്. എന്നാലും നല്ലതിനു വേണ്ടി ആശിയ്ക്കാം.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ചുരുക്കം&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1.ബ്ലോഗെന്നാല്‍ വ്യക്തിനിഷ്ടമായ ആശയങ്ങളെ സ്വതന്ത്രബുദ്ധിയോടെ അവതരിപ്പിക്കാനുള്ളതാകുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;2.എന്റെ അഭിപ്രായത്തില്‍, ഇന്നത്തെ മലയാളം ബ്ലോഗാന്തരീക്ഷത്തില്‍ സ്വതന്ത്രബ്ലോഗിന്റെ ഈ ആശയം പൊതുവെ പ്രാവര്‍ത്തികമായിട്ടില്ല. കാരണം മലയാളി പൊതുവെ അവന്റെ സാമൂഹ്യ ദേശീയ ചട്ടക്കൂട്ടിന്റെ പ്യൂപ്പപൊട്ടിച്ച് ഒരു സ്വതന്ത്രചീത്രശലഭമായി പുറത്തു വന്നിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;3.ബ്ലൊഗു കൂട്ടായ്മയിലും അതുമൂലമുണ്ടാകുന്ന സുഹ്രുദ് ബന്ധങ്ങളിലും യാതൊരു തെറ്റും എനിയ്ക്കു കാണാന്‍ കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;4ബ്ലോഗക്കാഡമിയുടെ ഇടപെടല്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാധിക്കും എന്നുള്ള ആശങ്കയില്‍ വലിയ കാര്യമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;5ബ്ലോഗക്കാദമിയുടെ ഉദ്യമത്തിലൂടെ സ്വതന്ത്രബുദ്ധിയുള്ള ബ്ലോഗേഴ്സ് കൂടാനുള്ള സാദ്ധ്യതയുണ്ട്. എങ്കില്‍ അതൊരു നല്ല നാളേയേക്കുറീച്ച് ആശിയ്ക്കാനുള്ള&lt;/span&gt; വക തരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-7007449639561038386?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/fZGUPS5oalQwlcbXXWbjIOuqQj0/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/fZGUPS5oalQwlcbXXWbjIOuqQj0/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/fZGUPS5oalQwlcbXXWbjIOuqQj0/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/fZGUPS5oalQwlcbXXWbjIOuqQj0/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/vYOfZF7ySo8" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/7007449639561038386/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=7007449639561038386" title="6 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/7007449639561038386?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/7007449639561038386?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/vYOfZF7ySo8/blog-post.html" title="മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>6</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2008/04/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;A0YGSHo_eip7ImA9WB9WGEo.&quot;"><id>tag:blogger.com,1999:blog-36964091.post-1830019169387202456</id><published>2007-11-24T10:47:00.000+02:00</published><updated>2007-11-24T06:38:49.442+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-11-24T06:38:49.442+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="kerala" /><category scheme="http://www.blogger.com/atom/ns#" term="കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍" /><category scheme="http://www.blogger.com/atom/ns#" term="God" /><title>കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍</title><content type="html">&lt;span style="font-size:130%;"&gt;ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്തരം എതിപ്പുകളില്‍‍ പൊതുവെ താഴെപ്പറയുന്നവ ‍ ശ്രദ്ധേയമാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(1)ഇതിഹാസ-കാല്പനിക-മിസ്റ്റിക് വാക്ധാടിയാണ് ഇവരുടെ പടയണിയിലെ ആയുദ്ധങ്ങള്‍. ഹിന്ദു മതത്തിന്റെ സങ്കല്പ തലങ്ങളില്‍ നിലനില്‍ക്കുന്ന ദൈവങ്ങളേയും, ബിംബങ്ങളേയും, അടയാളങ്ങളേയും, ഭാവനകളേയും, ഇതിഹാസങ്ങളേയും കൂടാതെ ഇടയ്ക്കിടയ്ക്ക് വാസ്തവികമായ ഇന്ത്യന്‍ സംസ്കാരങ്ങളേയും അവയുടെ ബിംബങ്ങളേയും കൂട്ടുപിടിച്ചുകൊണ്ടാണ് ഇവര്‍ ഈ വാക്ധാടി നടത്തുന്നത്. ഇതില്‍ കൂടീയാണ് ഇവര്‍ ഹിന്ദുമതത്തിന്റെ മൊത്തം ഒടേരായും വിശ്വാസികളുടെ പ്രമാണിമാരായും ചമയുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(2)സങ്കല്പ-ഇതിഹാസ-ഭക്തി തലങ്ങളില്‍ യുക്തിയില്ല എന്നവര്‍ അരുളിച്ചെയ്യൂന്നു, പകരം അവിടെ വിശ്വാസമേ ഉള്ളു, കണ്ണടച്ച വിശ്വാസം. അതുകൊണ്ട് അവിടെ ചിന്തയോ, യുക്തിയോ, സജീവമായ മനസിന്റെ സൃഷ്ടിപരതയോ പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനാലാണ് യുക്തി ഉപയോഗിച്ചു കേവല ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ പുറത്ത് ഇവര്‍ ’അഹിന്ദു’,‘അവിശ്വാസി‘, ‘യുക്തിവാദി‘, ‘കമ്യൂണിസ്റ്റ്’, ‘നിരീശ്വരവാദി’ എന്നിങ്ങനെയുള്ള കുറെ ക്ലീഷേ ലേബലുകള്‍ കുത്തി വയ്ക്കുന്നത്. ഈ ലേബലുകള്‍ ഉപയോഗിച്ച്, അവരുടെ ഹിന്ദുത്വത്തിന് അയോഗ്യത കല്‍പ്പിയ്ക്കുക ഇവരുടെ ഒരാഗോള തന്ത്രമാണ്. ‘ഹിന്ദു‘ മതത്തിന്റെ വകുപ്പില്‍ ഏതു പ്രശ്നത്തെ എവിടെ നേരിടേണ്ടി വന്നാലും ഇവര്‍ ഏതാണ്ടിതേ അടവുകളാണ് പ്രയോഗിയ്ക്കുന്നത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(3)ഗുരുവയൂര്‍ ക്ഷേത്രം ഇവരുടെ മുകളില്‍ പറഞ്ഞ ഹിന്ദു കാല്പനിക സങ്കല്പങ്ങളുടെ ഒരു ഫോസിലാണ്. ഗുരുവായൂരില്‍ മാത്രമല്ല, കേരളത്തിലെ വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഈ കാല്പനിക സങ്കല്‍പ്പങ്ങളുടെ നിര്‍ണ്ണായകത കാണാം. അവിടെയൊക്കെ ഭഗവല്‍ ഭക്തിയ്ക്കു മാറ്റു കൂട്ടുന്ന പറഞ്ഞു പരന്ന ധാരാളം കെട്ടുകഥകളുമുണ്ട്. അവയില്‍ കണ്ണടച്ചു വിശ്വസിയ്ക്കുന്ന ഭക്തജനങ്ങളുമുണ്ട്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗുരുവായൂരിനെ ഇത്തരം ഭക്ത കാല്പനികതയിലൂടെ, പതിനാറാം നൂറ്റാണ്ടിനു ശേഷം പ്രസിദ്ധമാക്കിയ കവി പ്രതിഭകളാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, പൂന്താനം, വില്വമംഗലം തുടങ്ങിയവര്‍. ഗുരുവായൂരിലെ ഇവരുടെ ഈശ്വര സങ്കല്‍പ്പങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഇതിഹാസങ്ങ (legends) ളെക്കുറിച്ച് ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന്‌ ആര്‍ക്കും മനസിലാക്കവുന്നതാണ്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നാരായണീയത്തേക്കുറിച്ചുള്ള ഈ വെബ്സൈറ്റിലെ ചില വരികള്‍ ശ്രദ്ധിയ്ക്കുക.&lt;/span&gt; “As the poet himself has pointed, it is a poetic work of hymn dealing with the story of Narayana, written by Narayana (Melpathur Narayana Bhatathiri). The poet depicts the image of Lord Guruvayurappan, in exemplary terms - "Sammohanam Mohanal Kantham Kanthinidhanathopi, Madhuram Madhurya Dhuryadapi, Soundaryotharathopi Sundaratharam”,&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഗുരുവയൂര്‍ പ്രതിഷ്ടയുടെ കമനീയത ഉള്‍ക്കൊണ്ട ഈ കവിഭാവന, ഭാഗവതമെന്ന മറ്റൊരു കെട്ടുകഥയില്‍ നിന്നു പ്രേരണ കൊണ്ടതാണ്. കൃഷ്ണഭഗവാനെ ഭക്തി-ഭാവനയിലൂടെ യാദ്ധാര്‍ധ്യമാക്കി എന്നവകാശപ്പെടുന്നതാണ് മേല്‍പ്പത്തൂരിന്റെ പ്രത്യേകത. അതദ്ദേഹത്തിന്റെ സ്വാകീയ അനുഭവവുമാണ്. നാരായണീയം ചൊല്ലുകയോ ചൊല്ലുന്നതു കേള്‍ക്കയോ ചെയ്യുന്നവര്‍ക്കു അതേ അനുഭവം കൈവരുമെന്നു ഭക്ത ജനങ്ങള്‍ വിശ്വസിയ്ക്കുന്നു/ അവരെ വിശ്വസിപ്പിയ്ക്കുന്നു. അതുപോലെ ദൈവത്തിനു രൂപം കൊടുത്ത് അതിലേക്കൂതുകയും ഓതുകയും ചെയ്താല്‍ അതിനു ശക്തിയുണ്ടാകുമെന്നും. ഇതാണ് യുരുവായൂരിലെ വിശ്വസ പ്രമാണങ്ങള്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വതന്ത്ര ഇന്ത്യരൂപപ്പെടുത്തിയ മതേതരപ്രമാണങ്ങള്‍ അനുസരിച്ച് അവിടെ‍ ഏതു തര വിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ട്. നിര്‍ദ്ദോഷമായ രീതിയില്‍ നിലകൊള്ളുന്ന എല്ലാ ദൈവ സങ്കല്‍പ്പങ്ങളും ആ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ നിലകൊള്ളുന്നുമുണ്ട്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാല്‍ ഒരേ ഒരു മാര്‍ഗം മത്രമാണ് ദൈവത്തെ അറിയാനുള്ളത്, അതു മാത്രമാണ് ദൈവസങ്കല്പം, അതാണു ദൈവ ക്ഷേത്രത്തിലേക്കു കടക്കാനുള്ള നിയമങ്ങള്‍, എന്നൊക്കെയുള്ള‍ മേല്‍കോയ്മ കാണിച്ച്, ദൈവത്തിനു വേലികെട്ടി മൊത്ത വിലയ്ക്കെടുത്തു സ്ഥാപനവല്‍ക്കരിയ്ക്കുമ്പോള്‍ അതു ഭക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്നു; അതൊരു സമൂഹ്യ-രാഷ്ട്രീയ ‍പ്രശ്നമാകുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ സാഹചര്യത്തില്‍ കേരളത്തിലെ ഹിന്ദുവിന്റെ ഈശ്വര സങ്കല്‍ലം ഒരു പഠനത്തിനു വിധേയമാകേണ്ടി വരുന്നു.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;കേരള ഹിന്ദുവിന്റെ ദൈവ/ ഈശ്വര സങ്കല്പം&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഹിന്ദുവിന്റെ ദൈവസങ്കല്പം‍ എന്താണ് എന്നു ചൊദിച്ചാല്‍ ‍ അതിനു പെട്ടെന്നൊരുത്തരം ലഭിയ്ക്കാന്‍ വിഷമമാണ്. &lt;/span&gt;&lt;span style="font-size:130%;"&gt;എങ്കിലും പൊതുവെ പറഞ്ഞാല്‍ ഗുരുവായൂര്‍ കേന്ദ്രമാക്കിയ ഭക്തികാല്പനിക-ക്ഷേത്ര ദൈവ സങ്കല്പം അതിലൊന്നാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ദൈവ സങ്കല്‍പ്പത്തില്‍ വിശ്വസിയ്ക്കുന്ന എത്ര ഹിന്ദുക്കളുണ്ട് കേരളത്തില്‍ എന്നു ചോദിച്ചാലും ഉത്തരം കിട്ടുക പ്രയാസമാണ്. എന്നാലും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഈ ദൈവ സങ്കല്‍പ്പത്തില്‍ വ്യാമോഹിതരായി ക്ഷേത്രസന്ദര്‍ശനം നടത്തുന്നവരാണ് എന്നു കരുതാം. പക്ഷെ മേല്‍പ്പത്തൂരിന്റെയോ, പൂന്താനത്തിന്റയോ ഭാവനാ ദൃഷ്ടാന്തത്തിലൂടെ ദൈവത്തെ കാണുന്ന അനുഭവങ്ങള്‍ ഒന്നും അവര്‍ക്കില്ല. പിന്നെ എന്തിനാണവര്‍ ക്ഷേത്രങ്ങളിലേക്കു പോകുന്നത്?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേവലം ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നും കാലത്തും വൈകിട്ടും കുളിച്ചു അമ്പലത്തില്‍ പോയാല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും, ഭഗവാന്റെ അനുഗ്രഹം കിട്ടിയാല്‍ എല്ലാം നല്ല പട പടേന്നു നടന്നോളും: നല്ല കൊച്ചുങ്ങളൊണ്ടാകും, അവരുടെ പഠിത്തം, ഉദ്യോഗം, വിദേശജോലി, കല്യാണം, പിന്നെ നാട്ടിലാണെകില്‍ കച്ചവടം, വീടു വയ്പ്, വസ്തുവാങ്ങീര്, ഇതൊക്കെ ആശിയ്ക്കുന്നതു പോലെ നടന്നോളും. എത്രയും കൂടുതല്‍ വഴിപാടുകള്‍ നടത്തുന്നുവോ അത്രയും കൂടുതല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും. അപ്പോള്‍ വഴിപാടുകള്‍ ഒന്നും നടത്തിയില്ലെങ്കിലോ ഗതിയുണ്ടാകില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; മനുഷ്യന്റെ കേവല ദുരകളും ആര്‍ത്തിയും ക്രയം ചെയ്യുകയും അതുവഴി ദൈവങ്ങളുറ്റെ ആസ്തി വര്‍ദ്ധിപ്പിയ്ക്കുകയും മാത്രമാണ് ഈ ദൈവസങ്കല്‍പ്പത്തിന്റെ ഉദ്ദേശം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതുകൊണ്ടു കൊല ചെയ്തവന്‍, ശിക്ഷകിട്ടാതിരിയ്ക്കാനും കൊലചെയ്യപ്പെട്ടവന്റെ ‍മക്കള്‍ കൊലയാളിയ്ക്കു പരമാവധി ശിക്ഷകിട്ടാനും ഒരേ ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന വിരോധാഭാസം സംജാതമാകുന്നു. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അധികാരമുണ്ട് എന്നു പറയുന്നവന്റെയൊക്കെ മുന്നില്‍‍ മുട്ടുമടക്കുന്ന കേരളീയന്റെ മാന‍സിക അടിമത്തമാണ് ഇത്തരം ഭക്തി സത്യമാണ് എന്നു കരുതാന്‍ വിശ്വാസികളെ പ്രാരിപ്പിയ്ക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ക്ഷേത്ര ഹിന്ദുക്കളുടേതില്‍ നിന്നു വ്യത്യസ്ഥമായി ഇനി വേറൊരു ദൈവ സങ്കല്‍പ്പമുണ്ട് കേരളത്തില്‍. ശരി, തെറ്റ് ഇവയുടെ അടിസ്ഥാനത്തിലുള്ള ദൈവ സങ്കല്‍പ്പം. വ്യക്തിഗതമായ സ്വഭാവത്തിലും ആത്മീയതയിലും അനുഭവത്തിലും നില‍കൊള്ളുന്ന ഈ ഈശ്വര സങ്കല്പവും മുകളില്‍ പറഞ്ഞ ക്ഷേത്ര-ദൈവ സങ്കല്പവും അവയുടെ ഉല്ഭവത്തിലോ, സാംസ്കാരത്തിലോ, വളര്‍ച്ചയിലോ യാതൊരു സമാനതകളും യോജിപ്പുകളും‍ ഇല്ലാത്തവയാണ്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ദൈവ സങ്ക‍ല്പത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ ആത്മിയ-സ്വഭാവ-മന‍സാക്ഷി തലങ്ങളിലാണ്. തനിയ്ക്കു കഴിയാവുന്ന ചെറിയ ഒരു നന്മ അയിലവക്കത്തുകാരനു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, ഉള്ളില്‍ ആനന്ദത്തിന്റെ പ്രകാശം പരത്തി, അതു നാളേക്കും ചെയ്യാനുള്ള പ്രചോദനമായി, സ്വഭാവമായി, ആത്മാവിനു സംതൃപ്തിയരുളുന്ന ദൈവീകത. അതുപോലെ, ആത്മ നിഷ്ടയോടെ പഠിച്ചു പരീക്ഷ എഴുതിയാല്‍ ജയിയ്ക്കും എന്നു മക്കളോടു പറഞ്ഞു വിശ്വസിപ്പിയ്ക്കുമ്പോള്‍‍, സ്വന്തം കഴിവും നിഷ്ടയും ഉപയോഗിച്ച് അവര്‍ പഠിയ്ക്കുന്നു ജയിയ്ക്കുന്നു. അതിലൂടെ നാളെയും അങ്ങനെ ചെയ്യാനുള്ള സ്വഭാവം അവരില്‍ ഉണ്ടാകുന്നു. അങ്ങനെ ക്രിയാത്മകത അവരുടെ സ്വഭാവത്തിന്റെ ഭാഗമായി വളരുകയും മറ്റുള്ളവരുടെ ക്രിയാത്മകതയെ അവര്‍ മാനിയ്ക്കാനും ചെയ്യുന്നു. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുമ്പോള്‍ സമൂഹം മെച്ചപ്പെടുന്നു,രാഷ്ട്രം നന്നാകുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇങ്ങനെ അനേക സാദ്ധ്യതകളുള്ള ഈ ദൈവ സങ്കല്പത്തിന്റെ ചരിത്ര-സംസ്കൃതിയെക്കുറിച്ചു പറഞ്ഞാല്‍, അത് ഇന്ത്യയുടെ പുരാതന സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുകാണാം. സംസ്കാരങ്ങള്‍ ഓരോകാലഘട്ടത്തിലും ജീവിച്ചിരുന്നവരുടെ സ്വഭാവ അടയാളങ്ങളാണ്. ഇതുകൊണ്ടാണ് സംസ്കാരങ്ങള്‍ മനുഷ്യന്റെ മനസുമായി വൈകാരികമായി ബന്ധപ്പെട്ടു കിടക്കുന്നത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിന്ധു നദീതട സംസ്കാരങ്ങളില്‍ ഇന്ത്യയിലെ ദൈവസങ്കല്‍പ്പത്തിന്റെ ഉറവും വളര്‍ച്ചയും രേഖപ്പെട്ടു കിടക്കുന്നു. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തന്റെ philosophy of India എന്ന ബുക്കിലാണെന്നു തോ‍ന്നുന്നു, എഴുതിയിട്ടുണ്ട്. തെക്കെ ഇന്‍ഡ്യയില്‍ ഇന്നു കാണുന്ന കാവും ഗുരുശാലയും, പൂജാമുറിയും ഒക്കെ സിന്ധൂ നദീതട സംസ്കരത്തിന്റെ ഭാഗങ്ങളാണ് എന്ന്. അതുപോലെ പുരാതന ഇന്ത്യന്‍ ധാര‍ണയനുസരിച്ച് ദൈവവും മനുഷ്യനുമായുള്ള ബന്ധം ഒരു one-to one communication ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ പുരാതന ദൈവസങ്കല്പങ്ങള്‍ ഏതാണ്ട് ആറാം നൂറ്റാണ്ടിനു ശേഷം പുരാണങ്ങളിലൂടെ ജന്മമെടുത്ത്, പതിനാറാം നൂറ്റാണ്ടില്‍ മേല്‍പ്പത്തൂരിലൂടെ ഭാവം കൊണ്ട ഗുരുവായൂര്‍‍ ക്ഷേത്രത്തിലില്ല എന്നുള്ളത് ഒരു യാദൃശ്ചികം മാത്രമല്ല. മനുഷ്യന്‍ തമ്മിലുള്ള വിവേചനവും മേല്‍കോയ്മയും മത്സരവും യുക്തിരാഹിത്യവും ആഘോഷിയ്ക്കുന്ന അവിടെ, ദൈവത്തെ മനുഷ്യനില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുമ്പോഴാണ് ദൈവചൈതന്യം കൂടുന്നതെന്നു വിശ്വസിയ്ക്കുന്ന, ഭക്തി ഭ്രാന്തന്മാരുടെ കോലാഹലങ്ങളാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ കോലാഹലങ്ങളില്‍‍ നിന്ന് വളരെ കാതം ദൂരെ നില്‍ക്കുന്നു എല്ലാത്തിലും ദൈവമുണ്ട് എന്ന തത്വമസിയിലെ പുരാതന ഇന്‍ഡ്യന്‍ ദൈവസങ്കല്പം. മറ്റൊരു മനുഷ്യസംസ്കാരത്തിലും ഇന്നു വരെ ജന്മം കൊണ്ടിട്ടില്ലാത്ത ആ ദൈവ സങ്കല്പം ഞാനും ദൈവവും ഒന്നാണ്, അഥവാ എന്നിലും എന്നേപ്പോലെയുള്ള എല്ലാ മനുഷ്യനിലും അടങ്ങിയിരിയ്ക്കുന്ന ദൈവചൈതന്യം ഒന്നു തന്നെയാ‍ണ് എന്നു വിശ്വസിയ്ക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ സാങ്കേതിക മനുഷ്യന്‍ എത്ര കീണഞ്ഞു ശ്രമിച്ചിട്ടും ഗ്രഹിയ്ക്കാനാവാത്ത ആ പുരാതന മാനവികത, ആ ദൈവ ബോധം, അതു സ്വഭാവത്തിന്റെ ഒരിഴയായി, ആത്മവിന്റെ ഒരു പ്രകാശമായി, ഓരോ വ്യക്തിയ്ക്കും പ്രാപ്യമായ അനുഭവമായിരുന്നു. മേല്‍പ്പത്തൂരിന്റെയോ പൂന്താനത്തിന്റെയോ മദ്ധ്യവര്‍ത്തിത്വം കൂടാതെ സ്വയം നേരീട്ടെത്തിച്ചാരാന്‍ കഴിഞ്ഞിരുന്ന ആ ഈശ്വര ക്ഷേത്രത്തില്‍ ബ്രാഹ്മണ‍-ക്ഷത്രിയ-നായര്‍ മേല്‍കോയ്മയില്ലായിരുന്നു. ചൂരീദാറിന്റ്യോ, കൈലിയുടെയോ പാവാടയുടെയോ പേരില്‍ ആര്‍ക്കും ആ ദൈവ സന്നിധ്യം വിലക്കിയിരുന്നുമില്ല&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ ആ ദൈവബോധം ഇന്നു മലയാളിയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കയാണ്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആ ബോധത്തിന്റെ സാമീപ്യം കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുവിനും തൊട്ടറിയാന്‍ കഴിയുന്നുണ്ട്. അതു കോണ്ടു തന്നെയാണ് കപട ദൈവഭക്തിയുടെ പേരില്‍ ഇന്നു കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തിരിച്ചറിയാന്‍‍ അവര്‍ക്കു കഴിയുന്നതും അതിനോടു യോജിയ്ക്കാന്‍ കഴിയാതെ കുതറി മാറി നില്‍ക്കുന്നതും. ആ അകല്‍ച്ച സ്വാഭാവികമാണ് ക്രിത്രിമമല്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്പല ദൈവങ്ങളുടെ കച്ചവട സാദ്ധ്യതകള്‍ ഈ മുതലാളിത്തകാലത്ത്, വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. മനുഷ്യന്റെ ക്ഷേമവും ഐശ്യര്യവും ലാക്കാക്കി നിലകൊള്ളുന്നു എന്ന വിശ്വാസികളുടെ ധാരണയ്ക്കു കടകരിരുദ്ധമായാണ് ഈ ദൈവമുതലാളിമാരുടെ നിലനില്‍പ്പ്. നനാവിധ പീഠനങ്ങളും ദുരിതങ്ങളും നാശങ്ങളും അനുഭവിച്ചു നട്ടം തിരിയുന്ന ഹിന്ദുവിനെ ചൂഷണം ചെയ്യൂകയാണ് അവരുടെ ഉദ്ദേശം. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയ്ക്കു മുന്നില്‍ തുണിയുരിഞ്ഞുപോയ പോലെ നില്‍ക്കുന്ന ഇന്ത്യന്‍/കേരള രാഷ്ടീയ ചേരികളും ഈ ചൂഷണത്തിന്റെ ഉച്ചിഷ്ടം കൈയ്യിട്ടു വാരുന്നവരാണ്. അതിനാണ് ദേവസ്വം ബോര്‍ഡെന്ന ഒരു കോപ്പ് അവര്‍ തല്ലിക്കൂട്ടിയിരിയ്ക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;യഥാര്‍ധ ഹിന്ദുവിന്റെ ഉയര്‍ന്നെഴുനേല്പ്&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്പല ദൈവങ്ങളുടെ മറവില്‍ ഭക്തിക്കച്ചവടം നടത്തുന്ന മത-ജാതിക്കോമരങ്ങള്‍ക്കും അവര്‍‍ക്കൊത്താശ ചെയ്യുന്ന രാഷ്ടീയ നപുംസകങ്ങള്‍ക്കും എതിരെയുള്ള ശബ്ദമാണ് ബ്ലോഗിലെ പ്രതിഷേധശബ്ദം. അതിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ കച്ചവടക്കാര്‍ അവരെ ‘അഹിന്ദുക്കള്‍’ ‘കമ്യൂണിസ്റ്റ്കാര്‍’ എന്നൊക്കെ ആക്ഷേപിച്ചു തേജോവധം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭരണഘടനാപരമായും രാഷ്ട്രീയപരമായും സ്ഥാപനവല്‍ക്കരിച്ച ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ പ്രമാണിമാരാണ് ഈ കച്ചവടാക്കാര്‍. ഭക്തിയുടെ പേരില്‍ കബളിയ്ക്കപ്പെടുന്ന ഓരോ ഹിന്ദുവും ഈ പ്രമാണിത്വത്തെ അംഗീകരിയ്ക്കയാണ്. ഇവരുടെ നീച സ്താപനങ്ങളില്‍ ദൈവമില്ല, ദൈവ ചൈതന്യവുമില്ല. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ സത്യം മനസിലാക്കുകയാണ് ഇവരുടെ പ്രമാണിത്വത്തെ നേരിടുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം. നിരന്തരം ഈ ക്ഷേത്ര സമുച്ചയങ്ങളിലേക്കു ജോത്സ്യന്റെ ഉപദേശവും പേറി ഓടുന്ന കേരളത്തിലെ ‘ഭക്തര്‍‘ പ്രത്യേകിച്ചു സ്ത്രികള്‍ ശരിയ്ക്കും ആലോചിയ്ക്കുക. നിങ്ങളുടെ ഈ ഭക്തിഭ്രാന്ത് നിങ്ങളുടെയോ നിങ്ങളുടെ കുടുംബങ്ങളുടെയോ പ്രശ്നപരിഹാരങ്ങള്‍ക്കു  യഥാര്‍ധത്തില്‍ എത്രമാത്രം  സഹായിയ്ക്കുന്നുണ്ട് എന്ന്. കൂടാതെ നിങ്ങട തെക്കേലെ മറിയച്ചേടത്തിയും വടക്കേലേ പാത്തുമ്മബീവിയും അവരുടെ പള്ളികളിലെ ഭാരണ്ടാരത്തില്‍ ഇടുന്ന കാശിനും നിങ്ങള്‍ നിങ്ങട ക്ഷേത്രഭണ്ടാരത്തില്‍ ഇടുന്ന കാശിനും എന്തു സഭവിയ്ക്കുന്നു എന്നും. ഈ മൂന്നു ഭണ്ടാരങ്ങളില്‍ ഇടുന്ന കാണിയ്ക്കകളുടെ ഗതി ഒരേ ഭരണഘടനയുടെ കീഴില്‍ മൂന്നു തരത്തിലാകുന്നതിന്റെ കാരണങ്ങളും മനസിലാക്കാന്‍ ശ്രമിയ്ക്കുക.&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;വാല്‍ക്കഷണം&lt;/strong&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;എന്റെ സമൂഹത്തില്‍ ചൂഷണത്തിനു വിധേയമാകുന്നവരെ അതിനെതിരായി ബോധവല്‍ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്റെ ദൈവബോധത്തിന്റെ ബാദ്ധ്യതയാണ്. അല്ലാതെ ഇതാരുടെയും വിശ്വാസത്തിന്റെ നേര്‍ക്കുള്ള കൈ കടത്തലല്ല. ശക്തി ഉപയോഗിച്ചല്ല ബോധം ഉപയോഗിച്ചാണ് വിശ്വാസം നിലനിര്‍ത്തേണ്ടത്. &lt;/span&gt;&lt;/p&gt;‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-1830019169387202456?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/OfjCHcqIxNTp98zszP1-F7qCJDY/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/OfjCHcqIxNTp98zszP1-F7qCJDY/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/OfjCHcqIxNTp98zszP1-F7qCJDY/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/OfjCHcqIxNTp98zszP1-F7qCJDY/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/4cPl0WUx5LU" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/1830019169387202456/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=1830019169387202456" title="15 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/1830019169387202456?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/1830019169387202456?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/4cPl0WUx5LU/blog-post.html" title="കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>15</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/11/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;D0MGSXszeSp7ImA9WB9SF0o.&quot;"><id>tag:blogger.com,1999:blog-36964091.post-7360785349365366525</id><published>2007-10-06T12:53:00.000+02:00</published><updated>2007-10-07T18:43:48.581+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-10-07T18:43:48.581+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="Gandhi. South Africa" /><title>കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി</title><content type="html">&lt;span style="font-size:130%;"&gt;ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ.&lt;br /&gt;&lt;br /&gt;1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".&lt;br /&gt;&lt;br /&gt;രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു.&lt;br /&gt;&lt;br /&gt;2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“.&lt;br /&gt;&lt;br /&gt;ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല്ലാം തന്നെ കോളോണിയല്‍ ഭരണക്കാരുമായി നല്ല വ്യക്തിബന്ധമുള്ള citizens/ Natives ഉണ്ടായിരുന്നു. ഉദാ. നെല്‍‌സന്‍‍ മന്‍ഡേലയും വെള്ളക്കാരുമായി നല്ല വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഒളിവില്‍ താമസിച്ചതു വെള്ളക്കാരുടെ വീടുകളിലായിരുന്നു.&lt;br /&gt;&lt;br /&gt;3.“ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്‍‌ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു”.&lt;br /&gt;&lt;br /&gt;ആഫ്രിക്കന്‍‍ നാഷണല്‍‍ കോണ്‍ഗ്രസ് രൂപം കോണ്ടത് 1912 ലാണ്. മണ്ഡേലയുടെ Long Walk to Freedom എന്ന ആത്മകഥയിലും ഇവരെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;4.“Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം“&lt;br /&gt;&lt;br /&gt;തിര്‍ച്ചയായും ഇത്തരം വാചകങ്ങല്‍ (അദ്ദേഹം പറഞ്ഞതെങ്കില്‍) ഗാന്ധിയിലെ വര്‍ഗ/ജാതി വിദ്വേഷം പുറത്തു കൊണ്ടു വരുന്നു.&lt;br /&gt;&lt;br /&gt;5 “Sept. 26, 1896&lt;br /&gt;“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410“&lt;br /&gt;&lt;br /&gt;Certainly Gandhi was very judgemental in this statement. മുകളില്‍ പറഞ്ഞ കൊട്ടേഷന്‍ ഏതു പുസ്ത്കത്തില്‍ നിന്നാണെന്നു കൂടി വെളിപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;6 "ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല" ഇതിന്റെ സാഹചര്യം മനസിലാക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഗന്ധിജി സൌത്താഫ്രിക്കയില്‍ വന്നത് ഇവിടുത്തെ ഒരു ഇന്ത്യാക്കാരന്റെ കേസു വാദിക്കാനാണ്. ഇവിടുത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍, പിന്നീടു ഇന്ത്യക്കാരുടെ കോസിനു വേണ്ടി അദ്ദേഹം കരുക്കള്‍ നീക്കി. അതേസമയം കറുത്ത വര്‍ഗക്കാര്‍ ഇന്ത്യാക്കാരെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടയിരുന്നു. But Gandhi exercised his freedom to define his cause as of the South African Indians only. കറുത്ത വര്‍ഗക്കാരുടെ കോസിനു വേണ്ടി അദ്ദേഹം രംഗത്തു വന്നു എന്നൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.&lt;br /&gt;&lt;br /&gt;ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല.&lt;br /&gt;&lt;br /&gt;ഗാന്ധിയുടെ നോണ്‍-വയലന്‍സ് പ്രതിഷേധരീതികള്‍ ഇന്ത്യയുടെ സംസ്കാരിക മത രീതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഗീതയെയാണ് അദ്ദേഹം തന്റെ നോണ്‍-കോഓപ്പറേഷന്റെ അടിസ്ഥാനതത്വങ്ങള്‍ രൂപീകരിയ്ക്കുന്നതിനുപയോഗിച്ചത്. എന്നീട്ടും ഇന്ത്യയിലും സൌത്താഫ്രിയ്കയിലും ഇന്ത്യന്‍ ജനങ്ങള്‍ അതു പ്രാവര്‍ത്തികമാക്കുന്നതിനു മാന‍സികമായി തയ്യാറായിരുന്നോ എന്നു അദ്ദേഹം പലതവണ സംശയിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) 1912ല്‍ രൂപീകരിച്ചെങ്കിലും, ആദ്യമായി അതു ഗാന്ധി നടപ്പാക്കിയ രീതിയിലുള്ള‍ ഒരു മാസ് ആക്ഷന്‍, അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെതിര്രെ കോണ്ടുവരാന്‍ തയാറായത് 1952ലാണ്. കൊണ്ടുവന്നപ്പോഴും അവര്‍ക്കു ഗാന്ധിയുടെ നോണ്‍-വയലന്‍സ് ആദര്‍ശത്തെ ഒരു പ്രതിരോധ തന്ത്രമായല്ലാതെ ഒരു ധാര്‍മ്മിക ആദര്‍ശമായി ഉപയോഗിയ്കാന്‍ കഴിഞ്ഞില്ല. (കൂടുതലായി എഴുതുന്നില്ല). ചുരുക്കത്തില്‍ ഗാന്ധി ആഫ്രിക്കന്‍‍ കോസിനെ ഇന്ത്യന്‍ കോസില്‍ ഉള്‍ക്കൊള്ളിച്ചില്ല എന്നു കുറ്റപ്പെടുത്തുന്നവര്‍, അതിന്റെ ആന്തരിക യാഥാര്‍ദ്ധ്യത്തെ അന്വേഷിക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ പറയുന്നത്.&lt;br /&gt;&lt;br /&gt;ഒരു പക്ഷെ ANC നേതാക്കള്‍ക്ക് ഈ ആന്തരിക യാഥാര്‍ദ്ധ്യത്തെക്കുറിച്ച് നല്ലവണ്ണം ബോധമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍ നെല്‍‌സണ്‍ ‍ മണ്ടേല തന്റെ ആത്മകഥയില്‍ ഗാന്ധിയെ കുറ്റപ്പെടുത്തുമായിരുന്നു. പകരം 1940 ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു, “The government crippled the rebellion with harsh laws and intimidation, but we in the Youth League and the ANC had witnessed the Indian people register an extraordinary protest against colour oppression in a way that africans and ANC had not"&lt;br /&gt;&lt;br /&gt;പിന്നെ ഗാന്ധി ഒരു ഫിലോസഫറോ രാഷ്ട്രീയകാരാനോ ആയിരുന്നില്ല; ഒരു പ്രാഗ്‌മാറ്റിസ്റ്റു മാത്രമായിരുന്നു. അതും ഒരു വീക്ഷണത്തില്‍ നിന്നും മറ്റൊന്നിലേക്കു മനസിന്റെ വ്യാപാര‍ത്തെ പുരോഗമിപ്പിച്ചുകൊണ്ടിരുന്ന ഒരു shrewd intellectual.ഇന്ത്യയെന്ന രാജ്യത്തിനു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വെള്ളക്കാരനു പോലും കൊടുക്കാതെ സംരക്ഷിച്ച, the great ideologist. വെള്ളാക്കാരനോടുള്ള തന്റെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പരിധി രാജ്യസ്നേഹത്തിന്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ആരും അദ്ദേഹത്തോടു പറയേണ്ടി വന്നില്ല.&lt;br /&gt;&lt;br /&gt;സൌത്താഫ്രിക്കയില്‍‍ അദ്ദേഹത്തിന്റെ കോസിനോടു വളരെയധികം അനുകൂലിച്ചു കൂടെ നടന്ന ഒരു പാതിരിയുണ്ടായിരുന്നു. ചാര്‍ലി മുഴുവന്‍ പേര് ഓര്‍ക്കുന്നില്ല. ഈ ചാര്‍ലി ഗാന്ധിയോടുള്ള സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ദശകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൌറി ചൌര ലഹളത്തിനു ശേഷം ജയിലിലായ ഗാന്ധിയെ അദ്ദേഹം പ്രത്യേകം ചെന്നു കാണുന്നുണ്ട്, സഹകരണം വാഗ്ദാനം ചെയ്ത ചാര്‍ലിയൊട്, ഗാന്ധി പറയുന്നുണ്ട് as a shrewed nationalist, “Charley you can go back, I do not need any help from you".&lt;br /&gt;&lt;br /&gt;അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ സ്വതന്ത്രഭാരതത്തിലെ പല വീര മക്കളും ഇന്നു പറഞ്ഞേനെ, ‘ചാര്‍ലി കൂട്ടിനില്ലായിരുന്നെങ്കില്‍ ഗാന്ധി എങ്ങനെ സ്വാതന്ത്ര്യം നെടുമെന്നൊന്നു കാണാമയിരുന്നു‘ എന്ന്.(ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്)&lt;br /&gt;&lt;br /&gt;എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.&lt;br /&gt;&lt;br /&gt;ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.&lt;br /&gt;&lt;br /&gt;വര്‍ഗ്ഗിയതയും ഇതിനു കാരണമായി ആരോപിക്കപ്പെടുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഗാന്ധിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ആദ്യമായി ഞാന്‍ വായിച്ചത് This Day എന്ന ഒരു സൌത്താഫ്രിയന്‍ നാഷണന്‍ daily യിലാണ്. ഒരു ജി.ബി സിംഗിന്റെ ‘Behind the Mask of Divinity' യെ കുറിച്ച് ഒരു Nhlanhla Hlongwane എഴുതിയിരുന്ന ലേഖനം(2003). കൈപ്പള്ളിയുടെ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയായിരുന്നു അതിലെയും വിഷയം.&lt;br /&gt;&lt;br /&gt;എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സൌത്താഫ്രിക്കയില്‍‍ ഒരു വര്‍ഗീയ കാമ്പെയ്ന്‍‍ ഗാന്ധിക്കെതിരായും ഹിന്ദുക്കള്‍ക്കെതിരായും നടന്നു വരുന്നതായി ഇവിടുത്തെ ഒരു നാഷണല്‍‍ പത്രമായ Sunday Times ല്‍ ഒരു ബി. സിംഗ് കഴിഞ്ഞമാര്‍ച്ചില്‍ എഴുതിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച്: ഇതിന്റെ പിന്നില്‍ ഇവിടെയുള്ള ഒരച്ഛനും മകനുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു Yousuf Deedat യും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവും. 1995ല്‍ അവരൊരുമിച്ചു 'Oh You Hindu Awake" എന്ന വിവാദപരമായ ഒരു പുസ്തകം ലോഞ്ചു ചെയ്തു. അതില്‍ അവര്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ആ ആരോപണങ്ങള്‍ക്കടിസ്ഥാനങ്ങള്‍ കണ്ടെത്തിയത് ഒരു "Velu Annamalai, supposedly an academic "who holds a doctorate in philosophy" യുടെ ഒരു പുസ്തക്മായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. എങ്കിലും അതിനേക്കുറിച്ചു കൂടൂതല്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ അണ്ണാമല നിലവിലില്ല എന്നു തെളിയിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ അടുത്തകാലത്ത് മകന്‍(അച്ഛന്‍ മരിച്ചുപോയി) ആ book മായി രംഗത്തു വന്നു: “Gandhi a Sooge of the White South African Government'. എന്നാല്‍ ഇപ്പോള്‍ ഇതെഴുതിയത് ഒരു Dr. Chatterjee,MA,PhD(USA) ആണെന്നു പറയുന്നു. എന്നാല്‍ ഒരു അക്കാഡമിക്ക് എഴുത്തിന്റെ യാതൊരു ഗുണവും ഈ ബുക്കിനില്ലെന്നും ഈ ചാറ്റര്‍ജിക്കും അണ്ണാമലയുടെ നിലല്‍നില്‍പ്പേ ഉണ്ടാകൂ എന്നും സിംഗു പറയുന്നു.&lt;br /&gt;&lt;br /&gt;സിംഗിന്റെ ഈ കാഴ്ചപ്പാടിനെ പലരും ശരി വച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?&lt;br /&gt;&lt;br /&gt;ഗാന്ധിജിയുടെ മഹത്തായ ലീഗസി ആ ഗാന്ധിപ്പെണ്ണും ക്ടാങ്ങളും മുന്നിലിട്ട് പീഡീപ്പിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെ നോക്കി നില്‍ക്കുകയല്ലേ നമ്മള്‍! പാവം നമ്മള്‍!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-7360785349365366525?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/f4IC-U7qLnNPBptVXbAqkYoERQ8/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/f4IC-U7qLnNPBptVXbAqkYoERQ8/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/f4IC-U7qLnNPBptVXbAqkYoERQ8/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/f4IC-U7qLnNPBptVXbAqkYoERQ8/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/tHVclAnpD6c" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/7360785349365366525/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=7360785349365366525" title="65 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/7360785349365366525?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/7360785349365366525?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/tHVclAnpD6c/blog-post.html" title="കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>65</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/10/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CkYASH44eCp7ImA9WB9TGUQ.&quot;"><id>tag:blogger.com,1999:blog-36964091.post-6471074097012082975</id><published>2007-09-28T16:15:00.000+02:00</published><updated>2007-09-28T16:35:49.030+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-09-28T16:35:49.030+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="മറുപടി ഇടയലേഖനം" /><title>"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി</title><content type="html">പ്രിയ ജോജൂ, മാരീചാ&lt;br /&gt;&lt;br /&gt;'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു)&lt;br /&gt;&lt;br /&gt;സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു.&lt;br /&gt;&lt;br /&gt;അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ.&lt;br /&gt;&lt;br /&gt;ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല.&lt;br /&gt;&lt;br /&gt;യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ.&lt;br /&gt;&lt;br /&gt;ഇനി കാര്യത്തിലേക്കു കടക്കട്ടെ.&lt;br /&gt;&lt;br /&gt;ഇടയലേഖനവും പത്രവാര്‍ത്തയും വായിച്ചു കഴിഞ്ഞു. ഇനിയും മംഗളം പത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവോ എന്നു ചിന്തിയ്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ. അല്ലാതെ ഇതാകെ തെറ്റിദ്ധാരണയാണ് എന്നു കിരണ്‍ തോമസ് എഴുതിയതുകൊണ്ട്‍ എല്ലാവരും അതു വിശ്വസിച്ചോണം എന്നാരും പറയുകയില്ലല്ലോ?&lt;br /&gt;&lt;br /&gt;ഒരുകാര്യത്തെ കാര്യാകാരണസഹിതം വിശദീകരിച്ചു മനസിലാക്കുകയാണ് ചിന്താസ്വാതന്ത്ര്യം.&lt;br /&gt;&lt;br /&gt;പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;“സംസ്ഥാനത്തു ക്രൈസ്തവരുടെ ജനസംഖ്യ ആനുപാതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ത്രുശൂര്‍ ആര്‍ച്ചുബിഷൊപ്പ് ആന്‍ഡ്രൂസ് താഴ്ത്തിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു“ ലേഖനം തുടരുന്നു. (ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കിരണിന്റെ പോസ്റ്റില്‍ നിന്നു വായിയ്ക്കാം.)&lt;br /&gt;&lt;br /&gt;ഇനി ഈ മുകളില്‍ പറയുന്ന വര്‍ത്തയെ ഇടയലേഖനം എവിടെയെങ്കിലും സ്ഥിരീകരിയ്ക്കുന്നുവോ ഇല്ലയോ എന്നു നോക്കിയാല്‍ താഴെപറയുന്ന ഇടയലേഖനത്തിന്റ് ഭാഗത്തെത്തും.&lt;br /&gt;&lt;br /&gt;(തീര്‍ശ്ചയായും ഇടയലേഖനം തുടങ്ങുന്നത് ജീവന്റെ മൂല്യത്തെക്കുറിച്ചുല്‍ബോധിപ്പിച്ചുകൊണ്ടാണ്. ഇന്നു ജീവന്റെ നിലനില്‍പ്പിനെതിരായി സമൂഹത്തില്‍ നടമാടുന്ന പല വിധ ദോഷങ്ങളേക്കുറിച്ചും ലേഖനം പറയൂണ്ട്. അതു തുടര്‍ന്നു പോകുന്നതിനിടയില്‍ മുകളില്‍ സൂചിപ്പിച്ച ഭാഗത്തെത്തും)&lt;br /&gt;&lt;br /&gt;അതിങ്ങനെയാണ്:“ജീവനെതിരെയുള്ള ഈ തിന്മയെ ഒരു കാരണം കൊണ്ടും ന്യായീകരിയ്ക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഗര്‍ഭ്ഭശ്ചിദ്രത്തിലൂടെ കൊല്ലപ്പെടുന്നത് എന്നുള്ളത് ഈ തിന്മയുടെ ഭീകരത വെളിപ്പെടുത്തുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടെയും കണ്ണു തുറപ്പിയ്ക്കേണ്ടതാണ്. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റ് സംരക്ഷണയ്ക്കുവേണ്ടി, ദൈവം നല്‍കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യ ജീവനേയും വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം”&lt;br /&gt;&lt;br /&gt;അതായത് ജീവന്റെ നിലനില്‍പ്പിനെ ഉല്‍ബോധിപ്പിയ്ക്കുന്ന ലേഖനം വളരെ സമര്‍ദ്ധമായി, കേരളത്തിലെ ക്രിസ്ത്യാനിയുടെ demographic deterioration ലേക്കു കടക്കുന്നു. തന്നെയുമല്ല ആ deterioration ന്റെ നേര്‍ക്ക് എല്ലാവരുടെയും കണ്ണു തുറപ്പിയ്ക്കണമെന്നും പറയുന്നു. (അല്ലാതെ പപപുണ്യചിന്ത്യിലേക്കല്ല). അതുകൊണ്ടാണ് അമ്മയുടെ ഉദരം ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉപയോഗിയ്ക്കേണ്ടത് എന്നു പറയുന്നത്.&lt;br /&gt;&lt;br /&gt;ഇതു തന്നെയല്ലേ മംഗളം പത്രവും പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഇതില്‍ നിന്നു വ്യത്യസ്ഥമായി എന്തെങ്കിലും മംഗളം പറഞ്ഞോ?&lt;br /&gt;&lt;br /&gt;ജനനം, മരണം, ഈ രണ്ടു പ്രക്രിയകളേയും മനുഷ്യജീവിതത്തിന്റെ അനേകതലങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. ഉദ്. ഗവണ്മെന്റ്, കുടുംബം, വൈദ്യശാസ്ത്രം, സമൂഹം, സംസ്കാരികസംഘടനകള്‍, മതം, രാഷ്ട്ര്രിയം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇതില്‍ ഗവണ്മെന്റു കൈകാര്യം ചെയ്യുന്ന കാര്യങ്ങളല്ല, വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നത്. അതുപോലെ മതം കൈകാര്ര്യം ചെയ്യുന്നത് വേറെകാര്യങ്ങളാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ആത്മീയവും, ധാര്‍മ്മികവുമായ കാര്യങ്ങളാണ് അതു കൈകാര്യം ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;Theology, morality and church discipline,western culture's moral degradation, salvation, evil of postivism and materialism, pacification ഇവയുടെയൊക്കെ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് ജീവന്റെ മഹത്വത്തേക്കുറിച്ചെന്നല്ല ഏതുവിഷയത്തെക്കുറിച്ചും മതം കൈകാര്യം ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;ഈ തല‍ങ്ങളിലുള്ള ധാര്‍മ്മികതയെ ആത്മീയബോധങ്ങളായ പാപപുണ്യങ്ങളുമായി ബന്ധിപ്പിച്ച് ദൈവബോധമുണ്ടാക്കുകയാണ് മതങ്ങളുടെ പൊതുവായ ലക്ഷ്യം.&lt;br /&gt;&lt;br /&gt;അതിനപ്പുറത്തു കടന്ന് വിശ്വാസികളെ അവരു‍ള്‍ക്കൊള്ളുന്ന ജനതയുടെ ഒരു പ്രത്യേകഭാഗമായിക്കണ്ട്, അവരുടെ കുറയുന്ന എണ്ണത്തില്‍ ‘കണ്ണൂതുറക്കണമെന്നു‘ പറഞ്ഞ്, അതുകോണ്ട് മാതാവിന്റെ ഉദരം ജീവന്റെ നില‍നില്‍പ്പിനു വേണ്ടി ദൈവം നല്‍കിയ രക്ഷാപേടകമായി കണക്കാക്കണമെന്നു പറയുമ്പോഴാണ്, അതില്‍ കല്ലുകടി അനുഭവപ്പെടുന്നത്. അപ്പോഴാണ്, അതു ഗവണ്മെന്റിന്റയും മറ്റു ഭരണസംവിധാനങ്ങളുടെയും നേര്‍ക്കു കാട്ടുന്ന മതത്തിന്റെ കൈകടത്തലായി തോ‍ന്നുന്നതും അതിനോടു ജനം‍ പ്രതികരിയ്ക്കുന്നതും.&lt;br /&gt;&lt;br /&gt;ചുരുക്കീപ്പറഞ്ഞാല്‍: കിരണ്‍ തോമ‍സ് മംഗളത്തില്‍ വന്ന പത്രവാര്‍ത്തയെ അടിസ്താനമാക്കി ഇട്ട ആദ്യപോസ്റ്റ് ഒരു തെറ്റുദ്ധാരണയാണെന്ന് പറയുന്നത് ‍ convincing ആയി എനിയ്ക്കു തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;കിരന്‍ തോമസിന്റെ പോസ്റ്റ് &lt;a href="https://www.blogger.com/comment.g?blogID=12327568&amp;amp;postID=6426934594409071638"&gt;ഇവീടെ&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-6471074097012082975?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/b69dZCOYyu7fU8wmEZyDLlSd05w/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/b69dZCOYyu7fU8wmEZyDLlSd05w/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/b69dZCOYyu7fU8wmEZyDLlSd05w/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/b69dZCOYyu7fU8wmEZyDLlSd05w/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/SrS_SDlMPqg" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/6471074097012082975/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=6471074097012082975" title="2 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/6471074097012082975?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/6471074097012082975?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/SrS_SDlMPqg/blog-post.html" title="&quot;ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌&quot; എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>2</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/09/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;Dk4GQ3Y5eip7ImA9WB9TFkg.&quot;"><id>tag:blogger.com,1999:blog-36964091.post-5363543941736195663</id><published>2007-09-16T23:03:00.000+02:00</published><updated>2007-09-24T19:28:42.822+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-09-24T19:28:42.822+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="സംബന്ധം" /><category scheme="http://www.blogger.com/atom/ns#" term="ഡെവദാസി" /><category scheme="http://www.blogger.com/atom/ns#" term="കേരള സ്ത്രീത്വം" /><title>ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2</title><content type="html">&lt;span style="font-size:130%;"&gt;&lt;span style="color:#cc0000;"&gt;ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ.&lt;br /&gt;&lt;br /&gt;ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്.&lt;br /&gt;&lt;br /&gt;അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസര‍ത്തിലാണ് ഞാന്‍ കഴിഞ്ഞദിവസം, വിധവകള്‍ നേരിടുന്ന സാമുഹ്യപ്രശ്നങ്ങളേക്കുറിച്ച് കേരള വനിതാകമ്മീഷന്‍ മെംബര്‍, ടി. ദേവി ദേശഭിമാനിയുടെ, ‘സ്ത്രീ‘ പംക്തിയില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. (&lt;/span&gt;&lt;a href="http://www.deshabhimani.com/specials/stree/cover.htm"&gt;&lt;span style="font-size:130%;"&gt;http://www.deshabhimani.com/specials/stree/cover.htm&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;)&lt;br /&gt;&lt;br /&gt;സ്ത്രീയുടെ വൈധവ്യം മുന്‍-ജന്മദോഷമാണ് എന്നുപറഞ്ഞ് അവരെ പാപികളായി കണക്കാക്കുന്ന മത ആഡ്യതയുടെ പുണ്യ-പാപ ജാഡയിലേക്കാണ് ദേവിയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എന്റെ പ്രശ്നങ്ങളല്ല എന്ന മലയാളിയുടെ ക്രൂര മനോഭാവത്തേക്കുറിച്ച് അവര്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;വിധവകളുടെ സംഘടനകളേക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ വിധവകളല്ലാത്തവരുടെ പരിഹാസ്യമായ പ്രതികരണങ്ങള്‍‍ അവര്‍ രേഖപ്പെടുത്തുന്നു. ”ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട്. ഞങ്ങള്‍ വിധവകളല്ല. ഞങ്ങള്‍ക്കു ഭര്‍ത്താവുണ്ട്“. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിധവയുടെ മകന്‍ പറയുന്നു,”വിധവകളെന്നു പറഞ്ഞ് വീട്ടില്‍ പ്രശനമുണ്ടാക്കല്ലെ! ഞങ്ങളുടെ വീട്ടില്‍ വിധവയ്ക്ക് ഒരു പ്രശ്നവുമില്ല"&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;ഇനി ഭാഗം രണ്ടിലേക്കു കടക്കട്ടെ. &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="color:#990000;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;“ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മത-വിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി“ എന്നു പറഞ്ഞാണല്ലോ കഴിഞ്ഞഭാഗം നിര്‍ത്തിയത്&lt;br /&gt;&lt;br /&gt;എന്നാല്‍ കേരളത്തില്‍ ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ‍ വ്യത്യസ്തമായാണ് അനുഭവങ്ങള്‍ ഉണ്ടായത്. അതായത് കേരളത്തിലെ ക്തേത്ര വളപ്പുകളില്‍ ബ്രാഹ്മണന്റെ പരിശുദ്ധവേശ്യകളായി അവിടുത്തെ അധ:ക്രൂതര്‍ക്കു മാറേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ എന്തോ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം&lt;br /&gt;&lt;br /&gt;ആ വ്യത്യസ്ഥമായ കാരണങ്ങള്‍ എന്തായിരിയ്ക്കാം?&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു പക്ഷെ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥ ആയിരിയ്ക്കാം അതിനു കാരണം. മറ്റൊന്ന്, കേരളത്തിലെ ബുദ്ധഭിക്ഷുകിനികള്‍ മറ്റെവിടേക്കോ ഓടി രക്ഷപ്പെട്ടിരുന്നിരിയ്ക്കാം. സിലോണിലേക്കു രക്ഷപ്പെടുക അവര്‍ക്കെളുപ്പമായിരുന്നല്ലോ. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എങ്കിലും കേരളത്തിലെ അധ:ക്രുതരും പിന്നോക്കരും ‍ മുകളില്‍ പറഞ്ഞ ദേവദാസി സമ്പ്രദായത്തിന്റെ ജനകീയരൂപത്തില്‍‍ നിന്നു മോചിതമായിരുന്നു എന്നു പറയാന്‍ സാധിയ്ക്കുകയില്ല. &lt;/span&gt;&lt;br /&gt;&lt;br /&gt;പുരോഹിത-രാജ-പടയാളി കൂട്ടായ്മ തെക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയ ആറാം നൂറ്റാണ്ടുകള്‍‍ക്കു ശേഷമാണ് ഇന്ത്യയില്‍‍ ദേവദാസി സമ്പ്രദായത്തിന്റെ ഉദയം ഉണ്ടായത് എന്നു കഴിഞ്ഞഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.&lt;/span&gt;&lt;br /&gt;&lt;br /&gt;ഈ കുടിയേറ്റം കേരളത്തില്‍ ഒരു ‘ജാതി-ജന്മി-നാടുവാഴി‘ സമ്പ്രദായമാണല്ലോ ഉണ്ടാക്കിയത്. ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍, കുടിയാന്‍ സ്ത്രീയും ജന്മിയുടെ സ്വകാര്യസ്വത്തായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മലയപ്പുലയന്, മനതാരില്‍ ആശപോലെ വളര്‍ന്നു വന്ന വാഴക്കുലയും അകത്തെ പുലകിപ്പെണ്ണും, പറമ്പിലെ പശുവും, ഒന്നു പോലെയായിരുന്നു, ജന്മി കണ്ണുവച്ചാല്‍ നഷ്ടപ്പെടാനുള്ളവ. പക്ഷെ കേരളത്തിലെ ജന്മികളും നാടുവാഴികളും ബ്രാഹ്മണര്‍ ആയിരുന്നില്ല. ഡോക്ടര്‍, കെ. ജംനദാസ് എഴുതുന്നതു പോലെ, ഗുജറാത്തില്‍ യുവതികള്‍ വിവാഹത്തിനു മുന്‍പ് പൂജാരിയുടെ കൂടെ ഒരു രാത്രി ചിലവ്ഴിയ്ക്കണമായിരുന്നു, അതുപോലെ ‘നവരാത്രി‘ ആഘോഷങ്ങളില്‍ ഒരോ ദിവസവും ഓരോവീട്ടില്‍ നിന്ന് പുരോഹിതനു കൂട്ടു കിടക്കാന്‍ ഓരോ സ്ത്രീ പോകണമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;പക്ഷെ കേരളത്തില്‍ പുരോഹിതന്മാര്‍ക്കു സംബന്ധമുണ്ടായിരുന്നുവല്ലോ. അതിനാല്‍ കുടിയാന്‍ സ്ത്രിയില്‍ അവകാശം, നാട്ടുവാഴികള്‍ക്കും ജന്മികള്‍ക്കുമായിരുന്നു. കുടിയാന്‍ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവളെ ജന്മിയ്ക്കു കാഴ്ച വയ്ക്കുക, കേരളത്തില്‍ പതിവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. കുടിയാന്‍ സ്ത്രീകള്‍ മാറുമറ്യക്കരുത് എന്നുള്ളതും ജന്മിയുടെ തീരുമാനമായിരുന്നല്ലോ&lt;br /&gt;&lt;/span&gt;&lt;br /&gt;പക്ഷെ ഇന്നു കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ ഇല്ല. ജനാധിപത്യഭരണ സമ്പ്രദായം ജന്മി കുടിയാന്‍ വ്യവസ്ഥയെ നിയമപരമായി അസാധുവാക്കി. പക്ഷെ സ്തീയെ സ്വകാര്യസ്വത്തായി കണ്ടിരുന്ന ജന്മി മനസിനെന്തുപറ്റി? ആ മന‍സ് അതു നിയമപരമയോ, സാമൂഹികമായോ, രഷ്ട്രീയമായോ അസാധുവാണെന്ന്‌ അംഗീകരിച്ചോ?&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;span style="font-size:130%;"&gt;അതുപോലെ, സ്വന്തം സൌന്ദര്യവും, സ്ത്രീത്വത്തിന്റെ സുകുമാരതയും ഉപഗോഗിച്ച് പുരുഷനെ (ബ്രാഹ്മണനെ) പാട്ടിലാക്കുന്നത് ആചാരമാക്കിയ കേരളത്തിലെ സംബന്ധസ്ത്രീ മനസിനെന്തു പറ്റി?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്നു കേരളത്തില്‍ നായരോ നമ്പൂതിരിയോ ആകണമെന്നില്ല സ്ത്രീയെ സ്വകാര്യസ്വത്തായി കാണാന്‍‍, അതു പോലെ നായരു സ്ത്രീ ആകണമെന്നില്ല, സംബന്ധത്തിന്റെ മനസുണ്ടാകുവാന്‍. &lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ വ്യക്തിമനസുകളില്‍ അവ വേര്‍‌പിരിയ്ക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു എന്നു തന്നെ പറയാം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൂര്യനെല്ലിയും, വിദുരയും, കിളിരൂരും, കവിയൂരും പിന്നെ കേരളത്തില്‍ ഇന്നു കുടില്‍ വ്യവസായം പോലെ പെരുകുന്ന പെണ്‍-വാണിഭങ്ങളും ഇതല്ലേ സൂചിപ്പിയ്ക്കുന്നത്. അതും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത പുരുഷന്മാരെ ശിക്ഷിയ്ക്കുന്നതില്‍ സമൂഹമോ നീതിന്യായവകുപ്പോ മാത്രുകാപരമായ നിലപാടുകള്‍ എടുക്കാറുമില്ല. ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കികുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ പെണ്‍‌വണിഭക്കേസില്‍ രസകരമായ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണല്ലോ ഇപ്പോള്‍ കേരളത്തില്‍. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനും വേണ്ടിയെന്ന ജാഡയില്‍ പ്രവര്‍‌ത്തിയ്ക്കുന്ന രണ്‍‌ടു സ്ത്രീ സംഘടനകളെ (ജനാധിപത്യ മഹിളാ സംഘടനയും മഹിളാകോണ്‍ഗ്രസും) പ്രോക്സിയാക്കി കളിയ്ക്കുകയാണ് ഭരണവും പ്രതിപക്ഷവും. പ്രതിസ്ഥാനത്ത് ഒരു വനിതാ മന്ത്രി-അരോഗ്യമന്ത്രി, ശ്രീമതി. ശ്രീമതി.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ നിഷ്ടരം പിച്ചിച്ചീന്തിയ, പുരുഷന്മാരേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. അതുപോലെ അവളെ പഴനി, കുമളി, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യഭിചാരവ്യാപാ‍രത്തിനായി കൂട്ടിക്കൊടുത്തവരേയും കൊണ്ടു നടന്നവരേക്കുറിച്ചും കേള്‍ക്കുന്നില്ല.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വനിതാക്കമ്മിഷനും രംഗത്തുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ മൊഴിയെടുത്ത ‍അന്നത്തെ വനിതാകമ്മീഷണര്‍ മരിയ്ക്കുന്നതിനു മുന്‍പ് ശാരിയുടെ മൊഴിയേടുത്തിരുന്നു എന്നു പറയുന്നു.‍ മൊഴിയില്‍ ധാരാളം വി.ഐ.പി കളുടെ പേരുകള്‍ അടങ്ങിയിരുന്നു എന്നും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇനി ഈ പ്രശ്നത്തിന്റെ ഏറ്റവും കാതലായ ഭാഗത്തേക്കു വന്നാല്‍; ഈ പെണ്‍കുട്ടിയുടെ കൂട്ടിക്കൊടുപ്പുകാരി മറ്റൊരു സ്തീയാണ്, പെണ്‍കുട്ടിയുടെ ബന്ധത്തിലുള്ളവര്‍, പ്രായപൂര്‍ത്തിയായ, അമ്മയുടെ സ്ഥാനമുള്ള ഒരു സ്ത്രീ.&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;സ്വന്തം മകള്‍ കുറഞ്ഞത് ഒന്‍‌പതു മാസക്കാലമെങ്കിലും വ്യഭിചാരവസ്തുവായി ഉപയോഗിയ്ക്കപ്പെട്ടിരുന്നത് അറിഞ്ഞില്ല എന്നു പറയുന്നു മാതാപിതാക്കള്‍. ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാ‍ക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും എന്നു ചോദിച്ചാല്‍ വിവാദമാകും എന്നറിയാം എങ്കിലും സത്യത്തിന്റെ പേരില്‍ അതു ചോദിയ്ക്കാതിരിയ്കാന്‍ കഴിയുന്നില്ല. ആ അമ്മയും മകളും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ഒരു മകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കേണ്ട് വ്യക്തിയാണ് അമ്മ.&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഒന്നു കൂടി ചോദിയ്ക്കട്ടെ, ശാരി എന്ന പെണ്‍കുട്ടിയ്ക്ക് അവളെ ഉപയോഗിച്ച ഏതെങ്കിലും ഒരു ഉന്നതന്റെ സഹായത്താല്‍ ഒരു സീരിയല്‍ നടിയുടെ തൊഴില്‍ തരപ്പെട്ടിരുന്നെങ്കില്‍ അവളും ഒരു മാന്യമായ കുടുംബത്തിലെ വ്യക്തിയായി മത്രമല്ലേ ഇന്നറിയപ്പെടുമായിരുന്നുള്ളു. പൊള്ളയായ ആത്മാവും പേറി എത്രയോ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ അന്നം നടത്തുമ്പോളും അവളുടെ വേദനയില്‍ അവരാരെങ്കിലും പങ്കുകാരാകാറുണ്ടോ?&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;അതുപോലെ ശാരിയെ കൂടെക്കൊണ്ടു നടന്നതു പുരനിറഞ്ഞുനിന്നിരുന്ന ഭാ‍ര്യയും മക്കളും സ്വന്തമായുള്ള പുരുഷന്മാരാണ്. അവരുടെ കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്തൃബന്ധങ്ങള്‍ക്ക്, രക്ഷകര്‍തൃബന്ധങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? ആകുടൂംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കുണ്ടകാനിടയുള്ള ലൈംഗികവികലതയ്ക്കുത്തരവാദി ആ മാതാപിതാക്കള്‍ തന്നെയാണ്.‍ &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;പൊതുവെ പറഞ്ഞാല്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വികലമായ വശങ്ങള്‍ വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകുന്നതിനുള്ള ഒരു പ്രധാന കാരണം അവരവരുടെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും മാതാപിതാക്കളുടെ പെരുമാറ്റങ്ങളും, ലൈംഗിക അരാജകത്വങ്ങളും മനോഭാവങ്ങളും, ജീവിതരീതികളും ഒക്കെയാണ്.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ‍ ജീവിയ്ക്കുന്നത്. മക്കളു കള്ളുകുടിയന്മാരും, പെണ്ണുപിടിയന്മാരും, ആണു പിടയകളും ഒക്കെയായി മാറുമ്പോഴും പല മാതാപിതാക്കളും വേവലാതി കൊള്ളുന്നത്, ആരെങ്കിലും അറിഞ്ഞോ, തറവാടിന്റെ മാനം(?) കളഞ്ഞോഎന്നൊക്കെ ആയിരിയ്ക്കും. മലയാളികള്‍ എന്തിനാണ് ഇത്രയധികം പരസ്പരം ഭയക്കുന്നത്? മലയാളിക്കൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താണ്? പരസ്പരം ഭയക്കുകയും വിശ്വാസിയ്കാത്തവരുമായ ആളുകള്‍‍ ഒരു മേശയ്ക്കപ്പുറത്തുമിപ്പുറത്തുമിരുന്നു ചിരിച്ചു കളിച്ച് സ്വയം മറയിടുന്നു എന്നാണോ? &lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;‍ &lt;span style="color:#990000;"&gt;ചുരുക്കത്തില്‍:&lt;/span&gt; സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല. ഇന്നു സ്തീസ്വാതന്ത്യത്തിന്റെ പേരില്‍ രൂപം കൊണ്ടിരിയ്ക്കുന്ന വനിതാകമ്മീഷനുകളും, സ്തീ സംഘടനകളും രാഷ്ട്രീയ, മുതലാളിത്ത ചേരികളില്‍ നില്‍ക്കുന്നിടത്തോളം കാലം അവര്‍ക്കു സ്ത്രീത്വത്തിന്റെ യദ്ധര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനോ അതിനു പ്രതിവിധി കാണാനോ കഴിയുകയില്ല. മലയാളിയുടെ കുടുംബം അവന്റെ തന്നെ ചുമതലയാണ്. പക്ഷെ ഇല്ലാത്ത ആഡ്യതയുടെയും പാരമ്പര്യത്തിന്റെയും ജാഡയില്‍ ഒളിച്ചിരിയ്ക്കാതെ സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കു നേരെ റിയലിസ്റ്റിക്കായ മനോഭാവം അവര്‍ കൈവരിയ്ക്കേണ്ടിയിരിയ്കുന്നു. അതിലേക്ക് അവര്‍ സാമൂഹ്യമായി കൂടുതല്‍, സ്നേഹവും, സാഹോദര്യവും, ബഹുമാനവും, മാനവികതയും ഉള്ളവരാകേണ്ടിയിരിയ്ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതിലേക്ക് ബ്ലോഗേഴ്സ് കൂട്ടായ്മയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാന്യവായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(തുടരും) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പകര്‍പ്പവകാശം: മാവേലികേരളം (Prasannakumary Raghavan). &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ലേഖികയുടെ അനുവാദം കൂടാതെ ഈ പോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ പകര്‍ത്തപ്പെടുവാന്‍ പാടുള്ളതല്ല)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-5363543941736195663?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/EmURWLRbetc1IHZUy9LMdzWd7_I/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/EmURWLRbetc1IHZUy9LMdzWd7_I/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/EmURWLRbetc1IHZUy9LMdzWd7_I/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/EmURWLRbetc1IHZUy9LMdzWd7_I/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/77MBzB6QCis" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/5363543941736195663/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=5363543941736195663" title="73 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5363543941736195663?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5363543941736195663?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/77MBzB6QCis/2.html" title="ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>73</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/08/2.html</feedburner:origLink></entry><entry gd:etag="W/&quot;A0YDR3k-fSp7ImA9WB5bFEQ.&quot;"><id>tag:blogger.com,1999:blog-36964091.post-8628489965660851352</id><published>2007-08-26T13:19:00.000+02:00</published><updated>2007-08-30T20:39:36.755+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-08-30T20:39:36.755+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="ഓണം / Onam" /><title>ഈ ഉത്രാട രാത്രിയില്‍</title><content type="html">&lt;span style="font-size:130%;"&gt;പണ്ട്‌ ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു‌, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്)‍. അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം".&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും‍. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാനുമെങ്ങാന്‍ സംശയിച്ചാല്‍, സംശയത്തിന്റെ മരം വയറ്റില്‍ വളര്‍ന്ന്, അതിന്റെ കൊമ്പുകള്‍ വായിലൂടെ വളര്‍ന്ന് കണ്ണിലും മൂക്കിലും കൂടി ഇറങ്ങി, ഹൊ, എന്തൊരു വൃത്തികേട്, ആളുകളെന്തു പറയും വലിയവരെ സംശയിയ്ക്കുന്ന കുട്ടി, ഛേ!&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മാവേലിയും വളര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;‍ പഠിച്ച പുസ്തകങ്ങളില്‍, കേട്ടറിഞ്ഞ അറിവുകളില്‍, പ്രസംഗങ്ങളില്‍, കോളേജു ഡിബേറ്റുകളില്‍, ഒക്കെക്കൂടി, ഒരണുവില്‍ നിന്നും വളര്‍ന്നു വലുതായ പ്രപഞ്ചം പോലെ മാവേലിയും ഞങ്ങള്‍‍ക്കു വലുതായി. കടംകഥകളുടെ വ്യാളിക്കുപ്പികളില്‍ നിന്ന് അപ്പോഴേക്ക് മാവേലി സ്വതന്ത്രമായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പകരം, കാലത്തിനു തിരശ്ചീനമായി ഇന്നിനെ ശുദ്ധീകരിയ്ക്കാന്‍ പിന്നില്‍ നിന്നുതിര്‍ക്കുന്ന നന്മയുടെ ഒരു വന്‍ പ്രവാഹമായി, കേരളക്കരയുടെ കൂട്ട മനസാക്ഷിയായി, നാളെയുടെ ആവിഷ്കാരമായി, മനസിന്റെ അനുഭവമായി, മാവേലി മാറി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുറേക്കൂടി വളര്‍ന്നപ്പോള്‍, മാവേലി ഒരു ചോദ്യമായി, അധിനിവേശത്തിന്റെ വാമന സ്വരൂപങ്ങള്‍ക്കു മുന്‍പില്‍ സ്വയം ബലിയായ നാടിന്റെ ചരിത്രമായി. അന്നു തൊട്ട് ഓണത്തിന്റെ ഒരുക്കങ്ങള്‍ മരിച്ചുപോയ ചരിത്രപിതാമഹനര്‍പ്പിയ്ക്കുന്ന ദര്‍ഭയും ബലിച്ചോറുമായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉത്രാടരാത്രിയില്‍ പിന്നീടു മാവേലിയെ കാത്തിരുന്നിട്ടില്ല, നഷ്ടമായ ബാല്യത്തിന്റെ കാത്തിരിപ്പ് മധുരമായ ഒരു വേദനയായി ഉള്ളില്‍‍ അവശേഷിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നിട്ടും ഞങ്ങളുടെ മക്കളോടെ അവരുടെ ബാല്യത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ അമ്മ ബാല്യത്തില്‍ പറഞ്ഞുതന്ന അതേ കഥകളായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ അവര്‍ മാവേലിയെ കാത്തിരുന്നത്, കേരളത്തിന്റെ ഓണത്തുമ്പികള്‍ പാറിനടന്ന, മരക്കൊമ്പില്‍ ഊഞ്ഞാലും, മുറ്റത്തെ അവസാന ചപ്പും തൂത്തുവാരി വെള്ളം തളിച്ച് മൂശേട്ട ഭഗവതിയെ ഉച്ചാടനം ചെയ്ത, ഉത്രാട സന്ധ്യയിലെ ഉമ്മറത്തായിരുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അച്ചനുമമ്മയും പ്രവാസികളായിരുന്ന ആഫ്രിയ്ക്കയിലായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കോളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായി നിന്ന കോളജു കാമ്പസിലെ വിക്റ്റോറിയന്‍ വീടിന്റെ ഉമ്മറത്ത്, പടിയ്ക്കലെ കൂറ്റന്‍ ഇരുമ്പു കവാടം കടന്നു വരുന്ന മാവേലിയെ കാത്ത്. പക്ഷെ എന്നേപോലെ അവരും ‘രാത്രിയില്‍ വന്നിരുന്ന’ മാവേലിയെ കണ്ടീല്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവിടെ ആഫ്രിക്കന്‍ മണ്ണു കുഴച്ചവര്‍ ഓണത്തപ്പനെ ഉണ്ടാക്കി. തെക്കന്‍ കേരളത്തിന്റെ വടക്കു നിന്നുള്ള എനിയ്ക്ക് ഓണത്തപ്പന്‍ അപരിചിതനായിരുന്നെങ്കിലും മദ്ധ്യകേരളത്തില്‍ നിന്നുള്ള അവരുടെ അച്ഛന് ഓണത്തപ്പന്‍ പ്രിയനായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആഫ്രിക്കന്‍ പൂക്കള്‍ പറിച്ചെടുത്ത് അവര്‍ വീടിന്റെ തിരുമുറ്റത്ത് ഓണപ്പൂവിട്ടു. ഒരിക്കല്‍ കൊളോണിയലിസത്തിന്റെ പൊങ്ങച്ചച്ചുവടുകളും പിന്നെ ആഫിയ്ക്കന്‍ നൃത്തത്തിന്റെ വന്യതാളങ്ങളും പതിഞ്ഞിരുന്ന ആ മുറ്റത്ത് മലയാളത്തിന്റെ അടയാളങ്ങളും വീണപ്പോള്‍, കാലത്തിന്റെ ക്ഷേത്രത്തില്‍ ഒരു പുതിയ പൂജ തുടങ്ങുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവിടെയും മലയാളിക്കൂട്ടായ്മകള്‍ ഓണത്തിന്റെ ചമയങ്ങള്‍ ഒരുക്കി. അവരൊരുക്കിയ ഓണത്തിന്റെ വേദികളില്‍ മറ്റു മലയാളിമക്കളോടൊപ്പം ഞങ്ങളുടെ മക്കളും മാവേലിയുടെ കഥകള്‍ കേട്ടു, മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുത്തു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അത്തരം കൂട്ടായ്മകളില്‍ മുതിര്‍ന്നവര്‍ പൊതുവെ പരാതി പറഞ്ഞു , ‘ഇതെന്ത് ഓണമാ, വീട്ടിലൊക്കെ എന്തായിരുന്നു, ആര്‍പ്പും കുരവേം, തുമ്പിതുള്ളലും, കടുവാകളിയും, ഊഞ്ഞാലാട്ടവും. ഇതിപ്പോ....’പക്ഷെ ഒരു കാര്യം പറയാനും ഓര്‍മ്മിക്കാനും അവര്‍ പൊതുവെ താല്‍‌പര്യം കാണിച്ചില്ല, തങ്ങളേക്കാള്‍ നഷ്ടം തങ്ങളുടെ മക്കള്‍ക്കാണെന്ന്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നിട്ടും മക്കള്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം, അവര്‍ക്ക് ഓണം ഒരാചാരത്തേക്കാള്‍ വലുതായി ഒരാഘോഷമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലം കടന്നു പോയപ്പോള്‍, ഞങ്ങളുടെ മക്കള്‍ക്കും, മാവേലി വളരുന്ന ഒരു പ്രപഞ്ചമായി. അവരും സ്വയം മനസിലാക്കി, മാവേലി ഒരു രാജാവിന്റെ കഥയല്ല, ഒരു ദേശത്തിന്റെ കഥയാണ്, ചരിത്രമാണ് എന്ന്. ചരിത്രമറിയാത്ത പമ്പരവിഡ്ഡികള്‍, അറിവുള്ളവര്‍ പണ്ടു ത്രിവിക്രമനെന്നു വിശേഷിപ്പിച്ച സൂര്യനെ വിഷ്ണുവാക്കി, അവതാരത്തിന്റെ കെട്ടുകഥ ചമച്ച്, ആ ദേശത്തിന്റെ ചാരുതയില്‍ കളങ്കം ചാര്‍ത്തി എന്നും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അങ്ങനെ മാവേലി അവരുടെയും മനസിന്റെ ഒരനുഭവമായി, അന്ത:ക്കരണത്തിന്റെ ശ്രീകോവിലില്‍ മിന്നുന്ന ഒരു സ്വര്‍ണ്ണമുത്തായി അതു തിളങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നാളെ അവരുടെ മക്കള്‍ക്കും അവര്‍ പറഞ്ഞുകൊടുക്കും, മാവേലിയുടെ കഥ. ആ കഥകള്‍ കേട്ട് ഉമ്മറത്തു ഉറങ്ങാതിരിക്കും അവരും മാവേലിയെ കാത്ത്, വളരുമ്പോള്‍ അവരും തിരിച്ചറിയും മാവേലി ഒരു ദേശത്തിന്റെ കഥയായിരുന്നു എന്ന്. അങ്ങനെ ചരിത്രം ഒരാചാര‍ത്തിലൂടെ സത്യത്തിന്റെ അന്വേഷണമാകുന്നു, ഒരനുഭവമാകുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവരെപ്പോലെ എത്രയെത്ര മക്കള്‍ എവിടെയെല്ലാം കാത്തിരിക്കുന്നുണ്ടാവും മാവേലിയെത്തേടി, ഇന്നത്തെ ഈ ഉത്രാട രാത്രിയില്‍....&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;color:#3366ff;"&gt;വാല്‍ക്കഷണം&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളക്കരയുടെ ചരിത്രത്തെ വൈകാരികമായ ഒരനുഭവമാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഓണം ഒരു മതേതര ആഘോഷമായി കാണാന്‍ കഴിയും. ചിന്തിയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മാവേലിയെ മിത്തിന്റെ (കെട്ടുകഥയുടെ) വേലിക്കെട്ടില്‍ നിന്നു പുറത്തെടുത്ത് നാടിന്റെ ചരിത്രമായി കാണാനും കഴിയും. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;color:#cc0000;"&gt;ഓണാശംസകള്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ കൂടി അനേകം ആളുകളെ പരിചയപ്പെടുവാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും എപ്പോഴും കമന്റുകള്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ എല്ലാവരേയും തന്നെ അവരുടെ ആശയത്തിലൂടെ അറിയാന്‍ കുറെയൊക്കെ കഴിഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ഓണാഘോഷവേളയില്‍, ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, ഈ ഉത്രാട സന്ധ്യയില്‍ ഓണത്തപ്പനെ കാത്തിരിയ്ക്കുന്ന അവരുടെ മക്കള്‍ക്കും, ‍സൌത്താഫ്രിക്കയില്‍ നിന്നുള്ള ഞങ്ങളുടെ ഓണാശംസകള്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആവനാഴി, മാവേലി, പ്രിയ, പ്രഭ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-8628489965660851352?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/2YdmvGm3LzjFH_rf4Ad2UQgrgi4/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/2YdmvGm3LzjFH_rf4Ad2UQgrgi4/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/2YdmvGm3LzjFH_rf4Ad2UQgrgi4/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/2YdmvGm3LzjFH_rf4Ad2UQgrgi4/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/pKaBZ7sAVjY" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/8628489965660851352/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=8628489965660851352" title="10 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8628489965660851352?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/8628489965660851352?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/pKaBZ7sAVjY/blog-post_26.html" title="ഈ ഉത്രാട രാത്രിയില്‍" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>10</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/08/blog-post_26.html</feedburner:origLink></entry><entry gd:etag="W/&quot;CkIAQH86fip7ImA9WB5VGUk.&quot;"><id>tag:blogger.com,1999:blog-36964091.post-5819885130055842496</id><published>2007-08-12T10:31:00.000+02:00</published><updated>2007-08-12T19:42:21.116+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-08-12T19:42:21.116+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="ഇന്‍ഡ്യന്‍ സത്രീത്വം" /><category scheme="http://www.blogger.com/atom/ns#" term="ദേവദാസി" /><category scheme="http://www.blogger.com/atom/ns#" term="സംബന്ധം" /><title>ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും</title><content type="html">&lt;span style="font-size:130%;"&gt;കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചരിത്രം അവഗണിയ്ക്കാനാകുന്ന ഒന്നല്ല. കേരളത്തിന്റെ ജാതിചരിത്രം ആ മഹാചരിത്രത്തിന്റെ ഒരു ഭാഗമാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;4. ലോക സംസ്കാരത്തില്‍ പ്രഗല്‍ഭമെന്നു പേരുണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം ഇന്ന് ഏറ്റവും അവഗണിയ്ക്കപ്പെടുകയാണ്. അതിനുള്ള ഒരു കാരണം, ജാതിവിവേചനം, സ്ത്രീ പീഡനം തുടങ്ങിയവ ഒക്കെ ഇന്ത്യയില്‍ ഭൂരി‍പക്ഷത്തിന്റെയും മുഖമുദ്രയാണെന്നുള്ള പുറത്തുള്ളവരുടെ ധാരണയാണ് (ഉദാ: അമേരിയ്ക്കന്‍ റ്റോക്ക് ഷൊ ക്വീന്‍ ഓപ്ര വിന്‍ഫ്രീയുടെ ഷോകള്‍). ഇത്തരം ധാരണകള്‍ തിരുത്താന്‍ ഇന്ത്യയിലാരും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ എന്നു തന്നെ സംശയിക്കുന്നു. ഇതിന്റെ പേരില്‍ കുറ്റം ചെയ്യാത്ത അനേകം പേര്‍ നാണം കെടേണ്ടി വരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;5.സ്വന്തം പൂര്‍വ്വീകര്‍ ചെയ്ത തെറ്റുകളെ മുഖാമുഖം കാണാന്‍ തയാറാകാത്ത ഒരു രാജ്യവും വ്യക്തിയും സമൂഹവും പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കി പുരോഗമിയ്ക്കന്‍ പ്രാപ്തരാകുന്നില്ല. പുരോഗതിയുടെ ഈ കാഴ്ച്ചപ്പടുണ്ടായെങ്കില്‍ ഒരുമിച്ചു മുന്നേറാന്‍ കഴിയുമായിരുന്ന ഒരു ജനത ഒന്നുമല്ലാതെ പോകുന്നതിലുള്ള വ്യസനം ഈ ലേഖനമെഴുതാനുള്ള ഒരു പ്രചോദനമാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;6.ദൈവത്തിന്റെ പേരില്‍ ആസൂത്രണം ചെയ്ത മത-ലൈംഗിക പീഡനത്തില്‍ അടിമപ്പെട്ട് എല്ലാം നശിക്കേണ്ടി വന്ന സ്ത്രീകള്‍. സ്വന്തം ശരീരം വിറ്റ് ആഢ്യതയുടെ കൂറത്തുണീ മന:പൂര്‍വം വാങ്ങി കെട്ടിയണിഞ്ഞവര്‍. ഭാരത (കേരള) സ്ത്രീത്വത്തിന്റെ ഈ രണ്ടു തീവ്രഭാവങ്ങള്‍ക്കുമിടയില്‍ അതിന്റെ യധാര്‍ഥമുഖത്തെ തേടുന്ന ആര്‍ക്കും അവ രണ്ടിനേയും മനസിലാക്കാതിക്കാന്‍‍ കഴിയില്ല. തന്നെയുമല്ല, ആ രണ്ട് വ്യവസ്ഥകളുടേയും സാമൂഹ്യ, രാഷ്ട്രീയ, മന:ശാസ്ത്ര, ധാര്‍മ്മിക, അനുഭവങ്ങളില്‍ നിന്ന് ഭാരതസ്ത്രീ ഇന്നും മോചിതയുമല്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;7. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന/ഇരിയ്ക്കുന്ന ഈ സത്യങ്ങളൊക്കെ ഇന്നത്തെ തലമുറ അറിയേണ്ടിയിരിയ്ക്കുന്നു. അറിഞ്ഞിട്ട്‌? അതിന്റെ ശേഷശരീരത്തില്‍ ശേഷക്രിയകള്‍ അര്‍പ്പിച്ച്‌ മാനവികതയുടെ പുതിയ പരികര്‍മ്മികള്‍ക്ക്‌, ഇന്നു പീഡിതമായിരിയ്ക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനൊരു പുതിയ മുഖം കൊടുക്കാന്‍ കഴിയുന്നെങ്കില്‍ അതാവട്ടെ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ പശ്ചാത്തലത്തിലാണ്‌ ഞാന്‍ കണ്ണൂസിന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ ശ്രമിയ്ക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(മുത്തപ്പന്റെ പോസ്റ്റില്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്കു മറുപടി പറയാന്‍ കഴിയില്ല എന്നും അറിയിയ്ക്കട്ടെ. വേറൊരാളുടെ ചിന്താഗതി കടമെടുക്കുന്നതു ശരിയാവില്ല. എനിയ്ക്കെഴുതാനുള്ളതു മാത്രമാണ് ഞാന്‍ എഴുതുന്നത്)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;ചോദ്യം ഒന്ന്:"ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിച്ചവര്‍ ഒക്കെ സവര്‍ണ്ണര്‍ ആയിരുന്നു എന്ന ഊഹമാണ്‌ മുത്തപ്പന്റ പോസ്റ്റിലും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും വഴിവച്ചത്‌. ഇതീല്‍ എന്തെങ്കിലും അധാരമുണ്ടോ?"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ ഊഹത്തേക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളാണ്. പക്ഷെ ഞാന്‍ അങ്ങനെ ഊഹിച്ചിട്ടില്ല. ഊഹം എന്നു പറഞ്ഞാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളേക്കുറിച്ച് ഉഹാപോഹങ്ങള്‍ നടത്തുക എന്നതാണ്. എന്റെ അറിവനുസരിച്ച്‌ അവിടെ കമന്റിട്ടവര്‍ അവരവരുടെ ആശയ സാധൂകരണത്തിലേക്കു ആധാരങ്ങള്‍ ഏറെക്കുറെ കൊടുത്തിരുന്നു. അപ്പോള്‍ പിന്നെ അതിനെ ഊഹാപോഹമായി എടുക്കുന്നതില്‍ വിഷമമുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇനി 'സവര്‍ണര്‍' എന്ന പ്രയോഗവും ഈ സന്ദര്‍ഭത്തില്‍ വിഷമമുണ്ടാക്കുന്നു. കാരണം സവര്‍ണര്‍ എന്ന പദപ്രയോഗം കൊണ്ട്‌ ഉദ്ദേശിയ്ക്കുന്നതു ബ്രാഹ്മണരേക്കൂടിയാണല്ലോ. ബ്രാഹ്മണരുടെ കുടുംബവ്യവസ്ഥ പാട്രിയാര്‍ക്കിയാണ്‌, മാട്രിയാര്‍ക്കി അല്ല. ബ്രാഹ്മണ സ്ത്രീകള്‍ സംബന്ധസംസ്കാരം അനുഷ്ടിച്ചിരുന്നു എന്ന് കേരളചരിത്രത്തിലില്ല. ബ്രാഹ്മണര്‍ കേരളത്തിന്റെ സ്വത്തു സ്വന്തമാക്കിയത്‌ വ്യാജമായ അധികാരപദവി ഉപയോഗിച്ചാണ്‌ എന്നാണ് ആക്ഷേപം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ 'ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായങ്ങള്‍' എന്നെഴുതിയതില്‍ നിന്ന് മൂന്നും ഒന്നിന്റ പര്യായമാണ് എന്നാണു വിവക്ഷിയ്ക്കുന്നത്. അതിലുമുണ്ട്‌ പ്രശനങ്ങള്‍. കാരണം ദേവദാസി സമ്പ്രദായം ഇവിടെ ചര്‍ച്ചാവിഷയമായിരിയ്ക്കുന്ന 'കൂത്തിച്ചി/തേടിച്ചി' സമ്പ്രദാത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇനിയും അവ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നുള്ളതു വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;ദേവദാസി സമ്പ്രദായം എന്നു പറഞ്ഞാല്‍ എന്ത്?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#990000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;ദേവദാസി എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ദാസികള്‍, ദൈവവേല ചെയ്യുന്നവര്‍, സന്യാസിനി എന്നൊക്കെയാണല്ലോ‍. അതു പരിശുദ്ധമായ ഒരു ജോലിയും സേവനവും ഒക്കെയാണ്. അത്തരം ജോലി ചെയ്യുന്നവര്‍ക്കു സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും ഉണ്ടാകും. എന്നാല്‍ അത്തരം സ്ഥാനമുണ്ടായിരുന്നവര്‍, കാലക്രമത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ട ക്ഷേത്രബ്രാഹ്മണ പൂജാരികളുടെ ലൈംഗിക വസ്തുക്കളും, നാട്ടുകാരുടെ പരിശുദ്ധ വേശ്യകളും (sacred prostitutes) ആയിത്തീര്‍ന്നു എന്നുള്ളതാണ് ദേവദാസി സമ്പ്രദായത്തിന്റെ ഉള്ളടക്കം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ഉള്ളടക്കത്തിന്റെ ഏടുകള്‍ തിരയുന്ന ഡോ. കെ. ജെംനദാസ് അഭിപ്രായപ്പെടുന്നത് ദേവദാസികള്‍‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാകിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്ക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ചും കേരളത്തിലെ സംബന്ധസംസ്കാരത്തേക്കുറിച്ചും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലും പാണ്ടിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിയ്ക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്‍പ്പിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തി തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളല്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില്‍ നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടി വന്നത് എന്നനുമാനിയ്ക്കാം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;3 ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;4 ആര്യസംസ്കാരത്തിന്റെ ചരിത്രമെടുത്താല്‍, വേദകാലഘട്ടം മുതല്‍ക്കേ പൊതുവേശ്യകളെ പറ്റി ധാരാളം പരാമര്‍ശനങ്ങള്‍ കാണാം. “A marathi scholar, "Itihasacharya" V. K. Rajwade, who had taken a vow not to write in English, has described many sexual practices of Aryas, whom he always referred to as "our savage ancestors". They used to have free sex openly in front of fire.”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;റിഗ്വേദം ആ കാലഘട്ടത്തിലെ വ്യഭിചാരരീതികളെ വ്യക്തമാക്കുന്നുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുരാണങ്ങളില്‍, സത്വഗുണ പ്രധാനികളായ ബ്രാഹ്മണ ശ്രേഷ്ഠന്മാരുടേയും കുലഗുരുക്കളായ മഹര്‍ഷിവര്യന്മാരുടേയും ലൈംഗികാ‍ഭാസങ്ങളെ ദൈവീകപരിവേഷം കലര്‍ത്തി വിസ്തരിയ്ക്കുന്നുണ്ട്. ‘പുത്രകാമേഷ്ടി യജ്ഞം’, ‘ലജാഹോമം’, ‘അനംഗദാന പ്രദാനം’ ഇവയൊക്കെ ഇത്തരം ആചാരങ്ങളായിരുന്നു എന്ന് ശ്രീ രാജാസിനെ ഉദ്ധരിച്ച്, ജംനദാസ് പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“Use of sex by brahmins to keep domination over the masses is not a new thing. Shri Rajas gives many examples like 'putra kameshti yadna', the rite of 'laja hom' during Vedic marriages where the 'devas' give up their right over the bride, an old tradition of offering of wife to the guest for the night, the tradition of rajpurohit spending time with the queen in king's absence on war or hunting - the rite called 'anang dana pratana'....., [Vasant Rajas, p. 4 ff.].“&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹിന്ദു ശാസ്ത്രത്തില്‍ ഉള്‍പ്പേടുത്തിയിരുന്ന ‘ചക്രപൂജ’ എന്ന ആചാരത്തെക്കുറിച്ചു താഴെപ്പറയുന്ന കൊട്ടേഷനില്‍ നിന്നു മനസിലാക്കാം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“It is described in the Hindu sastras as 'chakrapuja'. M.M. Dr. P. V. Kane has described it in his 'dharma sastra cha itihas'. He describes that, an equal number of men and women assemble secretly in the night, without any consideration of caste or relationship, and sit around a paper on which 'chakra' is drawn as a symbol of goddess. All the women remove their cholis and put it in a pot, and every man picks up a choli at random and selects his partner for the night. A Hindu Tantrika text, "Kularnava Tantra", he says, mentions that God has ordered that, what ever good or bad transpires that night must never be disclosed. Kane had heard in his childhood that this puja was practiced in some cities in Maharashtra. [Marathi translation by Y. B. Bhat, p. 430, second edition, 1980, Maharashtra Rajya Sahitya Sanskruti Mandal, Mantralaya, Mumbai] “&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;5 ബുദ്ധന്റെ കാലഘട്ടത്തിലും‍ നിലനിന്നിരുന്നു വേശ്യകള്‍. കൌടില്യന്റെ അര്‍‌ത്ഥശാസ്ത്രത്തിലും വേശ്യകളെക്കുറിച്ചു(ഗണികകള്‍) പറയുന്നുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;6. വാത്സ്യായനന്റെ കാമശാസ്ത്രത്തിലും വേശ്യകളുടെ പരാമര്‍ശമുണ്ട്. ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിലെഴുതിയ ‘മൃഛകടികം‘ എന്ന സംസ്കൃത നാടകത്തിലും കൊട്ടാരവേശ്യകളെക്കുറിച്ചു പറയുന്നുണ്ട്. അതേ കാലഘട്ടത്തിലോ അതിനു ശേഷമോ എഴുതപ്പെട്ട ദ്രാവിഡ കൃതികളായ ‘മണിമേഖലയിലും’ ‘ചിലപതികാരത്തിലുമുണ്ട് പാട്ടിലും നൃത്തത്തിലും നിപുണകളായ സ്ത്രീകളെക്കുറിച്ചുള്ള &lt;/span&gt;&lt;span style="font-size:130%;"&gt;വര്‍ണ്ണനകള്‍ (മാ‍ധവി)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;7 എന്നാല്‍ മുകളില്‍ പറഞ്ഞതൊക്കെ മാംസക്കച്ചവടത്തിന്റെയും ആളുകള്‍ പരസ്പര ധാരണയോടെ നടത്തിയിരുന്ന കാമകേളികളുടേയും സമ്പ്രദായങ്ങളായിരുന്നു. അവയൊന്നും ദേവദാസി സമ്പ്രദായങ്ങള്‍ ആയിരുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;8ബ്രാഹ്മണാധിപത്യം ഇന്ത്യയില്‍ വേരൂന്നുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും തന്നെ ബുദ്ധമതവിഭാഗക്കാരായിരുന്നു. കാലം കഴിയവേ ഈ ജനങ്ങള്‍ ജാതി/മത വിവേചനത്താല്‍ അധ:കൃതരും പിന്നോ‍ക്കക്കാരുമായി തരം താഴ്ത്തപ്പെട്ടു. ഈ ചെറുതല്ലാത്ത മാറ്റങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് പുറത്തു നിന്നു കുടിയേറിയ യോധാ (ഉദ.രജപുത്ര) പടയാളി സഹായത്തോടെ അവര്‍ സൃഷ്ടിച്ചെടുത്ത രാജ-ഫ്യൂഡല്‍ ഭരണവ്യവസ്ഥകളിലൂടെയായിരുന്നു എന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ കാലഘട്ടത്തില്‍ ബുദ്ധമത വിശ്വാസികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായി. ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ നാടുവിട്ടോടുകയും ചെയ്തു. ചിലര്‍ രണ്ടാംകിട ബ്രാഹ്മണരായി സ്വയം തരം താണു ബ്രാഹ്മണമതത്തില്‍ ചേര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;9പക്ഷെ ഒരുതരത്തിലും രക്ഷപെടാനാവാതെ അവശേഷിച്ച ബുദ്ധഭിക്ഷുകികള്‍ക്കെന്തു സംഭവിച്ചു?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ അവശേഷിച്ചു, പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍‍ക്കു മുന്‍പില്‍‍ നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍‍ അവര്‍ ഏര്‍പ്പെട്ടു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;10.ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാ‍ഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാ‍ര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി‍ അവള്‍ പൂജാരിയുടെ കൂടെ ചിലവഴിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാ‍ശമില്ലെന്നു, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള്‍ ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്‍കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;11. അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;12. ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. 1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍). &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20.000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാര‍മായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ &lt;/span&gt;&lt;span style="font-size:130%;"&gt;‍ സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്‍പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണന്‍, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാര‍കാ കൃഷ്ണന്‍, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;13 കാലം മാറിയതോടൊപ്പം&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങല്‍ക്കും മാറ്റങ്ങള്‍ വന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expendicture of their armies out of the revenues derived therefrom..' (U.N Ghosal)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessability to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ മനുഷ്യന്റെ മനസില്‍ നിന്ന് ദേവദാസി പൂര്‍ണമായും ഉച്ചാടനം ചെയ്യപ്പെട്ടൊ? നിയമങ്ങള്‍ അവരെ സംരക്ഷിച്ചോ (ഉത്തരങ്ങള്‍ രണ്ടാം ഭാഗത്തേക്കു നീക്കി വയ്ക്കുന്നു)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;14 ദേവദാസി സമ്പ്രദായവും സംബന്ധ സമ്പ്രദായവും&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കണ്ണൂസിന്റെ ചോദ്യത്തിലേക്കു വീണ്ടും വന്നാല്‍‍‍, ദേവദാസി സമ്പ്രദായവും സംബന്ധസമ്പ്രദായവും രണ്ടു വ്യത്യസ്ഥങ്ങളായ സമ്പ്രദായങ്ങളായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആദ്യത്തേത് വിദേശ ബ്രാഹ്മണ-യോദ്ധാ-രാജാധികാരക്കൂട്ടുകെട്ട്, എങ്ങനെ മതത്തിന്റെ ജഡിലതകളും ജാതി-വര്‍ഗ-വിവേചനങ്ങളും ദൈവത്തിന്റെ ശാസനങ്ങളാക്കി തെറ്റിദ്ധരിപ്പിച്ച് ഇന്ത്യന്‍ സ്ത്രീയുടെ സ്ത്രൈണഗുണങ്ങളേയും ചിന്താവിഷ്കാരശക്തിയേയും, അന്ധകാരത്തിലേക്കും, അന്തസില്ലായ്മയിലേക്കും കേവലം ശരീരക്കച്ചവടത്തിലേക്കും ബോധ;പൂര്‍വം കൊണ്ടു ചെന്നെത്തിച്ചു എന്നു വെളിപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത്, എങ്ങനെ ആ അധര്‍മ്മങ്ങളെ ഉപയോഗിച്ച് ഒരു വിഭാഗം സ്തീകള്‍ സ്വന്തം കാര്യങ്ങള്‍ നേടി എന്നുള്ളതാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭാവസാന്ദ്രവും ചൈതന്യവത്തുമായ ഒരു പാരമ്പര്യത്തിനു ഒരു സംവത്സര‍ക്കാലത്തിന്റെ സമയം കൊണ്ട് എന്തൊക്കെ സംഭവിയ്ക്കാനുള്ള സാദ്ധ്യതകളുണ്ട് എന്നുള്ളതും ചിന്തിയ്കാന്‍ കഴിയുന്നവര്‍ക്ക് ദേവദാസി ചരിത്രം മനസിലാക്കി തരുന്നു. ജീവിതത്തിന്റെ വഴി സ്വന്തമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരുടെ കഥയാണ് ആദ്യത്തേത്. രണ്ടാമത്തെത് സ്വയം ചെയ്തതൊക്കെ സ്വന്തം ഇഛാശക്തി കൊണ്ടു തീരുമാനിച്ചവരാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദേവദാസികളുടെ മക്കള്‍ക്ക് അവരുടെ അഛന്‍‍ ആരാണെന്നു വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. പ്ക്ഷെ കേരളത്തിലെ മാട്രിലീനിയല്‍ സമ്പ്രദായത്തില്‍ അങ്ങനെ അല്ലായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#cc0000;"&gt;15ഇന്ത്യന്‍ സ്ത്രീത്വം&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;സിന്ധു നദീതട ദ്രാവിഡ സംസ്കാരം മാട്രിയാര്‍ക്കലോ മാട്രിലീനിയലോ ആയിരുന്നില്ല, അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത. എന്നു പറഞ്ഞാല്‍ ദേവദാസി സമ്പ്രദായത്തിലും സംബന്ധസമ്പ്രദായത്തിലും പെടാതെ അവയുടെ മധ്യത്തിലൂ‍ടെ വളര്‍ന്ന അതിപുരാതനമായ ഒരു ദ്രാവിഡസംസ്കാരത്തിന്റെ അടരുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിനു നിസംശയം അവകാശപ്പെടാനുണ്ട് എന്നര്‍ത്ഥം. അങ്ങനെയൊരു സ്ത്രീത്വം ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന് അഥവാ കേരളാസ്ത്രീത്വത്തിന് അവകാശപ്പെടാനില്ല എന്നാരു വാദിച്ചാലും അതില്‍ യുക്തിയില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നു പറയുമ്പോള്‍ അങ്ങേതിലെ നാരായണിയോ, ഇങ്ങേതിലെ, ത്രേസ്യാമ്മയോ, പാത്തുമ്മയോ വേശ്യാ വൃത്തിയില്‍ എര്‍പ്പെട്ടിരുന്നോ/ഇരിയ്ക്കുന്നുവോ എന്നുള്ളതല്ല ഇവിടെ പ്രശ്നം. വേശ്യാവൃത്തിയ്ക്കു മനുഷ്യന്റെ ചരിത്രത്തൊളം ഒരു പക്ഷെ പഴക്കം കാണും. പക്ഷെ അതിനു ജാതീയ/മതപരമായ ഒരു സ്വഭാവം നിലവിലിരുന്നോ എന്നുള്ളതാണ് ചോദ്യം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;14ഇനി വളരെ പ്രധാനപ്പെട്ട ഒരു വിഷയം കേരളത്തില്‍ ദേവദാസി സമ്പ്രദായം നില നിന്നിരുന്നുവോ? &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്റെ അറിവില്‍ ഇല്ല. ജംനദാസും ഞാന്‍ വായിച്ച മറ്റനേകം ലേഖകരും കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഒരു വിവരങ്ങളും കാണിയ്ക്കുന്നില്ല. ഇനി അരുടെയെങ്കിലും അറിവില്‍ അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട് എങ്കില്‍ ദയവായി മുന്നോട്ടു വരുക. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;Ref:&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;a href="http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm"&gt;http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(തുടരും)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-5819885130055842496?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/WDqLih_Djzvw0hy8khm21Q6OViA/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/WDqLih_Djzvw0hy8khm21Q6OViA/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/WDqLih_Djzvw0hy8khm21Q6OViA/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/WDqLih_Djzvw0hy8khm21Q6OViA/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/ADgKXPXAUvk" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/5819885130055842496/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=5819885130055842496" title="21 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5819885130055842496?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5819885130055842496?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/ADgKXPXAUvk/blog-post.html" title="ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>21</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/08/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CEUCQnwzcSp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-2031334134796197726</id><published>2007-07-13T22:08:00.000+02:00</published><updated>2008-12-11T09:57:43.289+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:43.289+02:00</app:edited><title>കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി</title><content type="html">&lt;span style="font-size:130%;"&gt;മുത്തപ്പന്റെ ‘കേരളത്തിന്റെ വേശ്യാ സംസ്കാരം‘ രണ്ടാം ഭാഗത്തിനു കൂടുതല്‍ തെളിവുകളും ആധാരങ്ങളും വേണം എന്നുള്ള കമന്റുകള്‍ കാണാനിടയായി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൌത്താഫ്രിയ്ക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സോഷ്യോളജി‍ പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ വായിച്ചറിഞ്ഞ തെളിവുകള്‍ താഴെ കൊടുക്കുന്നു.&lt;/span&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/Rpki623H3xI/AAAAAAAAACs/Kg37RBnynJ8/s1600-h/load+this.JPG"&gt;&lt;img id="BLOGGER_PHOTO_ID_5087135648646160146" style="CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/Rpki623H3xI/AAAAAAAAACs/Kg37RBnynJ8/s320/load+this.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(പുസ്തകത്തിലെ ഈ വിവരം എനിയ്ക്കു വ്യക്തിപരമായ ഒരു situation ഉണ്ടാക്കി എന്നുള്ളതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇടുന്നു).&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നായരുടെ സംബന്ധത്തെക്കുറിച്ചും തദ്വാര അവരുടേത് സാധാരണ അര്‍ത്ഥത്തിലുള്ള കുടുംബ യൂണിറ്റുകള്‍ ആയിരുന്നോ എന്നുള്ളതും ഇവിടുത്തെ ചിന്താവിഷയമായി കാണാം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ സംബന്ധവ്യവസ്ഥ‍ 1792 വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്നാണ് കതെലിന്‍ ഗൌ അവകാശപ്പെടുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ വിവരണം എന്നെ ആദ്യമായി കാണിച്ചു തന്നത് എന്റെ മകളാണ്. അതാണ് വ്യക്തിപരമായ ഒരു situation എന്നു ഞാന്‍ മുകളില്‍ പറഞ്ഞത്. അവളുടെ കൂടെ പഠിച്ച കുട്ടികള്‍ (non-Indians) അവള്‍ കേരളത്തില്‍ നിന്നാണ് എന്നറിയാമായിരുന്നതു കൊണ്ട് അതിനേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അനേഷിച്ചതായിരുന്നു. &lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;It was really embarassing and shameful to her.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;കേരളത്തില്‍ നിന്നും പുറത്തു കടന്ന് മറ്റൊരു സംസ്കാരത്തില്‍ കുട്ടികള്‍ വളരുവാനിടയാകുമ്പോള്‍, രക്ഷകര്‍ത്താക്കള്‍ക്കു അവര്‍ നാട്ടില്‍ വളരുന്നതിനേക്കാള്‍ സംസ്കാരിക ചുമതല കൂടുതലാണ്. പ്രത്യേകിച്ച് അവിടുത്തെ വിദ്യാഭ്യാസ-സാമൂഹ്യരീതികള്‍ ക്രിയാത്മകവും, അനേഷണാത്മകവുമായ ഒരു പഠനക്രിയയിലേക്ക് അവരെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിനു ബഹുമാന്യമായ ഒരു ധാര്‍മ്മിക പാരമ്പര്യമുണ്ട് എന്ന് ഇന്നു പൊതുവെ അവകാശപ്പെടുവാന്‍ കഴിയും. അങ്ങനെ ഒരു പാരമ്പര്യത്തില്‍ തങ്ങളുടെ മക്കള്‍ അഭിമാനം കൊള്ളണമെന്നു എല്ലാ മാതാപിതാക്കളും ചിന്തിയ്ക്കയും ആഗ്രഹിയ്ക്കയും ചെയ്യുമെങ്കിലും അതിനു ധാരാളം വിലങ്ങുതടികള്‍ പ്രവാസി ജീവിതത്തിലുണ്ട് എന്നുള്ളതു അത്മാര്‍ത്ഥതയുള്ള എല്ലാവര്‍ക്കും മന‍സ്സിലാകും. ഈ വിലങ്ങുതടികളില്‍ അതിപ്രധാനമായ ഒന്നാണ്, അവരു നാട്ടില്‍ വരുമ്പോള്‍ അവിടെ ‍ നേരിട്ടനുഭവിയ്ക്കുന്ന വിചിത്രമായ ധാര്‍മ്മികത. &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഏട്ടിലെ പശു പുല്ലുതിന്നുകയില്ല എന്നു പറയുന്നതു പോലെയാണ്, ciritcal ആയി ചിന്തിയ്ക്കുന്ന ഒരു വ്യക്തിയ്ക്കു കേരളത്തിന്റെ ധാര്‍മ്മികതയേകുറിച്ചുള്ള അനുഭവം.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;അങ്ങേ അറ്റത്തെ പറച്ചിലും ഇങ്ങേ അറ്റത്തെ അനുഭവവും. സൌത്താഫ്രിയ്ക്ക പൊതുവെ മാനുഷീക മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പ്രായോഗികമായി പരിപാലിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു രാജ്യമാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു പൊതു സ്ഥലങ്ങളില്‍ കേരളത്തിലേതിനേക്കാല്‍ നൂറിരട്ടി സുരക്ഷയുണ്ട് (ഇന്നു വരെ).&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;നാട്ടിലോട്ടു വന്നാലോ? ഒറ്റയ്ക്കൊരു പെണ്‍കുട്ടിയ്ക്ക് തൊട്ടടുത്ത കവല വരെ പട്ടാപ്പകല്‍ ഞരമ്പു രോഗികളുടെയും വായില്‍ നോക്കികളുടേയും അധിക്ഷേപം കൂടാതെ പോയിട്ടു വരാന്‍ കഴിയുമോ? പട്ടണമായാലും ഗ്രാമമായാലും. യാത്രയില്‍ സമയം ഇത്തിരി വൈകുന്നു എന്നു കണ്ടാല്‍ വണ്ടിയുടെ ഡ്രൈവര്‍ പറയും, അയ്യോ അതുവഴിപോകണ്ടാ, വണ്ടിയില്‍ പെണ്‍കുട്ടികളുണ്ട്.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ജനിച്ചനാടിന്റെ പുസ്തകത്തിലെ ധാര്‍മ്മികതയോടുള്ള അവജ്ഞ എനിയ്ക്കു തന്നെ അടക്കാന്‍ കഴിയാറില്ല.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഈ സാഹചര്യത്തില്‍ പുറം രാജ്യത്തെ മാന്യമായ സമൂഹത്തില്‍ വളരാനിടയാകുന്ന critical and investigative mind ഉള്ള കുട്ടികള്‍ മുകളിലത്തെ പേജുകള്‍ വായിച്ചിട്ട് സ്വന്തം നാട്ടില്‍ പെരുത്ത ധാര്‍മ്മികത ഉണ്ട് എന്നവകാശപ്പെടുന്ന രക്ഷകര്‍ത്താക്കളെ സമീപിയ്ക്കുമ്പോഴുണ്ടാകുന്ന ആ നാണക്കേട്, അതു മനസിലാക്കാന്‍ ചിര്‍ക്കെങ്കിലും കഴിയുമെന്നു വിശ്വസിയ്ക്കുന്നു.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;സൌത്താഫ്രിയ്ക്കയിലുള്ള കേരളത്തിലെ നായന്മാര്‍ ധാരാളം ഈ പുസ്തകത്തിലെ വിവരം അറിയന്‍ സാദ്ധ്യത് ഉണ്ട്. ഇതുവരെ ഒരു നായരും ഇതിനെ എതിര്‍ത്തതായി എനിയ്ക്കറിവില്ല. &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;അതു തന്നെയുമല്ല ഇതൊരു തെറ്റായ ധാരണയായി തോന്നുന്നുമില്ല. കൊളോണിയല്‍ എഴുത്തുകര്‍, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചു വെറും പൊള്ളത്തരമെഴുതിയതാണോ എന്നുള്ള സംശയത്തിനും ഇവിടെ വഴിയില്ല, കാരണം, ഇവിടെ കേരളത്തിലെ നായരേകുറിച്ചു മാത്രം അവരെന്തിനു വെണ്ടാത്തതെഴുതണം.&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നു തന്നെയുമല്ല, വായ്ത്താരികളിലൂടെ ഒഴുകി വരുന്ന സവര്‍ണ്ണരുടെ കുടുംബ-കഥകളുടെ ഏടുകളില്‍ ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നതും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പിന്നെ എന്തുകൊണ്ടു കേരളചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയില്ല? (അതിനു തന്നെ ഒരു ഗവേഷണം ആവശ്യമാണ്.)&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരു കാരണം, പൊതുവെ കേരളചരിത്രമെഴുതിയിരുന്നവര്‍ സവര്‍ണരോ അവരുടെ എഴുത്തുകള്‍ കണ്ണടച്ചു reference ആയി ഉപയോഗിച്ചവരോ ആണ്‍്. അതു കൊണ്ടു കേരളചരിത്രത്തില്‍ reading between the lines എന്ന യുക്തി ബോധം പ്രയോഗിയ്ക്കാത്തവര്‍ക്കു ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ പിടി കിട്ടുകയില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എതിരന്‍ കതിരവന്റ് അശ്ലീല‍മെന്ത് ശ്ലീലമെന്ത് എന്ന പോസ്റ്റില്‍ തോപ്പില്‍ ഭാസി പറയുന്നതു തന്നെ ധാരാളം മതി ഈ യുക്തി ബോധമുള്ളവര്‍ക്ക് കേരളത്തിലെ ‘സവര്‍ണരുടെ’ ഇടയില്‍ നടന്നിരുന്നത്&lt;/span&gt; &lt;span style="font-size:130%;"&gt;കാതലിന്‍ ഗൌ പറയുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല എന്നു മനസിലാക്കാന്‍&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;“ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ“.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;(മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതവും വേശ്യാജീവിതവും തമ്മില്‍ എന്താണു വ്യത്യാസം എന്നുള്ളത് മനസിലാക്കാന്‍ കഴിയാത്തതാണ്) &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരു കുടുംബമെന്നത് കേരളീയന്റെ പൊതു ധാര്‍മ്മിക അന്തര്‍ധാരയില്‍, അച്ചനുമമ്മയും, പരസ്പരം ഒത്തുചേര്‍ന്ന്, ഒരു വീട്ടില്‍ താമസിച്ച്‌, പരസ്പരം സ്വാധീനിച്ച്, സ്നേഹിച്ച്, അനുരഞിച്ച്, പ്രതികരിച്ച്, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, ധാര്‍മ്മികവുമായ കടമകളും ചുമതലകളും വഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാമൂഹ്യ യൂണിറ്റ് ആണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സംബന്ധത്തില്‍ ഇങ്ങനെ ഒരു കുടുംബ യൂണിറ്റുണ്ടയിരുന്നില്ല. അതു ലൈഗികതയ്ക്കു വേണ്ടി മാത്രമായി നിലനിര്‍ത്തിയിരുന്ന ഒരു സമ്പ്രാ‍ദായമായിരുന്നു. കൂടുതല്‍ പണമുള്ളവരെ രാത്രി സംബന്ധത്തിനു വിളിച്ചു കയറ്റി അതു നാട്ടിലെ സ്വത്തുക്കള്‍ അപഹരിയുന്നതിനുള്ള മര്‍ഗവുമായി. പരസ്പരം കടമകളോ, കടപ്പാടുകളോ ഇല്ലാത്ത, അച്ചനാരാണെന്നറിയുകയോ, അറിയിയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത കുടുമ്പം‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതിനെയാണ് matrilineal എന്നു വിളിച്ചിരുന്നത് എന്നാണ് ഗൌ പറയുന്നത്. അവരു പറയാതെ തന്നെ കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ് അത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇതില്‍ നിന്നും, ഇന്നു കേരളത്തിന്റ് ധാര്‍മ്മികത എന്നവാ‍ശപ്പെടുന്നത് സവ‍ര്‍ണ്ണരെന്നു പറയപ്പെട്ടിരുന്നവര്‍ പണ്ടു പുലര്‍ത്തിപോയിരുന്ന ധാര്‍മ്മികത അല്ല എന്നു പറഞ്ഞാല്‍ അതിലിത്ര അത്ഭുതപ്പെടാന്‍ എന്തിരിയ്ക്കുന്നു?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതായത്‍, കേരളത്തിന്റെ ഇന്നറിയ്പ്പെടുന്ന ധാര്‍മ്മികത അവിടുത്തെ ‘അവര്‍ണ്ണരായവര്‍’ നിലനിത്തിക്കൊണ്ടു വന്നതാണ്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പക്ഷെ സംബന്ധകുടുംബ തായ്‌വഴികളില്‍ ജനിയ്ക്കാനും വളരാനും ഇടയായവര്‍‍ അതില്‍ തെറ്റൊന്നും കാണുന്നില്ല എന്നുള്ളതും സ്വാഭാവികം. പിന്നെ സംബന്ധം വഴി കുറെ സ്വത്തു വകകളും ഒത്തു വന്നീട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും മോശം കാണാനുമില്ല എന്നവര്‍ കാണും. സൈദ്ധാന്തികമായും, മന:ശാസ്ത്രപരമായും അതില്‍ നിന്നും വേറിട്ടു ചിന്തിയ്ക്കുവാനും അവര്‍ക്കു കഴിയാതെ വരും. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത് അവരുടെ സംസ്കാരത്തിനു സംബന്ധ സംസ്കാരവുമായി യാതൊരു ബന്ധവുമില്ല എന്നു സ്ഥാപിയ്ക്കുകയാണ്. എന്നാല്‍ &lt;/span&gt;&lt;span style="font-size:130%;"&gt;വേശ്യാ/സംബന്ധജീവിതം എന്നൊന്നില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരും അങ്ങനെ തന്നെ വിശ്വസിയ്ക്കണം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതന്യായമാണ്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതു കൊണ്ട് കേരളത്തിന്റെ പൊതു ധാര്‍മ്മികതയേക്കുറിച്ച് അന്വേഷിയ്ക്കുന്ന ഒരു വിദ്യാര്‍ദ്ധിയോടോ മക്കളോടൊ സത്യം പറയാതിരിയ്ക്കന്‍ കഴിയില്ല. അതു പറയുന്നവര്‍ക്ക് ആ ‍ സംബന്ധസംസ്കാരത്തെ മനസില്‍ വാഴ്ത്തത്തക്കവണ്ണം അതിന്റെ ഉച്ചിഷ്ഠവും ഔദാര്യവും അനുഭവിച്ചവരേ പോലെ‍ അതിനോടു കൂറു കാണിയ്ക്കേണ്ട ആവശ്യമില്ലല്ലോ? പോരെങ്കില്‍ അവര്‍ക്കു പ്രതിബദ്ധതയുള്ളത് ഈ വഴിപിഴച്ച സംബന്ധ സംസ്കാരത്തിന്റെ വരവോടെ‍ അവരുടെ പൂര്‍വ്വീകര്‍ക്കു തൊട്ടു നഷ്ടമായ മാനത്തിന്റയും അവര്‍ അനുഭവിയ്ക്കേണ്ടി വന്ന വിവേചനത്തിന്റയും ദൈന്യമായ അവസ്ഥകളോടാണല്ലോ?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കൂടാതെ ‍ അവരുടെ വരുംകാല തലമുറയുടെ അറിവിലേക്ക് സത്യം തുറന്നു പറയേണ്ടത് അവരുടെ രക്ഷകത്തൃചുമതലയുമാണ്. അതവര്‍ക്കു ചെയ്തേ പറ്റു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്നു മലയാളഭാഷയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി, ഞങ്ങട പൂര്‍വ്വികരുടെ രക്തത്തില്‍ നപുംസകരില്ല എങ്കില്‍ ഞങ്ങള്‍ മാടമ്പിമാരും മറ്റോന്മാരും ഒക്കെ ആകും എന്നു പറഞ്ഞു ഡയലോഗുണ്ടാക്കി കളിച്ചു നടക്കാം. പക്ഷെ ഇംഗ്ലീഷു ഭാഷാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ വെറും തേക്കു പാട്ടുകള്‍ ആകാനാണു സാദ്ധ്യത.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പിന്നെ സംബന്ധപാരമ്പര്യത്തില്‍ നിന്നു കാലം ഇന്നു വളരെ മുന്നോട്ടു പോയി എന്നുള്ളതു ശരിയാണ്. പക്ഷെ പാരമ്പര്യശാസ്ത്രത്തേയും ഇന്‍ഡ്യയുടെ മഹത്തായ മനശാസ്ത്രത്തേയും ബഹുമാനിയ്ക്കുന്നവര്‍ക്കറിയാം വ്യക്തികളുടെ ഇന്നലത്തെ അനുഭവങ്ങള്‍ എങ്ങനെ അവരുടെ ഇന്നും നാളെയും രൂപപ്പെടുത്തുന്നു എന്ന്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതുകൊണ്ടു ഇന്നലെയുടെ കരടുകളെ നീക്കി ഇന്നും നാളെയും എങ്ങനെ രൂപപ്പെടുത്തണം എന്നുള്ളത് ആ കളങ്കം പറ്റിയവരുടെ ഒരാവശ്യമാണ്. അല്ലാതെ അതു പുറത്തുകൊണ്ടുവന്ന് ആ കളങ്കത്തില്‍ നിന്നു വേറിട്ടു തങ്ങളുടെ ഇന്നും നാളെയും സംരക്ഷിയ്ക്കുവാന്‍ ‍ ശമിയ്ക്കുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിയ്ക്കുന്നതില്‍ യാതൊര്‍ത്ഥവുമില്ല.&lt;/span&gt; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-2031334134796197726?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/_pKj3pIkDFNvso0gth7WZ0EBORM/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/_pKj3pIkDFNvso0gth7WZ0EBORM/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/_pKj3pIkDFNvso0gth7WZ0EBORM/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/_pKj3pIkDFNvso0gth7WZ0EBORM/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/VSTSPmhAX_8" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/2031334134796197726/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=2031334134796197726" title="43 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/2031334134796197726?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/2031334134796197726?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/VSTSPmhAX_8/blog-post.html" title="കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_eaPdMy2zbys/Rpki623H3xI/AAAAAAAAACs/Kg37RBnynJ8/s72-c/load+this.JPG" height="72" width="72" /><thr:total>43</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/07/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CEUCQnk-cCp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-633609858170874440</id><published>2007-07-08T19:41:00.000+02:00</published><updated>2008-12-11T09:57:43.758+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:43.758+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="യാത്രാവിവരണം" /><title>കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5</title><content type="html">&lt;span style="font-size:130%;color:#3366ff;"&gt;&lt;strong&gt;ബൊക്കാപ്പു മ്യൂസിയം&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3366ff;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RpE9N-23B9I/AAAAAAAAACM/FwhU7s0q_dI/s1600-h/bokaapexperience_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5084912764698691538" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RpE9N-23B9I/AAAAAAAAACM/FwhU7s0q_dI/s320/bokaapexperience_1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിഗ്നല്‍ മലയുടെ ചരിവില്‍ കേപ്‌-ടൗണ്‍ പട്ടണത്തെ ആകമാനം വീക്ഷിച്ചു നില്‍ക്കുന്ന ബൊക്കാപ്പ്‌ മ്യുസിയം സൗത്താഫ്രിയ്ക്കയുടെ അടിമച്ചരിത്രത്തിന്റെ മറ്റൊരുഭാഗം കാട്ടിത്തരുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ ഭാഗം അവസാനിച്ചത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#3366ff;"&gt;&lt;strong&gt;ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍?&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#3366ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അധിനിവേശമേല്‍പ്പിച്ച നിരാശ്രയത്വത്താല്‍, ചരിത്രത്തിന്റെ വഴിതെറ്റി സഞ്ചരിയ്കേണ്ടി വന്ന കുറെ ഹതഭാഗ്യരായിരുന്നു അവര്‍. കേപ്പിന്റെ കൊളോണിയല്‍ വികസനത്തിനായി, ഇന്‍ഡ്യ, സിലോണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ യൂറോപ്യന്‍ കോളനികളില്‍ നിന്ന് ആളുകളെ അടിമകളാക്കി ഇങ്ങോട്ടു കൊണ്ടുവന്നിരുന്നു എന്ന് ഇതിനു മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവര്‍ പല ആചാരങ്ങളിലും മതങ്ങളിലും അനുഷ്ടാനങ്ങളിലും പെട്ടവരായിരുന്നു. എന്നാല്‍ ആ ആചാരങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും അവരെ വെട്ടിയകത്തി സേവന യോഗ്യരായ വെറും ശരീരങ്ങള്‍ മാത്രമാക്കുകയായിരുന്നു കേപ്പിലെ കൊളോണിയല്‍ യജമാനന്മരുടെ ലക്-ഷ്യം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RpE-L-23B-I/AAAAAAAAACU/Zva0ezZ4f-Q/s1600-h/bokaapmuseum_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5084913829850580962" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RpE-L-23B-I/AAAAAAAAACU/Zva0ezZ4f-Q/s320/bokaapmuseum_1.jpg" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;br /&gt; &lt;/p&gt;&lt;p&gt;&lt;br /&gt; &lt;/p&gt;&lt;span style="font-size:130%;"&gt;അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു. അതു പോലെ വിവാഹവും മറ്റു സാമൂഹ്യ വ്യവസ്ഥകളും. വ്യവസ്ഥകളില്ലാതെ കന്നുകാലികളേപ്പോലെ അവര്‍ ഇണചേര്‍ന്നു. അതില്‍ ജനിച്ച ജന്മങ്ങളെ അവര്‍ക്കറിയാമായിരുന്ന ഒരേ ഒരു രക്ഷകര്‍ത്താവായ അമ്മയില്‍ നിന്നു മാറ്റി നിര്‍ത്തി. അമ്മയുടെ സ്നേഹം അവരിലെ മനുഷ്യത്വത്തിന്റെ ഉറവകള്‍ തേടി അലഞ്ഞെങ്കിലോ എന്നു ഭയന്ന്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ അടിമവ്യവസ്ഥ ഏതാണ്ടു മൂന്നു നൂറ്റണ്ടുകളോളം തുടര്‍ന്നിട്ടുണ്ടാവാം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;1834ല്‍ അടിമക്കച്ചവടം ലോകവ്യാപകമായി നിരോധിച്ചതോടെ സൗത്താഫ്രിയ്ക്കയിലെ അടിമകളേയും കൊളോണിയന്‍ യജമാനന്മാര്‍ക്കു സ്വതന്ത്രരാക്കേണ്ടി വന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലില്‍ നിന്നും കഴുത്തില്‍ നിന്നും അടിമത്വത്തിന്റെ അടയാളങ്ങള്‍ ഈരിവിട്ടതൊഴികെ മാനവിക ചൈതന്യത്തിന്റെ കണിക പോലും ‍ ബാക്കിയില്ലാതിരുന്ന അവരില്‍ ആത്മീയതയുടെ കൈത്തിരിയുമയി കടന്നു വന്നതായിരുന്നു അവര്‍ക്കിടയിലേക്ക് ഇസ്ലാം മതം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനു മുന്‍പേ ഇസ്ലാം കേപ്പില്‍ ശക്തമായിരുന്നു. പതിനഞ്ചാം നൂറ്റണ്ടില്‍ ഇന്‍ഡോനേഷ്യയിലും മലയന്‍ ആര്‍ച്ചിപെലാഗോയിലും മുസ്ലീംങ്ങള്‍ ഡച്ച്‌ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ അവരെ നാടു കടത്തി അയച്ചിരുന്നതു കേപ്പിലേക്കായിരുന്നു. കാലക്രമേണ സ്വതന്ത്രരായതിനു ശേഷം അവരും കേപ്പില്‍ സ്ഥിരതാമസമായി. അവരുടെയും, അവരില്‍ നിന്ന് ഇസ്ലാം മതം സ്വികരിച്ച അടിമകളുടെയും പിന്‍-ഗാമികളാണ്‌ ഇന്നു ബൊക്കാപ്പില്‍ താമസിയ്ക്കുന്ന കേപ്‌ മുസ്ലീങ്ങള്‍. ഇവര്‍ പൊതുവെ കേപ്‌ മലൈകള്‍ എന്നാണ് ഇന്നറിയപ്പെടുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അടിമവേല കൂടാതെ, കേപ്പിന്റെ വ്യാപാര വ്യവസായ രംഗങ്ങളിലും സജ്ജീവമായി പങ്കെടുത്ത് അതിന്റെ കൊളോണിയല്‍ സമ്പത്തു വളര്‍ത്തി ഇന്നത്തെ നിലയിലാക്കുന്നതില്‍ കേപ് മലൈകള്‍ വഹിച്ച പങ്ക് അതി പ്രധാനമാണ്. കൂടാതെ രാജ്യത്തിന്റെ പ്രാചീന പാചകരീതികള്‍ എന്നപേരില്‍ സൗത്താഫ്രിയ്ക്ക ഇന്നവകാശപ്പെടുന്നത്‌ കേപ്പ്‌-മലൈ പാചകരീതികള്‍ ആണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബൊക്കാപ്പ്‌ മ്യൂസിയത്തിന്റെ പ്രദര്‍ശന ഹാളില്‍, അടുത്ത കാലം വരെ ചരിത്രം അറിയാതെ കിടന്നിരുന്ന മലയ്‌ പൂര്‍വീകരുടെ കുറെ തെളിയാത്ത കൂട്ടചിത്രങ്ങള്‍ കാണാം. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ ചിത്രങ്ങളില്‍ നോക്കി നിന്നപ്പോള്‍ അസ്വസ്ഥമായ മനസു ചോദിച്ചു, പുറത്ത്‌ ഊതിയടിയ്ക്കുന്ന കാറ്റിന്റെ മര്‍മരങ്ങളില്‍ ഇപ്പോഴും ഓളിഞ്ഞിരിപ്പില്ലേ അവരുടെ നിലവിളികള്‍,... ആ തെളിയാത്ത ചിത്രങ്ങളില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു കൂടാത്ത പൂര്‍വ്വീക ബന്ധുക്കളോ, ദേശക്കാരോ‍ ആയിരിയ്ക്കില്ലേ.....?&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-633609858170874440?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/ysg3UIEIttzH4GmokabRXnlIA6M/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/ysg3UIEIttzH4GmokabRXnlIA6M/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/ysg3UIEIttzH4GmokabRXnlIA6M/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/ysg3UIEIttzH4GmokabRXnlIA6M/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/7cNru3c9zn4" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/633609858170874440/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=633609858170874440" title="5 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/633609858170874440?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/633609858170874440?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/7cNru3c9zn4/5.html" title="കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_eaPdMy2zbys/RpE9N-23B9I/AAAAAAAAACM/FwhU7s0q_dI/s72-c/bokaapexperience_1.jpg" height="72" width="72" /><thr:total>5</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/07/5.html</feedburner:origLink></entry><entry gd:etag="W/&quot;CEUCRXs8fyp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-5555316460182196446</id><published>2007-06-19T18:32:00.000+02:00</published><updated>2008-12-11T09:57:44.577+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:44.577+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="യാത്രാവിവരണം" /><category scheme="http://www.blogger.com/atom/ns#" term="സൌത്താഫ്രിയക്ക കേപ് ടൌണ്‍" /><title>കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4</title><content type="html">&lt;div&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_eaPdMy2zbys/RngoFsrOHMI/AAAAAAAAAB0/j_7qicfxj-I/s1600-h/thecastlecapetown_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5077852658217131202" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_eaPdMy2zbys/RngoFsrOHMI/AAAAAAAAAB0/j_7qicfxj-I/s320/thecastlecapetown_1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff6666;"&gt;കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം&lt;br /&gt;&lt;/span&gt;&lt;span style="color:#ff6666;"&gt;1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RnguEcrOHOI/AAAAAAAAACE/CMybVqFPB-E/s1600-h/goldofafrica_2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5077859233812061410" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RnguEcrOHOI/AAAAAAAAACE/CMybVqFPB-E/s320/goldofafrica_2.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപിച്ച്‌ ദേശീയ സ്മാരകങ്ങളായി മാറിയ സൗത്താഫ്രിയ്ക്കന്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍‍‍ കാത്തുസൂക്ഷിയ്ക്കുന്ന മ്യൂസിയങ്ങളാണ്‌ ഇവിടെ ടൂറിസത്തിന്റെ വേറൊരാകര്‍ഷണം. &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കളിമണ്‍ പാത്രങ്ങള്‍ തൊട്ട്‌ ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്‌, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്‌, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;a href="http://1.bp.blogspot.com/_eaPdMy2zbys/Rngl7MrOHLI/AAAAAAAAABs/7WqHdsM-6Fo/s1600-h/goldofafrica_1.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5077850278805249202" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_eaPdMy2zbys/Rngl7MrOHLI/AAAAAAAAABs/7WqHdsM-6Fo/s320/goldofafrica_1.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#ff6666;"&gt;ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്കയില്‍ കാണാവുന്ന ഒരു സ്വര്‍ണ നിര്‍മ്മിതി&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;സൌത്താഫ്രിയ്ക്കന്‍ മാരിറ്റൈം മ്യൂസിയം, കാസില്‍ ഓഫ്‌ ഗുഡ്‌ഹോപ്പിലെ ലാന്‍-ഡ്‌ മാര്‍ക്കു മ്യൂസിയം, ഗോള്‍ഡ്‌ ഓഫ്‌ ആഫ്രിയ്ക്ക മ്യൂസിയം, സ്ലേവ്‌ ലോഡ്ജ്‌ മ്യൂസിയം, സൗത്താഫ്രിയ്ക്കന്‍ ആര്‍ട്ട്‌ ഗാലറി എന്നിവ കേപ്‌ പട്ടണത്തില്‍ തന്നെ ഉള്ള എതാനും മ്യൂസിയങ്ങളാണ്‌. ഇത്തരം പതിനഞ്ചു മ്യൂസിയങ്ങള്‍ ഒരുമിച്ച്‌ ഇസിക്കോ മ്യൂസിയങ്ങള്‍ എന്നാണറിയപ്പെടുന്നത്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/Rngp0crOHNI/AAAAAAAAAB8/ybc5HjzvoZg/s1600-h/thecastlecapetown_2.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5077854560887643346" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/Rngp0crOHNI/AAAAAAAAAB8/ybc5HjzvoZg/s320/thecastlecapetown_2.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ക്രൂരമായ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥകള്‍ കറുത്ത ചാന്തു പോലെ തൂവിക്കിടക്കുന്ന ഈ ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു മൂന്നു മണിക്കര്‍ ഓട്ട പ്രദക്ഷിണമാണ് ഫുട്സ്റ്റെപ്സ്‌ റ്റു ഫ്രീഡം എന്ന ഇസിക്കോയുടെ മറ്റൊരാകര്‍ഷണം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പട്ടണത്തെ ആകമാനം വീക്ഷിച്ച്‌ അതിന്റെ മുകളെടുപ്പുപോലെ നില്‍ക്കുന്ന സിഗ്നല്‍ ഹില്ലിലെ മറ്റൊരു മ്യൂസിയമാണ്‌, ബോക്കാപ്പ്‌ മ്യൂസിയം. ഇത്‌ ഇവിടുത്തെ അടിമച്ചരിത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;(ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍? അടുത്ത ലക്കം...)&lt;br /&gt;&lt;/span&gt;&lt;a href="http://www.blogger.com/%3C$BlogItemURL$"&gt;&lt;span style="font-size:130%;"&gt;"&gt;Link&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/blogitemurl&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-5555316460182196446?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/76Uum4S5dTR8gf4RiRkhMO0AaRA/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/76Uum4S5dTR8gf4RiRkhMO0AaRA/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/76Uum4S5dTR8gf4RiRkhMO0AaRA/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/76Uum4S5dTR8gf4RiRkhMO0AaRA/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/O7gTPWu5xn0" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/5555316460182196446/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=5555316460182196446" title="9 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5555316460182196446?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/5555316460182196446?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/O7gTPWu5xn0/4.html" title="കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://3.bp.blogspot.com/_eaPdMy2zbys/RngoFsrOHMI/AAAAAAAAAB0/j_7qicfxj-I/s72-c/thecastlecapetown_1.jpg" height="72" width="72" /><thr:total>9</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/06/4.html</feedburner:origLink></entry><entry gd:etag="W/&quot;CEUCRH85cCp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-3267329242769501409</id><published>2007-06-14T21:20:00.000+02:00</published><updated>2008-12-11T09:57:45.128+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:45.128+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="യാത്രാവിവരണം" /><title>കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3</title><content type="html">&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;div&gt;യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ സമയത്തു നൂറു കണക്കിനുവാഹനങ്ങള്‍ നീങ്ങുന്ന ഈ പട്ടണത്തിലെ ഗതാഗതം ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ഒഴുകുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കേപ്‌ ടൗണ്‍ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ ആകര്‍ഷണമായ വിക്ടോറിയ ആന്‍ഡ്‌ ആല്‍ബേര്‍ട്‌ വാട്ടര്‍ ഫ്രണ്ടു സന്ദര്‍ശകരുടെ വിനോദഭാവനകളെ യാധര്‍ത്ഥ്യമാക്കുന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;/span&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RnGt8MrOHKI/AAAAAAAAABk/lfCnLO0TLVc/s1600-h/champagnecruise_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5076029504729521314" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RnGt8MrOHKI/AAAAAAAAABk/lfCnLO0TLVc/s320/champagnecruise_1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="color:#3333ff;"&gt;വി&amp;ഏ ഷെമ്പെയ്ന്‍ ക്രുയ്സ് &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="color:#3333ff;"&gt;അസ്തമനം തേടി കടലിന്റെ ഉള്ളിലേക്കൊരു യാത്ര, നുരഞ്ഞുപതിയുന്ന ഷെമ്പെയില്‍ നുണഞ്ഞു കൊണ്ട്(വേണ്ടവര്‍ക്ക്). സൂര്യന്‍ ഒരു വലിയ ചെമ്പു താലമായി, സിന്ദൂരശ്ചവി തൂകിയ ചക്രവാളച്ചരിവിലേക്കു താഴുമ്പോള്‍, ഇരുട്ടിനെ ഭയന്നു നിശബ്ദമായി കേഴുന്നു കടല്‍...&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അറ്റ്‌-ലാന്റിക്കിന്റെ തീരത്ത്‌ വിക്ടോറിയ, ആല്‍ബേര്‍ട്‌ എന്നീ സമുദ്ര തടങ്ങളെ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത ഈ അഴിമുഖം വെസ്റ്റേണ്‍ കേപ്പിലെ ആറു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌.&lt;br /&gt;&lt;br /&gt;സമുദ്രജീവിതവും തുറമുഖവും മല്‍സ്യബന്ധനവും ബോട്ടു യാത്രയും സൂര്യാസ്തമനവും തുടങ്ങി കടലിനെ ചുറ്റിപ്പറ്റിയ എല്ലാ അനുഭവങ്ങളും മേന്മയുടെ ഉച്ച നിലവാരത്തില്‍ സഞ്ചാരികള്‍ക്കനുഭവവേദ്യമാകുന്ന വിധത്തിലാണ്‌ ഇവിടെ എല്ലാ വിനോദ സംരംഭങ്ങളും ഒരുക്കിയിരിയ്ക്കുന്നത്‌.&lt;br /&gt;&lt;a href="http://1.bp.blogspot.com/_eaPdMy2zbys/RnGcI8rOHHI/AAAAAAAAABM/gNsYPYUWnQ0/s1600-h/harbourcruise_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5076009932563553394" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_eaPdMy2zbys/RnGcI8rOHHI/AAAAAAAAABM/gNsYPYUWnQ0/s320/harbourcruise_1.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;ഹാര്‍ബര്‍ ക്രൂയ്സ്&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;വി&amp;എ വാട്ടര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളും പണ്ടത്തെ ചരിത്രവും സചാരികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു കടല്‍ ചുറ്റല്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചരിത്രവും കലയും ലോകത്തിലെ എല്ലാ വിശിഷ്ട ഭോജ്യങ്ങളുടെ ഗന്ധവും ചാലിച്ചെടുത്ത അറ്റ്‌-ലാന്റിക്കിന്റെ ശീതകാറ്റ്‌ കാഴ്ച്ചക്കരെ നര്‍മ്മഭാവത്തില്‍ തലോടുമ്പോള്‍ അവര്‍ക്കു മറ്റൊരു ലോകത്തിന്റെ അനുഭവമുണ്ടാകുന്നു.&lt;br /&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RnGa1MrOHGI/AAAAAAAAABE/fzmMGOd42hE/s1600-h/twooceansaquarium_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5076008493749509218" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RnGa1MrOHGI/AAAAAAAAABE/fzmMGOd42hE/s320/twooceansaquarium_1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;റ്റൂ ഓഷ്യന്‍ അക്വേറിയം-കടലിലേക്കൊരു വാതായനം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;മൃഗങ്ങളും, മത്സ്യങ്ങളും. ഉരഗങ്ങളും പക്ഷികളുമടക്കം 3000 ജന്തു ജീവജാലങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന കടലിനുള്ളിലെ ഒരു പ്രകൃതിസങ്കേതം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വാട്ടര്‍ഫ്രണ്ടിന്റില്‍ നിരനിരയായി നിന്നു യാത്രക്കാരനു സ്വാഗതമരുളുന്ന ഇവിടുത്തെ ഭോജനാലയങ്ങളില്‍ ഇന്‍ഡ്യന്‍, ഇറ്റാലിയന്‍, ചൈനീസ്‌ തുടങ്ങി ലോകത്തിലെ എല്ലാ ഒന്നാം നമ്പര്‍ പാചകങ്ങളും ലഭ്യമാണ്‌.&lt;br /&gt;&lt;br /&gt;തുടരും&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ക്കു കടപ്പാട്, &lt;a href="http://www.capetownpass.co.za/attractions/attr/twooceansaquarium.asp"&gt;http://www.capetownpass.co.za/attractions/attr/twooceansaquarium.asp&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;blogitemurl&gt;&lt;br /&gt;&lt;a href="http://www.blogger.com/%3C$BlogItemURL$"&gt;"&gt;Link&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/blogitemurl&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-3267329242769501409?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/rGclbaBF9mQkBWfKs2RZ9DYJw_k/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/rGclbaBF9mQkBWfKs2RZ9DYJw_k/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/rGclbaBF9mQkBWfKs2RZ9DYJw_k/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/rGclbaBF9mQkBWfKs2RZ9DYJw_k/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/VKIWD1_br8M" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/3267329242769501409/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=3267329242769501409" title="3 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/3267329242769501409?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/3267329242769501409?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/VKIWD1_br8M/3.html" title="കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_eaPdMy2zbys/RnGt8MrOHKI/AAAAAAAAABk/lfCnLO0TLVc/s72-c/champagnecruise_1.jpg" height="72" width="72" /><thr:total>3</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/06/3.html</feedburner:origLink></entry><entry gd:etag="W/&quot;DkAFRn4-eyp7ImA9WB5WEE0.&quot;"><id>tag:blogger.com,1999:blog-36964091.post-1363415926259990738</id><published>2007-06-06T21:46:00.000+02:00</published><updated>2007-07-21T09:58:37.053+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-07-21T09:58:37.053+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="kerala" /><category scheme="http://www.blogger.com/atom/ns#" term="kerala unaided educational institutions" /><category scheme="http://www.blogger.com/atom/ns#" term="minority status" /><category scheme="http://www.blogger.com/atom/ns#" term="minority educational institutions" /><category scheme="http://www.blogger.com/atom/ns#" term="ലേഖനം" /><title>കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’</title><content type="html">&lt;span style="font-size:130%;"&gt;(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.)&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു.&lt;br /&gt;&lt;/span&gt;&lt;a href="http://www.hindu.com/2007/04/19/stories/2007041902240700.htm"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം &lt;/span&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്‌ ഇവയുടെ എണ്ണം 27 ആയി ഉയര്‍ന്നിരിയ്ക്കുന്നു. ഇനിയും അതുയരാണു സാദ്ധ്യത.&lt;br /&gt;&lt;br /&gt;കേരളത്തിലെ പത്രങ്ങള്‍ മനപൂര്‍വം ജനശ്രദ്ധയില്‍ നിന്നകത്തി നിര്‍ത്തിയ ഈ വിധി വിവാദപരവും, യുക്തി ചിന്തയ്ക്കു നിരക്കാത്തതും ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പാഴ്‌വേലയുമായാണ്‌ അനുഭവപ്പെടുന്നത്‌.&lt;br /&gt;&lt;br /&gt;ന്യൂനപക്ഷത്തിന്റെ വികസനം ഭൂരിപക്ഷത്തിന്റേതില്‍ നിന്നു പിന്നോക്കമാകാതിരിയ്ക്കുന്നതിനു അവര്‍ക്കു സ്വന്തമായി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്നതിനു സംരക്ഷണം നല്‍കുന്ന ഭരണഘടനാവ്യവസ്ഥ (എണ്ണം 30) ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂന പക്ഷത്തിന്റെ അധികാര വിപുലീകരണത്തിനു നിദാനമാകുന്നു എന്നുള്ളതാണ്‌ 'മൈനോരിറ്റി സ്റ്റാറ്റസ്‌' വിധിയിലെ വിവാദം.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഈ വിധി ഒരു അരാജകത്വത്തിലേക്കു തള്ളിയിടുന്നതു കൂടാതെ ഇന്ത്യയിലെ ജാതി-വര്‍ണ്ണ വിവേചനത്തിന്റ കെടുതിയില്‍ നിന്നിപ്പോഴും കരകയറാത്ത ഹിന്ദു ഭൂരിപക്ഷത്തിന്റയും പാവപ്പെട്ടവരുടെയും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇതു തകിടം മറിയ്ക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;കൂടാതെ കേരളം ദശവര്‍ഷങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വികസന മോഡലിന്റെ നെഞ്ചത്ത്‌ ഇതു കത്തി വയ്ക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;യധാര്‍ഥത്തില്‍ ഇന്നു മൈനോരിറ്റി സ്റ്റാറ്റസിനു കൊടി പിടിയ്ക്കുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ഈ സാമൂഹ്യ മോഡലിന്റെ ആനുകൂല്യം ധാരാളം അനുഭവിച്ചവരാണ്‌. (എതിര്‍പ്പുണ്ടോ)&lt;br /&gt;&lt;br /&gt;കേരളത്തിലെ രണ്ടു പ്രധാന ന്യൂന പക്ഷങ്ങളാണ്‌ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.&lt;br /&gt;&lt;br /&gt;ഈ ന്യൂനപക്ഷത്തിന്റെ‍ ഭുരിപക്ഷവും കേരളത്തിന്റെ മുന്‍ ജാതി-വര്‍ണ്ണ വിവേചന അവസരങ്ങളെ തങ്ങള്‍ക്കനുഗുണമായി മാറ്റിയവരാണു താനും.&lt;br /&gt;&lt;br /&gt;അലസരായ, സ്വത്തു വളര്‍ച്ചയേക്കുറിച്ചോ അതിന്റെ കാര്യക്ഷമമായ മേല്‍നോട്ടത്തേക്കുറിച്ചോ യാതൊന്നും അറിഞ്ഞു കൂടാതിരുന്ന, സ്വന്തമായ യാതോരു തൊഴില്‍ വൈദഗ്ധ്യവുമില്ലാതിരുന്ന വരേണ്യവര്‍ഗത്തിന്റെയും അതു പോലെ കര്യപ്രാപ്തിയില്ലാതിരുന്ന രാജഭരണ മേധാവിത്വത്തിലുമായിരുന്നു ഒരു കാലത്തു കേരളത്തിന്റെ ഭൂരി ഭാഗം ഭൂസ്വത്തുക്കളും.&lt;br /&gt;&lt;br /&gt;സ്വയം പാപ്പരായപ്പോള്‍ ആ സ്വത്തുക്കള്‍ മുഴുവനും അവര്‍ പണയം വച്ചത് ഈ ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.‍&lt;br /&gt;&lt;br /&gt;മിഷനറി-കൊളോണിയല്‍ കൂട്ടുകെട്ടും അറബി നാട്ടിലെ എണ്ണയും ഈ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ വികസന അവസരങ്ങള്‍ നേടിക്കൊടുത്തു.&lt;br /&gt;&lt;br /&gt;വിദേശ പണത്തിന്റ ഒഴുക്കില്‍ വീണ്ടും ന്യൂനപക്ഷം കേരളത്തിന്റ ഭൂസ്വത്തുക്കള്‍ വാരിക്കൂട്ടി.&lt;br /&gt;&lt;br /&gt;അങ്ങനെയൊക്കെ ആയിട്ടും അവിടുത്തെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ നേരെ പരാതി ചൊരിഞ്ഞില്ല.&lt;br /&gt;&lt;br /&gt;പകരം സ്വന്തം വിധിയെ പഴിച്ചു കൊണ്ട്‌, ന്യൂനപക്ഷത്തിന്റെ വളര്‍ച്ചയില്‍ അവരെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടും സ്വന്തം ഇടങ്ങളിലേക്കു പിന്മാറുകയാണുണ്ടായത്‌. അല്ലാതെ അവരുടെ വികസനത്തിനു തടസം നില്‍ക്കാനോ, അവരോടു വിവേചനം കാട്ടാനോ ചെന്നില്ല.&lt;br /&gt;&lt;br /&gt;പക്ഷെ ഈ സത്യങ്ങളെ കാറ്റില്‍ പറപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങള്‍ ഒരു ന്യൂനപക്ഷ സഹതാപ ലേബലുമൊട്ടിച്ച്‌ ഭരണഘടനയുടെ 30ആം വകുപ്പിന്റെ സംരക്ഷണം തേടുന്നതെന്തിന്‌? അവര്‍ക്കു ഭൂരിപക്ഷത്തോടൊപ്പം വികസനമില്ലാഞ്ഞിട്ടോ, അതോ അവരുടെ വിദ്യഭ്യാസക്കച്ചവടത്തിന്റ മുഴുവന്‍ ലാഭവും സമൂഹത്തില്‍ അശരണരായവര്‍ക്കു പുറം തിരിഞ്ഞു നിന്ന് സ്വന്തമായി വീതിച്ചെടുക്കാനോ?&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;ആരാണു കേരളത്തിലെ ന്യൂനപക്ഷം?&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;ഇത്തരുണത്തില്‍ ഉയരുന്ന രസകരമായ രണ്ടു ചോദ്യങ്ങളാണ്‌,&lt;br /&gt;&lt;br /&gt;(1)ആരാണു കേരളത്തിലെ ന്യുനപക്ഷം?&lt;br /&gt;&lt;br /&gt;(2)ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പനുസരിച്ചുള്ള ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപന അവകാശങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും' ഒന്നു തന്നെയാണോ?&lt;br /&gt;&lt;br /&gt;ലോകത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടേയും പ്രശ്നം പരിഹരിയ്ക്കാനായി നിലകൊള്ളുന്ന യുണൈറ്റഡ്‌ നേഷന്‍സു പോലും ന്യൂനപക്ഷമെന്തെന്നുള്ളതോ ആരെന്നുള്ളതോ ഇന്നു വരെ നിര്‍വച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;സാന്ദര്‍ഭികമായി,ഒരു ഭരണക്രമവും വ്യവസ്ഥയുമില്ലാത്തിടത്ത്‌,് ഭൂരിപക്ഷത്തിന്റയും ശക്തി കൂടിയവരുടേയും നിരന്തരമായ വിവേചനങ്ങള്‍ക്കും ക്രൂരതയ്ക്കും വിധേയമാകുന്നവരെയാണ്‌ ന്യൂനപക്ഷമെന്നു നിര്‍വചിയ്ക്കപ്പെടുന്നത്‌. ഒരു ജനാധിപത്യരാജ്യമായ ഇന്‍ഡ്യില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.&lt;br /&gt;&lt;br /&gt;യുണൈറ്റഡ്‌ നേഷന്‍സിനേപ്പോലെ തന്നെ, ഇന്ത്യന്‍ ഭരണഘടനയും ദേശത്തിന്റയോ സ്റ്റേറ്റിന്റയോ അടിസ്ഥാനത്തില്‍ ഒരു ന്യൂനപക്ഷത്തെ നിര്‍വചിച്ചിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 30-ആം വകുപ്പില്‍ പോലും ഇന്ത്യയിലെ ന്യൂനപക്ഷം ആരെന്നു വ്യക്തമാക്കുന്നില്ല. &lt;/span&gt;&lt;a href="http://www.cybernoon.com/DisplayArticle.asp?section=fromthepress&amp;subsection=news&amp;amp;xfile=May2007_news_standard3626"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഭാഗമായ അഖിലേന്ത്യ കത്തോലിക്ക കൗണ്‍സിലിന്റെ പ്രസിഡണ്ടായ ജോണ്‍ ദയാല്‍ തന്റെ ‘The Indian Goverement, the Supreme Court and the Relisious Minorities in India' എന്ന ലേഖനത്തില്‍ പറയുന്നത്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 30-ആം വകുപ്പ്‌ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌, ഇന്ത്യയുടെ ബഹുസംസ്കാരത്തിന്റെ തൊങ്ങലാടകളില്‍ തങ്ങളെ തങ്ങളാക്കുന്ന ആ വ്യതിരക്ത സംസ്കാരം, സരക്ഷിയ്ക്കുന്നതിനും, പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉപാധിയാകത്തക്കവണ്ണം അവരുടെ സ്ഥാപനങ്ങളുടെ സ്വയംഭരണം നടത്തിക്കൊണ്ടു പോകുന്നതിലേക്കുള്ള മതപരവും ഭാഷാപരവുമായ അവകാശങ്ങളാണ്‌ എന്നാണ്‌. (എന്റ പരിഭാഷയാണ്‌, തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക) &lt;/span&gt;&lt;a href="http://johndayal.sulekha.com/blog/post/2007/05/the-indian-government-the-supreme-court-and-the-religious.htm"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ? ഉണ്ടെങ്കില്‍ അതു യൂറോപ്യന്റേതോ, റോമിന്റേതോ, അമേരിയ്ക്കയുടേതോ? അതുപോലെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കും വ്യത്യസ്ഥമായ ഒരു സംസ്കാരമുണ്ടോ? (അറിയാന്‍ ചോദിയ്ക്കുകാണേ)&lt;br /&gt;&lt;br /&gt;2004ലെ ഒരു കണക്കനുസരിച്ച്‌, കേരളത്തില്‍ 98 ഹിന്ദു ഉടമസ്ഥതയ്ക്കെതിരേ, 258 ന്യൂനപക്ഷ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരുന്നു. അവയൊക്കെ ന്യൂനപക്ഷത്തിന്റെ വ്യതിരക്തമായ സംസ്കാരത്തെ സംരക്ഷിയ്ക്കുന്നതിനും പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉണ്ടാക്കിയവയായിരുന്നോ?&lt;br /&gt;&lt;br /&gt;അതേ ലേഖനത്തില്‍ തന്നെ ദയാല്‍, ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറാലായ സോളി സൊനാബ്ജി, അടുത്തയിട സുപ്രിം കോടതിയ്ക്കു മുന്‍പാകെ, ന്യൂനപക്ഷങ്ങളുടെ സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും അവയുടെ സയംഭരണം നടത്തുന്നതിനുമുള്ള അവകാശം പരമമായതു കൊണ്ട്‌ അതില്‍ 'ഒട്ടിപ്പു പണി' നടത്തതുത്‌ എന്നു പറഞ്ഞതായി പറയുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഏപ്രില്‍ 11, 2007ല്‍ അതേ ബഹുമാനപ്പെട്ട മുന്‍ അറ്റോര്‍ണി ജനറല്‍ ‘ന്യൂനപക്ഷമെന്ത്‌?’ എന്ന തലക്കെട്ടില്‍ എഴുതിയതായി കാണിച്ചിരിയ്ക്കുന്ന ലേഖനത്തില്‍ പറയുന്നതെന്താണെന്നു നോക്കുക&lt;br /&gt;&lt;br /&gt;കേരളത്തിന്റെ സന്ദര്‍ഭത്തില്‍ 1958ലെ കേരളവിദ്യാഭ്യാസ ബില്ലിനോടനുബന്ധിച്ചുള്ള കോടതി അഭിപ്രായത്തില്‍ ഒരു സ്റ്റേറ്റിന്റെ ന്യുനപക്ഷത്തെ എങ്ങനെ തീരുമാനിയ്കണമെന്നു പറഞ്ഞിരിയ്ക്കുന്നതനുസരിച്ച്‌, അവിടുത്തെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ആഗ്ലോ-ഇന്ത്യാക്കാരും നൂനപക്ഷമാണെന്നു പറയുന്നു. (എന്റെ പരിഭാഷ)(ഇത്‌ അംഗസംഖ്യയെ ആശ്രയിച്ചുള്ള ഒരു നിഗമനമായിരുന്നു)&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്ത പേജില്‍, അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമനുസരിച്ച്‌, കേവലം അംഗസംഖ്യയുടെ പേരില്‍ മാത്രം ഒരു ന്യൂനപക്ഷത്തെ തീരുമാനിയ്ക്കുന്നതു അവിതര്‍ക്കമായ തീരുമാനമല്ല എന്നു പറയുന്നു. പകരം ഒരു രാജ്യത്തിന്റയോ സ്റ്റേറ്റിന്റയോ ന്യൂനപക്ഷ-ഭൂരി‍പക്ഷത്തെ തീരുമാനിയ്ക്കുന്നതിന്റെ മാനദണ്ഡം അവരുടെ അധികാരത്തിന്റെ അടയാളങ്ങളാണ്‌ എന്നും പറയുന്നു. ഇതറിയാന്‍ ചോദിയ്കേണ്ട സംഗത്യമായ ചോദ്യങ്ങള്‍, (രാഷ്ട്രീയ സമൂഹ്യ) തീരുമാനങ്ങളെടുക്കാനും, നയരൂപീകരണത്തിനും അവ നടപ്പിലാക്കുന്നതിനും ആര്‍ക്കാണൂ കൂടുതല്‍ ശക്തിയുള്ളത്‌ എന്നാണെന്നും‌ എന്നും അദ്ദേഹം പറയുന്നു. &lt;/span&gt;&lt;a href="http://www.dnaindia.com/report.asp?newsid=1090299&amp;pageid=2"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കേരളത്തിലെ യധാര്‍ഥ ന്യൂനപക്ഷം ആര്‌?&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ നോക്കുക &lt;/span&gt;&lt;a href="http://www.hvk.org/articles/0904/92.html"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;കുറച്ചു ചരിത്രം&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;കേരളത്തിലെ 'മൈനോരിറ്റി സ്റ്റാറ്റസ്‌'ന്റെ ചരിത്രം ഇവിടെ 2000ല്‍ യു.ഡി.എഫ്‌ ഭരണകലത്ത്‌ ആരഭിച്ച സ്വയം സ്ഥാപിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ആരഭിയ്ക്കുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി.എ.കെ.ആന്റണിയുടെ ഈ സംരംഭം, ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങങ്ങളിലേക്ക്‌ ഭീമമായ കാപ്പിറ്റേഷന്‍ തുകകള്‍ മുടക്കി പോയിരുന്ന പണച്ചാക്കുകളെ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയതായിരുന്നെങ്കിലും അതു ക്രമേണ സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ട ഒരു സംരംഭമായി രൂപാന്തരം പ്രാപിച്ചു. ഒരു സ്വകാര്യ കോളേജ്‌ സമം രണ്ടു ഗവണ്മെന്റു കോളേജ്‌ എന്ന ആശയം രൂപീകരിച്ച്‌ അതു കേരളത്തിലെ പിന്നോക്ക-ദാരിദ്ര്യ വിഭാഗങ്ങള്‍ക്ക്‌ സവരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഗവണ്മെന്റിന്റെ ഈ സ്വകാര്യ പങ്കു സംരംഭത്തില്‍ പങ്കാളികളാന്‍ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അവരുടെ പിന്നോക്കവസ്ഥ കാരണം കഴിയാതെ വന്നു എന്നത്‌ ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;പകരം സമ്പത്തികമായും മറ്റ്‌ എല്ലാവിധത്തിലും മുന്നോട്ടു നിന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ ആ സംരംഭത്തെ പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. അതോടെ കേരളത്തിലെ സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ദ്ധികളുടെ എണ്ണവും പൂര്‍വാധികം വര്‍ദ്ധിയ്ക്കാന്‍ ഇടയായി.&lt;br /&gt;&lt;br /&gt;2005ലെ വിദ്യാഭ്യാസമന്ത്രി, ശ്രീ.ഇ.റ്റി മുഹമ്മദിന്റെ വാകുകള്‍ അനുസരിച്ച്‌ 2005-06 അദ്ധ്യയനവര്‍ഷത്തില്‍ എന്‍-ജിനീയറിംഗ്‌, മെഡിക്കല്‍, ബിഫാം കോഴ്സുകളിലേക്കുള്ള പ്രവേശനം 2000-01 കാലഘട്ടത്തിലെ 9,369 ല്‍ നിന്ന് 29,511 ആയി വര്‍ദ്ധിച്ചു. അതേ കാലഘട്ടത്തിലെ റിസര്‍വേഷന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം 2666 ല്‍ നിന്ന് 7004 ആയും ഉയര്‍ന്നു. (ഈ പ്രവേശനങ്ങള്‍ എല്ലാം മെറിറ്റ്‌ അടിസ്ഥനത്തില്‍ ആണെന്നാണ്‌ എന്റെ അറിവ്‌).&lt;br /&gt;&lt;br /&gt;പക്ഷെ സ്വാര്‍ദ്ധമായ ലാഭേശ്ച കാരണം, സ്വകാര്യസ്ഥാപനങ്ങള്‍ ക്രമേണ റിസര്‍വേഷന്‍ സീറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ പരമോന്നത ന്യായപീഠമായ സുപ്രിം കോടതി ഈ മൂലധന നിയന്തിത കാലഘട്ടത്തില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാവകാശങ്ങളൂടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചില വിധിപ്രസ്ഥാവനകളേക്കുറിച്ചു കൂടി പറയാതെ ഈ ചരിത്രം പൂര്‍ത്തിയാവില്ല.&lt;br /&gt;&lt;br /&gt;ആദ്യത്തേത്‌ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ്‌. അതിന്റെ വിധിയില്‍ ന്യയാധിപനായിരുന്ന ജീവന്‍ റെഡി, സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ ഒരു പരിപാടിക്രമമാണ്‌ ഉന്നയിച്ചത്‌. എ.കെ ആന്റണിയുടെ സംരംഭം ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;രണ്ടാമത്തെ ടി.എം.ഏ പൈ കേസിലുണ്ടായ, ന്യാധിപന്‍ ബി.എന്‍. ക്രിപാലിന്റെ പതിനൊന്നംഗ ബഞ്ചിലെ വിധി, ഉണ്ണികൃഷ്ണന്‍ വിധിയുടെ ന്യൂനതകളെ പരിഹരിച്ച്‌, സ്വകാര്യ മനേജുമെന്റുകളെ അനുകൂലിയ്ക്കുന്നതായിരുന്നു. സ്വകാര്യ കോളേജുകളുടെ സ്വയം ഭരണത്തെ കൂടുതല്‍ അനുകൂലിയ്കയും എന്നാല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ സാംഗത്യം കാണുകയും ചെയ്ത ഒരു വിധിയായിരുന്നു അതെങ്കിലും അതിനും പ്രശ്നങ്ങള്‍ക്കു കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നു തന്നെയല്ല, സ്വകാര്യ മാനേജുമെന്റുകള്‍ സ്വയം ഭരണത്തിന്റ പേരില്‍ തങ്ങള്‍ക്കു തോന്നിയ ഫീസ്‌ നിരക്കും കാപ്പിറ്റേഷന്‍ ഫീസും ഈടാക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;മാനേജുമെന്റിനെ അനുകൂലിച്ചു റിസര്‍വേഷന്‍ വേണ്ട എന്നു പൊതുവായി വിധിയില്‍ പറഞ്ഞു എങ്കിലും റിസര്‍വേഷന്റെ ആവശ്യത്തെ പ്രാദേശികമായി അതു പരിഗണിയ്ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ടി.എം.എ പൈ കേസിന്റ വിധിയുടെ മറ്റൊരു പ്രത്യാഘാതം അതിനെ തുടര്‍ന്ന് ഗവണ്മെന്റു-സ്വകാര്യ തലങ്ങളില്‍ ഒരു പോലെ ഉണ്ടായ ഭീമമായ ഫീസു വര്‍ദ്ധനയാണ്‌. ഈ അവസ്ഥ കേരളത്തിലെ സാധാരണക്കാരന്റെ ഉന്നത വിദ്യാഭ്യാസസ്വപ്നത്തെ തകിടം മറിച്ചു എന്ന വസ്തുതയ്ക്കു മുന്‍പില്‍ സുപ്രിം കോടതിയ്ക്കു നിസംഗമായി നോക്കി നില്‍ക്കുവനേ കഴിഞ്ഞുള്ളു. &lt;/span&gt;&lt;a href="http://www.hinduonnet.com/2003/09/05/stories/2003090500531000.htm"&gt;&lt;span style="font-size:130%;"&gt;ആധാരം ഇവിടെ&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;പിന്നീട്‌ 2005ല്‍ കേരളത്തിലെ സ്വകാര്യ സ്ഥപനങ്ങളില്‍ അനുവര്‍ത്തിച്ചു വന്ന 50% റിസര്‍വേഷന്‍ സമ്പ്രദായം സുപ്രിം കോടതി ഇല്ലാതാക്കി.&lt;br /&gt;&lt;br /&gt;ഇതേതുടര്‍ന്നാണ്‌ സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച്‌ കേരളത്തിലെ യു.ഡി.എഫ്‌ ഗവണ്‍മന്റ്‌ 2006ല്‍ കെരളാ പ്രൊഫഷനല്‍ കോളേജു ബില്‍ പാസാക്കിയത്‌. ഇതും സുപ്രിം കോടതി അസാധുവാക്കി.&lt;br /&gt;&lt;br /&gt;യു.ഡി.എഫ്‌. ഗവണ്മെനിന്റ വിദ്യഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയുടെ അഭിപ്രായത്തില്‍ 2006ലെ കേരളാ സ്വകാര്യ കോളേജു ബില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശത്തെ കുറിച്ചുള്ളതായിരുന്നു. എങ്കിലും, ന്യൂനപക്ഷത്തിന്റെ മൈനോറിറ്റി സ്റ്റാറ്റസ്‌ അതിന്റെ ചിന്തയായിരുന്നില്ല. കാരണം കേരളത്തിലെ ഒരൊറ്റ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥപനം പോലും'മൈനോരിറ്റി സ്റ്റാറ്റസ്‌'നു വേണ്ടി ശ്രമിച്ചിരുന്നില്ല, കാരണം അവര്‍ അതിനു യോഗ്യരാവുകയില്ല എന്നവര്‍ക്കു തന്നെ അറിയാമായിരുന്നു.&lt;br /&gt;&lt;/span&gt;&lt;a href="http://www.thehindu.com/2006/07/11/stories/2006071121890300.htm"&gt;&lt;span style="font-size:130%;"&gt;ആധാരം ഇവിടെ&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍, (1) അംഗ സംഖ്യയുടെ പേരില്‍ മാത്രം, കേരളത്തിലെ (ഈ ലേഖനത്തില്‍ പ്രതിപാദിയ്ക്കുന്ന) ന്യൂനപക്ഷങ്ങള്‍, ഭരണഘടനയുടെ 30ആം വകുപ്പില്‍ പ്രതിപാദിയ്ക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കു യോഗ്യരല്ല. (2) ഭരണഘടനാപരമായ ന്യൂന പക്ഷത്തിന്‍് ഒരു സ്റ്റേറ്റില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള സംരക്ഷണങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും‘ രണ്ടും രണ്ടാണ്‌‌. (ഞാനെത്ര ആലോചിച്ചിട്ടും എനിയ്ക്കിങ്ങനെയേ മനസിലക്കാന്‍ ക്ഴിയുന്നുള്ളു)&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പ് ന്യൂനപക്ഷ സ്റ്റാറ്റസിനേക്കുറിച്ച്‌ യാതൊന്നും പറയുന്നില്ല. &lt;/span&gt;&lt;a href="http://www.servat.unibe.ch/law/icl/in00000_.html"&gt;&lt;span style="font-size:130%;"&gt;ഇവിടെ ആധാരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;സംഗതികള്‍ ഇങ്ങനെ ഭരണഘടനാപരമായും നിയമനിര്‍മ്മാണപരമായും കുഴഞ്ഞുമറിഞ്ഞ്‌ ഒരെത്തും പിടിയുമില്ലാതെ കിടക്കുമ്പോഴാണ്‌, ഇപ്പോള്‍ മൈനോരിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ എന്നു പറയുന്ന ഒന്നു തല്ലിക്കൂട്ടുന്നതും, അതിനു പ്രത്യേക നിയമനിര്‍മ്മാണ അവകാശം കല്‍പ്പിച്ചു കൊടുക്കുന്നതും, ന്യൂനപക്ഷത്തില്‍ നിന്നു തന്നെ മൂന്നു പേരെ അതിന്റെ കമ്മീഷണര്‍ മാരായി നിയമിയ്ക്കപ്പെടുന്നതും, അവര്‍ കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു മൈനോരിറ്റി സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നതും.&lt;br /&gt;&lt;br /&gt;അതോടെ ന്യൂനപക്ഷ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിയമസാധുതയോടെ സംവരണത്തിന്റെ ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാമെന്നുള്ള അവസ്ഥ വന്നു.&lt;br /&gt;&lt;br /&gt;ഈ കാരണങ്ങളാലാണ്‌ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ 'മൈനോരിറ്റി സ്റ്റാറ്റസ്‌' യുക്തിയ്ക്കു നിരക്കാത്തതായും, ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ ഒരു പാഴ്‌പണിയായും തോന്നുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;പരിഹാരമായി എനിയ്ക്കു തോന്നുന്നത്‌;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;(1) തങ്ങളിലുള്ള വിശ്വാസം ഒരിയ്ക്കല്‍ സ്വയം നഷ്ടപ്പെടുത്തിയ സ്വകര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ഗവണ്മെന്റു ഇനിയും ചര്‍ച്ചയ്ക്കൊരുങ്ങാതെ, കേരളത്തിലെ പിന്നോക്കരും ദരിദ്രരുമായ ഭൂരിപക്ഷത്തിന്റ ഉന്നത വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വെണ്ടി ആവശ്യമായ നിയമ നിര്‍മ്മാണം നടത്തേണ്ടതാകുന്നു.&lt;br /&gt;&lt;br /&gt;(2) അതുണ്ടാകാത്ത പക്ഷം, കേരളത്തിലെ ഗവണ്‍മന്റ്‌ സഹായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ സ്ഥപനങ്ങള്‍ക്കു കൊടുക്കുന്ന സഹായം ഉടനടി പിന്‍-വലിച്ച്‌ ആ സഹായം ഉപയോഗിച്ച്‌ ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വന്തം ഉന്നത വിദ്യഭാസ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്ക്‌ ചിലവഴിയ്കേണ്ടതാകുന്നു.&lt;br /&gt;&lt;br /&gt;(3)അങ്ങനെ സ്വകാര്യസ്ഥാപനങ്ങളും അവരുടെ അനുകൂലികളും‍ ഒരു വശത്തും, ഗവണെന്റും, പിന്നോക്കരും, പാവങ്ങളും, അവരുടെ അനുഭാവികളും മറു വശത്തുമായി നില്‍ക്കുന്ന ഈ പ്രശ്നത്തില്‍‍, കേരളത്തിന്റെ മത-സാമൂഹ്യ-വ്യക്തി വിഭാഗീയത അതിന്റെ ഒരു പ്രത്യാഘാതമായി പലരും കാണുന്നു. കാലിക പ്രാധാന്യമുള്ള ഈ പ്രശ്നത്തെ എങ്ങനെ നമുക്കു നേരിടാന്‍ സാദ്ധിയ്ക്കുമെന്നുള്ളതു പ്രധാനമായ ഒരു ചോദ്യമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;------------&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;&lt;strong&gt;Kerala Minorities and their ‘Minority Status’&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;(Religion as an opinion or an intellectual vision as we knew it is changing, taking new forms of power, politics and material. We are upset about changes. But do we fear that breaking our silence on changes will dent on our decency and good nature. For those who think that a discussion on change is eminent to forge a healthy religious unity among the Kerala people, here is an opportunity)&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;The National Commission for Minority Educational Institutions (NCMEI) on Wednesday granted minority status to five educational institutions under the Pushpagiri Medical Society; ending an eight-year-old wait that began in February 1999. With this, the number of professional colleges having minority status in Kerala has gone up to 11&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;To read more click &lt;/span&gt;&lt;a href="http://whatkeralais.blogspot.com/"&gt;&lt;span style="font-size:130%;"&gt;here&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;http://blogsearch.google.com/blogsearch?hl=en&amp;num=10&amp;amp;amp;amp;c2coff=1&amp;lr=lang_ml&amp;amp;safe=off&amp;ie=UTF-8&amp;amp;scoring=d&amp;amp;q=blogurl:.+%22വിഭാഗം:+ലേഖനം%22&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/blogitemurl&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-1363415926259990738?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/8caPdKKmXksx52BnMcDumgqCF_Y/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/8caPdKKmXksx52BnMcDumgqCF_Y/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/8caPdKKmXksx52BnMcDumgqCF_Y/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/8caPdKKmXksx52BnMcDumgqCF_Y/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/67EAwPTTWfw" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/1363415926259990738/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=1363415926259990738" title="34 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/1363415926259990738?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/1363415926259990738?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/67EAwPTTWfw/blog-post.html" title="കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>34</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/06/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;AkAGQn44fSp7ImA9WBFbE00.&quot;"><id>tag:blogger.com,1999:blog-36964091.post-4332023157739169235</id><published>2007-05-04T15:30:00.000+02:00</published><updated>2007-05-04T21:58:43.035+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-05-04T21:58:43.035+02:00</app:edited><title>കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി</title><content type="html">&lt;span style="font-size:130%;"&gt;&lt;span style="font-size:180%;"&gt;&lt;span style="font-size:130%;"&gt;ഇതു വേറൊരു പോസ്റ്റാക്കുകയാണ്&lt;/span&gt;.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;a href="http://ente-mathram.blogspot.com/2007/05/discrimination.html" rel="nofollow"&gt;&lt;span style="font-size:130%;"&gt;ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;അഭിപ്രായം പറയുക, എന്നു കുതിരവട്ടന്‍ എഴുതി. പ്ക്ഷെ അതെന്തിന്റെ മറുപടിയാണെന്നു മനസിലാകുന്നില്ലല്ലോ. അതിന്റെ ചുരുക്കം ഞാന്‍ മനസിലാക്കുന്നതിങ്ങനെയാണ്-തമിഴ് നാട്ടില്‍ ന്യായീകരിയ്ക്കാനവത്ത ഒബിസി റിസര്‍വേഷന്‍, സവര്‍ണ്ണര്‍ക്കു നിസ്സാരമായ റിസര്‍വേഷന്‍.&lt;br /&gt;&lt;br /&gt;അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല.&lt;br /&gt;&lt;br /&gt;കാരണം ഞാന്‍ വ്യക്തമാക്കിയിരുന്നു എന്റെ പോസ്റ്റിലും കമന്റിലും, &lt;span style="color:#ff0000;"&gt;ഒബിസി റിസര്‍വേഷന്റെ കാരണങ്ങള്‍. &lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു കൂട്ടം ആളുകളുടെ വികസനം ഒരു ന്യുനപക്ഷം സ്വാര്‍ദ്ധ താല്പര്യങ്ങളും അതിലേക്കുള്ള ഉപാധികളും ഉപ്യോഗിച്ച് നാളുകളോളം തടഞ്ഞു വച്ചാല്‍, പിന്നീടു വരുന്ന ജനകീയ ഭരണകൂടം അവരുടെ നഷ്ടപ്പെട്ട വികസനം തിരിച്ചു കൊടുക്കാന്‍ കഴിയില്ലെങ്കിലും അതിനൊരു പ്രതിവിധിയായി അവര്‍ക്കാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ഇതാണ് റിസര്‍വേഷന്‍. ലോകത്തവിടെയും റിസെര്‍വേഷന്റെ ആധാരം ഇതു തന്നെയാണ്.&lt;br /&gt;&lt;br /&gt;ചിത്രകാരന്‍ വളരെ ലളിതമായ ഒരു കണക്കുലൂടെ ഇതു വിശദീകരിയ്ക്കുന്നുണ്ടല്ലോ?&lt;br /&gt;&lt;br /&gt;അതുകൊണ്ടു തന്നെ സവര്‍ണ്ണര്‍ ഈ ആനുകൂല്യങ്ങള്‍ക്കര്‍ഹരാകുന്നില്ല. കാരനം മുയലിന്റെ കൂടെയും വേട്ടപ്പട്ടിയുടെ കൂടെയും ഓടുന്നതു പോലെയുള്ള അനുഭവം. (© ദില്‍ബാസുരന്‍)&lt;br /&gt;&lt;br /&gt;സവര്‍ണ്ണനു ആനുകൂല്യം കിട്ടാനുള്ള ഒരേ ഒരു ഉപാധി മാനുഷികമൂല്യങ്ങളുടെ വള്ളിയില്‍ പിടിയ്ക്കുകയാണ്.&lt;br /&gt;&lt;br /&gt;അതിന്റെ പേരില്‍ കിട്ടുന്ന ആനുകൂല്യത്തെ ഒബിസി ആനുക്കുല്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയേ ചര്‍ച്ച ചേയ്യാവൂ. കാരണം ഇതു രണ്ടും രണ്ടു തട്ടുകളിലാണ് ഉറപ്പിച്ചിരിയ്ക്കുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ വിവേചനം അനുഭവിച്ചവരെ എന്നും അതിന്റെ പേരില്‍ പിന്നോക്കരായി നിര്‍ത്തുന്നതും ശരിയല്ല, അതിനൊക്കെ ഒരവസാനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞത്. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുതിരവട്ടന്‍ വാദിയ്ക്കുന്നതു സവര്‍‍ണ്ണര്‍ക്കു സാമ്പത്തിക സംവരണം വേണെമെന്നാണ്&lt;br /&gt;&lt;br /&gt;എന്നാല്‍ സാമ്പത്തിക റിസര്‍വേഷന്‍ സവര്‍ണ്ണനെന്നല്ല അവര്‍ണ്ണനും കൊടുക്കുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു വഴി തെളിയ്ക്കാം.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;കാരണം:&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു ഒബിസി ആനുകൂല്യങ്ങളുടെ ഫലമായി ഒരു നല്ല നിലയില്‍ എത്തുന്നു എന്നു കരുതുക. extreme case ല് അവര്‍ക്കു വ്യാപാര വ്യ്‌വസായങ്ങളായി, ഉന്നത ഉദ്യോഗസ്ഥരുണ്ടായി. പക്ഷെ ആ തലമുറയ്ക്ക് ആ നേട്ടത്തിനു കാരണമായ skill കള്‍ അടുത്ത തലമുറകളിലേക്കു വിദഗ്ദ്ധമായി കൈ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികം വൈകാതെ അവരു പാപ്പരാകും.&lt;br /&gt;&lt;br /&gt;അപ്പോള്‍ സാമ്പത്തിക ആനുകൂല്യം ഉണ്ട് എന്നിരിയ്ക്കുക, ആ ഒബിസി അപ്പോള്‍ സാമ്പത്തിക ആനുകൂല്യത്തിന്റെ ക്യുവില്‍ വരും‍.&lt;br /&gt;&lt;br /&gt;അപ്പോള്‍ കുതിരവ്ട്ടനെന്തു ചെയ്യും സമ്പത്തിക ആനുകൂല്യം സവര്‍ണ്ണനേ ഉള്ളു എന്നു പറയുമോ? ആഗ്രഹമുണ്ടെങ്കിലും പറയാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;ഓബിസി ആനുകൂല്യം ജാതി/വര്‍ഗ മേല്‍ക്കോയ്മയുടെ വകുപ്പിലായതു കൊണ്ടു മാത്രമാണ് അതു കാലാകാലങ്ങള്‍ അനുസരിച്ചു revise ചെയ്യണം എന്നു പറയാനും അതിനൊരവസാനമുണ്ടാകണമെന്നു പറയാനും ‍ കഴിയുന്നത്.&lt;br /&gt;&lt;br /&gt;സാമ്പത്തിക ആനുകൂല്യം എന്തിന്റെ പേരിലാ revise ചെയ്യുന്നത്. ഉള്ളവന്റയും ഇല്ലാത്തവന്റയും അകലം കൂടിക്കൊണ്ടിരിയ്ക്കുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ച്. കുറെപ്പേരു മെച്ചപ്പെട്ടാല്‍ കുറേപ്പേരു വന്നു കോണ്ടിരിയ്ക്കും&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;പിന്നെ വേറെ പലതും അതുകൊണ്ടു സംഭവിയ്ക്കാം&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;മാര്‍ക്കറ്റ് എക്കോണമിയുടെ തനിഗുണം അങ്ങോട്ടനുഭവിയ്ക്കുമ്പോള്‍, ഗവന്ണ്മെന്റിനിവിടെ ഒരു ചുക്കു വിലയുയില്ലാതാകും. കാപ്പിറ്റല്‍ ഉടമകള്‍ പറയും ഞങ്ങള്‍ പരയുന്നതു പോലെ ഒപ്പുമിട്ടു സ്റ്റാമ്പുമടിച്ചോണ്ടിരുന്നോ സാരന്മ്മാരെ എന്ന്‌. &lt;/span&gt;&lt;br /&gt;&lt;br /&gt;അവരിഷ്ടപ്പെടുന്നതു സാമ്പത്തിക ആനുകൂല്യമാണ്. ആനുകൂല്യം കൊടുത്തു ഇല്ലാത്തവനെ പറ്റിപ്പിയ്കാനും വികസിപ്പിയ്ക്കാനും ഒന്നുമല്ല, അവര്‍ക്കു താല്പര്യം. പകരം ലാഭത്തിന്റെ ഒരു വീതം പിന്നോക്ക ഗ്രാന്റായി അങ്ങോട്ടു തരാം. അതിന്റെ ഒരു വിഹിതം പറ്റി കമാന്നൊരക്ഷരം മിണ്ടാതെ ഒരു ഭാഗത്തിരുന്നോ എന്നു പറയും.&lt;br /&gt;&lt;br /&gt;ഇതാണ് equality eqaulity എന്നു പറയുന്നതിന്റെ ഉള്ളുകള്ളീ. അതായത് എല്ലാവരും ജനിയ്ക്കുമ്പോള്‍ തുല്യരാണ്. പക്ഷെ തുല്യാവസരം കൊടുത്തു കഴിഞ്ഞാലും എല്ലാവരും തുല്യരാകില്ല. അതുകൊണ്ടു തുല്യരല്ലാത്തവരെ തുല്യരാക്കുന്ന വിദ്യാഭ്യാസ രിസര്‍വേഷന്‍ ഒന്നും വേണ്ട്, കാരണം അവനു തുല്യനാകാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;ഉന്നത വിദ്യാഭ്യാസം കൊണ്ടു വേറെയും കുഴപ്പങ്ങളുണ്ട്. പിന്നോക്കകാരനറിവു ലഭിയ്ക്കും. അതു കുഴപ്പാ.&lt;br /&gt;&lt;br /&gt;ചുരുക്കി പരഞ്ഞാല്‍ റിസര്‍വേഷന്റെ philosophy പണ്ടത്തെ ജാതി വര്‍ണ്ണ മേല്‍ക്കോയ്മയല്ല എന്നു തീരുമാനിച്ചാല്‍ ആ നിമിഷം റിസര്‍വേഷന്റെ എല്ലാ അര്‍ഥവും നഷ്ടമാകും. സാമ്പത്തിക ആനുകൂല്യത്തില്‍ ഭൂതമില്ല, വര്‍ത്തമാനം മാത്രമേ ഉള്ളു. പിന്നെ കൊറെ സ്ഥിരം മുന്നോക്കനും അവരട ഓദാര്യത്തില്‍ ജീവിതം സ്ഥീരം തീറെഴുതിയ കുറെ പിന്നോക്കരും.&lt;br /&gt;&lt;br /&gt;അപ്പോപ്പിന്നെ സവര്‍ണനും അവര്‍ണനും ഒന്നും ഇല്ലാതാകും. ഇപ്പൊപ്പിന്നെ സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്നൊക്കെ പരഞ്ഞു തല്ലുകൂടാം, ആ വാക്കുകള്‍ക്ക് എന്തൊക്കെയോ അര്‍ഥങ്ങളും ആസ്തിത്വങ്ങളുമുണ്ട് ഇപ്പോഴും.&lt;br /&gt;&lt;br /&gt;മരിച്ചു പോകാതെ ഇരിയ്ക്കുന്ന സുഹ്രുത്തുക്കള്‍ക്കൊക്കെ അന്നു പട്ടിണിയുണ്ടാവില്ലായിരിയ്ക്കാം. സോഷ്യല്‍ ഗ്രാന്റൊക്കെ കിട്ടുമായിരിയ്ക്കും.&lt;br /&gt;&lt;br /&gt;ആസ്തിത്വമില്ലാതെ അമേരിയ്ക്കയിലെ പാവപ്പെട്ട നീഗ്രൊകളെ പോലെ കഴിവുള്ളവന്റെ വിഹിതം വാങ്ങി മാത്രമേ ജീവിയക്കാന്‍ കഴിയൂ എന്ന ആ അവസ്ഥ, കേരളത്തിലെ പിന്നോക്കര്‍ക്കു വേണ്ടി ഞാന്‍ ആ അവസ്ഥ ആഗ്രഹിയ്ക്കില്ല.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;തമിഴ് നാട്ടിലെ കാര്യം&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;ഒബിസി വിധിയിലും മറ്റു ചര്‍ച്ചകളിലും പറഞ്ഞിരുന്നത് ഓബിസി യുടെ പിന്നോ‍ക്ക നില ഇന്ത്യയിലെ ഓരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണെന്നാണ്. ഒരു സ്റ്റേറ്റില്‍ ഒരു വിഭാഗം പിന്നോക്കമാണെങ്കില്‍ മറു സ്റ്റേറ്റില്‍ അവരു മുന്നോക്കമയിരിയ്ക്കും. &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;എന്നു പറഞ്ഞാല്‍ തമിഴ് നാട്ടിലെ പിന്നൊക്കന്റെ അവസ്തയല്ല കേരളത്തിലെ പിന്നോക്കന്. തമിഴ് നാട്ടില്‍ പിന്നോക്ക വിഭഗം വലരെ മുന്നേറിയവാരാണെന്നു പലരും പരയുന്നുണ്ട്. മുന്നോക്കമായ ഒബിസിയെ വീണ്ടും ആനുകൂല്യത്തിനു വേണ്ടി പിന്നോക്കമാക്കുന്നത് എന്റെ ആശയങ്ങള്‍ക്ക് ഒരുതരത്തിലും മറുപടിയല്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;അല്ലെങ്കില്‍ അവിടുത്തെ രാഷ്റ്റ്ര്രിയത്തീന്റ് കുഴപ്പമായിരിയ്ക്കാം. എന്തു കൊണ്ടായാലും അതൊരു ഒബിസി രിസര്‍വേഷന്റ് മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുവോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#000000;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്നില്‍ തന്നെയാണ് ജീവിയ്ക്കേണ്ടത്. പക്ഷെ ഈ ഇന്ന് എന്നാണു തൂടങ്ങുന്നത്? ഈ നിമിഷത്തിലോ, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമോ, ഒരു നൂറ്റാണ്ടിനോ ഒരു സഹസ്രാബ്ദത്തിനു മുന്‍പോ?&lt;br /&gt;&lt;br /&gt;സ്വന്തം സൌകര്യത്തിനു വേണ്ടി തുടങ്ങുന്ന ഒന്നല്ലോ കുതിരവട്ടാ കാലം. ഇന്നലെയില്ലാതെ ഇന്നില്ല.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ കഴിഞ്ഞ ഒരു ദിവസം ഒരു വെബ് ആര്‍ട്ടിക്കിളീല്‍ ഒരു കമന്റു വായിച്ചു. വിഷയം ജാതി സംവരണം തന്നെ. ഓര്‍മ്മയില്‍ നിന്നും എഴുതുകയാണ്. ഒരാള്‍ പറയുന്നു അയാളുടെ പക്കല്‍ 25 ബ്രാഹ്മണയുവാക്കളുണ്ട്. വര്‍ഗ്ഗിയതയേക്കുറിച്ചു പരയുന്ന മന്ത്രിമാരുടെ പെണ്മക്കളെ കൊണ്ടു വന്നാല്‍ അയാള്‍ ബ്രാഹ്മണയുവാക്കളുമായുള്ള അവരുടെ വിവാഹം നടത്തിക്കൊടുക്കാം എന്ന്. അങ്ങനെ ആ ബ്രാഹ്മണര്‍ ജാതി മത ചിന്തകള്‍ക്കധീനരാണ് എന്നു കാണിച്ചു കൊടുക്കാം എന്നുള്ള താണ് വെല്ലു വിളിയുടെ അര്‍ഥമെന്നു തോ‍ന്നുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിലെ തമാശ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍, തൊഴിലില്ലാത്ത ഒരു ബ്രാഹ്മണയുവാവിനെ ഏതു പെണ്ണു കല്യാണം കഴിയ്ക്കും? പത്യേകിച്ചു കേരളത്തിലെ പെണ്‍കുട്ടികള്‍. മറ്റൊന്നുമല്ല, ഒരു മൂടു കപ്പ നടാന്‍ കഴിയുമോ അവര്‍ക്ക്? അതു പോലെ വേരെന്തെങ്കിലും ചെയ്യാന്‍?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഒക്കെ ജീവിതം എത്ര കഷ്ടപ്പെട്ടാണ് അവര്‍ മുന്നോ‍ട്ടു കൊണ്ടു പോകുന്നത്, അവര്‍ ഏറെക്കുറെയെങ്കിലും വിജയിയ്ക്കുന്നതു അവര്‍ക്കു ഏതെങ്കിലും തൊഴിലറിയാവുന്നതു കൊണ്ടാണ്. അദ്ദ്വാനിയ്ക്കുക അവരുടെ രക്തത്തിലുള്ളതാണ് അതുകോണ്ടാണ് അവരു മരിയ്ക്കാത്തത്. ‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സങ്കുചിത മനസ്കന്റെ മെയ് ദിന പോസ്റ്റിങ്ങിലെ ഒരു ഷണ്മുഖന്റെ അനുഭവം കണ്ടിരുന്നോ/ ഇല്ലെങ്കില്‍ ഇതാ ലിങ്ക്. &lt;/span&gt;&lt;a href="http://preranabahrain.blogspot.com/2007/05/blog-post.html"&gt;&lt;span style="font-size:130%;"&gt;http://preranabahrain.blogspot.com/2007/05/blog-post.html&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വതന്ത്ര ഭാരതത്തില്‍ വളരെ പിന്നോക്കമായി പണമില്ലാത്ത സവര്‍ണ്ണന്‍. പക്ഷെ അവര്‍ക്കു വേണ്ടത് എന്തായിരുന്നു എന്ന് ആരെങ്കിലും അനേഷിച്ചിരുന്നെങ്കില്‍, അവരു തൊഴിലുകള്‍ പഠിച്ചിരുന്നെവെങ്കില്‍. ഞാന്‍ വെറുതെ ചിന്തിയ്യ്ക്കുകയാണ് അതേയുള്ളു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൌത്താഫ്രിയ്ക്കയില്‍ അടുത്തയിട ഒരു വലിയ കോളേജു തുടങ്ങി skill പഠിപ്പിയ്ക്കാനായിട്ട്. അവിടെ പഠിപ്പിയ്ക്കുന്നതെന്താണെന്നോ? സിമന്റു കട്ടയുണ്ടാക്കുക, ഭിത്തികെട്ടുക, ആണിയടിയ്ക്കുക, പലക ഒട്ടിച്ചു ചെര്‍ക്കുക തുടങ്ങിയ. ഈ ഇരുപത്തൊന്നം നൂറ്റാണ്ടിലും ഇതൊന്നുമറിയാത്തവരോ? &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇതൊക്കെക്കാണുമ്പോള്‍ എന്റെ നാട്ടിലെ തൊഴിലറിയാവുന്നവരെക്കുറിച്ചെനിയ്ക്കഭിമാനമുണ്ടാകുന്നു. രാവും പകലുമില്ലാതെ അദ്ദ്വാനിയ്ക്കുന്ന അവരോടെനിയ്ക്കു ബഹുമാനമുണ്ടാകുന്നു. നാടു കടന്ന് കടലു കടന്ന് അവര്‍ പോകുന്നു, ഷണ്മുഖനെപ്പോലെ. അങ്ങനെ എത്രയെത്ര ഷണ്മുഖന്മാര്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തില്‍ സവര്‍ണര്‍ മാതമേ ഉണ്ടായിരുന്നുള്ളു എന്നു വിചാരിയ്ക്കുക, എങ്കില്‍ ആ നാടിപ്പോല്‍ എങ്ങനെ നിലനിന്നേനെ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അദ്ധ്വാനിയ്ക്കുന്ന, തൊഴില്‍ ചെയ്യാന്‍ മടിയില്ലാത്ത കേരലത്തിലെ പിന്നോക്ക വിഭാഗത്തിനു വെണ്ടിയാണ് ഞാന്‍ വാദിയ്ക്കുന്നത്. അവരു പിന്നോക്കരല്ല, കഴിവും സാമര്‍ദ്ദ്യവുമുള്ളവരാണ്. അവരെ പിന്നോക്കമാക്കിയതിന്റെ കുഴപ്പമേ ഉള്ളു. അവരുടെ മക്കള്‍ക്കു പഠിയ്കാന്‍ ആനുകൂല്യങ്ങള്‍ വേണം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നെ സ്വന്തമായ തൊഴിലോ അദ്ധ്വാനമോ അറിഞ്ഞു കൂടാത്ത ജനതയിലുള്ളവര്‍ക്കു സഹായം ആവശ്യമാണെങ്കില്‍ അതിനും ആനുക്കുല്യമുണ്ടാകണം.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനു വേണ്ടി ശ്രമിയ്ക്കുന്നതിനുള്ള ശ്രമം പിന്നോക്കര്‍ക്കു വേണ്ടിയുള്ള ശ്രമത്തിനു സാധാരണ ഗതിയില്‍ വിരുദ്ധമല്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിര്‍ത്തുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;‍&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="%3C$BlogItemURL$"&gt;"&gt;Link&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/blogitemurl&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-4332023157739169235?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/96-OUlqasb4F1tqwZBoE1gyQ20A/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/96-OUlqasb4F1tqwZBoE1gyQ20A/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/96-OUlqasb4F1tqwZBoE1gyQ20A/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/96-OUlqasb4F1tqwZBoE1gyQ20A/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/PNX9A8J3enI" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/4332023157739169235/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=4332023157739169235" title="97 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/4332023157739169235?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/4332023157739169235?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/PNX9A8J3enI/blog-post.html" title="കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>97</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/05/blog-post.html</feedburner:origLink></entry><entry gd:etag="W/&quot;CE8HQ3kyeCp7ImA9WBFbEkQ.&quot;"><id>tag:blogger.com,1999:blog-36964091.post-113096900985976108</id><published>2007-04-29T17:48:00.000+02:00</published><updated>2007-05-04T17:33:52.790+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-05-04T17:33:52.790+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="violation of fundamental Rights" /><category scheme="http://www.blogger.com/atom/ns#" term="India OBC Reservation Bill stay" /><title>ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?</title><content type="html">&lt;span style="color:#cc33cc;"&gt;“Cheat us once. Shame on you.&lt;br /&gt;Cheat us twice. Shame on us“&lt;br /&gt;(A Chinese proverb)&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പര‍മോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്.&lt;br /&gt;&lt;br /&gt;ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വരെയും&lt;br /&gt;&lt;br /&gt;കാരണം, ക്രിസ്ത്യന്‍, ഹിന്ദു മാനേജുമെന്റുകളുടെ ഉടമസ്ഥതയില്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ ആ വിധിയെക്കുറിച്ചു മൌനമവലംഭിച്ചു.&lt;br /&gt;&lt;br /&gt;സ്റ്റേറ്റ്-സ്വകാര്യ ടി. വി ചനലുകളോ, മറ്റു മീഡിയകളോ പത്രങ്ങളുടേതില്‍ നിന്നു വ്യതിരക്തമായ ഒരു നിലപാടും എടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് ഭരണകക്ഷീയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ദീകരണങ്ങള്‍ പോലും ജനങ്ങളുടെ അറിവിലേക്ക് ഈ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതിന്റെ ആവശ്യം മനസ്സിലക്കിയില്ല എന്നുള്ളതാണ് എന്റെ അറിവ്.&lt;br /&gt;&lt;br /&gt;ഒരു മുസ്ലീം മാനേജുമെന്റിന്റേതെന്നു കരുതുന്ന ‘മാദ്ധ്യമം‘ എന്ന പത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്, അതിനു കേരളത്തിലെ എല്ലാവരും വായനക്കാരുമല്ല. മാദ്ധ്യമത്തിന്റ എഡിറ്റോറിയല്‍ ആര്‍ജ്ജവത്തിനു മുന്നില്‍ ഞാന്‍ ശിരസു നമിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;വെബ്സൈറ്റുകള്‍ ചിലവ വിധിയുടെ ചര്‍ച്ച നടത്തിയെങ്കിലും, അതിന്റെ ഏറ്റവും കൂടുതല്‍ ദേഷഫലങ്ങള്‍ക്കു ഇരയാകുന്ന ഭൂരിപക്ഷത്തിന് അതു കൊണ്ടു യാതൊരു പ്രയോജനവുമുണ്ടായില്ല, കാരണം ഇന്റര്‍ നെറ്റുംം ഇംഗ്ലീഷും ഒക്കെ അവര്‍ക്കിനിയും വളരെ ദൂരത്തിലാണ്.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;ഓ.ബി.സി ബില്ലെനേക്കുറിച്ചു കൂടുതല്‍&lt;br /&gt;&lt;/span&gt;&lt;br /&gt;എന്‍.എസ് സജിത്ത് ദേശാഭിമാനി വീക്കിലിയിലെ (ഏപ്രില്‍ 22, 2007), ‘ജുഡീഷ്യ-റിയുടെ കടന്നു കയറ്റം’ എന്ന ലേഖനത്തില്‍, മറ്റു പിന്നോക്ക ജാതികള്‍ക്ക് മുന്തിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നുള്ള ഗവണ്മെന്റു തിരുമാനത്തിനെതിരെ സുപ്രിം കോടതി നടത്തിയ രണ്ടാമത്തെ കടന്നു കയറ്റമാണ് മാര്‍ച്ച് 29 സ്റ്റേ എന്നു വാദിയ്ക്കുന്നു. കഴിഞ്ഞകൊല്ലം പാര്‍ലമെന്‍റ് മറ്റുപിന്നോക്ക ജാതികള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ അനുവദിയ്ക്കുന്നതിന് എടുത്ത തീരുമാനത്തെ സുപ്രീം കോടതി എതിര്‍ത്തു. അതു മറികടക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 93-ആം ഭേദഗതിയെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഏകോപനമായി ഉന്നത വിദ്യാഭ്യാസസ്ഥപന പ്രവേശനത്തിലുള്ള റിസെര്‍വേഷന്‍ ബില്‍ പാസ്സാക്കിയത്.&lt;br /&gt;&lt;br /&gt;ആ ബില്‍ പാസ്സാക്കിയതോടെ കഴിഞ്ഞകൊല്ലം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ All India Institute of Medical Science ല്‍‍ കാട്ടിക്കൂട്ടിയ പ്രതിഷേധ മഹാമഹങ്ങളും ഈ വര്‍ഷം മാര്‍ച്ച് 29 ലെ സ്റ്റേയെ തുടര്‍ന്ന് ഇന്‍ഡ്യയിലെ പ്രമുഖ പട്ടണങ്ങളില്‍ പ്രകടിപ്പിച്ച ആനന്ദപ്രകടനങ്ങളും സ്വന്തം രാജ്യത്തെ പിന്നോ‍ക്ക ജനതയെ സഹായിയ്ക്കുന്നതിനുള്ള ഗവണ്മെന്റു തീരുമാനത്തോട്, ഒരു വികസിത വിഭാഗമെന്നുള്ള നിലയില്‍ അവര്‍ക്കുള്ള മനോഭാവം വെളിപ്പെടുത്തുന്നതാണ്.&lt;br /&gt;&lt;br /&gt;ഗ്ലോബലിസത്തിന്റെ ഭൌതികതയില്‍ ആനുകാലിക ഇന്‍ഡ്യയെ സ്വന്തം കണ്ണിലുടെ മാത്രം നോക്കിക്കാണാനാണ്, ‘മെറിറ്റോക്രാറ്റുകള്‍‍‘ എന്നു സ്വയം പറയുന്ന അവര്‍ തുനിയുന്നത്; വളരുന്ന ഇന്‍ഡ്യയില്‍, അവര്‍ സ്വന്തം കഴിവുകള്‍ കൊണ്ടു മാത്രം ഉന്നതസ്ഥാനം നേടിയ ഒരു ജനതയും, കഴിവും, പ്രചോദനവുമില്ലാത്ത ഭൂരിപഷം അവര്‍ നേടിയ സ്ഥാനമാനങ്ങള്‍ക്കു നെരേ പിച്ചക്കൈ നീട്ടുന്നവരുമായാണ് അവര്‍ കാണുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍ ആകസ്മികമായിട്ടല്ല അവര്‍ക്കാസ്ഥാനങ്ങള്‍ നേടാനുള്ള അടിസ്ഥാനങ്ങള്‍ ഉണ്ടായത് എന്നവരെ ആരും മനസ്സിലാക്കിയ്ക്കുന്നില്ല. ഇന്ത്യയുടെ ഭൂരിപക്ഷത്തിനു നേര്‍ക്ക് ജാതി-വര്‍ഗ്ഗീയ അധിവിവേശം കാട്ടി ഇന്ത്യയുടെ സകല സമ്പത്തും സ്വകാര്യ സ്വത്താക്കി അനുഭവിച്ച ഒരു മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണ് അവരുടെ ഭൂരിപക്ഷത്തിന്റയും നേട്ടങ്ങള്‍ എന്നവര്‍ അറിയുന്നില്ല.&lt;br /&gt;&lt;br /&gt;റിസര്‍വേഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇന്‍ഡ്യയുടെ മാനവിക വികസന ശേഷി വകുപ്പു മന്ത്രിയായ അര്‍ജുന്‍ സിംഗിനെ അവര്‍ ഒരു ‘cynical old men acting on cold political arithmetic’ എന്നാണു വിളിച്ചത്.&lt;br /&gt;&lt;br /&gt;പാര്‍ലമെന്റില്‍, ‘The present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’ എന്നു പ്രസംഗിച്ചതിന്‍് അവര്‍ Ram Jethmalani യെ അധിക്ഷേപിച്ചു.&lt;br /&gt;&lt;br /&gt;പക്ഷെ സ്വന്തം പിതാമഹന്മാരൂടെ പാപങ്ങളേക്കിറിച്ച്, അസത്യം കുത്തി നിറച്ചു വച്ചിരിയ്ക്കുന്ന ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അവരെന്തു മന‍സിലാക്കാനാണ്?&lt;br /&gt;&lt;br /&gt;ഒരു രാജ്യത്തെ ജനങ്ങള്‍ മുന്നോക്കമാകുന്നത് അതിന്റെ ജനത ആ മുന്നോക്കാവസ്ഥയ്ക്ക്കു വേണ്ടി ശ്രമിയ്ക്കുമ്പോള്‍ മാത്രമാണ് എന്നാണവര്‍ വിശ്വസിയ്ക്കുന്നത്. അതിനു കഴിവില്ലാത്തരാണ് പിന്നോ‍ാക്ക ജാതികള്‍ എന്നും.&lt;br /&gt;&lt;br /&gt;മറ്റൊരു രാജ്യത്തുമില്ലാത്തതു പോലെ ഇന്ത്യയിലെ പിന്നോക്ക ജാതികള്‍ പിന്നോക്കാവസ്ത്യ്ക്കു വേണ്ടി മത്സരിയ്ക്കുന്നു എന്നു സുപ്രിം കോടതി അതിന്റെ സ്റ്റേയില്‍ പറയുമ്പോഴും അതും അതു മുകളിലെ മെറിറ്റൊക്രാറ്റുകള്‍ പറയുന്നതു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. (“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa)&lt;br /&gt;&lt;br /&gt;എന്നിട്ടും പാര്‍ലമെന്റു റിസര്‍വേഷന്‍ ബില്ലിനു വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചില്ല.&lt;br /&gt;&lt;br /&gt;ഏപ്രില്‍ 23ന് അതു സുപ്രീം കോടതിയോട് മാര്‍ച്ച് 29ന്റ് സ്റ്റെ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി അതു പരിഗണിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍-വി&lt;br /&gt;&lt;br /&gt;&lt;/span&gt;പിന്നോക്ക വിഭാഗത്തിനെതിരെയുള്ള കോടതി സ്റ്റേയുടെ വിധിന്യായം വായിയ്ക്കുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിഭാഗങ്ങളായ എക്സിക്യൂറ്റീവ്, ലെജിസ്ലേറ്റീവ്, നീതിന്യായ വ്യവസ്ഥയും അതിലെ മെറിറ്റൊക്രാറ്റുകളുമാണ് ഇന്ത്യന്‍ പിന്നോക്ക ജാതിക്കാരെ തോല്‍പ്പിച്ചതെന്നു മനസ്സിലകുന്നത്. അല്ലാതെ പിന്നോക്ക ജാതി സംവരണം സ്റ്റെ ചെയ്തതു യാതൊരു കാരണവശാലും അവരുടെ തെറ്റുകൊണ്ടല്ല.&lt;br /&gt;&lt;br /&gt;Mandal കമ്മീഷന്റെ 27 % സീറ്റുകള്‍ മറ്റു പിന്നോക്കജാതിക്കാര്‍ക്കായി മാറ്റി വയ്കണമെന്നുള്ള തീരുമാനങ്ങളെ കോടതി എന്തിര്‍ത്തത് ആ കണക്കിലേക്കെത്തിച്ചേന്ന കാമ്മീഷന്റെ ന്യ്യീകരണങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്. ഈ കമ്മീഷന്‍ 1991 ലാണു രൂപം കൊണ്ടത്. പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കമ്മീഷന്റെ തെറ്റുകളെ തിരുത്തേണ്ടത് ഇന്ത്യന്‍ ജുഡീഷ്യറി ഒരാവശ്യമായി കരുതിയില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇപ്പോഴതു പിന്നോക്കത്തിനെതിരായി ഉപയോഗിച്ചിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇന്നും‍ അതിന്റെ ശരിയായ അടിസ്ഥാനങ്ങളീലേക്കെങ്ങനെ എത്തിച്ചേരാമെന്നുള്ളതിനേക്കുറിച്ചു കോടതിയ്ക്കും ഒരു രൂപവുമില്ല. അതാണു കേരളത്തിലെ മന്ത്രിയുടെ അനേഷണത്തിനു മറുപടിയായി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പറഞ്ഞത്.&lt;br /&gt;&lt;br /&gt;കൂടാതെ ഇന്‍ഡ്യയുടെ പിന്നോക്ക ജാതികളെ കുറിയ്ക്കുന്ന സത്യമായ യാതൊരു കണക്കുകളും ഗവണ്മെന്റിന്റെ പക്കലില്ല. ആകെക്കൂടിയുള്ള കണക്ക് 1931ലെ ഒരു നാഷണല്‍ സെന്‍സസിലുള്ളതാണ്, അതിപ്പോള്‍ സ്വീകാര്യവുമല്ല.&lt;br /&gt;&lt;br /&gt;അതുമല്ല, ചരിത്രപരമോ, മനുഷ്യവംശ ശാസ്ത്രപരമോ ആയ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍-ഡ്യയുടെ നിയമാവലിയില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് ഉചിതമായ വിര്‍വചനങ്ങളോ വിവരണങ്ങളോ ഇല്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, പിന്നോക്ക ജാതി, മറ്റു പിന്നോക്ക ജാതി ഇവയൊക്കെ, സ്വതന്ത്ര ഇന്‍ഡ്യയിലെ രാഷ്ട്രീയ നേതാക്കള്‍ പടച്ചു വിട്ട വെരും രാഷ്ട്രീയ വിഭജനക്രിയകള്‍ മാത്രമാണ്.&lt;br /&gt;&lt;br /&gt;പമ്പരാഗത തൊഴിലുകള്‍ നഷ്ടമായതിനു പുറമേ ചരിത്ര-സാമൂഹ്യ സാംഗത്യങ്ങളും നഷ്ടപ്പെട്ട അവര്‍ വീണ്ടും നീതിന്യായ- രാഷ്ട്രീയ വകുപ്പുകളുടെ കളിപ്പന്താകുന്ന അവസ്ഥ.&lt;br /&gt;&lt;br /&gt;എന്‍. എസ്. സജിത്തിനെപ്പോലെയുള്ളവര്‍ ഈ സ്റ്റേയെ ഇന്ത്യയുടെ എക്സിക്യുട്ടീവിനു നേര്‍ക്കുള്ള നീതിന്യായത്തിന്റെ കടന്നുകയറ്റമായി ക്കാണുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ മെറിറ്റോക്രാറ്റുകളും അവരെ പിന്താങ്ങുന്നവരും അതിനെ ഇന്‍ഡ്യയില്‍ നില‍നിന്നുവന്ന രാഷ്ട്രീയ പരാജയത്തിനെതിരെ ഇന്നിപ്പോല്‍ ഉയര്‍ന്നുവന്ന നീതിന്യായത്തിന്റെ ഇടപെടലാണെന്നു സമര്‍ദ്ധിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ സ്റ്റെ വിധിന്യായത്തില്‍ പറഞ്ഞിരിയ്ക്കുന്ന താഴത്തെ വിവരം വായിയ്ക്കുമ്പോഴാണ് സുപ്രിം കോര്‍ട്ടിന്റെ യധാര്‍ദ്ധ ഉദ്ദേശത്തേക്കുറിച്ചു സംശയമുണ്ടാകുന്നത്.&lt;br /&gt;&lt;br /&gt;“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced”. (&lt;/span&gt;&lt;a href="http://www.esamskriti.com/html/readcont/sc_2007.doc"&gt;&lt;span style="font-size:130%;"&gt;http://www.esamskriti.com/html/readcont/sc_2007.doc&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;).&lt;br /&gt;&lt;br /&gt;കേരളം ഒരു റിസര്‍വേഷന്‍ സ്റ്റേറ്റായിരുന്നു. ഇന്നു കേരളത്തിനവകാശപ്പെടാവുന്ന കമ്മ്യൂണല്‍-സാമൂഹിക ഏകികരണം ഈ റിസര്‍വേഷന്‍ കാരണമാണ് എന്നുള്ള സത്യം മുകളിലെ വാദഗതിയെ അസാധുവാക്കുന്നു.&lt;br /&gt;&lt;br /&gt;Prabhul Biwai യുടെ ‘Anti-quota Stir Misguided' ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ‘anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’&lt;br /&gt;(&lt;/span&gt;&lt;a href="http://in.rediff.com/news/2006/may/30bidwai.htm"&gt;&lt;span style="font-size:130%;"&gt;http://in.rediff.com/news/2006/may/30bidwai.htm&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;)&lt;br /&gt;&lt;br /&gt;ഇതു ശരിയാണെങ്കില്‍ ഈ റിസര്‍വേഷന്‍ സ്റ്റേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നീതിന്യായ ആര്‍ജവത്തെ വളരെയധികം അപകടപ്പെടുത്തുന്നു. കൂടാതെ ഇത്രയും നാള്‍ ഈ മെരിറ്റോക്രാറ്റുകള്‍ രാഷ്ട്രീയ കുതിരകയറ്റം നടത്തിയിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങലെ മന:പ്പൂര്‍വം കൂടുതല്‍ പിന്നോക്കമാക്കുന്നതിലുള്ള ഒരു മന്‍:പൂര്‍വ ശ്രമമായും ഇതു കാണപ്പെടും.&lt;br /&gt;&lt;br /&gt;ഈ പശ്ചാത്തല‍ത്തില്‍ ഈ സ്റ്റെ ഇവിടുത്തെ പിന്നോക്കവിഭാഗത്തിന്റെ നേര്‍ക്കുള്ള മനുഷ്യാവകാശ ധ്വംസനമാ‍യിതന്നെ കണക്കാക്കേണ്ടിയിരിയ്ക്കുന്നു. തന്നെയുമല്ല അവശരുടെ നേര്‍ക്ക് ഒരു കാലത്തു നടന്നിയിരുന്ന ഇവിടുത്തെ സവര്‍ണ-ഉന്നത വിഭാഗത്തിന്റെ വിവേചനം, ഇപ്പൊഴും ജനാധിപത്യത്തിന്റെ തൊലിയ്ക്കുള്ളില്‍ തുടരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;അടുത്ത സെപ്റ്റെംബറിലേക്ക് ഈ സ്റ്റേയ്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട് എന്നു കേള്‍ക്കുന്നു. ഇ ചെറിയ കാലഘട്ടത്തിനുള്ളില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനതയേക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ വിവരണപ്പട്ടിക സത്യസന്ധമായി എങ്ങനെ ഇവിടുത്തെ രാഷ്ട്രീയക്കര്‍ ഉണ്ടാക്കിയെടുക്കും എന്നുള്ളത് അതി പ്രധാനമായ ഒരു ചോദ്യമാണ്.&lt;br /&gt;&lt;br /&gt;ആ നിലയ്ക്ക് ആ അപ്പീല്‍ എന്തായിരിയ്ക്കും നേടാന്‍ സാദ്ധ്യതയുള്ളത്?&lt;br /&gt;&lt;br /&gt;ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പിന്നോ‍ക്ക വിഭാഗങ്ങള്‍ എങ്ങെനെ ഈ രാഷ്ട്രീയ-നീതിന്യായ ചളിക്കുണ്ടില്‍ നിന്നും ഒത്തൊരുമിച്ചു മുന്നേറണം എന്നുള്ളതിനേക്കുറിച്ച് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;അതെങ്ങനെ സാദ്ധിയ്ക്കാനാകും?&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;വാല്‍ക്കഷണം&lt;br /&gt;&lt;/span&gt;&lt;br /&gt;ഇന്നു വരെ വികസിതവിഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തം ജാതിയിലെ നേതാക്കള്‍ നടത്തിയ രാഷ്ട്രീയ നേതൃത്വത്തില്‍ കണ്ണുമടച്ചു വിശ്വസിച്ചു നടന്നിരുന്നവരാണ്്‍ ഇവിടുത്തെ പ്രത്യേകിച്ചു കേരളത്തിലെ പിന്നോക്കര്‍. അതിന്റെ ഫലമായി ഇന്നവര്‍ക്കു സ്വന്തം സത്വം പോലും നഷ്ടമായി.&lt;br /&gt;&lt;br /&gt;അതു കോണ്ടു തന്നെ സ്വന്തം ആസ്ഥിത്വത്തെക്കുറിച്ചു, ചരിത്രത്തേക്കുറിച്ചും വര്‍ഗ്ഗ-രാഷ്ടട്രീയ ചട്ടക്കൂട്ടുകള്‍ക്കു പുറത്തു കടന്നു പുതിയ പഠനങ്ങളും ഗവേഷണങ്ങളും അവര്‍ നടത്തേണ്ട സമയമായിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;താഴെപ്പറയുന്നത് ഇതിലേക്കുള്ള പഠനങ്ങളില്‍ ഉയരേണ്ട്ചില ചോദ്യങ്ങളാണെന്നു കരുതുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടുത്തെ പിന്നോക്ക വിഭാഗക്കാര്‍ ആര്?&lt;br /&gt;&lt;br /&gt;അവരുടെ ചരിത്രം എന്ത്?&lt;br /&gt;&lt;br /&gt;അവര്‍ മുന്നോക്ക വിഭാഗത്തിന്റെ മുന്നില്‍ കൈ നീട്ടി യാചിയ്ക്കുകയാണൊ?&lt;br /&gt;&lt;br /&gt;അവര്‍ക്കെങ്ങനെ ഒത്തു ചേര്‍ന്ന് സ്വന്തം നില മറ്റുള്ളവരെ മനസിലാക്കിയ്കാന്‍ കഴിയും&lt;br /&gt;അല്ലെങ്കില്‍ നാളെ അവരുടെ പിന്‍-ഗാമികളുടെ അവസ്ഥയെന്ത്?&lt;br /&gt;&lt;br /&gt;പിന്നോക്കക്കാരെ സഹായിയിയ്ക്കുന്നതിനു സ്റ്റൈപ്പന്റുകളും രിസര്‍വേഷനും മാത്രം മതിയാകുമോ?&lt;br /&gt;&lt;br /&gt;മുന്നോക്കരെന്നഭിമാനിയ്ക്കുന്ന ഒരു ജനതയ്ക്ക് പിന്നോക്കരോടുള്ള പ്രതിബദ്ധതയെന്ത്?&lt;br /&gt;&lt;br /&gt;ഈ ലിസ്റ്റില്‍ കൊടുത്തതൊക്കെ ഈ വിഷയത്തോടു ബന്ധപ്പെട്ടതെന്ന് എനിയ്ക്കു തല്‍ക്കാലം തൊന്നിയവയാണ്. വായനക്കാര്‍ക്ക് ഇനിയും കൂടുതല്‍ ഇതില്‍ കൂടുതല്‍ ചേര്‍ക്കാന്‍ കഴിയും.&lt;br /&gt;&lt;br /&gt;ഇതിലോരോന്നിനേക്കുറിച്ചുമുള്ള റിസേര്‍ച്ചുകളും വിവരങ്ങളും തരാന്‍ സന്മനസ്സുള്ളവര്‍ ഒരു കൂട്ടമുണ്ടാക്കുന്നതു നല്ലതണോ എന്നും ആലോചിയ്ക്കുക.&lt;br /&gt;&lt;br /&gt;അടുത്തത് മൈനോരിറ്റി സ്റ്റാറ്റസ്&lt;br /&gt;&lt;br /&gt;&lt;/span&gt;(For more inclusivity, English version is added here)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;Stay on Reservation Bill-Gross human Right Violation?&lt;br /&gt;&lt;br /&gt;Cheat us once. Shame on you.Cheat us twice. Shame on us.&lt;br /&gt;&lt;br /&gt;{A Chinese proverb}&lt;br /&gt;&lt;/span&gt;&lt;br /&gt;My concern is based on two recent legal decisions made by the esteemed Supreme Court of India, the final authority on legal matters in the nation. First, the March 29, 2007 stay on Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes. Second, it granted protective minority rights to Christians and Muslims in Kerala, two most economically, socially and educationally advanced religious groups in the state in terms of their ownership in capital, landed property and institutions.&lt;br /&gt;&lt;br /&gt;If the first decision put a plug on many young Indians’ dream to enter India’s elite institutions in the 2007 academic year, the second has not even trickled into Kerala’s ordinary people. Because they haven’t even heard of it; the media in Kerala, owned by Christian and Hindu managements apparently muted the news.&lt;br /&gt;&lt;br /&gt;According to my knowledge no TV channel, state run or otherwise, a radio station or any means of public or private communication uttered a word about the crisis that has the most devastating effect on the majority Keralites who belong to Hinduism, the most traditional religion of the land.&lt;br /&gt;&lt;br /&gt;Neither Deshabhimani, a media apparently under the ownership of the state’s ruling Communist Marxist party did find it apt to inform the public.&lt;br /&gt;&lt;br /&gt;The only media in my understanding that disclosed the judgment was Madhyamam, apparently run by a Muslim management and not read all over Kerala. My hats off to its editorial integrity.&lt;br /&gt;&lt;br /&gt;A few websites that disclosed the matter are of little use to the affected Kerala population for Internet and English are beyond their reach.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;More on the OBC Reservation Bill&lt;br /&gt;&lt;/span&gt;&lt;br /&gt;According to N.S. Sajith in the ‘The Judiciary’s Excesses’ that appeared in Deshabhimani Weekly, 22 April 2007, Supreme Court’s March 29 stay on the Reservation Bill was its second quash on Parliaments’ initiative to reserve seats for the backward castes. In 2006 it had ruled against admitting India’s socially and educationally backward learners into professional Institutions. The parliament then unanimously passed the Reservation Bill as part of its 93rd constitutional amendment, on April 7, 2007 as an alternative to that ruling.&lt;br /&gt;&lt;br /&gt;The protest staged by the student bodies of the elite institution of All India Institute of Medical Sciences in Delhi and the euphoria it unleashed in the major metropolis of India after the SC’s stay is an indication of how they view the government’s act to bring the disadvantaged in the society up to their level.&lt;br /&gt;&lt;br /&gt;Those ‘meritocrats’ of the current globalised material world of India see themselves as an advanced group replete with inborn potential as opposed to the majority with hardly any potential begging for an undeserving statusquo.&lt;br /&gt;&lt;br /&gt;It is not by accident that the majority of ‘meritocrats’ are in those institutions. In racial and religious terms they represent India’s oppressor castes. Out of anger they called Arjun Singh the minister of India’s Human Resource Development who presented the Bill in the parliament as one of the ‘cynical old man acting on cold political arithmetic’.&lt;br /&gt;&lt;br /&gt;They ridiculed Ram Jethmalani for saying in the Parliament that “the present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’.&lt;br /&gt;&lt;br /&gt;But how do they know about their ancestors if the truth about their ancestry and anthropology is shrouded in the fabricated history of India?&lt;br /&gt;&lt;br /&gt;They believe that they “belong to the Rang De Basanti generation who believe in har desh mahan nahi hota, use mahan banana padta hain (A country can achieve greatness only if its citizens strive to make it great”.&lt;br /&gt;&lt;br /&gt;And this should be read in conjunction with the Supreme Court’s judgment,&lt;br /&gt;“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa).&lt;br /&gt;&lt;br /&gt;The government had made it clear that the additional 27% OBC admission would never affect the non-reserved in any way. It has plans “to increase the total number of seats in central educational institutions by 54 per cent within a year, at an estimated expense of Rs. 80 billion (Rs. 8,000 crores)”, if the plan goes ahead.&lt;br /&gt;&lt;br /&gt;However the central government is still determined to maintain the Bill.&lt;br /&gt;&lt;br /&gt;On 23rd April, it appealed before the Supreme Court to ‘vacate the stay on the Reservation Bill’. But the court declined.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;The failure of Indian democracy.&lt;br /&gt;&lt;/span&gt;&lt;br /&gt;Ironically the Court’s judicial rationale on staying the Bill has nothing to do with the backwardness of the OBC. But it has everything to do with the backwardness, lack of merit and morality within the democratic components; executive, legislative and judiciary of India controlled so far by its ‘great’ groups.&lt;br /&gt;&lt;br /&gt;While the court heavily criticised Mandal commission’s (1991) recommendations to provide 27% reservation for OBC as inaccurate and flawed being based on false fundamentals it does not know how the correct information could be gathered. That was how the SC judges answered the minister from Kerala on his question about it last week. The legal authority of India is questioning after sixteen years the Commission’s findings that OBC constitute 52% of the population of India.&lt;br /&gt;&lt;br /&gt;What more, India has no valid information on the demography of its backward castes. The only information of that kind available from a 1931 national census is not valid now. The commission’s statistics were the basis for the reservation Bill.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;There is not even a proper definition for India’s disadvantaged people in the normal historical and anthropological contexts. Scheduled caste, tribes, backward and other backward are political categories tinkered up in the post- independent India.&lt;br /&gt;&lt;br /&gt;The classic cases of India’s judicial, executive and legislative bungling are surfacing now only to punish the majority population who are already variously disadvantaged. Alienated from traditional skills, they lost their historical and social relevance and are now a political football between the executive and the judiciary.&lt;br /&gt;&lt;br /&gt;Some may concur with NS Sajith that the stay on the reservation Bill is the case of India’s judicial excesses on the executive.&lt;br /&gt;&lt;br /&gt;The ‘meritocrats’ may proclaim that time has come for India’ s judicial awakening to clear up its political mess such as ‘vote bank’ a sleazy trade of reservation for political power between India’s ‘great’ leaders and small people.&lt;br /&gt;&lt;br /&gt;But when one reads the following statement from the SC verdict on the Bill, belief in the court will take a different turn&lt;br /&gt;&lt;br /&gt;“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced” (http://www.esamskriti.com/html/readcont/sc_2007.doc).&lt;br /&gt;&lt;br /&gt;Kerala has been a reservation state. And any communal and racial harmony it can boast of has come from its reservation approaches nullifies the above argument.&lt;br /&gt;&lt;br /&gt;Prabhul Biwai in his essay,’Anti-quota Stir Misguided’ argues that the anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’&lt;br /&gt;(http://in.rediff.com/news/2006/may/30bidwai.htm)&lt;br /&gt;&lt;br /&gt;If this is true, it puts the judicial integrity of India’s Supreme Court in serious jeopardy making its monumental stay on OBC reservation a deliberate attempt at further stagnate the socially and educationally backward castes of India who have been the subject of a political ride since independence, the responsibility of which rests on its so called leaders who belong to the ‘meritocrats’ camp.&lt;br /&gt;&lt;br /&gt;In this regard the issue of the Bill’s stay is the violation of the fundamental human rights of its disadvantaged population. It implies that India’s apartheid still continues under its democratic skin.&lt;br /&gt;&lt;br /&gt;And the ‘meritocrats’ ’ presumption that only one section of the population is eligible for super speciality education and the majority does not qualify for that is gross insensitivity to India’s skewed socio-economic and educational development and is therefore a further proof for its hidden apartheid.&lt;br /&gt;&lt;br /&gt;The court did not argue that ‘a backward minority’ is a myth, but it opposed the arithmetic used in projecting their statistics. Is it the problem of the backward castes?&lt;br /&gt;&lt;br /&gt;The court has agreed to hear the appeal on the Bill in a few months’ time seemingly in September. And how are the politicians going to formulate a comprehensive caste statistics about a major chunk of India’s population in an honest and sincere manner within such a short time?&lt;br /&gt;&lt;br /&gt;And what will be the outcome of that appeal?&lt;br /&gt;&lt;br /&gt;An important question now, is what is the role of India’s disadvantaged castes to help each other to escape from this politico-judicial quagmire?&lt;br /&gt;&lt;br /&gt;As I wrote at the top, they have cheated India’s disadvantaged not once but many times. So now the fault is theirs if they do not stand up to get counted.&lt;br /&gt;&lt;br /&gt;And how do they do it?&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;(Next time Minority Status) &lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="color:#3333ff;"&gt;My English Readers please send your comments on this posting to my English blog &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#3333ff;"&gt;&lt;a href="http://whatkeralais.blogspot.com"&gt;MKERALAM&lt;/a&gt;. Being supported by a regional language, my blog mavelikeralam does not accept strictly English comments.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#3333ff;"&gt;Sorry &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#3333ff;"&gt;&lt;/span&gt;&lt;span style="color:#3333ff;"&gt;&lt;/p&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="%3C$BlogItemURL$"&gt;"&gt;Link&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/blogitemurl&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-113096900985976108?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/5AMxQcIoAos2IqIcdn5_A9f5uGo/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/5AMxQcIoAos2IqIcdn5_A9f5uGo/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/5AMxQcIoAos2IqIcdn5_A9f5uGo/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/5AMxQcIoAos2IqIcdn5_A9f5uGo/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/y9eKXZEua6A" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/113096900985976108/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=113096900985976108" title="87 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/113096900985976108?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/113096900985976108?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/y9eKXZEua6A/blog-post_29.html" title="ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><thr:total>87</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/04/blog-post_29.html</feedburner:origLink></entry><entry gd:etag="W/&quot;CEUCRHY5eCp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-4340746480019659054</id><published>2007-04-18T17:22:00.000+02:00</published><updated>2008-12-11T09:57:45.820+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:45.820+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="യാത്രാവിവരണം" /><title>കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ  സ്വപ്നം രണ്ടാം ഭാഗം</title><content type="html">&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RiaF00a2xrI/AAAAAAAAAAs/PrpmxaHvFOY/s1600-h/insetmap.gif"&gt;&lt;img id="BLOGGER_PHOTO_ID_5054874774240937650" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RiaF00a2xrI/AAAAAAAAAAs/PrpmxaHvFOY/s320/insetmap.gif" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം.&lt;br /&gt;&lt;br /&gt;അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി &lt;/span&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/RiaJE0a2xsI/AAAAAAAAAA0/BK_YuSKZcKU/s1600-h/IMG_0325.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5054878347653727938" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/RiaJE0a2xsI/AAAAAAAAAA0/BK_YuSKZcKU/s320/IMG_0325.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം.&lt;br /&gt;&lt;br /&gt;ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍.&lt;br /&gt;&lt;br /&gt;ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം എന്ന നിലയിലാണ് കേപ്പിന്റെ കൊളോണിയല്‍ അധിനിവേശം ആരംഭിയ്ക്കുന്നത്.&lt;br /&gt;&lt;br /&gt;ഈ വ്യാപാര പാത വഴി കടന്നു പോകുന്ന കപ്പലുകള്‍ക്കു ഭക്ഷണസാധനങ്ങളും വീഞ്ഞും വിതരണം ചെയ്യുന്ന ഒരു വിതരണശാല ഒരുക്കുക എന്ന വെല്ലുവിളിയുമായാണ് 1652 ല്‍ ഡച്ചു ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കുപ്രസിദ്ധ കമാന്‍-ഡര്‍ ജാന്‍ വാന്‍ റിബക്ക് കേപ്പിലെത്തുന്നത്. അത്‌ അവിടേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ആരഭം കുറിച്ചു. അതിനു മുന്‍പ് ഇതു കോയിക്കോയികള്‍ എന്നറിയപ്പെടുന്ന ഒരാഫ്രിയ്ക്ന്‍ ജനതയുടെ നാടായിരുന്നു.&lt;br /&gt;&lt;br /&gt;ഈ കുടിയേറ്റത്തിന്റെയും വിതരണക്കമ്പനികളുടെയും ഭാഗമായി ഇവിടെ ഉയര്‍ന്നു വന്ന അനേകം പ്രഭു മന്ദിരങ്ങളിലും വൈന്‍ തോട്ടങ്ങളിലും തൊഴിലിന്റയും സേവനത്തിന്റയും ധാരാളം ആവശ്യങ്ങളുണ്ടായി. ആ ആവശ്യങ്ങള്‍ക്കായി മറ്റു കോളനികളില്‍ നിന്നു ധാരാളം ആളുകളെ അടിമകളാക്കി അങ്ങോട്ടു കൊണ്ടു വരപ്പെട്ടു. ഇന്‍ഡ്യ, സിലോണ്‍‍, ഇന്‍ഡോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അവരിലധികവും.&lt;br /&gt;&lt;br /&gt;ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.&lt;br /&gt;&lt;br /&gt;വെളുത്ത തൊലിയുള്ള വെള്ളക്കാര്‍, വെളുത്തവരല്ലാത്തവരെ അധ:കൃതരായി വിധിയെഴുതുകയും അവര്‍ക്കെതിരെ വര്‍ണ്ണവീവേചനം ഏര്‍പ്പെടുത്തുകയും ചെയ്തു. 1948ല്‍ ഈ വര്‍ണ്ണ വിവേചനം ഇവിടുത്തെ ഭരണഘടനയുടെ നിയമാവലിയിലുള്‍പ്പെടുത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സൌത്താഫ്രിയ്ക്കയിലെ വര്‍ണ്ണവിവേചനവും ഇന്‍ഡ്യയിലെ ചാതുര്‍വണ്യമേല്‍ക്കോയ്മയും തമ്മില്‍ സമാന്തരങ്ങളും അന്തരങ്ങളുമുണ്ട്. രണ്ടും ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം അടിച്ചേല്‍പ്പിച്ച അന്യായമായിരുന്നെങ്കില്‍, ആദ്യത്തേതു ഭരണാഘടനാവ്യവസ്ഥിതവും രണ്ടാമത്തേത് ജാതി-ദൈവപ്രസ്ഥനവുമായിരുന്നു.&lt;br /&gt;&lt;br /&gt;1994 ല്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യമായതോടെ, ഈ രാജ്യം വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരമായ കെടുതികളില്‍ നിന്നും ഭരണഘടനാപരമായി മോചിതമായി. ലോകത്തിലെ ഏറ്റവും പുരോഗമനാത്മകം എന്ന ബഹുമതി നേടിയെടുത്ത ഇതിന്റെ ഭര‍ണഘടന വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നേരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അതോടെ വര്‍ഗ്ഗിയത പൊതുരംഗങ്ങളില്‍ നിന്നു പിന്‍-വാങ്ങി എന്നു മാത്രമല്ല അതു മാന്യതയുടെയും മനുഷ്യത്വത്തിന്റയും ലക്ഷണമല്ല എന്ന ഒരവബോധവും സവര്‍ണ്ണരില്‍ ഉണ്ടാക്കി. പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;(അടുത്തത് കേപ്പ് പെനിന്‍സുലയൂടെ വിനോദസഞ്ചാരാകര്‍ഷണങ്ങള്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a href="%3C$BlogItemURL$"&gt;&lt;span style="font-size:130%;"&gt;"&gt;Link&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;/blogitemurl&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-4340746480019659054?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/Yq096swGwvCVBOkXbzX4eDRTTRY/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/Yq096swGwvCVBOkXbzX4eDRTTRY/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/Yq096swGwvCVBOkXbzX4eDRTTRY/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/Yq096swGwvCVBOkXbzX4eDRTTRY/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/PYF3UOWO738" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/4340746480019659054/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=4340746480019659054" title="12 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/4340746480019659054?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/4340746480019659054?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/PYF3UOWO738/blog-post_14.html" title="കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ  സ്വപ്നം രണ്ടാം ഭാഗം" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_eaPdMy2zbys/RiaF00a2xrI/AAAAAAAAAAs/PrpmxaHvFOY/s72-c/insetmap.gif" height="72" width="72" /><thr:total>12</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/04/blog-post_14.html</feedburner:origLink></entry><entry gd:etag="W/&quot;CEUCR3w4fCp7ImA9WxRbGUU.&quot;"><id>tag:blogger.com,1999:blog-36964091.post-723885600828118118</id><published>2007-04-12T20:10:00.000+02:00</published><updated>2008-12-11T09:57:46.234+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2008-12-11T09:57:46.234+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="സംസ്കാരം" /><title>വിഷു-കേരളത്തിന്റെ പുതു വര്‍ഷദിനം</title><content type="html">&lt;a href="http://1.bp.blogspot.com/_eaPdMy2zbys/Rh6H278xwFI/AAAAAAAAAAc/S9Xnd39G8Wk/s1600-h/Cassia-fistula.jpg"&gt;&lt;img id="BLOGGER_PHOTO_ID_5052625209831571538" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_eaPdMy2zbys/Rh6H278xwFI/AAAAAAAAAAc/S9Xnd39G8Wk/s320/Cassia-fistula.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;കൊന്നപ്പൂക്കള്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഈ വര്‍ഷം എപ്രില്‍ 15 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.&lt;/span&gt; &lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;വിഷുക്കണി&lt;/span&gt; &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌.&lt;/span&gt; &lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;a href="http://2.bp.blogspot.com/_eaPdMy2zbys/Rh6KWL8xwGI/AAAAAAAAAAk/o2jmLWkydIs/s1600-h/Vishukkani1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5052627945725739106" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_eaPdMy2zbys/Rh6KWL8xwGI/AAAAAAAAAAk/o2jmLWkydIs/s320/Vishukkani1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;ഇനി കണിയെങ്ങനെ ഒരുക്കാം&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരു പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തേങ്ങമുറിയില്‍ എണ്ണയൊഴിച്ച്‌ അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത്‌ താഴ്ത്തി വയ്ക്കുക. ഇത്‌ അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ്‌ കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്‍പ്പ സൂര്യ ദര്‍ശനമാണ്‌ വിഷുക്കണി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ്‌ ഒരുക്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിഷുകൈനീട്ടമാണ്‌ ആഘോഷത്തിന്റെ രണ്ടാം ഭാഗം. &lt;/span&gt;&lt;span style="font-size:130%;"&gt;വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്‍, അച്ഛനാണ്‌ ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര്‍ രസങ്ങളടങ്ങുന്ന വിഭവങ്ങളാണ്‌ സാധാരണ തയ്യാറാക്കുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്‌. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ്‌ ഊണു കഴിയ്ക്കുന്നത്‌. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ്‌ ചിലവഴിയ്ക്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭൗതിക തലത്തില്‍ വിഷു വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൂര്യന്‍ മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്‌. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച്‌ അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ്‌ വിഷുഫലം പറയല്‍ എന്നു പറയുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;വിഷു ഒരു മതേതര ആഘോഷം&lt;/span&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത്‌ അതിപുരാതനമായ ഒരു മതേതര ആഘോഷമാണ്‌ എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്‍സരങ്ങള്‍ ആഘോഷിയ്ക്കുന്നുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം പുതിയതലമുറയുടെ അറിവിലേക്ക്‌ എത്തിച്ചു കൊടുക്കുക ഒരാവശ്യമാണ്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിലും ലോകത്തിന്റെ നാനാഭങ്ങളിലുമുള്ള എല്ലാ കേരളീയര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ അര്‍പ്പിച്ചുകൊള്ളുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(If you have any problem in understanding Malyalalam, go to my English blog. Click on the link MKERALAM given in my Malyalam blog)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;a href="%3C$BlogItemURL$"&gt;&lt;span style="font-size:130%;"&gt;"&gt;Link&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/blogitemurl&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36964091-723885600828118118?l=mahabalikeralam.blogspot.com' alt='' /&gt;&lt;/div&gt;
&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/-RmK5t_ndhsILaNAw2jnf-B8ixE/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/-RmK5t_ndhsILaNAw2jnf-B8ixE/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/-RmK5t_ndhsILaNAw2jnf-B8ixE/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/-RmK5t_ndhsILaNAw2jnf-B8ixE/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/mavelikeralam/~4/t-x78Mg_BnI" height="1" width="1"/&gt;</content><link rel="replies" type="application/atom+xml" href="http://mahabalikeralam.blogspot.com/feeds/723885600828118118/comments/default" title="Post Comments" /><link rel="replies" type="text/html" href="https://www.blogger.com/comment.g?blogID=36964091&amp;postID=723885600828118118" title="6 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/723885600828118118?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/36964091/posts/default/723885600828118118?v=2" /><link rel="alternate" type="text/html" href="http://feedproxy.google.com/~r/mavelikeralam/~3/t-x78Mg_BnI/blog-post_12.html" title="വിഷു-കേരളത്തിന്റെ പുതു വര്‍ഷദിനം" /><author><name>Maveli Keralam</name><uri>http://www.blogger.com/profile/17549901232514910757</uri><email>noreply@blogger.com</email><gd:extendedProperty name="OpenSocialUserId" value="18048692698864529321" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/_eaPdMy2zbys/Rh6H278xwFI/AAAAAAAAAAc/S9Xnd39G8Wk/s72-c/Cassia-fistula.jpg" height="72" width="72" /><thr:total>6</thr:total><feedburner:origLink>http://mahabalikeralam.blogspot.com/2007/04/blog-post_12.html</feedburner:origLink></entry><entry gd:etag="W/&quot;AkINQ386eip7ImA9WBFWFUk.&quot;"><id>tag:blogger.com,1999:blog-36964091.post-3332247939203399853</id><published>2007-04-02T21:46:00.000+02:00</published><updated>2007-04-02T23:16:32.112+02:00</updated><app:edited xmlns:app="http://www.w3.org/2007/app">2007-04-02T23:16:32.112+02:00</app:edited><category scheme="http://www.blogger.com/atom/ns#" term="ചിന്താവിഷയം" /><title>ഇന്‍ഡ്യ ഗവണ്മെന്റിന്റെ ജാതി സംവരണ ക്വോട്ടയ്ക്കു സുപ്രിം കോടതി നിയന്ത്രണം വയ്ക്കുന്നു.</title><content type="html">&lt;span style="color:#990000;"&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇന്‍ഡ്യയിലെ താണ, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന സീറ്റുകള്‍ 22.5% ല്‍ നിന്നും 49.5% ത്തിലേക്കുയര്‍ത്തണമെന്നുള്ള ഗവണ്മെന്റിന്റെ തീരുമാനം, സുപ്രിം കോടതി സസ്പെന്റ് ചെയ്തിരിയ്ക്കുന്നതായി സൌത്താഫ്രിയ്കന്‍ നാഷനല്‍ പത്രമായ Sunday Times റിപ്പോര്‍ട്ടു ചെയ്യുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;റിപ്പോര്‍ട്ടു ഇങ്ങനെ തുടരുന്നു;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഗവണ്മെന്റിന്റെ ഈ നീക്കത്തെ നെരത്തേ തന്നെ ഉന്നതജാതിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായി എതിര്‍ത്തിരുന്നു. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;രണ്ടംഗ കോര്‍ട്ടു ബഞ്ച് ഗവണ്മെന്റിനോടു ‘പിന്നോക്ക ജാതിക്കാരെന്ന’ വകുപ്പില്‍ പെടുത്തിയവരുടെ കൃത്യമായ എണ്ണമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥിതിവിവരണം&lt;/span&gt;&lt;span style="font-size:130%;"&gt; ആശ്യപ്പെട്ടിരിയ്ക്കുകയാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;“The state is empowered to eneact affirmitive action to help backward classes, but it should not be unduly adverse to those who are left out of such action", said the judges, quotes the paper.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;"Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to became backward".&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;1990ല്‍ ഇതു പോലെ താഴ്ന്ന ജാതിക്കാരെ അനുകുലിയ്കൂന്ന ഗവണ്മെന്റിന്റെ ക്വോട്ട ശ്രമത്തിനെതിരായി നാടെങ്ങും പ്രതിഷേധം പൊങ്ങുകയും കൂടിയ ജാതിയിലെ വിദ്യാര്‍ത്ഥികള്‍ സ്വയം ആത്മഹൂതി ചെയ്യുകയും വരെ ചെയ്തീരുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഈ ആഴ്ച്ചത്തെ കോടതി തീരുമാനം, കോടതി വരാന്തയില്‍ അകാംക്ഷയോടെ കാത്തു നിന്നിരുന്ന ഉന്നത ജാതി വിദ്യാര്‍ത്ഥികള്‍ക്ക് അത്യധികം സന്തോഷകരമായി&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇപ്പോള്‍ ഇന്‍ഡ്യില്‍ നിലവിലിരിയ്ക്കുന്ന affirmative action നിയമങ്ങളനുസരിച്ച് ഉന്നത ഗവണ്മെന്റു കോളേജുകളില്‍ ‍ താഴ്ന്നജാതിക്കാര്‍ക്ക് 22,5% സംവരണമാണ് നിലവിലുള്ളത്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഉന്നത ജാതി വിദ്യാത്ഥികള്‍ ഗണ്മെന്റിന്റെ നീക്കത്തെ എതിര്‍ക്കുന്നത് അത് ഇപ്പോഴത്തെ&lt;br /&gt;&lt;blogitemurl&gt;ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണവിലവാരം കുറയ്ക്കുമെന്നാരോപിച്ചുകൊണ്ടാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഗണ്മെന്റിന്റെ നിലപാട്, കീഴ്ജാതികള്‍ അനുഭവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിച്ചമര്‍ത്തലുകളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് ‍അവരെ ഇനിയെങ്കിലും മോചിപ്പിയ്ക്കണമെന്നുള്ളതാണ്. ഈ അടിച്ചമര്‍ത്തലിന്റെ ഫലമായി അവര്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടതുമൂലം ഇന്ന് ഉന്നത ജാതിക്കാരോടു ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ മത്സരിച്ചു സ്ഥാനം പിടിയ്ക്കാന്‍ തനിയെ കഴിയാതെ വരുന്നു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴജാതി, മറ്റുപിന്നോക്ക ജാതിക്കാ‍ര്‍ക്ക് നൂനപക്ഷമായ മേല്‍ജാതിയ്ക്കുള്ള അത്രയും വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടോ?&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;സ
