<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:blogger="http://schemas.google.com/blogger/2008" xmlns:gd="http://schemas.google.com/g/2005" xmlns:georss="http://www.georss.org/georss" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" xmlns:openSearch="http://a9.com/-/spec/opensearchrss/1.0/" xmlns:thr="http://purl.org/syndication/thread/1.0" version="2.0"><channel><atom:id>tag:blogger.com,1999:blog-1004439289615863498</atom:id><lastBuildDate>Sat, 11 Oct 2025 08:43:47 +0000</lastBuildDate><category>News</category><category>photo</category><category>India</category><category>onam</category><category>ഉറവ വറ്റാത്ത സ്നേഹതീരം : പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍</category><category>Filim</category><category>Greetings</category><category>Gulf</category><category>New year</category><category>Shihab thangal</category><category>TV Live</category><category>flowers</category><category>important links (പ്രധാന ലിങ്ക് കള്‍ )</category><category>recipies</category><category>village</category><category>ഒരായിരം ഓര്‍മകളേ ഉണര്‍ത്തും ഈ കടലാസ് തോണി ..........</category><category>കോട്ടപ്പള്ളി</category><category>കോട്ടപ്പള്ളി എന്റെ ഗ്രാമം</category><category>റംസാന്‍</category><category>ശിഹാബ് തങ്ങള്‍</category><title>poomottu</title><description>i am new in the bolgg wold</description><link>http://poomottu.blogspot.com/</link><managingEditor>noreply@blogger.com (Aslam)</managingEditor><generator>Blogger</generator><openSearch:totalResults>1310</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><language>en-us</language><itunes:explicit>no</itunes:explicit><itunes:subtitle>i am new in the bolgg wold</itunes:subtitle><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-9221670708166861817</guid><pubDate>Sat, 31 Oct 2015 08:32:00 +0000</pubDate><atom:updated>2015-10-31T01:32:46.609-07:00</atom:updated><title>മാണിയും നാണവും Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;മാണിയും നാണവും Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/8QQTuBRpGl4/151030?utm_source=feedburner&amp;amp;utm_medium=email"&gt;മാണിയും നാണവും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 30 Oct 2015 01:28 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/mani 23_3.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     കെ.ബാബുരാജ്        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കെ എം മാണിക്ക് നാണം&amp;nbsp;&amp;nbsp; ഉണ്ടോ&amp;nbsp; എന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമില്ല. ഉണ്ടെങ്കിൽ മാണി വളരെ മുൻപേ രാജി വെച്ചേനെ. എന്നു വെച്ചാൽ മന്ത്രി ആയിരിക്കെ വിജിലൻസ് അദ്ദേഹത്തിനെതിരായ കോഴ ആരോപണം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ നാണവും മാനവും ഉണ്ടെങ്കിൽ മാണി&amp;nbsp; രാജി വെക്കുമായിരുന്നു. പക്ഷേ ഉമ്മൻ&amp;zwnj;ചാണ്ടിക്ക് ഇല്ലാത്ത നാണം തനിക്കെന്തിന് എന്ന് മാണി ധരിച്ചു പോയാൽ അതൊരു&amp;nbsp; കുറ്റമായി കാണാനാവില്ല.&lt;/p&gt; &lt;p&gt;	പാമോയിൽ&amp;nbsp; കേസിൽ&amp;nbsp; വിധി വന്നപ്പോൾ താൻ രാജി വെക്കാതിരുന്നത് മഹത്തായ കാര്യമായാണ് മാണിക്ക് പിന്തുണ പ്രഖ്യാപിക്കവേ&amp;nbsp; ഉമ്മൻ&amp;zwnj;ചാണ്ടി വ്യാഴാഴ്ച പറഞ്ഞത്. ഇന്ന് ഉമ്മൻ&amp;zwnj;ചാണ്ടിക്കും മാണിക്കും എതിരെ ഭള്ളു പറഞ്ഞു നടക്കുന്ന പി.സി ജോർജ് അന്ന് ജഡ്ജിയെ പുലഭ്യം പറഞ്ഞ് കേസിൽ നിന്ന് പിൻമാറ്റുകയും പകരക്കാരനായി വന്നയാൾ ചാണ്ടിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. പി.സി ജോർജ് യു.ഡി.എഫ് വിട്ടപ്പോൾ വന്ന ഒഴിവിൽ ഈ ജോലി പിന്നീടു കെ.സി ജോസഫ്&amp;nbsp; ഏറ്റെടുത്തത് പിൽക്കാല ചരിത്രം.&lt;/p&gt; &lt;p&gt;	ഇങ്ങിനെ ഒക്കെയാണെങ്കിലും ധാർമികതയുടെ പേരിൽ തന്റെ മന്ത്രിസഭയിലെ കോണ്&amp;zwj;ഗ്രസ്&amp;zwnj; മന്ത്രിമാരെ സമ്മർദ്ദം ചെലുത്തി രാജി വെപ്പിച്ചിട്ടുണ്ട് ഉമ്മൻ&amp;zwnj;ചാണ്ടി. കെ.പി വിശ്വനാഥനെയും കെ.കെ രാമചന്ദ്രനെയും രാജി വെപ്പിച്ചത് ഇപ്പോഴത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാര കാരണങ്ങളുടെ പേരിലായിരുന്നു. കുഞ്ഞാലിക്കുട്ടി മുമ്പ് വ്യവസായ മന്ത്രിപദം രാജി വെച്ചതും ഉമ്മൻചാണ്ടിയുടെ പ്രേരണയിലാണ്. അന്നൊക്കെ ധാർമികത ഉയർത്തി പിടിച്ചിരുന്ന ആദരണീയനായ കോണ്&amp;zwj;ഗ്രസ്&amp;zwnj; നേതാവായിരുന്നു അദ്ദേഹം. പിന്നീടെപ്പോഴോ ഈ പദം ഉമ്മൻചാണ്ടിയുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് അപവാദങ്ങളുടെ ചളിക്കുണ്ടിൽ വീണു.&lt;/p&gt; &lt;p&gt;	ഉമ്മൻചാണ്ടിയുടെ പതാകവാഹകനായി വി.എം സുധീരൻ&amp;nbsp; മാറി എന്നതാണ് കേരള രാഷ്ട്രീയത്തിലെ സമകാലീന ദുരന്തം. ധീരനും വീരനും ആദർശശാലിയുമായ സുധീരന് പറയാൻ കഴിയുന്നില്ല , മാണി ഒന്ന് മാറി നിൽക്കണമെന്ന്. മാണിയെ പേറുന്നതിന്റെ പേരിൽ കോണ്&amp;zwj;ഗ്രസ്&amp;zwnj; പാർട്ടി കൊടുക്കേണ്ടി വരുന്ന&amp;nbsp; വിലയെ പറ്റി സുധീരന് അറിയാഞ്ഞിട്ടല്ല. &amp;nbsp;&lt;/p&gt; &lt;p&gt;	പണ്ടു കാലത്തെ എ.കെ ആന്റണി ആയിരുന്നെങ്കിൽ മാണി രാജി വെച്ച് മാറി നിൽക്കുന്നതാണ് നല്ലതെന്ന് വെട്ടിത്തുറന്നു&amp;nbsp; പറഞ്ഞേനേ. എന്നാൽ ധാർമികത വ്യക്തിപരമാണെന്ന്&amp;nbsp; പറഞ്ഞു അദ്ദേഹവും ഒഴിഞ്ഞു മാറി. മാണിക്ക് ധാർമികത ഇല്ലെന്നു വരികൾക്കിടയിൽ വായിച്ചെടുക്കാമെങ്കിലും ആന്റണിക്ക് ചേർന്നതല്ല ഈ ഒളിച്ചുകളി.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/8QQTuBRpGl4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XI0XfjDAAak/151030?utm_source=feedburner&amp;amp;utm_medium=email"&gt;'നരഭോജി ബിഹാരികളെ അപമാനിച്ചു' ^അമിത് ഷാക്കെതിരെ ലാലു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/laluprasad.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പട്ന: ബി.ജെ.പി ബിഹാര്&amp;zwj; നിയമസഭ തെരഞ്ഞെടുപ്പില്&amp;zwj; തോറ്റാല്&amp;zwj; പാകിസ്താനില്&amp;zwj; പടക്കം പൊട്ടിച്ച് ആഘോഷം നടക്കുമെന്ന് പ്രസ്താവനയിറക്കിയ ബി.ജെ.പി അധ്യക്ഷന്&amp;zwj; അമിത് ഷാക്കെതിരെ ആര്&amp;zwj;.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. &amp;#39;നരഭോജി&amp;#39;ക്ക് (അമിത്ഷാ) ഒടുവില്&amp;zwj; ഭ്രാന്തായെന്ന് ലാലു പറഞ്ഞു. പ്രസ്താവനയിലൂടെ അമിത് ഷാ ബിഹാരികളെയും ബിഹാറിനെയും അപമാനിച്ചെന്നും ലാലു വിമര്&amp;zwj;ശിച്ചു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആര്&amp;zwj;.ജെ.ഡി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്&amp;zwj;കും.&lt;/p&gt; &lt;p&gt;	ബിഹാറില്&amp;zwj; ലാലുവും നിതീഷും ചേര്&amp;zwj;ന്ന് തീവ്രവാദികള്&amp;zwj;ക്ക് സംരക്ഷണം നല്&amp;zwj;കുകയാണെന്ന് പത്രങ്ങളില്&amp;zwj; ബി.ജെ.പി പരസ്യം നല്&amp;zwj;കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലുപ്രസാദിന്&amp;zwj;െറ പ്രതികരണം. സെപ്റ്റംബര്&amp;zwj; 30ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്&amp;zwj; അമിത് ഷാ ലാലുവിനെ കാലിത്തീറ്റ കള്ളന്&amp;zwj; എന്ന് വിളിച്ചിരുന്നു. ഇതിന് പകരമായാണ് അമിത് ഷായെ ആദ്യമായി ലാലു നരഭോജി എന്ന് വിളിച്ചത്.&lt;/p&gt; &lt;p&gt;	വിവിധ നേതാക്കള്&amp;zwj; അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. അമിത് ഷാ, ബിഹാറില്&amp;zwj; നിങ്ങള്&amp;zwj; പരാജയപ്പെടുമ്പോള്&amp;zwj; രാജ്യം മുഴുവന്&amp;zwj; പടക്കം പൊട്ടുമെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പരാജയങ്ങളെ വര്&amp;zwj;ഗീയവത്കരിക്കുന്നത് നിര്&amp;zwj;ത്തൂയെന്നും ബൃന്ദ ആവശ്യപ്പെട്ടു.&lt;/p&gt; &lt;p&gt;	ബി.ജെ.പി ബിഹാറില്&amp;zwj; പരാജയപ്പെടുകയാണെങ്കില്&amp;zwj; എഴുത്തുകാര്&amp;zwj;, ശാസ്ത്രജ്ഞര്&amp;zwj;, ചരിത്രകാരന്&amp;zwj;മാര്&amp;zwj;, മിതവാദികളായ പൗരന്&amp;zwj;മാര്&amp;zwj; എന്നിവര്&amp;zwj;ക്ക് ആശ്വാസമായിരിക്കുമെന്ന് കോണ്&amp;zwj;ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. അവര്&amp;zwj; അത് ആഘോഷിക്കുമെന്നും ചിദംബരം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;ബി.ജെ.പി ബിഹാറില്&amp;zwj; തോറ്റാല്&amp;zwj; ഇന്ത്യയൊട്ടുക്കും നിലക്കാതെ പടക്കം പൊട്ടുമെന്നായിരുന്നു കോണ്&amp;zwj;ഗ്രസ് നേതാവ് മണിശങ്കര്&amp;zwj; അയ്യര്&amp;zwj; പരിഹസിച്ചത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XI0XfjDAAak?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_31.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-1885422610529418982</guid><pubDate>Fri, 30 Oct 2015 08:04:00 +0000</pubDate><atom:updated>2015-10-30T01:04:52.125-07:00</atom:updated><title>സ്വര്‍ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്‍ പരിശോധിക്കാന്‍ ഉത്തരവ് Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;സ്വര്&amp;zwj;ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്&amp;zwj; പരിശോധിക്കാന്&amp;zwj; ഉത്തരവ് Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;സ്വര്&amp;zwj;ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്&amp;zwj; പരിശോധിക്കാന്&amp;zwj; ഉത്തരവ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;ചന്ദ്രബോസിനെ ചവിട്ടുന്നതും  അടിക്കുന്നതും കണ്ടു &amp;ndash;അനൂപ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;കണ്&amp;zwj;സ്യൂമര്&amp;zwj; ഫെഡിന്&amp;zwj;െറ  ഓഫിസും  സ്ഥലവും ജപ്തി ചെയ്യാന്&amp;zwj; ഉത്തരവ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;പ്രകടനപത്രികയുമായി ഇടതുപക്ഷം അവസാന റൗണ്ടിലേക്ക്; നേട്ടങ്ങള്&amp;zwj; നിരത്തി യു.ഡി.എഫ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;മാതൃകാ ബുത്തൂമായി വോട്ടുവണ്ടിയത്തെി;  വോട്ട് ചെയ്യാന്&amp;zwj; ആള്&amp;zwj;ക്കൂട്ടം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ഷോക്കേറ്റ് മരിച്ച ആദിവാസി യുവതികള്&amp;zwj;ക്ക് അന്ത്യാഞ്ജലി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം  ശനിയാഴ്ച യാത്ര തിരിക്കും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;ജില്ലയില്&amp;zwj; വോട്ടുവണ്ടി പര്യടനം തുടങ്ങി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;പീരക്കാംതടത്തില്&amp;zwj; അപകടം പതിവാകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;കോര്&amp;zwj;പറേഷനിലെ ഫയല്&amp;zwj; നശിപ്പിച്ച സംഭവം: സെക്രട്ടറിയെ പുറത്താക്കണം &amp;ndash;ടി.യു.സി.ഐ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;സ്ഥാനാര്&amp;zwj;ഥികള്&amp;zwj; പുതുമുഖമെങ്കിലും പ്രചാരണത്തില്&amp;zwj; മുന്നില്&amp;zwj;തന്നെ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;കാലപ്പഴക്കമുള്ള ബസുകള്&amp;zwj;  അപകടം പതിവാക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;ബാർകോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ടി.പി സെൻകുമാർ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;മാവൂരില്&amp;zwj; തീ പാറും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;കേരള കോണ്&amp;zwj;ഗ്രസില്&amp;zwj; മാണി ഒറ്റപ്പെടുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;യുദ്ധ നഷ്ടപരിഹാരം: 2017 വരെ ഇറാഖിന് സമയം നീട്ടിനല്&amp;zwj;കി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;&amp;lsquo;ചപാല&amp;rsquo; നാളെ ഒമാന്&amp;zwj; തീരത്തത്തെും &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;ബാങ്കുകളിലും പുറത്തും വന്&amp;zwj;തിരക്ക്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;വിവേചനങ്ങള്&amp;zwj;ക്കെതിരെ സ്ത്രീകള്&amp;zwj; ശബ്ദം ഉയര്&amp;zwj;ത്തണം &amp;ndash;മലാല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;ദലിതരെ ചുട്ടുകൊല്ലുന്നതില്&amp;zwj; പ്രതിഷേധിച്ച് ബി.ജെ.പി വനിതാ നേതാവ് സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;മസ്ജിദുല്&amp;zwj; അഖ്സക്ക് നേരെയുള്ള കൈയേറ്റം  കാടത്തം &amp;ndash;പത്രിയാര്&amp;zwj;ക്കീസ് ബാവ &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ബാർകേസ് വിധി: അപ്പീൽ നൽകാനുള്ള ശ്രമം പരിഹാസ്യം ^കോടിയേരി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;അടിയേറ്റ് മാണിയും മുന്നണിയും &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;രാജിവെക്കില്ല എന്നറിയാം; എന്നാലും&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/5THjfqwCfFM/151030?utm_source=feedburner&amp;amp;utm_medium=email"&gt;സ്വര്&amp;zwj;ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്&amp;zwj; പരിശോധിക്കാന്&amp;zwj; ഉത്തരവ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 11:20 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ശാസ്താംകോട്ട: ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച സ്വര്‍ണക്കൊടിമരത്തില്‍ ക്ളാവ് കാണപ്പെട്ട സംഭവത്തില്‍ സ്വര്‍ണത്തിന്‍െറ സാമ്പ്ള്‍ കാക്കനാട്ടെ ഗവ. ലീഗല്‍ മെട്രോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ ഹൈകോടതി ഉത്തരവായി.&lt;br /&gt; ശാസ്താംകോട്ട ആലായില്‍ തെക്കതില്‍ മണിക്കുട്ടന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ടി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് ബാബുമാത്യു, പി. തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.&lt;br /&gt; 1.65 കോടി രൂപ ചെലവഴിച്ചാണ് കൊടിമരം സ്വര്‍ണത്തില്‍ പൊതിഞ്ഞത്. മാസങ്ങള്‍ക്കകം തന്നെ കൊടിമരത്തില്‍ ക്ളാവ് തെളിഞ്ഞതിനെതുടര്‍ന്ന് ഭക്തര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഓംബുഡ്സ്മാന്‍, ദേവസ്വം ബോര്‍ഡ്, വിജിലന്‍സ് എന്നീ ഏജന്‍സികളെക്കൊണ്ട് ഹൈകോടതി അന്വേഷിക്കുകയും ഐ.എസ്.ആര്‍.ഒയുടെ ലാബില്‍ സാമ്പ്ള്‍ പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.&lt;br /&gt; സ്വര്‍ണം ഉരുക്കി പാളികളാക്കിയ സ്ഥാപനം വീണ്ടും സ്വര്‍ണം പരിശോധനാ വിധേയമാക്കണമെന്ന് ഹൈകോടതിയില്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്. കൊടിമരം പൊതിയാന്‍ ഉപയോഗിച്ചതിന്‍െറ ബാക്കി സ്വര്‍ണം ഹരിപ്പാട് ക്ഷേത്രത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നതില്‍നിന്ന് ഓംബുഡ്സ്മാന്‍, അഡ്വക്കറ്റ് കമീഷന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ സാമ്പ്ള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബില്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/5THjfqwCfFM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_roS2Y3pjSY/151030?utm_source=feedburner&amp;amp;utm_medium=email"&gt;ചന്ദ്രബോസിനെ ചവിട്ടുന്നതും  അടിക്കുന്നതും കണ്ടു &amp;ndash;അനൂപ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 11:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൃശൂര്‍: 'ശോഭാ സിറ്റിയിലെ സെക്യൂരിറ്റി കാബിനില്‍ നിന്നും അടര്‍ന്ന് വീണ ചില്ലുപാളിയെടുത്ത് നിസാമിന്‍െറ പിറകെ ചന്ദ്രബോസ് ഓടുകയായിരുന്നില്ളേ..?' -പ്രതിഭാഗം അഭിഭാഷകന്‍െറ  ചോദ്യം തീരും മുമ്പ് അല്ളെന്ന് അനൂപിന്‍െറ ഉത്തരമത്തെി. ചന്ദ്രബോസ് കൊലക്കേസിലെ ആദ്യ ദൃക്സാക്ഷി അനൂപിനെ  തളക്കാനുള്ള പ്രതിഭാഗത്തിന്‍െറ ശ്രമമായിരുന്നു ഈ കേസിന്‍െറ വിസ്താരത്തിന്‍െറ നാലാംനാള്‍ കോടതിയിലുണ്ടായത്. പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരവും പ്രോസിക്യൂഷന്‍െറ പുനര്‍വിചാരണയും കഴിഞ്ഞതോടെ നാല് നാള്‍ നീണ്ട അനൂപിന്‍െറ വിചാരണ പൂര്‍ത്തിയായി. വെള്ളിയാഴ്ച കേസിലെ രണ്ടാം ദൃക്സാക്ഷി അജീഷിന്‍െറ വിസ്താരം തുടങ്ങും.&lt;br /&gt; വ്യാഴാഴ്ച രാവിലെ  തുടങ്ങിയ വിസ്താരത്തില്‍, സംഭവത്തിന് മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച്  തിരിച്ചും മറിച്ചും ചോദിച്ച് മറുപടി അനുകൂലമാക്കാനുളള ശ്രമത്തിലായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍.  കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയ അനൂപില്‍ നിന്ന് പ്രോസിക്യൂഷന്‍ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതൊന്നും പ്രതിഭാഗത്തിന് ലഭിച്ചില്ല. ഉച്ചകഴിഞ്ഞായിരുന്നു കേസിന്‍െറ ഗതി തിരിച്ചുവിടാനുള്ള പ്രതിഭാഗത്തിന്‍െറ ശ്രമം. നിസാം കാറുമായി ഗേറ്റില്‍ എത്തിയപ്പോള്‍ ചന്ദ്രബോസ് നിസാമിനോട് തിരിച്ചറിയില്‍ രേഖ ചോദിച്ചില്ളേ, കയര്‍ത്ത് സംസാരിച്ചില്ളേ, ജനല്‍പാളി ഇളകി വീണ് കിടന്നിരുന്ന സെക്യൂരിറ്റി കാബിനില്‍ കയറിയ നിസാമും ചന്ദ്രബോസും പുറത്തേക്ക് വീഴുകയായിരുന്നില്ളേ, പൊട്ടിക്കിടന്ന ചില്ലുമായി ബോസ് നിസാമിന് പിറകേ ഓടുകയായിരുന്നില്ളേ.. എന്നിങ്ങനെ കുറ്റപത്രത്തില്‍ വിവരിക്കുന്നതിന്‍െറ നേരെപറയുന്നതിന്  വിപരീതമായിട്ടായിരുന്നു പ്രതിഭാഗത്തിന്‍െറ വിസ്താരം.  അങ്ങനെയല്ളെന്ന് അനൂപ് മറുപടിനല്‍കി.&lt;br /&gt; ആദ്യ ദിനത്തില്‍ പറഞ്ഞ മൊഴി അടുത്ത ദിവസം തിരുത്തിയത് പൊലീസിന്‍െറ പ്രേരണ കാരണമല്ളേ എന്ന ചോദ്യത്തിന് അല്ളെന്ന് അനൂപ് മറുപടി നല്‍കി. റസാഖ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് കളവല്ളേയെന്ന് ചോദിച്ചപ്പോള്‍ താന്‍ മുമ്പൊരിക്കലും റസാഖ് എന്നയാളെ കണ്ടിട്ടില്ളെന്നും തന്നെ പരിചയപ്പെടാന്‍ എത്തിയപ്പോള്‍ പറഞ്ഞ പേരാണ് റസാഖെന്നും കോടതിയില്‍ അനൂപ് വ്യക്തമാക്കി. ആദ്യമൊഴിയിലേക്ക് മടങ്ങിയ അനൂപിനെ കോടതി വളപ്പില്‍ മാലയിട്ട് സ്വീകരിച്ചത് മൊഴി മാറാനുള്ള പൊലീസിന്‍െറ പ്രേരണയുടെ ഭാഗമാണെന്ന് വാദിച്ച പ്രതിഭാഗം അതിന് തെളിവായി മാധ്യമ വാര്‍ത്തകളും അവതരിപ്പിച്ചു. ഇത് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമാകുന്നത് സ്വീകരിക്കുകയും അല്ലാത്തത്  എതിര്‍ക്കുകയും ചെയ്യുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.  നിസാം ഷൂ ഇട്ട കാലുകൊണ്ട് ചന്ദ്രബോസിന്‍െറ നെഞ്ചത്ത് ചവിട്ടുന്നതും മുഖത്ത് അടിക്കുന്നതും താനും അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ ബേബിയും നേരിട്ട്  കണ്ടിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.&lt;br /&gt; പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരത്തിനു ശേഷം സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു ചില ചോദ്യങ്ങളിലെ സംശയദൂരീകരണവും വ്യക്തതയും വരുത്തി പുനര്‍ വിചാരണ അവസാനിപ്പിച്ചു. വൈകീട്ട് കോടതി സമയം കഴിഞ്ഞ് ഇരുപത് മിനിറ്റോളം എടുത്താണ് അനൂപിന്‍െറ വിസ്താരം പൂര്‍ത്തിയാക്കിയത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_roS2Y3pjSY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/dpirxIhbtGc/151030?utm_source=feedburner&amp;amp;utm_medium=email"&gt;കണ്&amp;zwj;സ്യൂമര്&amp;zwj; ഫെഡിന്&amp;zwj;െറ  ഓഫിസും  സ്ഥലവും ജപ്തി ചെയ്യാന്&amp;zwj; ഉത്തരവ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 11:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പാലക്കാട്: പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തയാള്‍ക്ക് വന്‍ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പാലക്കാട് നൂറണിയിലെ  നീതി സ്റ്റോറും  കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസുമടങ്ങുന്ന 70 സെന്‍റ് സ്ഥലമാണ് ജപ്തി ചെയ്യാന്‍ പാലക്കാട് സബ് കോടതി ജഡ്ജി ഉത്തരവിട്ടത്. 2014-15 വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പാലക്കാട് റീജനല്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത വടക്കന്തറ തരകന്‍ ട്രേഡേഴ്സ് ഉടമ കെ.വി. പൊന്നനാണ് പരാതിക്കാരന്‍.&lt;br /&gt;  44,17,575 രൂപയാണ്  കണ്‍സ്യൂമര്‍ഫെഡ് കുടിശ്ശിക വരുത്തിയത്. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ പൊന്നന് വന്‍ തുക ലഭിക്കാനുണ്ട്.&lt;br /&gt; 2010-13 വര്‍ഷത്തില്‍ എടപ്പാള്‍ റീജനില്‍ വിതരണം ചെയ്ത പലചരക്ക് സാധനങ്ങളില്‍ 90 ലക്ഷം രൂപയും 2014-15 വര്‍ഷത്തില്‍  തൃശൂര്‍ റീജനില്‍ വിതരണം ചെയ്ത പലചരക്ക് സാധനങ്ങളില്‍ 70 ലക്ഷം രൂപയും ലഭിക്കാനുണ്ട്. ഈ തുക കിട്ടാനും പരാതി നല്‍കുന്നുണ്ട്. മൊത്തം രണ്ടുകോടിയിലധികം രൂപ സംസ്ഥാനത്തിന്‍െറ വിവിധ റീജനുകളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തതില്‍  പൊന്നന് ലഭിക്കാനുണ്ട്. നൂറണിയിലെ റീജനല്‍ ഓഫിസ് ഉള്‍ക്കൊള്ളുന്നതും ജപ്തിക്ക് ഉത്തരവിട്ടതുമായ സ്ഥലത്തിന് കോടിക്കണക്കിന് രൂപ വിലമതിക്കും.&lt;br /&gt; കണ്‍സ്യൂമര്‍ഫെഡിന്‍െറ നേതൃത്വത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് വിതരണക്കാര്‍ക്ക് കുടിശ്ശിക വരാന്‍ കാരണം.&lt;br /&gt; ഓരോരുത്തര്‍ക്കും വന്‍ തുക കുടിശ്ശികയായതിനാല്‍  കണ്‍സ്യൂമര്‍ഫെഡിന്‍െറ നീതി സ്റ്റോര്‍, നന്മ, ത്രിവേണി സ്റ്റോറുകളിലേക്ക് പലചരക്ക് സാധനങ്ങളടക്കമുള്ള എല്ലാ സാധനങ്ങളും നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്‍െറ സ്റ്റോറുകളില്‍ ഭൂരിപക്ഷവും പൂട്ടിയിട്ടിരിക്കുകയാണ്. അവശേഷിക്കുന്നവയില്‍ സാധനങ്ങളില്ലാത്തതിനാല്‍ ആളുകള്‍ കയറുന്നുമില്ല. ഇതിനിടയിലാണ് കണ്‍സ്യൂമര്‍ഫെഡിന്‍െറ റീജനല്‍ ഓഫിസ് ജപ്തി ചെയ്യാന്‍ ഉത്തരവ് വരുന്നത്. വാദി ഭാഗത്തിനുവേണ്ടി അഡ്വ. ശ്രീപ്രകാശ് ഹാജരായി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/dpirxIhbtGc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/BlxlZoiDtqg/151030?utm_source=feedburner&amp;amp;utm_medium=email"&gt;പ്രകടനപത്രികയുമായി ഇടതുപക്ഷം അവസാന റൗണ്ടിലേക്ക്; നേട്ടങ്ങള്&amp;zwj; നിരത്തി യു.ഡി.എഫ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 11:01 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മഞ്ചേരി: വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ മഞ്ചേരിയില്‍ പ്രകടനപത്രിക മുന്‍നിര്‍ത്തി എല്‍.ഡി.എഫ് അവസാനവട്ട പ്രചാരണത്തിന്. സമ്പൂര്‍ണ വികസനവും അഴിമതിരഹിത ഭരണവുമാണ് ഉറപ്പു നല്‍കുന്നത്.&lt;br /&gt; മുന്‍ ഇടത്-ഐ.എന്‍.എല്‍ ഭരണസമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അതിനു ശേഷം കഴിഞ്ഞ 12 വര്‍ഷത്തെ യു.ഡി.എഫ് ഭരണവും വിലയിത്താന്‍ ആവശ്യപ്പെടുന്നതാണ് പ്രകടന പത്രിക. ആനപ്പാംകുന്ന് ഷേപ്പിങ് കോംപ്ളക്സ്, നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ സ്മാരകം, വേട്ടേക്കോട് ആധുനിക അറവുശാല, മഞ്ചേരിയിലെ കെ. മാധവന്‍നായര്‍ സ്മാരകം, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, പയ്യനാട് ഫുട്ബാള്‍ സ്റ്റേഡിയം നിലനില്‍ക്കുന്ന 25 ഏക്കര്‍ ഭൂമി, പയ്യനാട് കമ്യൂണിറ്റി ഹാള്‍, പയ്യനാട് ഹോമിയോ മൃഗാശുപത്രി, കച്ചേരിപ്പടിയില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് നില്‍ക്കുന്ന മൂന്നേക്കര്‍ ഭൂമി തുടങ്ങിയവ മുന്‍ ഇടത് ഭരണസമിതിയുടെ നേട്ടങ്ങളാണ്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാണിക്കാനില്ളെന്നാണ് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഭരണസിമിതിക്കെതിരെയുള്ള കുറ്റപ്പെടുത്തല്‍.&lt;br /&gt; വേട്ടേക്കോട് മാലിന്യ സംസ്കരണത്തിന് 35 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഇന്‍സിനറേറ്റര്‍ ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിക്കാതെ പണം വെറുതെ കളഞ്ഞെന്നും ഇടത് ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പൊതുസ്മശാനം നഗരസഭയുടെ അവഗണനയില്‍ നശിക്കുകയാണെന്നും കരുവമ്പ്രത്ത് അപ്പാരല്‍ പാര്‍ക്ക് നിലച്ചെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.  വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഭരണമാണ് ഇടത് മുന്നണി ആഗ്രഹിക്കുന്നതെന്നും പ്രകടനപത്രികയില്‍ വിശദീകരിക്കുന്നു.  യു.ഡി.എഫ് ഭരണസിമിതിയുടേതെന്ന് പറയപ്പെടുന്ന വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ഇടപെടാനും ഇടതുപക്ഷം പേരിനുപോലും ശ്രമിക്കാതെ തെരഞ്ഞെടുപ്പില്‍ കാര്യലാഭത്തിന് വേണ്ടി പ്രചാരണവിഷയമാക്കുന്നത് ജനം സഹതാപത്തോടെ കാണുമെന്നാണ് യു.ഡി.എഫ് വിശദീകരിക്കുന്നത്. ജനകീയ വികസനവും പൊതുകാര്യങ്ങളും തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ ഇടതു മുന്നണിക്ക് വിഷയമാവാറുള്ളൂ. തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസക്കുറവ് അവരില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മുന്‍ ഭരണസമിതികളുടെ വികസനത്തുടര്‍ച്ചയാണ് തങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തുന്നതെന്നും യു.ഡി.എഫ് വിശദീകരിക്കുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/BlxlZoiDtqg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/NrT54VTp1Yg/151030?utm_source=feedburner&amp;amp;utm_medium=email"&gt;മാതൃകാ ബുത്തൂമായി വോട്ടുവണ്ടിയത്തെി;  വോട്ട് ചെയ്യാന്&amp;zwj; ആള്&amp;zwj;ക്കൂട്ടം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന രീതി പരിചയപ്പെടുത്താന്‍ വ്യാഴാഴ്ച ജില്ലയില്‍ വോട്ട് വണ്ടിയത്തെി. വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടവും എത്തി.&lt;br /&gt; ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഒരുക്കിയ വോട്ട് വണ്ടിയില്‍ മാതൃകാ പോളിങ് ബൂത്ത് സജ്ജമാക്കിയിരുന്നു. കമ്പാര്‍ട്ടുമെന്‍റുകളായി തിരിച്ച് വെള്ള ബാലറ്റുള്ള ഗ്രാമ പഞ്ചായത്ത് വോട്ടുയന്ത്രം, പിങ്ക് നിറത്തിലുള്ള ബ്ളോക് പഞ്ചായത്ത് വോട്ടുയന്ത്രം, നീല നിറത്തില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുയന്ത്രം എന്നിവ പ്രത്യേകം സജ്ജമാക്കിയിരുന്നു.&lt;br /&gt; വോട്ടര്‍മാര്‍ക്ക് സംശയം തീര്‍ക്കാനും വോട്ടുയന്ത്രം പരിചയപ്പെടുത്താനും പെരിങ്ങനാട് വില്ളേജ് ഓഫിസിലെ ജീവനക്കാരനായ സുനില്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എ.ഡി.എം എം. സുരേഷ്കുമാര്‍ വോട്ടുയന്ത്രം പരിശോധിച്ച് വാഹനത്തിന്‍െറ ജില്ലയിലെ പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലത്തെിയ വോട്ട് വണ്ടിക്ക് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പത്തനംതിട്ട നഗരത്തില്‍നിന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, പെരുനാട്, ളാഹ, നിലക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നിലക്കല്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ക്വാര്‍ട്ടേഴ്സിലും അട്ടത്തോട് പട്ടികവര്‍ഗ കോളനിയിലും വോട്ട് വണ്ടിയത്തെി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. സുന്ദരന്‍ ആചാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രതീഷ് ഡി.മണി, കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ ജയിംസ്, വില്യം ജോര്‍ജ്, പി.ആര്‍.ഡി സബ് എഡിറ്റര്‍ എം.കെ. രിജിന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റുമാരായ രഞ്ജിഷ് ആര്‍. നായര്‍, സന്ധ്യാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/NrT54VTp1Yg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/LnpKrGlK2yM/151030?utm_source=feedburner&amp;amp;utm_medium=email"&gt;ഷോക്കേറ്റ് മരിച്ച ആദിവാസി യുവതികള്&amp;zwj;ക്ക് അന്ത്യാഞ്ജലി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മാങ്കുളം: കാട്ടില്‍നിന്ന് വിറകുശേഖരിച്ച് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ മന്നവന്‍െറ ഭാര്യ രാജാത്തി (28), കുഞ്ഞുമോന്‍െറ ഭാര്യ സലോമി (30), തങ്കച്ചന്‍െറ മകള്‍ യശോദ (20) എന്നിവരുടെ സംസ്കാരം നടത്തി. പെന്തക്കോസ്ത് വിശ്വാസിയായ രാജാത്തിയുടെ മൃതദേഹം സമീപത്തെ പുരയിടത്തിലും സി.എസ്.ഐ അംഗമായ സലോമിയെ ദേവാലയ സെമിത്തേരിയിലും യശോദയെ ആദിവാസി മതാചാരപ്രകാരം സമീപമുള്ള പറമ്പിലും സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമടക്കം വന്‍ ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഷോക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിത (24), ഓമന, വനിതയുടെ മകന്‍ സജിത്ത് (ഒരു വയസ്സ്) എന്നിവര്‍ സുഖം പ്രാപിച്ചുവരുന്നു.&lt;br /&gt; പതിവുപോലെ പുലര്‍ച്ചെ സമീപമുള്ള പുരയിടത്തില്‍ വിറക് ശേഖരിച്ച് മടങ്ങവെ കുടിയിലേക്കുള്ള പ്രധാന റോഡരികില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റിലെ ഇന്‍സുലേഷന്‍ പൊട്ടി എര്‍ത്ത് വയറിലൂടെ പ്രവഹിച്ച വൈദ്യുതിയില്‍നിന്ന് ഷോക്കേറ്റാണ് വീണത്. ആദ്യം വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവര്‍ക്ക് ഷോക്കേറ്റത്. സമീപത്ത് കല്ലുപൊട്ടിച്ചുകൊണ്ടിരുന്ന പുത്തന്‍പുരക്കല്‍ മാരിയപ്പന്‍ ജോണ്‍, പുത്തന്‍പുരക്കല്‍ ശങ്കര്‍ സിങ്കുകുടി എന്നിവര്‍ ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണ വനിതയുടെ പിഞ്ചുകുഞ്ഞിന്‍െറ പുറത്ത് വിറകുകെട്ട് വീണ് കിടക്കുകയായിരുന്നു. ആ പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടകാരണം വൈദ്യുതി ബോര്‍ഡിന്‍െറ അനാസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരാഴ്ച മുമ്പ് മഴയത്ത് സ്കൂള്‍ വിട്ട് വന്ന തച്ചങ്കരിയില്‍ സിബിയുടെ കുട്ടിക്ക് കാലില്‍ ഷോക്കേറ്റെന്നും പോസ്റ്റില്‍ തീ കണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഇവര്‍ ആ പ്രദേശത്ത് വൈദ്യുതി ജോലി ചെയ്യുന്ന കരാര്‍ ജോലിക്കാരനോട്  ഫോണ്‍ ചെയ്ത് അപ്പോള്‍ തന്നെ വിവരം അറിയിച്ചതായി സിബിയുടെ ഭാര്യ മഞ്ജു പറഞ്ഞു. അപകടമുണ്ടായ പോസ്റ്റിലും സമീപമുള്ള പോസ്റ്റിലും കാട്ടുപയര്‍ പടര്‍ന്ന് അപകടാവസ്ഥയിലാണ്. ഈ പോസ്റ്റില്‍നിന്ന് ആറാംമൈല്‍, 33 പ്രദേശത്തേക്കുള്ള 11 കെ.വി ലൈന്‍ ഈറ്റക്കാടിലൂടെയാണ് കടന്നുപോകുന്നത്. കാട്ടിലേക്ക് കൂടുതല്‍ ആളുകള്‍ പോകാത്തതുകൊണ്ട് മാത്രമാണ് അപകടമുണ്ടാകാത്തത്. സംസ്കാരത്തിനുശേഷം പ്രദേശത്തത്തെിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം വാഗ്ദാനം നല്‍കിയാണ് ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടത്. വനിതാകമീഷന്‍ അംഗം ഡോ. പ്രമീളാ ദേവി സ്ഥലം സന്ദര്‍ശിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/LnpKrGlK2yM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ebmtx-I2w4g/151030?utm_source=feedburner&amp;amp;utm_medium=email"&gt;ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം  ശനിയാഴ്ച യാത്ര തിരിക്കും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മൂന്നാര്‍: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച വോട്ടുയന്ത്രങ്ങളുമായി  പുറപ്പെടും.  മൂന്നാറില്‍നിന്ന് വളരെ ദൂരയുള്ള പഞ്ചായത്തായതിനാലും  യാത്ര ഏറെ ദുര്‍ഘടമായതിനാലുമാണ് ശനിയാഴ്ച തന്നെ സംഘം പുറപ്പെടുന്നത്.  ഒരു വാര്‍ഡില്‍ ഒരു പ്രിസൈഡിങ് ഓഫിസറടക്കം ഒമ്പതു പേരടങ്ങുന്ന  സംഘമാണ് പുറപ്പെടുന്നത്. രണ്ടുപേരടങ്ങുന്ന സുരക്ഷാ ജീവനക്കാരും സംഘത്തിലുണ്ടാകും. മീന്‍കൊത്തിക്കുടി, നെല്‍മണല്‍കുടി, മുളകുതറക്കുടി, കീഴ്പത്തന്‍കുടി, ഷെഡ്കുടി, നൂറടിക്കുടി, പരപ്പയാര്‍കുടി, തേന്‍പാറക്കുടി, ഇഡ്ഡലിപ്പാറക്കുടി, ഇഡ്ഡലിപ്പാറ തെക്കുകുടി, ആണ്ടവന്‍കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി എന്നീ 13 വാര്‍ഡുകളിലാണ് വോട്ടിങ് നടക്കുന്നത്. മൂന്നാറില്‍നിന്ന് എത്തുന്ന സംഘം അതത് വാര്‍ഡുകളില്‍ സജ്ജമാക്കിയിരിക്കുന്ന ഗിരിജന്‍ സൊസൈറ്റികളിലും സ്കൂളുകളിലും താമസിച്ച് വോട്ടിങ് പൂര്‍ത്തിയാക്കി മൂന്നിന് ഉച്ചയോടെ തിരിച്ചത്തെും. കഴിഞ്ഞതവണ പെട്ടിമുടിവരെ വാഹനങ്ങളിലത്തെി കാല്‍നടയായി വേണം ഇടമലക്കുടിയിലത്തൊന്‍. എന്നാല്‍, ഇത്തവണ റോഡ് മാര്‍ഗം ഇഡ്ഡലിപ്പാറവരെ വാഹനങ്ങളില്‍ അധികൃതര്‍ക്ക് എത്താന്‍ സൗകര്യമുണ്ട്.&lt;br /&gt; കുടികളിലേക്കുപോകുന്ന ജീവനക്കാര്‍ക്ക് സ്ളീപിങ് ബാഗുകളും ഫസ്റ്റ് എയ്ഡ് ബോക്സും നല്‍കിയിട്ടുണ്ട്. സി.പി.എം, യു.ഡി.എഫ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ 34 സ്ഥാനാര്‍ഥികളാണ് ഇടമലക്കുടിയില്‍ മത്സരരംഗത്തുള്ളത്.&lt;br /&gt;  2010 കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്തായി പിറവിയെടുത്തത്.  പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന മുതുവാന്‍ സമുദായത്തില്‍പെട്ട ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് മൂന്നാര്‍ പഞ്ചായത്തിന്‍െറ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിക്ക് പഞ്ചായത്ത് പദവി നല്‍കിയത്. 106 ച.കി.മീറ്ററാണ്  കുടിയുടെ വിസ്തൃതി.&lt;br /&gt; ജനസംഖ്യ ആറായിരമാണെങ്കിലും 1807 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തവണ മൂന്നു പാര്‍ട്ടിയും കുടികളില്‍ സജീവമായി രംഗത്തുണ്ട്. വാഹനസൗകര്യം ഇല്ലാത്തതിനാല്‍ കാല്‍നടയായും മറ്റുമാണ് പ്രചാരണം.  ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ മൂന്നു ദിവസം കുടികളില്‍ പ്രചാരണത്തിനത്തെിയിരുന്നു.  സ്ഥാനാര്‍ഥികളെ നേരിട്ട് കുടികളിലത്തെിച്ച് ദൃശ്യങ്ങളും ഫോട്ടോകളും കാട്ടിയാണ് പ്രചാരണം നടക്കുന്നത്. ഭക്ഷണ സാധനങ്ങളുമായി കുടികളിലത്തെി ദിവസങ്ങളോളം താമസിച്ചാണ് നേതാക്കള്‍ പ്രവര്‍ത്തനം നടത്തുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ebmtx-I2w4g?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/KTvorHaqB_s/151030?utm_source=feedburner&amp;amp;utm_medium=email"&gt;ജില്ലയില്&amp;zwj; വോട്ടുവണ്ടി പര്യടനം തുടങ്ങി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കാസര്‍കോട്: വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമീഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഒരുക്കിയ വോട്ടുവണ്ടി  ജില്ലയില്‍ പ്രയാണം തുടങ്ങി.&lt;br /&gt; ത്രിതല പഞ്ചായത്തുകളിലേക്ക് കേരളത്തില്‍ ആദ്യമായാണ് മൂന്ന് ബാലറ്റ് യൂനിറ്റുകളുള്ള വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ച് സമ്മതിദായകര്‍ക്ക് ഏറെ  സംശയങ്ങള്‍ ഉണ്ടായിരുന്നു.  വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്ത് നോക്കുന്നതോടൊപ്പം വോട്ടിങിന്‍െറ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വാഹനത്തില്‍ വിതരണത്തിനുണ്ട്. വോട്ട്വണ്ടി എത്തിയ വിവിധ കേന്ദ്രങ്ങളില്‍  മുതിര്‍ന്ന വോട്ടര്‍മാരും പുതുതലമുറയിലെ വോട്ടര്‍മാരും വോട്ടിങ് മെഷീന്‍െറ പ്രവര്‍ത്തനം കാണാനത്തെി.&lt;br /&gt;  വ്യാഴാഴ്ച സിവില്‍ സ്റ്റേഷന്‍, മൊഗ്രാല്‍, കുമ്പള, ഹൊസങ്കടി, പെര്‍ള, ബദിയഡുക്ക, ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച വെള്ളിക്കോത്ത്, അമ്പലത്തറ, ഒടയഞ്ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, ബളാന്തോട്, പാണത്തൂര്‍, പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് പര്യടനം. 31ന് ഭീമനടി, നര്‍ക്കിലക്കാട്, ചിറ്റാരിക്കല്‍, കുന്നുംകൈ, കരിന്തളം, ചോയ്യങ്കോട്, ചെറുവത്തൂര്‍, കാലിക്കടവ്, കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.  കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍  ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഫ്ളാഗ്ഓഫ് ചെയ്തു. എ.ഡി.എം എച്ച്. ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, എ.ഡി.പി പി. മുഹമ്മദ് നിസാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.&lt;br /&gt; വോട്ടിങ് കമ്പാര്‍ട്മെന്‍റിലെ മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടര്‍മാര്‍ ഈ മൂന്ന് തലങ്ങളിലേക്ക് ഓരോ വോട്ട് സഹിതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തുക. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബല്‍ പതിച്ചിരിക്കും.&lt;br /&gt; വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ഒരു ചെറിയ ബീപ് ശബ്ദം കേള്‍ക്കുകയും അതോടൊപ്പം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുനേരെ ചുവന്ന ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ മറ്റ് രണ്ട് തലങ്ങളിലേക്കും വോട്ട് രേഖപ്പെടുത്താം. ബ്ളോക് തലത്തിലുള്ള ബാലറ്റ് യൂനിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാതലത്തിലേക്കുള്ള ബാലറ്റ് യൂനിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും പതിപ്പിച്ചിരിക്കും. മൂന്ന് തലത്തിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂനിറ്റില്‍  വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യമില്ളെങ്കില്‍ അവസാന ബാലറ്റ് യൂനിറ്റിലെ അവസാന ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കാം.&lt;br /&gt; ശേഷം വോട്ടിങ് പൂര്‍ത്തിയാക്കി എന്ന് വ്യക്തമാക്കുന്ന ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഒരേസമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. വോട്ട് ചെയ്യുന്ന രീതി സംബന്ധിച്ച ഇത്തരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് വിശദീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസിലെ കെ. സുരേഷ്, എന്‍. കിരണ്‍കുമാര്‍, ടി.കെ. കൃഷ്ണന്‍ എന്നിവരാണ് വോട്ടിങ് മെഷീനിന്‍െറ പ്രവര്‍ത്തനം വിശദീകരിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/KTvorHaqB_s?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/pNitU5BM4FE/151030?utm_source=feedburner&amp;amp;utm_medium=email"&gt;പീരക്കാംതടത്തില്&amp;zwj; അപകടം പതിവാകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:35 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പയ്യന്നൂര്‍: പിലാത്തറ പീരക്കാംതടത്തില്‍ അപകടം പതിവാകുന്നു. മാസങ്ങള്‍ക്കകം രണ്ടു ജീവന്‍ പൊലിഞ്ഞപ്പോള്‍ നിരവധി പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. പുതിയ കെ.എസ്.ടി.പി റോഡ് തുടങ്ങുന്ന സ്ഥലത്ത് സിഗ്നല്‍ ഇല്ലാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് പീരക്കാംതടത്തെ മരണക്കളമാക്കുന്നത്.&lt;br /&gt; പെട്രാള്‍പമ്പിനടുത്തുനിന്നാണ് പഴയങ്ങാടിയിലേക്കുള്ള കെ.എസ്.ടി.പി പാത തുടങ്ങുന്നത്. നാലുവരിപ്പാതയാണ് ഇവിടെയുള്ളത്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇത് ഭീഷണിയാവുന്നു.&lt;br /&gt; ദേശീയപാതയില്‍ പിലാത്തറ ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചത്. ലോറി പഴയങ്ങാടി ഭാഗത്തേക്ക് തിരിയുമ്പോഴാണ് അപകടം എന്നു പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് യുവാവ് റോഡില്‍ മരിച്ചിരുന്നു.&lt;br /&gt; റോഡുപണി പൂര്‍ത്തിയാവാത്തതിനാല്‍ ബോര്‍ഡ് വ്യക്തമായ രീതിയില്‍ സ്ഥാപിച്ചിട്ടില്ല. ചെറിയ അടയാളം മാത്രമാണുള്ളത്. ഇത് രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ കാണുന്നില്ല. ദേശീയപാതയിലൂടെ വരുന്ന വലിയ ഇതരസംസ്ഥാന വാഹനങ്ങള്‍ പെട്ടെന്ന് പുതിയ റോഡ് കാണുമ്പോള്‍ തിരിക്കുന്നു.&lt;br /&gt; അതുകൊണ്ട് റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതുവരെ അടച്ചിടുകയോ ഗതാഗതം നിയന്ത്രിക്കുകയോ വേണമെന്ന ആവശ്യവും ഉയരുന്നു. അതിനിടെ കുടുംബത്തിന്‍െറ അത്താണിയാണ് വ്യാഴാഴ്ച രാത്രി മരിച്ച സുനില്‍കുമാറിന്‍െറ വിയോഗത്തോടെ ഇല്ലാതായത്. തറവാട്ടുവീട്ടില്‍ പത്താമുദയത്തോടനുബന്ധിച്ചുള്ള അടിയന്തിര കര്‍മങ്ങള്‍ കഴിഞ്ഞ് താമസിക്കുന്ന ഉദിന്നൂരിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് സുനില്‍കുമാറിനെ മരണം തട്ടിയെടുത്തത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ അനില്‍കുമാറിനു ഗുരതരമായി പരിക്കേല്‍ക്കുകൂടി ചെയ്തതോടെ കുടുംബം പൂര്‍ണമായും ദുരിതത്തിലായി. സുനില്‍കുമാറിന്‍െറ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍  പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ചെങ്ങളത്തെ വീട്ടിലത്തെിച്ച് തറവാട്ടു വളപ്പില്‍ സംസ്കരിച്ചു.&lt;br /&gt;  വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകളാണ് മൃതദേഹം കാണാനത്തെിയത്. പരിയാരം മെഡിക്കല്‍കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനില്‍കുമാറിനെ ജ്യേഷ്ഠന്‍െറ മരണവാര്‍ത്ത ഇതുവരെ അറിയിച്ചിട്ടില്ല. ടി.വി. രാജേഷ് എം.എല്‍.എ, എം.പി. ഉണ്ണികൃഷ്ണന്‍, എന്‍. നാരായണന്‍, പി.പി. ദാമോദരന്‍ തുടങ്ങിയവര്‍ സുനില്‍കുമാറിന്‍െറ വീട്ടിലത്തെി അനുശോചനമറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/pNitU5BM4FE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/nz9xvQLNgB8/151030?utm_source=feedburner&amp;amp;utm_medium=email"&gt;കോര്&amp;zwj;പറേഷനിലെ ഫയല്&amp;zwj; നശിപ്പിച്ച സംഭവം: സെക്രട്ടറിയെ പുറത്താക്കണം &amp;ndash;ടി.യു.സി.ഐ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:29 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: അതീവ പ്രാധാന്യമുള്ള ഫയലുകളടക്കം നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയെ ഉടന്‍ പുറത്താക്കണമെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ തൊഴിലാളി കേന്ദ്രം (ടി.യു.സി.ഐ) ആവശ്യപ്പെട്ടു. ഗുരുതര ക്രിമിനല്‍ കുറ്റം നടത്തിയ സെക്രട്ടറി സംഭവവുമായി ബന്ധമില്ലാത്ത കണ്ടിന്‍ജന്‍റ് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുന്ന വിചിത്രനടപടിയാണ് ഉണ്ടായത്.&lt;br /&gt; മേയറുടെ നേതൃത്വത്തിലെ ഗൂഢാലോചനയെ തുടര്‍ന്നാണ് ആയിരക്കണക്കിന് രേഖകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഫയല്‍ നശിപ്പിക്കുന്നതിന് അവധി ദിവസമായ വെള്ളിയാഴ്ച കീഴുദ്യോഗസ്ഥനെ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കുകയായിരുന്നെന്നും ടി.യു.സി.ഐ ആരോപിച്ചു.&lt;br /&gt; ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം കണ്ടിന്‍ജന്‍റ് തൊഴിലാളികള്‍ ചാക്കുകളിലും കെട്ടുകളിലുമാക്കി കൊണ്ടുവന്ന ഫയലുകള്‍ ബ്രഹ്മപുരത്തേക്കുള്ള ലോറിയില്‍ കയറ്റിവിട്ടു. മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായ തൊഴിലാളികള്‍ക്കെതിരെ അന്യായ നടപടിയെടുത്തുകൊണ്ട് ഗുരുതര അഴിമതിയില്‍നിന്ന് തടിയൂരാനാണ് അധികാരികളുടെ ശ്രമം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അഴിമതി ഭരണത്തില്‍ നടന്ന അവിഹിത ഇടപാടുകളുമായി ബന്ധപ്പെട്ട പലഫയലും നശിപ്പിക്കാന്‍ ഏല്‍പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്. വിവാദമായ വിളക്കുകാല്‍ അഴിമതിയടക്കമുള്ള രേഖകളാണ് ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിച്ചത്.&lt;br /&gt; സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ടി.യു.സി.ഐ ആവശ്യപ്പെട്ടു. നിരപരാധികളായ തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണം. അല്ലാത്തപക്ഷം, പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/nz9xvQLNgB8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/uOXKxJf1cCE/151030?utm_source=feedburner&amp;amp;utm_medium=email"&gt;സ്ഥാനാര്&amp;zwj;ഥികള്&amp;zwj; പുതുമുഖമെങ്കിലും പ്രചാരണത്തില്&amp;zwj; മുന്നില്&amp;zwj;തന്നെ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:23 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പുതുമുഖങ്ങള്‍ ഏറെയാണ്. അതില്‍ സ്ത്രീകളാണ് കൂടുതല്‍. വീട്ടമ്മമാരേക്കാള്‍ എന്തെങ്കിലും ചെറിയ തൊഴില്‍ ഉള്ളവരെയാണ് പരിഗണിച്ചത്.&lt;br /&gt; പൊതുപ്രവര്‍ത്തനത്തില്‍ ആദ്യമാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയതോടെ തങ്ങള്‍ പ്രചാരണത്തില്‍ മുന്നില്‍തന്നെയാണെന്ന് ഓരോരുത്തരും തെളിയിക്കുകയാണ്.&lt;br /&gt; കളര്‍കോട് വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ ജ്യോതിലക്ഷ്മിയും എല്‍.ഡി.എഫിലെ പ്രീതകുമാരിയും ശക്തമായ പ്രചാരണത്തിലാണ്.&lt;br /&gt; ഇവിടെ തങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ സലിലകുമാരിയും രംഗത്തുണ്ട്. കൈതവനയില്‍ സി.പി.എമ്മിലെ പ്രസന്ന ചിത്രകുമാറും കോണ്‍ഗ്രസിലെ വത്സല രാമചന്ദ്രനും തമ്മിലാണ് പോരാട്ടം. മുല്ലക്കല്‍ വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ സതീദേവി സ്വതന്ത്രയായി മത്സരിക്കുന്നു. കഴിഞ്ഞതവണ അവര്‍ കോണ്‍ഗ്രസ് വിമതയായാണ് ജയിച്ചത്. പിന്നീട് ഇടതിന് പിന്തുണ നല്‍കുകയായിരുന്നു.&lt;br /&gt; ഇത്തവണ രണ്ട് മുന്നണികളും അവര്‍ക്ക് സീറ്റ് നല്‍കിയില്ല. അതിനാല്‍ സ്വതന്ത്രയായി. സതീദേവിയുടെ സാന്നിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എല്‍സമ്മ മാത്യുവിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെല്‍റ്റി മെന്‍ഡിസിനും ഭീഷണിയാണ്. ബി.ജെ.പിയുടെ റാണി രാമകൃഷ്ണനും രംഗത്തുണ്ട്.&lt;br /&gt; തിരുവമ്പാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ സി. ജ്യോതിമോളും സി.പി.ഐയുടെ വിജി കണ്ണനും തമ്മിലാണ് പ്രധാന മത്സരം. എസ്. സുസ്മിതയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഹൗസിങ് കോളനിയില്‍ സി.പി.എമ്മിലെ പ്രതാപനും കോണ്‍ഗ്രസിലെ സജേഷ് ചാക്കുപറമ്പും തമ്മില്‍ ഉശിരന്‍ മത്സരമാണ്.&lt;br /&gt; സനാതനപുരം വാര്‍ഡില്‍ കോണ്‍ഗ്രസിലെ മോഹന്‍ദാസും സി.പി.എമ്മിലെ വിജയകുമാറും ഏറ്റുമുട്ടുന്നു. ഇവിടെ ജയചന്ദ്രന്‍, ശശിലാല്‍, ശാര്‍ങ്ഗധരന്‍, ഷൈബു കെ. ജോണ്‍ എന്നിവരും മത്സരരംഗത്തുണ്ട്. ജനതാദള്‍ -എസിന്‍െറ സ്ഥാനാര്‍ഥിയാണ് ഷൈബു.&lt;br /&gt; ബീച്ച് വാര്‍ഡില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ മോളി ജേക്കബും സി.പി.എമ്മിലെ രാജേശ്വരിയും തമ്മിലാണ് പ്രധാന മത്സരം.&lt;br /&gt; റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ സി.പി.എമ്മിലെ മോഹന്‍ലാലും കോണ്‍ഗ്രസിലെ മനോജും ബി.ജെ.പിയുടെ കെ. പ്രദീപും എച്ച്. നവാസും ശക്തമായ പോരാട്ടത്തിലാണ്.&lt;br /&gt; സീവ്യൂ വാര്‍ഡില്‍ കോണ്‍ഗ്രസിലെ കരോളിന്‍ പീറ്ററും എല്‍.ഡി.എഫിലെ ലീലാമ്മ കുരുവിളയും തമ്മിലാണ് പ്രധാന പോരാട്ടം. വാടക്കനാല്‍ വാര്‍ഡില്‍ സി.പി.എമ്മിലെ കൃഷ്ണമൂര്‍ത്തിയും കോണ്‍ഗ്രസിലെ പ്രദീപ്കുമാറും തമ്മിലും ശക്തമായ മത്സരത്തിലാണ്. ചാത്തനാട് വാര്‍ഡ് വനിതകളുടെ ഉശിരന്‍ മത്സരത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. നിലവില്‍ കൗണ്‍സിലറായ കോണ്‍ഗ്രസിലെ അഡ്വ. ബിയാട്രിസ് ഫെറിയയും സി.പി.ഐയുടെ റമി നാസിറും തമ്മിലാണ് പ്രധാന മത്സരം. സി.പി.എമ്മിന്‍െറ സിറ്റിങ് വാര്‍ഡാണിത്. അത് പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സൗമ്യ പൊടിയനും രംഗത്തുണ്ട്. കാഞ്ഞിരംചിറയില്‍ കോണ്‍ഗ്രസിലെ ബേബി ലൂയിസ് സി.പി.ഐയുടെ കെ.എസ്. ഷിബുവുമായി ഇഞ്ചോടിഞ്ച് മത്സരമാണ്. ബി.ജെ.പിയുടെ മാനസ് മധുവും രംഗത്തുണ്ട്. മംഗലം വാര്‍ഡില്‍ സി.പി.ഐ നേതാവ് ആര്‍. സുരേഷും കോണ്‍ഗ്രസിലെ ബെന്നിയും തമ്മിലാണ് പ്രധാന മത്സരം. എ.എ. അബ്ബാസ്, ജോസ്, എ.പി. മോഹനന്‍ എന്നിവരും മത്സരിക്കുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/uOXKxJf1cCE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/9pPSy_s-dyI/151030?utm_source=feedburner&amp;amp;utm_medium=email"&gt;കാലപ്പഴക്കമുള്ള ബസുകള്&amp;zwj;  അപകടം പതിവാക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:16 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഡിപ്പോയില്‍ കാലപ്പഴക്കമുള്ള ബസുകളും മറ്റും സര്‍വിസ് നടത്തുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ബസുകള്‍ പോലും വീണ്ടും നിരത്തിലിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ളെങ്കില്‍ പിടിച്ചെടുക്കുകയോ ഓടാന്‍ അനുമതി നല്‍കാതിരിക്കുകയോ വേണം. ഇത് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചുമതലയാണ്. എന്നാല്‍, ഈ വ്യവസ്ഥ ലംഘിക്കപ്പെടുന്നു. ചില സര്‍ക്കാര്‍ ബസുകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്പോലുമില്ളെന്നാണ് പറയപ്പെടുന്നത്. ഇതുകാരണം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനാവാതെ ബസുകള്‍ ജപ്തിചെയ്യുന്നതും പതിവാണ്.&lt;br /&gt;   കാലപ്പഴക്കംചെന്ന ബസുകള്‍ സര്‍വിസ് നടത്തുന്നതുമൂലം അപകടം പതിവായിട്ടുണ്ട്.  കഴിഞ്ഞ ബുധനാഴ്ച ഗൂഡല്ലൂരില്‍നിന്ന് പന്തല്ലൂര്‍ വഴി ഉപ്പട്ടിയിലേക്ക് പുറപ്പെട്ട ടി.എന്‍.എസ്.ടി.സി ബസിന്‍െറ മുന്‍ഭാഗത്തെ ആക്സില്‍ പൊട്ടി അപകടമുണ്ടായിരുന്നു. വാഹനം നിയന്ത്രണംവിട്ട് ഓടിയെങ്കിലും ഡ്രൈവറുടെ സാമര്‍ഥ്യംമൂലം അപകടം സംഭവിക്കാതെ ബസ് നിര്‍ത്താനായി. ബസിലുണ്ടായിരുന്ന 100ലേറെ യാത്രക്കാരാണ് അന്ന് രക്ഷപ്പെട്ടത്.&lt;br /&gt; പന്തല്ലൂരില്‍നിന്ന് ഗൂഡല്ലൂരിലേക്ക് പുറപ്പെട്ട ബസിന്‍െറ മുന്‍ഭാഗത്തെയും പിറകിലെയും ടയറുകള്‍ ഒരേസമയം പഞ്ചറായതിനാല്‍ ബസ് നിര്‍ത്തിയിടേണ്ടിവന്ന മറ്റൊരു സംഭവുമുണ്ടായി. മിക്ക ബസുകളും ചോര്‍ന്നൊലിക്കുന്നതും സീറ്റുകളും മറ്റും കീറിയനിലയിലുമുള്ളതാണ്. തകരങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് കൂര്‍ത്തുനില്‍ക്കുന്നതും പലബസുകളിലും കാണാം.  പടിക്കെട്ടിലെ തകരം കീറിയഭാഗത്ത് കൈകുടുങ്ങിയ വിദ്യാര്‍ഥിനിയുടെ വിരല്‍ അറ്റുവീണ സംഭവവും ഗൂഡല്ലൂരിലുണ്ടായി.&lt;br /&gt; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ  വിരല്‍ തുന്നിച്ചേര്‍ത്തെങ്കിലും സാധാരണ നിലയിലാവാന്‍ ഏറെ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിനാല്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സ്വയം പണം നല്‍കുകയായിരുന്നു.&lt;br /&gt;   പുതിയ ബസുകള്‍ അനുവദിക്കുമ്പോള്‍ രണ്ടോ മുന്നോ ബസുകള്‍ മാത്രമാണ് ഗൂഡല്ലൂര്‍ ഡിപ്പോയിലേക്ക് അനുവദിക്കുന്നത്. ദീര്‍ഘദൂര റൂട്ടിലേക്ക് അനുവദിക്കുന്ന ബസുകള്‍ കുറച്ചുദിവസം ഓടിയശേഷം ഇവിടെനിന്ന് ഊട്ടിയിലേക്കോ, കോയമ്പത്തൂരിലേക്കോ മാറ്റി, അവിടെ ഓടിപ്പഴകിയ ബസുകള്‍ ഗൂഡല്ലൂരിലേക്ക് വിടുകയാണ്. ഏറെ നാളായി ഇതില്‍ പരാതി നിലനില്‍ക്കുന്നുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/9pPSy_s-dyI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ZRCIbb32pAE/151030?utm_source=feedburner&amp;amp;utm_medium=email"&gt;ബാർകോഴ കേസ്: ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ടി.പി സെൻകുമാർ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/dgpvsdgp.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: ബാർകോഴ കേസ് ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. ഈ സാഹചര്യത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സെൻകുമാർ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.&lt;/p&gt; &lt;p&gt;	വിൻസൻ .എം. പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ബാർകോഴ കേസിൽ അദ്ദേഹം നടത്തിയത് സ്വാഭാവിക ഇടപെടൽ മാത്രമാണെന്നും ടി.പി.സെൻകുമാർ വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചാൽ അപ്പോൾ മറുപടി നൽകാമെന്ന് ജേക്കബ് തോമസും പ്രതികരിച്ചു.&lt;/p&gt; &lt;p&gt;	വിജിലൻസ് കോടതിയുടേത് നല്ല വിധിയെന്നായിരുന്നു കഴിഞ്ഞദിവസം ജേക്കബ് തോമസ് പറഞ്ഞത്.&amp;nbsp; ബാർകോഴ കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നു ബോധ്യമായതിനാലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. വിജിലൻസ് മുൻ അഡീഷനൽ ഡയറക്ടർ കൂടിയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ZRCIbb32pAE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/J7U-ASIA3g0/151030?utm_source=feedburner&amp;amp;utm_medium=email"&gt;മാവൂരില്&amp;zwj; തീ പാറും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മാവൂര്‍: നാലു പതിറ്റാണ്ടിലധികക്കാലം ഇടതുമുന്നണി ഭരിച്ച ഗ്രാമപഞ്ചായത്താണ് മാവൂര്‍. 2010ല്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത് ഇടതുമുന്നണിയെ ഞെട്ടിച്ചു. ഈ തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കല്‍ എല്‍.ഡി.എഫിന്‍െറ അഭിമാനപ്രശ്നമാണ്.&lt;br /&gt; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18 വാര്‍ഡുകളില്‍ 10 സീറ്റില്‍ യു.ഡി.എഫും എട്ടെണ്ണത്തില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. വളരെ കുറഞ്ഞവോട്ടുകള്‍ക്ക് വിജയം മാറിമറിയുന്ന വാര്‍ഡുകളിലാണ് മുന്നണികള്‍ പ്രചാരണം കേന്ദ്രീകരിക്കുന്നത്. ചെറിയപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങള്‍ക്കും തുടര്‍ച്ചയായുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിനുമാണ് യു.ഡി.എഫ് പ്രാധാന്യം നല്‍കുന്നത്. സ്ഥാനാര്‍ഥിയെ ഉപയോഗപ്പെടുത്തി നിരന്തരം വീടുകള്‍ കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.ഡി.എഫ് പ്രാമുഖ്യം നല്‍കുന്നു.&lt;br /&gt; മറനീക്കി പുറത്തുവന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തര്‍ക്കം പത്രിക പിന്‍വലിക്കാനുള്ള അവസാനനിമിഷത്തിലെങ്കിലും പരിഹരിക്കാനായതിന്‍െറ ആശ്വാസത്തിലാണ് യു.ഡി.എഫ്. 12, 13 വാര്‍ഡുകളില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂര്‍വരെ തര്‍ക്കം നിലനിന്നു.&lt;br /&gt;  നേതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് പിടിവിട്ട തര്‍ക്കത്തില്‍ അണികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടംവരെ വിഷയമത്തെിയപ്പോള്‍ ഉന്നതനേതാക്കളെ രംഗത്തിറക്കി പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാനായതിന്‍െറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 12ാം വാര്‍ഡിലെ വിമതനീക്കം ചില നീക്കുപോക്കുകളിലൂടെ അവസാനനിമിഷം തീര്‍ക്കാനായതും നേട്ടമായി. പാര്‍ട്ടി ചിഹ്നത്തിനുപകരം യു.ഡി.എഫ് സ്വതന്ത്രരെന്ന പേരില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നത് ദോഷംചെയ്യുമെന്ന ആശങ്ക അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.&lt;br /&gt; അതേസമയം, 14ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മുന്‍പാര്‍ട്ടി പ്രവര്‍ത്തകന്‍ രംഗത്തുള്ളത് എല്‍.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെറുപാര്‍ട്ടികളടക്കം ഏറ്റവുംകൂടുതല്‍ പേര്‍ മത്സരരംഗത്തുള്ള വാര്‍ഡുകൂടിയാണിത്.&lt;br /&gt; പത്തോളം വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മണല്‍മേഖലയിലെ സ്തംഭനം വിഷയമാക്കി മണല്‍തൊഴിലാളികള്‍ മുന്നണികള്‍ക്കെതിരെ രംഗത്തുവന്നത് ചില വാര്‍ഡുകളില്‍ പാര്‍ട്ടികള്‍ക്ക് ഭീഷണിയാണ്. 17ാം വാര്‍ഡില്‍ മണല്‍തൊഴിലാളി സ്വതന്ത്രസ്ഥാനാര്‍ഥി രംഗത്തുള്ളത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ആര്‍.എം.പിയുമായി യു.ഡി.എഫ് നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. ആര്‍.എം.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഒന്ന്, 8, 18 വാര്‍ഡുകളില്‍ യു.ഡി.എഫ് മത്സരത്തിനില്ല. 15 വാര്‍ഡുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. നാലു വാര്‍ഡുകളില്‍ ശിവസേന മത്സരിക്കുന്നത് ബി.ജെ.പി വോട്ടുകളില്‍ കുറവുണ്ടാക്കും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/J7U-ASIA3g0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/lcnX61KNwk0/151030?utm_source=feedburner&amp;amp;utm_medium=email"&gt;കേരള കോണ്&amp;zwj;ഗ്രസില്&amp;zwj; മാണി ഒറ്റപ്പെടുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 10:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/17-km-mani-sad.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     സി.എ.എം. കരീം        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോട്ടയം: ബാര്&amp;zwj; കോഴക്കേസില്&amp;zwj; കെ.എം. മാണിക്കെതിരെയുള്ള ആരോപണങ്ങള്&amp;zwj; പ്രഥമദൃഷ്ട്യാ നിലനില്&amp;zwj;ക്കുന്നതാണെന്ന വിജിലന്&amp;zwj;സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ കേരള കോണ്&amp;zwj;ഗ്രസില്&amp;zwj; കെ.എം. മാണി ഒറ്റപ്പെടുന്നു. ആരോപണം ഉയര്&amp;zwj;ന്നത് മുതല്&amp;zwj; മാണിക്കെതിരെ പാര്&amp;zwj;ട്ടിയില്&amp;zwj; അപശബ്ദങ്ങള്&amp;zwj; ഉയര്&amp;zwj;ന്നിരുന്നെങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയാറായിരുന്നില്ല. കേരള കോണ്&amp;zwj;ഗ്രസ് വൈസ് ചെയര്&amp;zwj;മാനായ പി.സി. ജോര്&amp;zwj;ജ് മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്&amp;zwj;ന്ന് പാര്&amp;zwj;ട്ടിയില്&amp;zwj;നിന്നുതന്നെ പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് പി.ജെ. ജോസഫ് അടക്കമുള്ള പ്രമുഖര്&amp;zwj; ആരും മാണിക്കെതിരെ രംഗത്തുവരാതിരുന്നത്.&lt;/p&gt; &lt;p&gt;എന്നാല്&amp;zwj;, വ്യാഴാഴ്ച വിജിലന്&amp;zwj;സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ പി.ജെ. ജോസഫിന്&amp;zwj;െറ നേതൃത്വത്തില്&amp;zwj; പഴയ ജോസഫ് വിഭാഗം നേതാക്കള്&amp;zwj; രഹസ്യയോഗം ചേര്&amp;zwj;ന്ന് വിധിയുടെ വരുംവരായ്കകളും അത് പാര്&amp;zwj;ട്ടിയില്&amp;zwj; ഉണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറികളും ചര്&amp;zwj;ച്ച ചെയ്തതായാണ് വിവരം. എന്നാല്&amp;zwj;, തല്&amp;zwj;ക്കാലം പരസ്യ പ്രതികരണത്തിന് മുതിരേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാണി ഇപ്പോഴത്തെ സാഹചര്യത്തില്&amp;zwj; രാജിവെക്കുന്നതാണ് ഉചിതമെന്ന് പാര്&amp;zwj;ട്ടിയിലെ നല്ളൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. കേസില്&amp;zwj; മാണിക്കെതിരെ ആരോപണം ഉയര്&amp;zwj;ന്നതു മുതല്&amp;zwj; അദ്ദേഹത്തെ അനുകൂലിച്ചുപോന്ന പലരും ഇപ്പോള്&amp;zwj; മൗനം പാലിക്കുന്നതും മാണിക്ക് തിരിച്ചടിയാകുന്നുണ്ട്.&lt;/p&gt; &lt;p&gt;ബാര്&amp;zwj; കോഴക്കേസിലെ കോടതി വിധിയുടെ പേരില്&amp;zwj; ജോസഫിനെക്കൂടി രാജിവെപ്പിച്ച് മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാന്&amp;zwj; മാണി ആലോചിക്കുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്&amp;zwj;, മാണിക്കൊപ്പം രാജിവെക്കരുതെന്നാണ് ജോസഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്&amp;zwj; അദ്ദേഹത്തെ ഉപദേശിച്ചിട്ടുള്ളത്. കേരള കോണ്&amp;zwj;ഗ്രസില്&amp;zwj; ഇപ്പോഴത്തെ സംഭവവികാസങ്ങള്&amp;zwj; പുതിയ ശാക്തീകരണത്തിന് വഴിവെക്കുമെന്നാണ് സൂചന. മാണിയുടെ മകന്&amp;zwj; ജോസ് കെ. മാണിക്കെതിരെയുള്ള വികാരവും ഇപ്പോള്&amp;zwj; ശക്തി പ്രാപിക്കുകയാണ്.&lt;/p&gt; &lt;p&gt;എം.എല്&amp;zwj;.എമാരില്&amp;zwj; ബഹുഭൂരിപക്ഷവും നിശ്ശബ്ദരാണെങ്കിലും ഒരു അവസരത്തിന് കാത്തിരിക്കുകയാണ് അവര്&amp;zwj;. പാര്&amp;zwj;ട്ടിയില്&amp;zwj;നിന്ന് പുറത്തായെങ്കിലും കേരള കോണ്&amp;zwj;ഗ്രസില്&amp;zwj; വിള്ളലുണ്ടാക്കാന്&amp;zwj; പി.സി. ജോര്&amp;zwj;ജ് നീക്കം ശക്തമാക്കിയിട്ടുണ്ട്. തക്കംപാര്&amp;zwj;ത്തിരുന്ന ജോര്&amp;zwj;ജ് പുതിയ കോടതി ഉത്തരവ് വന്നതോടെ പലരുമായും ബന്ധപ്പെടുന്നതായാണ് വിവരം. മാണിക്കെതിരെ തുടക്കം മുതല്&amp;zwj; താന്&amp;zwj; പറഞ്ഞുവന്നിരുന്ന കാര്യങ്ങള്&amp;zwj; ശരിയാണെന്ന് കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും ജോര്&amp;zwj;ജ് അവകാശപ്പെടുന്നു. മാണിക്കെതിരായ നീക്കത്തിന് വേണ്ടിവന്നാല്&amp;zwj; പഴയ നേതാവ് ജോസഫിനൊപ്പം കൂട്ടുചേരാനും ജോര്&amp;zwj;ജ് മടിക്കില്ളെന്നാണ് സൂചന.&lt;/p&gt; &lt;p&gt;മാണിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഏത് നീക്കത്തിനും ആരുടെ പിന്തുണ തേടാനും തനിക്ക് മടിയില്ളെന്ന് ജോര്&amp;zwj;ജ് വ്യക്തമാക്കിയിരിക്കുകയാണ്. യു.ഡി.എഫുമായി മാനസികമായി അകന്നുനില്&amp;zwj;ക്കുന്ന മാണിയോട് പല യു.ഡി.എഫ് നേതാക്കള്&amp;zwj;ക്കും ഇപ്പോള്&amp;zwj; പഴയ താല്&amp;zwj;പര്യമില്ല. അവരും മാണിക്കെതിരായ നീക്കത്തിനായി അവസരം കാത്തിരിക്കുമ്പോഴാണ് കോടതി വിധി വന്നത്. വി.എം. സുധീരന്&amp;zwj; അടക്കമുള്ളവരാണ് ഈ നീക്കത്തിന് പിന്നില്&amp;zwj;.&lt;/p&gt; &lt;p&gt;കോട്ടയത്ത് പാര്&amp;zwj;ട്ടി നേതാക്കളുമായി രഹസ്യ ചര്&amp;zwj;ച്ച നടത്തിയ മാണി രാത്രി പാലായിലത്തെി വിശ്വസ്തരുമായി രഹസ്യ ചര്&amp;zwj;ച്ച തുടരുകയാണ്. എന്നാല്&amp;zwj;, രാജിവെക്കേണ്ടെന്ന നിലപാടിലാണ് മാണിയും വിശ്വസ്തരും. രാജിവെച്ചാല്&amp;zwj; പാര്&amp;zwj;ട്ടി തന്നെ ഇല്ലാതാകുമെന്ന ആശങ്കയും വിശ്വസ്തര്&amp;zwj; പങ്കുവെക്കുന്നു. മാണിക്ക് പകരം നേതൃസ്ഥാനത്തേക്ക് മറ്റൊരാളില്ളെന്നും രാജിവെച്ചാല്&amp;zwj; ജോസഫിനെക്കൂടി രാജിവെപ്പിച്ച് പുറത്തുവരുന്നതാണ് ഉചിതമെന്നും അടുത്ത വിശ്വസ്തര്&amp;zwj; മാണിയോട് പറഞ്ഞുകഴിഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/lcnX61KNwk0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/niPRqf_al_4/151030?utm_source=feedburner&amp;amp;utm_medium=email"&gt;യുദ്ധ നഷ്ടപരിഹാരം: 2017 വരെ ഇറാഖിന് സമയം നീട്ടിനല്&amp;zwj;കി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:57 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/iraqi-invasion-kuwait.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: യുദ്ധ നഷ്ടപരിഹാരമായി രാജ്യത്തിന് ലഭിക്കേണ്ട തുക അടച്ചുതീര്&amp;zwj;ക്കാന്&amp;zwj; ഇറാഖിന് 2017 വരെ കുവൈത്ത് സമയം അനുവദിച്ചു. സദ്ദാം ഹുസൈന്&amp;zwj;െറ കുവൈത്ത് അധിനിവേശത്തെ തുടര്&amp;zwj;ന്ന് രാജ്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ റിപ്പോര്&amp;zwj;ട്ട് തയാറാക്കിയ കുവൈത്ത് നഷ്ടപരിഹാര അതോറിറ്റി ചെയര്&amp;zwj;മാന്&amp;zwj; ഖാലിദ് അഹ്മദ് അല്&amp;zwj;മുദഹ്ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര വകയില്&amp;zwj; ഇനി കുവൈത്തിന് ലഭിക്കാനുള്ളത് 460 കോടി ഡോളറാണ്. രാജ്യത്തിന്&amp;zwj;െറ പ്രത്യേക സാമ്പത്തിക സാഹചര്യവും മറ്റും കണക്കിലെടുത്ത് ഈ തുക ഏല്&amp;zwj;പിക്കുന്നതിന് സാവകാശം നല്&amp;zwj;കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്&amp;zwj; ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്റാഹീം അല്&amp;zwj; അശൈഖിര്&amp;zwj; കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്&amp;zwj;ഖാലിദ് അല്&amp;zwj;ഹമദ് അസ്സബാഹിന് അയച്ച കത്തില്&amp;zwj; ബാക്കി തുക അടച്ചുതീര്&amp;zwj;ക്കാന്&amp;zwj; തങ്ങള്&amp;zwj;ക്ക് 2017 വരെ സമയം ആവശ്യപ്പെട്ടിരുന്നു. അയല്&amp;zwj;രാജ്യമായ ഇറാഖിന്&amp;zwj;െറ പ്രത്യേക ആവശ്യം &amp;nbsp;പരിഗണിച്ചാണ് കുവൈത്ത് അതിന് സമ്മതിച്ചത്. സദ്ദാം ഹുസൈന്&amp;zwj;െറ സൈന്യം രണ്ട് പതിറ്റാണ്ടുമുമ്പ് അധിനിവേശം നടത്തിയതിനെ തുടര്&amp;zwj;ന്നുണ്ടായ നാശനഷ്ടങ്ങള്&amp;zwj;ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്&amp;zwj; നല്&amp;zwj;കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എന്&amp;zwj; നഷ്ടപരിഹാര കമീഷന്&amp;zwj; (യു.എന്&amp;zwj;.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ഏഴുമാസം നീണ്ട അധിനിവേശത്തിനിടെ കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തില്&amp;zwj;നിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീ അണക്കാന്&amp;zwj; പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. കൂടാതെ, ഇറാഖ് സൈന്യം കുവൈത്തില്&amp;zwj;നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയര്&amp;zwj;വേസിന്&amp;zwj;െറ വിമാനങ്ങള്&amp;zwj; വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇറാഖ് എണ്ണവില്&amp;zwj;പനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടം കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈന്&amp;zwj; ഭരണത്തിന്&amp;zwj;െറ അന്ത്യത്തിനുശേഷം ഇത് അഞ്ചു ശതമാനമാക്കുകയും ചെയ്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഒരുവര്&amp;zwj;ഷം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 കോടി ഡോളര്&amp;zwj; ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്&amp;zwj; നല്&amp;zwj;കിക്കഴിഞ്ഞു. ബാക്കി 460 കോടി ഡോളറാണ് നിലവില്&amp;zwj; കുടിശ്ശികയുള്ളത്. നേരത്തേ പല ഘട്ടങ്ങളിലായാണ് ഇറാഖ് കുവൈത്തിന് നഷ്ടപരിഹാരത്തുക നല്&amp;zwj;കിക്കൊണ്ടിരുന്നത്. ബാക്കി തുക മുഴുവന്&amp;zwj; ഒഴിവാക്കിത്തരണമെന്ന ആവശ്യവും ഇടക്ക് ഇറാഖ് ഉന്നയിച്ചിരുന്നു. എന്നാല്&amp;zwj;, ആവശ്യമെങ്കില്&amp;zwj; സമയം നീട്ടിത്തരാമെന്നും രാജ്യത്തിന്&amp;zwj;െറ അവകാശമായ നഷ്ടപരിഹാരം ഒഴിവാക്കുന്ന പ്രശ്നമില്ളെന്നും കുവൈത്ത് വ്യക്തമാക്കിയതോടെയാണ് ഇറാഖ് സാവകാശം ആവശ്യപ്പെട്ടത്.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/niPRqf_al_4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/bdZeasuL7Ec/151030?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;ചപാല&amp;rsquo; നാളെ ഒമാന്&amp;zwj; തീരത്തത്തെും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:38 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/fllod.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: അറബിക്കടലില്&amp;zwj; ന്യൂനമര്&amp;zwj;ദത്തെ തുടര്&amp;zwj;ന്ന് രൂപപ്പെട്ട ചുഴലിക്കാറ്റ് &amp;lsquo;ചപാല&amp;rsquo; ശനിയാഴ്ച വൈകുന്നേരത്തോടെ ഒമാന്&amp;zwj; തീരത്തോട് അടുത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്&amp;zwj;കി. വ്യാഴാഴ്ച ലഭിച്ച മുന്നറിയിപ്പനുസരിച്ച് ദോഫാറില്&amp;zwj;നിന്ന് 900 കിലോമീറ്റല്&amp;zwj; അകലെ മാത്രമാണ് കാറ്റുള്ളത്. കാറ്റിന് ഉപരിതലത്തില്&amp;zwj; മണിക്കൂറില്&amp;zwj; 70 മുതല്&amp;zwj; 90 കിലോമീറ്റര്&amp;zwj; വരെ വേഗതയാണുള്ളത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	അടുത്ത 48 മണിക്കൂറിനുള്ളില്&amp;zwj; കാറ്റ് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിക്കും. &amp;nbsp;കാറ്റ് ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ദോഫാര്&amp;zwj;, യമന്&amp;zwj; എന്നീ തീരത്തേക്ക് നീങ്ങുമോ എന്നും &amp;nbsp;സൂചനകള്&amp;zwj; ലഭിക്കും. &amp;lsquo;ചപാല&amp;rsquo;യുടെ ഫലമായി അല്&amp;zwj;വുസ്ത, ദോഫാര്&amp;zwj; ഗവര്&amp;zwj;ണറേറ്റുകളില്&amp;zwj; ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	റാസല്&amp;zwj; ഹദ്ദ് മുതല്&amp;zwj; ദോഫാര്&amp;zwj; വരെയുള്ള കടല്&amp;zwj;ത്തീരങ്ങള്&amp;zwj; പ്രക്ഷുബ്ധമാകാനും മൂന്ന് മുതല്&amp;zwj; അഞ്ച് വരെ മീറ്റര്&amp;zwj; ഉയരത്തില്&amp;zwj; തിരമാലകള്&amp;zwj; പൊങ്ങാനും സാധ്യതയുണ്ട്. ശക്തമായ മഴയില്&amp;zwj; പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും വാദികള്&amp;zwj; കവിയാനും സാധ്യതയുണ്ട്. പൊതുജനങ്ങള്&amp;zwj; ജാഗ്രത പാലിക്കണമെന്നും ഒൗദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്&amp;zwj; ചെവിക്കൊള്ളണമെന്നും അധികൃതര്&amp;zwj; ആവശ്യപ്പെട്ടു.&amp;nbsp;&lt;/div&gt; &lt;div&gt; 	വാദിയില്&amp;zwj; വാഹനമിറക്കരുതെന്നും ശക്തമായ മഴയില്&amp;zwj; വാഹനം ഒഴുകിപ്പോകാന്&amp;zwj; സാധ്യതയുണ്ടെന്നും അധികൃതര്&amp;zwj; മുന്നറിയിപ്പ് നല്&amp;zwj;കി. ന്യൂനമര്&amp;zwj;ദം മറ്റ് ഭാഗങ്ങളെ ബാധിക്കുമോ എന്നും നാളെയോടെ അറിയാന്&amp;zwj; കഴിയും. ന്യൂനമര്&amp;zwj;ദം കാരണമുണ്ടാകുന്ന ചുഴലിക്കാറ്റും മഴയും നേരിടാന്&amp;zwj; ഒരുക്കങ്ങള്&amp;zwj; നടത്തുന്നതായി ദോഫാര്&amp;zwj; മുനിസിപ്പാലിറ്റി അറിയിച്ചു.&lt;/div&gt; &lt;div&gt; 	അറബിക്കടലിലും ഇന്ത്യന്&amp;zwj; മഹാസമുദ്രത്തിലും രൂപപ്പെടുന്ന കാറ്റുകള്&amp;zwj;ക്ക് വിവിധ രാജ്യങ്ങള്&amp;zwj; ക്രമത്തിലാണ് പേര് നല്&amp;zwj;കാറ്. ചപാലയെന്ന പേര് നല്&amp;zwj;കിയത് ബംഗ്ളാദേശാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	പൊതുവെ മഴരഹിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒമാനില്&amp;zwj; 2007 ജൂണില്&amp;zwj; ഗോനു ചുഴലിക്കാറ്റ് വീശിയശേഷം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. മണിക്കൂറില്&amp;zwj; 240 കിലോമീറ്റര്&amp;zwj; വരെ വേഗതയില്&amp;zwj; അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്&amp;zwj; നാശനഷ്ടങ്ങള്&amp;zwj; ഉണ്ടാക്കുകയും നിരവധി പേരുടെ ജീവന്&amp;zwj; അപഹരിക്കുകയും ചെയ്തിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഗോനുവില്&amp;zwj; 49 പേര്&amp;zwj; മരിക്കുകയും നാല് ശതകോടി ഡോളറിന്&amp;zwj;െറ നാശനഷ്ടമുണ്ടായി എന്നുമാണ് ഒൗദ്യോഗിക കണക്ക്. ഗോനുവിന്&amp;zwj;െറ നാശനഷ്ടങ്ങള്&amp;zwj; സഹിക്കുന്നവര്&amp;zwj; ഇപ്പോഴുമുണ്ട്. ഖുറിയാത്ത് ഭാഗങ്ങളില്&amp;zwj; കേടുവന്ന കെട്ടിടങ്ങള്&amp;zwj; ഇപ്പോഴും കാണാം. 1977നുശേഷമുള്ള ഏറ്റവും വലിയ ദുരന്തമായാണ് ഗോനു കണക്കാക്കപ്പെടുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	2010ല്&amp;zwj; അടിച്ചുവീശിയ ഫെറ്റ് ചുഴലിക്കാറ്റും ഒമാനില്&amp;zwj; വന്&amp;zwj; നാശനഷ്ടങ്ങള്&amp;zwj; ഉണ്ടാക്കിയിരുന്നു. 780 ദശലക്ഷം ഡോളറിന്&amp;zwj;െറ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. 2011ലെ കീല ചുഴലിക്കാറ്റില്&amp;zwj; 14 പേര്&amp;zwj; മരിക്കുകയും 200 പേര്&amp;zwj;ക്ക് പരിക്കേല്&amp;zwj;ക്കുകയും ചെയ്തിരുന്നു. പിന്നീട് വര്&amp;zwj;ഷത്തില്&amp;zwj; പല തവണയുണ്ടാകുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്&amp;zwj;ക്ക് ജീവഹാനി &amp;nbsp;സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്&amp;zwj;ഷം ജൂണിലുണ്ടായ അശോഭ ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ മാസം 15ന് ഒമാന്&amp;zwj;െറ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയില്&amp;zwj; എട്ടുപേര്&amp;zwj; മരിക്കുകയും വന്&amp;zwj; നാശങ്ങളുണ്ടാവുകയും ചെയ്തിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	അധികൃതര്&amp;zwj; മുന്നൊരുക്കങ്ങള്&amp;zwj; നടത്തുന്നതിനാല്&amp;zwj; അടുത്തിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളില്&amp;zwj; നഷ്ടങ്ങള്&amp;zwj; കുറവാണ്. ബോധവത്കരണം നടത്തുന്നതിലും അധികൃതര്&amp;zwj; ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/bdZeasuL7Ec?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ujVa20nm4MY/151030?utm_source=feedburner&amp;amp;utm_medium=email"&gt;ബാങ്കുകളിലും പുറത്തും വന്&amp;zwj;തിരക്ക്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:32 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/qatr_1.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: രാജ്യത്ത് വേതന സംരക്ഷണ സംവിധാനം (ഡബ്ള്യു.പി.എസ്) നടപ്പാക്കാന്&amp;zwj; ഏതാനും ദിവസം മാത്രം ബാക്കിനില്&amp;zwj;ക്കെ ബാങ്കുകളില്&amp;zwj; തൊഴിലാളികളുടെ നീണ്ട ക്യൂ. നവംബര്&amp;zwj; രണ്ടിനകം രാജ്യത്തെ മുഴുവന്&amp;zwj; കമ്പനികളും ഓണ്&amp;zwj;ലൈന്&amp;zwj; വഴി ശമ്പളം നല്&amp;zwj;കുന്നത് നടപ്പിലാക്കാനുളള ഒരുക്കങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയാക്കണമെന്ന തൊഴില്&amp;zwj; മന്ത്രാലയത്തിന്&amp;zwj;െറ നിര്&amp;zwj;ദേശത്തെ തുടര്&amp;zwj;ന്നാണ് ബാങ്കുകളില്&amp;zwj; കനത്ത തിരക്കനുഭവപ്പെട്ടത്. പല കമ്പനികളും ബാങ്കുകള്&amp;zwj; തുറക്കുന്നതിന് മണിക്കൂറുകള്&amp;zwj; മുമ്പ് തന്നെ തൊഴിലാളികളെ ബാങ്കിന് മുന്നില്&amp;zwj; വാഹനത്തില്&amp;zwj; കൊണ്ടുവന്ന് ഇറക്കുകയാണ് ചെയ്യുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പല ബാങ്കുകളും കൂടുതല്&amp;zwj; ഇടപാടുകാരില്ലാത്ത ശാഖകളിലാണ് അകൗണ്ടുകള്&amp;zwj; അനുവദിക്കുന്നത്. വക്റ ബര്&amp;zwj;വ വില്ളേജില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന ബാങ്കില്&amp;zwj; നാല് ദിവസമായി തൊഴിലാളികളുടെ വന്&amp;zwj;തിരക്കാണ് കാണാന്&amp;zwj; കഴിഞ്ഞത്. ബാങ്ക് തുറക്കുന്നതിന് മണിക്കൂറുകള്&amp;zwj;ക്ക് മുമ്പ് തന്നെ എത്തുന്ന പലര്&amp;zwj;ക്കും ഒരു പ്രവൃത്തി ദിനം മുഴുവന്&amp;zwj; കാത്തുനിന്നിട്ടും അക്കൗണ്ട് തുറക്കാന്&amp;zwj; സാധിക്കുന്നില്ല. തൊഴിലാളികള്&amp;zwj; കൂട്ടമായി ബാങ്കുകളിലേക്ക് എത്തിയതോടെ കുറച്ച് പേരെ മാത്രം അകത്തേക്ക് കടത്തി വാതിലുകളടച്ചാണ് ചില ശാഖകള്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	ബാങ്കിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ നിയന്ത്രിക്കുന്നത്. കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി വരുന്ന തൊഴിലാളികളെ മുഴുവന്&amp;zwj; ഉള്&amp;zwj;ക്കൊളളാന്&amp;zwj; ബാങ്കുകളില്&amp;zwj; സ്ഥലപരിമിതിയുണ്ടെന്നതും യഥാര്&amp;zwj;ഥ്യമാണ്. ജീവനക്കാര്&amp;zwj; കഠിനാധ്വാനം ചെയ്ത് പരമാവധി ആളുകള്&amp;zwj;ക്ക് അക്കൗണ്ട് തുറക്കാനുളള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. &amp;nbsp;&lt;/div&gt; &lt;div&gt; 	സാധാരണ തൊഴിലാളികളുടെ വേതനം വൈകിപ്പിക്കലും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവുമടക്കമുള്ള ചൂഷണങ്ങള്&amp;zwj; തടയാനായി തൊഴില്&amp;zwj; സാമൂഹികകാര്യ മന്ത്രാലയവും ഖത്തര്&amp;zwj; സെന്&amp;zwj;ട്രല്&amp;zwj; ബാങ്കുമാണ് വേതന സംരക്ഷണം നിയമത്തിന് മുന്&amp;zwj;കൈയെടുത്തത്. രാജ്യത്ത് തൊഴില്&amp;zwj; നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്. 50,000ത്തോളം സ്വകാര്യ കമ്പനികള്&amp;zwj; ഇതിനകം തന്നെ വേതനസംരക്ഷണ നിയമത്തിന്&amp;zwj;െറ ഭാഗമായുള്ള ബാങ്ക് നടപടികള്&amp;zwj; പൂര്&amp;zwj;ത്തീകരിച്ചു കഴിഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	പുതിയ നിയമവുമായി ബന്ധപ്പെട്ട് ഖത്തര്&amp;zwj; സെന്&amp;zwj;ട്രല്&amp;zwj; ബാങ്ക് രാജ്യത്തെ ബാങ്കുകള്&amp;zwj;ക്കായി മാര്&amp;zwj;ഗനിര്&amp;zwj;ദേശങ്ങള്&amp;zwj; പുറപ്പെടുവിച്ചിടുണ്ട്. തൊഴിലാളികളുടെ ശമ്പളത്തിന്&amp;zwj;െറ തോത് പരിഗണിക്കാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാന്&amp;zwj; സൗകര്യമൊരുക്കണമെന്നാണ് ഖത്തര്&amp;zwj; സെന്&amp;zwj;ട്രല്&amp;zwj; ബാങ്ക് രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടത്. അക്കൗണ്ടിനായി തൊഴിലാളികള്&amp;zwj; സമര്&amp;zwj;പ്പിക്കുന്ന അപേക്ഷകള്&amp;zwj; നിരസിക്കാന്&amp;zwj; ബാങ്കുകള്&amp;zwj;ക്ക് അധികാരമില്ളെന്നും സെന്&amp;zwj;ട്രല്&amp;zwj; ബാങ്ക് വ്യക്തമാക്കി. ബാങ്കുകളുടെ ഭാഗത്ത് നിന്ന് അപേക്ഷകള്&amp;zwj; നിരസിക്കുന്ന അവസ്ഥയുണ്ടായാല്&amp;zwj; ഖത്തര്&amp;zwj; സെന്&amp;zwj;ട്രല്&amp;zwj; ബാങ്ക് നിയമമനുസുരിച്ച് ശിക്ഷാര്&amp;zwj;ഹമായിരിക്കും. ശമ്പളം ലഭിക്കുന്ന അക്കൗണ്ടില്&amp;zwj; നിന്ന് ചുരുങ്ങിയത് മാസത്തില്&amp;zwj; അഞ്ച് പ്രാവശ്യമെങ്കിലും സൗജന്യമായി ശമ്പളം പിന്&amp;zwj;വലിക്കാന്&amp;zwj; അവസരം നല്&amp;zwj;കണം. ഇതിനായി സര്&amp;zwj;വീസ് ചാര്&amp;zwj;ജ് ഈടാക്കരുതെന്നും ബാങ്കുകള്&amp;zwj;ക്ക് നല്&amp;zwj;കിയ നിര്&amp;zwj;ദേശങ്ങളില്&amp;zwj; ഖത്തര്&amp;zwj; സെന്&amp;zwj;ട്രല്&amp;zwj; ബാങ്ക് വ്യക്തമാക്കിയിടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	വേതന സംരക്ഷണ നിയമം നടപ്പിലാകുന്നതോടെ തൊഴില്&amp;zwj; മേഖലയിലെ പ്രധാനപ്രശ്നങ്ങളായ ശമ്പള നിഷേധം, ശമ്പളം വൈകിപ്പിക്കല്&amp;zwj; തുടങ്ങിയ പരാതികള്&amp;zwj;ക്ക് പരിഹാരമാകും.&amp;nbsp;&lt;/div&gt; &lt;div&gt; 	എല്ലാ മാസവും 7ാം തിയതിക്കകം ശമ്പളം നല്&amp;zwj;കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്&amp;zwj;ക്ക് പിഴയും സ്ഥാപനം അടച്ചുപൂട്ടലും ഉള്&amp;zwj;പ്പെടെയുളള ശിക്ഷയും നിയമത്തിലുണ്ട്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ujVa20nm4MY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/obuf_AvZ0Z8/151030?utm_source=feedburner&amp;amp;utm_medium=email"&gt;വിവേചനങ്ങള്&amp;zwj;ക്കെതിരെ സ്ത്രീകള്&amp;zwj; ശബ്ദം ഉയര്&amp;zwj;ത്തണം &amp;ndash;മലാല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:13 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/malala_2.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;അബൂദബി: പെണ്&amp;zwj;മക്കളെ ശാക്തീകരിക്കുന്നതിലൂടെ മാതാപിതാക്കളും സഹോദരിമാരെ ശാക്തീകരിക്കുന്നതിലൂടെ സഹോദരങ്ങളും സ്വയം ശാക്തീകരിക്കപ്പെടുകയാണെന്ന് വിദ്യാഭ്യാസ പ്രവര്&amp;zwj;ത്തകയും സമാധാന നോബല്&amp;zwj; സമ്മാന ജേതാവുമായ മലാല യൂസുഫ്സായി. സ്ത്രീകളും പുരുഷന്&amp;zwj;മാരും അടക്കം സമൂഹത്തിലെ എല്ലാവരും പെണ്&amp;zwj;കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാന്&amp;zwj; രംഗത്തിറങ്ങണം. തങ്ങള്&amp;zwj; നേരിടുന്ന എല്ലാ തരം വിവേചനങ്ങള്&amp;zwj;ക്കെതിരെയും സ്ത്രീകള്&amp;zwj; ശബ്ദമുയര്&amp;zwj;ത്തണമെന്നും മലാല ആവശ്യപ്പെട്ടു. &amp;lsquo;ഹി നെയിംഡ് മി മലാല&amp;rsquo; എന്ന ചിത്രത്തിന്&amp;zwj;െറ പ്രദര്&amp;zwj;ശനത്തിന്&amp;zwj;െറ ഭാഗമായി അബൂദബിയിലത്തെിയ മലാല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	അബൂദബി കമ്പനിയായ ഇമേജ് നേഷന്&amp;zwj; നിര്&amp;zwj;മിച്ച് ഡേവിഡ് ഗുഗ്ഗെന്&amp;zwj;ഹാം സംവിധാനം ചെയ്ത ചിത്രം നവംബര്&amp;zwj; അഞ്ചിന് യു.എ.ഇയിലെ തിയറ്ററുകളിലത്തെും. സ്ത്രീങ്ങള്&amp;zwj; തങ്ങള്&amp;zwj; നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവതികളാകുകയെന്നത് വളരെ സുപ്രധാനമാണ്. അപ്പോള്&amp;zwj; മാത്രമേ വിവേചനം മനസ്സിലാകൂ. എല്ലാത്തരം വിവേചനങ്ങളും സര്&amp;zwj;ക്കാര്&amp;zwj; അവസാനിപ്പിക്കുമെന്ന് കരുതി കാത്തിരിക്കരുത്. സ്വയം ശബ്ദമുയര്&amp;zwj;ത്തി കാര്യങ്ങള്&amp;zwj; നേടിയെടുക്കണം. &amp;nbsp;&amp;nbsp;&lt;/div&gt; &lt;div&gt; 	ചില സമൂഹങ്ങളില്&amp;zwj; സ്ത്രീകള്&amp;zwj; നേടിരുന്ന പ്രശ്നങ്ങള്&amp;zwj; വളരെ വ്യക്തമാണ്. അവര്&amp;zwj;ക്ക് വിദ്യാഭ്യാസമോ തൊഴിലോ ലഭിക്കാറില്ല. സ്വതന്ത്രരാകുകയുമില്ല. എന്നാല്&amp;zwj;, ചില രാജ്യങ്ങളില്&amp;zwj; സ്ത്രീകള്&amp;zwj;ക്ക് തുല്യതയും തുല്യാവകാശങ്ങളും ഉണ്ടാകും.&amp;nbsp;&lt;/div&gt; &lt;div&gt; 	എന്നാല്&amp;zwj;, ചില മേഖലകളില്&amp;zwj; സ്ത്രീകളുടെ അവകാശങ്ങള്&amp;zwj; അവഗണിക്കപ്പെടുന്നു. തുല്യവേതനവും ഉയര്&amp;zwj;ന്ന പദവികളും സ്ത്രീകള്&amp;zwj;ക്ക് ലഭിക്കാതിരിക്കുകയാണ് ഇത്തരം സമൂഹങ്ങളില്&amp;zwj; സംഭവിക്കുന്നതെന്ന് മലാല പറഞ്ഞു. പെണ്&amp;zwj;കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി താന്&amp;zwj; നടത്തിയ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്ക് യു.എ.ഇ സര്&amp;zwj;ക്കാര്&amp;zwj; ശക്തമായ പിന്തുണയാണ് നല്&amp;zwj;കിയതെന്നും ലണ്ടനില്&amp;zwj; പഠനം നടത്തുന്ന മലാല പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	സമൂഹത്തോടുള്ള തന്&amp;zwj;െറ പ്രാഥമിക സന്ദേശം വിദ്യാഭ്യാസമാണ്. ഇത് ഇസ്ലാമുമായി ബന്ധപ്പെട്ടാണുള്ളത്. &amp;nbsp;മൂന്ന് വര്&amp;zwj;ഷം മുമ്പ് താലിബാന്&amp;zwj;െറ ആക്രമണത്തിന് ഇരയായ ശേഷം പാകിസ്താനിലേക്ക് പോകാന്&amp;zwj; സാധിച്ചിട്ടില്ല. ഒരിക്കല്&amp;zwj; കൂടി തങ്ങള്&amp;zwj; ജീവിച്ച വീട് കാണാന്&amp;zwj; ആഗ്രഹമുണ്ടെന്നും പാകിസ്താനിലേക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും മലാല പറഞ്ഞു. &amp;nbsp; &amp;lsquo;ഹി നെയിംഡ് മി മലാല&amp;rsquo; എന്ന സിനിമ തന്&amp;zwj;െറ ജീവിതത്തിലെ സുപ്രധാന കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. &amp;nbsp;&amp;nbsp;&lt;/div&gt; &lt;div&gt; 	അന്താരാഷ്ട്ര മാധ്യമങ്ങള്&amp;zwj; ചില സമയങ്ങളില്&amp;zwj; ഇസ്ലാമിന്&amp;zwj;െറ മുഖത്ത് മോശം പ്രതിച്ഛായ സൃഷ്ടിക്കാറുണ്ടെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീന്&amp;zwj; യൂസുഫ്സായ് പറഞ്ഞു. ഖുര്&amp;zwj;ആനിലെ ആദ്യ വാക്കായ &amp;lsquo;ഇഖ്റഅ്&amp;rsquo; എന്നതിന്&amp;zwj;െറ അര്&amp;zwj;ഥം വായിക്കുകയെന്നാണ്. എല്ലാവരോടുമായാണ് ആ സന്ദേശം.&amp;nbsp;&lt;/div&gt; &lt;div&gt; 	ഇത് ലോകത്തിന് മുന്നിലേക്ക് ശക്തമായ സന്ദേശമാണ് നല്&amp;zwj;കുന്നത്. ജനങ്ങള്&amp;zwj; സ്നേഹത്തോടും സൗഹാര്&amp;zwj;ദത്തിലും പരസ്പര ബഹുമാനത്തിലുമാണ് ജീവിക്കാന്&amp;zwj; ആഗ്രഹിക്കുന്നത്. ഇതാണ് തങ്ങള്&amp;zwj; ഇസ്ലാമില്&amp;zwj; നിന്ന് മനസ്സിലാക്കിയതെന്നും സിയാവുദ്ദീന്&amp;zwj; പറഞ്ഞു. &amp;nbsp;ചിത്രവും തന്&amp;zwj;െറ മകളുടെ സന്ദേശവും എല്ലാ മോശം ചിത്രങ്ങളും കഴുകിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. &amp;nbsp;&lt;/div&gt; &lt;div&gt; 	ഈ ചിത്രത്തിനായുള്ള പ്രവര്&amp;zwj;ത്തനമാണ് ഇസ്ലാമിന്&amp;zwj;െറ യഥാര്&amp;zwj;ഥ സ്വഭാവത്തിലേക്ക് തന്&amp;zwj;െറ കണ്ണുകള്&amp;zwj; തുറന്നുപിടിപ്പിച്ചതെന്ന് സംവിധായകന്&amp;zwj; ഡേവിസ് ഗുഗ്ഗെന്&amp;zwj;ഹീം പറഞ്ഞു. ഈ മനോഹര കുടുംബത്തോടൊപ്പം ചെലവിട്ട സമയങ്ങളെല്ലാം ക്ഷമയെ കുറിച്ച് പഠിപ്പിക്കുകയും മികച്ച പിതാവാക്കി മാറ്റുകയുമായിരുന്നു. മലാലയുടെ വധശ്രമത്തിലേക്ക് എത്തിയ രാഷ്ട്രീയ സംഘര്&amp;zwj;ഷങ്ങ&lt;/div&gt; &lt;div&gt; 	ളെ കുറിച്ചല്ല ചിത്രം പറയുന്നത്. ശക്തമായ വെല്ലുവിളികള്&amp;zwj; നേരിടുന്ന മാനുഷിക അനുഭവമാണ് ചിത്രം വിവരിക്കുന്നത്. &amp;nbsp;ഒരു പെണ്&amp;zwj;കുട്ടികളുടെയും അവളുടെ പിതാവിന്&amp;zwj;െറയും അനുഭവങ്ങളിലൂടെ തീര്&amp;zwj;ത്തും വ്യക്ത്യാധിഷ്ഠിതമായ സിനിമയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	തെരഞ്ഞെടുക്കപ്പെട്ടവര്&amp;zwj;ക്കായി 90 മിനിറ്റുള്ള ചിത്രം എമിറേറ്റ്സ് പാലസില്&amp;zwj; നടന്ന ചടങ്ങില്&amp;zwj; പ്രദര്&amp;zwj;ശിപ്പിക്കുകയും ചെയ്തു. &amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/obuf_AvZ0Z8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/NiTeequX7FE/151030?utm_source=feedburner&amp;amp;utm_medium=email"&gt;ദലിതരെ ചുട്ടുകൊല്ലുന്നതില്&amp;zwj; പ്രതിഷേധിച്ച് ബി.ജെ.പി വനിതാ നേതാവ് സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:11 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/mukkambjp1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മുക്കം: സംഘ്പരിവാര്&amp;zwj; ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്&amp;zwj; സംസ്ഥാനങ്ങളില്&amp;zwj; ദലിതരെ ചുട്ടുകൊല്ലുന്നതില്&amp;zwj; പ്രതിഷേധിച്ച് ബി.ജെ.പി വനിതാനേതാവ് സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിച്ചു. കൊടിയത്തൂര്&amp;zwj; പഞ്ചായത്തിലെ ഒന്നാം വാര്&amp;zwj;ഡില്&amp;zwj; താമരചിഹ്നത്തില്&amp;zwj; മത്സരിക്കുന്ന സ്ഥാനാര്&amp;zwj;ഥി കെ. കമലയാണ് സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിച്ചത് .&lt;br /&gt; 	ഹരിയാനയിലെ പട്ടികജാതി കുടുംബത്തിലെ പിഞ്ചോമനകളെ ചുട്ടു കൊല്ലുകയും, ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത നടപടിയില്&amp;zwj; കേന്ദ്ര-സംസ്ഥാന ഗവണ്&amp;zwj;മെന്&amp;zwj;റുകള്&amp;zwj; മൗനംപാലിക്കുന്നതിലും, ഉത്തര വാദപ്പെട്ട കേന്ദ്രമന്ത്രി സംഭവത്തില്&amp;zwj; ഖേദം പ്രകടിപ്പിക്കുന്നതിനുപകരം പട്ടിയോട് ഉപമിച്ചതിലും മന$പ്രയാസമുള്ളതുകൊണ്ടാണ് പ്രതിഷേധസൂചകമായി സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിക്കുന്നതെന്ന് കമലം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.&amp;nbsp;&amp;nbsp;&amp;nbsp; തെരഞ്ഞെടുപ്പിന് ദിവസങ്ങള്&amp;zwj; മാത്രം ശേഷിക്കേ നേതൃത്വത്തിന്&amp;zwj;െറ ദളിത് വിരുദ്ധ നിലപാടില്&amp;zwj; പ്രതിഷേധിച്ച് സ്ഥാനാര്&amp;zwj;ഥി പിന്മാറിയത് ബി.ജെ.പി ക്ക് തിരിച്ചടിയായി. എന്നാല്&amp;zwj; കമലത്തിന്&amp;zwj;െറ സ്ഥാനാര്&amp;zwj;ഥിത്വം പിന്&amp;zwj;വലിച്ചു എന്ന പ്രസ്ഥാവനക്ക് പിന്നില്&amp;zwj; സി.പി.എം ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.&lt;br /&gt; 	പഞ്ചായത്തിലെ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യത്തില്&amp;zwj; അങ്കലാപ്പിലായ സി.പി.എം നേതാക്കള്&amp;zwj; സ്ഥാനാര്&amp;zwj;ഥിയെ ഭീഷണിയും സമ്മര്&amp;zwj;ദവും ചെലുത്തി പ്രസ്താവനയില്&amp;zwj; ഒപ്പുവെപ്പിക്കുകയായിരുന്നെന്നും പാര്&amp;zwj;ട്ടി ഇക്കാര്യത്തില്&amp;zwj; തെരഞ്ഞെടുപ്പ് കമീഷനും പൊലീസിലും പരാതി നല്&amp;zwj;കിയിട്ടുണ്ടെന്നും മണ്ഡലം പ്രസിഡന്&amp;zwj;റ് ബാബു മൂലയില്&amp;zwj; അറിയിച്ചു. നേരത്തെ ബി.എസ്.പി പ്രവര്&amp;zwj;ത്തകയായിരുന്ന ഇവര്&amp;zwj; ഇത്തവണ ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/NiTeequX7FE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gFsA_ax99Qc/151030?utm_source=feedburner&amp;amp;utm_medium=email"&gt;മസ്ജിദുല്&amp;zwj; അഖ്സക്ക് നേരെയുള്ള കൈയേറ്റം  കാടത്തം &amp;ndash;പത്രിയാര്&amp;zwj;ക്കീസ് ബാവ &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 09:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/manama.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: മസ്ജിദുല്&amp;zwj; അഖ്സക്ക് നേരെയുള്ള ഇസ്രായേല്&amp;zwj; കൈയേറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് ഖുദ്സിലെ റോമന്&amp;zwj; ഓര്&amp;zwj;ത്തഡോക്സ് പത്രിയാര്&amp;zwj;ക്കീസ് &amp;nbsp;ബാവ അതാഉല്ലാ ഹന വ്യക്തമാക്കി. &amp;lsquo;ഫലസ്തീന്&amp;zwj; പ്രശ്നവും അറബ് ലോകത്തെ സമാധാനവും&amp;rsquo; എന്ന വിഷയത്തില്&amp;zwj; ഇവാഞ്ചലിക്കല്&amp;zwj; ചര്&amp;zwj;ച്ചുമായി സഹകരിച്ച് ബഹ്റൈന്&amp;zwj; ഈസ കള്&amp;zwj;ച്ചറല്&amp;zwj; സെന്&amp;zwj;ററര്&amp;zwj; സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്&amp;zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	മസ്ജിദുല്&amp;zwj; അഖ്സ മുസ്ലിംകള്&amp;zwj;ക്ക് പ്രഥമ &amp;lsquo;പ്രാര്&amp;zwj;ഥനാഭിമുഖസ്ഥാന&amp;rsquo; മായിരുന്നത് പോലെ &amp;nbsp;ക്രിസ്ത്യാനികള്&amp;zwj;ക്കും അവിടം ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്&amp;zwj; മസ്ജിദുല്&amp;zwj; അഖ്സക്ക് നേരെയുള്ള കൈയേറ്റം മുസ്ലിം സമൂഹത്തിനെന്ന പോലെ ക്രൈസ്തവ സമൂഹത്തിനും പ്രയാസമുണ്ടാക്കുന്ന വിഷയമാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	ഫലസ്തീന്&amp;zwj; പ്രശ്നം രമ്യമായി പരിഹരിക്കാന്&amp;zwj; സാധിച്ചാല്&amp;zwj; അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. &amp;nbsp;&lt;/div&gt; &lt;div&gt; 	പരസ്പര സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കപ്പെട്ട ജനതയാണ് ബഹ്റൈനിലുള്ളതെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മെത്രാന്&amp;zwj; ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന ഇടമായി രാജ്യത്തെ മാറ്റിയതില്&amp;zwj; രാജാവ് ഹമദ് ബിന്&amp;zwj; ഈസ ആല്&amp;zwj; ഖലീഫയുടെ ദീര്&amp;zwj;ഘവീക്ഷണവും ഭരണപാടവവും ശ്രദ്ധേയമാണ്. വിവിധ ആരാധനാലയങ്ങളും മതസമൂഹങ്ങളും സഹിഷ്ണുതയോടെ നിലകൊള്ളുന്ന ബഹ്റൈന്&amp;zwj; മേഖലയിലെ തന്നെ മാതൃകാരാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖുദ്സിന്&amp;zwj;െറ സംരക്ഷണത്തിനായി മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ച് നില്&amp;zwj;ക്കണമെന്നും ഫലസ്തീന്&amp;zwj; പ്രശ്നം മുസ്ലിംകളുടെയോ ക്രിസ്ത്യാനികളുടെയോ മാത്രം &amp;nbsp;പ്രശ്നമല്ളെന്നും ലോകത്തെ മുഴുവന്&amp;zwj; ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/div&gt; &lt;div&gt; 	തങ്ങളുടെ അവകാശങ്ങള്&amp;zwj;ക്കായി പ്രതിരോധമുയര്&amp;zwj;ത്തുന്ന ഖുദ്സിലെ യുവാക്കള്&amp;zwj; ആവേശമാണ്. ഖുദ്സിനെ അധിനിവേശപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുത്തുതോല്&amp;zwj;പിക്കാന്&amp;zwj; ആബാലവൃദ്ധം ജനങ്ങള്&amp;zwj; ഒന്നടങ്കം രംഗത്തുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ താന്&amp;zwj; മസ്ജിദുല്&amp;zwj; അഖ്സയില്&amp;zwj; എത്തിയിരുന്നെന്നും അവിടെ പ്രതിരോധമുയര്&amp;zwj;ത്തിയ യുവാക്കളുടെ ധീരത ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു. പരിപാടിയില്&amp;zwj; ഈസ കള്&amp;zwj;ച്ചറല്&amp;zwj; സെന്&amp;zwj;റര്&amp;zwj; ജനറല്&amp;zwj; സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിന്&amp;zwj; ഖലീഫ ആല്&amp;zwj;ഖലീഫ അധ്യക്ഷനായിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	പരിഹാരമില്ലാതെ നീളുന്ന ഫലസ്തീന്&amp;zwj; പ്രശ്നത്തെ ചുറ്റിപ്പറ്റിയാണ് പല ഗ്രൂപ്പുകളും വളര്&amp;zwj;ന്നതെന്നും തീവ്രവാദ ഭീഷണി മേഖലയില്&amp;zwj; നിന്ന് പൂര്&amp;zwj;ണമായി ഇല്ലാതാകണമെങ്കില്&amp;zwj; ഫലസ്തീന്&amp;zwj; പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ചിന്താപരമായി പ്രതിരോധിക്കാന്&amp;zwj; സാധിക്കണം. മതസമൂഹങ്ങള്&amp;zwj; തമ്മിലുള്ള സ്നേഹവും സഹവര്&amp;zwj;ത്തിത്വവും പ്രശ്ന പരിഹാരത്തിനുള്ള മാര്&amp;zwj;ഗങ്ങളില്&amp;zwj; സുപ്രധാനമാണെന്നും ഡോ. ശൈഖ് ഖാലിദ് ബിന്&amp;zwj; ഖലീഫ ആല്&amp;zwj;ഖലീഫ പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gFsA_ax99Qc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/At-ptrT37cw/151030?utm_source=feedburner&amp;amp;utm_medium=email"&gt;ബാർകേസ് വിധി: അപ്പീൽ നൽകാനുള്ള ശ്രമം പരിഹാസ്യം ^കോടിയേരി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 08:31 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kodiyerere.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോഴിക്കോട്: ബാർകേസിലെ വിജിലൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാർ ശ്രമം പരിഹാസ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണൻ. 101 തവണ കേസ് നേരിടാൻ തയാറുള്ള മാണി എന്തിന് അപ്പീൽ നൽകുന്നുവെന്നും അദ്ദേഹം ചോദിച്ചു.&lt;/p&gt; &lt;p&gt;	രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി മാണിയെ പുറത്താക്കണം. അല്ലാത്തപക്ഷം പുറത്താക്കാൻ ഗവർണർ ഇടപെടണമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt; &lt;p&gt;	ഇരട്ട നീതിയാണ് കേരളത്തിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് ഉണ്ടായപ്പോൾ അവരെയെല്ലാം സസ്പെൻഡ്് ചെയ്യുകയാണുണ്ടായത്. രാഹുൽ നായരെയും ടോമിൻ തച്ചങ്കരിയെയും അത്തരത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിജിലൻസ് കേസുണ്ടായിട്ടും മാണി അധികാരത്തിൽ തുടരുകയാണ്. മന്ത്രിക്കൊരു നിയമവും ഉദ്യോഗസ്ഥർക്ക് മറ്റൊരു നിയമവുമുണ്ടോയെന്നും കോടിയേരി ചോദിച്ചു.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/At-ptrT37cw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/kGLmiGUMJtY/151030?utm_source=feedburner&amp;amp;utm_medium=email"&gt;ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 08:29 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/dalit children_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ചണ്ഡിഗഡ്: ഹരിയാനയിലെ സോണപേഡ് ഗ്രാമത്തിൽ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്&amp;zwj; വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറന്&amp;zwj;സിക് റിപ്പോര്&amp;zwj;ട്ട്.&amp;nbsp; കുട്ടികൾ കിടന്നിരുന്ന കട്ടിലിൻെറ അടിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വീടിന്&amp;zwj;്റെ ജനാലകള്&amp;zwj; അടഞ്ഞു കിടക്കുകയായിരുന്നുവെന്നും റിപ്പോര്&amp;zwj;ട്ടിലുണ്ട്. ഹരിയാനയിലെ കര്&amp;zwj;ണാലിലുള്ള ഫോറന്&amp;zwj;സിക് കേന്ദ്രമാണ് റിപ്പോര്&amp;zwj;ട്ട് തയാറാക്കിയത്. ലാബ് റിപ്പോർട്ട് ഉടൻതന്നെ സി.ബി.ഐക്ക് കൈമാറും.&lt;/p&gt; &lt;p&gt;	മേല്&amp;zwj;ജാതിക്കാരായ ഒരു സംഘം ആളുകള്&amp;zwj; എത്തി പുറത്തു നിന്നും വീടിന് തീവെക്കുകയായിരുന്നുവെന്നായിരുന്നു കുട്ടികളുടെ മാതാപിതാക്കള്&amp;zwj; നല്&amp;zwj;കിയ മൊഴി. സംഭവത്തില്&amp;zwj; വ്യാഴാഴ്ചയാണ് സി.ബി.ഐ 11 പേര്&amp;zwj;ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ലോക്കല്&amp;zwj; പൊലീസ് രജിസ്റ്റര്&amp;zwj; ചെയ്ത എഫ്.ഐ.ആറിലും 11 പേരാണ് പ്രതികള്&amp;zwj;.&lt;/p&gt; &lt;p&gt;	ഒക്ടോബര്&amp;zwj; 20നാണ് രണ്ടര വയസ്സുകാരന്&amp;zwj; വൈഭവും ഒരു വയസ്സുകാരി ദിവ്യയും വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് ജിതേന്ദറിനും മാതാവ് രേഖക്കും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ രേഖ ഡല്&amp;zwj;ഹിയിലെ സഫ്ദര്&amp;zwj;ജങ് ആശുപത്രിയില്&amp;zwj; ചികിത്സയിലാണ്. ഇവരെ രക്ഷപ്പെടുത്താന്&amp;zwj; ശ്രമിക്കുന്നതിനിടെയാണ് ജിതേന്ദറിന് പൊള്ളലേറ്റത്. ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്&amp;zwj;ന്നിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി ദലിതര്&amp;zwj; ദേശീയ പാത ഉപരോധിച്ചിരുന്നു. കുറ്റക്കാരെ ശിക്ഷിക്കുമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നുമുള്ള ഹരിയാന സര്&amp;zwj;ക്കാറിന്&amp;zwj;െറ ഉറപ്പിലാണ് ഉപരോധം പിന്&amp;zwj;വലിച്ചത്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/kGLmiGUMJtY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/mhkcCpPuccM/151030?utm_source=feedburner&amp;amp;utm_medium=email"&gt;അടിയേറ്റ് മാണിയും മുന്നണിയും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 07:33 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/cartoon_24.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന് ലഭിച്ച വജ്രായുധം         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഇ. ബഷീര്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്നുനാള്&amp;zwj; മാത്രം ബാക്കി നില്&amp;zwj;ക്കെ, ബാര്&amp;zwj; കോഴക്കേസിലെ വിധി യു.ഡി.എഫ് സര്&amp;zwj;ക്കാറിന് കനത്ത ആഘാതമായി. അവസാന മണിക്കൂറുകളില്&amp;zwj; പ്രതിപക്ഷത്തിന് സര്&amp;zwj;ക്കാറിനെതിരെ പ്രയോഗിക്കാവുന്ന വജ്രായുധമായും ഇത് മാറും.&lt;br /&gt; 	&amp;nbsp;മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്&amp;zwj; നടത്തിയ നീക്കങ്ങളൊക്കെ ദയനീയമായി പരാജയപ്പെട്ടതോടെ, സര്&amp;zwj;ക്കാറിന്&amp;zwj;െറ അവസാന നാളുകള്&amp;zwj; വീണ്ടും സമരത്തിന്&amp;zwj;െറയും പ്രക്ഷോഭത്തിന്&amp;zwj;േറതുമാകുമെന്ന് ഉറപ്പായി. തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; ബാര്&amp;zwj; കോഴക്കേസ് ഇതുവരെ സജീവ ചര്&amp;zwj;ച്ചയായിരുന്നില്ല.&lt;br /&gt; 	രാഷ്ട്രീയ സാഹചര്യങ്ങള്&amp;zwj;കൊണ്ടുതന്നെ അതിന് പ്രതിപക്ഷത്തിന് കഴിഞ്ഞുമില്ല. ബാര്&amp;zwj; കോഴക്കേസ് കത്തിയാളിയ കാലമായിട്ടും അരുവിക്കരയില്&amp;zwj; അത് ഏശിയില്ളെന്ന തിരിച്ചറിവ് തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; ഇത് പ്രചാരണത്തിന്&amp;zwj;െറ കുന്തമുനയാക്കാതിരിക്കാനും കാരണമായി.&lt;br /&gt; 	കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അന്തിമ റിപ്പോര്&amp;zwj;ട്ട് സമ്മര്&amp;zwj;ദം മൂലമാണെന്നുമുള്ള കോടതി പരാമര്&amp;zwj;ശത്തോടെ മാണിയും സര്&amp;zwj;ക്കാറും കൂടുതല്&amp;zwj; പ്രതിരോധത്തിലായി.&lt;br /&gt; 	മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വിജിലന്&amp;zwj;സ് മേധാവി വില്&amp;zwj;സന്&amp;zwj; എം. പോളിനും ഈ നിരീക്ഷണങ്ങള്&amp;zwj;&amp;nbsp; ക്ഷീണമായി.&lt;br /&gt; 	&amp;nbsp;തുടക്കം മുതല്&amp;zwj;&amp;nbsp; അഴിമതിക്കേസുകളിലെ കോടതി പരാമര്&amp;zwj;ശങ്ങള്&amp;zwj; സര്&amp;zwj;ക്കാറിന് വെല്ലുവിളി ഉയര്&amp;zwj;ത്തിയിരുന്നു.&lt;br /&gt; 	പാമോലിന്&amp;zwj; കേസില്&amp;zwj; മുഖ്യമന്ത്രി ഉമ്മന്&amp;zwj; ചാണ്ടിക്കെതിരെ ഇതേ കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം രാജിവെച്ചില്ല.&lt;br /&gt; 	ഇതാണ് ഇപ്പോള്&amp;zwj; മാണി പിടിവള്ളിയാക്കുന്നത്. വിന്&amp;zwj;സന്&amp;zwj; എം. പോള്&amp;zwj; വിജിലന്&amp;zwj;സ് മേധാവിസ്ഥാനം ഒഴിഞ്ഞതിലൂടെ ഉയര്&amp;zwj;ന്ന രാജിസമ്മര്&amp;zwj;ദം ഉമ്മന്&amp;zwj; ചാണ്ടിയുടെ നടപടി മുന്&amp;zwj;നിര്&amp;zwj;ത്തി പ്രതിരോധിക്കുകയാണ് മാണി. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ, വലിയ പ്രക്ഷോഭങ്ങള്&amp;zwj;ക്കാകും കേരളം സാക്ഷ്യം വഹിക്കുക.&lt;br /&gt; 	നിയമസഭാ സമ്മേളനം അടുത്ത മാസം 30 മുതല്&amp;zwj; ചേരാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; ആലോചിക്കുന്നുണ്ട്. ഇതും വലിയ വാദപ്രതിവാദത്തില്&amp;zwj; കലാശിക്കും.&lt;br /&gt; 	ഫെബ്രുവരിയില്&amp;zwj; അടുത്ത ബജറ്റും മാണി അവതരിപ്പിക്കണം. ബാര്&amp;zwj; കോഴക്കേസ് സജീവമായ സമയത്ത് നിയമസഭയില്&amp;zwj; കഴിഞ്ഞ ബജറ്റ് അവതരണത്തോടനുബന്ധിച്ച സംഭവങ്ങള്&amp;zwj; സംസ്ഥാനത്തിനാകെ നാണക്കേടായിരുന്നു.ഇതിനുപുറമെ നിരവധി ആരോപണങ്ങളും സര്&amp;zwj;ക്കാറിനെതിരെ വന്നിരുന്നു.&lt;br /&gt; 	പാമോലിന്&amp;zwj; കേസിന് പിന്നാലെ ടൈറ്റാനിയം അഴിമതിക്കേസിലും കോടതി പരാമര്&amp;zwj;ശമുണ്ടായിരുന്നു. സോളാര്&amp;zwj; കുംഭകോണവും കളകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടും ഇതിന് പിന്നാലെ സര്&amp;zwj;ക്കാറിനെ പ്രതിരോധത്തിലാക്കി.&lt;br /&gt; 	തെരഞ്ഞെടുപ്പ് വിജയമുയര്&amp;zwj;ത്തിയാണ് സര്&amp;zwj;ക്കാര്&amp;zwj; ഇവയെ പ്രതിരോധിച്ചത്. വികസനപദ്ധതികളും ക്ഷേമപ്രവര്&amp;zwj;ത്തനങ്ങളും ഉയര്&amp;zwj;ത്തി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്&amp;zwj; തയാറെടുക്കവെയാണ് പുതിയ പ്രഹരമുണ്ടായിരിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/mhkcCpPuccM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/rEHXHnNgVZs/151030?utm_source=feedburner&amp;amp;utm_medium=email"&gt;രാജിവെക്കില്ല എന്നറിയാം; എന്നാലും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 07:11 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_141.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ബാര്&amp;zwj;കോഴ കേസിന്&amp;zwj;െറ നാള്&amp;zwj;വഴി ഇങ്ങനെ: 2014 ഒക്ടോബര്&amp;zwj; 30: കേരള സര്&amp;zwj;ക്കാറിന്&amp;zwj;െറ മദ്യനയത്തെ തുടര്&amp;zwj;ന്ന് അടച്ചുപൂട്ടിയ 418 ബാറുകള്&amp;zwj; തുറക്കാന്&amp;zwj; മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നും ബാര്&amp;zwj; ഉടമ അസോസിയേഷന്&amp;zwj; വര്&amp;zwj;ക്കിങ് പ്രസിഡന്&amp;zwj;റ് ബിജു രമേശിന്&amp;zwj;െറ വെളിപ്പെടുത്തല്&amp;zwj;. നവംബര്&amp;zwj; 01: മുഖ്യമന്ത്രിയും മാണിയും ആരോപണം നിഷേധിക്കുന്നു. നവംബര്&amp;zwj; 02: വി.എസ്. അച്യുതാനന്ദന്&amp;zwj; വിജിലന്&amp;zwj;സിന് നല്&amp;zwj;കിയ പരാതിയില്&amp;zwj; സത്വരാന്വേഷണത്തിന് തീരുമാനം. നവംബര്&amp;zwj; 04: വിജിലന്&amp;zwj;സ് അന്വേഷണം തുടങ്ങി. നവംബര്&amp;zwj; 05: പിന്നില്&amp;zwj; ഗൂഢാലോചനയുണ്ടെന്നും അത് പാര്&amp;zwj;ട്ടിതലത്തില്&amp;zwj; അന്വേഷിക്കുമെന്നും കേരള കോണ്&amp;zwj;ഗ്രസ് മാണി ഗ്രൂപ്. സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്&amp;zwj;െറ ആവശ്യം സി.പി.എം സെക്രട്ടേറിയറ്റും തള്ളുന്നു. കോടതി മേല്&amp;zwj;നോട്ടത്തിലുള്ള അന്വേഷണം മതിയെന്ന് സി.പി.എം. നവംബര്&amp;zwj; 06: നാലുവര്&amp;zwj;ഷം കൊണ്ട്&amp;nbsp; 20 കോടി രൂപ നല്&amp;zwj;കിയെന്ന് ബാര്&amp;zwj; ഉടമകളുടെ യോഗം. നവംബര്&amp;zwj; 07:&amp;nbsp; ബിജു രമേശ് ഒഴികെയുള്ള ബാര്&amp;zwj; ഉടമകള്&amp;zwj; മാറ്റിപ്പറയുന്നു. നേരത്തേ പറഞ്ഞതൊക്കെ മദ്യലഹരിയിലെന്ന് വിശദീകരണം. നവംബര്&amp;zwj; 08: കേന്ദ്ര ഏജന്&amp;zwj;സി അന്വേഷിക്കണമെന്ന് ബിജു രമേശ്. നവംബര്&amp;zwj; 12: ബാര്&amp;zwj; കോഴ വിഷയത്തില്&amp;zwj; സി.പി.എമ്മിന്&amp;zwj;േറത് അഡ്ജസ്റ്റ്മെന്&amp;zwj;റ് സമരമെന്ന് സി.പി.ഐ. നവംബര്&amp;zwj; 16: സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം നേതാവ് പിണറായി. മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്&amp;zwj; എല്&amp;zwj;.ഡി.എഫ് തീരുമാനം. അതിന് ശേഷം പിന്നെ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവങ്ങള്&amp;zwj;. ഡിസംബര്&amp;zwj; ഒന്നിനും രണ്ടിനും നിയമസഭയില്&amp;zwj; പ്രതിപക്ഷ ബഹളം. രണ്ടിന് ശിവന്&amp;zwj;കുട്ടി എം.എല്&amp;zwj;.എയെ സസ്പെന്&amp;zwj;ഡ് ചെയ്യുന്നു. നാല് എല്&amp;zwj;.ഡി.എഫ് എം.എല്&amp;zwj;.എമാര്&amp;zwj;ക്ക് താക്കീത്.&lt;br /&gt; 	ഡിസംബര്&amp;zwj; 11 മാണിയെ പ്രതിയാക്കി വിജിലന്&amp;zwj;സ് കേസെടുത്തു. പിന്നെയും ആരോപണ പ്രത്യാരോപണങ്ങളുടെ മഹാഘോഷയാത്രകള്&amp;zwj;. ബാറുകള്&amp;zwj; വൈന്&amp;zwj;, ബിയര്&amp;zwj; പാര്&amp;zwj;ലറുകളാക്കിക്കൊണ്ടുള്ള സര്&amp;zwj;ക്കാര്&amp;zwj; തീരുമാനം വരുന്നു. മൊഴിമാറ്റാന്&amp;zwj; മാണിയും ജോസഫും നിര്&amp;zwj;ബന്ധിച്ചെന്ന് ജനുവരി 17ന് ബിജു രമേശിന്&amp;zwj;െറ വെളിപ്പെടുത്തല്&amp;zwj; വരുന്നു. ബാറുകാരില്&amp;zwj;നിന്ന് മാത്രമല്ല, സ്വര്&amp;zwj;ണക്കടക്കാരില്&amp;zwj;നിന്ന് 19 കോടിയും മില്ലുകാരില്&amp;zwj; നിന്ന് രണ്ടു കോടിയും മാണി വാങ്ങിയെന്ന്, ആര്&amp;zwj;. ബാലകൃഷ്ണപിള്ളയും ബിജു രമേശും തമ്മിലുള്ള ഫോണ്&amp;zwj; സംഭാഷണം പുറത്തുവരുന്നു. കേരളം കേട്ടിട്ടില്ലാത്ത മട്ടിലുള്ള ചീഞ്ഞ അഴിമതിക്കഥകള്&amp;zwj; പിന്നെയും പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. മേയ് എട്ടിന് ബാര്&amp;zwj; കോഴക്കേസിന്&amp;zwj;െറ അന്വേഷണച്ചുമതലയില്&amp;zwj;നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ നീക്കുന്നു. പിന്നീട് മൊഴിയെടുക്കലുകള്&amp;zwj;, നിയമോപദേശങ്ങള്&amp;zwj;; ഇങ്ങനെ പോവുന്നു കാര്യങ്ങള്&amp;zwj;. ജൂണ്&amp;zwj; 12ന് മാണിക്കെതിരെ തെളിവില്ളെന്ന് വിജിലന്&amp;zwj;സ് എ.ഡി.ജി.പി റിപ്പോര്&amp;zwj;ട്ട് നല്&amp;zwj;കുന്നു. വീണ്ടും നിയമപരമായ സങ്കീര്&amp;zwj;ണതകള്&amp;zwj;. ഒടുവില്&amp;zwj; ഇന്നലെ, ബാര്&amp;zwj; കോഴ കേസില്&amp;zwj; തുടരന്വേഷണം നിര്&amp;zwj;ദേശിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്&amp;zwj;സ് കോടതിയുടെ വിധി.&lt;br /&gt; 	ഇനി കാര്യം പറയാം: കോടതി വിധിക്കും നിയമപരമായ സങ്കീര്&amp;zwj;ണതകള്&amp;zwj;ക്കുമെല്ലാമപ്പുറത്ത് ബാര്&amp;zwj; കോഴ എന്നു പറഞ്ഞാലെന്താണെന്ന് മലയാളികള്&amp;zwj;ക്കെല്ലാമറിയാം. ബാര്&amp;zwj; കോഴയെ കുറിച്ചുള്ള അന്വേഷണങ്ങളും ചര്&amp;zwj;ച്ചകളുമാണ് പിന്നീട് ബജറ്റ് കോഴ എന്ന കൂടുതല്&amp;zwj; വലിയ കോഴ സാമ്രാജ്യത്തെക്കുറിച്ച വിവരം സാമാന്യ പത്രവായനക്കാര്&amp;zwj;ക്ക് നല്&amp;zwj;കുന്നത്. അതായത്, ബജറ്റില്&amp;zwj; ചില മേഖലകള്&amp;zwj;ക്ക് വലിയ നികുതിവര്&amp;zwj;ധന പ്രഖ്യാപിക്കുന്നു. ബന്ധപ്പെട്ട ആളുകളില്&amp;zwj;നിന്ന് കോഴ വാങ്ങി നികുതി നിര്&amp;zwj;ദേശങ്ങള്&amp;zwj; കുറച്ചു കൊടുക്കുന്നു. വളരെ കലാപരമായി നടക്കുന്ന കോഴ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബാര്&amp;zwj; കോഴ ഈ വകയില്&amp;zwj; ഏറ്റവും വലുതാണ് എന്നു മാത്രം. എന്നാല്&amp;zwj;, നമ്മുടെ രാഷ്ട്രീയക്കാരുടെ മെയ്വഴക്കം ഇതിനെയെല്ലാം മറികടന്നും വ്യാഖ്യാനിച്ചും പിന്നെയും ചിരിച്ചു നില്&amp;zwj;ക്കാന്&amp;zwj; അവരെ പ്രാപ്തരാക്കുന്നതാണ്.&lt;br /&gt; 	മാണിയെ ഒപ്പം കൂട്ടി അധികാരം പിടിക്കാം എന്ന് സി.പി.എം ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെള്ളിടിപോലെ കോഴ ആരോപണം വരുന്നത്. പോകാന്&amp;zwj; നിന്ന മാണിയെയും പിടിക്കാന്&amp;zwj; നിന്ന സി.പി.എമ്മിനെയും ഒരുപോലെ വെട്ടിലാക്കാന്&amp;zwj; ഉമ്മന്&amp;zwj; ചാണ്ടി ഇത് ഉപയോഗിക്കുന്നു. മനമില്ലാ മനസ്സോടെ സി.പി.എം മാണിവിരുദ്ധ സമരത്തിന്&amp;zwj;െറ മുന്നണിയിലേക്ക് വരുന്നു. മാണിയെ തല്&amp;zwj;ക്കാലം ഒതുക്കാന്&amp;zwj; കഴിഞ്ഞ ഉമ്മന്&amp;zwj; ചാണ്ടിക്ക് പക്ഷേ, കോഴക്കേസ് അധികം മുന്നോട്ടുകൊണ്ടുപോവുന്നതില്&amp;zwj; താല്&amp;zwj;പര്യമുണ്ടായിരുന്നില്ല. വിജിലന്&amp;zwj;സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്&amp;zwj;െറ സ്ഥാനചലനവുമൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. പിന്നീട് കേസ് ഒതുക്കാനുള്ള ശ്രമങ്ങള്&amp;zwj; സര്&amp;zwj;ക്കാറിന്&amp;zwj;െറ ഭാഗത്തുനിന്നുണ്ടാവുന്നു. അത്തരം ശ്രമങ്ങള്&amp;zwj;ക്കുള്ള വലിയ തിരിച്ചടിയാണ് ഇന്നലത്തെ വിജിലന്&amp;zwj;സ് കോടതി വിധി.&lt;br /&gt; 	വിധി വന്നശേഷം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജിവെക്കേണ്ട ആവശ്യമില്ളെന്ന് മാണിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. മാണി രാജിവെക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. രാജിവെക്കില്ല. കാരണം, അതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരം. കുറേക്കാലം മാണിയെ ഒപ്പം കൂട്ടാന്&amp;zwj; നടന്ന സി.പി.എമ്മാവട്ടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ചൊരു പ്രചാരണായുധം എന്ന നിലക്കേ ഇതിനെ കാണുന്നുള്ളൂ. അതിനപ്പുറം കോഴയെ തടയാന്&amp;zwj; ഈ വിധി കൊണ്ടും തുടരന്വേഷണം കൊണ്ടും സാധിക്കുമെന്ന് വിചാരിക്കുന്നതില്&amp;zwj; അര്&amp;zwj;ഥമില്ല. രാഷ്ട്രീയക്കാര്&amp;zwj; അഴിമതി നടത്തും. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്&amp;zwj;ക്ക് ഖജനാവില്&amp;zwj;നിന്ന് ബഹുലക്ഷങ്ങള്&amp;zwj; തുലക്കും. അവസാനം, അവര്&amp;zwj; ചിരിച്ചു കൊണ്ട് പിന്നെയും നമുക്ക് മുന്നില്&amp;zwj; ഞെളിഞ്ഞുനില്&amp;zwj;ക്കും. അഴിമതിക്കേസില്&amp;zwj; വി.എസ്. അച്യുതാനന്ദന്&amp;zwj; കേസ് നടത്തി ജയിലിലടച്ച ആര്&amp;zwj;. ബാലകൃഷ്ണ പിള്ള ഇപ്പോള്&amp;zwj; ഇടതുപക്ഷത്തോടൊപ്പമാണ്. ഇതെല്ലാം രാഷ്ട്രീയത്തിലെ മറിമായങ്ങള്&amp;zwj;. നികുതിയടക്കുന്ന ജനം ഇനിയും വിഡ്ഢികളായിക്കൊണ്ടേയിരിക്കും. അതിനാല്&amp;zwj;, മാണി രാജിവെക്കുമെന്നോ അഴിമതിക്കേസില്&amp;zwj; എന്തെങ്കിലും ശിക്ഷയുണ്ടാവുമെന്നോ നാം വെറുതേ വിചാരിക്കേണ്ടതില്ല.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/rEHXHnNgVZs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_30.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-7349950026674131817</guid><pubDate>Thu, 29 Oct 2015 08:21:00 +0000</pubDate><atom:updated>2015-10-29T01:21:41.374-07:00</atom:updated><title>ബാര്‍കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ് Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ബാര്&amp;zwj;കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ് Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ബാര്&amp;zwj;കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;മാണി രാജിവെക്കണം; വിജിലൻസ് ഡയറക്ടറെ പുറത്താക്കണം ^കോടിയേരി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;പാലക്കാട് നഗരസഭയില്&amp;zwj;  പ്രമുഖര്&amp;zwj; വിയര്&amp;zwj;ക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;എഴുത്തുകാർക്ക് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;പകര്&amp;zwj;ച്ചവ്യാധി പ്രതിരോധം: പരിശോധനയില്&amp;zwj; വൃത്തിഹീന സാഹചര്യങ്ങള്&amp;zwj; കണ്ടത്തെി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;രക്ഷാകര്&amp;zwj;ത്താക്കളും വിദ്യാര്&amp;zwj;ഥികളും സമരം നടത്തി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;സംവാദത്തില്&amp;zwj; ഭരണ&amp;ndash;പ്രതിപക്ഷ ഏറ്റുമുട്ടല്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;പ്രചാരണത്തിനത്തൊന്&amp;zwj; മുതിര്&amp;zwj;ന്ന യു.ഡി.എഫ്  നേതാക്കള്&amp;zwj;ക്ക് വിമുഖത&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;കുമ്പഡാജെയില്&amp;zwj; തീപാറും പോര്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;ഹബ്ബ് എയര്&amp;zwj;പോര്&amp;zwj;ട്ട്: വീടുകള്&amp;zwj; ഏറ്റെടുക്കാന്&amp;zwj; സമ്മതിക്കില്ളെന്ന് കര്&amp;zwj;മസമിതി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;സ്വര്&amp;zwj;ണക്കടത്ത്: പ്രതിയെ  നാട്ടിലത്തെിക്കണമെന്ന് ഹൈകോടതി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;വാര്&amp;zwj;ഡുകളില്&amp;zwj; പോരാട്ടത്തിന്  വീറും വാശിയും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;ഗോഡ്സെയുടെ വിചാരണ നടന്ന കെട്ടിടത്തിന് വാത്മീകിയുടെ പേര് നല്&amp;zwj;കണമെന്ന്&amp;zwnj; വിശ്വഹിന്ദു പരിഷത്ത്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;സ്പോര്&amp;zwj;ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയം;  കുട്ടികളോട് അവകാശലംഘനം &amp;ndash;സി.ഡബ്ള്യു.സി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;അഴിമതി തടയാന്&amp;zwj; &amp;lsquo;വിജിലന്&amp;zwj;റ് കേരള&amp;rsquo;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;വിമര്&amp;zwj;ശങ്ങള്&amp;zwj;ക്ക് സ്വാഗതം  &amp;ndash; സല്&amp;zwj;മാന്&amp;zwj; രാജാവ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;ലഷ്കര്&amp;zwj; ഭീകരന്&amp;zwj; അബു ഖാസിം കൊല്ലപ്പെട്ടു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;പുതിയ തൊഴില്&amp;zwj; കുടിയേറ്റ നിയമം: അനുമതിയില്ലാതെ തൊഴിലുടമയെ മാറ്റിയാല്&amp;zwj; കര്&amp;zwj;ശന ശിക്ഷ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;പൊതുമാപ്പ് അപേക്ഷ ഇന്നുകൂടി സ്വീകരിക്കും &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;കനത്തമഴയില്&amp;zwj; മുങ്ങി കുവൈത്ത്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;പൊലീസില്&amp;zwj; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി ശരണ്യ സംസ്ഥാനം വിട്ടെന്ന് സംശയം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ഷാര്&amp;zwj;ജയില്&amp;zwj; വന്&amp;zwj; തീപിടുത്തം:നാല് ഗോഡൗണുകള്&amp;zwj; കത്തി നശിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ബാര്&amp;zwj; കോഴക്കേസ്: വിജിലന്&amp;zwj;സ് പ്രത്യേക കോടതി വിധി ഇന്ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;അകലുന്ന മനസ്സുകള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;അവര്&amp;zwj; കേരള ഹൗസ് അടുക്കളയിലും എത്തി&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/VEgaWYp1vig/151029?utm_source=feedburner&amp;amp;utm_medium=email"&gt;ബാര്&amp;zwj;കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 29 Oct 2015 01:30 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kmmmani.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: ബാര്&amp;zwj; കോഴക്കേസില്&amp;zwj; തുടരന്വേഷണം നടത്തണമെന്ന് വിജിലന്&amp;zwj;സ് പ്രത്യേക കോടതി ഉത്തരവിട്ടു. ധനമന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്&amp;zwj;സ് റിപ്പോര്&amp;zwj;ട്ട് കോടതി അസ്ഥിരപ്പെടുത്തി. വിജിലന്&amp;zwj;സ് പ്രത്യേക കോടതി ജഡ്ജി ജോണ്&amp;zwj; കെ. ഇല്ലിക്കാടനാണ് വിധി പറഞ്ഞത്. മാണിക്കെതിരെയുള്ള ആരോപണങ്ങള്&amp;zwj; നിലനില്&amp;zwj;ക്കുന്നതാണ്. അന്വേഷണത്തില്&amp;zwj; ഇടപെടാന്&amp;zwj; വിജിലന്&amp;zwj;സ് ഡയറക്ടര്&amp;zwj;ക്ക് അധികാരമില്ല. വിജിലന്&amp;zwj;സ് ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദരേഖയടക്കം കേസിലെ എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കാനും കോടതി ഉത്തരവിട്ടു. വിജിലന്&amp;zwj;സ് എസ്.പി ആര്&amp;zwj;. സുകേശന്റെ അന്വേഷണത്തില്&amp;zwj; പൂര്&amp;zwj;ണതൃപ്തി അറിയിച്ച കോടതി സുകേശന്&amp;zwj; തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്&amp;zwj;ദേശിച്ചു.&lt;/p&gt; &lt;p&gt;	മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്&amp;zwj;ദ്ദേശം വിജിലന്&amp;zwj;സ് ഡയറക്ടര്&amp;zwj; വിന്&amp;zwj;സണ്&amp;zwj; എം.പോള്&amp;zwj; അന്വേഷണ ഉദ്യോഗസ്ഥന്&amp;nbsp;&amp;nbsp; നല്&amp;zwj;കിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്&amp;zwj;സ് ഡയറക്ടര്&amp;zwj; അന്വേഷണ ഉദ്യോഗസ്ഥന് നല്&amp;zwj;കിയ കത്തില്&amp;zwj; നിന്നും ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.&lt;/p&gt; &lt;p&gt;	ബിജു രമേശിന്&amp;zwj;്റെ ഡ്രൈവര്&amp;zwj; അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്&amp;zwj; സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്&amp;zwj;നിന്ന് നിയമോപദേശം തേടിയ വിജിലന്&amp;zwj;സിന്&amp;zwj;്റെ നടപടിയെയും കോടതി വിമര്&amp;zwj;ശിച്ചു.&lt;br /&gt; 	അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്&amp;zwj; ഡയറക്ടര്&amp;zwj; ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്&amp;zwj;.നാഗേശ്വര റാവുവില്&amp;zwj;നിന്നും മോഹന്&amp;zwj; പരാശരനില്&amp;zwj;നിന്നുമാണ് വിജിലന്&amp;zwj;സ് നിയമോപദേശം തേടിയത് അന്നുതന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.&lt;/p&gt; &lt;p&gt;	മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്&amp;zwj; അനുമതി തേടി സമര്&amp;zwj;പ്പിച്ച അന്തിമ റിപ്പോര്&amp;zwj;ട്ട് തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്&amp;zwj;ട്ട് അന്തിമ റിപ്പോര്&amp;zwj;ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്റെ ഹരജിയിലും അന്തിമ റിപ്പോര്&amp;zwj;ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്&amp;zwj;പ്പ് കല്&amp;zwj;പിച്ചത്.&lt;/p&gt; &lt;p&gt;	ഉന്നത ഉദ്യോഗസ്ഥന്&amp;zwj; എന്ന പദവി വിജിലന്&amp;zwj;സ് ഡയറക്ടര്&amp;zwj; ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്&amp;zwj; ഉള്&amp;zwj;പ്പെടെയുള്ളവര്&amp;zwj; സമര്&amp;zwj;പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം. തെളിവുകള്&amp;zwj; വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരം ഡയറക്ടര്&amp;zwj; കവര്&amp;zwj;ന്നതായി വാദത്തിനിടെ കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.&lt;/p&gt; &lt;p&gt;	തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്&amp;zwj; മാത്രം ബാക്കിനില്&amp;zwj;ക്കെ വന്ന വിജിലന്&amp;zwj;സ് കോടതി ഉത്തരവ് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കും.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/VEgaWYp1vig?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/9qJxRefqTMc/151029?utm_source=feedburner&amp;amp;utm_medium=email"&gt;മാണി രാജിവെക്കണം; വിജിലൻസ് ഡയറക്ടറെ പുറത്താക്കണം ^കോടിയേരി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 11:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kodiyeri121_30.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: ബാർകോഴ കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസ് ഡയറക്ടറെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt; &lt;p&gt;	കോടതി വിധി സ്വാഗതാർഹമാണ്. വിജിലൻസ് ഡയറക്ടറെ മാറ്റി കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം തുടരന്വേഷണം നടത്തേണ്ടത്. മാണി അധികാരത്തിൽ തുടർന്നുകൊണ്ടുള്ള കേസന്വേഷണം പ്രഹസനമായിരിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.&lt;/p&gt; &lt;p&gt;	ബാർകോഴ കുംഭകോണത്തിലെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. എക്െെസസ് മന്ത്രി കെ.ബാബു, മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.&lt;/p&gt; &lt;p&gt;	മാണി രാജിവെക്കുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി അദ്ദേഹത്തിനെ പുറത്താക്കുയാണ് വേണ്ടത്. അല്ലെങ്കിൽ ഉമ്മൻചാണ്ടി സർക്കാറിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	മന്ത്രി സ്ഥാനത്ത് തുടരാനാണ് മാണിയുടെ ഉദ്ദേശമെങ്കിൽ അതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/9qJxRefqTMc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/kxYUt6opeMU/151029?utm_source=feedburner&amp;amp;utm_medium=email"&gt;പാലക്കാട് നഗരസഭയില്&amp;zwj;  പ്രമുഖര്&amp;zwj; വിയര്&amp;zwj;ക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:47 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പാലക്കാട്: ത്രികോണ മത്സരം പൊടിപൊടിക്കുന്ന പാലക്കാട് നഗരസഭയില്‍ പ്രമുഖര്‍ മത്സരിക്കുന്ന വാര്‍ഡുകളിലടക്കം ഇഞ്ചോടിഞ്ച് പോരാട്ടം. നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ് മത്സരിക്കുന്ന കൊപ്പം 18ാം വാര്‍ഡില്‍ പ്രചാരണം കനത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറും പി.വി. രാജേഷിന് ശക്തമായ എതിരാളികളാണ്. മൂന്ന് കക്ഷികളും അഭിമാന പോരാട്ടമായി കാണുന്നതിനാല്‍ കൊപ്പം വാര്‍ഡിലേത് ഏറ്റവും ശ്രദ്ധേയമായ മത്സരമായി മാറിയിട്ടുണ്ട്. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മൂവരും മുന്നേറുന്നുണ്ടെങ്കിലും ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. അരവിന്ദാക്ഷന് നേരിയ മുന്‍തൂക്കമുണ്ട്.&lt;br /&gt; കഴിഞ്ഞ തവണ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. രാമസ്വാമിയെ അട്ടിമറിച്ച് സ്വതന്ത്രന്‍ സാജോ ജോണ്‍ വിജയിച്ച 41ാം വാര്‍ഡില്‍ ഇത്തവണയും തെരഞ്ഞെടുപ്പ് ചിത്രം സങ്കീര്‍ണമാണ്. യു.ഡി.എഫിന് മേല്‍കൈയുള്ള വാര്‍ഡായിട്ടും ഒന്നാംഘട്ട പ്രചാരണം പിന്നിടുമ്പോള്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രാജേശ്വരി ജയപ്രകാശിന്‍െറ നില അത്ര ഭദ്രമല്ല.&lt;br /&gt; മാങ്ങാ ചിഹ്നത്തില്‍ മത്സരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തക എ.ആര്‍. നിര്‍മലയുടെ സാന്നിധ്യം ഇവര്‍ക്ക് ഭീഷണിയാണ്. കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന ചിലര്‍ നിര്‍മലക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വാര്‍ഡില്‍ ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയും എല്‍.ഡി.എഫ് സ്വതന്ത്രയായ എം. ഹസീനയും പ്രചാരണത്തില്‍ മുന്നിലാണ്. മുമ്പ് 41ാം വാര്‍ഡില്‍ കണ്ണുവെച്ച വനിത നേതാക്കളെ ഡി.സി.സി നേതൃത്വം അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തില്‍ സജീവമല്ല.&lt;br /&gt; 31ാം വാര്‍ഡായ പുതുപ്പള്ളിത്തെരുവില്‍ ലീഗ് വിമതന്‍ സെയ്തലവി പൂളക്കാടിന്‍െറ സാന്നിധ്യമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ലീഗ് നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ ടി.എ. അബ്ദുല്‍ അസീസിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ഈ വാര്‍ഡില്‍ മുന്‍ എം.എല്‍.എ അഡ്വ. ടി.കെ. നൗഷാദ് അസീസിന് ശക്തനായ പ്രതിയോഗിയാണ്.&lt;br /&gt; ഈ വാര്‍ഡില്‍ എല്‍.ഡി.എഫിനും വിമത ഭീഷണിയുണ്ട്.&lt;br /&gt; കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന കുമരപുരം ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ എസ്.ആര്‍. ശ്രീപ്രിയ പ്രചാരണത്തില്‍ ഒരു ചുവട് മുന്നിലാണ്.&lt;br /&gt; കള്ളിക്കാട് 37ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍ ലീഗ് വിമത കൗണ്‍സിലര്‍ കെ.കെ. ഖാജാ ഹുസൈന്‍െറ ഭാര്യ മറിയ ഖാജാ ഹുസൈനാണ്. ഇവരെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ എല്‍.ഡി.എഫില്‍ മുറുമുറുപ്പുണ്ട്. എല്‍.ഡി.എഫില്‍ ഒരുവിഭാഗം സ്വതന്ത്രയായി പത്രിക നല്‍കിയ ജാസ്മിന്‍ സലാമിന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗിലെ പി.എം. ഹബീബയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിലെ ഭിന്നത അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.&lt;br /&gt; മണപ്പുള്ളികാവ് 27ാം വാര്‍ഡില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ബാബു ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത് എല്‍.ഡി.എഫിന് തിരിച്ചടിയാണ്. വാര്‍ഡില്‍ മുക്കോണ മത്സരത്തിന്‍െറ പ്രതീതി ജനിപ്പിച്ച് കടുത്ത മത്സരമാണ് അരങ്ങേറുന്നത്. സി.പി.എമ്മിലെ അഡ്വ. ആര്‍. വേണുവും കോണ്‍ഗ്രസിലെ വി. മോഹനനുമാണ് എതിരാളികള്‍.&lt;br /&gt; വെണ്ണക്കര സൗത് 32ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ ഷൈലജയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൗരിയത്ത് സുലൈമാനുമാണ് കടുത്ത പോരാട്ടം. എന്‍.സി.പിയുടെ എസ്. റാബിയ ഷംസുദ്ദീനും ഗോദയില്‍ സജീവമായുണ്ട്. ത്രികോണ മത്സരം കനക്കുന്ന ഈ വാര്‍ഡില്‍ പ്രചാരണം മൂര്‍ധന്യത്തിലാണ്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് വാര്‍ഡില്‍ ഇത്തവണ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗിലെ സൈനബയും സി.പി.എമ്മിലെ നസീമയുമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. പ്രിയക്കെതിരെ രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് പ്രചാരണ പ്രവര്‍ത്തനത്തില്‍ ഒരു പിടി മുന്നില്‍. കല്‍പ്പാത്തി ഈസ്റ്റ് അഞ്ചാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥി ഗാന കൃഷ്ണന്‍െറ സാന്നിധ്യം ബി.ജെ.പിക്ക് ഭീഷണിയാണ്.&lt;br /&gt; ഇവിടെ കോണ്‍ഗ്രസിന്‍െറ സി.എന്‍. ഉമക്ക് ആദ്യഘട്ട പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ട്. പ്രചാരണം കൊഴുത്തുകൊണ്ടിരിക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമതപ്രവര്‍ത്തനം പാര്‍ട്ടിള്‍ക്ക് തലവേദനയായിട്ടുണ്ട്.&lt;br /&gt; തങ്ങള്‍ക്ക് എതിരാളികളാകുമെന്ന് ഭയന്ന് മറ്റു വാര്‍ഡുകളിലെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലര്‍ നീങ്ങുന്നതായി ആരോപണമുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/kxYUt6opeMU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/SmU4vF4wE5I/151029?utm_source=feedburner&amp;amp;utm_medium=email"&gt;എഴുത്തുകാർക്ക് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:42 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/p-m-bhargava-759.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞൻ പി.എം ഭാർഗവയാണ് പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.&lt;/p&gt; &lt;p&gt;	സെന്&amp;zwj;റർ ഫോര്&amp;zwj; സെല്ലുലാര്&amp;zwj; ആന്&amp;zwj;റ് മോളിക്യുലര്&amp;zwj; ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ഭാര്&amp;zwj;ഗവ.&amp;nbsp; എഴുത്തുകാരുടേയും കലാകാരന്&amp;zwj;മാരുടെയും പ്രതിഷേധത്തില്&amp;zwj; പങ്കു ചേര്&amp;zwj;ന്ന് 107 മുതിര്&amp;zwj;ന്ന ശാസ്ത്രജ്ഞന്&amp;zwj;മാര്&amp;zwj; രാഷ്ട്രപതിക്ക് ഓണ്&amp;zwj;ലൈന്&amp;zwj; പരാതി ശേഖരണം നടത്തി മണിക്കൂറുകള്&amp;zwj;ക്കകമാണ് പി.എം ഭാര്&amp;zwj;ഗവയുടെ തീരുമാനം.&lt;/p&gt; &lt;p&gt;	മതത്തിന്&amp;zwj;റെ പേരിൽ രാജ്യത്തെ രണ്ടായി ഭാഗിക്കാൻ വർഗീയവാദികൾക്ക് അവസരം നൽകുന്ന മോദി സർക്കാറിന്&amp;zwj;റെ നടപടിയിൽ പ്രതിഷേധിച്ചാണ് തിരിച്ചേൽപ്പിക്കുന്നതെന്നും ഭാർഗവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരു കലാകാരന് കലയിലൂടെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാം. എന്നാൽ ശാസ്ത്രജ്ഞനായ തനിക്ക് അങ്ങിനെ കഴിയില്ലെന്നും അതിനാലാണ് പുരസ്കാരം തിരിച്ചേൽപ്പിച്ച് എഴുത്തുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളില്&amp;zwj; പ്രതിഷേധമറിയിക്കുമെന്ന് കരുതുന്നതായും ഭാര്&amp;zwj;ഗവ പ്രത്യാശ പ്രകടിപ്പിച്ചു.&lt;/p&gt; &lt;p&gt;	മൂന്ന് യുക്തിവാദി എഴുത്തുകാരെ വർഗീയവാദികൾ കൊലപ്പെടുത്തിയ വാർത്ത തന്നെ നിരാശനാക്കി. ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള പ്രസ്താവനകളാണ് പുറത്ത്് വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ഇത്തരം സംഘടനകൾക്ക് കൂടുതൽ െെധര്യം ലഭിച്ചത്. മോദി ആർ.എസ്.എസ് നേതാവാണ്. ആർ.എസ്.എസിന്&amp;zwj;റെ രാഷ്ട്രീയ മുന്നണിയാണ് ബി.ജെ.പി. ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നു :ഭാർഗവ പറഞ്ഞു.&lt;/p&gt; &lt;p&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/SmU4vF4wE5I?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gZzsvjx5Gjk/151029?utm_source=feedburner&amp;amp;utm_medium=email"&gt;പകര്&amp;zwj;ച്ചവ്യാധി പ്രതിരോധം: പരിശോധനയില്&amp;zwj; വൃത്തിഹീന സാഹചര്യങ്ങള്&amp;zwj; കണ്ടത്തെി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:37 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മലപ്പുറം: പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായി ജില്ലയിലെ നിര്‍മാണ സ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. കൊതുകിന്‍െറ ഉറവിടം, മാലിന്യം തള്ളല്‍, ജലസ്രോതസ്സുകള്‍ മലിനമാക്കല്‍, ശുചിത്വമില്ലായ്മ, ഓടകളിലെ തടസ്സങ്ങള്‍ എന്നിവ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാലാണ് സേഫ് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടന്നത്.&lt;br /&gt; നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലും ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുമുള്ള സംഘങ്ങളാണ് പരിശോധിച്ചത്.&lt;br /&gt; 111 സംഘങ്ങളാണ് പരിശോധന നടത്തിയത്. 6337 വീടുകള്‍, 173 നിര്‍മാണ സ്ഥലങ്ങള്‍, 349 തോട്ടങ്ങള്‍, 43 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, 117 സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചു.&lt;br /&gt; വീഴ്ച കണ്ടത്തെിയ 29 വീടുകള്‍, 37 സ്ഥാപനങ്ങള്‍, അഞ്ച് തോട്ടങ്ങള്‍, നാല് നിര്‍മാണ സ്ഥലങ്ങള്‍, 11 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കി. മലപ്പുറത്ത് ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് അഫ്സല്‍, ജെ.എച്ച്.ഐമാരായ എം. പ്രഭാകരന്‍, വി.ബി. പ്രമോദ് എന്നിവരും തിരൂരില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, പൊന്നാനിയില്‍ ഡി.എം.ഒ ഡോ. പ്രകാശ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, പി. രാജു, പെരിന്തല്‍മണ്ണയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, മഞ്ചേരിയില്‍ ഡി.ടി.ഒ ഡോ. ഹരിദാസ്, ടെക്നിക്കല്‍ അസി. ഭാസ്കരന്‍ തൊടുമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gZzsvjx5Gjk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/SiqOO1IOus8/151029?utm_source=feedburner&amp;amp;utm_medium=email"&gt;രക്ഷാകര്&amp;zwj;ത്താക്കളും വിദ്യാര്&amp;zwj;ഥികളും സമരം നടത്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:33 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വണ്ടിപ്പെരിയാര്‍: അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വള്ളക്കടവ് ട്രൈബല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സത്യഗ്രഹ സമരം നടത്തി. 2010-11ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ മാധ്യമിക് ശിഷ്യ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യു.പി ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത്. തമിഴ്, മലയാളം വിഭാഗത്തില്‍ 200ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.&lt;br /&gt; ഗവി, സത്രം കോളനി, വഞ്ചിവയല്‍ ട്രൈബല്‍, മൗണ്ട്, ശബരിമല, തങ്കമല, മാട്ടുപ്പെട്ടി, ധര്‍മാലേവി തുടങ്ങിയ തോട്ടം മേഖലയിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അധ്യയന ആരംഭം മുതല്‍ തമിഴ്, ഫിസിക്കല്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നിലവില്‍ അധ്യാപകരില്ല. നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കക്കി കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. ടൗണില്‍ നടന്ന സത്യഗ്രഹ സമരം എ.വി. മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പില്‍, കെ.എം. അബ്ദുസ്സലാം മൗലവി, കെ. രജിത്ത് മേല്‍ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/SiqOO1IOus8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/N-Nx8WrRXVs/151029?utm_source=feedburner&amp;amp;utm_medium=email"&gt;സംവാദത്തില്&amp;zwj; ഭരണ&amp;ndash;പ്രതിപക്ഷ ഏറ്റുമുട്ടല്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:30 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജില്ലയുടെ സമഗ്ര വികസനത്തിന് വഴിവെച്ച ഭരണനേട്ടങ്ങളുമായി അഭിമാനത്തോടെയാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട. പ്രസ്ക്ളബ് 'ജനഹിതം 2015' സംവാദത്തില്‍ സംസാരിക്കുകയായുന്നു അദ്ദേഹം.&lt;br /&gt; കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്താനായി നടത്തിയ ഗ്രീന്‍ കേരള സര്‍വേയില്‍ പ്രവര്‍ത്തന മാന്ദ്യം കണ്ടത്തെിയ ജില്ലയായിരുന്നു പത്തനംതിട്ട. അന്ന് സംസ്ഥാനത്ത് 250 ഗ്രാമപഞ്ചായത്തുകള്‍ ഗ്രീന്‍ കേരള തെരഞ്ഞെടുത്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരു പഞ്ചായത്തുപോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍നിന്ന് പഞ്ചായത്തുകളെ 80 ശതമാനത്തിലേറെ വികസന മുന്നേറ്റം നടത്തി മുന്നിലത്തെിക്കാനും 2012-13ലെ ശാക്തീകരണ പുരസ്കാരം ജില്ലാ പഞ്ചായത്തിന് ലഭിക്കാനും കവിയൂര്‍, ഇരവിപേരൂര്‍  പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫിയും പ്രധാനമന്ത്രിയുടെ പുരസ്കാരം ലഭിക്കാനും കഴിയുന്നവിധം വികസന മുന്നേറ്റമാണ് നടത്തിയതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അവകാശപ്പെട്ടു.&lt;br /&gt; എന്നാല്‍, അഴിമതിയുടെ വിഴുപ്പുഭാണ്ഡമായാണ് ഈ ഭരണ സമിതിയെ ജനം കാണുന്നതെന്നും അഴിമതിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയ പഞ്ചായത്ത് ജില്ലക്ക് സമഗ്രമായി വികസനം കൊണ്ടുവന്ന ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്. ഹരിദാസ് ആരോപിച്ചു. മാലിന്യനിര്‍മാര്‍ജനം, വളം വിതരണം, കദളീവനം പദ്ധതി, എന്‍.ആര്‍.എച്ച്.എം, ഇ-ടോയ്ലറ്റ് തുടങ്ങിയവയിലെല്ലാം കോടികളുടെ അഴിമതിയാണ് നടത്തിയത്. പല പദ്ധതികളും കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. അതില്‍ തന്നെ പലതും അഴിമതിയില്‍ പൂര്‍ത്തിയാകാതെ വരികയും ചെയ്തു. തങ്ങള്‍ ഇതിന്‍െറ രേഖകള്‍ സംഘടിപ്പിച്ചു വരികയാണെന്നും പല ജനപ്രതിനിധികളും അഴി എണ്ണേണ്ടിവരുമെന്നും എസ്. ഹരിദാസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഒരു പദ്ധതിയിലും വിയോജനകുറിപ്പ് രേഖപ്പെടുത്താന്‍ പോലും എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ളെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ച ആശുപത്രികളില്‍ സമഗ്ര വികസനം നടപ്പാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസ് യൂനിറ്റ് പാവപ്പെട്ടവര്‍ക്ക് ആശ്വാസമാണ്. ഇവിടുത്തെ ഓപറേഷന്‍ തിയറ്റര്‍ നവീകരിച്ചു. വൃത്തിഹീനമായ അവസ്ഥമാറ്റി.  സംസ്ഥാനത്ത് ആദ്യമായി  സമ്പൂര്‍ണ പാലിയേറ്റിവ് പഞ്ചായത്തുകള്‍ ജില്ലയില്‍ നടപ്പാക്കി. 45 സ്കൂളുകള്‍ വികസിപ്പിച്ചു.&lt;br /&gt; എസ്.എസ്.എല്‍.സി വിജയശതമാനം 14 ാം സ്ഥാനത്തുനിന്ന്  ഒമ്പതാം സ്ഥാനത്തേക്ക് എത്തിച്ചു. ശബരിമലയില്‍ പ്രത്യേക അനുവാദം വാങ്ങി ഇടത്താവളങ്ങള്‍ നിര്‍മിച്ചു. കുട്ടനാട്ടില്‍ 14 മെതിയന്ത്രങ്ങള്‍ വാങ്ങി നല്‍കി. എന്നാല്‍, മാലിന്യ നിര്‍മാര്‍ജന പദ്ധതിപോലും അട്ടിമറിച്ചതായി എസ്. ഹരിദാസ് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജനം എങ്ങുമത്തെിയില്ല. ഇവര്‍ക്ക് വേതനം നല്‍കാത്തതിനാല്‍ പദ്ധതി നടപ്പായില്ല. രണ്ടു കോടി 71 ലക്ഷം രൂപയുടെ വളമാണ് ജില്ലയില്‍ വിതരണം ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതില്‍ മുഴുവന്‍ അഴിമതിയായിരുന്നു.  ഗുണനിലവാരമില്ലാത്ത കമ്പനിയെയാണ് തുടര്‍ച്ചയായി രണ്ടാം തവണയും  വളം വിതരണത്തിന് ഏല്‍പിച്ചത്. ഇതില്‍ അഴിമതി നടന്നിട്ടുണ്ട്.&lt;br /&gt;  വിദ്യാഭ്യാസ മേഖലയില്‍ മാറ്റിവെച്ച അഞ്ചു ലക്ഷം രൂപയുമായി ഡി.ഡി. മുങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ സാന്ത്വനം സെമിനാറില്‍ ആരും പങ്കെടുത്തില്ല. ഡി.പി.സി സെക്രട്ടേറിയറ്റ് പണിയുന്നതിനായി തറക്കല്ല് ഇട്ടതല്ലാതെ പിന്നൊന്നും നടന്നില്ല. ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ല. ജില്ലാ ഹോമിയോ ആശുപത്രിയെ ഡിസ്പെന്‍സറിയായി തരംതാഴ്ത്തി. എന്‍.ആര്‍.എച്ച്.എമ്മില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നു. ഇതിന്‍െറ രേഖകള്‍ തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; മൂന്ന് തലത്തിലുള്ള ഓഡിറ്റാണ് ജില്ലാ പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇവിടെയൊന്നും കണ്ടത്തൊത്ത അഴിമതി എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്തെുന്നതെന്ന് ഹരിദാസ് ഇടത്തിട്ട ചോദിച്ചു. അഴിമതി ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഓംബുഡ്സ്മാനെയോ ലോകായുക്തയെയോ സമീപിക്കാമായിരുന്നില്ളേ. എന്നാല്‍, എല്ലാ യോഗങ്ങളിലും വിയോജനം അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലാപഞ്ചായത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും  മിനുട്സ് തിരുത്തിയുമാണ് അഴിമതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.&lt;br /&gt; 108 ആംബുലന്‍സ് വാഗ്ദാനത്തില്‍ ഒതുങ്ങി. ഇ-ടെന്‍ഡര്‍ നടപ്പാക്കണമെന്നും വേണ്ടെന്നും കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നതിനെ തുടര്‍ന്ന് 24 കോടി ലാപ്സായി. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ടൂറിസം വികസനവും ഇവര്‍ അവകാശപ്പെട്ടതുപോലെ ഒന്നും നടപ്പായിട്ടില്ളെന്നും എസ്. ഹരിദാസ് ആരോപിച്ചു. അതേസമയം, ജില്ലക്ക് അനുവദിക്കപ്പെട്ട പണം നഷ്ടപ്പെടാതിരിക്കാന്‍ പല പദ്ധതികളിലും പ്രതിപക്ഷം സഹകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേട്ടങ്ങളെയും ജില്ലാപഞ്ചായത്തിന്‍െറ വികസനവും മുന്നില്‍വെച്ച് ആത്മാഭിമാനത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ നേരിടുന്നതെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞപ്പോള്‍ യു.ഡി.എഫിന്‍െറ അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എസ്. ഹരിദാസ് പറഞ്ഞു.&lt;br /&gt; പ്രസ്ക്ളബ് പ്രസിഡന്‍റ്  സാം ചെമ്പകത്തില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടയൂര്‍ സ്വാഗതവും പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/N-Nx8WrRXVs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/-dm-5Rwfcj4/151029?utm_source=feedburner&amp;amp;utm_medium=email"&gt;പ്രചാരണത്തിനത്തൊന്&amp;zwj; മുതിര്&amp;zwj;ന്ന യു.ഡി.എഫ്  നേതാക്കള്&amp;zwj;ക്ക് വിമുഖത&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:28 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരങ്ങളും റെബലുകളും രംഗം കൈയടക്കിയ മധ്യകേരളത്തിലെ പലമേഖലകളിലും അവസാന നിമിഷത്തില്‍ പോലും പ്രചാരണത്തിനത്തൊന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിമുഖത. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി ആറു ദിനം മാത്രം ബാക്കിനില്‍ക്കെ പ്രമുഖ നേതാക്കളുടെ അഭാവം മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളെയും പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ-പ്രാദേശിക നേതാക്കളെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കുന്നു. ഘടകകക്ഷി നേതാക്കളും പ്രചാരണത്തിനത്തെിയിട്ടില്ല.&lt;br /&gt;   സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റുവിഭജനത്തിലും ഇപ്പോഴും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെടുമെന്ന സ്ഥാനാര്‍ഥികളുടെ പ്രതീക്ഷയും ഇതോടെ ഇല്ലാതാവുകയാണ്. നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും കവല പ്രസംഗങ്ങളും പലയിടത്തും നടക്കുന്നില്ല. പ്രചാരണം മുറുകും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോട്ടയത്തും സമീപ ജില്ലകളിലും ഓട്ടപ്രദക്ഷിണം നടത്തി അരങ്ങുണര്‍ത്തിയതൊഴിച്ചാല്‍ യു.ഡി.എഫിന്‍െറ മറ്റു സംസ്ഥാന നേതാക്കളാരും തന്നെ ഈ പ്രദേശങ്ങളിലേക്ക് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിലും ഇതേ അവസ്ഥയാണുള്ളത്. സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പ്രദേശങ്ങളില്‍ മാത്രം പ്രചാരണം നടത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് മേഖലകളില്‍ ഇനിയും പ്രചാരണത്തിന് പോയിട്ടില്ളെന്ന വ്യാപക പരാതിയും കോണ്‍ഗ്രസിനുണ്ട്. ജില്ലാ പഞ്ചായത്തിലടക്കം മത്സരിക്കുന്ന പല നേതാക്കളും ഇതിലുള്ള അതൃപ്തി നേതൃത്വത്തെ പരസ്യമായി അറിയിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനടക്കം കോണ്‍ഗ്രസിന്‍െറയും ഘടകകക്ഷികളുടെയും നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് കോട്ടയത്ത് മാത്രം 65ഓളം റെബലുകളാണ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന്. ഇതിലുള്ള പ്രതിഷേധവും സംസ്ഥാന നേതാക്കള്‍ക്കുണ്ട്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമായതും അസ്വസ്ഥതക്ക് ഇടയാക്കുന്നുണ്ട്.&lt;br /&gt; കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും പാര്‍ട്ടിയുടെ സമുന്നത നേതാക്കളും മറ്റ് പഞ്ചായത്തുകളില്‍ ഇനിയും പ്രചാരണത്തിന് എത്തിയിട്ടില്ളെന്ന് സ്ഥാനാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ അണികളും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. സഹൃദ മത്സരം നടക്കുന്ന പഞ്ചായത്തുകളില്‍ പ്രചാരണം വേണ്ടെന്നാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം. സാധാരണ മുസ്ലിം ലീഗ് നേതാക്കള്‍ കോട്ടയം-ഇടുക്കി ജില്ലകളില്‍ പ്രചാരണത്തിനത്തെിയിരുന്നു. ഇത്തവണ അവരും വന്നിട്ടില്ല. കോട്ടയത്ത് ഏഴോളം പഞ്ചായത്തുകളിലാണ് സഹൃദ മത്സരം യു.ഡി.എഫിനെ വിഷമിപ്പിക്കുന്നത്.&lt;br /&gt;  അതേസമയം, എല്‍.ഡി.എഫില്‍ സംസ്ഥാന നേതാക്കളുടെ വന്‍നിരതന്നെ അടുത്തദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. പിണറായി വിജയന്‍ 30നും പ്രതിപക്ഷ നേതാവ് വി.എസ് 31നും കോട്ടയം ജില്ലയില്‍ എത്തുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലയില്‍ ഒരുവട്ടം പ്രചാരണത്തിനത്തെിയിരുന്നു. സി.പി.ഐയുടെ സംസ്ഥാന നേതാക്കളും അടുത്തദിവസം ജില്ലയില്‍ എത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ഥികള്‍ക്കായി ഇടതുമുന്നണി നേതാക്കള്‍ പ്രചാരണത്തിന് പൂഞ്ഞാര്‍ അടക്കമുള്ള നിയോജകമണ്ഡലങ്ങളില്‍ എത്തും.&lt;br /&gt;  വി.എസ് പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്തും പ്രചാരണം നടത്തും. എന്നാല്‍, രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സംസ്ഥാന നേതാക്കള്‍ എത്താത്തതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശദീകരണം. നേതാക്കളാരും വരുന്നില്ളെങ്കിലും സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്.&lt;br /&gt;  പലരും ഇതിനകം മൂന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിവരികയാണ്. ബി.ജെ.പി-എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് മുന്നേറുന്നുണ്ടെങ്കിലും സംസ്ഥാന-ദേശീയ നേതാക്കളാരും ഇവിടെ പ്രചാരണത്തിന് ഇനിയും എത്തിയിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം ചിലയിടത്ത് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/-dm-5Rwfcj4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/-ZSsZyyHbi4/151029?utm_source=feedburner&amp;amp;utm_medium=email"&gt;കുമ്പഡാജെയില്&amp;zwj; തീപാറും പോര്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:21 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ബദിയടുക്ക: കുമ്പഡാജെ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുമുന്നണികളും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മുന്നേറുന്നു.&lt;br /&gt; ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ഇടംപിടിക്കാന്‍ എല്‍.ഡി.എഫും കിണഞ്ഞ് ശ്രമിക്കുന്നു. 13 വാര്‍ഡാണ് പഞ്ചായത്തിലുള്ളത്. നിലവില്‍ യു.ഡി.എഫാണ് ഭരണത്തില്‍. മുസ്ലിംലീഗ് ആറ്, കോണ്‍ഗ്രസ് രണ്ട്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2005ല്‍ 12 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ബി.ജെ.പി അഞ്ച്, മുസ്ലിം ലീഗ് നാല്, കോണ്‍ഗ്രസ് ഒന്ന്, സി.പി.എം രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. സി.പി.എമ്മിന് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ നല്‍കി, അവരുടെ പിന്തുണയോടെ ബി.ജെ.പിയാണ് ഭരണത്തിലിരുന്നത്. എന്നാല്‍, 2010 ആയതോടെ എല്‍.ഡി.എഫിന് സീറ്റ് നഷ്ടമാവുകയും യു.ഡി.എഫ് ഭരണം നിലനര്‍ത്തുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മാറി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും ബി.ജെ.പിയും. 12 സീറ്റിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ആറ്, മുസ്ലിം ലീഗ് ആറ്. എഴാം വാര്‍ഡായ ഗോഡിഗുഡ്ഡെയില്‍ യു.ഡി.എഫിന് സ്വാധാനം കുറവായതിനാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതും ശ്രദ്ധേയമാണ്. ഇവിടെ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് പോരാടുന്നത്. വികസനം ഉയര്‍ത്തിക്കാട്ടി  ഭരണം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കനുസരിച്ച് സീറ്റ് വര്‍ധിച്ച് 2005ലെ ഭരണം കാഴ്ചവെക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, ഭരണത്തില്‍ കയറാമെന്ന് അവകാശപ്പെടുന്നില്ളെങ്കിലും ഇത്തവണ അഞ്ച് സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫിന്‍െറ ശുഭപ്രതീക്ഷ. സി.പി.എം 10 സീറ്റിലും  സി.പി.ഐ മൂന്ന് സീറ്റിലും മത്സരിക്കുന്നു. റെബല്‍ സ്ഥാനാര്‍ഥി ശല്യമില്ലാത്തതും ഇരു മുന്നണികളും ബി.ജെ.പിയും  സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയതും വിജയചിത്രം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയെന്ന് വോട്ടര്‍മാര്‍ പറയുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/-ZSsZyyHbi4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Rw-E5SmN7yo/151029?utm_source=feedburner&amp;amp;utm_medium=email"&gt;ഹബ്ബ് എയര്&amp;zwj;പോര്&amp;zwj;ട്ട്: വീടുകള്&amp;zwj; ഏറ്റെടുക്കാന്&amp;zwj; സമ്മതിക്കില്ളെന്ന് കര്&amp;zwj;മസമിതി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:19 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മട്ടന്നൂര്‍:  മൂര്‍ഖന്‍പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം മുന്നേറുമ്പോള്‍ ഹബ്ബ് എയര്‍പോര്‍ട്ടിനുവേണ്ടി സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിനെതിരെ പ്രതിഷേധം. വിമാനത്താവളം ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരില്‍ കാണാന്‍ ഹബ്ബ് എയര്‍പോര്‍ട്ട് ഓര്‍ഗനൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തി അമേരിക്കയില്‍ നിന്നും മറ്റും കൂറ്റന്‍ വിമാനങ്ങള്‍ നേരിട്ട് എത്താന്‍ കഴിയുന്ന വിധം  വിമാനത്താവളത്തെ ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ഇതിനായി കൂടുതല്‍ ഭൂമി ഇനിയും ഏറ്റെടുക്കേണ്ടിവരും.&lt;br /&gt;  വിവിധ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കലിനെതിരെ കര്‍മസമിതികള്‍ വീണ്ടും രംഗത്തിറങ്ങിയേക്കുമോ എന്ന ആശങ്ക പരന്നിട്ടുള്ളത്.&lt;br /&gt; ഹബ്ബ് എയര്‍പോര്‍ട്ടിനായി റണ്‍വേയുടെ തെക്കും വടക്കും ഭാഗങ്ങളായ മട്ടന്നൂര്‍, കാനാട് മേഖലയില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 185 ഏക്കറോളം സ്ഥലം ഇനിയും ആവശ്യമാണ്. ഇത്രയും സ്ഥലത്ത് ആയിരത്തോളം വീടുകളുള്ളതിനാല്‍ കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ സമരരംഗത്ത് ഇറങ്ങിയേക്കുമെന്നാണ് ആശങ്ക.&lt;br /&gt; ഹബ്ബ് എയര്‍പോര്‍ട്ടിന് എതിരല്ളെന്നും എന്നാല്‍, ലൈറ്റ് അപ്രോച്ചിന് വേണ്ടിയല്ലാതെ ഒരു കാരണവശാലും കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് ഭാഗങ്ങളില്‍ കൂടുതല്‍ വീടുകള്‍ ഏറ്റെടുക്കാന്‍ സമ്മതിക്കില്ളെന്നും കല്ളേരിക്കര കുടിയിറക്ക് വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.&lt;br /&gt; റണ്‍വേ 3,050 മീറ്ററില്‍ നിന്ന് 3,400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കാനാട് പ്രദേശത്ത് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നിലവില്‍ പ്രക്ഷോഭത്തിലാണ്. റണ്‍വേ നീളം വര്‍ധിപ്പിക്കുമ്പോള്‍ കാനാട് മേഖലയില്‍ മൂന്ന് ആരാധനാലയങ്ങളും ഒട്ടേറെ നെല്‍വയലുകളും 60ഓളം വീടുകളും ഏറ്റെടുക്കേണ്ടി വരും. പ്രദേശത്തുകൂടി അഞ്ചരക്കണ്ടി പുഴയില്‍ ലയിക്കുന്ന രണ്ട് വലിയ തോടുകളും ഒഴുകുന്നുണ്ട്. ഇതേ ആവശ്യത്തിന് കല്ളേരിക്കരയില്‍ വീടുകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടിയിറക്ക് വിരുദ്ധ കര്‍മസമിതി സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇതോടെ ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കര്‍ മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.&lt;br /&gt; ഇതിനിടെ, പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൂടുതല്‍ ആധുനിക ഉപകരണങ്ങളത്തെി. ടാറും അനുബന്ധ ഉല്‍പന്നങ്ങളും മിശ്രണം ചെയ്യുന്ന എച്ച്.ഒ.ടി പ്ളാന്‍റ് പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Rw-E5SmN7yo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4KQLENgZ_wo/151029?utm_source=feedburner&amp;amp;utm_medium=email"&gt;സ്വര്&amp;zwj;ണക്കടത്ത്: പ്രതിയെ  നാട്ടിലത്തെിക്കണമെന്ന് ഹൈകോടതി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി കല്ലുങ്ങല്‍ അഷ്റഫിനെ ദുബൈയില്‍നിന്ന് ഇന്ത്യയിലത്തെിക്കാന്‍  ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച 'റെഡ് കാര്‍ഡ് നോട്ടീസ്' താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് ഹൈകോടതി. ഇതിനായി സി.ബി.ഐ ഇന്‍റര്‍പോളിന് അപേക്ഷ നല്‍കണമെന്നും ദുബൈയിയില്‍നിന്ന് പ്രതിയെ എത്രയും വേഗം ഇന്ത്യയിലേക്കത്തെിക്കാന്‍ അവിടത്തെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്ലാവിധ സഹായവും നല്‍കണമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടു.&lt;br /&gt;  നാട്ടിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നും റെഡ് കാര്‍ഡ് നോട്ടീസ് ഈ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി കേസിലെ 15ാം പ്രതിയായ അഷ്റഫ് നല്‍കിയ ഹരജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ദുബൈയിലെ ഹരജിക്കാരന്‍െറ പാസ്പോര്‍ട്ട് കണ്ടുകെട്ടിയതിനാല്‍  എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാട്ടിലത്തൊന്‍ നടപടി പൂര്‍ത്തിയായിവരുമ്പോഴാണ് സി.ബി.ഐ തനിക്കെതിരെ ഇന്‍റര്‍പോള്‍ മുഖേന റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹരജിയിലെ വാദം. ഗൂഢാലോചന ആരോപിച്ചാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നാടുകടത്താനുള്ള നടപടി പൂര്‍ത്തിയാകും വരെ പ്രതിയെ ദുബൈ പൊലീസ് തടഞ്ഞുവെക്കണമെന്നാണ് 2000 ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച നാടുകടത്തല്‍ കരാറിലെ വ്യവസ്ഥ.&lt;br /&gt; നിലവിലെ സാഹചര്യത്തില്‍ മൂന്നുവര്‍ഷംകൊണ്ട് മാത്രമെ നാടുകടത്തല്‍ നടപടി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനാകൂ. ഇത്രയും കാലം ദുബൈ പൊലീസ് തടങ്കലില്‍വെക്കും. ഗൂഢാലോചനക്കുറ്റത്തിന്‍െറ പേരില്‍ റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ വലിയ നഷ്ടമാണുണ്ടാവുക. നാട്ടിലെ സ്വത്തുക്കള്‍ ജപ്തിചെയ്ത് പോകാനുള്ള സാധ്യതയുമുണ്ട്. താന്‍ നാട്ടിലത്തെി കീഴടങ്ങാന്‍ തയാറാണ്. അതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് എത്രയും വേഗം നാട്ടിലത്തൊന്‍ റെഡ് കാര്‍ഡ് നോട്ടീസ് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം.&lt;br /&gt; അതേസമയം, മൂന്ന് കാരണങ്ങളാലല്ലാതെ ഇന്‍റര്‍പോള്‍ മുഖേന പുറപ്പെടുവിച്ച റെഡ് കാര്‍ഡ് അലര്‍ട്ട് റദ്ദാക്കാനാകില്ളെന്ന് സി.ബി.ഐ വ്യക്തമാക്കി. വ്യക്തിയുടെ മരണം, കേസില്‍നിന്ന് കുറ്റവിമുക്തനാക്കല്‍, പ്രതിക്കെതിരായ വിചാരണ നടപടി പ്രോസിക്യൂഷന്‍ ഉപേക്ഷിക്കല്‍ ഈ ഘട്ടങ്ങളില്‍ മാത്രമെ റെഡ് കാര്‍ഡ് നോട്ടീസ് റദ്ദാക്കാനോ പിന്‍വലിക്കാനോ പറ്റൂവെന്നും വ്യക്തമാക്കി.&lt;br /&gt; നോട്ടീസ് പിന്‍വലിക്കാതിരുന്നാല്‍ കേസിനായി പ്രതിക്ക് നേരിട്ട് എത്താനാകില്ളെന്നും വിചാരണ നടപടികള്‍ അനാവശ്യമായി വൈകാനിടയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോണ്‍സല്‍ ജനറല്‍ ഇടപെട്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഹരജിക്കാരനെ നാട്ടിലേക്ക് അയക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.&lt;br /&gt; ഇതിനായി 15 ദിവസത്തേക്ക് നോട്ടീസ് മരവിപ്പിക്കാന്‍ ഇന്‍റര്‍പോളിന് സി.ബി.ഐ അപേക്ഷ നല്‍കണം. നാട്ടിലത്തെിച്ചാലുടന്‍ സി.ബി.ഐയുടെയും കസ്റ്റംസിന്‍െറയും കസ്റ്റഡിയില്‍ വെക്കണം.&lt;br /&gt; എത്രയും വേഗം കീഴ്കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് വീണ്ടും നവംബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4KQLENgZ_wo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XWAYxV8WA8k/151029?utm_source=feedburner&amp;amp;utm_medium=email"&gt;വാര്&amp;zwj;ഡുകളില്&amp;zwj; പോരാട്ടത്തിന്  വീറും വാശിയും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:09 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: നഗരസഭാ വാര്‍ഡുകളില്‍ പോരാട്ടത്തിന് വീറും വാശിയും ഏറി. പോളിങ് ദിനം അടുക്കുന്തോറും ശക്തമായ മത്സരമാണ് എല്ലാ വാര്‍ഡിലും. കരുത്തുറ്റ സ്ഥാനാര്‍ഥികളെയാണ് മത്സരങ്ങള്‍ക്ക് മുന്നണികള്‍ ഇറക്കിയിരിക്കുന്നത്.&lt;br /&gt; തുമ്പോളിയില്‍ കോണ്‍ഗ്രസിലെ കെ.കെ. നിഷാദും സി.പി.ഐയുടെ യേശുദാസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ ജി. മോഹനന്‍, സ്വതന്ത്രനായ ലൂയീസ് എന്നിവരും കരുത്ത് തെളിയിക്കാനുണ്ട്.&lt;br /&gt; കൊമ്മാടിയില്‍ സി.പി.ഐയുടെ കെ.ജെ. പ്രവീണും കോണ്‍ഗ്രസിലെ പി. ബിനുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സി.എം.പിയില്‍നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസില്‍ എത്തിയതാണ് ബിനു. ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശയിലാണ്. എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം വാര്‍ഡിലുടനീളമുണ്ട്. എല്‍.ഡി.എഫും പിറകിലല്ല.&lt;br /&gt; പൂന്തോപ്പ് വാര്‍ഡില്‍ സി.പി.ഐയുടെ ആര്‍. ഷീബയും കോണ്‍ഗ്രസിലെ സരസ്വതിയും തമ്മിലാണ് പ്രധാന മത്സരം. ഇവിടെ ഗീത രാംദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി. സ്വതന്ത്രയായി ആബിദയുമുണ്ട്. കാളാത്ത് വാര്‍ഡില്‍ കോണ്‍ഗ്രസിലെ അംബികാദേവിയും സി.പി.ഐയുടെ പ്രഭ വിജയനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സ്വതന്ത്രരായ ബിന്ദു ദിലീപ്, രാഖി, അഡ്വ. എന്‍. ഷാജിദ എന്നിവരും രംഗത്തുണ്ട്. കൊറ്റംകുളങ്ങര വാര്‍ഡില്‍ സി.പി.ഐയുടെ വി.ആര്‍. ഷൈലജയും കോണ്‍ഗ്രസിലെ സുജാതയുമാണ് പ്രധാനമായി ഏറ്റുമുട്ടുന്നുവര്‍.&lt;br /&gt; ബി.ജെ.പിയുടെ പാര്‍വതി സംഗീത്, സ്വതന്ത്രയായ സുജിമോള്‍ എന്നിവരും മുന്നണികള്‍ക്ക് ഭീഷണിയായി രംഗത്തുണ്ട്. പുന്നമടയില്‍ കോണ്‍ഗ്രസിലെ കെ.എ. സാബുവും കേരള കോണ്‍ഗ്രസ് -സെക്കുലറിന്‍െറ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.സി. സെബാസ്റ്റ്യനും തമ്മിലാണ് പ്രധാന മത്സരം. ജോസഫ് തോമസ്, ബി.ജെ.പിയുടെ രജീഷ്കുമാര്‍ എന്നിവരും രംഗത്തുണ്ട്.&lt;br /&gt; നെഹ്റുട്രോഫി വാര്‍ഡില്‍ സി.എം.പിയുടെ കെ.ആര്‍. രമണനും സി.പി.എമ്മിന്‍െറ ഡി. സലിംകുമാറും ബി.ജെ.പിയുടെ രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്. തിരുമല വാര്‍ഡില്‍ സി.പി.എമ്മിലെ വി. ജയപ്രസാദും കോണ്‍ഗ്രസിലെ ജി. ഷെജിയും ബി.ജെ.പിയുടെ വി.എസ്. സുഭാഷും തമ്മില്‍ ശക്തമായ മത്സരത്തിലാണ്. സ്വതന്ത്രരായ സണ്ണി, നൗഷാദ്, കബീര്‍ എന്നിവരും രംഗത്തുണ്ട്.&lt;br /&gt; ജില്ലാകോടതി വാര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ബി. മെഹബൂബും എല്‍.ഡി.എഫിന്‍െറ മാര്‍ഷല്‍ ജോസഫും തമ്മിലാണ് മത്സരം. അഡ്വ. വി.എസ്. ഉല്ലാസ്നാഥന്‍, രഞ്ജിത്, എസ്. സജിത് എന്നിവരും രംഗത്തുണ്ട്. മുല്ലാത്തുവളപ്പ് വാര്‍ഡിലും ശക്തമായ മത്സരമാണ്. യു.ഡി.എഫിലെ ഷാഹിദാബീവിയും എല്‍.ഡി.എഫിലെ വിജയലക്ഷ്മിയും പി.ഡി.പിയുടെ എസ്. സജീനാമോളും തമ്മിലുള്ള പോരാട്ടത്തിന് ആവേശം കൈവന്നു. വലിയമരം വാര്‍ഡില്‍ സി.പി.ഐയുടെ സജിനയും കോണ്‍ഗ്രസിലെ എസ്. സീനത്തുബീവിയും തമ്മിലാണ് പ്രധാന മത്സരം. ഗീത, ശോഭ എന്നീ സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.&lt;br /&gt; കുതിരപ്പന്തി വാര്‍ഡില്‍ കരുത്തരായ പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇരുമുന്നണിയിലും മത്സരിക്കുന്നത്. സി.പി.ഐ നേതാവും മുമ്പ് കൗണ്‍സിലറുമായ എല്‍ജിന്‍ റിച്ചാര്‍ഡും കോണ്‍ഗ്രസിലെ ഇല്ലിക്കല്‍ കുഞ്ഞുമോനുമാണ് പ്രധാന എതിരാളികള്‍. രണ്ടുപേര്‍ക്കും നഗരത്തില്‍ പൊതുപ്രവര്‍ത്തന പാരമ്പര്യം ഏറെയുണ്ട്. പത്രങ്ങളുടെ ഏജന്‍റ് കൂടിയാണ് എല്‍ജിന്‍ റിച്ചാര്‍ഡ്. ബി.ജെ.പിയുടെ കെ.കെ. പൊന്നപ്പനും അഫ്സലും മറ്റ് സ്ഥാനാര്‍ഥികളാണ്. ഗുരുമന്ദിരം വാര്‍ഡിലും പോരാട്ടം കനത്തതാണ്. നിലവില്‍ ഇരവുകാട് വാര്‍ഡിനെ പ്രതിനിധാനം ചെയ്ത ബഷീര്‍ കോയാപറമ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐയുടെ പി.കെ. ബൈജുവാണ് പ്രധാന എതിരാളി. ബഷീര്‍ കോയാപറമ്പില്‍ നിലവിലുള്ള വാര്‍ഡില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പുതിയ വാര്‍ഡില്‍ ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. എന്നാല്‍, ഇടത് സാന്നിധ്യം ഉറപ്പാക്കാന്‍ പി.കെ. ബൈജുവിന് കഴിയുമെന്ന് എല്‍.ഡി.എഫും കരുതുന്നു. ബി.ജെ.പിയുടെ വി.ആര്‍. വിനോദും എസ്. നൗഷാദുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.&lt;br /&gt; മുനിസിപ്പല്‍ സ്റ്റേഡിയം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ശ്രീജിത്രയും കോണ്‍ഗ്രസിലെ സോജായും ബി.ജെ.പിയുടെ ലതയും തമ്മില്‍ വാശിയേറിയ മത്സരമാണ്. വട്ടയാല്‍ വാര്‍ഡില്‍ സി.പി.ഐയുടെ ക്ളാരമ്മയും കോണ്‍ഗ്രസിലെ എം. ലൈലാബീവിയും തമ്മിലെ മത്സരത്തില്‍ പ്രചാരണം മൂര്‍ധന്യത്തിലായി. വാടക്കലില്‍ കോണ്‍ഗ്രസിന്‍െറ ജോണ്‍ ബ്രിട്ടോയും സി.പി.എമ്മിലെ നെല്‍സണും തമ്മില്‍ ശക്തമായ മത്സരം നടക്കുകയാണ്. മാര്‍ഷല്‍ ഡിറ്റോ എന്ന സ്ഥാനാര്‍ഥിയും ഉണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XWAYxV8WA8k?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/D1IfvoRoF2s/151029?utm_source=feedburner&amp;amp;utm_medium=email"&gt;ഗോഡ്സെയുടെ വിചാരണ നടന്ന കെട്ടിടത്തിന് വാത്മീകിയുടെ പേര് നല്&amp;zwj;കണമെന്ന്&amp;zwnj; വിശ്വഹിന്ദു പരിഷത്ത്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:08 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Peterhoff-in-Shimla.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഷിംല: ഗാന്ധിയുടെ ഘാതകന്&amp;zwj; നാഥുറാം ഗോഡ്സെയുടെ വിചാരണ നടന്ന ഹിമാചല്&amp;zwj; പ്രദേശിലെ ചരിത്രപ്രസിദ്ധമായ പീറ്റര്&amp;zwj;ഹോഫ് ഹോട്ടലിന് മഹര്&amp;zwj;ഷി വാത്മീകിയുടെ പേര് നല്&amp;zwj;കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഹിമാചല്&amp;zwj; പ്രദേശ് സര്&amp;zwj;ക്കാരിനോടാണ് പരിഷത്ത് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.&lt;/p&gt; &lt;p&gt;	ബ്രിട്ടീഷ് ഭരണ കാലത്ത് വൈ&amp;curren;്രസായിമാരുടെയും ഗവര്&amp;zwj;ണര്&amp;zwj; ജനറല്&amp;zwj;മാരുടേയും ആസ്ഥാനമായിരുന്നു പീറ്റര്&amp;zwj;ഹോഫ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പഞ്ചാബ് ഹൈകോടതിയായിരുന്ന ഈ കെട്ടിടത്തില്&amp;zwj; വെച്ചാണ് 1948-49 കാലയളവില്&amp;zwj; ഗോഡ്സെയുടെ വിചാരണ നടന്നത്.&lt;/p&gt; &lt;p&gt;	സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കൊളോണിയല്&amp;zwj; വാഴ്ചയുടെ ശേഷിപ്പ് പേറി നടക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും അതിനാല്&amp;zwj; ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് മഹര്&amp;zwj;ഷി വാത്മീകിയുടെ പേര് നല്&amp;zwj;കണമെന്നുമാണ് വി.എച്ച്.പിയുടെ ആവശ്യം.&lt;/p&gt; &lt;p&gt;	1990ല്&amp;zwj; ഹിമാചലില്&amp;zwj; ബി.ജെ.പി സര്&amp;zwj;ക്കാര്&amp;zwj; നിലവില്&amp;zwj; വന്നപ്പോള്&amp;zwj; കെട്ടിടത്തിന്&amp;zwj;െറ പേര് മേഘദൂത് എന്നാക്കി മാറ്റിയിരുന്നു. എന്നാല്&amp;zwj; 1993ല്&amp;zwj; കോണ്&amp;zwj;്ഗ്രസ് അധികാരമേറ്റെടുത്തപ്പോള്&amp;zwj; വീണ്ടും പീറ്റര്&amp;zwj;ഹോഫ് എന്നാക്കിമാറ്റി.&lt;/p&gt; &lt;p&gt;	35 മുറികളുള്ള ഈ ലക്ഷ്വറി ഹോട്ടല്&amp;zwj; ഹിമാചല്&amp;zwj; സര്&amp;zwj;ക്കാരിന്&amp;zwj;െറ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്.&lt;/p&gt; &lt;p&gt;	എന്നാല്&amp;zwj;, പീറ്റര്&amp;zwj; ഹോഫ് എന്നത് ഏതെങ്കിലുമൊരു വ്യക്തിയുടെ പേരില്&amp;zwj; നിന്നും ഉണ്ടായതല്ളെന്ന് ഷിംലയുടെ ചരിത്രകാരനായ രാജാ ബാസിന്&amp;zwj; പറയുന്നു. റഷ്യന്&amp;zwj; സാര്&amp;zwj; പീറ്റര്&amp;zwj; ദ ഗ്രേറ്റിന്&amp;zwj;െറ പേരില്&amp;zwj; നിന്നാവാം കെട്ടിടത്തിന് പേര് വന്നതെന്നാണ് ഇദ്ദേഹത്തിന്&amp;zwj;െറ അഭിപ്രായം.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/D1IfvoRoF2s?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/HEgEyK3pTGA/151029?utm_source=feedburner&amp;amp;utm_medium=email"&gt;സ്പോര്&amp;zwj;ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയം;  കുട്ടികളോട് അവകാശലംഘനം &amp;ndash;സി.ഡബ്ള്യു.സി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 10:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കല്‍പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴില്‍ കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയമാണെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ളെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ള്യു.സി) അന്വേഷണത്തില്‍ കണ്ടത്തെി. സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് ഹോസ്റ്റല്‍ ഉടന്‍ മാറ്റി സ്ഥാപിക്കാനാവശ്യപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് സി.ഡബ്ള്യു.സി വയനാട് ഇടക്കാല ഉത്തരവ് നല്‍കി.&lt;br /&gt; ഈ മാസാദ്യം പെണ്‍കുട്ടികളുടെ  ഹോസ്റ്റലില്‍ അത്ലറ്റിക് താരം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍, ലഭ്യമായ പ്രാരംഭവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്ഷേമ സമിതിയുടെ ഉത്തരവ്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വാര്‍ഡന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. പക്വതയും പരിചയവുമുളള ഒരു വാര്‍ഡനെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ എന്നും ബാലക്ഷേമസമിതി വിലയിരുത്തി.&lt;br /&gt; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുതിയൊരു വാര്‍ഡനെ ഒരു മാസത്തിനകം ഹോസ്റ്റലില്‍ നിയമിക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിന്‍െറ ഭാഗമായി ബാലക്ഷേമസമിതി കുട്ടികളുടെ പരാതികളും പരിഭവങ്ങളും നേരില്‍ കേട്ടിരുന്നു.&lt;br /&gt; ഏഴാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന 32 വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളാണ് രണ്ടു കെട്ടിടങ്ങളിലായി താമസിച്ച് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പരിശീലനം നേടുന്നത്. ഇതിനോടകം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് സമിതിക്ക് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടുണ്ട്.&lt;br /&gt; മുന്നറിയിപ്പില്ലാതെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ ബാലക്ഷേമസമിതി, ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെി. ഹോസ്റ്റല്‍ അന്തേവാസികള്‍ സമീപവാസികളല്ലാത്തതിനാല്‍ തന്നെ പൊതുജനങ്ങളുടെ മേല്‍നോട്ടമോ പ്രാദേശിക സമൂഹത്തിന്‍െറ ഇടപെടലുകളോ ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടാകുന്നില്ല. അതിനാല്‍ ഹോസ്റ്റലിലെ ദയനീയമായ ഭൗതിക സാഹചര്യങ്ങളും അന്തേവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും സമിതി നിരീക്ഷിച്ചു.&lt;br /&gt; ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ നവംബര്‍ ആറിന് രണ്ട് മണിക്ക് വിശദമായ ഹിയറിങ്ങിനായി സമിതി മുമ്പാകെ നേരിട്ട് ഹാജരാവണം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍, നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മാര്‍ഗരേഖ, അനുവദിക്കപ്പെട്ടിട്ടുള്ള സ്റ്റാഫ്, കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച കേരള സര്‍ക്കാറിന്‍െറയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവുകളുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികളും നവംബര്‍ ആറിന് ബാലക്ഷേമസമിതി മുമ്പാകെ ഹാജരാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.&lt;br /&gt; സുല്‍ത്താന്‍ ബത്തേരിയിലും പുല്‍പള്ളിയിലും പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലും ഏതെങ്കിലും തരത്തിലുള്ള അവകാശ ലംഘനങ്ങള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നുണ്ടോ എന്ന കാര്യവും സി.ഡബ്ള്യു.സി പരിശോധിക്കും. മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബം ഏറെ സാമ്പത്തിക പരാധീനത ഉളളവരാണ്. ഈ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാറില്‍ ശിപാര്‍ശ നല്‍കണമെന്നും സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ തല്‍സ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനെ സമീപിക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു.&lt;br /&gt; സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, വകുപ്പുമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്‍െറ കോപ്പികള്‍ നല്‍കിയിട്ടുണ്ട്.  കല്‍പറ്റയില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെംബര്‍മാരായ ഡോ. പി. ലക്ഷ്മണന്‍, ടി.ബി. സുരേഷ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യന്‍, ഡോ. സി. ബെറ്റി ജോസ് എന്നിവര്‍ പങ്കെടുത്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/HEgEyK3pTGA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zbl8SJI_aTw/151029?utm_source=feedburner&amp;amp;utm_medium=email"&gt;അഴിമതി തടയാന്&amp;zwj; &amp;lsquo;വിജിലന്&amp;zwj;റ് കേരള&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 09:58 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: അഴിമതി തടയാന്‍ വിജിലന്‍റ് കേരള എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ. അഷ്റഫ്. വിജിലന്‍സ് ബോധവത്കരണ വാരത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'നല്ല ഭരണത്തിന് പ്രിവന്‍റിവ് വിജിലന്‍സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിജിലന്‍റ് കേരള' എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന പദ്ധതിയാണിത്. ഏത് സര്‍ക്കാര്‍ ജീവനക്കാരനെ കുറിച്ചും ആര്‍ക്കും പരാതി നല്‍കാനും അത് ഉന്നത ഉദ്യോഗസ്ഥരില്‍ ഫോണ്‍ സന്ദേശമായി എത്തിച്ച് നടപടിയെടുക്കുന്നതിനുമുള്ള സംവിധാനമാണ് വിജിലന്‍റ് കേരള.&lt;br /&gt; അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായിട്ടുപോലും വര്‍ഷം 30,000 കോടി രൂപയുടെ അഴിമതി കേരളത്തില്‍ നടക്കുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പോലും ശിപാര്‍ശയില്ലാതെ നീതിലഭിക്കില്ളെന്നതാണവസ്ഥ.&lt;br /&gt; സര്‍ക്കാര്‍ ഒരു രൂപ ചെലവഴിക്കുമ്പോള്‍ എട്ടു പൈസ മാത്രമേ ഉപഭോക്താവിലത്തെുന്നുള്ളൂവെന്നും ബാക്കി തുക ഓരോരുത്തരും വിഴുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള മനസ്സ് ഉണ്ടാകണം. ഉത്തരവാദിത്തവും ദേശസ്നേഹവുമുള്ള പൗരന്മാരായി യുവതലമുറയെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ അഴിമതി കുറക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zbl8SJI_aTw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/QjV56e3m53c/151029?utm_source=feedburner&amp;amp;utm_medium=email"&gt;വിമര്&amp;zwj;ശങ്ങള്&amp;zwj;ക്ക് സ്വാഗതം  &amp;ndash; സല്&amp;zwj;മാന്&amp;zwj; രാജാവ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 09:40 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Untitled-1_88.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: രാജ്യത്തിന്&amp;zwj;െറ ഭരണഭാരം ഏറ്റെടുത്ത തനിക്കും കിരീടാവകാശിക്കും സഹപ്രവര്&amp;zwj;ത്തകര്&amp;zwj;ക്കുമെതിരായ ഏത് കാതലായ വിമര്&amp;zwj;ശവും സ്വാഗതം ചെയ്യുമെന്നും തുറന്ന മനസ്സോടെ രാജ്യത്തിനു മുഴൂവന്&amp;zwj; ചെവികൊടുക്കുമെന്നും സൗദി ഭരണാധികാരി സല്&amp;zwj;മാന്&amp;zwj; രാജാവ്. സൗദിയിലെ ദേശീയമാധ്യമങ്ങളുടെ പത്രാധിപന്മാരുമായുള്ള ആശയസംവാദത്തിലാണ് രാജാവ് മനസ്സു തുറന്നത്. &amp;lsquo;&amp;lsquo;എന്&amp;zwj;െറ ന്യൂനതകള്&amp;zwj; മാധ്യമങ്ങളില്&amp;zwj; എഴുതുന്നവര്&amp;zwj; എഴുതട്ടെ. മര്&amp;zwj;മപ്രധാനമായ ഏതു വിമര്&amp;zwj;ശത്തെയും സ്വാഗതം ചെയ്യും. എന്&amp;zwj;െറ ഫോണും കാതുകളും രാജസദസ്സും എപ്പോഴും തുറന്നിരിക്കും&amp;rsquo;&amp;rsquo;- രാജാവ് വ്യക്തമാക്കി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	രാജ്യം നിലനില്&amp;zwj;ക്കുന്ന ഖുര്&amp;zwj;ആന്&amp;zwj;െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ഓര്&amp;zwj;മിപ്പിച്ചു. ഇസ്ലാമിന്&amp;zwj;െറയും മുസ്ലിംകളുടെയും രാജ്യത്താണ് നമ്മള്&amp;zwj;. മുസ്ലിംകളുടെ ഖിബ്ലയാണിവിടം. അതിനാല്&amp;zwj; ഈ രാജ്യം നിലനില്&amp;zwj;ക്കുന്ന ഖുര്&amp;zwj;ആന്&amp;zwj;െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും നീങ്ങേണ്ടത്. എല്ലാ മുസ്ലിംകളും അഞ്ചുനേരം തിരിഞ്ഞു നില്&amp;zwj;ക്കുന്നത് ദിവ്യവെളിപാടിറങ്ങിയ ഇടവും പ്രവാചകത്വത്തിന്&amp;zwj;െറ പ്രഭവകേന്ദ്രവും നബിയുടെ നഗരവുമായിരുന്ന മക്കയുടെ നേര്&amp;zwj;ക്കാണ്. രാജ്യത്തിന്&amp;zwj;െറ ഈ പ്രാധാന്യം പൂര്&amp;zwj;ണമായും സാംസ്കാരികനായകന്മാരും മാധ്യമപ്രവര്&amp;zwj;ത്തകരും ഉള്&amp;zwj;ക്കൊള്ളണമെന്ന് സല്&amp;zwj;മാന്&amp;zwj; രാജാവ് ആവശ്യപ്പെട്ടു. ഖുര്&amp;zwj;ആന്&amp;zwj; അവതരിച്ചത് അറബിയായ പ്രവാചകന് അറബിമണ്ണില്&amp;zwj; അറബിഭാഷയിലാണ് എന്നതു മതി അറബികള്&amp;zwj;ക്ക് അഭിമാനിക്കാന്&amp;zwj;. ഇത് ഒരു വലിയ അനുഗ്രഹം മാത്രമല്ല, ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ യുവതീയുവാക്കളെ അവരുടെ ദേശത്തിന്&amp;zwj;െറ ഈ പാരമ്പര്യം പറഞ്ഞു വേണം നമ്മള്&amp;zwj; വളര്&amp;zwj;ത്തിയെടുക്കാനെന്ന് അദ്ദേഹം ഉണര്&amp;zwj;ത്തി.&amp;nbsp;&lt;/div&gt; &lt;div&gt; 	ഈ രാജ്യത്ത് നാം സമാധാനവും സ്ഥിരതയും അനുഭവിക്കുന്നുണ്ട്. അല്ലാഹുവിന് സ്തുതി, ഹാജിമാരും ഉംറ തീര്&amp;zwj;ഥാടകരും സന്ദര്&amp;zwj;ശകരും മക്കയില്&amp;zwj; നിന്ന് മദീനയിലോളം മനസ്സമാധാനത്തോടെയാണ് സഞ്ചരിക്കുന്നത്. ചെങ്കടല്&amp;zwj; തൊട്ട് ഗള്&amp;zwj;ഫ് ഉള്&amp;zwj;ക്കടലോളവും തെക്കു നിന്നു വടക്കു വരെയും സഞ്ചരിക്കുന്നവരും ഇത് അനുഭവിക്കുന്നുണ്ട്. ഈ അനുഗ്രഹത്തിന് അല്ലാഹുവിന് നന്ദി പറയണം. ഈ രാജ്യം അബ്ദുല്&amp;zwj;അസീസ് രാജാവ് സ്ഥാപിച്ചതും മക്കളായ സുഊദും ഫൈസലും ഖാലിദും ഫഹദും അബ്ദുല്ലയും കൊണ്ടു നടന്നതും ഖുര്&amp;zwj;ആനെയും പ്രവാചകചര്യയെയും അടിസ്ഥാനമാക്കിയായിരുന്നു എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് രാജാവ് ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/div&gt; &lt;div&gt; 	സൗദിയിലെ മാധ്യമലോകവും കലാ സാഹിത്യ സാംസ്കാരികലോകവും ദേശീയ ഐക്യത്തിനും തീവ്രവാദ ഭീകരചിന്താഗതികള്&amp;zwj;ക്കെതിരെയും നിലകൊള്ളുമെന്ന് സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്&amp;zwj; അത്തുറൈഫി പറഞ്ഞു. സൗദി എന്നും ലോകത്തെ ഇതര ജനവിഭാഗങ്ങളും നാഗരികതകളുമായി സംവാദത്തിന്&amp;zwj;െറ മാതൃകാപരമായ ബന്ധമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദി പത്രങ്ങളുടെ മേധാവികള്&amp;zwj; പരിപാടിയില്&amp;zwj; സംബന്ധിച്ചു.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/QjV56e3m53c?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/RrIXznQam5M/151029?utm_source=feedburner&amp;amp;utm_medium=email"&gt;ലഷ്കര്&amp;zwj; ഭീകരന്&amp;zwj; അബു ഖാസിം കൊല്ലപ്പെട്ടു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 09:35 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/abu-qasim_650x400_41446083282.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ശ്രീനഗര്&amp;zwj;: ലഷ്കര്&amp;zwj; ഇ തൊയ്ബ കമാന്&amp;zwj;ഡര്&amp;zwj; അബു ഖാസിം കൊല്ലപ്പെട്ടു. ഉധംപൂര്&amp;zwj; ആക്രമണത്തിന്&amp;zwj;െറ മുഖ്യസൂത്രധാരനായ അബു ഖാസിം കശ്മീരിലെ കുല്&amp;zwj;ഗാമില്&amp;zwj; സുരക്ഷാ സൈന്യവുമായുള്ള എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയില്&amp;zwj; ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് അബു ഖാസിമിനെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്&amp;zwj; അറിയിച്ചു. സൈന്യവും അര്&amp;zwj;ദ്ധസൈനിക വിഭാഗവും സംയുക്തമായാണ് അബു കാസിമിനായി തെരച്ചില്&amp;zwj; നടത്തിയിരുന്നത്. ഇയാളുടെ തലക്ക് സര്&amp;zwj;ക്കാര്&amp;zwj; 20 ലക്ഷം രൂപ റിവാര്&amp;zwj;ഡ് പ്രഖ്യാപിച്ചിരുന്നു.&lt;/p&gt; &lt;p&gt;	ആഗസ്റ്റ് 5ന് ഉധംപൂരില്&amp;zwj; ലഷ്കര്&amp;zwj; ഇ തൊയ്ബ നടത്തിയ ആക്രമണത്തില്&amp;zwj; രണ്ട് ബി.എസ്.എഫ് ജവാന്മാര്&amp;zwj; കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്&amp;zwj; തിരിച്ചടിയില്&amp;zwj; ഒരു തീവ്രവാദി കൊല്ലപ്പെടുകയും നവീദ് എന്ന പാക് ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു.&lt;/p&gt; &lt;p&gt;	ഇന്ത്യക്കെതിരായ നിരവധി ആക്രമണങ്ങളില്&amp;zwj; അബു ഖാസിം പങ്കാളിയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്&amp;zwj; വ്യക്തമാക്കി. 2013 ജൂണില്&amp;zwj; ശ്രീനഗറിലെ ഹൈദര്&amp;zwj;പോരയില്&amp;zwj; സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണങ്ങളില്&amp;zwj; ഒമ്പത് സൈനികര്&amp;zwj; കൊല്ലപ്പെടുകയും 11 പേര്&amp;zwj;ക്ക് പരിക്കേല്&amp;zwj;ക്കുകയും ചെയ്തിരുന്നു.&amp;nbsp; ജമ്മു കശ്മീര്&amp;zwj; പൊലീസിലെ മികച്ച തീവ്രവാദ പ്രതിരോധ പൊലീസ് ഓഫീസര്&amp;zwj; അല്&amp;zwj;താഫ് അഹ്മദിനെ വധിച്ചതിനു പിന്നിലും ഖാസിം പ്രവര്&amp;zwj;ത്തിച്ചിരുന്നു. അബു ഖാസിമിനെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ബന്ദിപുര്&amp;zwj; ജില്ലയില്&amp;zwj; നടന്ന ഏറ്റുമുട്ടലില്&amp;zwj; അല്&amp;zwj;താഫിനെ കൂടാതെ രണ്ട് സഹപ്രവര്&amp;zwj;ത്തകരുടെയും ജീവന്&amp;zwj; നഷ്ടമായിരുന്നു.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt; &lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/375855/151008"&gt;കശ്മീര്‍ പൊലീസിലെ തീവ്രവാദ പ്രതിരോധ വിദഗ്ധന്‍ കൊല്ലപ്പെട്ടു&lt;/a&gt;        &lt;/div&gt;               &lt;div class="field-item even"&gt;                     &lt;a href="/news/365320/150808"&gt;ഉധംപുര്‍ ആക്രമണം: തീവ്രവാദിയെ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/RrIXznQam5M?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/rCCQJFhTJN4/151029?utm_source=feedburner&amp;amp;utm_medium=email"&gt;പുതിയ തൊഴില്&amp;zwj; കുടിയേറ്റ നിയമം: അനുമതിയില്ലാതെ തൊഴിലുടമയെ മാറ്റിയാല്&amp;zwj; കര്&amp;zwj;ശന ശിക്ഷ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 09:32 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/labour-laws.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളിയെ സ്വന്തം തൊഴിലുടമക്ക് കീഴിലല്ലാതെ തൊഴിലെടുക്കാന്&amp;zwj; വിട്ടുനല്&amp;zwj;കുന്നതിനെതിരെ കര്&amp;zwj;ശന ശിക്ഷ നടപടികളാണ് പ്രവാസി കുടിയേറ്റം സംബന്ധിച്ച 2015ലെ 21ാം നമ്പര്&amp;zwj; നിയമത്തില്&amp;zwj; വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമത്തിലെ 38ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കൈമാറിയാല്&amp;zwj; ബന്ധപ്പെട്ട റിക്രൂട്ടര്&amp;zwj;ക്ക് &amp;nbsp;മൂന്നുവര്&amp;zwj;ഷം വരെ തടവോ &amp;nbsp;അഞ്ചുലക്ഷം ഖത്തര്&amp;zwj; റിയാല്&amp;zwj; വരെ പിഴയോ അല്ളെങ്കില്&amp;zwj; രണ്ടും കൂടിയോ ലഭിക്കും. സര്&amp;zwj;ക്കാര്&amp;zwj; അനുമതിയില്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമക്കും ഇതേ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്&amp;zwj;, അനുമതിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമലംഘകര്&amp;zwj;ക്ക് 12,000 ഖത്തര്&amp;zwj; റിയാല്&amp;zwj; പിഴയടച്ച് കേസ് ഒത്തുതീര്&amp;zwj;പ്പാക്കാനാകുമെന്നും നിയമത്തിലുണ്ട്. ഇങ്ങനെ ഒത്തുതീര്&amp;zwj;പ്പുണ്ടാക്കുന്നതിന് &amp;nbsp;ആഭ്യന്തരമന്ത്രിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ അനുമതിയുണ്ടായിരിക്കണം.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പുതിയ നിയമപ്രകാരം തൊഴിലുടമയുമായി തൊഴില്&amp;zwj; കരാറുണ്ടാക്കുകയും രണ്ടു കൂട്ടരും കരാറില്&amp;zwj; ഒപ്പുവെക്കുകയും ചെയ്താല്&amp;zwj; മാത്രമെ വിദേശ തൊഴിലാളിക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്&amp;zwj; അനുമതിയുണ്ടാകൂ. തൊഴില്&amp;zwj;കരാറില്&amp;zwj; ഒപ്പുവെക്കാതെ വര്&amp;zwj;ക്ക് വിസ അനുവദിക്കില്ല. ഹോട്ടല്&amp;zwj;, ടൂറിസം കേന്ദ്രങ്ങളുടെ മാനേജര്&amp;zwj;മാര്&amp;zwj; തങ്ങള്&amp;zwj; മുഖേന രാജ്യത്തത്തെുന്നവരുടെ പൂര്&amp;zwj;ണവിവരങ്ങള്&amp;zwj; അധികൃതരെ അറിയിക്കണം. വിസ ലഭ്യമാക്കുന്ന ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും, ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ച് &amp;nbsp;48 മണിക്കൂറായി വിവരങ്ങളൊന്നും ലഭിക്കുന്നില്ളെങ്കില്&amp;zwj; അടുത്ത &amp;nbsp;24 മണിക്കൂറിനുള്ളില്&amp;zwj; ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. 14ാം വകുപ്പ് അനുസരിച്ച് ഖത്തറില്&amp;zwj; റസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റുള്ള വിദേശ തൊഴിലാളിക്ക് ആറ് മാസത്തിലധികം തുടര്&amp;zwj;ച്ചയായി രാജ്യം വിട്ടുനില്&amp;zwj;ക്കാന്&amp;zwj; അനുമതി ഉണ്ടായിരിക്കില്ല. ഒരു വര്&amp;zwj;ഷ കാലയളവിനുള്ളില്&amp;zwj; രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക അനുമതി നേടിയവര്&amp;zwj;ക്ക് ഇതില്&amp;zwj; ഇളവുണ്ടാവും. പക്ഷെ റെസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റ് കാലാവധി അവസാനിക്കുന്നതിന് &amp;nbsp;60 ദിവസം മുമ്പ് രാജ്യത്ത് മടങ്ങിയത്തെണം. ആഭ്യന്തരമന്ത്രിയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ ആയിരിക്കും ഇക്കാര്യങ്ങള്&amp;zwj; പരിശോധിക്കുക.&lt;/div&gt; &lt;div&gt; 	വിദേശ തൊഴിലാളിയുടെ ഭാര്യക്കും 25 വയസ് പൂര്&amp;zwj;ത്തിയാകാത്ത കുട്ടികള്&amp;zwj;ക്കും വിവാഹിതയാകാത്ത മക്കള്&amp;zwj;ക്കും ആഭ്യന്തര മന്ത്രാലയം റസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റ് നല്&amp;zwj;കുമെന്ന് 12ാം വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്&amp;zwj;, പ്രായപരിധി സംബന്ധിച്ച നിബന്ധനകളില്&amp;zwj; ഇളവ് നല്&amp;zwj;കാന്&amp;zwj; ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്നയാള്&amp;zwj;ക്കും അധികാരമുണ്ടായിരിക്കും. പ്രവാസികളുടെ രക്ഷിതാക്കള്&amp;zwj;ക്ക് റസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റ് നല്&amp;zwj;കാനും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടാകും. എന്നാല്&amp;zwj; അതിനുള്ള അപേക്ഷ ന്യായയുക്തമായിരിക്കണം. 26ാം വകുപ്പ് പ്രകാരം ഖത്തറില്&amp;zwj; ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങള്&amp;zwj; ചെയ്ത് ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ട വിദേശിക്ക് നാല് വര്&amp;zwj;ഷത്തിന് ശേഷം മാത്രമേ തിരിച്ചുവരാന്&amp;zwj; അനുതിയുണ്ടാവൂ. നാടുകടത്തപ്പെട്ടയാള്&amp;zwj;ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് ആഭ്യന്തരമന്ത്രിയുടെ അനുമതി നിര്&amp;zwj;ബന്ധമാണ്. റസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റിന്&amp;zwj;െറ കാലാവധി കഴിഞ്ഞാല്&amp;zwj; 90 ദിവസത്തിനുള്ളില്&amp;zwj; പുതുക്കിയിരിക്കണം. തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ തൊഴിലുടമ പാസ്പോര്&amp;zwj;ട്ടോ യാത്രരേഖകളോ കൈവശം വെക്കാന്&amp;zwj; പാടില്ല. വിദേശതൊഴിലാളി രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളില്&amp;zwj; റസിഡന്&amp;zwj;സി പെര്&amp;zwj;മിറ്റിനുള്ള നടപടികള്&amp;zwj; ആരംഭിക്കണം. നവജാതശിശുക്കള്&amp;zwj;ക്ക് &amp;nbsp;ജനിച്ച് 90 ദിവസത്തിനുള്ളില്&amp;zwj; റസിഡന്&amp;zwj;സി പെര്&amp;zwj;മിറ്റ് സ്റ്റാമ്പ് ചെയ്യണമെന്നാണ് വ്യവസ്ഥ. പ്രവാസി തന്&amp;zwj;െറ തൊഴിലില്&amp;zwj; നിന്നും രാജിവെച്ചാലോ വിസിറ്റ് വിസയുടെയോ &amp;nbsp;റസിഡന്&amp;zwj;റ് പെര്&amp;zwj;മിറ്റിന്&amp;zwj;െറ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്ത ശേഷം രാജ്യത്ത് തുടരുന്നുണ്ടെങ്കിലോ 14 ദിവസത്തിനുള്ളില്&amp;zwj; തൊഴിലുടമ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പില്&amp;zwj; അറിയിക്കണം. നിയമത്തിന്&amp;zwj;െറ 19ാം വകുപ്പിലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശിയുടെ താമസത്തിന് ഖത്തറില്&amp;zwj; ഉത്തരവാദികളായവരെക്കുറിച്ചാണ് 17ാം വകുപ്പില്&amp;zwj; വിശദീകരിക്കുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/rCCQJFhTJN4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/wDy3d6B1xuY/151029?utm_source=feedburner&amp;amp;utm_medium=email"&gt;പൊതുമാപ്പ് അപേക്ഷ ഇന്നുകൂടി സ്വീകരിക്കും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 09:20 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Prisoners-release.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്&amp;zwj;ക്കും തൊഴില്&amp;zwj; പ്രശ്നങ്ങള്&amp;zwj; അനുഭവിക്കുന്നവര്&amp;zwj;ക്കും രാജ്യം വിടാന്&amp;zwj; ഒമാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; പ്രഖ്യാപിച്ച പൊതുമാപ്പിനുള്ള അപേക്ഷകള്&amp;zwj; വ്യാഴാഴ്ചകൂടി സ്വീകരിക്കും. ഇന്ന് &amp;nbsp;ഉച്ചക്ക് 12 വരെ ഒമാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; അപേക്ഷകള്&amp;zwj; സ്വീകരിക്കും. അവസാനത്തെ അപേക്ഷകര്&amp;zwj;ക്ക് രാജ്യം വിടാന്&amp;zwj; ഏതാനും ദിവസംകൂടി അനുവദിക്കും. എന്നാല്&amp;zwj;, ഈ കാലാവധി രണ്ടാഴ്ചയില്&amp;zwj; കൂടുതലാകാനിടയില്ല. ഈ വര്&amp;zwj;ഷം മേയ് മൂന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു ആദ്യഘട്ടത്തില്&amp;zwj; പ്രഖ്യാപനമുണ്ടായത്. എന്നാല്&amp;zwj;, അനധികൃത താമസക്കാര്&amp;zwj; രാജ്യം വിട്ടുതീരാത്തതിനാല്&amp;zwj; വിവിധ എംബസികളുടെ ആവശ്യപ്രകാരം പൊതുമാപ്പ് കാലാവധി ഒക്ടോബര്&amp;zwj; അവസാനം വരെ ദീര്&amp;zwj;ഘിപ്പിക്കുകയായിരുന്നു. എന്നാല്&amp;zwj;, പൊതുമാപ്പ് ഉപയോഗപ്പെടുത്താന്&amp;zwj; കൂടുതല്&amp;zwj; ആളുകളില്ളെന്ന് കണ്ടത്തെിയതിനാല്&amp;zwj; കാലാവധി വീണ്ടും നീട്ടിയിട്ടില്ല. എംബസികളും ഈ ആവശ്യവുമായി മുന്നോട്ടുവന്നില്ളെന്നറിയുന്നു. തൊഴില്&amp;zwj; പ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടന്നവരും താമസ രേഖകളില്ലാത്തവരും പൊതുമാപ്പിന്&amp;zwj;െറ &amp;nbsp;ആദ്യഘട്ടത്തില്&amp;zwj;തന്നെ രാജ്യംവിട്ടിരുന്നു. തൊഴില്&amp;zwj; മാറാനും ജോലി നിയമ സാധുതയുള്ളതാക്കാനും അവസരവും നല്&amp;zwj;കിയിരുന്നു. നിരവധിപേര്&amp;zwj; ഈ ആനുകൂല്യങ്ങള്&amp;zwj; ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്&amp;zwj;, നിരവധി പേര്&amp;zwj; ഇപ്പോഴും രാജ്യം വിടാതെ അനധികൃതമായി ഒമാനില്&amp;zwj; തങ്ങുന്നുണ്ടെന്നാണ് അധികൃതര്&amp;zwj; കരുതുന്നത്. പൊതുമാപ്പ് കാലാവധി നീട്ടിയാലും ഇത്തരക്കാര്&amp;zwj; രാജ്യം വിടാന്&amp;zwj; പോകുന്നില്ളെന്നാണ് സര്&amp;zwj;ക്കാര്&amp;zwj; വിലയിരുത്തല്&amp;zwj;. ഇത്തരക്കാരെ പിടികൂടാനും ശിക്ഷിക്കാനും അധികൃതര്&amp;zwj; പദ്ധതികള്&amp;zwj; തയാറാക്കിക്കഴിഞ്ഞു. ഇതിനായി ഒമാന്&amp;zwj;െറ എല്ലാ ഭാഗങ്ങളിലും പരിശോധന ശക്തമാക്കി. ലേബര്&amp;zwj; വിഭാഗത്തെ സഹായിക്കാന്&amp;zwj; റോയല്&amp;zwj; ഒമാന്&amp;zwj; പൊലീസും രംഗത്തുണ്ട്. രാത്രിയില്&amp;zwj; പോലും പരിശോധന നടത്തുന്നതിനാല്&amp;zwj; നിരവധിപേര്&amp;zwj; പിടിയിലായിട്ടുണ്ട്. നിരവധി തവണകളായി പരിശോധന ശക്തമാക്കിയതിനാല്&amp;zwj; മാര്&amp;zwj;ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും തിരക്കൊഴിഞ്ഞു. പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. റൂവിയിലെ കച്ചവടസ്ഥാപനങ്ങളില്&amp;zwj; തിങ്കള്&amp;zwj;, ബുധന്&amp;zwj; ദിവസങ്ങളില്&amp;zwj; പരിശോധന നടത്തിയിരുന്നു. കച്ചവടസ്ഥാപനങ്ങളില്&amp;zwj; കയറി ജീവനക്കാരുടെ റെസിഡന്&amp;zwj;റ് കാര്&amp;zwj;ഡുകള്&amp;zwj; പരിശോധിക്കുകയും സ്പോണ്&amp;zwj;സര്&amp;zwj; മാറി ജോലി ചെയ്യുന്നവരെയും കാര്&amp;zwj;ഡില്ലാത്തവരെയും പിടികൂടുന്നുമുണ്ട്. റൂവിയിലെ ഏതാണ്ടെല്ലാ കച്ചവട സ്ഥാപനങ്ങളിലും അധികൃതര്&amp;zwj; കയറിയിറങ്ങുകയും അനധികൃതമായി കാണുന്നവരെ പിടികൂടുകയും ചെയ്തായി കച്ചവടക്കാര്&amp;zwj; പറയുന്നു. ദേശീയ ദിനാഘോഷം ആസന്നമായതും പരിശോധന ശക്തമാക്കാന്&amp;zwj; കാരണമാണ്. പരിശോധന കാരണം ജനങ്ങള്&amp;zwj; പുറത്തിറങ്ങാത്തതും സാമ്പത്തിക പ്രതിസന്ധിയും നഗരങ്ങളിലെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിലും മറ്റും പുറത്തിറങ്ങുന്ന ഉള്&amp;zwj;ഭാഗങ്ങളിലും മറ്റും താമസിക്കുന്നവരാണ് പല സ്ഥാപനങ്ങളിലെയും പ്രധാന ഉപഭോക്താക്കള്&amp;zwj;. ഇവരാണ് പല കച്ചവട സ്ഥാപനങ്ങളെയും താങ്ങിനിര്&amp;zwj;ത്തുന്നത്. പ്രധാന നഗരങ്ങളിലെ പല ചെറുകിട വ്യാപാരികളും വന്&amp;zwj; പ്രതിസന്ധിയിലാണ്. ഇത്തരം പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ളെന്ന് പല കച്ചവടക്കാരും പറയുന്നു. എണ്ണ വിലക്കുറവ് കാരണം പല മേഖലകളിലും പ്രതിസന്ധി മുന്നിലത്തെിയതോടെ പലരും പണം ചെലവാക്കുന്നതില്&amp;zwj; ഏറെ സൂക്ഷ്മത പാലിക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/wDy3d6B1xuY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4BB17x0ISRs/151029?utm_source=feedburner&amp;amp;utm_medium=email"&gt;കനത്തമഴയില്&amp;zwj; മുങ്ങി കുവൈത്ത്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 08:58 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/rain1.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: കാലാവസ്ഥ പ്രവചനക്കാര്&amp;zwj;ക്ക് പിടികൊടുക്കാതെയത്തെിയ ശക്തമായ മഴ രാജ്യത്തെ അക്ഷരാര്&amp;zwj;ഥത്തില്&amp;zwj; വെള്ളത്തില്&amp;zwj; മുക്കി. ബുധനാഴ്ച പുലര്&amp;zwj;ച്ചയോടെയാണ് ഇടിയുടെയും മിന്നലിന്&amp;zwj;െറയും അകമ്പടിയോടെ രാജ്യവ്യാപകമായി കനത്ത മഴ പെയ്തത്. തോരാതെപെയ്ത മഴയില്&amp;zwj; രാജ്യത്തിന്&amp;zwj;െറ പല ഭാഗങ്ങളിലും റോഡുകളില്&amp;zwj; വെള്ളംകയറി നീര്&amp;zwj;ക്കെട്ടുകള്&amp;zwj; തീര്&amp;zwj;ത്തു. വീട്ടുമുറ്റങ്ങളിലും സ്കൂളുകളുടെയും മറ്റും പാര്&amp;zwj;ക്കിങ് മേഖലകളിലും മഴവെള്ളം ഒരുമിച്ചുചേര്&amp;zwj;ന്ന് തടാകംപോലെയായി. രാവിലെ മുതല്&amp;zwj;ക്ക് അനുഭവപ്പെട്ട മോശം കാലാവസ്ഥ വൈകീട്ടുവരെ തുടര്&amp;zwj;ന്നേക്കുമെന്ന പ്രവചനത്തെ തുടര്&amp;zwj;ന്ന് രാജ്യത്തെ വിദ്യാലയങ്ങള്&amp;zwj;ക്ക് മന്ത്രാലയം അവധി നല്&amp;zwj;കി.&lt;/span&gt;&lt;/div&gt; &lt;div&gt; 	&amp;nbsp;പുലര്&amp;zwj;ച്ചെ ജോലിക്ക് പോകുന്ന സമയമായതിനാല്&amp;zwj; തോരാതെ പെയ്ത മഴ ആളുകളെ സാരമായി ബാധിച്ചു. വെള്ളക്കെട്ടുകള്&amp;zwj; നിറഞ്ഞ റോഡുകളിലൂടെ വാഹനങ്ങള്&amp;zwj; ഓടിക്കാന്&amp;zwj; സാധിക്കാതെ ഡ്രൈവര്&amp;zwj;മാര്&amp;zwj; പ്രയാസപ്പെട്ടു. ഇതുകാരണം പലേടങ്ങളിലും ഗതാഗതക്കുരുക്കുകള്&amp;zwj; രൂപപ്പെട്ടു. പലര്&amp;zwj;ക്കും കൃത്യസമയത്ത് ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും എത്തിപ്പെടാന്&amp;zwj; പറ്റാത്ത സാഹചര്യമുണ്ടായി. മഴയെ തുടര്&amp;zwj;ന്ന് വാഹനാപകടങ്ങളുള്&amp;zwj;പ്പെടെ രാജ്യത്തിന്&amp;zwj;െറ വിവിധ ഭാഗങ്ങളില്&amp;zwj;നിന്നായി 58 സംഭവങ്ങളാണ് റിപ്പോര്&amp;zwj;ട്ട് ചെയ്യപ്പെട്ടത്. ഫയര്&amp;zwj;ഫോഴ്സിന്&amp;zwj;െറയും ആഭ്യന്തര വകുപ്പിന്&amp;zwj;െറയും കണ്&amp;zwj;ട്രോള്&amp;zwj; റൂമുകളിലേക്ക് വിളിച്ചറിയിച്ചതാണ് ഇത്രയും സംഭവങ്ങള്&amp;zwj;. എന്നാല്&amp;zwj;, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്&amp;zwj; വിമാന സര്&amp;zwj;വിസുകളെ മഴ കാര്യമായി ബാധിച്ചില്ളെന്ന് അധികൃതര്&amp;zwj; പറഞ്ഞു. രണ്ട് സര്&amp;zwj;വിസുകള്&amp;zwj; ദമ്മാം എയര്&amp;zwj;പോര്&amp;zwj;ട്ടിലേക്ക് തിരിച്ചുവിടുക മാത്രമാണ് ഉണ്ടായത്. അതിനിടെ, രാജ്യത്ത് ഇതേ കാലാവസ്ഥ അടുത്ത മൂന്നു ദിവസങ്ങള്&amp;zwj;കൂടി തുടരുമെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ഇടിയും മിന്നലുമായി രാജ്യത്തിന്&amp;zwj;െറ വ്യത്യസ്ത ഭാഗങ്ങളില്&amp;zwj; മഴ തുടരാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയിലായിരിക്കാന്&amp;zwj; സ്വദേശികളും വിദേശികളും ഉള്&amp;zwj;പ്പെടെ രാജ്യനിവാസികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്&amp;zwj; കരുതലോടെ വാഹനമോടിക്കാന്&amp;zwj; ഡ്രൈവര്&amp;zwj;മാര്&amp;zwj; ശ്രദ്ധിക്കണം. മണിക്കൂറില്&amp;zwj; 50 കിലോ മീറ്റര്&amp;zwj; വരെ വേഗത്തില്&amp;zwj; കാറ്റടിക്കാനും ഇതേതുടര്&amp;zwj;ന്ന് പൊടിപടലങ്ങള്&amp;zwj; ഉയരാനും സാധ്യതയുണ്ട്. ഇതുകാരണം ദൂരക്കാഴ്ച താഴാന്&amp;zwj; ഇടയുള്ളതിനാല്&amp;zwj; ഡ്രൈവര്&amp;zwj;മാരും വഴിയാത്രക്കാരും ജാഗ്രത കാണിക്കണം.&lt;/div&gt; &lt;div&gt; 	&amp;nbsp;അതേസമയം, ഇന്നലെ പെയ്ത മഴ പലേടങ്ങളിലും പല അളവിലാണ് ലഭ്യമായത്. ശുവൈഖ് തുറമുഖത്ത് 18 മില്ലിമീറ്റര്&amp;zwj; മഴ ലഭിച്ചപ്പോള്&amp;zwj; കുവൈത്ത് എയര്&amp;zwj;പോര്&amp;zwj;ട്ടില്&amp;zwj; 13 മി.മീറ്റര്&amp;zwj; മഴയാണ് ലഭിച്ചത്. കുവൈത്ത് സിറ്റിയില്&amp;zwj; 12 മി.മീറ്റര്&amp;zwj; മഴ പെയ്തതായാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ&amp;nbsp;&lt;/div&gt; &lt;div&gt; 	തുടര്&amp;zwj;ന്ന് അപകടങ്ങളില്&amp;zwj; പെടുന്നവര്&amp;zwj;ക്ക് സഹായങ്ങള്&amp;zwj; ലഭിക്കാന്&amp;zwj; 112 എന്ന ഹോട്ട്ലൈന്&amp;zwj; നമ്പറില്&amp;zwj; ബന്ധപ്പെടണമെന്ന് ഫയര്&amp;zwj;ഫോഴ്സ് അധികൃതര്&amp;zwj; അറിയിച്ചു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4BB17x0ISRs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/W2eO7oNtEAM/151029?utm_source=feedburner&amp;amp;utm_medium=email"&gt;പൊലീസില്&amp;zwj; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി ശരണ്യ സംസ്ഥാനം വിട്ടെന്ന് സംശയം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 08:52 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/APG5dddd_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കായംകുളം: പൊലീസ് സേനയില്&amp;zwj; ജോലി വാഗ്ദാനം നല്&amp;zwj;കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്&amp;zwj; മുഖ്യപ്രതിയായ യുവതി പൊലീസിനെ വെട്ടിച്ച് ബംഗളൂരുവിലേക്ക് കടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്&amp;zwj; കൂടി പൊലീസിന്&amp;zwj;െറ വലയിലായതായും സൂചനയുണ്ട്. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്&amp;zwj; കുറത്തറവീട്ടില്&amp;zwj; സുരേന്ദ്രന്&amp;zwj;െറ മകള്&amp;zwj; ശരണ്യയാണ് (23) രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്&amp;zwj;, ഭാര്യ അജിത (48), സഹോദരിപുത്രന്&amp;zwj; തോട്ടപ്പള്ളി ചാലേതോപ്പില്&amp;zwj; ശംഭു (21) എന്നിവരെ കായംകുളം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്&amp;zwj;ഡ് ചെയ്തു.&lt;br /&gt; 	പൊലീസില്&amp;zwj; വിവിധ തസ്തികകളില്&amp;zwj; പിന്&amp;zwj;വാതില്&amp;zwj; വഴി നിയമനം വാങ്ങി നല്&amp;zwj;കാമെന്ന ഉറപ്പില്&amp;zwj; നൂറുകണക്കിന് പേരില്&amp;zwj; നിന്നായി കോടികളാണ് ഇവര്&amp;zwj; തട്ടിയെടുത്തത്. ശരണ്യയെ കൂടാതെ വന്&amp;zwj;റാക്കറ്റ് ഇതിന് പിന്നില്&amp;zwj; പ്രവര്&amp;zwj;ത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം. വ്യാജരേഖകളും ഇത് തയാറാക്കാന്&amp;zwj; ഉപയോഗിച്ച കമ്പ്യൂട്ടര്&amp;zwj; അടക്കമുള്ള സാമഗ്രികളുമായി തിരുവനന്തപുരത്തേക്ക് കടന്ന ശരണ്യ തലനാരിഴക്കാണ് പൊലീസിന്&amp;zwj;െറ വലയില്&amp;zwj;നിന്നും രക്ഷപ്പെട്ടത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിന്തുടര്&amp;zwj;ന്നത്. പൊലീസിന്&amp;zwj;െറ നീക്കങ്ങള്&amp;zwj; ഇവരെ ആരെങ്കിലും അറിയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.&lt;br /&gt; 	സേനയിലുള്ളവര്&amp;zwj;ക്ക് തൊഴില്&amp;zwj; തട്ടിപ്പുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. നിയമനം, ഫിസിക്കല്&amp;zwj; വെരിഫിക്കേഷന്&amp;zwj;, മെഡിക്കല്&amp;zwj; ഫിറ്റ്നസ് എന്നിവയുടെ വ്യാജ ഫയലുകള്&amp;zwj; തയാറാക്കിയതിലും പൊലീസിലുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്&amp;zwj;ക്കുന്നുണ്ട്. കണ്ണൂര്&amp;zwj;, മണിയാര്&amp;zwj;, അടൂര്&amp;zwj; പൊലീസ് ക്യാമ്പുകളില്&amp;zwj; ഉദ്യോഗാര്&amp;zwj;ഥികളെ എത്തിക്കണമെങ്കില്&amp;zwj; ഇത്തരം സഹായം ഇല്ലാതെ കഴിയില്ളെന്നും കരുതുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ശരണ്യക്ക് സഹായങ്ങള്&amp;zwj; ചെയ്തിരുന്നയാള്&amp;zwj; പിടിയിലായതോടെ നിര്&amp;zwj;ണായകമായ പലവിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പഴുതുകളില്ലാതെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അടുത്തദിവസം തന്നെ മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്&amp;zwj; കഴിയുമെന്നും ഡിവൈ.എസ്.പി ദേവമനോഹറും സി.ഐ ഉദയഭാനുവും പറഞ്ഞു.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt; &lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/379578/151027"&gt;പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികളടക്കം മൂന്നുപേർ അറസ്​റ്റിൽ&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/W2eO7oNtEAM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/meA_qxbBWro/151029?utm_source=feedburner&amp;amp;utm_medium=email"&gt;ഷാര്&amp;zwj;ജയില്&amp;zwj; വന്&amp;zwj; തീപിടുത്തം:നാല് ഗോഡൗണുകള്&amp;zwj; കത്തി നശിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 08:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Sharjah-FIRE-STILLS_02.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ഷാര്&amp;zwj;ജ: വ്യവസായ മേഖല &amp;nbsp;നാല് ഗോഡൗണുകള്&amp;zwj;ക്ക് തീപിടിച്ചു. അല്&amp;zwj;ഖാന്&amp;zwj; പാലത്തിന് സമീപം സഫീര്&amp;zwj; മാളിന് പിന്&amp;zwj;വശത്തായി ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു പാക്കിങ് കമ്പനിയിലാണ് തീപ്പിടിത്തം ആരംഭിച്ചതെന്ന് ദൃക്സാക്ഷികള്&amp;zwj; പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	തീയില്&amp;zwj; നിന്നുയര്&amp;zwj;ന്ന പുക കിലോമീറ്ററുകള്&amp;zwj;ക്കപ്പുറത്തു ദൃശ്യമായിരുന്നു. ആളപായമുള്ളതായി റിപ്പോര്&amp;zwj;ട്ടില്ല. ഓഫീസില്&amp;zwj;നിന്ന് ജോലിക്കാര്&amp;zwj; തിരിച്ചു പോകുന്ന സമയമായതിനാല്&amp;zwj; കനത്ത ട്രാഫിക് തിരക്കനുഭവപ്പെട്ടു.&amp;nbsp;&lt;/div&gt; &lt;div&gt; 	വാഹനം ഓടിച്ചിരുന്നവര്&amp;zwj; സംഭവം കാണാന്&amp;zwj; വാഹനങ്ങളുടെ വേഗത കുറച്ചതാണ് തിരക്കനുഭവപ്പെടാന്&amp;zwj; കാരണം.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/meA_qxbBWro?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FE_vX_xsrP8/151029?utm_source=feedburner&amp;amp;utm_medium=email"&gt;ബാര്&amp;zwj; കോഴക്കേസ്: വിജിലന്&amp;zwj;സ് പ്രത്യേക കോടതി വിധി ഇന്ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 07:06 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/bar_1_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	തിരുവനന്തപുരം:&amp;nbsp; ബാര്&amp;zwj; കോഴക്കേസില്&amp;zwj; വിജിലന്&amp;zwj;സ് പ്രത്യേക കോടതി ജഡ്ജി ജോണ്&amp;zwj; കെ. ഇല്ലിക്കാടന്&amp;zwj; വ്യാഴാഴ്ച വിധി പറയും. ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്&amp;zwj; അനുമതി തേടി സമര്&amp;zwj;പ്പിച്ച അന്തിമ റിപ്പോര്&amp;zwj;ട്ട് തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് വിധി പറയുന്നത്.&lt;br /&gt; 	തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്&amp;zwj;ട്ട് അന്തിമ റിപ്പോര്&amp;zwj;ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്&amp;zwj;െറ ഹരജിയിലും അന്തിമ റിപ്പോര്&amp;zwj;ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്&amp;zwj;പ്പ് കല്&amp;zwj;പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്&amp;zwj; എന്ന പദവി വിജിലന്&amp;zwj;സ് ഡയറക്ടര്&amp;zwj; ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്&amp;zwj; ഉള്&amp;zwj;പ്പെടെയുള്ളവര്&amp;zwj; സമര്&amp;zwj;പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം.&lt;br /&gt; 	തെളിവുകള്&amp;zwj; വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്&amp;zwj;െറ അധികാരം ഡയറക്ടര്&amp;zwj; കവര്&amp;zwj;ന്നതായി വാദത്തിനിടെ കോടതി തന്നെ നിരീക്ഷിച്ചിരുന്നു. എന്നാല്&amp;zwj;, ഡയറക്ടറുടെ ഓഫിസ് പോസ്റ്റ് ഓഫിസായി പ്രവര്&amp;zwj;ത്തിക്കേണ്ടതില്ളെന്നും നിര്&amp;zwj;ദേശങ്ങള്&amp;zwj; നല്&amp;zwj;കാമെന്നുമായിരുന്നു വിജിലന്&amp;zwj;സിന്&amp;zwj;െറ വാദം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FE_vX_xsrP8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/O9mZeJgSGIA/151029?utm_source=feedburner&amp;amp;utm_medium=email"&gt;അകലുന്ന മനസ്സുകള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 07:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/564d5c1c4d5c4d53a14e34faad5e76cc_18.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     വരികള്‍ക്കിടയില്‍^ കുല്‍ദീപ് നയാര്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	മാട്ടിറച്ചി നിരോധം വേണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ് രാജ്യം. ഹിന്ദുക്കള്&amp;zwj; ഏറെ ആദരവോടെ കാണുന്ന പശു അവരുടെ വൈകാരികതയുടെ ഭാഗമായതിനാല്&amp;zwj; ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാള്&amp;zwj; മാട്ടിറച്ചി കഴിച്ചാല്&amp;zwj; അയാളെ തല്ലിക്കൊല്ലണോ എന്നാകേണ്ടിയിരുന്നു യഥാര്&amp;zwj;ഥ ചോദ്യം. പക്ഷേ, ഈ ആരോപണംപോലും കിംവദന്തികളുടെ പുറത്തായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഹിന്ദുത്വ തീവ്രവാദികള്&amp;zwj; തങ്ങളുടെ മതവീക്ഷണം മറ്റുള്ളവര്&amp;zwj;ക്കുമേല്&amp;zwj; അടിച്ചേല്&amp;zwj;പിക്കാനാണ് ശ്രമമെന്നു തോന്നുന്നു.&lt;br /&gt; 	മാട്ടിറച്ചിയെക്കുറിച്ച വിവാദം ഏറെ നീണ്ടുപോയില്ളെന്നത് അനുഗ്രഹമാണ്. ചര്&amp;zwj;ച്ചകള്&amp;zwj; സമൂഹത്തെ രണ്ടായി വിഭജിച്ചുതുടങ്ങിയിരുന്നു. ഇതു തിരിച്ചറിഞ്ഞാകണം, ഹിന്ദുവും മുസ്ലിമും പരസ്പരമല്ല, ദാരിദ്ര്യത്തോടാണ് പൊരുതേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഒരാഴ്ചക്കാലത്തേക്ക് ഈ വിഷയത്തില്&amp;zwj; ഒന്നും മിണ്ടിയിരുന്നില്ല അദ്ദേഹം. കടുത്ത ജനകീയ സമ്മര്&amp;zwj;ദമില്ലായിരുന്നെങ്കില്&amp;zwj; സന്ദേഹങ്ങള്&amp;zwj; ബാക്കിവെച്ചുള്ള ഈ നിലപാടുപോലും സ്വീകരിക്കാനിടയില്ലായിരുന്നു. ഒടുവില്&amp;zwj; മൊഴിഞ്ഞതാകട്ടെ, ചടങ്ങിനു മാത്രമുള്ള തണുപ്പന്&amp;zwj; വാക്കുകളും.&lt;br /&gt; 	തീവ്രവിഭാഗങ്ങള്&amp;zwj; ഇനിയും മാട്ടിറച്ചിയില്&amp;zwj; കടിച്ചുതൂങ്ങിയാല്&amp;zwj; നരേന്ദ്ര മോദി സര്&amp;zwj;ക്കാര്&amp;zwj; അപായത്തില്&amp;zwj; ചാടുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്&amp;zwj;.എസ്.എസ്) നേതൃത്വത്തിന് തോന്നിത്തുടങ്ങിയിരുന്നു. മുസ്ലിംകള്&amp;zwj; കൂടുതല്&amp;zwj; അരക്ഷിതരായി മാറുകയും ചെയ്യും. ഇതോടെ ആര്&amp;zwj;.എസ്.എസ് പിന്&amp;zwj;വലിയുകയായിരുന്നു. ഏറെ മുമ്പൊന്നുമല്ല സംഘ് അതികായരിലൊരാളായ എല്&amp;zwj;.കെ. അദ്വാനി പറഞ്ഞുവെച്ചത്- രാജ്യത്ത് ഹിന്ദു വോട്ടുകള്&amp;zwj; മാത്രമുപയോഗിച്ച് ലോക്സഭയില്&amp;zwj; ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്നും പക്ഷേ, സുഗമ ഭരണത്തിന് മുസ്ലിം സഹകരണമില്ലാതെ കഴിയില്ളെന്നും. ഇതുവരെ ഇത് കടലാസില്&amp;zwj;ത്തന്നെ കിടക്കുകയായിരുന്നു.&lt;br /&gt; 	മുസ്ലിം പിന്തുണകൂടി വേണമെന്ന് സംഘ്പരിവാറിന് തോന്നുന്നുണ്ടെങ്കില്&amp;zwj; അവരുടെ പങ്കാളിത്തത്തിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. സത്യത്തില്&amp;zwj;, രാജ്യവിഷയങ്ങളില്&amp;zwj; മുസ്ലിംകള്&amp;zwj; പരിഗണനയര്&amp;zwj;ഹിക്കുന്നില്ളെന്നാണ് അവരുടെ കാഴ്ചപ്പാട്.&amp;nbsp; ഉദാഹരണമായി, കേന്ദ്രസര്&amp;zwj;ക്കാറിലെ പ്രാതിനിധ്യം മാത്രം പരിഗണിച്ചാല്&amp;zwj; മതി. ഒരു സീറ്റ് മാത്രമാണ് മുസ്ലിംകള്&amp;zwj;ക്ക് നല്&amp;zwj;കിയത്. അതും നാമമാത്ര പ്രാധാന്യമുള്ള വകുപ്പ്.&lt;br /&gt; 	അതിലേറെ ഭീതിദമാണ് ഇരു സമുദായങ്ങള്&amp;zwj;ക്കുമിടയില്&amp;zwj; വര്&amp;zwj;ധിച്ചുവരുന്ന അകല്&amp;zwj;ച്ച. പലയിടത്തും പരസ്പരം ആശയവിനിമയം പോലും കാണാക്കാഴ്ചയായിരിക്കുന്നു. ഓരോ വിഭാഗവും സ്വന്തം തുരുത്തിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. സംഘ്പരിവാര്&amp;zwj; ബോധപൂര്&amp;zwj;വം വളര്&amp;zwj;ത്തിക്കൊണ്ടുവരുന്ന വര്&amp;zwj;ഗീയ ധ്രുവീകരണമാണ് അടിസ്ഥാന കാരണം.&lt;br /&gt; 	ജവഹര്&amp;zwj;ലാല്&amp;zwj; നെഹ്റുവിന്&amp;zwj;െറ സഹോദരിപുത്രി നയന്&amp;zwj;താര സെഗാള്&amp;zwj; ഉള്&amp;zwj;പ്പെടെ പ്രമുഖ സാഹിത്യനായകര്&amp;zwj; അക്കാദമി അവാര്&amp;zwj;ഡ് തിരിച്ചുനല്&amp;zwj;കി വിഷയം പൊതുജന മധ്യത്തിലത്തെിക്കുന്നതില്&amp;zwj; ഒരളവോളം വിജയിച്ചിരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള ഇടം അനുദിനം കുടുസ്സായിവരുകയാണെന്ന് അവര്&amp;zwj; അയച്ച കത്തില്&amp;zwj; പറയുന്നു. സത്യത്തില്&amp;zwj; അവര്&amp;zwj; പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യത്തിന്&amp;zwj;െറ തനത് മൂല്യങ്ങള്&amp;zwj;. ബഹുസ്വരതയുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്&amp;zwj;െറയും മൂല്യങ്ങളിലുറച്ച ഒരു സമൂഹത്തിന് ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാവിവത്കരണം ആശാസ്യമാകില്ല. ഈ അടിസ്ഥാന സത്യം ഇനിയും മനസ്സിലാക്കാന്&amp;zwj; ആര്&amp;zwj;.എസ്.എസിനോ ബി.ജെ.പിക്കോ ആയില്ളെന്നത് നിര്&amp;zwj;ഭാഗ്യകരമാണ്.&lt;br /&gt; 	ഒരിക്കല്&amp;zwj;, ആര്&amp;zwj;.എസ്.എസ് പ്രചാരക് ആയിരുന്ന മോദി ഡല്&amp;zwj;ഹിക്കടുത്ത് ദാദ്രിയില്&amp;zwj; നടന്ന വര്&amp;zwj;ഗീയ സംഘര്&amp;zwj;ഷത്തില്&amp;zwj;നിന്ന് പാഠമുള്&amp;zwj;ക്കൊള്ളണം. മാട്ടിറച്ചി കഴിച്ചെന്ന അഭ്യൂഹത്തിനു പുറത്താണ്&amp;nbsp; ഒരു മുസ്ലിമിനെ നാട്ടുകൂട്ടം തല്ലിക്കൊന്നത്. അങ്ങനെ അയാള്&amp;zwj; ചെയ്തിട്ടുണ്ടെങ്കില്&amp;zwj; പോലും അത് നിരോധിക്കുന്ന നിയമമൊന്നുമില്ല രാജ്യത്ത്. കുറെ സംസ്ഥാനങ്ങള്&amp;zwj; ഗോവധം വിലക്കിയപ്പോഴും ഒരെണ്ണം പോലും മാട്ടിറച്ചിക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.&lt;br /&gt; 	മോദി ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം. സമൂഹത്തിന്&amp;zwj;െറ ജീവവായുവാണ് ബഹുസ്വരത. സംഘ്പരിവാരത്തിലെ ചില തീവ്രവിഭാഗങ്ങള്&amp;zwj;ക്ക് അഹിതമാണെങ്കിലും രാജ്യത്ത് മഹാഭൂരിപക്ഷവും ഇന്ത്യയെന്ന ആശയത്തില്&amp;zwj; വിശ്വസിക്കുന്നവരാണ്. അതായത് ജനാധിപത്യം, മതനിരപേക്ഷത, സമത്വദര്&amp;zwj;ശനം എന്നിവയില്&amp;zwj;. ഭൂരിപക്ഷത്തിന് എന്തും പറയാനും ചെയ്യാനുമാകുന്ന ചിലയിടങ്ങള്&amp;zwj; രാജ്യത്തുണ്ടെന്നത് നേരാണ്. മൊത്തം രാജ്യം അങ്ങനെയാവില്ല. ന്യൂനപക്ഷത്തില്&amp;zwj; രാഷ്ട്രത്തിന് പൂര്&amp;zwj;ണ വിശ്വാസമുണ്ട്.&lt;br /&gt; 	ടെലിവിഷന്&amp;zwj; സ്ക്രീനില്&amp;zwj; നിറഞ്ഞ് തങ്ങളും മാട്ടിറച്ചി കഴിക്കുന്നുവെന്ന പ്രഖ്യാപനം നടത്തുന്നവര്&amp;zwj; നിര്&amp;zwj;വഹിക്കുന്നത് യഥാര്&amp;zwj;ഥ ദൗത്യമല്ല. സ്വന്തം മതേതര മുഖം എഴുന്നള്ളിക്കാനുള്ള ശ്രമങ്ങള്&amp;zwj;ക്കിടയില്&amp;zwj; ഉപകാരത്തെക്കാള്&amp;zwj; ഉപദ്രവമാണ് അവര്&amp;zwj; ചെയ്യുന്നത്. മാട്ടിറച്ചി കഴിച്ചെന്ന കിംവദന്തി പ്രചരിപ്പിച്ച് വീട്ടില്&amp;zwj;നിന്നിറക്കിക്കൊണ്ടുവന്ന് മുഹമ്മദ് അഖ്ലാഖ് എന്നയാളെ അടിച്ചുകൊന്നതിനെ കുറിച്ചാകേണ്ടിയിരുന്നു&amp;nbsp; രാജ്യത്തെ ചര്&amp;zwj;ച്ചകളുടെ മൗലിക ബിന്ദു. നേരത്തേ സൂചിപ്പിച്ചപോലെ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധം നിലവിലുണ്ട്. ഭരണഘടനയുടെ നിര്&amp;zwj;ദേശക തത്ത്വങ്ങളില്&amp;zwj; പറയുന്നു: &amp;lsquo;കൃഷിയും കന്നുകാലി വളര്&amp;zwj;ത്തലും ആധുനിക ശാസ്ത്രീയ മാര്&amp;zwj;ഗങ്ങളിലൂടെയാകാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; ശ്രമംനടത്തണം. മാത്രമല്ല, പശുവും കിടാവുമുള്&amp;zwj;പ്പെടെ വിഭാഗങ്ങളുടെ അറവ് നിരോധിച്ച് സംരക്ഷണത്തിനും മെച്ചപ്പെട്ട പരിചരണത്തിനും നടപടി സ്വീകരിക്കുകയും വേണം.&amp;rsquo;&lt;br /&gt; 	മാട്ടിറച്ചി വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്&amp;zwj;. മാട്ടിറച്ചി കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിഗത വിഷയമാണെന്നും ചെയ്താല്&amp;zwj; കുറ്റകരമാകില്ളെന്നും അടുത്തിടെ സുപ്രീംകോടതി വിധിന്യായത്തില്&amp;zwj; വ്യക്തമാക്കിയിരുന്നു.&lt;br /&gt; 	തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്&amp;zwj;നിര്&amp;zwj;ത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ താല്&amp;zwj;പര്യം മാത്രമാണ് ഇതിനുപിന്നില്&amp;zwj;. സമാനമായി, മഹാരാഷ്ട്രയില്&amp;zwj; മാത്രമുള്ള ശിവസേനയും രാജ്യത്തിന് നാണക്കേടുണ്ടാക്കിയവരാണ്. രാജ്യത്തിന്&amp;zwj;െറ ജനാധിപത്യ സംവിധാനത്തിനുണ്ടായിരുന്ന സല്&amp;zwj;പേര് കളങ്കപ്പെടുത്തിയെന്നു മാത്രമല്ല, അവരതിനെ കരിപുരട്ടുകകൂടി ചെയ്തിരിക്കുന്നു. ശിവസേന സ്ഥാപകന്&amp;zwj; ബാല്&amp;zwj; താക്കറെ പോലും ഹിംസയുടെ നിരര്&amp;zwj;ഥകത ബോധ്യപ്പെട്ട് ഒടുവില്&amp;zwj; അതിനെ നൃശംസിച്ചിരുന്നു. സത്യത്തില്&amp;zwj;, അതാണ് ശിവസേനക്ക് കൂടുതല്&amp;zwj; അംഗീകാരം നേടിക്കൊടുത്തതും അത് ശിപാര്&amp;zwj;ശ ചെയ്തയാള്&amp;zwj; മുഖ്യമന്ത്രിപദത്തില്&amp;zwj; അവരോധിതനാകുന്നതും.&lt;br /&gt; 	പക്ഷേ, ബി.ജെ.പി അനുകൂലിയായിട്ടും മുതിര്&amp;zwj;ന്ന പത്രപ്രവര്&amp;zwj;ത്തകന്&amp;zwj; സുരീന്ദര്&amp;zwj; കുല്&amp;zwj;കര്&amp;zwj;ണിയുടെ മുഖത്ത് കരിഓയില്&amp;zwj; ഒഴിക്കുന്നതാണിപ്പോള്&amp;zwj; ശിവസേനയുടെ വഴി. ഇതേച്ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്&amp;zwj; രാജ്യത്തിന്&amp;zwj;െറ മതേതരമുഖം സംഘ്പരിവാറിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്&amp;zwj;.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/O9mZeJgSGIA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/vjTXOIG-dgs/151029?utm_source=feedburner&amp;amp;utm_medium=email"&gt;അവര്&amp;zwj; കേരള ഹൗസ് അടുക്കളയിലും എത്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 06:54 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_140.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	ന്യൂഡല്&amp;zwj;ഹി ജന്തര്&amp;zwj;മന്തര്&amp;zwj; റോഡിലെ കേരള ഹൗസ് നമ്മുടെ സംസ്ഥാനത്തിന്&amp;zwj;െറ തലസ്ഥാനനഗരിയിലെ പ്രതിനിധാനമാണ്. ലോകരാജ്യങ്ങള്&amp;zwj;ക്ക് നയതന്ത്രാലയം എന്നപോലെ 29 സംസ്ഥാനങ്ങള്&amp;zwj;ക്കും അവരുടെ ആസ്ഥാനങ്ങള്&amp;zwj; ഡല്&amp;zwj;ഹിയിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്&amp;zwj; സംവിധാനത്തില്&amp;zwj; കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ സുഗമമായ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്ക് ഈ പ്രതീകാത്മക സ്ഥാപനങ്ങള്&amp;zwj;ക്ക് നിസ്സാരമല്ലാത്ത സ്ഥാനമുണ്ട്. അതത് സംസ്ഥാനങ്ങളില്&amp;zwj;നിന്നത്തെുന്ന അതിഥികള്&amp;zwj;ക്ക് താമസസൗകര്യം ഏര്&amp;zwj;പ്പെടുത്തുക എന്നതിനപ്പുറം രാജ്യാസ്ഥാനത്തെ പ്രവിശ്യാകേന്ദ്രം കൂടിയാണിത്. എന്നാല്&amp;zwj;, വര്&amp;zwj;ഗീയവും വിഭാഗീയവുമായ ഭ്രാന്തുകള്&amp;zwj; പടര്&amp;zwj;ന്നുപിടിച്ച ഈ ആസുരകാലത്ത് കേരള ഹൗസ് പോലും സുരക്ഷിതമല്ളെന്ന താക്കീത് നല്&amp;zwj;കുന്നതാണ് അവിടത്തെ അടുക്കളയില്&amp;zwj; ഏതുതരത്തിലുള്ള ബീഫാണ് വിളമ്പുന്നതെന്നറിയാന്&amp;zwj; കേന്ദ്രസര്&amp;zwj;ക്കാറിന്&amp;zwj;െറ കീഴിലുള്ള പൊലീസ് കഴിഞ്ഞദിവസം നടത്തിയ വിവാദമായ റെയ്ഡ്. ഉത്തര്&amp;zwj;പ്രദേശിലെ ദാദ്രിയില്&amp;zwj;നിന്ന് ന്യൂഡല്&amp;zwj;ഹിയിലെ കേരള ഹൗസിലേക്കും അവിടെനിന്ന് കേരളത്തിലേക്കുമുള്ള ദൈര്&amp;zwj;ഘ്യം വലുതല്ല എന്ന മുന്നറിയിപ്പോടെയുള്ള ഇറച്ചി മണത്തുള്ള ഈ പരക്കംപാച്ചില്&amp;zwj; രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ ഭീകരമായൊരു രോഗത്തിന്&amp;zwj;െറ ലക്ഷണമാണ്. ഹിന്ദുത്വ ആശയം വെച്ചുപുലര്&amp;zwj;ത്തുന്ന ഏതോ ഒരു മലയാളിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്&amp;zwj;ഹി പൊലീസ് റെസിഡന്&amp;zwj;റ് കമീഷണറുടെയോ കേരള ഹൗസ് കണ്&amp;zwj;ട്രോളറുടെയോ സംസ്ഥാന സര്&amp;zwj;ക്കാറിന്&amp;zwj;െറയോ അനുമതിയോ അറിവോ കൂടാതെ അടുക്കളയിലേക്ക് കയറിച്ചെന്നതെന്ന റിപ്പോര്&amp;zwj;ട്ട് സ്വസ്ഥജീവിതം കാംക്ഷിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കില്ല. ഈ പോക്ക് എവിടെയാണ് ചെന്നവസാനിക്കുക? കേരളഹൗസ് പ്രവര്&amp;zwj;ത്തിക്കാന്&amp;zwj; തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവിടത്തെ അടുക്കളയില്&amp;zwj; ബീഫ് വേവാന്&amp;zwj;തുടങ്ങിയിട്ടും കാലമേറെയായി. ചോദിക്കാതെ കയറിച്ചെന്ന് അവിടത്തെ ചട്ടിയിലെന്താണ് തിളക്കുന്നതെന്ന് അന്വേഷിക്കാന്&amp;zwj; രാജ്യം ഭരിക്കുന്നവരെ പ്രേരിപ്പിക്കുന്നത് പൊലീസ് മേധാവിയും ബി.ജെ.പി നേതാക്കളും അവകാശപ്പെടുന്നതുപോലെ നിയമം നടപ്പാക്കാനുള്ള ത്വരയോ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ജാഗ്രതയോ ഒന്നുമല്ല. ഫാഷിസത്തിന്&amp;zwj;െറ വിശദമുദ്രകള്&amp;zwj; അനാവൃതമാക്കുന്ന തികഞ്ഞ അസഹിഷ്ണുതയും അധികാരപ്രമത്തതയുമാണ് ഈ അധിനിവേശ മനോഭാവത്തിനു പിന്നില്&amp;zwj;. രാജ്യത്തിന്&amp;zwj;െറ പേര് ഒരു മഹാരോഗത്തിന്&amp;zwj;െറ പേരായി രൂപാന്തരപ്പെടുകയല്ളേ എന്ന് ഉത്കണ്ഠപ്പെടേണ്ട സന്ദര്&amp;zwj;ഭം.&lt;br /&gt; 	കേരള ഹൗസില്&amp;zwj; പൊലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപകമായി ഉയര്&amp;zwj;ന്ന പ്രതിഷേധം വിഷയത്തിന്&amp;zwj;െറ ഗൗരവം എടുത്തുകാട്ടുന്നു. ഉത്തരവാദപ്പെട്ടവര്&amp;zwj;ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ചെയ്തിയില്&amp;zwj; ഡല്&amp;zwj;ഹി പൊലീസ് ഉറച്ചുനില്&amp;zwj;ക്കുന്നതില്&amp;zwj;നിന്നുതന്നെ ഇത് അവസാനത്തെ സംഭവമായി പര്യവസാനിക്കുമെന്ന് ആരും കരുതേണ്ട. ഡല്&amp;zwj;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&amp;zwj; അഭിപ്രായപ്പെട്ടതുപോലെ ഫെഡറല്&amp;zwj; സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണിത്. മതനിരപേക്ഷതയിലൂന്നിയ കേരളീയ സംസ്കൃതിയെ പുച്ഛത്തോടെ കാണുന്ന ഒരു മനോഘടനയുടെ പ്രതിഫലനം&amp;nbsp; പൊലീസ് നടപടിയില്&amp;zwj; ഒളിഞ്ഞിരിപ്പുണ്ട്. ഇതുവരെ ഗോമാംസം നിരോധിക്കാത്ത കേരളത്തെ മറ്റൊരു കണ്ണോടുകൂടിയാണ് സംഘ്പരിവാറും മോദിസര്&amp;zwj;ക്കാറും കാണുന്നത്. അതുകൊണ്ടാണ് തെരുവില്&amp;zwj; മാത്രം കാണുന്ന ഏതെങ്കിലും സംഘടനയുടെയോ വര്&amp;zwj;ഗീയഭ്രാന്ത് കത്തിച്ച് മേനിനടിക്കാന്&amp;zwj; തുനിയുന്ന അവിവേകികളുടെയോ തീട്ടൂരത്തിനൊത്ത് ജനായത്ത സ്ഥാപനങ്ങളുടെ അധികാരം ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഫാഷിസ്റ്റ് മനോഭാവത്തെ വളര്&amp;zwj;ത്താന്&amp;zwj; പൊലീസിനെ ഉപയോഗിക്കുന്നത്. നാസി ജര്&amp;zwj;മനിയില്&amp;zwj; സംഭവിച്ചതിന്&amp;zwj;െറ വകഭേദമാണ് സമീപകാലത്തായി ഇവിടെ കെട്ടഴിഞ്ഞുവീഴുന്നത്. ഇന്ന് കേരള ഹൗസാണെങ്കില്&amp;zwj; നാളെ നിയമസഭാ മന്ദിരത്തിലേക്കും ഇവര്&amp;zwj; ഇരച്ചുകയറിക്കൂടായ്കയില്ല. ജനാധിപത്യമൂല്യങ്ങളോടും നിയമവ്യവസ്ഥയോടും പരമപുച്ഛം പുലര്&amp;zwj;ത്തുന്ന അപകടകരമായ ഒരു ആശയസംഹിതയുടെ അധികാര വിളയാട്ടമാണിതൊക്കെയെന്ന് തിരിച്ചറിയാന്&amp;zwj; ഇനിയും വൈകിക്കൂടാ.&lt;br /&gt; 	ഇത്തരം പ്രവണതകള്&amp;zwj;ക്കെതിരെ ശക്തമായ ജനകീയ ചെറുത്തുനില്&amp;zwj;പിന് കക്ഷിപക്ഷങ്ങള്&amp;zwj; മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്&amp;zwj; സന്നദ്ധമാണോ എന്നാണ് ഭരണ-രാഷ്ട്രീയ-സാംസ്കാരിക നേതൃത്വത്തോട് കാലം ചോദിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്&amp;zwj;ക്കല്&amp;zwj; എത്തിനില്&amp;zwj;ക്കെ ഇത്തരം സംഭവങ്ങള്&amp;zwj; വിവാദമാകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ലാഭചേതങ്ങളെക്കുറിച്ച് ആലോചിച്ച് രാഷ്ട്രീയനേതാക്കള്&amp;zwj; തലപുണ്ണാക്കുന്നുണ്ടാവാം. പൊലീസിനെ കണ്ടപ്പോഴേക്കും കാന്&amp;zwj;റീന്&amp;zwj; മെനുവില്&amp;zwj;നിന്ന് ബീഫ് വെട്ടിമാറ്റാന്&amp;zwj; തുനിഞ്ഞ കേരള ഹൗസ് അധികൃതരുടെ തീരുമാനം പിന്നീട് തിരുത്തിയത് കേരളത്തിന്&amp;zwj;െറ മുഖം രക്ഷിച്ചു. അല്ളെങ്കില്&amp;zwj; സമൂഹത്തില്&amp;zwj; വിദ്വേഷവും അസഹിഷ്ണുതയും വിതക്കാന്&amp;zwj; ഒരുമ്പെട്ട ശക്തികളുടെ മുന്നില്&amp;zwj; തലകുനിച്ചതായി കേരളത്തിനുമേല്&amp;zwj; അപമാനം ചാര്&amp;zwj;ത്തപ്പെട്ടേനെ.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/vjTXOIG-dgs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_29.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-4792970313653430291</guid><pubDate>Wed, 28 Oct 2015 08:25:00 +0000</pubDate><atom:updated>2015-10-28T01:25:40.080-07:00</atom:updated><title>ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ബീഫ് റെയ്ഡ്: ബോധപൂര്&amp;zwj;വം പ്രശ്&amp;zwnj;നങ്ങള്&amp;zwj; സൃഷ്ടിക്കാന്&amp;zwj; വേണ്ടിയെന്ന് മുഖ്യമന്ത്രി Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ബീഫ് റെയ്ഡ്: ബോധപൂര്&amp;zwj;വം പ്രശ്&amp;zwnj;നങ്ങള്&amp;zwj; സൃഷ്ടിക്കാന്&amp;zwj; വേണ്ടിയെന്ന് മുഖ്യമന്ത്രി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;പൊലീസിന്&amp;zwj;റെ വിരട്ടല്&amp;zwj; ഫലിച്ചില്ല; കേരള ഹൗസില്&amp;zwj; വീണ്ടും ബീഫ് വരട്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;ബീഫ് റെയ്ഡ്: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം ^കോടിയേരി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;സംസ്ഥാനപാതയില്&amp;zwj; ചങ്ങരംകുളത്ത് അപകടം പെരുകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;ആരവം മുറുകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്&amp;zwj; ഭര്&amp;zwj;ത്താവ്  കുറ്റക്കാരന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;കൊട്ടിക്കലാശത്തിന്  പൊലീസിന്&amp;zwj;െറ പെരുമാറ്റച്ചട്ടം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്&amp;zwj;ബര്&amp;zwj;ഗ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;ചുമട്ടുതൊഴിലാളികളുമായി ഉടക്കി;  ബാലറ്റ് പെട്ടികള്&amp;zwj; ഉദ്യോഗസ്ഥര്&amp;zwj; ചുമന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്&amp;zwj;ട്ടിയും  ട്രേഡ് യൂനിയനും &amp;ndash;പെമ്പിളൈ ഒരുമൈ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്&amp;zwj; തെളിവെടുത്തു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;ഇലക്ഷന്&amp;zwj; ക്ളാസും ക്ളസ്റ്റര്&amp;zwj; പരിശീലനവും ഇന്ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്&amp;zwj; ശക്തമായ നടപടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;ഗീതക്ക് പുറകേ, കുടുംബത്തെ പുല്&amp;zwj;കാനുള്ള പ്രതീക്ഷയുമായി റംസാനും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;പ്രമുഖരുടെ വാര്&amp;zwj;ഡുകളില്&amp;zwj;  പ്രവചനാതീത പോരാട്ടം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;വയനാടന്&amp;zwj; വിപണി കീഴടക്കാന്&amp;zwj;  നീര ഉല്&amp;zwj;പന്നങ്ങള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;ക്ഷമിക്കണം; അത്യാഹിത വിഭാഗത്തില്&amp;zwj;  മെഡിക്കല്&amp;zwj; ഓഫിസര്&amp;zwj;മാരില്ല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;പുതിയ തൊഴില്&amp;zwj; കുടിയേറ്റ നിയമത്തിന്  അമീര്&amp;zwj; അംഗീകാരം നല്&amp;zwj;കി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;നജ്റാന്&amp;zwj; പള്ളിയില്&amp;zwj; ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;ലോക സാമ്പത്തിക ഫോറം സമ്മേളനം സമാപിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;മുഹറഖ് വികസന പദ്ധതികള്&amp;zwj; വേഗത്തില്&amp;zwj; നടപ്പാക്കാന്&amp;zwj; പ്രധാനമന്ത്രിയുടെ നിര്&amp;zwj;ദേശം &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ഒരു അഗതിമന്ദിരം മാത്രമല്ല ഈദി ഫൗണ്ടേഷൻ...&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ഗീതയെ തിരിച്ചെത്തിച്ചതിന്&amp;zwj;െറ നേട്ടം സ്വന്തമാക്കാൻ പിടിവലി &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;പീഡനത്തിന് ശിക്ഷ ഷണ്ഡീകരണം?&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;ഇന്&amp;zwj;ഡിഗോ ഐ.പി.ഒക്ക് മികച്ച തുടക്കം&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ra3sc5xnG6M/151028?utm_source=feedburner&amp;amp;utm_medium=email"&gt;ബീഫ് റെയ്ഡ്: ബോധപൂര്&amp;zwj;വം പ്രശ്&amp;zwnj;നങ്ങള്&amp;zwj; സൃഷ്ടിക്കാന്&amp;zwj; വേണ്ടിയെന്ന് മുഖ്യമന്ത്രി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 12:53 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Oommen Chandy (1).jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം:&amp;nbsp; കേരള ഹൗസില്&amp;zwj; നടത്തിയ പൊലീസ് റെയ്ഡ് ബോധപൂര്&amp;zwj;വം പ്രശ്&amp;zwnj;നങ്ങള്&amp;zwj; സൃഷ്ടിക്കാന്&amp;zwj; വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്&amp;zwj; ചാണ്ടി. റെയ്ഡ് നടത്തിയിട്ടില്ലെന്ന നിലപാടിൽ &amp;zwnj;ഡൽഹി പൊലീസ് ഉറച്ചു നിന്നാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; 	മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്&amp;zwj;ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.&lt;/p&gt; &lt;p&gt;	ഡൽഹി പൊലീസിന്റെ നടപടി ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. പരാതി ലഭിച്ചെങ്കിൽ അതേക്കുറിച്ച് പറയേണ്ടിയിരുന്നത് കേരളാ ഹൗസ് റെസിഡന്&amp;zwj;റ് കമീഷണറോടായിരുന്നു. പരാതി സത്യമാണോ എന്ന് അന്വേഷിക്കാനുള്ള മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.&lt;/p&gt; &lt;p&gt;	ജനങ്ങള്&amp;zwj;ക്കിടയില്&amp;zwj; ഭീതി വളര്&amp;zwj;ത്താന്&amp;zwj; മന:പ്പൂര്&amp;zwj;വം സൃഷ്ടിച്ച പ്രശ്&amp;zwnj;നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്&amp;zwj; വേണ്ടിയായിരുന്നു ഡല്&amp;zwj;ഹി പൊലീസ് റെയ്ഡ് നടത്തിയത്. ഡല്&amp;zwj;ഹിയില്&amp;zwj; പശുമാംസം വില്&amp;zwj;ക്കുന്നതിന് നിരോധമുണ്ട്. എന്നാല്&amp;zwj; പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്&amp;zwj;പ്പെടുത്താത്ത വസ്തുക്കള്&amp;zwj; കേരള ഹൗസില്&amp;zwj; ഇനിയും നൽകുമെന്നും അതിന് ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;	ബീഫ് വിഷയത്തിൽ പ്രതികരിക്കാൻ കേരളം വൈകിയിട്ടില്ല. സംഭവത്തെ കുറിച്ച് റസി&amp;zwnj;ഡന്&amp;zwj;റ് കമീഷണറുടെ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്നെ കല്ലെറിഞ്ഞവരോട് പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ,​ ബീഫ് വിഷയ​ത്തിൽ സർക്കാർ സമയോചിതമായി തന്നെ ഇടപെട്ടു. കേരളാ ഹൗസിൽ പശുവിറച്ചി വിതരണം ചെയ്തിട്ടില്ല. ഇന്നു മുതൽ കേരള ഹൗസിൽ പോത്തിറച്ചി വിളമ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt; &lt;p&gt;	വിഷയത്തില്&amp;zwj; തെറ്റുപറ്റിയെന്ന് ഡല്&amp;zwj;ഹി പൊലീസ് സമ്മതിച്ചിരുന്നെങ്കില്&amp;zwj; സംസ്ഥാന സര്&amp;zwj;ക്കാര്&amp;zwj; വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്&amp;zwj; നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്&amp;zwj;ഹി പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ra3sc5xnG6M?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/vGeyTOAkXAo/151028?utm_source=feedburner&amp;amp;utm_medium=email"&gt;പൊലീസിന്&amp;zwj;റെ വിരട്ടല്&amp;zwj; ഫലിച്ചില്ല; കേരള ഹൗസില്&amp;zwj; വീണ്ടും ബീഫ് വരട്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 12:47 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kerala-house-beef.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: ഡല്&amp;zwj;ഹി പൊലീസിന്&amp;zwj;റെ വിരട്ടല്&amp;zwj; ഒന്നും ബീഫിന്&amp;zwj;റെ കാര്യത്തില്&amp;zwj; ഫലിച്ചില്ല. ഡല്&amp;zwj;ഹി കേരള ഹൗസില്&amp;zwj; വീണ്ടും ബീഫ് വിളമ്പി.&amp;nbsp; മെനുബോര്&amp;zwj;ഡില്&amp;zwj; മീറ്റ് ഫ്രൈ എന്ന് എഴുതിവെച്ചിട്ടുമുണ്ട്. വരട്ടിയ ബീഫ് കഴിക്കാന്&amp;zwj; നിരവധി ആളുകളാണ് എത്തുന്നത്.&lt;br /&gt; 	ഹിന്ദുസേന പ്രവര്&amp;zwj;ത്തകരുടെ പരാതിയെ തുടര്&amp;zwj;ന്ന് കേരള ഹൗസിന്&amp;zwj;റെ അടുക്കളയില്&amp;zwj; കയറി ഡല്&amp;zwj;ഹി പൊലീസ് റെയ്ഡ് നടത്തിയത് വന്&amp;zwj; പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു ദിവസത്തേക്ക് ബീഫ് വില്&amp;zwj;പന നിര്&amp;zwj;ത്തിവെച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ പ്രതിഷേധവും കൂടി ചേര്&amp;zwj;ത്ത് വീണ്ടും ബീഫ് വിളമ്പുകയായിരുന്നു.&amp;nbsp; 20 കിലോ ബീഫ് ആണ് കേരള ഹൗസില്&amp;zwj; ഇന്നത്തേക്ക് ഓര്&amp;zwj;ഡര്&amp;zwj; ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/vGeyTOAkXAo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/92oceI6SZTQ/151028?utm_source=feedburner&amp;amp;utm_medium=email"&gt;ബീഫ് റെയ്ഡ്: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം ^കോടിയേരി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 28 Oct 2015 12:00 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kodiyeri23_25.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡൽഹി: കേരള ഹൗസ്​ കാന്&amp;zwj;റീനിൽ ബീഫ് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദം ഉണ്ടാക്കിയ ആൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.&lt;/p&gt; &lt;p&gt;	രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്&amp;zwj;റെ ഗൂഢശ്രമമാണ് റെയ്ഡിന് പിന്നിലെന്നും ഇതിനെതിരേ ശകതമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്​ഥാന സർക്കാർ ഇടപെടണം. മുഖ്യമന്ത്രി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്&amp;zwj;റെ അവകാശം സംരക്ഷിക്കുന്നതിന് സി.പി.എം മുന്നിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/92oceI6SZTQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/uDuzc1pfY-s/151028?utm_source=feedburner&amp;amp;utm_medium=email"&gt;സംസ്ഥാനപാതയില്&amp;zwj; ചങ്ങരംകുളത്ത് അപകടം പെരുകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 11:13 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ചങ്ങരംകുളം: വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനം നിമിത്തവും സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം മേഖലയില്‍ ഏഴ് അപകടങ്ങളിലായി 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.&lt;br /&gt; തിങ്കളാഴ്ച ചങ്ങരംകുളം ടൗണിലുണ്ടായ കാര്‍ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ഷാഫി (30) മരണപ്പെടുകയും ചെയ്തു.&lt;br /&gt; തിങ്കളാഴ്ച വളയംകുളം സെന്‍ററില്‍ നടന്ന അപകടത്തില്‍ മൂന്നു കാറുകളാണ് കൂട്ടിയിടിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്നോടെ പന്താവൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പന്താവൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിക്കുകയും ചെയ്തത് തിങ്കളാഴ്ചയാണ്.&lt;br /&gt; തിങ്കളാഴ്ച മാത്രം പ്രദേശത്ത് നാലു അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ചങ്ങരംകുളം സബീന റോഡില്‍ രണ്ടുബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച അരമണിക്കൂറിനിടയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ കടന്നുപോകുന്ന വൃദ്ധനെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.&lt;br /&gt; തുടര്‍ന്ന് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിരുന്നു.&lt;br /&gt; ഹൈവേ ജങ്ഷനില്‍ ട്രാഫിക് ഐലന്‍േറാ, ഉള്‍റോഡുകളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള മറ്റുസുരക്ഷ മാര്‍ഗങ്ങളോ ഇല്ല. ഇവിടുത്തെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്.&lt;br /&gt; ഹൈവേയില്‍നിന്ന് വിവിധ ഉള്‍റോഡുകളിലേക്ക് കയറാനും ഇറങ്ങാനും സുരക്ഷിത സംവിധാനമോ റോഡുകളില്‍ ഡിവൈഡറുകളോ ഇല്ലാത്തതും അമിത വേഗതയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/uDuzc1pfY-s?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/nNK56mvER50/151028?utm_source=feedburner&amp;amp;utm_medium=email"&gt;ആരവം മുറുകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 11:06 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവനന്തപുരം: പോളിങ് ബൂത്തിലേക്കിനി അഞ്ചുദിവസങ്ങള്‍ മാത്രം ശേഷിക്കെ തലസ്ഥാന ജില്ല ത്രസിപ്പിക്കുന്ന പ്രചാരണച്ചൂടിലേക്ക്. കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം കളം നിറഞ്ഞതോടെ തെരഞ്ഞെടുപ്പ് രംഗം ഇളകിമറിയുകയാണ്. ഇടതുക്യാമ്പില്‍ ആവേശം വിതറി കോടിയേരി  ബാലകൃഷ്ണനും  പിണറായി വിജയനും പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് എ.കെ. ആന്‍റണി റോഡ് ഷോ യോടെയാണ് ചൊവ്വാഴ്ച പര്യടനം സജീവമാക്കിയത്. പൂന്തുറ മുതല്‍ വേളി വരെയായിരുന്നു ആന്‍റണിയുടെ റോഡ് ഷോ.  വലിയതുറ, പൂജപ്പുര, കാട്ടാക്കട എന്നിവിടങ്ങളിലായിരുന്നു  ആന്‍റണി പങ്കെടുത്ത പൊതുയോഗങ്ങള്‍ നടന്നത്. പേട്ട, ആര്യനാട്, പാലോട്, മലയിന്‍കീഴ് എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ തിങ്കളാഴ്ച പിണറായി വിജയനും പങ്കെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദനാണ് ഇടതുപാളയത്തിന് വേണ്ടി ആദ്യം പ്രചാരണത്തിനിറങ്ങിയത്. പത്തോളം സ്ഥലങ്ങളില്‍ വി.എസ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമെല്ലാം സാന്നിധ്യമറിയിച്ചു. വി.എം. സുധീരനും രമേശ് ചെന്നിത്തലയും ആദ്യ റൗണ്ടില്‍ കളം നിറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ജില്ലയിലിറങ്ങും. മറുവശത്ത് കാനം രാജേന്ദ്രന്‍  ബുധനാഴ്ച ജില്ലയില്‍ പ്രചാരണത്തിനത്തെും.  ദേശീയ നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. പ്രചാരണമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ എല്ലാസ്ഥാനാര്‍ഥികള്‍ക്കും മൈക്ക് സ്ക്വാഡുകള്‍ സജീവമായതോടെ കവലകളില്‍ തെരഞ്ഞെടുപ്പാരവവും മൂര്‍ധന്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഘട്ടങ്ങളില്‍ ഉച്ചഭാഷിണി പ്രചാരണങ്ങള്‍ കുറവയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളക്കം വീറോടെ പ്രചാരണരംഗത്തുറച്ചതോടെ പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് എവിടെയും. വിമതരുടെ സാന്നിധ്യം യു.ഡി.എഫിന് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും  പ്രചാരണത്തില്‍ ഇത്  ബാധിച്ചിട്ടില്ല. ഒപ്പത്തിനൊപ്പം ഇരുമുന്നണികളും മുന്നേറുകയാണ്. എസ്.എം.എസ് പ്രചാരണങ്ങളും ശബ്ദസന്ദേശങ്ങളും ഫേസ് ബുക് പേജുകളും വാട്ട്സ് ആപ്പുമെല്ലാം  പ്രചാരണായുധങ്ങളാവുന്നുണ്ട്. സമ്മതിദായകരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സ്ക്വാഡും രംഗത്തുണ്ട്. യുവാക്കളെയാണ് പ്രധാനമായും ഇത്തരം സ്ക്വാഡുകള്‍ ഉന്നമിടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ  പലയിടങ്ങളിലും രഹസ്യചര്‍ച്ചകളും സജീവമമാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ കണക്കുകൂട്ടിയും കിഴിച്ചും ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണ് ഇനി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/nNK56mvER50?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/PdxwP54eC04/151028?utm_source=feedburner&amp;amp;utm_medium=email"&gt;സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്&amp;zwj; ഭര്&amp;zwj;ത്താവ്  കുറ്റക്കാരന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 11:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊല്ലം: സ്ത്രീധന പീഡനംമൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ്  കുറ്റക്കാരനാണെന്ന് വിധി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര മുറിയില്‍ പീടികച്ചിറയില്‍ വീട്ടില്‍ ഫ്രഫുല്ല എന്ന് വിളിക്കുന്ന സൂര്യസ്മിത (27) ആത്മഹത്യ  ചെയ്ത കേസിലാണ് ഭര്‍ത്താവ് നീണ്ടകര മുറിയില്‍ പുത്തന്‍തുറ ഫിഷര്‍മെന്‍ കോളനിയില്‍ സൂര്യന്‍പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (കണ്ണന്‍-38) കുറ്റക്കാരനാണെന്ന് കണ്ടത്തെിയത.് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി VI ജഡ്ജി എഫ്. അഷീദയാണ് വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി  (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് വിധി. ശിക്ഷ നാളെ വിധിക്കും.&lt;br /&gt; സൂര്യസ്മിതയും അനില്‍കുമാറും തമ്മിലുള്ള വിവാഹം 2006 നവംബര്‍ ഏഴിനായിരുന്നു. ഒരു ലക്ഷം രൂപയും 15 പവനും സ്ത്രീധനമായി നല്‍കാമെന്നാണ് സൂര്യയുടെ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയിരുന്നത്. സ്ത്രീധന തുക അപ്പോള്‍ തന്നെ വേണമെന്നും അല്ലാത്തപക്ഷം സൂര്യസ്മിതയെ കൊണ്ടുപോകില്ളെന്നും വിവാഹപ്പന്തലില്‍വെച്ചുതന്നെ അനില്‍കുമാര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക് അനില്‍കുമാറിന് നല്‍കിയശേഷമാണ് ഇരുവരും പോയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ചക്കകം തന്നെ 50,000 രൂപയും 50,000 രൂപയുടെ ചെക്കും അനില്‍കുമാറിന് നല്‍കി നേരത്തേ നല്‍കിയ ചെക് തിരികെ വാങ്ങിയിരുന്നു.&lt;br /&gt; സൂര്യസ്മിതയെ  അണിയിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍  ഭൂരിപക്ഷവും അനില്‍കുമാര്‍ വില്‍ക്കുകയും കിട്ടാനുള്ള 50,000 രൂപക്കായും കൂടുതല്‍ സ്ത്രീധനത്തിനായും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവന്നതിനെ തുടര്‍ന്ന് സൂര്യസ്മിത അവരുടെ വീട്ടിലേക്ക് മടങ്ങി. 10 ദിവസത്തോളം വീട്ടില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് അനില്‍കുമാറും സുഹൃത്തുക്കളുമായത്തെി സൂര്യസ്മിതയെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കണ്ണന്‍ ചേട്ടന്‍ ആയിരിക്കും അതിനുത്തരവാദിയെന്ന് സൂര്യസ്മിത പറയുകയും ചെയ്തിരുന്നു.&lt;br /&gt; നിരന്തരമായ പീഡനങ്ങള്‍ തുടര്‍ന്നത് കാരണം 2007 ജനുവരി ആറിന് സൂര്യസ്മിത അനില്‍കുമാറിന്‍െറ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നതിനിടയായി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.&lt;br /&gt; പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി. എന്നിവര്‍ ഹാജരായി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/PdxwP54eC04?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/eeIik7DmkTk/151028?utm_source=feedburner&amp;amp;utm_medium=email"&gt;കൊട്ടിക്കലാശത്തിന്  പൊലീസിന്&amp;zwj;െറ പെരുമാറ്റച്ചട്ടം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:33 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് മതിലകം പൊലീസിന്‍െറ പെരുമാറ്റച്ചട്ടം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുകൂടുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. മതിലകം പൊലീസ് പരിധിയില്‍ വരുന്ന ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരുത്തി പഞ്ചായത്തുകളിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ തയാറാക്കിയത്.&lt;br /&gt;  ഇതോടനുബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തിലെയും പാര്‍ട്ടി നേതാക്കളെയും സ്ഥാനാര്‍ഥികളെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദേശം രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെരിഞ്ഞനം, കയ്പമംഗലം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള യോഗം ബുധനാഴ്ച നടക്കും.&lt;br /&gt; മാര്‍ഗരേഖ അനുസരിച്ച് ഓരോ പാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ മാത്രമായിരിക്കും അവര്‍ കൊട്ടിക്കലാശം നടത്തുക. അവിടേക്ക് മറ്റ് പാര്‍ട്ടിക്കാര്‍ കടന്നുവരാന്‍ പൊലീസ് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശവും പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്നുണ്ട്. റോഡിന്‍െറ ഒരുഅരികില്‍ മാത്രമേ കൊട്ടികലാശം നടത്താന്‍ പാടുള്ളൂ. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിലാണ് കൊട്ടിക്കലാശ മാര്‍ഗരേഖ പൊലീസ് തയാറാക്കുന്നത്. പാര്‍ട്ടിക്കാരുടെ അഭിപ്രായം നേടിയ ശേഷമാണ് അവസാന തീരുമാനം ഉണ്ടാകുന്നത്. മാര്‍ഗരേഖ പ്രകാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ എസ്.എന്‍ പുരം സെന്‍റര്‍ കേന്ദ്രീകരിച്ചായിരിക്കണം സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടത്തേണ്ടത്.&lt;br /&gt; കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ യു.ഡി.എഫുകാര്‍ സാഹിബിന്‍െറ പള്ളിനടയിലും ബി.ജെ.പിക്കാര്‍ അവരുടെ ശക്തികേന്ദ്രമായ ആലയിലും, ആം ആദ്മി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെല്ലാം ശാന്തിപുരം ഭാഗത്തും കൊട്ടിക്കലാശം നടത്തണം.&lt;br /&gt; ഈ രീതിയില്‍ മറ്റുപഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തും. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മതിലകം എസ്.ഐ എം.കെ. ഷാജി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/eeIik7DmkTk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/TjC-jyoBcJg/151028?utm_source=feedburner&amp;amp;utm_medium=email"&gt;താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്&amp;zwj;ബര്&amp;zwj;ഗ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:24 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/mark_2599014f.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: താജ്മഹല്&amp;zwj; തന്നെ അമ്പരിപ്പിച്ചുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്&amp;zwj; മാര്&amp;zwj;ക് സുക്കര്&amp;zwj;ബര്&amp;zwj;ഗ്. താന്&amp;zwj; കരുതിയതിനേക്കാള്&amp;zwj; മനോഹരമാണ് താജ്മഹല്&amp;zwj;. മനുഷ്യര്&amp;zwj;ക്ക് ഇത്തരം നിർമിതികൾ സൃഷ്ടിക്കാൻ കഴിമെന്നത് അവിശ്വസനീയമാണ്. തന്റെ ഫേസ് ബുക്ക്പോസ്റ്റിലാണ് സുക്കര്&amp;zwj;ബര്&amp;zwj;ഗ് ഇങ്ങനെ കുറിച്ചത്.&lt;/p&gt; &lt;p&gt;	എന്തും ചെയ്യാനുള്ള പ്രചോദനമാണ് സ്&amp;zwnj;നേഹം നല്&amp;zwj;കുക. താജ്മഹല്&amp;zwj; കാണാനുള്ള ആഗ്രഹം മുമ്പേയുണ്ടായിരുന്നെന്നും മാര്&amp;zwj;ക് കുറിക്കുന്നു. സുക്കര്&amp;zwj;ബര്&amp;zwj;ഗിന്റെ താജ്മഹല്&amp;zwj; പോസ്റ്റ് ഇതിനകം നിരവധി പേര്&amp;zwj; ഷെയര്&amp;zwj; ചെയ്തിട്ടുമുണ്ട്.&lt;/p&gt; &lt;p&gt;ഇന്നലെ വൈകീട്ട് 4.30നാണ് അദ്ദേഹം താജ്മഹല്&amp;zwj; സന്ദർശിക്കാനെത്തിയത്. സുക്കർബർഗിൻെറ താജ്മഹൽ സന്ദർശനത്തെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അറിവുണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂട്ടി അറിയിച്ച് സന്ദർശനം വലിയ സംഭവമാക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതുകൊണ്ടാകാം ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യേഗസ്ഥൻ പറഞ്ഞു.&lt;/p&gt; &lt;p&gt;	ചൈനയിലെ പ്രാചീന നഗരമായ സിയാന്&amp;zwj; സന്ദര്&amp;zwj;ശിച്ച ശേഷമാണ് സുക്കര്&amp;zwj;ബര്&amp;zwj;ഗ് ഇന്ത്യയിലെത്തിയത്. ഇന്ന് ഡല്&amp;zwj;ഹി ഐ.ഐ.ടിയിലെ വിദ്യാര്&amp;zwj;ത്ഥികളുമായി അദ്ദേഹം സംവാദം നടത്തും. ടൗൺഹാളിൽ നടക്കുന്ന ചോദ്യേത്തര പരിപാടിയിൽ പങ്കെടുക്കാൻ 900 കുട്ടികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/TjC-jyoBcJg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/at5Tn9LlzVw/151028?utm_source=feedburner&amp;amp;utm_medium=email"&gt;ചുമട്ടുതൊഴിലാളികളുമായി ഉടക്കി;  ബാലറ്റ് പെട്ടികള്&amp;zwj; ഉദ്യോഗസ്ഥര്&amp;zwj; ചുമന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:19 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പന്തളം: ബാലറ്റ് പേപ്പര്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പറക്കോട് ബ്ളോക്കിലെ ബാലറ്റുകളാണ് 10 കൂറ്റന്‍ പെട്ടികളിലായി പന്തളം സബ്ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്.&lt;br /&gt; തെരഞ്ഞെടുപ്പിനു മുമ്പ് പഴയ ബാലറ്റുകള്‍ നശിപ്പിക്കുന്നതിനായാണ് പറക്കോട് ബ്ളോക് ഓഫിസിലേക്ക് പെട്ടികള്‍ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരത്തെിയത്. വിവരമറിഞ്ഞ് ചുമട്ടുതൊഴിലാളികളും സ്ഥലത്തത്തെി. പെട്ടികള്‍ ചുമന്നു കയറ്റാന്‍ 2500 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 750 രൂപ നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.&lt;br /&gt; തര്‍ക്കം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി.  ചൊവ്വാഴ്ച രാവിലെ 10.30ഓടെ എത്തിയ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. വിവരമറിഞ്ഞ് തൊഴിലാളികളും എത്തിയെങ്കിലും ഇതിനകം ഏഴു പെട്ടികള്‍ ട്രഷറിയിലെ ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിയിരുന്നു. തൊഴിലാളികള്‍ തടയാനുള്ള ശ്രമം തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ കലക്ടര്‍ അടക്കമുള്ളവരെയും പൊലീസിനെയും വിവരമറിയിച്ചു.&lt;br /&gt; ഇതിനിടയില്‍, ഉദ്യോഗസ്ഥര്‍ ശേഷിക്കുന്ന പെട്ടികളും വാഹനത്തില്‍ കയറ്റി പറക്കോട് ബ്ളോക് ഓഫിസിലേക്ക് മടങ്ങുകയും ചെയ്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/at5Tn9LlzVw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/g2vF-j16tE8/151028?utm_source=feedburner&amp;amp;utm_medium=email"&gt;തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്&amp;zwj;ട്ടിയും  ട്രേഡ് യൂനിയനും &amp;ndash;പെമ്പിളൈ ഒരുമൈ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൊടുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ പാര്‍ട്ടിയും ട്രേഡ് യൂനിയനുമുണ്ടാക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തങ്ങള്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റിലേക്കും വിജയിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണിയും സെക്രട്ടറി രാജേശ്വരി ജോളിയും ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച 'നേതാവ്, നിലപാട്' മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.&lt;br /&gt; സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്തിടത്ത് ഒരു കക്ഷിക്കും പിന്തുണയില്ല. അവിടങ്ങളില്‍ അംഗങ്ങള്‍ക്ക് മന$സാക്ഷി വോട്ട് ചെയ്യാം. കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ അനുകൂലമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.&lt;br /&gt; പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പല തോട്ടങ്ങളിലും ഊരുവിലക്ക് നേരിടുകയാണ്. പഴയ ഗ്രാമമുഖ്യന്മാരുടെ റോളാണ് തോട്ടങ്ങളിലെ സബ്ഡിവിഷന്‍ കണ്‍വീനര്‍മാര്‍ക്ക്. തന്‍െറ വീട്ടിലെ മരണത്തിലോ വിവാഹത്തിലോ ആരും പങ്കെടുക്കരുതെന്ന ശാസന ഇവര്‍ തൊഴിലാളികള്‍ക്ക് നല്‍കിയെന്നും ലിസി സണ്ണി പറഞ്ഞു.&lt;br /&gt; തെരഞ്ഞെടുപ്പില്‍ മത്സരി ക്കാനും നേതാവ് ചമയാനുമാണ് തങ്ങളുടെ പരിപാടിയെന്ന് പറഞ്ഞുപരത്തിയ ട്രേഡ് യൂനിയന്‍ നേതാക്കളാണ് വാസ്തവത്തില്‍ പെമ്പിളൈ ഒരുമൈയെ മത്സരത്തിലേക്ക് തള്ളിവിട്ടത്. മറ്റുള്ളവരെ വിലക്കിയപ്പോഴും എം.എല്‍.എ എന്ന നിലയിലാണ് ഇ.എസ്. ബിജിമോളെ സമരസ്ഥലത്ത് പ്രവേശിപ്പിച്ചത്. എന്നാല്‍, സി.പി.ഐ നേതാവ് സി.എ. കുര്യന്‍െറ നിര്‍ദേശപ്രകാരമാണ് ബിജിമോള്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ അവരുമായുള്ള സഹകരണം നിര്‍ത്തി. പാര്‍ട്ടി വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്ന് പറഞ്ഞപ്പോഴാണ് കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷിനെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയെയും കാണാന്‍ അവസരം ഉണ്ടാക്കിത്തന്നത് അവരാണ്.&lt;br /&gt; യൂനിയനുകളും സര്‍ക്കാറും മാനേജ്മെന്‍റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പെമ്പിളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. കൂടുതല്‍ നുള്ളുന്ന കൊളുന്തിന് കിലോക്ക് അഞ്ചു രൂപ ലഭിക്കണം. ഇത് കിട്ടിയില്ളെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം മെല്ളെപ്പോക്ക് സമരം ആരംഭിക്കും.&lt;br /&gt; ദേവികുളം മണ്ഡലത്തിലെ 33 വാര്‍ഡുകളില്‍ സംഘടന മത്സരരംഗത്തുണ്ട്. ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ളോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലും മത്സരിക്കുന്നുണ്ട്. പണക്കൊഴുപ്പോ രാഷ്ട്രീയ പിന്‍ബലമോ ഇല്ലാതെ കടുത്ത പരിമിതികളെ നേരിട്ടാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.&lt;br /&gt; പ്രവര്‍ത്തകരുടെ കഴുത്തിലും കാതിലുമുള്ളത് പണയം വെച്ചാണ് നോട്ടീസ് അടിച്ചത്. പണമില്ലാത്തതിനാല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അടിക്കാന്‍ കഴിഞ്ഞിട്ടില്ല. നോട്ടീസിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തിരിച്ചറിയാന്‍ പോലും പറ്റില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പേരില്‍ തര്‍ക്കമുണ്ടായെന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അണികള്‍ നഷ്ടമായ ട്രേഡ് യൂനിയനുകളാണെന്നും അവര്‍ പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/g2vF-j16tE8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/AJ07S7kVvAU/151028?utm_source=feedburner&amp;amp;utm_medium=email"&gt;അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്&amp;zwj; തെളിവെടുത്തു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:11 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;അടിമാലി: അടിമാലി പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഹൈകോടതി അഭിഭാഷക കമീഷനെ നിയോഗിച്ചു.&lt;br /&gt; കമീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. പൊതുപ്രവര്‍ത്തകനായ ജോബി വെട്ടികുഴി അഡ്വ.പി.സി. തോമസ് മുഖാന്തരം നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.&lt;br /&gt; അടിമാലി പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് ചതുപ്പുനിലത്തില്‍ കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുകയും പകര്‍ച്ചാ വ്യാധികള്‍ പരത്തുന്ന ഈച്ച-കൊതുക് മുതലായവയുടെ വ്യാപനത്തിന് ഇടയാക്കുന്നതായും മാലിന്യം പരന്നുകിടക്കുകവഴി തെരുവുനായ ശല്ല്യം വര്‍ധിക്കുന്നതിനും കാരണമായി മാറിയിട്ടുണ്ട്.&lt;br /&gt; വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ദേശീയപാതയോരത്ത് കൂമ്പന്‍പാറയിലെ പൊതുശ്മശാന ഭൂമിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു.&lt;br /&gt; പ്ളാന്‍റ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെവന്നതോടെ പ്ളാന്‍റിന് ചുറ്റും മാലിന്യം തള്ളിയിരുന്നു. ഇത് വലിയപ്രശ്നമായി തീരുകയും ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തതോടെ മാലിന്യം തള്ളല്‍ പഞ്ചായത്ത് നിര്‍ത്തി.&lt;br /&gt; പിന്നീട് നേര്യമംഗലം വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചെങ്കിലും വനംവകുപ്പിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും നിലച്ചു. പിന്നീടാണ് ടൗണ്‍ഹാള്‍, പഞ്ചായത്ത് കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്ന ഭൂമിയോട് ചേര്‍ന്ന് മാലിന്യം കുഴിയെടുത്ത് മൂടുന്നതിന് നടപടിയായത്.&lt;br /&gt; വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി മൂലം മേഖലയിലെ ജലസ്രോതസ്സുകള്‍ മലിനമാകുകയും കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.&lt;br /&gt; നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല. ഇതിനിടെ 50 ലക്ഷത്തോളം രൂപ മുടക്കില്‍ വനഭൂമിയോട് ചേര്‍ന്ന് ഉപയോഗശൂന്യമായ ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു.&lt;br /&gt; ഇതോടെയാണ് ജോബി വെട്ടിക്കുഴി പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്.&lt;br /&gt; ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ചിതംബരേഷ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമീഷണറെ നിയോഗിക്കുകയായിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/AJ07S7kVvAU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/O8ZWGYNrpMY/151028?utm_source=feedburner&amp;amp;utm_medium=email"&gt;ഇലക്ഷന്&amp;zwj; ക്ളാസും ക്ളസ്റ്റര്&amp;zwj; പരിശീലനവും ഇന്ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ചെറുവത്തൂര്‍: തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഇലക്ഷന്‍ ക്ളാസിനൊപ്പം ഇന്ന് ക്ളസ്റ്റര്‍ പരിശീലനവും. 31ന് സംസ്ഥാനത്തെ ബ്ളോക് റിസോഴ്സ് സെന്‍ററുകള്‍ വഴി നടക്കുന്ന അധ്യാപക ക്ളസ്റ്ററിന്‍െറ  മുന്നോടിയായുള്ള പരിശീലനമാണ് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്.&lt;br /&gt; എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് അതുസംബന്ധിച്ച ക്ളാസുകള്‍ നടക്കുന്നതിനാല്‍ ക്ളസ്റ്റര്‍ പരിശീലനത്തിന് എത്താന്‍ കഴിയാതെവരും.&lt;br /&gt; 31ന് നടക്കുന്ന ക്ളസ്റ്ററും 28ന് നടക്കുന്ന  പരിശീലനവും മാറ്റിവെക്കണമെന്ന് അധ്യാപകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഇത് ചെവിക്കൊണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ 30നുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കണം എന്നതാണ് ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശം. പിന്നെ ഇവിടെ എങ്ങനെ ക്ളസ്റ്റര്‍ നടത്താന്‍ കഴിയുമെന്നതും അധ്യാപകരെ കുഴപ്പിക്കുന്ന ചോദ്യമാണ്.&lt;br /&gt; ഇലക്ഷന്‍ തീരുമാനിക്കുന്നതിന് മുമ്പേതന്നെ ക്ളസ്റ്റര്‍ ദിവസം തീരുമാനിച്ചിരുന്നു എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ ന്യായം. ഓണപ്പരീക്ഷ സംബന്ധിച്ച കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുക, പുതിയ പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ഈ ക്ളസ്റ്ററിന്‍െറ ലക്ഷ്യം. തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് നവംബര്‍ ഒന്നിന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം.&lt;br /&gt; അതിനാല്‍, 31ന്‍െറ ക്ളസ്റ്റര്‍ മാറ്റിവെക്കണമെന്നതാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള ആവശ്യം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/O8ZWGYNrpMY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/1xdiTdNVsaw/151028?utm_source=feedburner&amp;amp;utm_medium=email"&gt;തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്&amp;zwj; ശക്തമായ നടപടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 10:00 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത  മദ്യത്തിന്‍െറ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.  ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, അതിര്‍ത്തി പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.  സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍സ് മദ്യം, മദ്യക്കടത്ത് എന്നിവ കണ്ടത്തൊന്‍ സഹായകരമായ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കും.&lt;br /&gt; വാഹന പരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണാടക സംസ്ഥാന അതിര്‍ത്തികളിലും മാഹി അതിര്‍ത്തിയിലും പട്രോളിങ്ങും സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുള്ള കണ്ടെയ്നര്‍ ലോറികള്‍ പരിശോധന, മദ്യസാമ്പിള്‍ പരിശോധന എന്നിവ നടത്തുന്നുണ്ട്.&lt;br /&gt; വനമേഖലകളില്‍ ആദിവാസികളെയും മറ്റ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യം വില്‍ക്കുന്നതും തടയാനും നടപടി സ്വീകരിക്കും.  അതിനായി വനമേഖല, അംഗീകൃത കോളനികള്‍, സെറ്റില്‍മെന്‍റ് കോളനികള്‍, അംഗീകാരമില്ലാതെയുള്ള ചെറുകിട കോളനികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകളും റെയ്ഡും നടത്തും.&lt;br /&gt; ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  ട്രെയിനിലും സ്റ്റേഷനിലും പരിശോധന നടത്താന്‍ ആര്‍.പി.എഫിന്‍െറ സഹായം തേടിയിട്ടുണ്ട്.&lt;br /&gt; ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം (അസി.എക്സൈസ് കമീഷണര്‍ ഓഫിസ്)- 04972 749500, അസി.എക്സൈസ് കമീഷണര്‍ 0497 2749500, 9496002873,  താലൂക്ക് കണ്‍ട്രോള്‍ റൂം, കണ്ണൂര്‍ - 0497 2749973, തളിപ്പറമ്പ് - 0460 2201020,  കൂത്തുപറമ്പ് - 04902362103, അസി. എക്സ്സൈസ് കമീഷണര്‍, കണ്ണൂര്‍: 04972 749500, മൊബൈല്‍: 9496002873, സ്പെഷല്‍ സ്ക്വാഡ്, കണ്ണൂര്‍: 0497 2749500, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കണ്ണൂര്‍ - 04972 749973, മൊബൈല്‍- 9400069698, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, തളിപ്പറമ്പ്-0460 2201020, 9400069693, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കൂത്തുപറമ്പ്- 0490 2362103, 9400069695, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കണ്ണൂര്‍- 0497 2749971, 9400069697, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പാപ്പിനിശ്ശേരി- 0497 2789650, 9400069701, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തളിപ്പറമ്പ് - 04602203960, 9400069702, എക്സൈസ് റെയ്ഞ്ച് ഓഫിസ്,ആലക്കോട്- 0460 2256797, 9400069704, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ശ്രീകണ്ഠപുരം- 0460 2232697, 9400069705, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പയ്യന്നൂര്‍-04985202340, 9400069706, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കൂത്തുപറമ്പ്- 0490 2365260, 9400069703, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തലശ്ശേരി- 0490 2 342808, 9400069707, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ഇരിട്ടി - 0490 2494666, 9400069712, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പേരാവൂര്‍ - 0490 2446800, 9400069710, എക്സൈസ് റെയ്ഞ്ച് ഓഫിസ്, മട്ടന്നൂര്‍-0490 2473660, 9400069708, എക്സൈസ് ചെക്പോസ്റ്റ്, കൂട്ടുപുഴ- 0490 2421441, 9400069709, എക്സൈസ് ചെക്പോസ്റ്റ്,  ന്യൂമാഹി-0490 2335000, 9400069713.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/1xdiTdNVsaw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/UdfT2oLxNoQ/151028?utm_source=feedburner&amp;amp;utm_medium=email"&gt;ഗീതക്ക് പുറകേ, കുടുംബത്തെ പുല്&amp;zwj;കാനുള്ള പ്രതീക്ഷയുമായി റംസാനും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/bihar-bo.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി/ഭോപാല്&amp;zwj;: റംസാന്&amp;zwj; കാത്തിരിക്കുകയാണ്, കറാച്ചിയിലുള്ള ഉമ്മക്കരികിലത്തൊന്&amp;zwj;. എപ്പോഴും വഴക്കുപറയുന്ന രണ്ടാനമ്മയില്&amp;zwj;നിന്ന് രക്ഷപ്പെട്ട് അവനോടിയത് ഒരു രാജ്യത്തിനിപ്പുറത്തേക്കായിരുന്നു. അതിര്&amp;zwj;ത്തി കടന്നുള്ള സ്നേഹത്തിന്&amp;zwj;െറയും മാനവികതയുടെയും കഥകളാല്&amp;zwj; മൗനം വാചാലമാക്കി ഗീത ഇന്ത്യയില്&amp;zwj; തിരിച്ചത്തെിയപ്പോള്&amp;zwj; ജന്മനാട്ടിലത്തൊമെന്ന പ്രതീക്ഷയുമായി നല്ല നാളും കാത്തിരിക്കുകയാണ് അവന്&amp;zwj;. രണ്ടുവര്&amp;zwj;ഷത്തിലേറെയായി ഇന്ത്യയില്&amp;zwj; കഴിയുന്ന 15കാരനായ റംസാന്&amp;zwj; ബംഗ്ളാദേശില്&amp;zwj;നിന്നാണ് വന്നത്. അഞ്ചുവര്&amp;zwj;ഷംമുമ്പ് പാകിസ്താനില്&amp;zwj;നിന്ന് ബംഗ്ളാദേശിലേക്ക് താമസം മാറ്റിയ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്&amp;zwj;ന്നാണ് അവന്&amp;zwj; നാടുവിട്ടത്. 2013ല്&amp;zwj; ഭോപാലിലാണ് റംസാനെ കണ്ടത്തെുന്നത്. ഭോപാലിലെ അഭയകേന്ദ്രത്തിലായിരുന്നു തുടര്&amp;zwj;ന്ന് താമസം. ഗീതയെ നാട്ടില്&amp;zwj; തിരിച്ചത്തെിക്കുന്നതില്&amp;zwj; പ്രധാന പങ്കുവഹിച്ചവരിലൊരാളായ പാകിസ്താനി മനുഷ്യാവകാശപ്രവര്&amp;zwj;ത്തകന്&amp;zwj; അന്&amp;zwj;സാര്&amp;zwj; ബുര്&amp;zwj;ണേ റംസാന്&amp;zwj;െറ പ്രശ്നത്തിലും പ്രചരണം ആരംഭിച്ചിരുന്നു. റംസാനുമായി ബന്ധപ്പെട്ട രേഖകള്&amp;zwj; സഹിതം താന്&amp;zwj; ഇന്ത്യന്&amp;zwj; രാഷ്ട്രപതിക്ക് കത്തയച്ചതായി പ്രധാനമന്ത്രിയുടെ&amp;nbsp; ഉപദേഷ്ടാവ് അശുതോഷ് ശുക്ള ഹിന്ദുസ്ഥാന്&amp;zwj; ടൈംസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്&amp;zwj;െറ കത്തു ലഭിച്ചതോടെ വിദേശകാര്യമന്ത്രാലയം റംസാന്&amp;zwj;െറ ഫയല്&amp;zwj; വീണ്ടും പരിഗണിക്കാന്&amp;zwj; തീരുമാനിച്ചതായും അശുതോഷ് ശുക്ള കൂട്ടിച്ചേര്&amp;zwj;ത്തു. പാകിസ്താന്&amp;zwj; പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇല്ളെന്ന് കാണിച്ച് റംസാന്&amp;zwj;േറത് അടച്ച ഫയലാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.&lt;/p&gt; &lt;p&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/UdfT2oLxNoQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zKqwiiSyIQU/151028?utm_source=feedburner&amp;amp;utm_medium=email"&gt;പ്രമുഖരുടെ വാര്&amp;zwj;ഡുകളില്&amp;zwj;  പ്രവചനാതീത പോരാട്ടം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: നഗരസഭയില്‍ ശക്തമായ മത്സരവും അടിയൊഴുക്കിന്‍െറ സാധ്യതയും നിലനില്‍ക്കുന്ന നിരവധി വാര്‍ഡുകളുണ്ട്. ഇരുമുന്നണിയും തുടക്കത്തില്‍ അനായാസമെന്ന് കരുതിയ വാര്‍ഡുകളില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നഗരസഭയില്‍ അധികാരത്തിലത്തെിയാല്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളാണ് ശക്തമായ മത്സരത്തിന് സാക്ഷ്യംവഹിക്കുന്നത്. അത് ഇരുമുന്നണിയിലുമുണ്ട്. പല സ്ഥലത്തും സ്വതന്ത്രരും ബി.ജെ.പി സ്ഥാനാര്‍ഥികളും വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി കക്ഷികളുമെല്ലാം പ്രമുഖ മുന്നണികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 52 വാര്‍ഡുകളില്‍ പകുതിയിലേറെ വാര്‍ഡുകളിലും മുന്നണിസ്ഥാനാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ്. രാപകല്‍ ഭേദമന്യേ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്.&lt;br /&gt; നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ മത്സരിക്കുന്ന കളപ്പുര വാര്‍ഡില്‍ ഇരുമുന്നണിയും പ്രതീക്ഷയോടെ വിജയം കാണുന്നു. സി.പി.എം സ്ഥാനാര്‍ഥിയായ മേഴ്സി ടീച്ചറിനെതിരെ കോണ്‍ഗ്രസിലെ രാജു താന്നിക്കലാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ വി.ഡി. സതീശനുമുണ്ട്.&lt;br /&gt; പവര്‍ഹൗസ് വാര്‍ഡില്‍ സി.പി.എമ്മിലെ ഒ. അഷ്റഫും കോണ്‍ഗ്രസിലെ എം.കെ. നിസാറും ശക്തമായ പോരാട്ടത്തിലാണ്. മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഒ. അഷ്റഫ്. എം.കെ. നിസാര്‍ ഐ.എന്‍.ടി.യു.സിയുടെയും കോണ്‍ഗ്രസിന്‍െറയും സജീവ പ്രവര്‍ത്തകനാണ്.&lt;br /&gt; പള്ളാത്തുരുത്തിയില്‍ സി.പി.എമ്മിലെ ഡി. ലക്ഷ്മണനാണ് സ്ഥാനാര്‍ഥി. ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ ചെയര്‍മാനാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥി. സി.പി.എമ്മിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മുന്‍ കൗണ്‍സിലര്‍ കൂടിയായ ലക്ഷ്മണന്‍. ഇവിടെ കെ. നൂറുദ്ദീനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അട്ടിമറി പ്രതീക്ഷയോടെയാണ് ഇവിടെ പ്രചാരണം നടത്തുന്നത്.&lt;br /&gt; ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് എ.എന്‍ പുരം. ഇവിടെ സി.പി.ഐയും കോണ്‍ഗ്രസും ബി.ജെ.പിയും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. നിലവില്‍ കൗണ്‍സിലര്‍മാരായ ആര്‍. രമേശ് സി.പി.ഐയുടെയും ജി. സഞ്ജീവ്ഭട്ട് കോണ്‍ഗ്രസിന്‍െറയും സ്ഥാനാര്‍ഥികള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആര്‍. ഹരിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പിക്ക് മണ്ഡലത്തിന്‍െറ പലഭാഗത്തും സ്വാധീനമുണ്ട്. എന്നാല്‍, ഒരു പിടിച്ചെടുക്കല്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. സ്ഥാനാര്‍ഥികളുടെ പൊതുസ്വീകാര്യതക്കും പ്രവര്‍ത്തനപാരമ്പര്യത്തിനും ഇവിടെ മുന്‍തൂക്കമുണ്ട്.മന്നത്ത് വാര്‍ഡിലും പോരാട്ടത്തിന് അയവില്ല. നിലവില്‍ കൗണ്‍സിലറായ അഡ്വ. എ.എ. റസാഖ് മുസ്ലിംലീഗ് നേതാവും ലിറ്ററസി മിഷന്‍െറ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കും വഹിക്കുന്നു. കൗണ്‍സിലര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. എന്നാല്‍, മുന്‍ കൗണ്‍സിലറായ സി.പി.ഐയുടെ ജോഷി എബ്രഹാമും സ്വതന്ത്രരായ പി.പി. വേണുഗോപാലും ഓസ്റ്റിന്‍ മാസിഡോയും ഷഹീദും രംഗത്തുണ്ട്.മുനിസിപ്പല്‍ ഓഫിസ് വാര്‍ഡിലെ മത്സരവും കടുത്തതാണ്. നിലവില്‍ കൗണ്‍സിലറായ കോണ്‍ഗ്രസിലെ ബേബിയും സി.പി.എമ്മിലെ കവിതയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഏറക്കുറെ ബന്ധമുള്ള വാര്‍ഡാണിത്. ബി.ജെ.പിയിലെ എ. ജയയാണ് മൂന്നാമത്തെ സ്ഥാനാര്‍ഥി.&lt;br /&gt; നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി മത്സരിക്കുന്ന അവലൂക്കുന്ന് വാര്‍ഡും ശ്രദ്ധേയമാണ്. സി.പി.ഐ സ്ഥാനാര്‍ഥിയായ ബി. അന്‍സാരി കോണ്‍ഗ്രസിലെ അഡ്വ. ജി. മനോജ്കുമാറിനെയാണ് നേരിടുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. രുദ്രനും പി.ഡി.പിയുടെ ഷബീര്‍ അക്ബറും രംഗത്തുണ്ട്.&lt;br /&gt; തോണ്ടന്‍കുളങ്ങര വാര്‍ഡിലെ മത്സരവും ശ്രദ്ധിക്കപ്പെടുന്നു. ബി.ജെ.പിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സി.പി.എമ്മില്‍ എത്തിയ കെ. ബാബുവാണ് അവരുടെ സ്ഥാനാര്‍ഥി. സിറ്റിങ് കൗണ്‍സിലര്‍ കൂടിയാണ് ബാബു. കോണ്‍ഗ്രസിലെ കെ. വേണുഗോപാലും ബി.ജെ.പിയുടെ ടി. മോഹനനും ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്വതന്ത്രനായി വി.ഡി. രതീഷുമുണ്ട്.&lt;br /&gt; ആശ്രമം വാര്‍ഡില്‍ സി.പി.എമ്മിലെ എം.ആര്‍. പ്രേമും കോണ്‍ഗ്രസിലെ പി. രാജേന്ദ്രനും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പിയുടെ പി. സുരേഷും സ്വതന്ത്രനായി ഷാബുവും മത്സരിക്കുന്നു. നിലവില്‍ കൗണ്‍സിലറായ എം.ആര്‍. പ്രേമിന്‍െറ കഴിഞ്ഞകാല സേവനപ്രവര്‍ത്തനങ്ങള്‍ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, വാര്‍ഡിലെ യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസും കരുതുന്നു. ഇവിടെയും പോരാട്ടം കടുത്തതാണ്.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള തോമസ് ജോസഫ് മത്സരിക്കുന്ന തത്തംപള്ളി വാര്‍ഡും ശ്രദ്ധിക്കപ്പെടുന്നു. നിലവിലെ നഗരസഭയിലെ പ്രതിപക്ഷനേതാവാണ് കോണ്‍ഗ്രസിലെ തോമസ് ജോസഫ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി ജനതാദള്‍-എസിലെ പി.ജെ. കുര്യനാണ്. നഗരത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും അത് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുന്ന പി.ജെ. കുര്യന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ചാക്കോ താഴ്ചയില്‍, സന്തോഷ് എന്നീ സ്വതന്ത്രന്മാരുമുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zKqwiiSyIQU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/I8pj9PjUYoY/151028?utm_source=feedburner&amp;amp;utm_medium=email"&gt;വയനാടന്&amp;zwj; വിപണി കീഴടക്കാന്&amp;zwj;  നീര ഉല്&amp;zwj;പന്നങ്ങള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:48 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കല്‍പറ്റ: വയനാട്ടിലും നീര ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കാനൊരുങ്ങുന്നു. തെങ്ങിന്‍െറ വിടരാത്ത പൂങ്കുല ചത്തെുമ്പോഴുണ്ടാകുന്ന പാനീയമാണ് നീര. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നീരയുടെ ഒൗട്ട്ലെറ്റിലാണ് നീരയുടെ വൈവിധ്യങ്ങളായ 15ഓളം വിഭവങ്ങള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഏകദേശം 50 ലിറ്റര്‍ നീരയാണ് ഇവിടെ ദിവസേന സംഭരിക്കുന്നത്. പോഷക സമൃദ്ധവും രുചികരവുമായ നീരയില്‍ ആല്‍ക്കഹോളിന്‍െറ അംശം തീരെയില്ല. ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാനും കഴിയും.&lt;br /&gt; വിറ്റുതീരാത്ത നീരയുപയോഗിച്ചാണ് ശര്‍ക്കര, പാനി, തേന്‍, ചോക്ളറ്റ്, ബിസ്ക്കറ്റ്, വിനാഗിരി തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നത്. ചത്തെുകാര്‍ കൊണ്ടുവരുന്ന നീരയുടെ പി.എച്ച് ലെവല്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണം. ഫെഡറേഷന്‍ ട്രഷറര്‍ കുര്യാക്കോസാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.&lt;br /&gt; അയണ്‍, കാത്സ്യം എന്നീ ധാതുക്കളുടെ കലവറയും കരള്‍ രോഗത്തിനും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന പ്രകൃതിദത്ത പാനീയം കൂടിയായ നീരയെ കൂടുതല്‍ ജനകീയമാക്കി മാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ജില്ലയിലെ വിവിധ നീര ഒൗട്ട്ലെറ്റുകളിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലത്തെിക്കുന്നത് ഇവിടെനിന്നാണ്. നീര ചത്തെുന്നതിനും ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവിടെയുള്ളത്. നീര തിളപ്പിച്ച് കുറുക്കിയെടുത്താണ് ശര്‍ക്കരയുണ്ടാക്കുന്നത്. ഏകദേശം 10 ലിറ്റര്‍ നീരയില്‍നിന്ന് ഒന്നരകിലോ ശര്‍ക്കര ലഭിക്കും. കിലോക്ക് 450 രൂപ നിരക്കിലാണ് ഇവ വിപണിയിലത്തെുന്നത്. നീരയില്‍ പഞ്ചസാരയുടെ അംശം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നീരയില്‍നിന്ന് വിനാഗിരിയെന്ന ആശയം ആദ്യമായി നടപ്പാക്കിയത്. നീര മണ്‍കുടത്തിലാക്കി ദിവസങ്ങളോളം അടച്ചുവെച്ച് പുളിപ്പിച്ചെടുത്താണ് വിനാഗിരിയായി മാറ്റുന്നത്. കടകളിലും മറ്റും ലഭിക്കുന്ന വിനാഗിരിയിലുള്ളതുപോലെ മറ്റു അസംസ്കൃത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാല്‍ ഏറെ ആരോഗ്യകരവുമാണിത്. നീരയില്‍നിന്ന് ഉണ്ടാക്കുന്ന ചോക്ളറ്റാണ് ഇതില്‍ പ്രധാനം.&lt;br /&gt; നെയ്യ്, വെണ്ണ, തേങ്ങാപ്പൊടി, ചോക്ളറ്റ് ബാര്‍ ഉരുക്കിയെടുത്ത മിശ്രിതം എന്നിവയോടൊപ്പം നീര തേന്‍ ചേര്‍ത്താണ് രുചികരവും ആകര്‍ഷകവുമായ ചോക്ളറ്റ് തയാറാക്കുന്നത്.&lt;br /&gt; ചോക്ളറ്റ് ഒരെണ്ണത്തിന് ഏഴു രൂപയാണ് വില. തേനിന് കിലോക്ക് 500 രൂപ, പാനിക്ക് 400 രൂപ, വിനാഗിരി ഒരു ലിറ്ററിന് 200 രൂപ എന്നിങ്ങനെ കോക്കനട്ട് ബോര്‍ഡ് നിശ്ചയിച്ച വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ ഒൗട്ട്ലെറ്റുകള്‍ക്കുപുറമേ അഗ്രിഫെസ്റ്റ്, പൂപ്പൊലി തുടങ്ങിയ കാര്‍ഷികമേളകളിലും എടക്കല്‍ ഗുഹ, അമ്പലവയല്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നീര വില്‍പന നടന്നുവരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/I8pj9PjUYoY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/MFAIjq6C0f8/151028?utm_source=feedburner&amp;amp;utm_medium=email"&gt;ക്ഷമിക്കണം; അത്യാഹിത വിഭാഗത്തില്&amp;zwj;  മെഡിക്കല്&amp;zwj; ഓഫിസര്&amp;zwj;മാരില്ല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി എം.ഒമാരല്ലാതെ സര്‍ജിക്കല്‍ വിഭാഗം എം.ഒമാരോ അസ്ഥിരോഗ വിഭാഗം എം.ഒമാരോ അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകാറില്ല.&lt;br /&gt; റോഡപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേസാക്കണമെങ്കില്‍ എം.ഒമാരുടെ കുറിപ്പ് വേണം. രോഗി മരിച്ചത് സ്ഥിരീകരിക്കാനും എം.ഒമാര്‍ വേണം. എന്നാല്‍, ഇങ്ങനെ ഓരോ ആവശ്യങ്ങള്‍ വരുമ്പോള്‍ മെഡിക്കല്‍ ഓഫിസര്‍മാരെ തേടിപ്പോകേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാര്‍. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ കയറിയ ശേഷം കുറച്ചുനേരം അവിടെ ഇരിക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുകയാണ് പതിവ്.&lt;br /&gt; ഇവര്‍ പലപ്പോഴും ഡോക്ടര്‍മാരുടെ റൂമില്‍ പോയി ഉറങ്ങുകയോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പോവുകയോ ചെയ്യുന്നു. ഫോണില്‍ വിളിച്ചാല്‍ വരാന്‍ പലര്‍ക്കും മടിയാണ് താനും. രണ്ടും മൂന്നും തവണ വിളിച്ച് ജീവനക്കാര്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയും ഉണ്ടാകുന്നു. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ മാത്രമേ സ്ഥിരമായി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടാകാറുള്ളൂ.&lt;br /&gt; ചില ഡോക്ടര്‍മാര്‍ ഫോണ്‍ നമ്പര്‍ നല്‍കാതെയും മറ്റുചിലര്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കിയും ചിലര്‍ ഫോണെടുക്കാതെയുമെല്ലാം രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അത്യാഹിത വിഭാഗം സൂപ്രണ്ടോ ആശുപത്രി സൂപ്രണ്ടോ പ്രിന്‍സിപ്പലോ ഇടക്കുപോലും അത്യാഹിത വിഭാഗം സന്ദര്‍ശിക്കാത്തതാണ് ഡോക്ടര്‍മാരുടെ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിനിടയാക്കുന്നതെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/MFAIjq6C0f8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4sHBDkmEMT0/151028?utm_source=feedburner&amp;amp;utm_medium=email"&gt;പുതിയ തൊഴില്&amp;zwj; കുടിയേറ്റ നിയമത്തിന്  അമീര്&amp;zwj; അംഗീകാരം നല്&amp;zwj;കി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:20 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/law_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: പ്രവാസികള്&amp;zwj;ക്ക് ഏറെ പ്രതീക്ഷ നല്&amp;zwj;കിയ വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട &amp;nbsp;പുതിയ നിയമത്തിന് ഖത്തര്&amp;zwj; അമീര്&amp;zwj; ശൈഖ് തമീം ബിന്&amp;zwj; ഹമദ് അല്&amp;zwj;ഥാനി അംഗീകാരം നല്&amp;zwj;കി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	കഫാല നിയമമെന്ന പേരിലുള്ള, വിദേശ തൊഴിലാളികളുടെ വരവും താമസവും തിരിച്ചുപോക്കും (എക്സിറ്റ്) സംബന്ധിച്ചുള്ള &amp;nbsp;2015ലെ 21ാം നമ്പര്&amp;zwj; നിയമത്തിനാണ് അമീര്&amp;zwj; ശൈഖ് തമീം ബിന്&amp;zwj; ഹമദ് ആല്&amp;zwj;ഥാനി ഇന്നലെ അംഗീകാരം നല്&amp;zwj;കിയത്. അമീര്&amp;zwj; അംഗീകാരം നല്&amp;zwj;കിയ നിയമം രാജ്യത്തെ മുഴുവന്&amp;zwj; സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നും ഉത്തരവില്&amp;zwj; വ്യക്തമാക്കി. എന്നാല്&amp;zwj; നിയമം ഗസറ്റില്&amp;zwj; പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ഒരു വര്&amp;zwj;ഷം കഴിഞ്ഞ് മാത്രമെ രാജ്യത്ത് നടപ്പിലാക്കുകയുളളൂവെന്നും ഉത്തരവില്&amp;zwj; വ്യക്തമാക്കി. രാജ്യത്ത് നിലവിലുളള സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ് നിയമത്തില്&amp;zwj; കാതലായ മാറ്റങ്ങളുള്ള നിയമത്തിന് ഖത്തര്&amp;zwj; മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്&amp;zwj;കിയിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	നിലവിലെ നിയമത്തില്&amp;zwj; ഉപയോഗിച്ച സ്പോണ്&amp;zwj;സര്&amp;zwj; (കഫീല്&amp;zwj;), സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ് (കഫാല), എക്സിറ്റ് പെര്&amp;zwj;മിറ്റ് (ഖുറൂജ്) തുടങ്ങിയ വാക്കുകള്&amp;zwj; പുതിയ നിയമ പ്രകാരം ഉണ്ടായിരിക്കില്ല. പകരം തൊഴിലുടമ (എംപ്ളോയര്&amp;zwj;), തൊഴിലാളി (എംപ്ളോയി), അല്ളെങ്കില്&amp;zwj; വിദേശ തൊഴിലാളി (എക്സ്പാറ്റ് വര്&amp;zwj;ക്കര്&amp;zwj;) എന്നീ പേരുകളാണുണ്ടാകുക. വിദേശി തൊഴിലാളിയും തൊഴിലുടമയും തമ്മില്&amp;zwj; ഒപ്പുവെക്കുന്ന തൊഴില്&amp;zwj; കരാറിന്&amp;zwj;െറ ബന്ധത്തിലൂന്നിയായിരിക്കും വിദേശതൊഴിലാളികള്&amp;zwj; രാജ്യത്തത്തെുക. പുതിയ നിയമപ്രകാരം സ്പോണ്&amp;zwj;സര്&amp;zwj;ക്ക് പകരം എക്സിറ്റ് പെര്&amp;zwj;മിറ്റിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കണം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് പ്രവര്&amp;zwj;ത്തിദിവസം മുമ്പ് മന്ത്രാലയത്തെ അറിയിക്കണം. അതിനുശേഷം മന്ത്രാലയം സ്പോണ്&amp;zwj;സറുടെ അഭിപ്രായം ആരായും. സ്പോണ്&amp;zwj;സറുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചാല്&amp;zwj; ബന്ധപ്പെട്ട തൊഴിലാളിക്ക് നാട്ടിലേക്കു പോകുന്നതിന് എക്സിറ്റ് പെര്&amp;zwj;മിറ്റ് അനുവദിക്കും. സ്പോണ്&amp;zwj;സര്&amp;zwj; എന്തെങ്കിലും തടസങ്ങള്&amp;zwj; ഉന്നയിച്ചാല്&amp;zwj; പ്രവാസിക്ക് ആഭ്യന്തരമന്ത്രാലയത്തിന്&amp;zwj;െറ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെ സമീപിക്കാം. അടിയന്തര സാഹചര്യങ്ങളാണെങ്കില്&amp;zwj; സമിതി മൂന്നു പ്രവര്&amp;zwj;ത്തി ദിവസങ്ങള്&amp;zwj;ക്കുള്ളില്&amp;zwj; പരാതി കൈകാര്യം ചെയ്യും. തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്&amp;zwj;ക്കുന്നുെണ്ടങ്കില്&amp;zwj; കോടതിക്കോ, പബ്ളിക് പ്രോസികൂഷനോ മറ്റ് നിയമ സ്ഥാപനങ്ങള്&amp;zwj;ക്കോ മാത്രമെ &amp;nbsp;ഇനി മുതല്&amp;zwj; യാത്ര തടയാന്&amp;zwj; അധികാരമുണ്ടാകുകയുളളൂ. നോ ഒബ്ജക്ഷന്&amp;zwj; സര്&amp;zwj;ട്ടിഫിക്കറ്റിന്&amp;zwj;െറ (എന്&amp;zwj;.ഒ.സി) കാര്യത്തില്&amp;zwj; &amp;nbsp;നിലവിലെ നിയമത്തില്&amp;zwj; കരാര്&amp;zwj; കാലാവധി പൂര്&amp;zwj;ത്തിയായാലും സ്പോണ്&amp;zwj;സറുടെ അനുമതിയില്ളെങ്കില്&amp;zwj; രണ്ടുവര്&amp;zwj;ഷത്തേക്ക് ഖത്തറില്&amp;zwj; ജോലി ചെയ്യാനാകില്ലായിരുന്നു. എന്നാല്&amp;zwj; പുതിയ നിയമപ്രകാരം കരാര്&amp;zwj; കാലാവധി അവസാനിച്ചാല്&amp;zwj; രാജ്യം വിടാതെ തന്നെ ജോലി മാറാം. പുതിയ നിയമപ്രകാരം സ്പോണ്&amp;zwj;സറുടെയും ആഭ്യന്തര, തൊഴില്&amp;zwj;മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്&amp;zwj; കരാര്&amp;zwj; കാലാവധി പൂര്&amp;zwj;ത്തിയാകുന്നതിന് മുമ്പുതന്നെ പ്രവാസിക്ക് തൊഴില്&amp;zwj; മാറാം. കരാര്&amp;zwj; കാലാവധി പൂര്&amp;zwj;ത്തിയാക്കിയ പ്രവാസികള്&amp;zwj;ക്ക് ആഭ്യന്തരമന്ത്രാലയത്തിന്&amp;zwj;െറയും തൊഴില്&amp;zwj; മന്ത്രാലയത്തിന്&amp;zwj;െറയും അനുമതി ലഭിച്ചാല്&amp;zwj; തൊഴില്&amp;zwj; മാറാം. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാര്&amp;zwj; (ഓപണ്&amp;zwj; എന്&amp;zwj;ഡഡ്) പ്രകാരം ജോലി ചെയ്യുന്ന പ്രവാസികള്&amp;zwj;ക്ക് &amp;nbsp;അഞ്ചുവര്&amp;zwj;ഷം ജോലി പൂര്&amp;zwj;ത്തിയാക്കിയാല്&amp;zwj; ആഭ്യന്തര, തൊഴില്&amp;zwj; മന്ത്രാലയങ്ങളുടെ അനുമതിയോടെ തൊഴില്&amp;zwj;മാറാം. ഈ രണ്ടു സാഹചര്യങ്ങളിലും സ്പോണ്&amp;zwj;സറുടെ അനുമതി വേണ്ട. സ്പോണ്&amp;zwj;സര്&amp;zwj; മരണപ്പെടുകയോ എന്തെങ്കിലും കാരണങ്ങളാല്&amp;zwj; കമ്പനി പ്രവര്&amp;zwj;ത്തനം അവസാനിപ്പിക്കുകയോ ചെയ്താല്&amp;zwj; ആഭ്യന്തര, തൊഴില്&amp;zwj; മന്ത്രാലയങ്ങളുടെ അനുമതിയോടെ &amp;nbsp;പ്രവാസിക്ക് മറ്റൊരു സ്പോണ്&amp;zwj;സറുടെ കീഴിലേക്ക് മാറാം. തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്&amp;zwj; കേസ് നിലനില്&amp;zwj;ക്കുന്നുണ്ടെങ്കില്&amp;zwj; മറ്റൊരു തൊഴിലുടമക്ക് കീഴില്&amp;zwj; തൊഴിലാളിക്ക് താല്&amp;zwj;ക്കാലികമായി മാറാനുള്ള അനുമതി നല്&amp;zwj;കുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുണ്ട്. തൊഴില്&amp;zwj; നിയമത്തിന്&amp;zwj;െറ കീഴില്&amp;zwj; വരുന്ന തൊഴിലാളികള്&amp;zwj;ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഗാര്&amp;zwj;ഹിക തൊഴിലാളികള്&amp;zwj;ക്കിത് ലഭിക്കില്ല. സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ് നിയമത്തിന്&amp;zwj;െറ &amp;nbsp;21 മുതല്&amp;zwj; 23വരെയുള്ള വകുപ്പുകളിലാണ് ഇക്കാര്യങ്ങള്&amp;zwj; വിശദീകരിക്കുന്നത്. 2004ലെ 14ാം നമ്പര്&amp;zwj; തൊഴില്&amp;zwj; നിയമം, സ്പോണ്&amp;zwj;സറും തൊഴിലാളിയും ഒപ്പുവച്ച കരാര്&amp;zwj; എന്നിവയ്ക്ക് അനുസൃതമായി എല്ലാ സാഹചര്യങ്ങളിലും തൊഴിലുടമ/സ്പോണ്&amp;zwj;സറുടെ അവകാശങ്ങള്&amp;zwj; ലംഘിക്കപ്പെടരുതെന്നും നിയമത്തില്&amp;zwj; വ്യക്തമാക്കുന്നു.&lt;/div&gt; &lt;div&gt; 	പുതിയ നിയമം നിലവില്&amp;zwj; വരന്നതോടെ രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുളള സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ് സമ്പ്രാദായത്തിന് പകരമാണ് തൊഴില്&amp;zwj; കരാര്&amp;zwj; വ്യവസ്ഥയുണ്ടാവുന്നത്. &amp;nbsp;തൊഴില്&amp;zwj; കരാറിന്&amp;zwj;െറ പരമാവധി കാലവധി അഞ്ച് വര്&amp;zwj;ഷമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. പുതിയ നിയമവുമായി ബന്ധപ്പെ വിശദാംശങ്ങള്&amp;zwj; വരുംദിവസങ്ങളില്&amp;zwj; ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തയാറാക്കിയ നിയമത്തില്&amp;zwj; ശൂറാ കൗണ്&amp;zwj;സില്&amp;zwj; നിര്&amp;zwj;ദേശിച്ച ഭേദഗതികള്&amp;zwj; കൂടി ഉള്&amp;zwj;പ്പെടുത്തിയാണ് അന്തിമനിയമം മന്ത്രിസഭ അംഗീകരിച്ച് &amp;nbsp;അമീറിന്&amp;zwj;െറ അംഗീകാരത്തിനായി കൈമാറിയത്. സെ്പതംബര്&amp;zwj; ഒമ്പതിന് ചേര്&amp;zwj;ന്ന മന്ത്രിസഭ യോഗമാണ് ഇതിന് അംഗീകാരം നല്&amp;zwj;കിയത്. 2009ലെ നാലാം നമ്പര്&amp;zwj; ഭേദഗതി നിയമത്തിലെ ഏഴ്, 21 വകുപ്പുകളിലാണ് കാര്യമായ ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ തൊഴില്&amp;zwj;മാറ്റം, എക്സിറ്റ് പെര്&amp;zwj;മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്&amp;zwj;.&amp;nbsp;&lt;/div&gt; &lt;div&gt; 	2014 മെയ് 14നാണ് നിലവിലുള്ള 2009ലെ നാലാം നമ്പര്&amp;zwj; സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ്(കഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കുമെന്ന് സര്&amp;zwj;ക്കാര്&amp;zwj; ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര, തൊഴില്&amp;zwj; മന്ത്രാലയങ്ങള്&amp;zwj; സംയുക്തമായി വിളിച്ചുചേര്&amp;zwj;ത്തവാര്&amp;zwj;ത്താസമ്മേളനത്തിലാണ് സ്പോണ്&amp;zwj;സര്&amp;zwj;ഷിപ്പ് നിയമത്തില്&amp;zwj; വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്. എക്സിറ്റ് പെര്&amp;zwj;മിറ്റ്, എന്&amp;zwj;.ഒ.സി എന്നിവയില്&amp;zwj; കാര്യമായ മാറ്റങ്ങള്&amp;zwj; വരുത്തുമെന്ന് അന്ന് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. നിലവിലുള്ള തൊഴില്&amp;zwj; നിയമങ്ങള്&amp;zwj; ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിലെ പ്രവാസികളുള്&amp;zwj;പ്പടെയുള്ള എല്ലാ തൊഴിലാളികളുടെയും തൊഴില്&amp;zwj;, ജീവിത സാഹചര്യങ്ങള്&amp;zwj; മെച്ചപ്പെടുത്തുന്നതിന്&amp;zwj;െറയും ഭാഗമായാണ് നിയമത്തില്&amp;zwj; സമൂലമായ അഴിച്ചുപണി വരുത്തിയത്. ഒൗദ്യോഗികപ്രഖ്യാപനം വന്ന് ഒന്നര വര്&amp;zwj;ഷത്തിന് ശേഷമാണ് നിയമത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നത്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4sHBDkmEMT0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/amwpO6D4W44/151028?utm_source=feedburner&amp;amp;utm_medium=email"&gt;നജ്റാന്&amp;zwj; പള്ളിയില്&amp;zwj; ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 09:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Untitled-1_87.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: സൗദിയുടെ തെക്കന്&amp;zwj; അതിര്&amp;zwj;ത്തിക്കടുത്ത് നജ്റാനിലെ അല്&amp;zwj;മശ്ഹദ് പള്ളിയില്&amp;zwj; തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിന്&amp;zwj;െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സഅദ് സഈദ് സഅദ് അല്&amp;zwj;ഹാരിസി എന്ന സ്വദേശി പൗരനാണ് ചാവേറായത്. സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്&amp;zwj; കൊല്ലപ്പെട്ട അപകടത്തില്&amp;zwj; പരിക്കേറ്റവരുടെ എണ്ണം 27 ആയി ഉയര്&amp;zwj;ന്നു. ചാവേര്&amp;zwj; വന്നതെന്ന് കരുതുന്ന വാഹനം സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ വിഭാഗം കണ്ടത്തെിയിട്ടുണ്ട്. ഇതില്&amp;zwj; ചാവേര്&amp;zwj; മാതാപിതാക്കള്&amp;zwj;ക്കുള്ള സന്ദേശം എഴുതിവെച്ചിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	തണുപ്പിനുപയോഗിക്കുന്ന കട്ടിയുള്ള വസ്ത്രത്തിനുള്ളില്&amp;zwj; സ്ഫോടക വസ്തുക്കള്&amp;zwj; നിറച്ച ബെല്&amp;zwj;റ്റ് ധരിച്ചാണ് ചാവേര്&amp;zwj; പള്ളിക്ക് സമീപം എത്തിയത്. അപരിചതിനായ ചാവേറിന്&amp;zwj;െറ ദുരൂഹ നീക്കത്തില്&amp;zwj; സംശയം തോന്നിയ അലി അഹ്മദ് ആല്&amp;zwj; മര്&amp;zwj;ദമ എന്ന സ്വദേശി പൗരന്&amp;zwj; ഇയാള്&amp;zwj; പള്ളിയിലേക്ക് പ്രവേശിക്കുന്ന് തടയാന്&amp;zwj; ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇദ്ദഹത്തേിന്&amp;zwj;െറ മകന്&amp;zwj; സഈദ് അലി ആല്&amp;zwj; മര്&amp;zwj;മ മാധ്യമങ്ങളോട് പറഞ്ഞു. &amp;nbsp;&lt;/div&gt; &lt;div&gt; 	മരണപ്പെട്ട രണ്ടാമത്തെ സ്വദേശിയുടെ വിവരങ്ങള്&amp;zwj; ഇതുവരെയും പുറത്തുവിട്ടിട്ടില്ല.&amp;nbsp;&lt;/div&gt; &lt;div&gt; 	നേരത്തെ കിഴക്കന്&amp;zwj; പ്രവിശ്യയിലെ രണ്ട് പളളികളിലും തെക്കന്&amp;zwj; പ്രദേശത്തെ അസീര്&amp;zwj; മേഖലയിലുള്ള അബ്ഹ സൈനികപരിശീലന കേന്ദ്രത്തിലും നടന്ന ചാവേര്&amp;zwj; ആക്രമണത്തിന് പിന്നാലെയാണ് നജ്റാനിലെ ദഹ്ദയില്&amp;zwj; ചാവേര്&amp;zwj; ആക്രമണം ഉണ്ടായത്. &amp;nbsp;നജ്റാന്&amp;zwj; സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/amwpO6D4W44?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/md6ERJOf7RU/151028?utm_source=feedburner&amp;amp;utm_medium=email"&gt;ലോക സാമ്പത്തിക ഫോറം സമ്മേളനം സമാപിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 08:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/YUSUFALI-(1).png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;അബൂദബി: അബൂദബി യാസ് മറീന സര്&amp;zwj;ക്യൂട്ടില്&amp;zwj; ഈ മാസം &amp;nbsp;25 ന് ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിന്&amp;zwj;െറ സമ്മിറ്റ് ഓണ്&amp;zwj; ഗ്ളോബല്&amp;zwj; അജണ്ട സമ്മേളനത്തിന് കൊടിയിറങ്ങി. യു.എ.ഇയില്&amp;zwj; നിര്&amp;zwj;മിക്കുന്നതിന്&amp;zwj;െറയും ഉല്&amp;zwj;പാദിപ്പിക്കുന്നതിന്&amp;zwj;െറയും ഭാവിയും ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയുമാണ് സമ്മേളനത്തിന്&amp;zwj;െറ പ്രധാന &amp;nbsp;തീരുമാനങ്ങളെന്ന് സംഘാടകര്&amp;zwj; അറിയിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ലോക സാഹചര്യം സംബന്ധിച്ച് വ്യക്തമായ അജണ്ട സ്വീകരിക്കുന്നതിന് ആവശ്യമായ നിര്&amp;zwj;ദേശങ്ങള്&amp;zwj; ഗ്ളോബല്&amp;zwj; അജണ്ട സമ്മേളനത്തിലൂടെ ലഭിച്ചതായും യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രിയും സമ്മേളനത്തിന്&amp;zwj;െറ സഹ അധ്യക്ഷനുമായ സുല്&amp;zwj;ത്താന്&amp;zwj; ബിന്&amp;zwj; സഈദ് അല്&amp;zwj; മന്&amp;zwj;സൂരി സമാപന സെഷനില്&amp;zwj; പറഞ്ഞു. ഭാവിയിലെ സാമ്പത്തിക വളര്&amp;zwj;ച്ചയില്&amp;zwj; യു.എ.ഇ സുപ്രധാന സ്ഥാനം നല്&amp;zwj;കുന്നത് കണ്ടുപിടിത്തങ്ങള്&amp;zwj;ക്കാണ്. നിര്&amp;zwj;മാണ- ഉല്&amp;zwj;പാദക മേഖലയുടെ ഭാവിയാണ് പ്രധാനമായും ചര്&amp;zwj;ച്ച ചെയ്തത്. &amp;nbsp;&lt;/div&gt; &lt;div&gt; 	സിറിയന്&amp;zwj; പ്രതിസന്ധി, അഭയാര്&amp;zwj;ഥി പ്രശ്നം, ആഗോള സമ്പദ്വ്യവസ്ഥയുടെ വെല്ലുവിളികള്&amp;zwj; തുടങ്ങിയവ ലോകം ഇപ്പോള്&amp;zwj; നേരിടുന്ന അടിയന്തര വിഷയങ്ങളാണ്. ശരിയായ നടപടികള്&amp;zwj; കൈക്കൊള്ളാന്&amp;zwj; യു.എ.ഇ ഉത്സുകരാണ്. യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്&amp;zwj; തന്നെ വൈവിധ്യവത്കരിക്കപ്പെട്ടതാണ്. ആ നിലയില്&amp;zwj; കൂടുതല്&amp;zwj; പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; നടന്നുവരുന്നു. &amp;nbsp;പ്രകൃതി വിഭവങ്ങളല്ല സുസ്ഥിര വളര്&amp;zwj;ച്ചക്ക് അനിവാര്യമെന്നും ജനങ്ങളും ജനങ്ങളുടെ ബുദ്ധിയുമാണ് വളര്&amp;zwj;ച്ചയുടെ ആധാരമെന്നും &amp;nbsp;മറ്റ് അറബ് രാജ്യങ്ങള്&amp;zwj;ക്ക് മുന്നില്&amp;zwj; തെളിയിക്കാന്&amp;zwj; ആഗ്രഹിക്കുന്നു. &amp;nbsp;തെളിയിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. &amp;nbsp;&lt;/div&gt; &lt;div&gt; 	ഗ്ളോബല്&amp;zwj; അജണ്ട സമ്മേളനം വളരെ സുപ്രധാനമായിരുന്നുവെന്നും ആഗോള, അറബ് മേഖലകളിലെ സുപ്രധാന സാമ്പത്തിക കേന്ദ്രമെന്ന സ്ഥാനം അബൂദബി ശക്തമാക്കുകയും ചെയ്തതായി അബൂദബി ചേംബര്&amp;zwj; ഡയറക്ടര്&amp;zwj; ബോര്&amp;zwj;ഡ് അംഗവും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ &amp;nbsp;സാമ്പത്തിക വളര്&amp;zwj;ച്ചയിലേക്ക് കുതിക്കുകയും വിവിധ മേഖലകളില്&amp;zwj; സുസ്ഥിര നവീകരണങ്ങളും കണ്ടുപിടിത്തങ്ങളും പ്രാവര്&amp;zwj;ത്തികമാക്കുകയും ചെയ്യുകയാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	ലോകത്തിന്&amp;zwj;െറ വിവിധ ഭാഗങ്ങളില്&amp;zwj; നിന്നുള്ള 1000ഓളം പേര്&amp;zwj; പങ്കെടുത്ത സമ്മേളനം ഏറെ പ്രയോജനപ്രദമാണ്.&lt;/div&gt; &lt;div&gt; 	&amp;nbsp;പ്രതിനിധികള്&amp;zwj; തങ്ങളുടെ അഭിപ്രായങ്ങള്&amp;zwj; പരസ്പരം കൈമാറുകയും വിവിധ തലത്തിലുള്ള വിഷയങ്ങള്&amp;zwj; സംബന്ധിച്ച് ചര്&amp;zwj;ച്ച നടത്തുകയും ചെയ്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	ദാവോസ് വേള്&amp;zwj;ഡ് സമ്മിറ്റിലേക്ക് നിര്&amp;zwj;ദേശങ്ങള്&amp;zwj; സമാഹരിക്കാനും അബൂദബി സമ്മേളനത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/md6ERJOf7RU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/P6Ew4MuAvwI/151028?utm_source=feedburner&amp;amp;utm_medium=email"&gt;മുഹറഖ് വികസന പദ്ധതികള്&amp;zwj; വേഗത്തില്&amp;zwj; നടപ്പാക്കാന്&amp;zwj; പ്രധാനമന്ത്രിയുടെ നിര്&amp;zwj;ദേശം &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 07:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Prime-Minister-to-Muharraq-Municipality-new.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: മുഹറഖിലെ വികസന പദ്ധതികള്&amp;zwj; വേഗത്തില്&amp;zwj; നടപ്പാക്കാന്&amp;zwj; പ്രധാനമന്ത്രി പ്രിന്&amp;zwj;സ് ഖലീഫ ബിന്&amp;zwj; സല്&amp;zwj;മാന്&amp;zwj; ആല്&amp;zwj;ഖലീഫ നിര്&amp;zwj;ദേശം നല്&amp;zwj;കി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	കഴിഞ്ഞ ദിവസം മുഹറഖ് മുനിസിപ്പാലിറ്റി സന്ദര്&amp;zwj;ശിക്കാനത്തെിയ അദ്ദേഹം ഭാവി വികസന പദ്ധതികളെക്കുറിച്ച് മുനിസിപ്പല്&amp;zwj; അംഗങ്ങളുമായി ചര്&amp;zwj;ച്ച നടത്തുകയും അവ നടപ്പാക്കുന്നതില്&amp;zwj; കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	എട്ട് പദ്ധതികളാണ് മുഹറഖിനായി തയാറാക്കിയിട്ടുള്ളത്. പഴയ സെന്&amp;zwj;ട്രല്&amp;zwj; മാര്&amp;zwj;ക്കറ്റ് പൊളിച്ച് പുതിയത് പണിയുക, നിലവിലുള്ള ബഹ്റൈന്&amp;zwj; പോസ്റ്റ് ആസ്ഥാനമിരിക്കുന്ന സ്ഥലത്ത് ബഹുനില കാര്&amp;zwj; പാര്&amp;zwj;ക്കിങ് ബില്&amp;zwj;ഡിങ്, തീപിടിത്തം നടന്ന മുഹറഖ് സൂഖില്&amp;zwj; പുതിയ കെട്ടിടം, &amp;nbsp;സൂഖില്&amp;zwj; വരുന്നവര്&amp;zwj;ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്&amp;zwj; നിര്&amp;zwj;വഹിക്കാനുമുള്ള സൗകര്യങ്ങളൊരുക്കുക, ബഹ്റൈന്&amp;zwj; യൂനിവേഴ്സിറ്റിക്കാവശ്യമായ സ്ഥലം കണ്ടത്തെുക, മുഹറഖ് ഗ്രാന്&amp;zwj;റ് പാര്&amp;zwj;ക്കില്&amp;zwj; സൗകര്യങ്ങള്&amp;zwj; ഏര്&amp;zwj;പ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് വേഗത്തില്&amp;zwj; പൂര്&amp;zwj;ത്തിയാക്കാന്&amp;zwj; നിര്&amp;zwj;ദേശിച്ചത്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/P6Ew4MuAvwI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FBe9HM8k4FU/151028?utm_source=feedburner&amp;amp;utm_medium=email"&gt;ഒരു അഗതിമന്ദിരം മാത്രമല്ല ഈദി ഫൗണ്ടേഷൻ...&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 07:48 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Edhi-foundation.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഇസ്​ലാമാബാദ്: പരസ്​പരം പോരടിക്കുന്ന രണ്ടു രാജ്യങ്ങളെ കോർത്തിണക്കുന്ന പ്രധാന കണ്ണികളിലൊന്നായിരിക്കുന്നു പാകിസ്​താനിലെ ഈദി ഫൗണ്ടേഷൻ. ട്രെയിൻ മാറിക്കയറി പാകിസ്​താനിലെത്തിയ കേൾക്കാനും മിണ്ടാനും വയ്യാത്ത ഗീതയെന്ന ഇന്ത്യൻ പെൺകുട്ടിയെ ഒരു ദശകത്തോളം കാത്തുപരിപാലിച്ചതോടെയാണ് ഈദി വാർത്തകളിൽ നിറഞ്ഞത്.&lt;br /&gt; 	1951ൽ അബ്ദുൽ സത്താർ ഈദിയെന്ന സാമൂഹികപ്രവർത്തകനാണ്&amp;nbsp; കറാച്ചിയിൽ ബിൽക്കിസ്​ ഈദി ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. 64 വർഷത്തെ സേവനത്തിലൂടെ പാകിസ്​താനിലെ ഏറ്റവും വലിയ കാരുണ്യസംഘടനയായി മാറാൻ ഈദി ഫൗണ്ടേഷനു സാധിച്ചു. സമൂഹത്തിൽ രോഗംമൂലം കഷ്ടപ്പെടുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് സംഘടന തുടങ്ങുന്നത്. രോഗബാധിതയായി മരിച്ച ഈദിയുടെ മാതാവിെൻറ ഓർമകളാണ് തീരുമാനത്തിെൻറ മൂലകാരണം. കാലം കടന്നുപോകവെ കാരുണ്യത്തിെൻറ മാലാഖയായി അദ്ദേഹം വാഴ്ത്തപ്പെട്ടു. 1928ൽ ഗുജറാത്തിലെ ഉൾഗ്രാമത്തിൽ ജനിച്ച സത്താർ ഈദി&amp;nbsp; ഇന്ത്യ&amp;ndash;പാക് വിഭജനത്തോടെയാണ് പാകിസ്​താനിലേക്ക് കുടിയേറുന്നത്. 1965ൽ ഈദി ഫൗണ്ടേഷനിൽ ജോലിചെയ്തിരുന്ന ബിൽക്കിസിനെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നാലു മക്കൾ. നഴ്സായിരുന്ന ബിൽക്കിസ്​ അനാഥരായ കുട്ടികളുടെ ദത്തെടുക്കലിനു സഹായം നൽകുന്നതോടെയാണ് ശ്രദ്ധ നേടുന്നത്. സാമൂഹികപ്രവർത്തനത്തിനുള്ള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്​കാരമായ മഗ്സസെ അവാർഡ് ഈ ദമ്പതികളെ&amp;nbsp; തേടിയെത്തി. കറാച്ചിയിൽ അമ്മ മന്ദിരവും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി ഒരു കേന്ദ്രവും അവർ തുടങ്ങി.&lt;br /&gt; 	സംഘടനയുടെ ദൈനംദിന ജോലികളിൽ അദ്ദേഹം ഏർപ്പെട്ടു. ആംബുലൻസ്​ ഓടിച്ച് നഗരത്തിെൻറ മുക്കിലും മൂലയിലും അദ്ദേഹം എത്തി. പരിക്കേറ്റ് നിരാലംബരായി ആരെങ്കിലും&amp;nbsp; വഴിയരികിൽ കിടക്കുന്നത് കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയി ചികിത്സിക്കും.&lt;/p&gt; &lt;p&gt;&lt;img alt="" src="/sites/default/files/images/Bilquis-Edhi-abdul-sattar-e.jpg" style="width: 600px; height: 428px;" /&gt;&lt;br /&gt; 	പുണ്യവാളനെന്നാണ്&amp;nbsp; പ്രമുഖ മാധ്യമപ്രവർത്തകൻ പീറ്റർ ഒബോൺ അദ്ദേഹത്തിെൻറ ജീവിതം ആസ്​പദമാക്കിയെടുത്ത ഡോക്യുമെൻററിയിൽ വിശേഷിപ്പിക്കുന്നത്. &amp;lsquo;തെൻറ പത്രപ്രവർത്തന ജോലിക്കിടെ കണ്ടുമുട്ടിയ നിരവധിപേരിൽ വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരും പ്രധാനമന്ത്രിമാരും ഭരണാധികാരികളും നിരവധിയുണ്ട്. എന്നാൽ, പാകിസ്​താനി സാമൂഹിക പ്രവർത്തകൻ അബ്ദുൽ സത്താർ ഈദിയെ കണ്ടുമുട്ടുന്നതുവരെ ദൈവിക വിശുദ്ധിയുള്ള ഒരു മഹാത്മാവിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കറാച്ചിയിലെ രണ്ടാഴ്ചക്കാലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. അദ്ദേഹത്തിെൻറ ജീവിതം അദ്ഭുതമാണ്. അദ്ദേഹത്തെ അടുത്തറിഞ്ഞതു മുതൽ ധാർമികതയുടെയും ആധ്യാത്മികതയുടെയും ചൈതന്യം ഞാൻ അറിഞ്ഞു.പാകിസ്​താനിൽ മുഹമ്മദലി ജിന്ന കഴിഞ്ഞാൽ ഇത്രയധികം ആദരവു കിട്ടിയ മറ്റൊരു മനുഷ്യനില്ല&amp;rsquo; &amp;ndash;ടെലിഗ്രാഫ് പത്രത്തിലെഴുതിയ ഒരു ലേഖനത്തിൽ ഒബോൺ ഇങ്ങനെ വിവരിക്കുന്നു.&lt;br /&gt; 	ഒരു അഭിമുഖത്തിനിടെ സത്താർ ഈദി ഒരിക്കൽ പറഞ്ഞു:&amp;nbsp; &amp;lsquo;എനിക്ക് ആളുകളോട് ഒരു അപേക്ഷയേ ഉള്ളൂ, സമ്മേളനങ്ങൾക്കും ഉദ്ഘാടനച്ചടങ്ങുകൾക്കും ഒരിക്കലും ക്ഷണിക്കരുത്. ജനങ്ങളെ സേവിക്കാനുള്ള എെൻറ സമയം നഷ്ടപ്പെടുത്താനേ അത് ഉപകരിക്കൂ.&amp;rsquo; യാഥാസ്​ഥിതിക ഇസ്​ലാമിക പശ്ചാത്തലമായിരുന്നുവെങ്കിലും വിവാദമായ എണ്ണമറ്റ സാമൂഹിക പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. സ്​ത്രീകളുടെ ഉന്നമനത്തിന് അദ്ദേഹം അഹോരാത്രം പണിയെടുത്തു. ഫൗണ്ടേഷനിലെ&amp;nbsp; 2000 ജോലിക്കാരിൽ&amp;nbsp; 500ഓളം സ്​ത്രീകളുണ്ട്. ഓരോ ഈദി കേന്ദ്രങ്ങളിലും അമ്മത്തൊട്ടിലുകളുണ്ടായിരുന്നു. &amp;lsquo;മറ്റൊരു പാപം കൂടി ചെയ്യരുത്; നിങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് തരൂ എന്ന പ്ലക്കാർഡുകൾ തൂക്കിയിട്ടിരുന്നു അവിടെ. ഇങ്ങനെ 35,000ത്തോളം കുഞ്ഞുങ്ങളെയാണ് സംരക്ഷിച്ചത്. ലോകത്തെത്തന്നെ ഏറ്റവും വലിയ ആംബുലൻസ്​ ശൃംഖലയാണ് ഫൗണ്ടേഷെൻറ ശക്തി. ആവശ്യമുള്ളവരെ തേടി ആംബുലൻസുകൾ എപ്പോഴും സജ്ജമാണ്.&lt;br /&gt; 	സൗജന്യ നഴ്സിങ് ഹോമുകൾ, അനാഥാലയങ്ങൾ, സ്​ത്രീ സുരക്ഷാ കേന്ദ്രങ്ങൾ, ലഹരിവിരുദ്ധ കേന്ദ്രങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ഈദി ഫൗണ്ടേഷൻ നൽകുന്ന സേവനങ്ങൾ മാതൃകാപരമാണ്. പാകിസ്​താനിലെ റോഡിയോ പരിപാടി വഴി ഏകദേശം 40,000 കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞു. കൂടാതെ 50,000 പെൺകുട്ടികളെ അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.&lt;br /&gt; 	കഴിഞ്ഞ 10 വർഷമായി&amp;nbsp; ഈദിയുടെ മകളായിരുന്നു ഗീത.&amp;nbsp; ആദ്യകാലങ്ങളിൽ ഗീത ഓടിപ്പോകാൻ ശ്രമിച്ചിരുന്നു.&amp;nbsp; അവരവളെ&amp;nbsp; മതം മാറ്റാൻ ശ്രമിച്ചിട്ടില്ല. ഇന്ത്യൻ ടെലിവിഷൻ പരിപാടികൾ കാണുമ്പോൾ ഗീതയിൽ പ്രകടമാകുന്ന സന്തോഷത്തിൽനിന്നാണ് അവൾ ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിയുന്നത്. പലപ്പോഴും ക്ഷേത്രത്തിൽ കൊണ്ടുപോകണമെന്നും ഗീത ആവശ്യപ്പെട്ടിരുന്നു. അതെല്ലാം അവർ അനുവദിച്ചു. സൽമാൻ ഖാൻ നായകനായ ബജ്രംഗ് ഭായിജാൻ സിനിമയിലെ ശുഭാന്ത്യം പോലെ ഉറ്റവരെ തേടി ഗീതയിപ്പോൾ ജന്മനാട്ടിലെത്തിയിരിക്കയാണ്.&amp;nbsp; ഇന്ത്യ&amp;ndash;പാക് കലഹത്തിെൻറ മഞ്ഞുമലകൾ അലിയിച്ചുകളയാൻ&amp;nbsp; ഈ ചാരിറ്റി സംഘടനക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FBe9HM8k4FU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FPL73XbIZhY/151028?utm_source=feedburner&amp;amp;utm_medium=email"&gt;ഗീതയെ തിരിച്ചെത്തിച്ചതിന്&amp;zwj;െറ നേട്ടം സ്വന്തമാക്കാൻ പിടിവലി &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 07:30 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/geeta_e050611e-7bbf-11e5-8319-3d66022f9dc4.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡൽഹി: 13 വർഷം മുമ്പ് പാകിസ്​താനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീതയെ തിരിച്ചെത്തിച്ചതിെൻറ നേട്ടം സ്വന്തമാക്കാൻ പിടിവലി. ഇന്ത്യയുടെയും പാകിസ്​താെൻറയും അവകാശവാദങ്ങൾക്കുപുറമേ കേന്ദ്രസർക്കാറിലും പിടിവലി നടന്നു. സ്വന്തം മതവിശ്വാസപ്രകാരം സുരക്ഷിതമായി ഇത്രയുംകാലം പാകിസ്​താനിൽ കഴിഞ്ഞതിെൻറയും ഉത്തരവാദിത്തത്തോടെ ഇന്ത്യയിൽ എത്തിച്ചതിെൻറയും &amp;lsquo;ക്രെഡിറ്റ്&amp;rsquo; പാകിസ്​താൻ അവകാശപ്പെടുന്നു. ഗീത കുടുംബത്തോടൊപ്പം ചേരുന്നത് തങ്ങളുടെ ഹൃദയവിശാലതകൊണ്ടാണെന്ന് പാകിസ്​താൻ പറയുമ്പോൾ, അതിനായി മുൻകൈയെടുക്കുകയും &amp;lsquo;ഇന്ത്യയുടെ പുത്രി&amp;rsquo;യായി അംഗീകരിച്ച് നാട്ടിലെത്തിക്കാൻ മാസങ്ങൾ നീണ്ട പരിശ്രമം നടത്തുകയും ചെയ്തതിെൻറ &amp;lsquo;ക്രെഡിറ്റാണ്&amp;rsquo; കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.&lt;br /&gt; 	കറാച്ചിയിലേക്ക് ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവനെ ഭാര്യാസമേതം അയച്ചതടക്കം, ഗീത ഡൽഹിയിലെത്തിയതു വരെ നീണ്ട അന്വേഷണങ്ങൾക്ക് മുൻകൈയെടുത്തത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. എന്നാൽ, ഗീത നാട്ടിലെത്തിക്കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേട്ടം ചൂണ്ടിയെടുത്തു. ഗീതയും ഈദി ഫൗണ്ടേഷൻ ഭാരവാഹികളുമൊത്ത് വിദേശകാര്യ മന്ത്രാലയത്തിൽ അസാധാരണ വാർത്താസമ്മേളനം വിളിക്കുകയും ഗീതയെ വാരിപ്പുണർന്ന് സുഷമ സന്തോഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതാണ്. പിന്നീട് ഗീതയും മോദിയുമായുള്ള കൂടിക്കാഴ്ചയോടെ രംഗം മാറി. ഗീതയുടെ തലയിൽ കൈവെച്ച് മോദി അനുഗ്രഹിക്കുന്നതിെൻറ പടം മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, സംഘാടകയായ വിദേശകാര്യമന്ത്രി പുറത്ത്. ഈദി ഫൗണ്ടേഷന് ഒരു കോടി രൂപ പ്രത്യേക സംഭാവനയായി മോദി പ്രഖ്യാപിക്കുകയും ചെയ്തു. ഗീതയുടെ തിരിച്ചുവരവിന് ഇന്ത്യ&amp;ndash;പാക് അസ്വാരസ്യങ്ങൾക്കിടയിലെ സൗഹാർദ നടപടിയെന്നതിനെക്കാൾ രാഷ്ട്രീയതാൽപര്യം വേറെയുമുണ്ടായിരുന്നു. ബിഹാറുകാരിയാണ് ഗീത. ഗീതയെ തിരിച്ചെത്തിക്കാൻ കേന്ദ്രം നടത്തിയ തീവ്രശ്രമം ബിഹാർ തെരഞ്ഞെടുപ്പിനിടയിൽ ശ്രദ്ധേയമായി.&lt;br /&gt; 	യു.പി.എ സർക്കാറിനെ നയിച്ച കോൺഗ്രസിന് കൂട്ടത്തിൽ പഴിയുമുണ്ട്. യു.പി.എ ഭരിച്ച 2012ൽ ഗീതയുടെ ദുരവസ്​ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. അക്കാലത്ത് യു.പി.എ സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഗീതയുമായി വാർത്താസമ്മേളനം നടത്തിയ സുഷമ സ്വരാജ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. പിതാവായ ജനാർദൻ മഹതോയുടെയും ഡി.എൻ.എ പരിശോധനാഫലം പുറത്തുവരാൻ ദിവസങ്ങൾ എടുക്കുമെന്നിരിക്കെ, ഗീത ഇന്ദോറിലെ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ്. ഗീതയും പാകിസ്​താനിൽ നിന്നെത്തിയെ ഈദി ഫൗണ്ടേഷൻ പ്രവർത്തകരും സർക്കാർ അതിഥികളായി ചൊവ്വാഴ്ച ഡൽഹിയിൽ വിവിധ സ്​ഥലങ്ങൾ സന്ദർശിച്ചു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FPL73XbIZhY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_TQTv3XYzio/151028?utm_source=feedburner&amp;amp;utm_medium=email"&gt;പീഡനത്തിന് ശിക്ഷ ഷണ്ഡീകരണം?&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 07:05 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_139.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;രാജ്യത്ത് ബാലികാ പീഡനങ്ങൾ ഭയാനകമായി വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഷണ്ഡീകരണത്തിന് വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുന്നു മദ്രാസ്​ ഹൈകോടതി. നിർദേശം പ്രാകൃതമായിത്തോന്നാമെങ്കിലും പ്രാകൃതമായ കുറ്റംചെയ്യുന്നവരെ പ്രാകൃതമായിത്തന്നെ ശിക്ഷിക്കണമെന്ന അഭിപ്രായമാണ് ജസ്​റ്റിസ്​ എൻ. കൃപാകരന്. കുറ്റവാളികളെ രാസവസ്​തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കുന്നത് യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ&amp;nbsp; അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2008&amp;ndash;2014ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ 2.4 ശതമാനം വർധിച്ചപ്പോൾ ഇപ്പോഴത് 400 ശതമാനമായി ഉയർന്നിട്ടുണ്ടത്രെ. ഒന്നും രണ്ടും വയസ്സ് മാത്രമുള്ള ശിശുക്കൾപോലും കാപാലികരുടെ മൃഗീയാക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ന്യായാധിപന്മാർ ഷണ്ഡീകരണം പോലുള്ള പ്രാകൃത ശിക്ഷാരീതികളെക്കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ഇന്ത്യയെ ആകെ ഞെട്ടിച്ച നിർഭയ വധത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കഠിനശിക്ഷാ നിയമമൊന്നും ബാലികാ പീഡനം തെല്ലുംകുറക്കാൻ പര്യാപ്തമായിട്ടില്ലെന്ന് മാത്രമല്ല തലസ്​ഥാനനഗരിയിൽതന്നെ അത്തരം ക്രൂരസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഒരു സംസ്​ഥാനവും പീഡനക്കേസുകളിൽ നിന്നൊഴിവല്ല എന്നതാണ് വസ്​തുത. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ മാത്രമാണ് സർക്കാറിെൻറയും ജനങ്ങളുടെയും ശ്രദ്ധയിൽപെടുന്നതെന്നും ഓർക്കണം. ആരോരുമറിയാതെ ഇരുളിെൻറ മറവിലും ഗ്രാമാന്തരങ്ങളിലും ചേരിപ്രദേശങ്ങളിലും എത്രയെത്ര ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടാവുമെന്ന് ഈഹിക്കാനേപറ്റൂ.&lt;br /&gt; 	പക്ഷേ, ഷണ്ഡീകരണം മദ്രാസ്​ ഹൈകോടതി വിശ്വാസം പ്രകടിപ്പിച്ചപോലെ കുറ്റവാളികളെ പാഠംപഠിപ്പിക്കാനും ലൈംഗികാക്രമണ പ്രവണതയുള്ളവരെ പിന്തിരിപ്പിക്കാനും പര്യാപ്തമാവുമോ എന്നതാണ് കാതലായ പ്രശ്നം. കോടതി തന്നെ നിരീക്ഷിച്ചപോലെ ഇൻറർനെറ്റ്, സുഹൃത്തുക്കൾ, സിനിമ തുടങ്ങിയവയിലൂടെ അപൂർണവും അർധസത്യങ്ങൾ നിറഞ്ഞതുമായ വിവരങ്ങളാണ് യുവാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും അവരുടെ അപഥസഞ്ചാരത്തിന് ഇത് ഹേതുവായിത്തീരുന്നുമുണ്ട്. കോടതി നിർദേശിച്ച ഹൈസ്​കൂൾതലം മുതൽക്കുള്ള ശാസ്​ത്രീയ ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാരെയും യുവാക്കളെയും നേർവഴിക്ക് നയിക്കുന്നതിന് ഒരളവോളം പ്രയോജനപ്രദമാവാം. പക്ഷേ, നാട്ടിെൻറ പൊതു അന്തരീക്ഷം ധാർമികമായും സദാചാരപരമായും അങ്ങേയറ്റം ദുഷിക്കുകയും പരസ്യമായ അധാർമിക വൃത്തികൾക്കുപോലും സാംസ്​കാരിക ലോകത്തുനിന്നുതന്നെ പുരോഗമനത്തിെൻറ പേരിൽ പിന്തുണ ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ കേവലം ലൈംഗിക വിദ്യാഭ്യാസത്തിന് പ്രതിരോധിക്കാനാവുമോ ഈ ലൈംഗികാരാജകത്വത്തെ? സിനിമ, സാഹിത്യം, മാധ്യമങ്ങൾ എല്ലാം ലൈംഗികമയമാണ്. ഈ അരാജകത്വത്തിന് ഒരുവിധ നിയന്ത്രണവും നിയമംമൂലം ഏർപ്പെടുത്തിയിട്ടില്ലാത്ത സമൂഹങ്ങളിലും ബാലികമാർക്കും ബാലന്മാർക്കും നേരെയുള്ള പീഡനങ്ങൾ പെരുകിവരികയാണെന്ന് റിപ്പോർട്ടുകളും കണക്കുകളും വ്യക്തമാക്കുന്നു. ചില പരിഷ്കൃത രാജ്യങ്ങളിലാകട്ടെ 30&amp;ndash;40 വർഷങ്ങൾ നീളുന്ന ജയിൽ ശിക്ഷപോലുമുണ്ട് ഇത്തരം കുറ്റങ്ങൾക്ക്. എന്നിട്ടെന്ത് ഫലം? സ്​ഥിതി ഇതായിരിക്കെ ഷണ്ഡീകരണ ശിക്ഷ ഇന്ത്യയിൽ നിയമമായാൽപോലും നന്നെക്കവിഞ്ഞാൽ ഷണ്ഡന്മാരുടെ എണ്ണം അൽപം വർധിക്കുമെന്നല്ലാതെ ഉദ്ദിഷ്ടഫലം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. യഥാസമയം യഥാവിധി കേസെടുക്കാനും കുറ്റാരോപിതരെ നീതിപീഠങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനും യഥാർഥ സാക്ഷികളെ ഹാജരാക്കിയും ശാസ്​ത്രീയമായ തെളിവുകൾ സ്​ഥാപിച്ചും പ്രതികളെ ശിക്ഷിക്കാനും രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനം തീർത്തും അപര്യാപ്തമായിരിക്കെ ശിക്ഷ മാത്രം കഠിനതരമാക്കുന്നത് വൃഥാവിലാണുതാനും.&lt;br /&gt; 	ഈ സാഹചര്യത്തിൽ മദ്രാസ്​ ഹൈകോടതി വിധിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകളുയർന്നത് സ്വാഭാവികമാണ്. ബലാത്സംഗത്തിന് ഷണ്ഡീകരണം ഒരിക്കലും പ്രതിവിധിയല്ലെന്നാണ് പി.യു.സി.എൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത്തരം ശിക്ഷകൾ നിലവിലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറക്കാനായിട്ടില്ലെന്നും അവർ ഓർമിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പെൺകുട്ടികൾക്ക് ജീവനും മാനവും സംരക്ഷിച്ച് ജീവിക്കാവുന്ന അന്തരീക്ഷം എന്തുവിലകൊടുത്തും സൃഷ്ടിച്ചേ പറ്റൂ. അതിനുതകുന്ന കുറ്റമറ്റതും എന്നാൽ ഫലപ്രദവുമായ നടപടികളാണുണ്ടാവേണ്ടത്. നടപടികളിലേക്ക് കടക്കുമ്പോൾ പുരോഗമനത്തിെൻറയും സ്​ത്രീ&amp;ndash;പുരുഷ സമത്വത്തിെൻറയുമൊക്കെ പേരുപറഞ്ഞ് ബഹളമുണ്ടാക്കുന്നവരോട്, എങ്കിൽ പീഡനങ്ങൾക്കറുതി വരുത്താനുള്ള പോംവഴികൾ നിങ്ങൾ നിർദേശിച്ചുതരൂ എന്ന് തിരിച്ചുചോദിക്കാതിരിക്കാനാവില്ല.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_TQTv3XYzio?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/0mNFoiPiQyU/151028?utm_source=feedburner&amp;amp;utm_medium=email"&gt;ഇന്&amp;zwj;ഡിഗോ ഐ.പി.ഒക്ക് മികച്ച തുടക്കം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 27 Oct 2015 12:46 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/IndiGo_Logo.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മുംബൈ: രാജ്യത്തെ മുന്&amp;zwj;നിര വിമാനക്കമ്പനിയായ ഇന്&amp;zwj;ഡിഗോയുടെ പ്രാഥമിക ഓഹരി വില്&amp;zwj;പനക്ക് മികച്ച തുടക്കം. ആദ്യ ദിവസം തന്നെ 86 ശതമാനം ഓഹരിക്കും ആവശ്യക്കാരത്തെി. 3000 കോടി രൂപയോളം സ്വരൂപിക്കുക ലക്ഷ്യമിട്ട് 3.95 കോടി ഓഹരികളാണ് കമ്പനി ലഭ്യമാക്കുന്നത്. രാജ്യത്ത് മൂന്നു വര്&amp;zwj;ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രാഥമിക ഓഹരിവില്&amp;zwj;പനയാണിത്. ചൊവ്വാഴ്ച കൂടുതല്&amp;zwj; താല്&amp;zwj;പര്യം പ്രകടിപ്പിച്ചത് നിക്ഷേപ സ്ഥാപനങ്ങളാണ്. എന്നാല്&amp;zwj;, ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. 5.2 ശതമാനം ഓഹരിക്ക് മാത്രമാണ് ആവശ്യക്കാരത്തെിയത്. 700 -765 രൂപയാണ് പ്രൈസ് ബാന്&amp;zwj;ഡ്. പണം ബിസിനസ് വികസനത്തിന് ഉപയോഗപ്പെടുത്തും. ഭാരതി ഇന്&amp;zwj;ഫ്രാടെല്&amp;zwj; 2012 ഡിസംബറില്&amp;zwj; നടത്തിയതിനുശേഷമുള്ള ഏറ്റവും വലിയ ഓഹരിവില്&amp;zwj;പനയായിരിക്കും ഇത്. വ്യാഴാഴ്ച അവസാനിക്കും. സ്ഥിരമായി ലാഭം നിലനിര്&amp;zwj;ത്തുന്ന ഇന്ത്യയിലെ ഒരേയൊരു വിമാനക്കമ്പനിയാണ് ഇന്&amp;zwj;ഡിഗോ.&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/0mNFoiPiQyU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_28.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-408866985747987538</guid><pubDate>Tue, 27 Oct 2015 08:12:00 +0000</pubDate><atom:updated>2015-10-27T01:12:55.156-07:00</atom:updated><title>ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും ^ചെന്നിത്തല Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്&amp;zwj;പ്പെടുത്തും ^ചെന്നിത്തല Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്&amp;zwj;പ്പെടുത്തും ^ചെന്നിത്തല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;മതേതരത്വം തകര്&amp;zwj;ക്കുന്നവര്&amp;zwj; കേരളത്തില്&amp;zwj; വേരുപിടിക്കില്ല &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;ആദ്യ ഷെഡ്യൂള്&amp;zwj; മുടക്കി; ജങ്കാര്&amp;zwj; സര്&amp;zwj;വിസ് യാത്രക്കാര്&amp;zwj; തടഞ്ഞു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്&amp;zwj; അവസരം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ജീവനുകള്&amp;zwj; പൊലിഞ്ഞിട്ടും &amp;lsquo;അറുപുറ&amp;rsquo;യില്&amp;zwj; സംരക്ഷണഭിത്തിയില്ല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;ജീവികളും ഗൃഹോപകരണങ്ങളുമായി മലനാട് ഫെസ്റ്റ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്&amp;zwj; തലയിണയാക്കി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;വാഹനാപകടങ്ങളില്&amp;zwj; നഗരം ഒന്നാമത്, ജില്ലക്ക് രണ്ടാംസ്ഥാനം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;മുന്&amp;zwj; കൗണ്&amp;zwj;സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്&amp;zwj;ട്ടം നടത്തി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;ഹരിത ഇലക്ഷന്&amp;zwj;: ഇന്ന്  സ്കൂളുകളില്&amp;zwj; കൂട്ടയോട്ടം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;ഛോട്ടാ രാജന്&amp;zwj; അറസ്റ്റിലാവാന്&amp;zwj; കാരണം തന്&amp;zwj;െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;വാര്&amp;zwj;ഡ് കണ്&amp;zwj;വെന്&amp;zwj;ഷനുകള്&amp;zwj; സജീവം: ആവേശം വിതറാന്&amp;zwj; മന്ത്രിയുമത്തെി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;എന്&amp;zwj;ഫോഴ്സ്മെന്&amp;zwj;റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്&amp;zwj; കോഴിക്കോട് നഗരം  അടുത്തറിയുന്നവര്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;ഭൂകമ്പത്തിന്&amp;zwj;െറ പ്രകമ്പനം ഖത്തറിലും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;നടനവേദിയില്&amp;zwj; ഒന്നിച്ച് അച്ഛനും മകളും &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;വിദേശികളുടെ വൈദ്യപരിശോധന കര്&amp;zwj;ശനമാക്കണമെന്ന് ആവശ്യം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;പ്രവാസികള്&amp;zwj;ക്കും നിര്&amp;zwj;ബന്ധിത ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ്: നിര്&amp;zwj;ദേശം മന്ത്രിസഭയുടെ പരിഗണനയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;വോട്ടു വിമാന യാത്രക്കാര്&amp;zwj;ക്ക്  എയര്&amp;zwj; ഇന്ത്യയുടെ ആനുകൂല്യങ്ങള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;തൊഴില്&amp;zwj; പ്രശ്നപരിഹാരത്തിന്  27 അംഗ ഉന്നതസഭക്ക് അംഗീകാരം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 291 പേര്&amp;zwj;; ഇന്ത്യയില്&amp;zwj; മൂന്ന് മരണം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;കേരളഹൗസിലെ ബീഫ് റെയ്ഡ്: പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;കേരള ഹൗസിലെ ബീഫ് റെയ്ഡ് ആസൂത്രിതം: പിണറായി വിജയന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;കോണ്&amp;zwj;ഗ്രസിന്&amp;zwj;െറ കൂടെ ഒരു പശുവിനെ കൂട്ടിയാല്&amp;zwj; ബി.ജെ.പി സര്&amp;zwj;ക്കാറായി ^അരുണ്&amp;zwj; ഷൂരി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/QJBuTJa6HdI/151027?utm_source=feedburner&amp;amp;utm_medium=email"&gt;ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്&amp;zwj;പ്പെടുത്തും ^ചെന്നിത്തല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 11:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ramesh-home-ministry.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികൾക്ക് സത്യസന്ധമായി മൊഴി നൽകാൻ തടസ്സമാകുന്ന രീതിയിൽ ഭീഷണി നേരിടുന്നുവെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ കൂറുമാറ്റതിൻെറ നിയമവശങ്ങൾ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.&lt;/p&gt; &lt;p&gt;	സാക്ഷികൾ സത്യസന്ധമായും നിർഭയമായും മൊഴി നൽകേണ്ടത് കേസിൽ നീതി ഉറപ്പാക്കാൻ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാറിൻെറ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	ഡൽഹി കേരള ഹൗസിൽ പൊലീസ് പരിശോധന നടത്തിയത് അപലപനീയവും പ്രതിഷേധാർഹവുമാണ്. അത് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കേരള സർക്കാർ സ്ഥാപനമാണ്. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും തൃശൂർ പ്രസ്ക്ലബിൻെറ നിലപാട് 2015 പരിപാടിയിൽ സംസാരിക്കവെ ചെന്നിത്തല അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/QJBuTJa6HdI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/bNp9rAqS0S4/151027?utm_source=feedburner&amp;amp;utm_medium=email"&gt;മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kejwiwwaa.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: മഹാസഖ്യത്തിന് ഡല്&amp;zwj;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ് രിവാള്&amp;zwj; പിന്തുണ അറിയിച്ചത്. ബിഹാറില്&amp;zwj; നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്&amp;zwj; തെരഞ്ഞെടുക്കണമെന്നും ആം ആദ്മി നേതാവുകൂടിയായ കെജ് രിവാള്&amp;zwj; അഭ്യര്&amp;zwj;ഥിച്ചു. ബി.ജെ.പിക്കെതിരെ കോണ്&amp;zwj;ഗ്രസ്-- -^ജെഡിയു- ^ആര്&amp;zwj;ജെഡി പാര്&amp;zwj;ട്ടികള്&amp;zwj; ചേര്&amp;zwj;ന്നാണ് മഹാസഖ്യം രൂപീകരിച്ചത്. &amp;nbsp;&lt;/p&gt; &lt;p&gt;	സഖ്യത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്​ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിഹാറിൽ ബുധനാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മോദിക്കെതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ്​ തുടങ്ങിയ പാർട്ടികളുടെ കൂട്ടായ്മയുമായുള്ള സഖ്യസാധ്യതക്കാണ് മമതയും കെജ് രിവാളും&amp;nbsp; ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. കെജ് രിവാളുമായുള്ള ബന്ധം ഈഷ്മളമാക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാർ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ കിട്ടുന്ന വോട്ടിൽ നല്ലൊരു പങ്ക് ഡൽഹിയിൽ തങ്ങുന്ന ബിഹാറികളുടെതാണ്. -&lt;br /&gt; 	&amp;nbsp;&lt;/p&gt; &lt;blockquote class="twitter-tweet" lang="en"&gt;&lt;p dir="ltr" lang="en"&gt;I appeal to the brothers n sisters of Bihar to vote to make Nitish ji the CM of Bihar&lt;/p&gt; &lt;p&gt;	&amp;mdash; Arvind Kejriwal (@ArvindKejriwal) &lt;a href="https://twitter.com/ArvindKejriwal/status/658841729718611969"&gt;October 27, 2015&lt;/a&gt;&lt;/p&gt;&lt;/blockquote&gt; &lt;script async src="//platform.twitter.com/widgets.js" charset="utf-8"&gt;&lt;/script&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/bNp9rAqS0S4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/jeNdgRZRsbc/151027?utm_source=feedburner&amp;amp;utm_medium=email"&gt;മതേതരത്വം തകര്&amp;zwj;ക്കുന്നവര്&amp;zwj; കേരളത്തില്&amp;zwj; വേരുപിടിക്കില്ല &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:16 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കല്‍പറ്റ: മതേതരത്വത്തിന് പോറലേല്‍പിക്കുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുപിടിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയത സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതല്ല കേരളത്തിന്‍െറ പാരമ്പര്യം. വയനാട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മൂന്നാം മുന്നണിയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt; ബി.ജെ.പി, എസ്.എന്‍.ഡി.പിയുമായി അടുക്കാന്‍ നടത്തുന്നശ്രമം യു.ഡി.എഫ് വോട്ട് ചോര്‍ച്ചക്ക് കാരണമാകില്ല. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ ശബ്ദം ദുര്‍ബലമാകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ. വി.പി. സിങ്ങിനെ അധികാരത്തിലേറ്റാന്‍ ബി.ജെ.പിയുമായി സി.പി.എം സഹകരിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനും കൂട്ടുകൂടി. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും മതസൗഹാര്‍ദം നിലനിര്‍ത്താനും കോണ്‍ഗ്രസിനേ കഴിയൂ. ഇക്കാര്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്.&lt;br /&gt; കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലൊന്നും കഴമ്പില്ളെന്ന് ജനം തിരിച്ചറിഞ്ഞതാണ്. അല്ളെങ്കില്‍  മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും സര്‍ക്കാറിനു അനുകൂലമാകുമായിരുന്നില്ല ജനവിധി. സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്‍റുകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഇടത് യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തെരുവിലിറങ്ങി.&lt;br /&gt; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26 കോളജുകളാണ് അനുവദിച്ചത്. ഇതില്‍ 23ഉം ഗവ. കോളജുകളാണ്. പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനു സര്‍ക്കാര്‍ എതിരല്ല.&lt;br /&gt; പക്ഷേ, അത് ജനഹിതം അട്ടിമറിക്കുന്ന തരത്തിലാകരുതെന്ന് നിര്‍ബന്ധമുണ്ട്. വനമില്ലാത്ത വില്ളേജുകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടത് പരിശോധിക്കും. ചുരം ബദല്‍ റോഡ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.&lt;br /&gt; ബദല്‍ റോഡിനുള്ള എസ്റ്റിമേറ്റും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ആയതാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ത്വരിതപ്പെടുത്തും.&lt;br /&gt; വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോകാനായില്ല.&lt;br /&gt; മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. ഇപ്പോള്‍ ഫണ്ടിങ് പാറ്റേണ്‍ അംഗീകരിച്ച നബാര്‍ഡ് ആദ്യഘട്ടം പ്രവൃത്തികള്‍ക്ക് 45 കോടി അനുവദിച്ചിട്ടുണ്ട്.&lt;br /&gt; മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് താല്‍കാലികമായി തുടങ്ങുന്നതിനുപകരം ആശുപത്രി കോമ്പൗണ്ടിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട സ്ഥലത്തുതന്നെ തുടങ്ങാനാണ് സര്‍ക്കാറിന്‍െറ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അമരത്തേക്ക് വി.എസ്. അച്യുതാനന്ദന്‍ എത്തിയത് യു.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനു 'അവരുടെ പ്രചാരണത്തിനു ആര് നേതൃത്വം നല്‍കുന്നുവെന്നത് അവരുടെ മാത്രം കാര്യം' എന്നായിരുന്നു മറുപടി. എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍. പൗലോസ്, എന്‍.ഡി. അപ്പച്ചന്‍, കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.&lt;br /&gt; പ്രസ്ക്ളബ് സെക്രട്ടറി എന്‍.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/jeNdgRZRsbc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/GEnbWHK2AKU/151027?utm_source=feedburner&amp;amp;utm_medium=email"&gt;ആദ്യ ഷെഡ്യൂള്&amp;zwj; മുടക്കി; ജങ്കാര്&amp;zwj; സര്&amp;zwj;വിസ് യാത്രക്കാര്&amp;zwj; തടഞ്ഞു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:13 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മട്ടാഞ്ചേരി: തിങ്കളാഴ്ച രാവിലത്തെ ആദ്യ ഷെഡ്യൂള്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 6.20 ന് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്ക് സ്പെഷല്‍ ചാര്‍ജ് ഈടാക്കി നടത്തുന്ന സര്‍വിസാണ് നടത്താതിരുന്നത്.&lt;br /&gt; വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറിലേക്ക് കച്ചവട സംബന്ധമായ കാര്യങ്ങള്‍ക്ക് പോകുന്നവരാണ് കൂടുതലായും ഈ സര്‍വിസിനെ ആശ്രയിക്കുന്നത്. എന്നാല്‍, ഇന്നലെ രാവിലെ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് പുറപ്പെട്ട ജങ്കാറില്‍ യാത്രക്കാരെയും വാഹനങ്ങളെയും കയറ്റാതെ പോയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. ഇതോടെ മടങ്ങി ഫോര്‍ട്ട്കൊച്ചിയിലത്തെിയ ജങ്കാറില്‍നിന്ന് വാഹനങ്ങള്‍ ഇറക്കാനോ അകത്തേക്ക് കയറ്റുവാനോ യാത്രക്കാര്‍ തയാറായില്ല. പൊലീസ് സ്ഥലത്തത്തെിയെങ്കിലും യാത്രക്കാര്‍ പിന്മാറാന്‍ തയാറായില്ല.&lt;br /&gt; ഒടുവില്‍ നടത്തിപ്പുകാരത്തെി അടുത്ത ദിവസം മുതല്‍ കൃത്യമായി സര്‍വിസ് നടത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്. ഒരു മണിക്കൂറോളം സര്‍വിസ് തടസ്സപ്പെട്ടു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/GEnbWHK2AKU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JUvPOtnXzqo/151027?utm_source=feedburner&amp;amp;utm_medium=email"&gt;വാഹനങ്ങളുടെ നികുതി കുടിശ്ശിക അടക്കാന്&amp;zwj; അവസരം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:09 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്ക്ള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ നീട്ടി.&lt;br /&gt; ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ ഇവയുടെ 2014 ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശ്ശികയും എഴുതിത്തള്ളും.&lt;br /&gt; ഇത്തരത്തില്‍ നികുതി കുടിശ്ശിക അടക്കുന്നതിന് വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.&lt;br /&gt; മുമ്പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വെബ്സൈറ്റ് പരിശോധിച്ച് ഈ വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി&lt;br /&gt; കുടിശ്ശിക ഉണ്ടെന്ന് ഉറപ്പുവരുത്തുന്നപക്ഷം മേല്‍പറഞ്ഞ സൗകര്യം ഉപയോഗപ്പെടുത്താവുന്നതും ഭാവിയില്‍ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളില്‍നിന്ന് ഒഴിവാകാവുന്നതുമാണ്. മാത്രമല്ല, പ്രസ്തുത വാഹനത്തെ സംബന്ധിച്ച് വാഹന ഉടമക്ക് ഒരുവിവരവും ഇല്ളെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍നിന്നും വാഹന ഉടമകളെ ഒഴിവാക്കുന്നതാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JUvPOtnXzqo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/hM2a5v6SzZk/151027?utm_source=feedburner&amp;amp;utm_medium=email"&gt;ജീവനുകള്&amp;zwj; പൊലിഞ്ഞിട്ടും &amp;lsquo;അറുപുറ&amp;rsquo;യില്&amp;zwj; സംരക്ഷണഭിത്തിയില്ല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:06 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: ജീവന്‍ പൊലിയുന്ന അപകട പരമ്പര ഉണ്ടായിട്ടും 'അറുപറ'യില്‍ സംരക്ഷണഭിത്തിയില്ല. തിങ്കളാഴ്ച കാറില്‍ സഞ്ചരിച്ച വൃദ്ധദമ്പതികളുടെ ജീവന്‍ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.&lt;br /&gt; സംരക്ഷണഭിത്തി നിര്‍മാണം വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ചേരിതിരിവാണെന്ന ആക്ഷേപമുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന കോട്ടയം-കുമരകം പാതയോട് ചേര്‍ന്ന് മീനച്ചിലാറിന്‍െറ കൈവരിയായ അറുപുറ തോട്ടില്‍ സംരക്ഷണഭിത്തി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.&lt;br /&gt; അപകടമുനമ്പായ അറുപറയില്‍ ഒരുവര്‍ഷംമുമ്പ് കാര്‍ വെള്ളത്തില്‍വീണ് ചെങ്ങളം പഴുവത്ര തങ്കച്ചന്‍ ഇതേസ്ഥലത്ത് മരിച്ചിരുന്നു. നാലുമാസംമുമ്പ് പ്രദേശവാസിയുടെ ഒമ്നി വെള്ളത്തിലേക്ക് വീണെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.&lt;br /&gt; ഇതത്തേുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും 'വീപ്പ' വെച്ച് സുരക്ഷയൊരുക്കുകയും ചെയ്തു.&lt;br /&gt; പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് സ്ഥലത്തത്തെി 120 മീറ്റര്‍ ദൂരത്തില്‍ കല്‍ക്കെട്ട് നിര്‍മിക്കുമെന്ന് ഉറപ്പുനല്‍കി. നിര്‍മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.&lt;br /&gt;  മഴക്കാലമായാല്‍ പുഴയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയൊഴുക്ക് ശക്തമായ പുഴക്ക് ആഴമേറെയുണ്ട്.&lt;br /&gt; മീനച്ചിലാറിന്‍െറ കൈവഴിയായ തോടിന്‍െറ സംരക്ഷണഭിത്തിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലവര്‍ഷത്തെ ശക്തമായ ഒഴുക്കുമൂലം പഴയ സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞുവീണിട്ടുണ്ട്.&lt;br /&gt; അപകടം നടന്ന പ്രദേശം ഉള്‍പ്പെടെ 150ഓളം മീറ്റര്‍ ബലക്ഷയം നേരിട്ടിരിക്കുകയാണ്. കാടുപിടിച്ച് കിടക്കുന്ന വളവില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.&lt;br /&gt; 2010 മാര്‍ച്ച് 23നാണ് താഴത്തങ്ങാടിയെ കണ്ണീരിലാഴ്ത്തിയ ബസ് ദുരന്തമുണ്ടായത്.&lt;br /&gt; അറുപറയില്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച സ്വകാര്യബസ് മീനച്ചിലാറ്റിലേക്ക് പതിച്ച് 11 ജീവനുകളാണ് പൊലിഞ്ഞത്. ഇതത്തേുടര്‍ന്ന് ബലക്ഷയം നേരിട്ട പുഴയോരത്തെ സംരക്ഷണഭിത്തികളുടെ നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡില്‍ ചേരിക്കല്‍ സ്കൂളിന് സമീപം ആറ്റുതീരം ഇടിഞ്ഞുവീഴുന്നത് പതിവാണ്.&lt;br /&gt; സ്വകാര്യബസുകള്‍ അടക്കമുള്ളവ സഞ്ചരിക്കുന്ന പ്രദേശത്ത് ഇനിയും ദുരന്തം ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/hM2a5v6SzZk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/MUsFSdmYemI/151027?utm_source=feedburner&amp;amp;utm_medium=email"&gt;ജീവികളും ഗൃഹോപകരണങ്ങളുമായി മലനാട് ഫെസ്റ്റ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 10:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ചര്‍ച്ച് ജങ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ ആരംഭിച്ചു.&lt;br /&gt; നവംബര്‍ 10ന് സമാപിക്കും. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യമുണ്ട്. 150ല്‍പരം അലങ്കാര മതത്സ്യങ്ങള്‍, 10 മിനിറ്റ് കൊണ്ട് മനുഷ്യശരീരം തിന്നുതീര്‍ക്കുന്ന 'പിരാന', ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള 'എലിഗേറ്റര്‍ ഫിഷ്', കടലിന്‍െറ അടിത്തട്ടിലുള്ള 'ഗോസ്റ്റ് ഫിഷ്' എന്നിവ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു.&lt;br /&gt; സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടെയും ചൈനയുടെയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്‍റ്, സില്‍വര്‍ പെസന്‍റ്, റിങ് നെക്ക്, 2000ല്‍പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന ആഫ്രിക്കയുടെ ഗ്രേ പാരറ്റ്, അമേരിക്കയുടെ ചാറ്റിങ് ലോറി എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്‍െറ വിസ്മയം തീര്‍ത്ത് തത്തയുടെ രാജ്ഞിയും നാലുലക്ഷം രൂപ വിലമതിക്കുന്നതുമായ ആഫ്രിക്കയുടെ മെക്കാമോ തത്ത എന്നിവയും മേളയുടെ ആകര്‍ഷണമാണ്.&lt;br /&gt; കരിങ്കോഴി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമുകോഴി, അലങ്കാര കോഴികള്‍, 15ല്‍പരം വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍,  നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന്‍ ഒട്ടകം എന്നിവയെയും കാണാം.&lt;br /&gt; ഗൃഹോപകരണ പ്രദര്‍ശനത്തില്‍ കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കും. രാവിലെ 11മുതല്‍ രാത്രി 8.30വരെയാണ് പ്രദര്‍ശനം.&lt;br /&gt; മാര്‍ക്കറ്റിങ് മാനേജര്‍ എം. മഹേഷ്, പി.ജെ. അന്‍സാര്‍, മിഥുന്‍ മണി, ഷിബു തമ്മനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/MUsFSdmYemI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/8UOTnVZ757g/151027?utm_source=feedburner&amp;amp;utm_medium=email"&gt;ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്&amp;zwj; തലയിണയാക്കി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;നെടുങ്കണ്ടം: അനാഥയായ വൃദ്ധ അന്തിയുറങ്ങാന്‍ കൂരയോ ജീവിക്കാന്‍ മാര്‍ഗമോ ഇല്ലാതെ വലയുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡിലെ പത്തുവളവില്‍ ചേന്നമലയില്‍ സി.കെ. ചെല്ലമ്മയെന്ന എഴുപതുകാരിക്കാണ് ഈ ദുരവസ്ഥ.&lt;br /&gt; ഭര്‍ത്താവോ മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ 20 വര്‍ഷമായി ഇവിടെയാണ് താമസം. ആകെയുള്ള 20 സെന്‍റ് സ്ഥലത്ത് ഷെഡിനുള്ളിലാണ് പാചകവും കിടപ്പും.&lt;br /&gt; അടുക്കിവെച്ചിരിക്കുന്ന ഇഷ്ടികയില്‍  വീടിന്‍െറ തകര ഷീറ്റുകള്‍ വെച്ചാണ് ഇവര്‍ കഴിയുന്നത്. തകര ഷീറ്റിന് മുകളില്‍ പായ വിരിച്ചാണ് ഇവര്‍ തല ചായ്ക്കുന്നത്. എഴുന്നേറ്റ് നിന്നാല്‍ തലമുട്ടുന്നതിനാല്‍ കുനിഞ്ഞാണ് ഷെഡിനുള്ളിലൂടെ നടക്കുന്നത്. മുമ്പ് ഇവര്‍ കഴിഞ്ഞിരുന്ന ചെറിയ വീട് കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് പൂര്‍ണമായും നിലം പൊത്തി.&lt;br /&gt; നാട്ടുകാരുടെ ശ്രമഫലമായി വില്ളേജില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് പൂര്‍ണമായും വീട് നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ 20,000 രൂപ അനുവദിച്ചു നല്‍കി.&lt;br /&gt; ഈ തുക ഇഷ്ടികയും വാതിലിനുള്ള കട്ടിളകളും വാങ്ങാന്‍ മാത്രമേ തികഞ്ഞുള്ളൂ. അവ നാട്ടുകാര്‍ ചുമന്ന് വീട്ടിലത്തെിച്ചെങ്കിലും വീട് നിര്‍മാണത്തിന് പണമില്ലാത്തതിനാല്‍ ഇഷ്ടികയും മറ്റും വീട്ടില്‍ അടുക്കിവെച്ച് അതിന് മീതെയാണ് പഴയ തകര ഷീറ്റ് ഉയര്‍ത്തിവെച്ചിരിക്കുന്നത്. പ്രായവും രോഗവും മറവിയും മൂലം കഷ്ടപ്പെടുന്ന ഇവര്‍ നാട്ടുകാരുടെ സംരക്ഷണയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/8UOTnVZ757g?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Pn09S-4YSsE/151027?utm_source=feedburner&amp;amp;utm_medium=email"&gt;വാഹനാപകടങ്ങളില്&amp;zwj; നഗരം ഒന്നാമത്, ജില്ലക്ക് രണ്ടാംസ്ഥാനം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:54 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വള്ളക്കടവ്: തലസ്ഥാന നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതായി നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. തലസ്ഥാനനഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന അപകടങ്ങളില്‍ 91 പേര്‍ മരിച്ചു. ഹെല്‍മറ്റ് ഉണ്ടായിട്ടും 51 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  21 പേര്‍ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. 19 പേര്‍ പിന്നിലിരുന്നവരാണ്. നഗരപരിധിയിലെ 38 പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് പഠനം നടത്തിയത്. അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങള്‍, നിരത്തിലെ അപകടക്കെണികള്‍, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം, വാഹനം ഓടിക്കുന്നതിനിടെ മൊബല്‍ ഫോണില്‍ സംസാരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.&lt;br /&gt; നാറ്റ്പാക്കിലെ വിദഗ്ധര്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ റോഡ് സുരക്ഷാഅതോറിറ്റിക്ക് കൈമാറിയിരുന്നെങ്കിലും നടപടി ഇന്നും ഫയലില്‍ ഉറങ്ങുകയാണ്. നഗരത്തിന് പുറമെ ജില്ലാ അടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലക്ക് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. 13.39 ശതമാനം അപകടങ്ങളാണ് തലസ്ഥാനത്തുണ്ടായത്. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കണക്കുകളിലാണ് ഇത് വ്യക്തമായത്. എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 15.69 ശതമാനം വാഹനാപകടങ്ങള്‍ക്ക് എറണാകുളം ജില്ല ഈ കാലയളവില്‍ വേദിയായി. 2008 മുതല്‍ 2012 വരെ തിരുവനന്തപുരം  നഗരത്തില്‍ 1263 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ചെറുതും വലുതുമായി 16905 അപകടങ്ങളുണ്ടായി. 10111 പേര്‍ക്ക് ചെറിയ പരിക്കും 5531 പേര്‍ക്ക് സാരമായ പരിക്കുമേറ്റു. നഗരറോഡുകളില്‍ ഇരുചക്രവാഹന അപകടങ്ങളില്‍ നല്ളൊരു ശതമാനവും വാഹനം പിന്നിലിടിച്ചുള്ളതാണ്. ഇതില്‍ പകുതിയോളം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ പറയുന്നു. ഗതാഗതനിയമം പാലിക്കത്തതും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്.&lt;br /&gt; പുതിയ റോഡുകളില്‍ ഭൂരിഭാഗവും ലൈന്‍ ട്രാഫിക് സംവിധാനത്തിലുള്ളവയാണ്. ഒരു ലൈനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍ നിന്നെത്തെുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്ന കാര്യം നിരത്തിലത്തെുമ്പോള്‍ പലരും വിസ്മരിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് റിയര്‍ വ്യൂ മിററുകള്‍ ഇരുവശത്തും നിര്‍ബന്ധമാണെങ്കിലും ഇത് പാലിക്കാത്തവര്‍ നിരവധിയാണ്. ഇടതുവശത്തെ ട്രാക്കില്‍നിന്ന് മുന്നറിയിപ്പ് നല്‍കാതെ പെട്ടെന്ന് വലതുവശത്തേക്ക് മാറുക, മൂന്ന് ട്രാക്കുള്ള റോഡില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി ട്രാക് മാറി ഓടിക്കുക എന്നിവ അപകടങ്ങളിലേക്ക് വഴിവെച്ചു.&lt;br /&gt; ബസ്, ലോറി പോലെയുള്ള വലിയവാഹനങ്ങളുടെ മുന്നിലേക്ക് ഇടതുവശത്തുനിന്ന് പെട്ടെന്ന് ഇരുചക്രവാഹനങ്ങള്‍ വന്നുകയറിയാല്‍ വലിയ വാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധയില്‍പെടാറില്ല. മരണത്തിലേക്കുള്ളത് കൂടിയാണ് ഇടതുവശം ചേര്‍ന്നുള്ള ഓവര്‍ടേക്കിങ്. എന്നാല്‍ നഗരപാതകളില്‍ ഇത് സ്ഥിരമാണ്. ഗതാഗതക്കുരുക്ക് മറികടന്ന് പെട്ടെന്ന് എത്തിച്ചേരാനുള്ള ധിറുതിയിലാണ് ഇരുചക്രവാഹനമോടിക്കുന്നവര്‍ ഇടതുവശത്തുകൂടി മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍  അപകടമുറപ്പാണ്. ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ് കുറ്റകരമാണെങ്കിലും പൊലീസ് നടപടിയെടുക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ കുറ്റകൃത്യം പലപ്പോഴും അവഗണിക്കാറാണ് പതിവ്. ലൈന്‍ ട്രാഫിക്കുള്ള റോഡുകളില്‍ വേഗം കുറവാണെങ്കില്‍ ഇടതുവശം ചേര്‍ന്ന് പോകുക എന്ന പ്രാഥമിക തത്ത്വമാണ് വിസ്മരിക്കുന്നത്. മീഡിയനോട് ചേര്‍ന്നുപോകുന്ന ഇരുചക്രവാഹനങ്ങളുടെ ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ നിര്‍ബന്ധിതമാകും. ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ബാലന്‍സ് തെറ്റി ഇവയുടെ അടിയിലേക്ക് മറിഞ്ഞുവീഴും.&lt;br /&gt;  ട്രാഫിക് പോയന്‍റുകളിലെ അപകടങ്ങളെല്ലാം സിഗ്നല്‍ മാറുന്നതിനൊപ്പമായിരിക്കും. ചുവപ്പ് തെളിയും മുമ്പ സ്റ്റോപ് ലൈന്‍ കടക്കുക, അല്ളെങ്കില്‍ പച്ച തെളിയുംമുമ്പേ കുതിച്ച് നീങ്ങുക. സിഗ്നല്‍ മാറുന്നതിന്‍െറ സൂചനയാണ് മഞ്ഞ ലൈറ്റ് നല്‍കുന്നത്. എന്നാല്‍ മഞ്ഞ തെളിഞ്ഞാല്‍ വേഗം കൂട്ടി സിഗ്നല്‍ മറികടന്നുപോകാനുള്ള പ്രവണത ഇരുചക്രവാഹനയാത്രികരാണ് കൂടുതലും കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.&lt;br /&gt; ട്രാഫിക് സിഗ്നല്‍ പോയന്‍റില്‍നിന്ന് വലത്തേക്ക് തിരിയാന്‍ റോഡില്‍ വലതുവശം ചേര്‍ന്ന് നിര്‍ത്തണമെന്നാണ് ട്രാഫിക് നിയമം. പക്ഷേ നിരനിരയായി നില്‍ക്കുന്ന വാഹനങ്ങളുടെ ഇടതുവശം ചേര്‍ത്തായിരിക്കും പല വാഹനങ്ങളും നിര്‍ത്തുക. സിഗ്നല്‍ കിട്ടുമ്പോള്‍ വലത്തോട്ട് തിരിക്കുന്ന മുറക്ക് തന്നെ പിന്നില്‍ വരുന്ന വാഹനങ്ങളുടെ അടിയിലകപ്പെടുകയും ചെയ്യും. സ്ത്രീകളാണ് ഈ അബദ്ധത്തില്‍ മുന്‍പന്തിയിലെന്ന് ട്രാഫിക് പൊലീസും പറയുന്നു. ഇരുചക്രവാഹനങ്ങളെ അപകടത്തിലാക്കുന്ന മറ്റൊന്ന് തെരുവ്നായ്ക്കളാണ്. നായ്ക്കള്‍ കുറുകെ ചാടി നിരവധി ബൈക്ക് യാത്രികരാണ് അപകടത്തില്‍പെട്ടിട്ടുള്ളത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Pn09S-4YSsE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4BMMfqri45o/151027?utm_source=feedburner&amp;amp;utm_medium=email"&gt;മുന്&amp;zwj; കൗണ്&amp;zwj;സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്&amp;zwj;ട്ടം നടത്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ഇരവിപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കൊല്ലം കോര്‍പറേഷന്‍ തെക്കുംഭാഗം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ താന്നി സ്ക്ളോബിന്‍ വില്ലയില്‍ ബെഞ്ചമിന്‍െറ മൃതദേഹമാണ് താന്നി സെന്‍റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി 15നാണ് ബഞ്ചമിന്‍ കുഴഞ്ഞുവീണ് മരിച്ചത്.  സ്ഥലം വിലയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആള്‍ക്കാര്‍ ഇദ്ദേഹത്തിന്‍െറ ചെമ്മീന്‍ ഷെഡിനടുത്തുള്ള പുരയിടത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കാനിടയായതെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.&lt;br /&gt; മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് വന്‍ ജനാവലിയും പള്ളിവളപ്പില്‍ തടിച്ചുകൂടിയിരുന്നു. വികാരിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കാട്ടി സ്ത്രീകള്‍ പ്ളക്കാര്‍ഡുകളുമായി എത്തിയെങ്കിലും ബിഷപ്ഹൗസില്‍ നിന്നത്തെിയ ഫാ. ഷാജി, ഫാ. ജോളി എന്നിവര്‍ സംസാരിച്ച് അവരെ ശാന്തരാക്കി. കൊല്ലം തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്ഖാന്‍െറ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍.&lt;br /&gt; ഫോറന്‍സിക് വിഭാഗത്തില്‍ നിന്നത്തെിയ ഡോ. സരിത, ഡോ. സൗമ്യ, സയന്‍റിഫിക് അസി. ഡോ. സുനുകുമാര്‍ എന്നിവര്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇരവിപുരം സി.ഐ വിശ്വംഭരന്‍, എസ്. നിസാമുദ്ദീന്‍, കിളികൊല്ലൂര്‍ എസ്.ഐ മുഹമ്മദ്ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4BMMfqri45o?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/-wEA1ixAb_M/151027?utm_source=feedburner&amp;amp;utm_medium=email"&gt;ഹരിത ഇലക്ഷന്&amp;zwj;: ഇന്ന്  സ്കൂളുകളില്&amp;zwj; കൂട്ടയോട്ടം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:40 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കണ്ണൂര്‍: ഹരിത ഇലക്ഷന്‍ ശുചിത്വ ഇലക്ഷന്‍ എന്ന സന്ദേശവുമായി ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.&lt;br /&gt; കണ്ണൂരില്‍ ജില്ലാതല കൂട്ടയോട്ടം ചൊവ്വാഴ്ച  രാവിലെ 10ന്  മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നടക്കും.  ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂട്ടയോട്ടത്തില്‍ അണിചേരും. ബുധനാഴ്ച വിവിധ സ്ഥലങ്ങളില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്.&lt;br /&gt; തദ്ദേശ തെരഞ്ഞെടുപ്പ്  ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിലൂടെ ഇന്ത്യക്ക് തന്നെ കണ്ണൂര്‍ മാതൃകയാവുകയാണ്.   മാലിന്യ രഹിതമായി തെരഞ്ഞെടുപ്പ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും  ഏറ്റെടുത്തിരിക്കുന്നത്.  ഇതിനായി എല്ലാ ബൂത്തുകളിലും രണ്ട് വീതം ഹരിത സേനാംഗങ്ങളെ നിയോഗിക്കും.   5000 ഹൈസ്കൂള്‍,  പ്ളസ്ടു വിദ്യാര്‍ഥികളെയാണ് ഹരിതസേനാംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.  ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരെയും ഇതിനായി ഉപയോഗപ്പെടുത്തും.  ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിവരുന്നുണ്ട്.  ബൂത്തുകളില്‍ നിയോഗിക്കുന്ന ഹരിതസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് കലക്ടര്‍ പറഞ്ഞു.  ഇതിനായി പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ പ്ളാസ്റ്റിക് വസ്തുക്കളും കടലാസ് പ്ളേറ്റുകളും ഗ്ളാസുകളും മറ്റും പൂര്‍ണമായി ഒഴിവാക്കും.  രാഷ്ട്രീയ പാര്‍ട്ടികളോടും ഇങ്ങനെ ചെയ്യണമെന്ന അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.  പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും മറ്റ് സാമഗ്രികളും വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട പാര്‍ട്ടികളും  സ്ഥാനാര്‍ഥികളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.  തദ്ദേശ സ്ഥാപനങ്ങളുടെ  ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യ നിര്‍മാര്‍ജനമാണ്.  അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക കടമയുണ്ട്.  ഈ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ എന്നിവരും സംബന്ധിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/-wEA1ixAb_M?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/qfT6qLYucRU/151027?utm_source=feedburner&amp;amp;utm_medium=email"&gt;ഛോട്ടാ രാജന്&amp;zwj; അറസ്റ്റിലാവാന്&amp;zwj; കാരണം തന്&amp;zwj;െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/rajan-chotttaaaaaaaa_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മുംബൈ: അധോലോക രാജാവ് ഛോട്ടാ രാജന്&amp;zwj; അറസ്റ്റിലാവാന്&amp;zwj; കാരണം തന്&amp;zwj;െറ നീക്കമാണെന്ന അവകാശ വാദവുമായി രാജന്&amp;zwj;െറ ശത്രുവായ ഛോട്ടാ ഷക്കീല്&amp;zwj;. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്&amp;zwj; ഇക്കാര്യം പറഞ്ഞത്. എന്നാല്&amp;zwj; അറസ്റ്റില്&amp;zwj; സംതൃപ്തന െല്ലന്നും രാജനെ ഇല്ലാതാക്കലാണ് തന്&amp;zwj;െറ ലക്ഷ്യമെന്നും ഷക്കീല്&amp;zwj; പറഞ്ഞു. 2000ല്&amp;zwj; ബാങ്കോകില്&amp;zwj; വെച്ച് രാജനെതിരെ ഷക്കീല്&amp;zwj; ആക്രമണം ആസൂത്രണംചെയ്തിരുന്നു.&lt;br /&gt; 	ഫിജിയില്&amp;zwj; ഒരാഴ്ചയായി തന്&amp;zwj;െറ ആള്&amp;zwj;ക്കാര്&amp;zwj; ഛോട്ടാ രാജനെതിരെയുള്ള നീക്കത്തിലായിരുന്നുവെന്ന് ഷക്കീല്&amp;zwj; പറഞ്ഞു. ഒരുവിധത്തിലും മുന്നോട്ടുപോകാന്&amp;zwj; കഴിയാത്തതിനെ തുടര്&amp;zwj;ന്നാണ് രാജന്&amp;zwj; ഇന്തോനേഷ്യയിലേക്ക് പോയത്. ഇതാണ് രാജന്&amp;zwj;െറ അറസ്റ്റിലേക്ക് നയിച്ചത്. രാജന്&amp;zwj;െറ അറസ്റ്റില്&amp;zwj; ഡി കമ്പനി (ദാവൂദ് ഇബ്രാഹിമും സംഘവും) തൃപ്തരല്ല. ഞങ്ങളുടെ ശത്രുത അറസ്റ്റോടുകൂടി അവസാനിക്കുന്നില്ല. അയാളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും തടരും. അതുവരെ തനിക്ക് വിശ്രമമില്ലെന്നും ഛോട്ടാ ഷക്കീല്&amp;zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;	ഇന്തോനേഷ്യ രാജനെ വെറുതെ വിടുന്നതോ, ഇന്ത്യക്ക് കൈമാറുന്നതോ തങ്ങൾക്ക് പ്രശ്നമല്ല. ഇന്ത്യന്&amp;zwj; സര്&amp;zwj;ക്കാറില്&amp;zwj; തങ്ങള്&amp;zwj;ക്ക് വിശ്വാസമില്ല. രാജനെ ഇന്ത്യയില്&amp;zwj; വിചാരണക്ക് വിധേയമാക്കുമോ വെറുതെ വിടുമോ എന്ന് ആർക്കറിയാം? അതുകൊണ്ട് അയാളുടെ അറസ്റ്റ് തങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ ആപ്തവാക്യം വളരെ കൃത്യമാണ്; ശത്രുക്കളെ ഇല്ലാതാക്കുക. എവിടെയായാലും ഛോട്ടാരാജനെ വെറുതെ വിടി െല്ലന്നും ഷക്കീല്&amp;zwj; വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	1993ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് ദാവൂദ് ഇബ്രാഹിം സംഘത്തില്&amp;zwj; നിന്ന് ഛോട്ടാ രാജന്&amp;zwj; തെറ്റിപ്പിരിഞ്ഞത്. ഇതിനുശേഷം രാജനെ കൊല്ലാനുള്ള ശ്രമത്തിലാണ് ഷക്കീല്&amp;zwj;. ഇതിന്&amp;zwj;െറ ഭാഗമായാണ് 2000ല്&amp;zwj; രാജനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്&amp;zwj; രാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്&amp;zwj; ആശുപത്രിയില്&amp;zwj; നിന്ന് ഒളിച്ചോടുകയായിരുന്നു രാജന്&amp;zwj;. രണ്ട് സംഘങ്ങൾ തമ്മിൽ ഇരുപത് വര്&amp;zwj;ഷമായി നിലനിൽക്കുന്ന ശത്രുതയിൽ ഇരുപക്ഷത്തും നിരവധി പേര്&amp;zwj;ക്ക് ജീവന്&amp;zwj; നഷ്ടപ്പെട്ടിട്ടുണ്ട്.&lt;/p&gt; &lt;p&gt;	നിരവധി കൊലപാതകക്കേസുകളില്&amp;zwj; ഉള്&amp;zwj;പ്പെടെ പൊലീസ് തിരയുന്ന അധോലോക നായകന്&amp;zwj; ഛോട്ടാ രാജന്&amp;zwj;, ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് അറസ്റ്റിലായത്. ആസ്ട്രേലിയയിലെ സിഡ്നിയില്&amp;zwj;നിന്ന് ബാലിയിലെ പ്രമുഖ റിസോര്&amp;zwj;ട്ട് ദ്വീപിലേക്ക് പുറപ്പെട്ട രാജേന്ദ്ര സദാവ്ശിവ് നികല്&amp;zwj;ജി എന്ന ഛോട്ടാ രാജനെ, ആസ്ട്രേലിയന്&amp;zwj; പൊലീസ് നല്&amp;zwj;കിയ രഹസ്യ വിവരത്തത്തെുടര്&amp;zwj;ന്ന് ഇന്തോനേഷ്യന്&amp;zwj; പൊലീസാണ് വിമാനത്താവളത്തില്&amp;zwj; അറസ്റ്റുചെയ്തത്. 1995ല്&amp;zwj; ഇന്&amp;zwj;റര്&amp;zwj;പോള്&amp;zwj; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന്&amp;zwj; രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്&amp;zwj; ഒളിവില്&amp;zwj; കഴിയുകയായിരുന്നു&lt;/p&gt; &lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/379375/151026"&gt;അധോലോക രാജാവ് ഛോട്ടാ രാജന്‍ അറസ്റ്റില്‍&lt;/a&gt;        &lt;/div&gt;               &lt;div class="field-item even"&gt;                     &lt;a href="/news/379377/151026"&gt;ഛോട്ടാ രാജന്‍: 20 കൊലക്കേസുകളിലെ പ്രതി&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/qfT6qLYucRU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/oLWq1-G9zs4/151027?utm_source=feedburner&amp;amp;utm_medium=email"&gt;വാര്&amp;zwj;ഡ് കണ്&amp;zwj;വെന്&amp;zwj;ഷനുകള്&amp;zwj; സജീവം: ആവേശം വിതറാന്&amp;zwj; മന്ത്രിയുമത്തെി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്കിറക്കാനും വോട്ടര്‍മാരെ ഒന്നിച്ച് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനുമായി വാര്‍ഡുതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. കണ്ണമംഗലത്ത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചെറുകക്ഷികളും ചേര്‍ന്ന് രൂപം നല്‍കിയ ജനകീയ മുന്നണിയും മുസ്ലിംലീഗും തമ്മിലാണ് പ്രധാന പോരാട്ടം. മിക്കവാറും വാര്‍ഡുകളില്‍ ഒന്നിലധികം കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു.&lt;br /&gt; 20 വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തിയ ജനകീയ മുന്നണിയാണ് പ്രചാരണ രംഗത്ത് ഒരല്‍പം മുന്നില്‍ നില്‍ക്കുന്നത്. വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവേശമാക്കാന്‍ മുസ്ലിംലീഗ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ തന്നെ പങ്കെടുപ്പിച്ചു.&lt;br /&gt; കുടിവെള്ള പ്രശ്നവും അങ്കണവാടിക്ക് കെട്ടിടമില്ലാത്തതും ഭരണ സമിതി നടത്തിയ അഴിമതിയുമൊക്കെ ജനകീയ മുന്നണി വിഷയമാക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് ലീഗ് ചര്‍ച്ചാ വിഷയമാക്കുന്നത്. പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങാന്‍ സൗജന്യമായി സ്ഥലം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങാത്തത് ഭരണ സമിതിയുടെ പിടിപ്പുകേടായി ജനകീയ മുന്നണി ചൂണ്ടിക്കാട്ടുന്നു. 20 കോടി രൂപ മുതല്‍ മുടക്കില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കടലുണ്ടിപ്പുഴയിലെ കല്ലക്കയം ഭാഗത്തുനിന്ന് വെള്ളമെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഈ പദ്ധതി പാളുമെന്നും കണ്‍വെന്‍ഷനുകളില്‍ സംസാര വിഷയമാണ്.&lt;br /&gt; അതേസമയം, കണ്ണമംഗലം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയും പരിരക്ഷപോലുള്ള ക്ഷേമ പദ്ധതികളും മുന്‍നിര്‍ത്തിയാണ് മുസ്ലിം ലീഗും കണ്‍വെന്‍ഷനുകള്‍ ചൂട്പിടിപ്പിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/oLWq1-G9zs4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/KJ6ieAKkz9Q/151027?utm_source=feedburner&amp;amp;utm_medium=email"&gt;എന്&amp;zwj;ഫോഴ്സ്മെന്&amp;zwj;റ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്&amp;zwj; കോഴിക്കോട് നഗരം  അടുത്തറിയുന്നവര്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 09:32 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്ന മൂവര്‍സംഘം കോഴിക്കോട് നഗരവുമായി പരിചയമുള്ളവരെന്ന് സൂചന.&lt;br /&gt; മലപ്പുറം രജിസ്ട്രേഷനിലുള്ളതെന്ന് സംശയിക്കുന്ന ഇന്നോവ കാറിലത്തെിയ സംഘം ജ്വല്ലറി ജീവനക്കാരന്‍ ടിജിനുമായി നഗരത്തിലെ ഊടുവഴികളിലൂടെ യാത്ര ചെയ്തത് കണക്കിലെടുത്താണിത്.&lt;br /&gt; കോവൂരില്‍നിന്നും മെഡിക്കല്‍ കോളജ് റൂട്ടിലൂടെ പോവാതെ, പാലാഴി വഴിയുള്ള ഇടറോഡിലൂടെ സഞ്ചരിച്ചാണ് കാര്‍ ദേവഗിരി കോളജിനടുത്തത്തെി ടിജിനെ റോഡില്‍ ഉപേക്ഷിച്ചത്.&lt;br /&gt; പിടിവലിയില്‍ ടിജിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വയറിനും കഴുത്തിനും പരിക്കുണ്ട്. ചെവിയില്‍നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ്. ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചതായി ഇയാള്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിജിനെ രാത്രി 10 മണിയോടെ ടൗണ്‍ സ്റ്റേഷനിലത്തെിച്ച് വിശദമായ മൊഴിയെടുത്തു.&lt;br /&gt; ടൗണ്‍ സ്റ്റേഷനിലെ മോഷ്ടാക്കളുടെ ആല്‍ബം കാണിച്ചെങ്കിലും അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.കാറിന് കെ.എല്‍-10, കെ.എല്‍-11 'സി' നമ്പറില്‍ ഒന്നാണെന്നാണ് ടിജിന്‍ പറയുന്നത്. ആ സമയത്ത് ഇന്നോവ കാര്‍ വിപണിയില്‍ ഇറങ്ങിയിട്ടില്ളെന്ന് പൊലീസ് കണ്ടത്തെി. നമ്പര്‍ വ്യാജമാണെന്ന് സംശയിക്കുന്നു. കണ്ണട നഷ്ടപ്പെട്ടതിനാല്‍ ടിജിന്‍ കാറിന്‍െറ നമ്പര്‍ വ്യക്തമായി കണ്ടിട്ടില്ല.&lt;br /&gt; കാറില്‍ നഷ്ടപ്പെട്ട ടിജിന്‍െറ ഫോണിലേക്ക് 4.43ന് വിളിവരുമ്പോള്‍ അത് ചെറൂപ്പ ടവര്‍ പരിധിയിലാണെന്ന് സൈബര്‍സെല്‍ കണ്ടത്തെി.  അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, സൗത് അസി. കമീഷണര്‍ എ.ജെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നാല് ടീമുകളായി തിരിഞ്ഞ് തിങ്കളാഴ്ച തന്നെ ഊര്‍ജിത അന്വേഷണം തുടങ്ങി.&lt;br /&gt; മോട്ടോര്‍ വാഹന വകുപ്പിന്‍െറ 'ഗ്രേ' നിറത്തിലുള്ള കാറുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/KJ6ieAKkz9Q?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ghdUV-qBzuo/151027?utm_source=feedburner&amp;amp;utm_medium=email"&gt;ഭൂകമ്പത്തിന്&amp;zwj;െറ പ്രകമ്പനം ഖത്തറിലും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:54 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/tremor.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന്&amp;zwj;െറ പ്രകമ്പനങ്ങള്&amp;zwj; ഖത്തറിലും. ഭൂചലനത്തിന്&amp;zwj;െറ അനുരണനങ്ങള്&amp;zwj; അനുഭവപ്പെട്ടതായി നിരവധിയാളുകള്&amp;zwj; പറഞ്ഞു. വെസ്റ്റ് ബേ, അല്&amp;zwj; സദ്ദ്, ഓള്&amp;zwj;ഡ് എയര്&amp;zwj;പോര്&amp;zwj;ട്ട് മേഖല എന്നിവിടങ്ങളിലാണ് ലഘുചലനങ്ങള്&amp;zwj; അനുഭവപ്പെട്ടത്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം. വളരെ നേരിയതരത്തില്&amp;zwj; ഭൂചലനമുണ്ടായതായി ഖത്തറിലെ കാലാവസ്ഥ നിരീക്ഷണവിഭാഗം സ്ഥിരീകരിച്ചു. എന്നാല്&amp;zwj;, ആളപായമോ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഉണ്ടായതായി റിപ്പോര്&amp;zwj;ട്ടില്ല. ഉയര്&amp;zwj;ന്ന കെട്ടിടങ്ങളില്&amp;zwj; ജോലി ചെയ്യുന്നവര്&amp;zwj;ക്കും താമസക്കാര്&amp;zwj;ക്കുമാണ് വിറയലും ചെറിയ കുലുക്കവും അനുഭവപ്പെട്ടത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ജല-വൈദ്യുതി വിതരണക്കാരായ കഹ്റമാ നേരത്തെ തന്നെ നല്&amp;zwj;കിയ മുന്നറിയിപ്പ് പ്രകാരം ചിലയിടങ്ങളില്&amp;zwj; താമസക്കാരെയും കെട്ടിടങ്ങളില്&amp;zwj;നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്&amp;zwj;ട്ടുകളുണ്ട്. ഭൂചലനം അനുഭവപ്പെട്ടാല്&amp;zwj; മുറികളില്&amp;zwj; കഴിയുന്നവര്&amp;zwj; മേശക്കടിയിലോ മറ്റോ കഴിച്ചുകൂട്ടാനും ഉയരംകൂടിയ കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് മാറി നില്&amp;zwj;ക്കണമെന്നും കഹ്റമാ നിര്&amp;zwj;ദേശം നല്&amp;zwj;കിയിരുന്നു. ചില്ലുകളോ കെട്ടിടാവശിഷ്ടങ്ങളോ ദേഹത്ത് പതിക്കുന്നതൊഴിവാക്കാനാണ് ഇത്. 2013 ഏപ്രിലില്&amp;zwj; ഇറാനില്&amp;zwj; ഭൂകമ്പമുണ്ടായപ്പോള്&amp;zwj; ഖത്തറിലും ചെറിയ തോതില്&amp;zwj; ചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷം ഭൂകമ്പം അറിയാനായി ആറ് ഭൂകമ്പമാപിനികള്&amp;zwj; രാജ്യത്തിന്&amp;zwj;െറ വിവിധ ഭാഗങ്ങളില്&amp;zwj; സ്ഥാപിച്ചിരുന്നു. എന്നാല്&amp;zwj;, ഖത്തറില്&amp;zwj; ഉണ്ടായ തരത്തിലുള്ള ചെറിയതോതിലുള്ള കമ്പനങ്ങള്&amp;zwj; ഈ മാപിനികളിലൂടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് അല്&amp;zwj; ജസീറ ഇംഗ്ളീഷ് ചാനലിലെ കാലാവസ്ഥ നിരീക്ഷക സ്റ്റെഫ് ഗാള്&amp;zwj;ട്ടര്&amp;zwj; പറഞ്ഞു. ഭൂകമ്പങ്ങള്&amp;zwj; പ്രവചനാതീതമാണെന്നും ദൂരെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്&amp;zwj;െറ അനുരണനങ്ങള്&amp;zwj; ഇവിടെയത്തൊന്&amp;zwj; നേരിയ സാധ്യത മാത്രമാണുള്ളതെന്നും അവര്&amp;zwj; പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്&amp;zwj; മസ്കത്ത് പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ദോഹയില്&amp;zwj; ഭൂകമ്പസാധ്യത വളരെ കുറവാണെന്നും ഇവര്&amp;zwj; പറയുന്നു. പാകിസ്താന്&amp;zwj;, ഇറാന്&amp;zwj; എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് അറേബ്യന്&amp;zwj; ഉപദ്വീപില്&amp;zwj; ഭൂകമ്പസാധ്യതകള്&amp;zwj; കുറവാണെന്ന് ലണ്ടനില്&amp;zwj;നിന്നുള്ള ഗവേഷകരുടെ 2008ലെ പഠനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്&amp;zwj;ട്ടല്&amp;zwj; റിപ്പോര്&amp;zwj;ട്ട് ചെയ്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ghdUV-qBzuo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/I2z6me_skpg/151027?utm_source=feedburner&amp;amp;utm_medium=email"&gt;നടനവേദിയില്&amp;zwj; ഒന്നിച്ച് അച്ഛനും മകളും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/dance_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്&amp;zwj; കേരളീയ സമാജത്തിന്&amp;zwj;െറ സാഹിത്യ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ച് ബഹ്റൈനിലെ നൃത്താധ്യാപകന്&amp;zwj; ഭരത്ശ്രീ രാധാകൃഷ്ണനും മകള്&amp;zwj; നന്ദ രാധാകൃഷ്ണനും വേദിയില്&amp;zwj; ഒരുമിച്ച് നൃത്തം അവതരിപ്പിച്ചത് ശ്രദ്ധേയമായി. &amp;lsquo;ഓം സൂര്യ നമ$&amp;rsquo; എന്ന നൃത്താവിഷ്കാരത്തിലാണ് ഇവര്&amp;zwj; ഒന്നിച്ചത്. ഇരുട്ടില്&amp;zwj;നിന്ന് വെളിച്ചത്തിലേക്ക് പ്രപഞ്ചത്തിനെ നയിക്കുന്ന സൂര്യതേജസിന് പ്രണാമം അര്&amp;zwj;പ്പിക്കുന്നതായിരുന്നു നൃത്തപ്രമേയം. 18 വര്&amp;zwj;ഷത്തോളമായി ബഹ്റൈനില്&amp;zwj; നൃത്താധ്യാപകനാണ് രാധാകൃഷ്ണന്&amp;zwj; . കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ഇദ്ദേഹവും ഭാര്യ ബിന്ദുവും മകനുമാണ് ഇപ്പോള്&amp;zwj; ഇവിടെയുള്ളത്. തിരുവനന്തപുരം കോളജ് ഓഫ് ആര്&amp;zwj;കിടെക്ചറില്&amp;zwj; മൂന്നാം വര്&amp;zwj;ഷ വിദ്യാര്&amp;zwj;ഥിനിയാണ് നന്ദ.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പത്ത് ദിവസത്തെ അവധിവേളയില്&amp;zwj; മാതാപിതാക്കളോടൊപ്പം കഴിയാനായി എത്തിയപ്പോള്&amp;zwj; യാദൃശ്ചികമായി നവരാത്രി ആഘോഷത്തില്&amp;zwj; അഛനോടൊപ്പം നൃത്തം ചെയ്യുവാന്&amp;zwj; സാധിച്ച സന്തോഷത്തിലാണവര്&amp;zwj;. &amp;nbsp;നൃത്തത്തില്&amp;zwj; അഛന്&amp;zwj; തന്നെയാണ് ഗുരു. 12ാം ക്ളാസ് വരെ ഇന്ത്യന്&amp;zwj; സ്കൂളിലാണ് പഠിച്ചത്. നിരവധി വേദികളില്&amp;zwj; നന്ദ നൃത്തം ചെയ്തിട്ടുണ്ട്. പോയ വര്&amp;zwj;ഷം രാധാകൃഷ്നും മകനായ ഹരിനന്ദനും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ഹരി മൃദംഗ വാദനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	കലാരംഗത്ത് ബിന്ദു രാധാകൃഷ്ണനും സജീവമാണ്.നൃത്തത്തിനുള്ള ചമയം, വസ്ത്രാലങ്കാരം എന്നിവ ഒരുക്കുന്നത് ബിന്ദുവാണ്.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/I2z6me_skpg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/M8wBmR_sHQ4/151027?utm_source=feedburner&amp;amp;utm_medium=email"&gt;വിദേശികളുടെ വൈദ്യപരിശോധന കര്&amp;zwj;ശനമാക്കണമെന്ന് ആവശ്യം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:26 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/download_2.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്&amp;zwj;നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്&amp;zwj;ക്കുള്ള വൈദ്യപരിശോധനാ സംവിധാനം കൂടുതല്&amp;zwj; കര്&amp;zwj;ക്കശമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൂടുതല്&amp;zwj; രോഗങ്ങള്&amp;zwj; കണ്ടത്തൊനുള്ള പരിശോധനകള്&amp;zwj; ഉള്&amp;zwj;പ്പെടുത്തി നിലവിലുള്ള സംവിധാനം നവീകരിക്കണമെന്നാണ് നിര്&amp;zwj;ദേശമുയര്&amp;zwj;ന്നത്. എം.പി ഖലീല്&amp;zwj; അബ്ദുല്ലയാണ് ഇതുസംബന്ധിച്ച നിര്&amp;zwj;ദേശം ആരോഗ്യ മന്ത്രി ഡോ. അലി അല്&amp;zwj;ഉബൈദിക്ക് മുമ്പാകെ സമര്&amp;zwj;പ്പിച്ചത്. ഇതുസംബന്ധിച്ച നിര്&amp;zwj;ദേശം അടുത്തിടെ ജി.സി.സി മന്ത്രിതല യോഗത്തിന്&amp;zwj;െറ പരിഗണനയില്&amp;zwj; വന്നിരുന്നെങ്കിലും അന്തിമതീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.പിയുടെ നിര്&amp;zwj;ദേശം. മാനസികരോഗങ്ങള്&amp;zwj;ക്കും പകര്&amp;zwj;ച്ചവ്യാധികള്&amp;zwj;ക്കും വിട്ടുമാറാത്ത അസുഖങ്ങള്&amp;zwj;ക്കുമുള്ള പരിശോധനകള്&amp;zwj; പുതുതായി ഏര്&amp;zwj;പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്&amp;zwj;ദേശം. ഇത്തരം രോഗങ്ങളുമായി ഗള്&amp;zwj;ഫ് നാടുകളിലത്തെുന്ന വിദേശികള്&amp;zwj; പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കുന്നു. രോഗങ്ങള്&amp;zwj; പകരുന്നതിനുപുറമെ ഇവര്&amp;zwj;ക്കുവേണ്ടി കൂടുതല്&amp;zwj; പണം ചെലവാക്കേണ്ടിവരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	സമീപകാലത്ത് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കിയതോടെ രോഗവുമായത്തെുന്നവരുടെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്&amp;zwj;, ഇക്കാര്യത്തില്&amp;zwj; കൂടുതല്&amp;zwj; പുരോഗതി ആവശ്യമാണ്. അതിന് കൂടുതല്&amp;zwj; പരിശോധനാ സംവിധാനങ്ങള്&amp;zwj; നടപ്പാക്കുകയേ പരിഹാരമുള്ളൂ -അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	പരിശോധനാ മാനദണ്ഡങ്ങള്&amp;zwj; കര്&amp;zwj;ശനമാക്കുകയും പരിശോധിക്കപ്പെടേണ്ട അസുഖങ്ങളുടെ എണ്ണം വര്&amp;zwj;ധിപ്പിക്കുകയും ചെയ്യണം. അതില്&amp;zwj; വീഴ്ച വരുത്തുന്ന കേന്ദ്രങ്ങള്&amp;zwj;ക്കുള്ള പിഴ വര്&amp;zwj;ധിപ്പിക്കണം -എം.പി ആവശ്യപ്പെട്ടു.&amp;nbsp;&lt;/div&gt; &lt;div&gt; 	വിദേശികളുടെ വൈദ്യപരിശോധനയുടെ കാര്യത്തില്&amp;zwj; അടുത്തിടെയായി ചില നവീകരണങ്ങള്&amp;zwj;ക്കുള്ള ശ്രമത്തിലാണ് കുവൈത്ത്. റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്&amp;zwj; കുവൈത്ത് സര്&amp;zwj;ക്കാറിന്&amp;zwj;െറ നേതൃത്വത്തില്&amp;zwj; കേന്ദ്രംതുറന്ന് തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്&amp;zwj; ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	ഇതിനുള്ള നിയമ നടപടിക്രമങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയാക്കുന്നതിനുള്ള പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; വിദേശകാര്യമന്ത്രാലയത്തിന്&amp;zwj;െറ മേല്&amp;zwj;നോട്ടത്തില്&amp;zwj; നടക്കുന്നുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	അടുത്തിടെ, രാജ്യത്ത് പകര്&amp;zwj;ച്ചവ്യാധികളും എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും വര്&amp;zwj;ധിച്ചത് വിദേശരാജ്യങ്ങളില്&amp;zwj;നിന്ന് തൊഴിലിനായി എത്തുന്നവര്&amp;zwj; വഴിയാണെന്ന നിരീക്ഷണത്തിന്&amp;zwj;െറ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്&amp;zwj;വെച്ചുതന്നെ തങ്ങളുടെ മേല്&amp;zwj;നോട്ടത്തില്&amp;zwj; പരിശോധനക്ക് വിധേയമാക്കാന്&amp;zwj; ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയത്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/M8wBmR_sHQ4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ruV5QmciAhw/151027?utm_source=feedburner&amp;amp;utm_medium=email"&gt;പ്രവാസികള്&amp;zwj;ക്കും നിര്&amp;zwj;ബന്ധിത ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ്: നിര്&amp;zwj;ദേശം മന്ത്രിസഭയുടെ പരിഗണനയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:22 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/insurance.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: സൗദി അറേബ്യക്കും അബൂദബിക്കും പിന്നാലെ സ്വദേശികള്&amp;zwj;ക്കും പ്രവാസി തൊഴിലാളികള്&amp;zwj;ക്കും നിര്&amp;zwj;ബന്ധിത ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ് ഏര്&amp;zwj;പ്പെടുത്താന്&amp;zwj; ഒമാന്&amp;zwj; ആലോചിക്കുന്നു. ഘട്ടംഘട്ടമായി ഇന്&amp;zwj;ഷുറന്&amp;zwj;സ് ഏര്&amp;zwj;പ്പെടുത്തുന്നത് സംബന്ധിച്ച നിര്&amp;zwj;ദേശം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്ളാനിങ് ആന്&amp;zwj;ഡ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. അഹ്മദ് ബിന്&amp;zwj; മുഹമ്മദ് അല്&amp;zwj; ഖാസ്മി പറഞ്ഞു. ദക്ഷിണ കൊറിയന്&amp;zwj; സര്&amp;zwj;ക്കാറുമായി ചേര്&amp;zwj;ന്ന് വിശദപഠനം നടത്തിയശേഷമാണ് റിപ്പോര്&amp;zwj;ട്ട് തയാറാക്കിയത്. രണ്ടുമാസം മുമ്പ് റിപ്പോര്&amp;zwj;ട്ട് മന്ത്രിസഭയുടെ പരിഗണനക്ക് സമര്&amp;zwj;പ്പിച്ചു. ഇതിന്മേലുള്ള സര്&amp;zwj;ക്കാറിന്&amp;zwj;െറ തീരുമാനത്തിനായി കാത്തുനില്&amp;zwj;ക്കുകയാണെന്ന് മസ്കത്തില്&amp;zwj; ഒമാന്&amp;zwj; പ്രോജക്ട്സ് കോണ്&amp;zwj;ഫറന്&amp;zwj;സില്&amp;zwj; സംസാരിക്കവേ അല്&amp;zwj; ഖാസ്മി പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ഘട്ടംഘട്ടമായി ഇത് നടപ്പാക്കുന്നതിനാണ് പദ്ധതി. അഞ്ചു മുതല്&amp;zwj; 10 വര്&amp;zwj;ഷം വരെ കാലയളവിനുള്ളില്&amp;zwj; ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ് നടപ്പാക്കാനാണ് പദ്ധതി. ശേഷം ഇന്&amp;zwj;ഷുറന്&amp;zwj;സ് നിര്&amp;zwj;ബന്ധമാക്കുമെന്നും അല്&amp;zwj; ഖാസ്മി അറിയിച്ചു. പ്രവാസികള്&amp;zwj; ജോലിചെയ്യുന്ന വലിയ കമ്പനികളിലാകും പദ്ധതി ആദ്യഘട്ടത്തില്&amp;zwj; നടപ്പാക്കുക. ഇത് വിലയിരുത്തിയശേഷമാകും അടുത്തഘട്ടം നടപ്പാക്കുക. തൊഴിലാളികള്&amp;zwj;ക്ക് പണം നല്&amp;zwj;കാതെ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി.&amp;nbsp;&lt;/div&gt; &lt;div&gt; 	ഇന്&amp;zwj;ഷുറന്&amp;zwj;സ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ആശുപത്രികളിലും പോളിക്ളിനിക്കുകളിലുമാകും രജിസ്റ്റര്&amp;zwj; ചെയ്ത കമ്പനികളിലെ തൊഴിലാളികള്&amp;zwj;ക്ക് ചികിത്സ ലഭ്യമാക്കുക. കമ്പനി ഗ്രൂപ് മെഡിക്കല്&amp;zwj; പ്രീമിയം അടച്ചാല്&amp;zwj; മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇന്&amp;zwj;ഷുറന്&amp;zwj;സ് കമ്പനിയുടെയും ആശുപത്രിയുടെയും ചുമതലയായിരിക്കും.&amp;nbsp;&lt;/div&gt; &lt;div&gt; 	ആരോഗ്യമേഖലയില്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; വന്&amp;zwj;തുകയാണ് ചെലവിടുന്നത്. ഇതില്&amp;zwj;നിന്ന് ആശ്വാസം കണ്ടത്തൊനാണ് ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ് പദ്ധതി ഒരുങ്ങുന്നത്. എണ്ണവിലയിടിവുമൂലം പൊതുചെലവിന് വേണ്ടിവരുന്ന തുക കണ്ടത്തൊന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; ബുദ്ധിമുട്ടുന്ന സാഹചര്യത്തില്&amp;zwj; ആരോഗ്യ ഇന്&amp;zwj;ഷുറന്&amp;zwj;സ് പദ്ധതിക്ക് പ്രസക്തിയേറെയാണ്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്&amp;zwj; ആവശ്യത്തിന് രോഗികളത്തെുമെന്നും വിലയിരുത്തപ്പെടുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ruV5QmciAhw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/UWHDvuWj4aw/151027?utm_source=feedburner&amp;amp;utm_medium=email"&gt;വോട്ടു വിമാന യാത്രക്കാര്&amp;zwj;ക്ക്  എയര്&amp;zwj; ഇന്ത്യയുടെ ആനുകൂല്യങ്ങള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/airindia_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദുബൈ:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്&amp;zwj; വോട്ടു രേഖപ്പെടുത്താന്&amp;zwj; ദുബൈ കെ.എം.സി.സി ഏര്&amp;zwj;പ്പെടുത്തിയ വോട്ട് വിമാനത്തില്&amp;zwj; യാത്രചെയ്യുന്നവര്&amp;zwj;ക്ക് എയര്&amp;zwj; ഇന്ത്യയുടെ ആകര്&amp;zwj;ഷകമായ ആനുകൂല്യങ്ങള്&amp;zwj;. ഈ മാസം 29ന് ദുബൈയില്&amp;zwj; നിന്ന് കോഴികോട്ടേക്ക് പറക്കുന്ന വോട്ടു വിമാനത്തില്&amp;zwj; യാത്രചെയ്യുന്നവര്&amp;zwj;ക്ക് അജീവാനന്തം ഉപയോഗിക്കാന്&amp;zwj; കഴിയുന്ന പത്തു കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാന്&amp;zwj; കഴിയുന്ന സ്പെഷല്&amp;zwj; കാര്&amp;zwj;ഡ് നല്&amp;zwj;കും. കൂടാതെ ഓരോ യാത്രക്കും പോയന്&amp;zwj;റുകള്&amp;zwj; നല്&amp;zwj;കി നിര്&amp;zwj;ദിഷ്ട്ട യാത്രയില്&amp;zwj; നറുക്കെടുപ്പിലൂടെ സൗജന്യ ടിക്കറ്റും ലഭ്യമാകുന്ന പദ്ധതിയും ദുബൈ കെ.എം.സി.സിയുമായി സഹകരിച്ചു എയര്&amp;zwj; ഇന്ത്യ നടപിലക്കുന്നുണ്ട്. വോട്ട് വിമാനത്തില്&amp;zwj; യാത്ര ചെയ്യാന്&amp;zwj; ആഗ്രഹിക്കുന്നവര്&amp;zwj; ദുബൈ കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യണം. കൂടുതല്&amp;zwj; വിവരങ്ങള്&amp;zwj;ക്ക് 42727773&lt;/span&gt;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/UWHDvuWj4aw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/TTqjx9UNb2U/151027?utm_source=feedburner&amp;amp;utm_medium=email"&gt;തൊഴില്&amp;zwj; പ്രശ്നപരിഹാരത്തിന്  27 അംഗ ഉന്നതസഭക്ക് അംഗീകാരം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 08:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Untitled-1_86.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: തൊഴില്&amp;zwj; പ്രശ്നപരിഹാരത്തിന് വിപുലമായ ഉന്നതസഭയെ നിയമിച്ച് സൗദി മന്ത്രിസഭ ഉത്തരവിറക്കി. സല്&amp;zwj;മാന്&amp;zwj; രാജാവിന്&amp;zwj;െറ അധ്യക്ഷതയില്&amp;zwj; റിയാദിലെ അല്&amp;zwj;യമാമ കൊട്ടാരത്തില്&amp;zwj; തിങ്കളാഴ്ച ചേര്&amp;zwj;ന്ന മന്ത്രിസഭ യോഗമാണ് സ്വദേശികളും വിദേശികളുമായ ജോലിക്കാരുടെ തൊഴില്&amp;zwj; പ്രശ്നപരിഹാരത്തിനായി 27 അംഗ ഉന്നതസഭയെ നിയമിച്ചത്.&lt;/span&gt;&lt;/div&gt; &lt;div&gt; 	തൊഴില്&amp;zwj; മന്ത്രാലയത്തിന് കീഴില്&amp;zwj; പ്രവര്&amp;zwj;ത്തിച്ചിരുന്ന തൊഴില്&amp;zwj; പ്രശ്നപരിഹാര സഭയെ നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നതിന്&amp;zwj;െറ ഭാഗമാണിത്. റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന തുടങ്ങിയ വന്&amp;zwj; നഗരങ്ങളിലെ കോടതികള്&amp;zwj;ക്ക് കീഴിലാണ് ഉന്നത തൊഴില്&amp;zwj; പ്രശ്നപരിഹാര സമിതി പ്രവര്&amp;zwj;ത്തനമാരംഭിക്കുക. 1970കളില്&amp;zwj; വിദേശ തൊഴിലാളികളുടെ ആഗമനം ആരംഭിച്ച കാലംമുതല്&amp;zwj; തൊഴില്&amp;zwj; മന്ത്രാലയത്തിന് കീഴില്&amp;zwj; പ്രവര്&amp;zwj;ത്തിച്ച പ്രശ്നപരിഹാര സഭ ഹിജ്റ പുതുവര്&amp;zwj;ഷത്തോടെ ഉന്നത ന്യായാധിപ സഭയുടെ കീഴിലേക്ക് മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊഴില്&amp;zwj; മന്ത്രാലയത്തിലെ പ്രശ്നപരിഹാര വകുപ്പില്&amp;zwj; സേവനമനുഷ്ഠിച്ചവര്&amp;zwj; നീതിന്യായ തസ്തികക്ക് യോഗ്യരല്ളെങ്കില്&amp;zwj; അവരെ ഉപദേശകരായി തുടരാന്&amp;zwj; അനുവദിക്കും. തൊഴില്&amp;zwj; പ്രശ്നപരിഹാരം കൂടുതല്&amp;zwj; യോഗ്യരായ നിയമവിദഗ്ധര്&amp;zwj; കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഉന്നതസഭയെ നീതിന്യായ വകുപ്പിലേക്ക് മാറ്റുന്നത്.&lt;/div&gt; &lt;div&gt; 	സമാധാന ആവശ്യത്തിന് ആണവോര്&amp;zwj;ജം ഉപയോഗിക്കാന്&amp;zwj; ബ്രസീലുമായി സഹകരണ കരാര്&amp;zwj; ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്&amp;zwj; അസീസ് സിറ്റി ഫോര്&amp;zwj; സയന്&amp;zwj;സ് ആന്&amp;zwj;റ് ടെക്നോളജി (കാസ്റ്റ്) മേധാവിയാണ് സൗദിയെ പ്രതിനിധീകരിച്ച് ബ്രസീലുമായി ചര്&amp;zwj;ച്ച നടത്തുക. രാജ്യത്തെ സാമ്പത്തിക മേഖല സജീവമാക്കാനും തൊഴില്&amp;zwj; രംഗത്തെ സ്വദേശിവത്കരണം ഊര്&amp;zwj;ജിതമാക്കാനും ചെറുകിട സംരംഭങ്ങളെ പ്രോല്&amp;zwj;സാഹിപ്പിക്കാനും തീരുമാനമായി.&lt;/div&gt; &lt;div&gt; 	കിഴക്കന്&amp;zwj; പ്രവിശ്യയിലെ സൗദി അരാംകോ കമ്പനിയില്&amp;zwj; നിന്ന് റിയാദിലേക്ക് ഗ്യാസ് എത്തിക്കാന്&amp;zwj; പൈപ്ലൈന്&amp;zwj; പദ്ധതി ആരംഭിക്കും. ഉപഭോക്താക്കള്&amp;zwj;ക്ക് 20 ദിവസത്തേക്ക് ആവശ്യമായ ഗ്യാസ് സൂക്ഷിക്കാന്&amp;zwj; സജ്ജമായ സ്റ്റേഷനുകള്&amp;zwj; രാജ്യത്തിന്&amp;zwj;െറ വിവിധ ഭാഗങ്ങളില്&amp;zwj; സ്ഥാപിക്കും. മേഖല ഗവര്&amp;zwj;ണറേറ്റുകളുടെ പ്രവര്&amp;zwj;ത്തനം കാര്യക്ഷമമാക്കുന്നതിന്&amp;zwj;െറ ഭാഗമായി അഡ്മിനിസ്ട്രേഷന്&amp;zwj; രീതി ഏകീകരിക്കുകയും സ്ത്രീകള്&amp;zwj;ക്ക് കൂടുതല്&amp;zwj; ഓഫീസുകള്&amp;zwj; തുറക്കുകയും ചെയ്യുമെന്നും മന്ത്രിസഭ തീരുമാനത്തില്&amp;zwj; പറയുന്നു.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/TTqjx9UNb2U?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/10enefhGbLU/151027?utm_source=feedburner&amp;amp;utm_medium=email"&gt;ഭൂകമ്പം: പാകിസ്താനിലും അഫ്ഗാനിസ്താനിലും മരിച്ചത് 291 പേര്&amp;zwj;; ഇന്ത്യയില്&amp;zwj; മൂന്ന് മരണം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 07:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/562ef5dcdb857.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കാബൂൾ/പെഷാവർ: അഫ്ഗാനിസ്​താനിലും പാകിസ്​താനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 291 മരണം. പാകിസ്​താനിൽ എട്ടു കുട്ടികൾ ഉൾപ്പെടെ 228 പേരും അഫ്ഗാനിസ്​താനിൽ 63 പേരും ഇന്ത്യയിൽ മൂന്ന് പേരും മരിച്ചു. വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ജനങ്ങൾ ഇറങ്ങിയോടി. വാർത്താ വിനിമയ ബന്ധം താറുമാറായി. കേരളത്തിൽ കൊച്ചിയിലും നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.&lt;br /&gt; 	&amp;nbsp;&lt;br /&gt; 	&lt;img alt="" src="/sites/default/files/images/562ef64ab8cf9.jpg" style="width: 600px; height: 360px; margin: 10px;" /&gt;&lt;br /&gt; 	&lt;strong&gt;പ്രഭവകേന്ദ്രം ഹിന്ദുക്കുഷ്&lt;/strong&gt;&lt;br /&gt; 	കാബൂളിന് 254 കിലോമീറ്റർ വടക്കുകിഴക്ക് മാറി ഫൈസാബാദിന് സമീപം ഹിന്ദുക്കുഷ് പർവത മേഖലയിൽ 213 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.39നുണ്ടായ ഭൂകമ്പം റിക്ടർ സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യം 7.7 ആണ് തീവ്രത കണക്കാക്കിയത്. ഇത് പിന്നീട് 7.6 ആയും 7.5 ആയും കുറച്ചു.&lt;br /&gt; 	&lt;strong&gt;മരിച്ചവരിൽ 12 സ്​കൂൾ കുട്ടികൾ&lt;/strong&gt;&lt;br /&gt; 	വടക്കൻ അഫ്ഗാൻ നഗരമായ തലോഖാനിൽ തകർന്ന സ്​കൂളിൽനിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടിയ 12 പെൺകുട്ടികൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 35 പേർക്ക് പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയായ നംഗാഹറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബഗ്ലാൻ പ്രവിശ്യയിൽ ഹൈസ്​കൂൾ കെട്ടിടം തകർന്ന് 12 കുട്ടികൾക്ക് പരിക്കേറ്റു.&lt;br /&gt; 	&lt;img alt="" src="/sites/default/files/images/562e0b6e43f52.jpg" style="width: 600px; height: 360px; margin: 10px;" /&gt;&lt;br /&gt; 	&lt;strong&gt;പാക് നഗരങ്ങൾ നടുങ്ങി&lt;/strong&gt;&lt;br /&gt; 	പാകിസ് ​താനിലെ വടക്കൻ നഗരങ്ങളായ പെഷാവർ, ഇസ്​ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, സർഗോധ, ക്വെറ്റ, മുൾത്താൻ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. പെഷാവറിൽ 18 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 100 പേരെ നഗരത്തിലെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിൽ സ്​കൂൾ കെട്ടിടം തകർന്ന് 10 പേർക്ക് പരിക്കേറ്റു. ആദ്യ ഭൂകമ്പമുണ്ടായി 40 മിനിറ്റ് കഴിഞ്ഞ് 4.8 തീവ്രതയുള്ള തുടർ ചലനവുമുണ്ടായി. ഖൈബർ പക്തൂൺ മുഖ്യമന്ത്രി പർവേസ്​ ഘട്ടക് മുഴുവൻ ആശുപത്രികളിലും അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തെ നിയോഗിച്ചു. മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നവാസ്​ ശരീഫ് സൈന്യത്തിനും ഉദ്യോഗസ്​ഥർക്കും പ്രവിശ്യാ സർക്കാറുകൾക്കും നിർദേശം നൽകി.&lt;br /&gt; 	&lt;strong&gt;കാബൂൾ രണ്ടു മിനിറ്റ് വിറച്ചു&lt;/strong&gt;&lt;br /&gt; 	കാബൂൾ നഗരത്തിൽ രണ്ടു മിനിറ്റോളം കെട്ടിടങ്ങൾക്ക് കുലുക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി.&lt;/p&gt; &lt;p&gt;	&lt;img alt="" src="/sites/default/files/images/562e0d0e8d35b.jpg" style="width: 600px; height: 360px; margin: 10px;" /&gt;&lt;br /&gt; 	&lt;strong&gt;ഉത്തരേന്ത്യയിലും ചലനം&lt;/strong&gt;&lt;br /&gt; 	ഇന്ത്യയിൽ തലസ്​ഥാനമായ ഡൽഹിക്ക് പുറമെ കശ്മീർ, രാജസ്​ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. കശ്മീരിൽ നിരവധി കെട്ടിടങ്ങൾക്കും പാലങ്ങൾക്കും നാശനഷ്ടമുണ്ടായി. വിള്ളലുണ്ടാകുമെന്ന് ഭയന്ന് ശ്രീനഗർ ഫ്ലൈ ഓവർ അടച്ചിട്ടു. ജമ്മുവിലെ റീസി യിൽ പാറ വീണ് 16 കാരനായ മുഹമ്മദ് അശ്റഫാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് അഹമ്മദിന് പരിക്കേറ്റു. വടക്കൻ കശ്മീരിലെ ബിജ്ബെഹാരയിൽ80 കാരിയായ ഫാത്തിമയും&amp;nbsp; തെക്കൻ കാശ്മീരിലെ ബാരാമുല്ലയിൽ 65 കാരിയായ സൂനാ ബീഗവുമാണ് മരിച്ചത്. ഇരുവരും ഭൂകമ്പത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.&lt;br /&gt; 	&lt;strong&gt;കാബൂളിൽ ഇന്ത്യക്കാർ സുരക്ഷിതർ&lt;/strong&gt;&lt;br /&gt; 	കാബൂളിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥൻ അറിയിച്ചു. ഇന്ത്യക്കാരുടെ വസ്​തുവകകൾക്ക് നാശമുണ്ടായതായും റിപ്പോർട്ടില്ല.ഇന്ത്യൻ അംബാസഡർ അമർ സിൻഹ സ്​ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.&lt;/p&gt; &lt;p&gt;	ഭൂചലനത്തിന്&amp;zwj;െറ സാഹചര്യത്തില്&amp;zwj; പാകിസ്താനും അഫ്ഗാനിസ്താനിലും വേണ്ട സഹായം ചെയ്യാന്&amp;zwj; തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്&amp;zwj; കുറിച്ചു.&lt;br /&gt; 	&amp;nbsp;&lt;/p&gt; &lt;blockquote class="twitter-tweet" lang="en"&gt;&lt;p dir="ltr" lang="en"&gt;Heard about strong earthquake in Afghanistan-Pakistan region whose tremors have been felt in parts of India. I pray for everyone&amp;#39;s safety.&lt;/p&gt; &lt;p&gt;	&amp;mdash; Narendra Modi (@narendramodi) &lt;a href="https://twitter.com/narendramodi/status/658582850996822016"&gt;October 26, 2015&lt;/a&gt;&lt;/p&gt;&lt;/blockquote&gt; &lt;script async src="//platform.twitter.com/widgets.js" charset="utf-8"&gt;&lt;/script&gt;&lt;blockquote class="twitter-tweet" lang="en"&gt; &lt;p dir="ltr" lang="en"&gt;I have asked for an urgent assessment and we stand ready for assistance where required, including Afghanistan &amp;amp; Pakistan.&lt;/p&gt; &lt;p&gt;	&amp;mdash; Narendra Modi (@narendramodi) &lt;a href="https://twitter.com/narendramodi/status/658582987722719232"&gt;October 26, 2015&lt;/a&gt;&lt;/p&gt;&lt;/blockquote&gt; &lt;script async src="//platform.twitter.com/widgets.js" charset="utf-8"&gt;&lt;/script&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/10enefhGbLU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/VmaqK10duMM/151027?utm_source=feedburner&amp;amp;utm_medium=email"&gt;കേരളഹൗസിലെ ബീഫ് റെയ്ഡ്: പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 07:55 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/oommen-chandy22_10.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോഴിക്കോട്: ഗോമാംസം വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്&amp;zwj; റെയ്ഡ് നടത്തിയ ഡല്&amp;zwj;ഹി പോലീസിൻെറ നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്&amp;zwj; ചാണ്ടി. ഡല്&amp;zwj;ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു. സംഭവങ്ങളുടെ വിശദാംശങ്ങള്&amp;zwj; പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്&amp;zwj;ക്കാര്&amp;zwj; സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	തിങ്കളാഴ്ചയാണ് ഗോമാംസം വിളമ്പിയെന്നാരോപിച്ച് ഡല്&amp;zwj;ഹിയിലെ കേരള ഹൗസില്&amp;zwj; പൊലീസ്റെയ്ഡിനെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂന്നു യുവാക്കളാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്&amp;zwj; ഗോമാംസമാണ് വിളമ്പുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. തൊട്ടു പിന്നാലെ മുപ്പതോളം വരുന്ന പോലീസ് സംഘവും പരിശോധനയ്ക്കായി എത്തി. പോലീസ് അടുക്കളയില്&amp;zwj; കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണെ്ടത്താനായിരുന്നില്ല.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/VmaqK10duMM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/eH1rsc63EPE/151027?utm_source=feedburner&amp;amp;utm_medium=email"&gt;കേരള ഹൗസിലെ ബീഫ് റെയ്ഡ് ആസൂത്രിതം: പിണറായി വിജയന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 07:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/kerala-house.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: ദാദ്രിയില്&amp;zwj; മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്&amp;zwj; തന്നെയാണ് ഡല്&amp;zwj;ഹിയില്&amp;zwj; കേരള ഹൗസിന്&amp;zwj;്റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് പിണറായി വിജയന്&amp;zwj;. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.&lt;/p&gt; &lt;p&gt;	&amp;quot;കേരള ഹൗസില്&amp;zwj; ബീഫ് പരസ്യമായി വില്&amp;zwj;ക്കുന്നു, നമുക്ക് കാണാം &amp;quot; എന്ന് ഒരു സംഘപരിവാറുകാരന്&amp;zwj; സോഷ്യല്&amp;zwj; മീഡിയയില്&amp;zwj; പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്&amp;zwj;ഹി പോലീസ് കേരള ഹൗസില്&amp;zwj; എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്&amp;zwj;്റെ തെളിവാണിത്.&lt;/p&gt; &lt;p&gt;	കേരള ഹൗസില്&amp;zwj; പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്&amp;zwj; അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് നല്&amp;zwj;കുന്നതെന്നും പിണറായി പറയുന്നു.&lt;/p&gt; &lt;p&gt;	&lt;strong&gt;ഫേസ്ബുക് പോസ്റ്റിന്&amp;zwj;െറ പൂര്&amp;zwj;ണരൂപം&lt;/strong&gt;&lt;/p&gt; &lt;p&gt;	ദാദ്രിയില്&amp;zwj; മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്&amp;zwj; തന്നെയാണ് ഡല്&amp;zwj;ഹിയില്&amp;zwj; കേരള ഹൗസിന്&amp;zwj;്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്&amp;zwj; അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദല്&amp;zwj;ഹി കേരള ഹൗസില്&amp;zwj; പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡല്&amp;zwj;ഹിയില്&amp;zwj; പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസില്&amp;zwj; അത് പാകം ചെയ്ത് വില്&amp;zwj;ക്കുന്നതിന് തടസവുമില്ല.&lt;br /&gt; 	വര്&amp;zwj;ഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദല്&amp;zwj;ഹി പോലീസ് കേരള ഹൗസില്&amp;zwj; നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാര്&amp;zwj; അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്&amp;zwj;മെന്&amp;zwj;്റിന്&amp;zwj;്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്&amp;zwj; എന്തും ചെയ്യും എന്നാണ് കേരളഹൗസിന്&amp;zwj;്റെ ചുമതലയുള്ള റസിഡന്&amp;zwj;്റ് കമീഷണറുടെ അനുമതിയില്ലാതെ കാന്&amp;zwj;്റീന്&amp;zwj; റെയ്ഡ് ചെയ്ത ദല്&amp;zwj;ഹി പോലീസ് നല്&amp;zwj;കുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങള്&amp;zwj; നിശ്ചയിക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്&amp;zwj;്റെ നിയന്ത്രണത്തിലുള്ള ഡല്&amp;zwj;ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്.&lt;br /&gt; 	മുഹമ്മദ് അഖ്ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്&amp;zwj; തങ്ങള്&amp;zwj; മടിക്കില്ല എന്നാണ് സംഘപരിവാര്&amp;zwj; ഇതിലൂടെ നല്&amp;zwj;കുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലില്&amp;zwj; ആക്കാനുള്ള ഇത്തരം ശ്രമങ്ങള്&amp;zwj; അതിശക്തമായി ചെറുക്കപ്പെടണം.&lt;br /&gt; 	&amp;quot;കേരള ഹൗസില്&amp;zwj; ബീഫ് പരസ്യമായി വില്&amp;zwj;ക്കുന്നു, നമുക്ക് കാണാം &amp;quot; എന്ന് ഒരു സംഘപരിവാറുകാരന്&amp;zwj; സോഷ്യല്&amp;zwj; മീഡിയയില്&amp;zwj; പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്&amp;zwj;ഹി പോലീസ് കേരള ഹൗസില്&amp;zwj; എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്&amp;zwj;്റെ തെളിവാണിത്.&lt;br /&gt; 	ഡല്&amp;zwj;ഹിയിലെ മലയാളി സമൂഹത്തില്&amp;zwj; ഭീതി വിതച്ച സംഭവമാണിത്. പൗരന്&amp;zwj;്റെ മൗലികാവകാശത്തിന്മേലും സംസ്ഥാന ഗവര്&amp;zwj;മെന്&amp;zwj;്റിന്&amp;zwj;്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോല്&amp;zwj;പ്പിച്ചില്ളെങ്കില്&amp;zwj; സാധാരണ ജനജീവിതം ദുഷ്കരമാകും.&lt;br /&gt; 	ഈ വിഷയത്തില്&amp;zwj; ഉചിതമായ രീതിയില്&amp;zwj; പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സര്&amp;zwj;ക്കാര്&amp;zwj; തയാറാകാത്തത് ആശ്ച്ചര്യകരമാണ്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;div id="fb-root"&gt; 	&amp;nbsp;&lt;/div&gt; &lt;script&gt;(function(d, s, id) {  var js, fjs = d.getElementsByTagName(s)[0];  if (d.getElementById(id)) return;  js = d.createElement(s); js.id = id;  js.src = "//connect.facebook.net/en_US/sdk.js#xfbml=1&amp;version=v2.3";  fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));&lt;/script&gt;&lt;div class="fb-post" data-href="https://www.facebook.com/PinarayVijayan/posts/900925139999317:0" data-width="500"&gt; &lt;div class="fb-xfbml-parse-ignore"&gt; &lt;blockquote cite="https://www.facebook.com/PinarayVijayan/posts/900925139999317:0"&gt;&lt;p&gt;ദാദ്രിയിൽ മുഹമ്മദ്&amp;zwnj; അഖ്ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്...&lt;/p&gt; &lt;p&gt;			Posted by &lt;a href="https://www.facebook.com/PinarayVijayan"&gt;Pinarayi Vijayan&lt;/a&gt; on&amp;nbsp;&lt;a href="https://www.facebook.com/PinarayVijayan/posts/900925139999317:0"&gt;Monday, October 26, 2015&lt;/a&gt;&lt;/p&gt;&lt;/blockquote&gt; &lt;/div&gt; &lt;/div&gt; &lt;p&gt;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/eH1rsc63EPE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/SS_dVVuCTHw/151027?utm_source=feedburner&amp;amp;utm_medium=email"&gt;കോണ്&amp;zwj;ഗ്രസിന്&amp;zwj;െറ കൂടെ ഒരു പശുവിനെ കൂട്ടിയാല്&amp;zwj; ബി.ജെ.പി സര്&amp;zwj;ക്കാറായി ^അരുണ്&amp;zwj; ഷൂരി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 07:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/arun-shourie.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്&amp;zwj;ക്കാറിനെ രൂക്ഷമായി വിമര്&amp;zwj;ശിച്ച് മുന്&amp;zwj; കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്&amp;zwj; ഷൂരി. കോണ്&amp;zwj;ഗ്രസ് നയിച്ച മുന്&amp;zwj; സര്&amp;zwj;ക്കാറിന്&amp;zwj;െറ കൂടെ ഒരു പശുവിനെ കൂടി കൂട്ടിയാല്&amp;zwj; ബി.ജെ.പി സര്&amp;zwj;ക്കാറായെന്ന് ഷൂരി പരിഹസിച്ചു. ഡല്&amp;zwj;ഹിയില്&amp;zwj; പ്രമുഖ പത്രപ്രവര്&amp;zwj;ത്തകന്&amp;zwj; ടി.എന്&amp;zwj; നൈനാന്&amp;zwj;െറ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്&amp;zwj; സംസാരിക്കുകയായിരുന്നു ഷൂരി.&lt;/p&gt; &lt;p&gt;	സാമ്പത്തിക രംഗം കൈകാര്യം ചെയ്യുക എന്നാല്&amp;zwj; പത്രങ്ങളിലെ തലക്കെട്ടുകളില്&amp;zwj; ഇടം നേടുക എന്നായിരിക്കുന്നു ബി.ജെ.പി സര്&amp;zwj;ക്കാറിന്. മന്&amp;zwj;മോഹന്&amp;zwj; സര്&amp;zwj;ക്കാറിന്&amp;zwj;െറയും ഇപ്പോഴത്തെ മോദി സര്&amp;zwj;ക്കാറിന്&amp;zwj;െറയും നയങ്ങള്&amp;zwj; ഒന്നുതന്നെയാണ്. മന്&amp;zwj;മോഹന്&amp;zwj; സിങ് ഭരണത്തിലിരുന്ന കാലം ജനങ്ങള്&amp;zwj; ഓര്&amp;zwj;ക്കാന്&amp;zwj; തുടങ്ങിയെന്നും ഷൂരി പറഞ്ഞു.&lt;/p&gt; &lt;p&gt;	ഇപ്പോഴത്തെ അത്ര ദുര്&amp;zwj;ബലമായ പ്രധാനമന്ത്രി കാര്യാലയം മുമ്പ് താന്&amp;zwj; കണ്ടിട്ടി െല്ലന്ന് ഷൂരി വ്യക്തമാക്കി. കര്&amp;zwj;ത്തവ്യ നിര്&amp;zwj;വഹണം ഇത്ര കേന്ദ്രീകൃതമായ ഒരു കാലം ഉണ്ടായിട്ടില്ല. അധികാരമല്ല, കര്&amp;zwj;ത്തവ്യ നിര്&amp;zwj;വഹണമാണ് ഇപ്പോള്&amp;zwj; കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന വ്യവസായികള്&amp;zwj; എല്ലാ കാര്യവും സംസാരിക്കാറില്ല. കൂടിക്കാഴ്ച കഴിഞ്ഞതിന് ശേഷം സര്&amp;zwj;ക്കാറിന് 10ല്&amp;zwj; ഒമ്പത് മാര്&amp;zwj;ക്ക് നല്&amp;zwj;കുന്നതായി വ്യവസായികള്&amp;zwj; മാധ്യമങ്ങളുടെ മുമ്പില്&amp;zwj; പറയുമെന്നും ഷൂരി കൂട്ടിച്ചേര്&amp;zwj;ത്തു. വാജ്പേയ് മന്ത്രിസഭയില്&amp;zwj; അംഗമായിരുന്ന അരുണ്&amp;zwj; ഷൂരി, മോദി സര്&amp;zwj;ക്കാറിനെതിരെ വിമര്&amp;zwj;ശവുമായി നേരത്തെയും രംഗത്തുവന്നിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/SS_dVVuCTHw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Q5AeiVKlTps/151027?utm_source=feedburner&amp;amp;utm_medium=email"&gt;ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരൂ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 26 Oct 2015 07:29 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/isl-kerala.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഫൈസല്‍ വൈത്തിരി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പുണെ: &amp;lsquo;ഈ കളി ജയിക്കുകതന്നെ വേണം. അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം&amp;rsquo;- ഐ.എസ്.എല്&amp;zwj; ഫുട്ബാള്&amp;zwj; രണ്ടാം സീസണില്&amp;zwj; തുടരെ മൂന്നു തോല്&amp;zwj;വികളേറ്റുവാങ്ങി സമ്മര്&amp;zwj;ദത്തിലായ കേരളാ ബ്ളാസ്റ്റേഴ്സിന്&amp;zwj;െറ മുഖ്യപരിശീലകന്&amp;zwj; പീറ്റര്&amp;zwj; ടെയ്ലറുടെ വാക്കുകളില്&amp;zwj; എല്ലാം വ്യക്തം. ചൊവ്വാഴ്ച ബാലെവാഡി സ്റ്റേഡിയത്തില്&amp;zwj; കരുത്തരായ പുണെ സിറ്റിയോടാണ് ബ്ളാസ്റ്റേഴ്സ് അങ്കംകുറിക്കുന്നത്.&lt;br /&gt; 	ഏതു പ്രതിരോധനിരയിലും വിള്ളലുണ്ടാക്കി കുതിക്കുന്ന മുന്നേറ്റനിരയാണ് പുണെയുടേത്. കേരളമാകട്ടെ പ്രതിരോധത്തിലെ പിഴവും ഫിനിഷിങ്ങിലെ പോരായ്മയുംകൊണ്ട് വിയര്&amp;zwj;ക്കുന്നു. അഞ്ചുകളികളില്&amp;zwj; ഒരു ജയവും സമനിലയും മൂന്നു തോല്&amp;zwj;വിയുമാണ് മഞ്ഞപ്പടയുടെ പേരിലുള്ളത്. നാല് പോയന്&amp;zwj;റുമായി പട്ടികയുടെ അവസാനത്തിലാണ് സ്ഥാനം.&lt;br /&gt; 	കഴിഞ്ഞ കളികളിലെല്ലാം താളപ്പൊരുത്തത്തോടെ മൈതാനം നിറഞ്ഞുകളിച്ചത് കേരളം തന്നെയായിരുന്നു. എന്നാല്&amp;zwj;, പന്ത് ലക്ഷ്യത്തിലത്തെിക്കുന്നതിലെ കഴിവുകേട് എല്ലാം പാഴാക്കി. എഫ്.സി ഗോവയുമായുള്ള മത്സരത്തില്&amp;zwj; കളം നിറഞ്ഞുകളിക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. പ്രതിരോധത്തിലെ അപ്രതീക്ഷിത പിഴവ് പക്ഷേ, തോല്&amp;zwj;പിച്ചുകളഞ്ഞു. നോര്&amp;zwj;ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്&amp;zwj;പിച്ച് രണ്ടാം സീസണിന് തകര്&amp;zwj;പ്പന്&amp;zwj; തുടക്കംകുറിച്ച് ആരാധക ലക്ഷങ്ങള്&amp;zwj;ക്ക് പ്രതീക്ഷ സമ്മാനിച്ച ടീമിന് പിന്നീട് പിന്നാക്കം പോകാനായിരുന്നു വിധി. മുംബൈ സിറ്റി എഫ്.സിയെ ഗോള്&amp;zwj;രഹിത സമനിലയില്&amp;zwj; തളച്ചെങ്കിലും ഡല്&amp;zwj;ഹി, കൊല്&amp;zwj;ക്കത്ത, ഗോവ ടീമുകളോട് തോല്&amp;zwj;വിയേറ്റുവാങ്ങി.&lt;br /&gt; 	മൂന്നു തോല്&amp;zwj;വികളുമായി താഴേക്കിടയില്&amp;zwj; കൂട്ടായിനിന്ന നോര്&amp;zwj;ത് ഈസ്റ്റുകാര്&amp;zwj;പോലും തിരിച്ചുവരവിന്&amp;zwj;െറ പാതയിലായ ഈ ഘട്ടത്തില്&amp;zwj; ഇനിയുമൊരു തോല്&amp;zwj;വി ബ്ളാസ്റ്റേഴ്സിന് താങ്ങാനാകുന്നതിലും അധികമാകും. മുന്&amp;zwj; തോല്&amp;zwj;വികള്&amp;zwj;ക്ക് കാരണമായ പിഴവുകള്&amp;zwj; തിരുത്തിയാകും ചൊവ്വാഴ്ച പുണെയോടു മുട്ടാനിറങ്ങുക.&lt;br /&gt; 	&amp;nbsp;കേരളത്തിന്&amp;zwj;െറ മധ്യനിരക്കാരന്&amp;zwj; പീറ്റര്&amp;zwj; കാര്&amp;zwj;വാലൊയും പ്രതിരോധത്തിലെ ഗുര്&amp;zwj;വീന്ദറും പരിക്കുകാരണം പുണെക്കെതിരെ കളിക്കാനുണ്ടാകില്ല. മുഹമ്മദ് റാഫിയിലും സാഞ്ചസ് വാട്ടിലുമാണ് കേരളത്തിന്&amp;zwj;െറ ഗോള്&amp;zwj; പ്രതീക്ഷകള്&amp;zwj;.&lt;br /&gt; 	&amp;lsquo;കേരളം കരുത്തരാണ്. അതനുസരിച്ചാകും കളിമെനയുക. മൂന്ന് പോയന്&amp;zwj;റ് ഞങ്ങള്&amp;zwj;ക്ക് വേണം&amp;rsquo;-പുണെയുടെ പരിശീലകന്&amp;zwj; ഡേവിഡ് പ്ളാറ്റ് പറഞ്ഞു. സ്വന്തം തട്ടകത്തില്&amp;zwj;വെച്ചാണ് കേരളത്തെ നേരിടുന്നതെങ്കിലും അതത്ര അനുകൂലമാകില്ളെന്ന് ഡേവിഡ് പ്ളാറ്റ് പറയുന്നു. മത്സരങ്ങള്&amp;zwj;ക്കിടയിലെ വിശ്രമമാണ് മുഖ്യം. ആ ഘടകം ചൊവ്വാഴ്ച കേരളത്തിനാണ് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; 	അഞ്ചു മത്സരങ്ങളില്&amp;zwj;നിന്നായി മൂന്നുകളിയില്&amp;zwj; ജയവും രണ്ടുതോല്&amp;zwj;വിയും നല്&amp;zwj;കിയ ഒമ്പതു പോയന്&amp;zwj;റുമായി നിലവില്&amp;zwj; മൂന്നാം സ്ഥാനത്താണ് പുണെയുടെ നില്&amp;zwj;പ്. ജാക്കിചന്ദ് സിങ്, തുന്&amp;zwj;സെ സാന്&amp;zwj;ലി, കാലു ഉചെ എന്നീ ബുള്ളറ്റുകളിലാണ് പുണെയുടെ കുതിപ്പ്. എന്നാല്&amp;zwj;, കഴിഞ്ഞമത്സരങ്ങളില്&amp;zwj; മുന്&amp;zwj;നിരക്ക് പന്തത്തെിക്കുന്നതില്&amp;zwj; നിര്&amp;zwj;ണായക വേഷമിട്ട ലെനി റോഡ്രിഗ്സ് പരിക്കുമൂലം കേരളത്തിനെതിരെ കളിക്കാനുണ്ടാകില്ല.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Q5AeiVKlTps?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_27.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-3846048607401446407</guid><pubDate>Mon, 26 Oct 2015 08:22:00 +0000</pubDate><atom:updated>2015-10-26T01:22:07.148-07:00</atom:updated><title>പാകിസ്താനില്‍ നിന്ന് ഗീത ഇന്ത്യയിലെത്തി Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;പാകിസ്താനില്&amp;zwj; നിന്ന് ഗീത  ഇന്ത്യയിലെത്തി Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;പാകിസ്താനില്&amp;zwj; നിന്ന് ഗീത  ഇന്ത്യയിലെത്തി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറില്&amp;zwj;നിന്ന് മന്ത്രിപദത്തിലേക്ക് &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;സിറിയന്&amp;zwj; അഭയാര്&amp;zwj;ഥികള്&amp;zwj;ക്ക് 322 ദശലക്ഷം റിയാലിന്&amp;zwj;െറ സഹായമത്തെിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;യു.ഡി.എഫും ആര്&amp;zwj;.എസ്.എസും നിരാശയിലാണെന്ന് പിണറായി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt; സ്വര്&amp;zwj;ണവിലയില്&amp;zwj; മാറ്റമില്ല; പവന് 20,080 രൂപ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരസമരം അവസാനിപ്പിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;ഇന്ധന സബ്സിഡി നിയന്ത്രണം: പെട്രോള്&amp;zwj; വിലയില്&amp;zwj; വന്&amp;zwj; വര്&amp;zwj;ധനക്ക്  സാധ്യത&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;മൈക്രോഫിനാന്&amp;zwj;സ്: വി.എസ് ഉന്നയിച്ച കാര്യങ്ങളില്&amp;zwj; അന്വേഷണം നടത്തുമെന്ന് ചെന്നിത്തല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;എണ്ണമേഖലയില്&amp;zwj; 881 സ്വദേശികള്&amp;zwj;ക്ക് ജോലി നഷ്ടമായതായി റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;പിണറായിയുടെ ആര്&amp;zwj;.എസ്.എസ്^ബി.ജെ.പി വിരോധം അവസരവാദം: ഉമ്മന്&amp;zwj;ചാണ്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;ഇന്ത്യന്&amp;zwj; സൈനിക പോസ്റ്റുകള്&amp;zwj;ക്ക് നേരെ പാക് വെടിവെപ്പ്; ഗ്രാമീണര്&amp;zwj;ക്ക് പരിക്ക്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;ശാരദപൂര്&amp;zwj;ണിമയുടെ ശോഭയില്&amp;zwj; താജ്മഹല്&amp;zwj;; ഇന്നുമുതല്&amp;zwj; രാത്രിക്കാഴ്ചക്കായി തുറക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;ദിവാകരന്&amp;zwj;െറ പ്രസ്താവനയില്&amp;zwj; സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;മതേതരത്വമാണ് പ്രതിവിധി   &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;ഭരണത്തില്&amp;zwj; വേവാത്ത മോദിയുടെ പരിപ്പ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;സ്തനാര്&amp;zwj;ബുദം തിരിച്ചറിയാന്&amp;zwj; വൈകുന്നത് മരണനിരക്ക് കൂട്ടുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;ദലിത് കുട്ടികളുടെ കൊല: ഉയര്&amp;zwj;ന്ന ജാതിക്കാര്&amp;zwj; സംഘടിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;സിറിയ: പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് ബശ്ശാര്&amp;zwj;  &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;രാജകീയ ജീവിതം അവസാനിച്ചത് വൃദ്ധസദനത്തില്&amp;zwj; &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;ബാബുജിയുടെ അവയവങ്ങള്&amp;zwj; നാലു പേര്&amp;zwj;ക്ക് പുതുജീവനായി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;മാഞ്ചസ്റ്റര്&amp;zwj; ഡെര്&amp;zwj;ബി സമനിലയില്&amp;zwj;; സിറ്റി നമ്പര്&amp;zwj; വണ്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ടെസ്റ്റ്: ഇംഗ്ളണ്ട് പൊരുതുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ഡബ്ല്യൂ.ടി.എ ഫൈനല്&amp;zwj;സ്: ഹാലെപ്പിനും ഷറപോവക്കും ജയം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;ശ്രീലങ്കയിലെ 'ആകാശവാണി'യില്&amp;zwj; നിന്നും&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/6zlceBtHE2E/151026?utm_source=feedburner&amp;amp;utm_medium=email"&gt;പാകിസ്താനില്&amp;zwj; നിന്ന് ഗീത  ഇന്ത്യയിലെത്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 11:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/geeta1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: 15 വര്&amp;zwj;ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്&amp;zwj; പെണ്&amp;zwj;കുട്ടി ഗീത ഇന്ത്യയിലത്തെി. കറാച്ചിയില്&amp;zwj; നിന്നും ഇദി ഫൗണ്ടേഷനില്&amp;zwj; നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഇന്ന് രാവിലെ ഡല്&amp;zwj;ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്&amp;zwj; ഇറങ്ങിയത്. പാക് ഹൈക്കമ്മീഷനിലാണ് ഗീത ഇപ്പോഴുള്ളത്. &amp;nbsp;&lt;/p&gt; &lt;p&gt;	ഉച്ചക്ക് 2.30ന്&amp;nbsp; വാര്&amp;zwj;ത്താവിതരണ പ്രക്ഷേപണ മന്ത്രി സുഷമാസ്വരാജ് ഇതുസംബന്ധിച്ച് വാര്&amp;zwj;ത്താസമ്മേളനം നടത്തും. വാര്&amp;zwj;ത്താസമ്മേളനത്തില്&amp;zwj; ഗീതയും പങ്കെടുക്കുമെന്നറിയുന്നു. ഇക്കാര്യത്തിലുള്ള തുടര്&amp;zwj; നടപടികള്&amp;zwj; എന്തായിരിക്കുമെന്ന്&amp;nbsp; മന്ത്രി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് ഗീതക്കും ബന്ധുക്കള്&amp;zwj;ക്കും പാക് ഹൈക്കമ്മീഷനില്&amp;zwj; വിരുന്നൊരുക്കിയിട്ടുണ്ട്.&lt;/p&gt; &lt;p&gt;	പിതാവും രണ്ടാനമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്&amp;zwj; ഗീതയെ കാണാനായി ഡല്&amp;zwj;ഹിയിലത്തെിയിട്ടുണ്ട്. എന്നാല്&amp;zwj; ഡി.എന്&amp;zwj;.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബിഹാറില്&amp;zwj; നിന്നുള്ള കുടുംബാംഗങ്ങള്&amp;zwj;ക്ക് വിട്ടുകൊടുക്കുകയുള്ളൂ. ഇക്കാര്യത്തില്&amp;zwj; തീരുമാനത്തിന് 20 ദിവസമെങ്കിലും എടുത്തേക്കും.&lt;/p&gt; &lt;p&gt;	ഇസ്ളാമാബാദിലെ ഇന്ത്യന്&amp;zwj; ഹൈക്കമീഷണര്&amp;zwj;ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്&amp;zwj;ച്ചയെ തുടര്&amp;zwj;ന്നാണ് ഗീതയുടെ തിരിച്ചുവരവ്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/6zlceBtHE2E?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/a_smmoBcP-4/151026?utm_source=feedburner&amp;amp;utm_medium=email"&gt;പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറില്&amp;zwj;നിന്ന് മന്ത്രിപദത്തിലേക്ക് &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:23 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Hamza-tk,.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഇ. ഷംസുദ്ദീന്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മഞ്ചേരി: എം.പിയും എം.എല്&amp;zwj;.എയും മന്ത്രിയുമായി പൊതുരംഗത്ത് പ്രവര്&amp;zwj;ത്തിച്ച ടി.കെ. ഹംസക്ക് അരനൂറ്റാണ്ട് മുമ്പത്തെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഓരോ പഞ്ചായത്ത് തെരഞ്ഞെടുപ്പും. 1960 മുതല്&amp;zwj; &amp;rsquo;65 വരെയാണ് ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ കുപ്പായമിട്ട് ഹംസാക്ക പ്രവര്&amp;zwj;ത്തിച്ചത്. അധികാര വികേന്ദ്രീകരണവും ഇന്നത്തെപ്പോലെ വ്യവസ്ഥാപിത പദ്ധതി നിര്&amp;zwj;വഹണവും ഭരണപ്രതിപക്ഷങ്ങളുമില്ലാത്ത കാലം. പഞ്ചായത്തുകള്&amp;zwj;ക്ക് തൊഴില്&amp;zwj; നികുതിയും വീട്ടുനികുതിയും ചായപ്പീടിക കച്ചവട ലൈസന്&amp;zwj;സ് ഫീസും മാത്രമാണ് വരുമാനം. വര്&amp;zwj;ഷത്തില്&amp;zwj; എസ്റ്റാബ്ളിഷ്മെന്&amp;zwj;റ് ഗ്രാന്&amp;zwj;െറന്ന രീതിയില്&amp;zwj; ഫണ്ട് ലഭിച്ചെങ്കിലായി. ഇടവഴി ചത്തെിക്കോരലും മറ്റുമാണ് ആകെ നടക്കുന്ന പ്രവൃത്തി. റോഡുവക്കില്&amp;zwj;, മണ്ണെണ്ണയൊഴിച്ച തെരുവുവിളക്കുണ്ടാവും. പേപിടിച്ച നായ്ക്കളെ കൊല്ലിക്കുന്നതും പഞ്ചായത്തിന്&amp;zwj;െറ പണിയാണ്. പാലക്കാട്ടുനിന്നാണ് ഇതിന് ആളത്തൊറ്. &amp;rsquo;62 വരെയും തദ്ദേശ തെരഞ്ഞെടുപ്പിന്&amp;zwj;െറ രീതി കൈപൊക്കലായിരുന്നു.&lt;/p&gt; &lt;p&gt;1954ലെ നാഷനല്&amp;zwj; എക്സ്റ്റന്&amp;zwj;ഷന്&amp;zwj; ബ്ളോക്കുകളാണ് ഇന്നത്തെ ബ്ളോക് പഞ്ചായത്തുകള്&amp;zwj;. ബ്ളോക് ഓഫിസറായിരുന്നു അധികാരി. ബ്ളോക്കുകളില്&amp;zwj; നാമനിര്&amp;zwj;ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സമിതിയുമുണ്ടായിരുന്നു. കൊണ്ടോട്ടിയില്&amp;zwj; ഭാര്യാപിതാവ് ഇണ്ണിമാന്&amp;zwj; തങ്ങള്&amp;zwj; നാട്ടില്&amp;zwj; അറിയപ്പെടുന്നയാളും പഞ്ചായത്ത് പ്രസിഡന്&amp;zwj;റുമായിരുന്നു. 54ലെ ഡിസ്ട്രിക്ട് ബോര്&amp;zwj;ഡ് തെരഞ്ഞെടുപ്പാണ് ഓര്&amp;zwj;മയിലിപ്പോഴും. മലപ്പുറവും കോഴിക്കോടും വയനാടുമടക്കം ഉള്&amp;zwj;പ്പെടുന്ന മലബാര്&amp;zwj; ജില്ലയില്&amp;zwj; ടി.പി. ഭാസ്കരപ്പണിക്കരാണ് ചെയര്&amp;zwj;മാനായത്. 1960ല്&amp;zwj; കേരള പഞ്ചായത്ത് ആക്ട് വന്ന ശേഷമാണ് എല്ലായിടത്തും പഞ്ചായത്തുണ്ടായത്. അതിനുമുമ്പ് മഞ്ചേരി, നിലമ്പൂര്&amp;zwj; പോലുള്ള പ്രദേശങ്ങള്&amp;zwj; മാത്രമാണ് പഞ്ചായത്ത്. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറായി ആദ്യം ജോലിയില്&amp;zwj; കയറുന്നത് 1960ല്&amp;zwj; കണ്ണൂര്&amp;zwj; ജില്ലയിലെ ഇന്നത്തെ പിണറായി ഉള്&amp;zwj;പ്പെടുന്ന പ്രദേശത്താണ്. മൂന്നുമാസത്തിന് ശേഷം നാട്ടില്&amp;zwj; പോരൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. ബോര്&amp;zwj;ഡ് യോഗത്തില്&amp;zwj; അജണ്ട വായിക്കുന്നതും തീരുമാനങ്ങള്&amp;zwj; എഴുതിവെക്കുന്നതും ഓഫിസറാണ്. മന്ത്രിസഭയിലെ ചീഫ് സെക്രട്ടറിയുടെ പണികള്&amp;zwj;. മന്ത്രിയായശേഷം ഇവ ഏറെ ഉപകാരപ്പെട്ടതായും ടി.കെ. ഹംസ പറഞ്ഞു.&lt;/p&gt; &lt;p&gt;തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്തും താളമൊപ്പിച്ച പാട്ടുപാടി ജാഥയുമായിരുന്നു രീതി. സഖാവ് കുഞ്ഞാലിയും പാലാട്ട് കുഞ്ഞിക്കോയയും പി.ടി. വീരാന്&amp;zwj;കുട്ടി മൗലവിയും പങ്കെടുത്ത 50കളിലെ തെരഞ്ഞെടുപ്പും പ്രചാരണവും ഇപ്പോഴും ഓര്&amp;zwj;മയിലുണ്ട്. തിരുവിതാംകൂറില്&amp;zwj; മിക്കയിടത്തും പഞ്ചായത്ത് സംവിധാനമായിട്ടും 60ന് ശേഷമാണ് മലബാറില്&amp;zwj; പഞ്ചായത്തുകളുണ്ടാവുന്നത്. &amp;rsquo;62ല്&amp;zwj; പഞ്ചായത്ത് ആക്ട് വന്നശേഷം &amp;rsquo;63ലാണ് മലബാറില്&amp;zwj; പഞ്ചായത്തുകളില്&amp;zwj; ഭരണസമിതികള്&amp;zwj; വന്നത്. തിരുവിതാംകൂറില്&amp;zwj; പഞ്ചായത്ത് ഓഫിസറും മലബാറില്&amp;zwj; പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുമായിരുന്നു. &amp;rsquo;80ലാണ് ആദ്യമായി മത്സരിച്ചത്. പഞ്ചായത്ത് ആക്ടിന് 53 വര്&amp;zwj;ഷം പിന്നിട്ട് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ മലപ്പുറം ജില്ലയിലെ പ്രചാരണത്തിന്&amp;zwj;െറ ചുക്കാന്&amp;zwj; സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ടി.കെ. ഹംസയുടെ കൈകളിലാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/a_smmoBcP-4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/VS1ZHIWonWA/151026?utm_source=feedburner&amp;amp;utm_medium=email"&gt;സിറിയന്&amp;zwj; അഭയാര്&amp;zwj;ഥികള്&amp;zwj;ക്ക് 322 ദശലക്ഷം റിയാലിന്&amp;zwj;െറ സഹായമത്തെിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:21 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/rohingya-help.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സിറിയയില്&amp;zwj; ദുരിതമനുഭവിക്കുന്നവര്&amp;zwj;ക്കും അയല്&amp;zwj; രാജ്യങ്ങളിലേക്ക് അഭയാര്&amp;zwj;ഥികളായി പലായനം ചെയ്തവര്&amp;zwj;ക്കും ഇന്തോനേഷ്യയിലുള്ള റോഹിങ്ക്യന്&amp;zwj; അഭയാര്&amp;zwj;ഥികള്&amp;zwj;ക്കും ഖത്തര്&amp;zwj; ചാരിറ്റി സഹായമത്തെിച്ചു. 60 ലക്ഷത്തോളം സിറിയക്കാര്&amp;zwj;ക്ക് ഖത്തര്&amp;zwj; ചാരിറ്റി 322 ദശലക്ഷം റിയാലിന്&amp;zwj;െറ ധനസഹായം ലഭ്യമാക്കിയതായി ഖത്തര്&amp;zwj; ചാരിറ്റി അറിയിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്&amp;zwj; 2011 ഏപ്രില്&amp;zwj; മുതല്&amp;zwj; ഈ വര്&amp;zwj;ഷം സെപ്തംബര്&amp;zwj;വരെയുള്ള കാലയളവില്&amp;zwj; വിതരണം ചെയ്ത ധനസഹായം 6.75 ലക്ഷത്തിലധകം ആളുകള്&amp;zwj;ക്ക് ഉപകാരപ്പെട്ടതായി റിപ്പോര്&amp;zwj;ട്ടില്&amp;zwj; പറയുന്നു. സഹായത്തിന്&amp;zwj;െറ &amp;nbsp;67 ശതമാനവും (മൊത്തം 213.06 ദശലക്ഷം) സിറിയയില്&amp;zwj; തന്നെ കഴിയുന്ന ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്&amp;zwj;ക്കായാണ് ചെലവഴിച്ചത്്. ബാക്കി തുക അയല്&amp;zwj;രാജ്യങ്ങളില്&amp;zwj; അഭയാര്&amp;zwj;ഥികളായി കഴിയുന്നവരുടെ ആവശ്യങ്ങള്&amp;zwj;ക്കായും വിതരണം ചെയ്തു. ലബനാനില്&amp;zwj; 58.27 ദശലക്ഷം റിയാല്&amp;zwj;, ജോര്&amp;zwj;ദാന്&amp;zwj; (26.88), തുര്&amp;zwj;ക്കി (19), ഇറാഖ് (4.5) എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. &amp;nbsp;120.21 ദശലക്ഷം റിയാല്&amp;zwj; അഭയാര്&amp;zwj;ഥികള്&amp;zwj;ക്ക് പാര്&amp;zwj;പ്പിടങ്ങള്&amp;zwj; നിര്&amp;zwj;മിക്കാനും 102.56 ദശലക്ഷം ഭക്ഷണത്തിനായും, ആരോഗ്യ സംരക്ഷണത്തിനായി &amp;nbsp;68.21 ദശലക്ഷം റിയാലും &amp;nbsp;വിദ്യാഭ്യാസത്തിന് 30.75 ദശലക്ഷം റിയാല്&amp;zwj; എന്നിങ്ങനെ വിവിധ പദ്ധതികള്&amp;zwj;ക്കായി വിനിയോഗിച്ചു. ഇതിനുപുറമെ ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും റേഷന്&amp;zwj; സാധനങ്ങളും സിറിയയില്&amp;zwj; വിതരണം ചെയ്തു. ഇതില്&amp;zwj; കിഴങ്ങുകളും ഭക്ഷ്യധാന്യങ്ങളും ഉള്&amp;zwj;പ്പെടും. സഞ്ചരിക്കുന്ന വാഹനങ്ങളിലായി പ്രതിദിനം 60,000 ബ്രെഡ് വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആറ് മാസത്തേക്കുള്ള ഈ പദ്ധതിക്കായി മൂന്നു ദശലക്ഷം റിയാല്&amp;zwj; വിനിയോഗിച്ചിട്ടുണ്ട്. മൂന്നു ദശലക്ഷത്തോളം വരുന്ന സിറിയന്&amp;zwj; ജനതയുടെ വിവിധ ഭക്ഷണ പദ്ധതികള്&amp;zwj;ക്കുമാത്രമായി 102,561,000 റിയാലാണ് ചെലവുവന്നത്. തുര്&amp;zwj;ക്കി-സിറിയ അതിര്&amp;zwj;ത്തിയില്&amp;zwj; ഇവര്&amp;zwj;ക്കായി 2500ഓളം വീടുകളും ഒരുക്കിയിട്ടുണ്ട്.&lt;/div&gt; &lt;div&gt; 	മ്യാന്&amp;zwj;മറില്&amp;zwj; നിന്ന് അഭയാര്&amp;zwj;ഥികളായി വിവിധ രാജ്യങ്ങളിലത്തെുകയും അവിടങ്ങളില്&amp;zwj; നിന്ന് പുറത്താക്കപ്പെട്ട് ഇന്തോനേഷ്യയിലെ തീരപ്രദേശങ്ങളില്&amp;zwj; അഭയം തേടുകയും ചെയ്ത റോഹിങ്ക്യന്&amp;zwj; മുസ്ലിം അഭയാര്&amp;zwj;ഥികള്&amp;zwj;ക്കും സഹായം ലഭ്യമാക്കി. ജക്കാര്&amp;zwj;ത്തയിലുള്ള ഖത്തര്&amp;zwj; ചാരിറ്റിയുടെ ഓഫീസില്&amp;zwj; നിന്ന് ഇവര്&amp;zwj;ക്കാവശ്യമായ ഭക്ഷണം, വസ്ത്രങ്ങള്&amp;zwj;, 200 ഓളം കുട്ടികള്&amp;zwj;ക്കുള്ള സ്കൂള്&amp;zwj; ബാഗുകള്&amp;zwj; എന്നിവ വിതരണം ചെയ്തു. ചിലയിടങ്ങളില്&amp;zwj; കുടിവെള്ളത്തിനുള്ള കിണറും ജലസംഭരണിയും നിര്&amp;zwj;മിച്ചുനല്&amp;zwj;കി. 10,90 അഭയാര്&amp;zwj;ഥികള്&amp;zwj;ക്ക് ഇതിന്&amp;zwj;െറ ഗുണം ലഭിച്ചതായി അധികൃതര്&amp;zwj; പറഞ്ഞു. ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ ദിവസങ്ങളോളം ബോട്ടില്&amp;zwj; കടലിലൂടെ അലയുകയായിരുന്ന നൂറുകണക്കിന് റോഹിങ്ക്യന്&amp;zwj; മുസ്ലിം കുടുംബങ്ങളാണ് ഇന്തോനേഷ്യയിലെ ആച്ചേ തുറമുഖത്ത് അഭയം പ്രാപിച്ചത്. ഇവര്&amp;zwj;ക്കായി ഖത്തര്&amp;zwj; ചാരിറ്റി രണ്ട് ലക്ഷം റിയാലിന്&amp;zwj;െറ &amp;nbsp;സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ വസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/VS1ZHIWonWA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ik8FUS_ytwI/151026?utm_source=feedburner&amp;amp;utm_medium=email"&gt;യു.ഡി.എഫും ആര്&amp;zwj;.എസ്.എസും നിരാശയിലാണെന്ന് പിണറായി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pinarayi-press-meet_6.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ യു.ഡി.എഫും ആര്&amp;zwj;.എസ്.എസും നിരാശയിലാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്&amp;zwj;. താല്&amp;zwj;പര്യം വ്യത്യസ്തമെങ്കിലും യു.ഡി.എഫിനും ആര്&amp;zwj;.എസ്.എസിനും ധാരണയിലെത്താന്&amp;zwj; ഒരു പ്രശ്നവുമില്ല. ഇരുകൂട്ടരുടെയും താല്&amp;zwj;പര്യങ്ങള്&amp;zwj;ക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി വക്തമാക്കി.&lt;/p&gt; &lt;p&gt;	സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്&amp;zwj;ക്കാര്&amp;zwj; വിപണിയില്&amp;zwj; ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്&amp;zwj;ത്തനം മന്ദീഭവിച്ചു. യു.ഡി.എഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും പിണറായി പറഞ്ഞു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ik8FUS_ytwI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/y5aV3NPjgBs/151026?utm_source=feedburner&amp;amp;utm_medium=email"&gt; സ്വര്&amp;zwj;ണവിലയില്&amp;zwj; മാറ്റമില്ല; പവന് 20,080 രൂപ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:17 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/gold22_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്&amp;zwj;ണവിലയില്&amp;zwj; മാറ്റമില്ല. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്&amp;zwj; 22നാണ് പവന്&amp;zwj; വില 19,960 രൂപയില്&amp;zwj; നിന്ന് 20,080 രൂപയിലെ ത്തിയത്. രാജ്യാന്തര&lt;/p&gt; &lt;p&gt;	രാജ്യാന്തര വിപണിയില്&amp;zwj; ഒൗണ്&amp;zwj;സിന് 1.90 ഡോളര്&amp;zwj; കൂടി 1,165.10 ഡോളറിലെ ത്തി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/y5aV3NPjgBs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_xungkX3JH0/151026?utm_source=feedburner&amp;amp;utm_medium=email"&gt;കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരസമരം അവസാനിപ്പിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/chittilappally.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കൊച്ചി: തെരുവുനായ ഭീഷണിക്കെതിരെ വ്യവസായിയും സാമൂഹിക പ്രവര്&amp;zwj;ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച 24 മണിക്കൂര്&amp;zwj; സൂചനസമരമാണ് ഇന്ന് പത്ത് മണിക്ക് ഇളനീര് കുടിച്ച് അവസാനിപ്പിച്ചത്.&lt;/p&gt; &lt;p&gt;	ഇത് സൂചനാസമരം മാത്രമായിരുന്നുവെന്നും നടപടികളുണ്ടായില്ളെങ്കില്&amp;zwj; സമരം തുടരുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്കെതിരെ കുടത്ത വിമര്&amp;zwj;ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വന്&amp;zwj; അഴിമതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt; &lt;p&gt;	തെരുവുനായമുക്ത കേരളം എന്ന ആവശ്യവുമായി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്&amp;zwj;റ് എന്ന സംഘടനയുടെ നേതൃത്വത്തില്&amp;zwj; എറണാകുളം മറൈന്&amp;zwj; ഡ്രൈവില്&amp;zwj; പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമരം നടന്നത്.&lt;/p&gt; &lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/379209/151025"&gt;തെരുവുനായകളെ നിയന്ത്രിച്ചില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കും: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി&lt;/a&gt;        &lt;/div&gt;               &lt;div class="field-item even"&gt;                     &lt;a href="/news/379255/151025"&gt;ചിറ്റിലപ്പിള്ളിക്ക് വിമര്‍ശം&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_xungkX3JH0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zxQlJyDLGCY/151026?utm_source=feedburner&amp;amp;utm_medium=email"&gt;ഇന്ധന സബ്സിഡി നിയന്ത്രണം: പെട്രോള്&amp;zwj; വിലയില്&amp;zwj; വന്&amp;zwj; വര്&amp;zwj;ധനക്ക്  സാധ്യത&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 09:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/petrol-kwt.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: രാജ്യത്തിന്&amp;zwj;െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്&amp;zwj;െറ ഭാഗമായി ഇന്ധന സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികള്&amp;zwj; അന്തിമഘട്ടത്തിലേക്ക്. സബ്സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂര്&amp;zwj;ത്തിയാക്കിയതായി ബന്ധപ്പെട്ടവര്&amp;zwj; അറിയിച്ചു. ഡിസംബര്&amp;zwj; അവസാനം അന്തിമ റിപ്പോര്&amp;zwj;ട്ട് സമര്&amp;zwj;പ്പിക്കുമെന്നാണ് സൂചന. &amp;nbsp;റിപ്പോര്&amp;zwj;ട്ടിലെ വിശദാംശങ്ങള്&amp;zwj; പുറത്തുവിട്ടിട്ടില്ല.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	എന്നാല്&amp;zwj;, സബ്സിഡി കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്&amp;zwj;ട്ട്. എന്നാല്&amp;zwj;, സബ്സിഡി വെട്ടിക്കുറച്ചാല്&amp;zwj; പെട്രോളിന് ലിറ്ററിന് 69 ശതമാനവും ഗ്യാസിന് 88 ശതമാനവും വര്&amp;zwj;ധനയാണ് സമിതി ശിപാര്&amp;zwj;ശ ചെയ്തതെന്നാണ് അറിയുന്നത്. അതോടൊപ്പം, സബ്സിഡി പൂര്&amp;zwj;ണമായി ഒഴിവാക്കുകയെന്ന നിര്&amp;zwj;ദേശവും സമിതിയുടെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്&amp;zwj; പെട്രോള്&amp;zwj; വില ലിറ്ററിന് 250 ഫില്&amp;zwj;സ് വരെയായി ഉയരാനും സാധ്യതയുണ്ട്. ഈ വര്&amp;zwj;ഷം തുടക്കത്തില്&amp;zwj; ഡീസല്&amp;zwj;, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; തീരുമാനിച്ചിരുന്നു. ഇതേതുടര്&amp;zwj;ന്ന് ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫില്&amp;zwj;സുണ്ടായിരുന്നത് 170 ഫില്&amp;zwj;സായി ഉയര്&amp;zwj;ന്നു. എന്നാല്&amp;zwj;, ഇതിനുപിന്നാലെ അവശ്യ സാധനങ്ങളുടെ വിലയില്&amp;zwj; വര്&amp;zwj;ധനയുണ്ടായതിനെ തുടര്&amp;zwj;ന്ന് വില കുറക്കാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്&amp;zwj; ലിറ്ററിന് 110 ഫില്&amp;zwj;സായി ഡീസലിന്&amp;zwj;െറയും മണ്ണെണ്ണയുടെയും വില. ഡീസല്&amp;zwj;, മണ്ണെണ്ണ സബ്സിഡി നിയന്ത്രണം നടപ്പായതിനുശേഷമുള്ള അവസ്ഥ വിലയിരുത്തി പെട്രോള്&amp;zwj;, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്&amp;zwj;വലിക്കാനാണ് സര്&amp;zwj;ക്കാര്&amp;zwj; നീക്കം. സബ്സിഡി ഇനത്തില്&amp;zwj; പ്രതിവര്&amp;zwj;ഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോര്&amp;zwj;ട്ടാണ് വിദഗ്ധ സമിതി സമര്&amp;zwj;പ്പിച്ചിരുന്നത്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്&amp;zwj;ധിച്ചതാണ് സര്&amp;zwj;ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.&amp;nbsp;&lt;/div&gt; &lt;div&gt; 	10 വര്&amp;zwj;ഷത്തിനിടെ പൊതുചെലവ് വളര്&amp;zwj;ച്ച 20.4 ശതമാനമായി വര്&amp;zwj;ധിച്ചപ്പോള്&amp;zwj; വരുമാന വളര്&amp;zwj;ച്ച 16.2 ശതമാനം മാത്രമായിരുന്നു. 2004-05 സാമ്പത്തിക വര്&amp;zwj;ഷത്തില്&amp;zwj; 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്&amp;zwj;ക്കാര്&amp;zwj; ചെലവഴിച്ചിരുന്നതെങ്കില്&amp;zwj; 2012-13 ആയപ്പോഴേക്കും അത് 505 കോടിയിലത്തെുകയായിരുന്നു. 23 ശതമാനം വാര്&amp;zwj;ഷിക വര്&amp;zwj;ധന. &amp;nbsp;ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്&amp;zwj;െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്&amp;zwj;ദേശിച്ചിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	എണ്ണയെ മാത്രം ആശ്രയിക്കുന്ന രാജ്യത്തെ സാമ്പത്തിക ഭദ്രത നിലവിലെ അവസ്ഥയില്&amp;zwj; അധികകാലം നിലനില്&amp;zwj;ക്കില്ളെന്ന തിരിച്ചറിവിലാണ് സ്ബസിഡി നിയന്ത്രണമടക്കമുള്ള&amp;nbsp;&lt;span style="line-height: 20.4px;"&gt;പൊതുചെലവ് കുറക്കലിലേക്ക് സര്&amp;zwj;ക്കാര്&amp;zwj; നീങ്ങിയത്.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zxQlJyDLGCY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XyU_fQQ1z4w/151026?utm_source=feedburner&amp;amp;utm_medium=email"&gt;മൈക്രോഫിനാന്&amp;zwj;സ്: വി.എസ് ഉന്നയിച്ച കാര്യങ്ങളില്&amp;zwj; അന്വേഷണം നടത്തുമെന്ന് ചെന്നിത്തല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 09:30 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/chenni111_2.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: മൈക്രോഫിനാന്&amp;zwj;സ് തട്ടിപ്പില്&amp;zwj; എസ്.എന്&amp;zwj;.ഡി.പി ജനറല്&amp;zwj; സെക്രട്ടറി വെള്ളാപ്പളളി നടേശനും മകന്&amp;zwj; തുഷാര്&amp;zwj; വെള്ളാപ്പള്ളിക്കും എതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്&amp;zwj; നല്&amp;zwj;കിയ പരാതിയില്&amp;zwj; അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വി.എസിന്&amp;zwj;റെ പരാതിയില്&amp;zwj; പൊതുവായ കാര്യങ്ങള്&amp;zwj; ആണ് ഉള്ളതെന്നും അത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പരാതി ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെന്നും&amp;nbsp; റിപ്പോര്&amp;zwj;ട്ട് കിട്ടിയശേഷം തുടര്&amp;zwj;നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XyU_fQQ1z4w?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/mm5LT7UCOgw/151026?utm_source=feedburner&amp;amp;utm_medium=email"&gt;എണ്ണമേഖലയില്&amp;zwj; 881 സ്വദേശികള്&amp;zwj;ക്ക് ജോലി നഷ്ടമായതായി റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 08:58 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/oil-employe.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: എണ്ണ ഖനനമേഖലയിലെ കരാര്&amp;zwj; കമ്പനികളില്&amp;zwj;നിന്ന് സ്വദേശികളെ വ്യാപകമായി പിരിച്ചുവിടുന്നതായി റിപ്പോര്&amp;zwj;ട്ട്. 881 പേര്&amp;zwj;ക്ക് ഇതുവരെ തൊഴില്&amp;zwj; നഷ്ടമായതായി അല്&amp;zwj; ബലദ് വാര്&amp;zwj;ത്താ സൈറ്റ് റിപ്പോര്&amp;zwj;ട്ട് ചെയ്തു. രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. എന്&amp;zwj;ജിനീയര്&amp;zwj;മാര്&amp;zwj;ക്കും സാങ്കേതിക വിദഗ്ധര്&amp;zwj; അടക്കമുള്ളവര്&amp;zwj;ക്കും തൊഴില്&amp;zwj; നഷ്ടമായതായി റിപ്പോര്&amp;zwj;ട്ട് പറയുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പിരിച്ചുവിടപ്പെട്ടവര്&amp;zwj;ക്ക് മറ്റു തൊഴിലുകള്&amp;zwj; ലഭ്യമാക്കാന്&amp;zwj; കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓയില്&amp;zwj; ആന്&amp;zwj;ഡ് ഗ്യാസ് സെക്ടര്&amp;zwj; ലേബര്&amp;zwj; യൂനിയന്&amp;zwj; പ്രസിഡന്&amp;zwj;റ് സൗദ് അല്&amp;zwj; സല്&amp;zwj;മി അറിയിച്ചു. ബന്ധപ്പെട്ട കമ്പനികളില്&amp;zwj; തൊഴിലവസരങ്ങള്&amp;zwj; ഇല്ളെങ്കില്&amp;zwj; മറ്റു സ്ഥാപനങ്ങളില്&amp;zwj; തൊഴില്&amp;zwj; ലഭ്യമാക്കണം.&amp;nbsp;&lt;/div&gt; &lt;div&gt; 	അല്ലാത്ത പക്ഷം തൊഴിലാളികള്&amp;zwj;ക്ക് നഷ്ടപരിഹാരം നല്&amp;zwj;കണമെന്നും യൂനിയന്&amp;zwj; പ്രസിഡന്&amp;zwj;റ് ആവശ്യപ്പെട്ടു. കരാര്&amp;zwj; കമ്പനികളിലെ സ്വദേശികളുടെ തൊഴില്&amp;zwj;നഷ്ടം ചര്&amp;zwj;ച്ചചെയ്യാന്&amp;zwj; യൂനിയന്&amp;zwj; അടുത്ത ആഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അല്&amp;zwj; സല്&amp;zwj;മി അറിയിച്ചു. യോഗത്തില്&amp;zwj; എല്ലാ ട്രേഡ് യൂനിയന്&amp;zwj; പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സ്വദേശികളുടെ തൊഴില്&amp;zwj; നഷ്ടം ഇല്ലാതാക്കാന്&amp;zwj; എന്തുചെയ്യാന്&amp;zwj; കഴിയുമെന്നതുസംബന്ധിച്ച് യോഗത്തില്&amp;zwj; തീരുമാനമെടുക്കും. എണ്ണ ഖനന മേഖലയില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന പ്രമുഖ കമ്പനികളെല്ലാംതന്നെ കമ്പനികള്&amp;zwj;ക്ക് കരാര്&amp;zwj; നീട്ടിനല്&amp;zwj;കിയിട്ടുണ്ടെന്ന് അല്&amp;zwj; സല്&amp;zwj;മി പറഞ്ഞു. സേവനം ആവശ്യമില്ലാഞ്ഞിട്ടുകൂടി സ്വദേശികള്&amp;zwj;ക്ക് തൊഴില്&amp;zwj;നഷ്ടം ഇല്ലാതിരിക്കുന്നതിനാണ് കരാറുകള്&amp;zwj; നീട്ടിനല്&amp;zwj;കിയത്. ഈ സാഹചര്യത്തില്&amp;zwj; അടുത്തയാഴ്ചയിലെ യോഗത്തില്&amp;zwj; നിര്&amp;zwj;ണായക തീരുമാനങ്ങള്&amp;zwj; ചര്&amp;zwj;ച്ചചെയ്ത് കൈക്കൊള്ളേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട നിര്&amp;zwj;മാണ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; നടത്തുന്നതടക്കം കമ്പനികള്&amp;zwj;ക്ക് നിരവധി കരാറുകള്&amp;zwj; നഷ്ടമായതായി കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോര്&amp;zwj;ട്ട് പറയുന്നു. അതിനിടെ 1100ഓളം പേര്&amp;zwj;ക്ക് രണ്ട് മാസത്തിനുള്ളില്&amp;zwj; തൊഴില്&amp;zwj; നഷ്ടമുണ്ടായതായി അനൗപചാരിക റിപ്പോര്&amp;zwj;ട്ടുകള്&amp;zwj; പറയുന്നു. കരാര്&amp;zwj; കമ്പനികളില്&amp;zwj; ജോലി ചെയ്യുന്ന നിരവധി പ്രവാസികള്&amp;zwj;ക്കും &amp;nbsp;തൊഴില്&amp;zwj; നഷ്ടപ്പെട്ടതായി റിപ്പോര്&amp;zwj;ട്ടുണ്ട്.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/mm5LT7UCOgw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/T3sABqDQ3as/151026?utm_source=feedburner&amp;amp;utm_medium=email"&gt;പിണറായിയുടെ ആര്&amp;zwj;.എസ്.എസ്^ബി.ജെ.പി വിരോധം അവസരവാദം: ഉമ്മന്&amp;zwj;ചാണ്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 07:46 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Oommen_Chandy_21.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്&amp;zwj;െറ ആര്&amp;zwj;.എസ്.എസ് ^ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്&amp;zwj;ചാണ്ടി. 1977ല്&amp;zwj; ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്&amp;zwj;. മാര്&amp;zwj;ക്സിസ്റ്റ് പാര്&amp;zwj;ട്ടി കനത്ത പരാജയം നേരിട്ടതും 77ലെ തെരഞ്ഞെടുപ്പിലാണ്. സി.പി.എമ്മിനെ പോലെ അവസരത്തിനൊത്ത് കോണ്&amp;zwj;ഗ്രസ് നയം മാറില്ളെന്നും&amp;nbsp; ഉമ്മന്&amp;zwj;ചാണ്ടി പറഞ്ഞു.&lt;/p&gt; &lt;p&gt;	കോണ്&amp;zwj;ഗ്രസിന്&amp;zwj;െറ ശക്തമായ ഘടക കക്ഷിയാണ് മുസ് ലിം ലീഗ്. ലീഗിനോടുള്ള അവഹേളനങ്ങള്&amp;zwj;ക്ക് സി.പി.എം മാപ്പ് പറയണം. ലീഗ് വര്&amp;zwj;ഗീയ പാര്&amp;zwj;ട്ടിയല്ളെന്ന സി.പി.എം നിലപാട് സ്വാഗതാര്&amp;zwj;ഹമെന്നും ഉമ്മന്&amp;zwj;ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/T3sABqDQ3as?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/1o3-g1TLuCU/151026?utm_source=feedburner&amp;amp;utm_medium=email"&gt;ഇന്ത്യന്&amp;zwj; സൈനിക പോസ്റ്റുകള്&amp;zwj;ക്ക് നേരെ പാക് വെടിവെപ്പ്; ഗ്രാമീണര്&amp;zwj;ക്ക് പരിക്ക്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 07:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pakee.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;സാംബ: ജമ്മു കശ്മീര്&amp;zwj; അതിര്&amp;zwj;ത്തിയിലെ 30 ഇന്ത്യന്&amp;zwj; സൈനിക പോസ്റ്റുകള്&amp;zwj;ക്ക് നേരെ വീണ്ടും പാക് സേനയുടെ വെടിവെപ്പ്. സാംബ ജില്ലയിലെ ഹിര നഗര്&amp;zwj;, കത്വ, രാംഗര്&amp;zwj; എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പും ഷെല്ലാക്രമണവും നടന്നത്. പാക് ആക്രമണത്തില്&amp;zwj; ഗ്രാമീണര്&amp;zwj;ക്ക് പരിക്കേറ്റതായി റിപ്പോര്&amp;zwj;ട്ടുണ്ട്.&lt;/p&gt; &lt;p&gt;	വെടിവെപ്പിലും ഷെല്ലാക്രമണത്തിലും വീടുകള്&amp;zwj;ക്കും കച്ചവട സ്ഥാപനങ്ങള്&amp;zwj;ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അറുപതോളം മോര്&amp;zwj;ട്ടാര്&amp;zwj; ഷെല്ലുകള്&amp;zwj; ഗ്രാമങ്ങളില്&amp;zwj; പതിച്ചതായി പ്രദേശവാസികള്&amp;zwj; പറഞ്ഞു.&lt;br /&gt; 	&lt;img alt="" src="/sites/default/files/images/pake1.jpg" style="width: 600px; height: 401px;" /&gt;&lt;br /&gt; 	അതിര്&amp;zwj;ത്തിയിലെ പാക് ആക്രമണത്തിന്&amp;zwj;െറ പശ്ചാത്തലത്തില്&amp;zwj; ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പാക് വെടിവെപ്പിനെതിരെ അതിര്&amp;zwj;ത്തി രക്ഷാസേന ശക്തമായി തിരിച്ചടിക്കുകയാണ്.&lt;/p&gt; &lt;p&gt;	വെള്ളിയാഴ്ച പാക് സേന നടത്തിയ വെടിവെപ്പില്&amp;zwj; ഒരു ഗ്രാമീണന്&amp;zwj; കൊല്ലപ്പെട്ടതിനെ തുടര്&amp;zwj;ന്ന് ഇന്ത്യന്&amp;zwj; സേന തിരിച്ചടിച്ചിരുന്നു. ശനിയാഴ്ച ബി.എസ്.എഫ് ഒൗട്ട്പോസ്റ്റുകള്&amp;zwj;ക്കു നേരെ നടന്ന പാക് ഷെല്ലാക്രമണം രണ്ടു ഗ്രാമീണര്&amp;zwj;ക്ക് പരിക്കേറ്റു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/1o3-g1TLuCU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/TscV82lgA9c/151026?utm_source=feedburner&amp;amp;utm_medium=email"&gt;ശാരദപൂര്&amp;zwj;ണിമയുടെ ശോഭയില്&amp;zwj; താജ്മഹല്&amp;zwj;; ഇന്നുമുതല്&amp;zwj; രാത്രിക്കാഴ്ചക്കായി തുറക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 07:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/tajfullmon-img-b.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;നിലാവിന്&amp;zwj;െറ പ്രഭയില്&amp;zwj; മുങ്ങികുളിച്ചുനില്&amp;zwj;ക്കുന്ന താജ്മഹലിന്&amp;zwj;്റെ മനോഹാരിത ആസ്വദിക്കാന്&amp;zwj; ഇന്നുമുതല്&amp;zwj; അപൂര്&amp;zwj;വാവസരം. വര്&amp;zwj;ഷത്തിലൊരിക്കല്&amp;zwj; ശാരദപൂര്&amp;zwj;ണിമ ദിവസമാണ് നിലാവില്&amp;zwj; കുളിച്ചു നില്&amp;zwj;ക്കുന്ന പ്രണയ സ്മാരകം രാത്രിയില്&amp;zwj; കാണാന്&amp;zwj; സന്ദര്&amp;zwj;ശകര്&amp;zwj;ക്ക് അവസരം ലഭിക്കുന്നത്. ഈ അപൂര്&amp;zwj;വകാഴ്ച കാണാന്&amp;zwj; ഇത്തവണ ലോകത്തെ 2000 ഭാഗ്യവാന്&amp;zwj;മാര്&amp;zwj;ക്കും ഭാഗ്യവതികള്&amp;zwj;ക്കുമാണ് അവസരം ലഭിച്ചിട്ടുള്ളത്. &amp;nbsp;&lt;/p&gt; &lt;p&gt;	സിംഗപൂര്&amp;zwj;, ഇന്&amp;zwj;ഡനോഷ്യ, മലേഷ്യ, മ്യാന്&amp;zwj;മര്&amp;zwj; എന്നീ ഒന്&amp;zwj;പത് രാജ്യങ്ങളിലെ അംബാസഡര്&amp;zwj;മാരും കുടുംബവുമടക്കം നിരവധി പേരാണ് താജ്മഹലിന്&amp;zwj;െറ അപൂര്&amp;zwj;വ സൗന്ദര്യം ആസ്വദിക്കാനത്തെുന്നത്.&lt;/p&gt; &lt;p&gt;	ഈ വര്&amp;zwj;ഷത്തെ ശാരദപൂര്&amp;zwj;ണിമ ഒക്ടോബര്&amp;zwj; 27നാണെങ്കിലും 25മുതല്&amp;zwj; 29വരെ അഞ്ച് ദിവസം സ്മാരകം സന്ദര്&amp;zwj;ശകര്&amp;zwj;ക്കായി തുറന്നു കൊടുക്കും. പൂര്&amp;zwj;ണ ചന്ദ്രന്&amp;zwj; ഈ അഞ്ച് ദിവസങ്ങളിലും താജ്മഹലിനു വ്യത്യസ്തമായ ആകര്&amp;zwj;ഷണീയതയാണ് നല്&amp;zwj;കുക.&lt;/p&gt; &lt;p&gt;	രാത്രി 8.30 മുതല്&amp;zwj; പുലര്&amp;zwj;ച്ചെ 12.30 വരെയാണ് ഈ ദിവസങ്ങളില്&amp;zwj; താജ്മഹലിന്&amp;zwj;്റെ കവാടം സഞ്ചാരികള്&amp;zwj;ക്കായി തുറന്നു കൊടുക്കുന്നത്. ഒരേ സമയം 50 സന്ദര്&amp;zwj;ശകര്&amp;zwj;ക്കായി 30 മിനിറ്റ് എന്ന തോതിലായിരിക്കും സന്ദര്&amp;zwj;ശകരെ നിയന്ത്രിക്കുക.&lt;/p&gt; &lt;p&gt;	2008ലെ സുപ്രീം കോടതി നിര്&amp;zwj;ദ്ദേശ പ്രകാരം വിവിധ സുരക്ഷാ കാരണങ്ങള്&amp;zwj; കൊണ്ട് താജ്മഹലില്&amp;zwj; 400 രാത്രിസന്ദര്&amp;zwj;ശകര്&amp;zwj;ക്കു മാത്രമാണ് അനുമതി. എന്നാല്&amp;zwj; ശാരദപൂര്&amp;zwj;ണിമ ദിവസങ്ങളില്&amp;zwj; സ്മാരകത്തിനുണ്ടാകുന്ന പ്രത്യേക സൗന്ദര്യം കാരണം ഈ ദിവസങ്ങളില്&amp;zwj; സന്ദര്&amp;zwj;ശകരുടെ എണ്ണം സംബന്ധിച്ചുള്ള നിയമത്തില്&amp;zwj; ഇളവു വരുത്തിയിട്ടുണ്ട്.&lt;/p&gt; &lt;p&gt;	നിലാവില്&amp;zwj;കുളിച്ചു നില്&amp;zwj;ക്കുന്ന താജ്മഹലിന്&amp;zwj;്റെ അപൂര്&amp;zwj;വകാഴ്ച സന്ദര്&amp;zwj;ശകരിലേക്കത്തെിക്കാനായി ഇന്ത്യന്&amp;zwj; ആര്&amp;zwj;ക്കിയോളജി വകുപ്പ് പുതിയ ടിക്കറ്റ് കൗണ്ടര്&amp;zwj; തുറന്നിരുന്നു. എന്നാല്&amp;zwj; 2000 ടിക്കറ്റുകളും ചുരുങ്ങിയ സമയത്തിനുള്ളില്&amp;zwj; തന്നെ വിറ്റുപോയി. ഇന്ത്യന്&amp;zwj; സഞ്ചാരികള്&amp;zwj;ക്ക് 510 രൂപയും വിദേശികള്&amp;zwj;ക്ക് 750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികള്&amp;zwj;ക്കായി ഓണ്&amp;zwj;ലൈന്&amp;zwj; ടിക്കറ്റ് ബുക്കിംഗ് സൗകര്യവും തയ്യാറാക്കിയിരുന്നു.&amp;nbsp; 60% ടിക്കറ്റുകളും വാങ്ങിയത് വിദേശികളാണ്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/TscV82lgA9c?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Xd0iOFGXIKw/151026?utm_source=feedburner&amp;amp;utm_medium=email"&gt;ദിവാകരന്&amp;zwj;െറ പ്രസ്താവനയില്&amp;zwj; സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 06:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/divakaran-c-(4)_1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      വിവാദ പ്രതികരണം അച്ചടക്കലംഘനമെന്നും പാര്‍ട്ടി വിലയിരുത്തല്‍         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     കെ.എസ്. ശ്രീജിത്ത്        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നായകത്വ വിവാദത്തിലേക്ക് എല്&amp;zwj;.ഡി.എഫിനെ എത്തിച്ച സി. ദിവാകരന്&amp;zwj;െറ പ്രസ്താവനയില്&amp;zwj; സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്&amp;zwj; ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്&amp;zwj; വി.എസ്. അച്യുതാനന്ദന് കഴിയുമെന്നാണ് സി.പി.ഐ നിയമസഭാ കക്ഷി നേതാവുകൂടിയായ&amp;nbsp; സി. ദിവാകരന്&amp;zwj; ഞായറാഴ്ച പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; എല്&amp;zwj;.ഡി.എഫിന് ലഭിച്ച രാഷ്ട്രീയ മുന്&amp;zwj;തൂക്കത്തിന് തിരിച്ചടി സൃഷ്ടിക്കുന്നതായി ദിവാകരന്&amp;zwj;െറ നിലപാടെന്ന ആക്ഷേപം എല്&amp;zwj;.ഡി.എഫ് നേതൃത്വത്തിലുമുണ്ട്.&lt;/p&gt; &lt;p&gt;സ്ഥാനാര്&amp;zwj;ഥി നിര്&amp;zwj;ണയത്തിലെ പ്രശ്നവും മുന്നണിയിലെ അനൈക്യവും സൃഷ്ടിച്ച തിരിച്ചടിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്&amp;zwj; ആര് നയിക്കുമെന്ന വിവാദത്തില്&amp;zwj; യു.ഡി.എഫ് കുടുങ്ങി. ആഭ്യന്തര കലഹത്തില്&amp;zwj;പെട്ട ബി.ജെ.പി രാഷ്ട്രീയമാവട്ടെ കലുഷിതമാവുകയും ചെയ്തു. അതേസമയം, ഏറെക്കാലത്തിനുശേഷം എല്&amp;zwj;.ഡി.എഫിലെ പ്രത്യേകിച്ച്, സി.പി.എമ്മിലെ നേതൃനിര ഒട്ടാകെ ഐക്യത്തോടെ അണിനിരന്നു. എല്&amp;zwj;.ഡി.എഫ് വിവാദങ്ങളില്&amp;zwj;നിന്ന് ഒഴിഞ്ഞുനിന്ന സമയത്താണ് ദിവാകരന്&amp;zwj; അനാവശ്യമായി &amp;lsquo;നായക&amp;rsquo; വിവാദം ഉണ്ടാക്കിയതെന്നാണ് സി.പി.എം നേതൃത്വത്തിന്&amp;zwj;െറ ആക്ഷേപം. അവര്&amp;zwj; തങ്ങളുടെ അതൃപ്തി സി.പി.ഐയെ അറിയിച്ചു.&lt;/p&gt; &lt;p&gt;സി.പി.ഐക്കുള്ളില്&amp;zwj; ചര്&amp;zwj;ച്ച പോലും ചെയ്യാത്ത വിഷയം ദിവാകരന്&amp;zwj; പരസ്യമായി ഉന്നയിച്ചത് അച്ചടക്കലംഘനമെന്ന നിലപാടാണ് പാര്&amp;zwj;ട്ടി നേതൃത്വത്തിന്. കഴിഞ്ഞ ദിവസം ആലപ്പുഴയില്&amp;zwj; ചേര്&amp;zwj;ന്ന സംസ്ഥാന നിര്&amp;zwj;വാഹക സമിതിയിലടക്കം ഈ വിഷയം പരിഗണിച്ചിരുന്നില്ല. സംഭവത്തിന്&amp;zwj;െറ ഗൗരവം മനസ്സിലാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&amp;zwj;തന്നെ ദിവാകരന്&amp;zwj;െറ നിലപാടിനെ തള്ളി രംഗത്ത് വന്നത്. സംസ്ഥാന സെക്രട്ടറിയാണ് സാധാരണ ഗതിയില്&amp;zwj; പാര്&amp;zwj;ട്ടി നിലപാട് പറയുന്നത്. മറ്റുള്ളവര്&amp;zwj; ആരും വാര്&amp;zwj;ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം പറയാറുമില്ല. വിലക്കയറ്റം സംബന്ധിച്ച കാര്യങ്ങള്&amp;zwj; പറയാന്&amp;zwj; അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ദിവാകരന്&amp;zwj; നേതൃത്വത്തെ സമീപിച്ചതിനെ തുടര്&amp;zwj;ന്നാണ് അതിന് അനുമതി നല്&amp;zwj;കിയത്. എന്നാല്&amp;zwj;, വാര്&amp;zwj;ത്താസമ്മേളനത്തിന് മുമ്പുതന്നെ ഒരു ചാനലിന് നല്&amp;zwj;കിയ അഭിമുഖത്തില്&amp;zwj; വി.എസ് നയിക്കുമെന്ന് ദിവാകരന്&amp;zwj; വ്യക്തമാക്കിയിരുന്നു. തുടര്&amp;zwj;ന്ന് നടന്ന വാര്&amp;zwj;ത്താസമ്മേളനത്തിലും വിവാദവിഷയങ്ങളില്&amp;zwj; പ്രതികരിച്ചു.&lt;/p&gt; &lt;p&gt;വ്യക്തിപരമായ അഭിപ്രായങ്ങള്&amp;zwj; പാര്&amp;zwj;ട്ടി നിലപാടായി തെറ്റിദ്ധരിക്കും വിധം അവതരിപ്പിച്ചത് അനവസരത്തിലും അനാവശ്യവുമാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന്.&amp;nbsp; നിയമസഭാ തെരഞ്ഞെടുപ്പില്&amp;zwj; മത്സരിക്കാത്ത ഇ.കെ. നായനാര്&amp;zwj; അതിനുശേഷം മുഖ്യമന്ത്രിയായ അനുഭവം എല്&amp;zwj;.ഡി.എഫിനുള്ളപ്പോഴാണ് ദിവാകരന്&amp;zwj;െറ പ്രസ്താവനയെന്നും അവര്&amp;zwj; ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&amp;zwj;ഥി വിവാദത്തില്&amp;zwj; ദിവാകരന്&amp;zwj; അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു.&amp;nbsp; കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്&amp;zwj; പുതിയ നേതൃത്വം അധികാരമേറ്റ ശേഷമാണ് ദിവാകരനെ വീണ്ടും സംസ്ഥാന നിര്&amp;zwj;വാഹക സമിതിയില്&amp;zwj; ഉള്&amp;zwj;പ്പെടുത്തിയത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Xd0iOFGXIKw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/7p_h0LIHxHk/151026?utm_source=feedburner&amp;amp;utm_medium=email"&gt;മതേതരത്വമാണ് പ്രതിവിധി   &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 06:51 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/guru-swami.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;നമ്മുടെ ഭാരതത്തെ ഒരുമിപ്പിച്ചുനിര്&amp;zwj;ത്തുന്ന വലിയ ഘടകങ്ങളിലൊന്നായ സഹിഷ്ണുത സമൂഹത്തില്&amp;zwj;&amp;nbsp; കുറഞ്ഞുവരുന്നത് വളരെ അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു. എല്ലാത്തിനെയും ഉള്&amp;zwj;ക്കൊള്ളലാണ് ഈ മഹാരാജ്യത്തിന്&amp;zwj;െറ പാരമ്പര്യമെന്ന കാര്യം വിസ്മരിക്കപ്പെടുമ്പോള്&amp;zwj; സംഭവിക്കുക ഭാരതത്തിന്&amp;zwj;െറ അന്തച്ഛിദ്രം തന്നെയായിരിക്കും. ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നുമുള്ള വേര്&amp;zwj;തിരിവ് നമ്മുടെ രാജ്യത്ത് ശക്തമായി വരികയാണ്. ആശയസമന്വയത്തിനുള്ള മേഖലകളുണ്ടെങ്കിലും എല്ലാവരും ചിന്തിക്കുന്നത് ഭിന്നതയുടെ വഴികളാണ്.&amp;nbsp; പൊരുത്തപ്പെടലിനോട് ആര്&amp;zwj;ക്കും താല്&amp;zwj;പര്യമില്ല.&lt;/p&gt; &lt;p&gt;അന്ധമായ മതവിശ്വാസം ഒരു പാവപ്പെട്ടവന്&amp;zwj;െറ ജീവനെടുക്കുന്നതില്&amp;zwj; കലാശിച്ചിരിക്കുന്നു. സ്വതന്ത്രചിന്ത വെച്ചുപുലര്&amp;zwj;ത്തുന്നവര്&amp;zwj; വധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുള്ള ചര്&amp;zwj;ച്ചകളിലും അസഹിഷ്ണുതയുടെ ശബ്ദം ഉയര്&amp;zwj;ന്നുകേള്&amp;zwj;ക്കുന്നു. ആധ്യാത്മികതയുടെ ആയിരക്കണക്കിന് വര്&amp;zwj;ഷങ്ങളുടെ പാരമ്പര്യവും പൈതൃകവും പേറുന്ന ഭാരതത്തിന് തീരാകളങ്കമാണ് ഇത്തരം കാര്യങ്ങള്&amp;zwj;. ഗ്രാമത്തിലോ, നഗരത്തിന്&amp;zwj;െറ ഒരു കോണിലോ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ അലയൊലികള്&amp;zwj; രാജ്യത്തുടനീളം അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വിതക്കാന്&amp;zwj; പര്യാപ്തമാണെന്ന കാര്യം നാം തിരിച്ചറിയുകയും അതിനെതിരേ ജാഗ്രത പുലര്&amp;zwj;ത്തുകയും ചെയ്യേണ്ടതാണ്. അസഹിഷ്ണുതയുടെ പേരില്&amp;zwj; ഏതെങ്കിലുമൊരാളുടെ മുഖത്ത് ഒഴിക്കുന്ന കരിഓയില്&amp;zwj; യഥാര്&amp;zwj;ഥത്തില്&amp;zwj; ഭാരതാംബയുടെ മുഖത്താണ് പതിക്കുന്നതെന്നും ഭാരതാംബ ലോകരാജ്യങ്ങള്&amp;zwj;ക്ക് നടുവില്&amp;zwj; അവഹേളനമേറ്റ് നില്&amp;zwj;ക്കേണ്ടിവരുമെന്നും നാം തിരിച്ചറിയണം.&lt;/p&gt; &lt;p&gt;തങ്ങളുടെ മതവിശ്വാസത്തെ ശക്തമായി നിലനിര്&amp;zwj;ത്തിക്കൊണ്ടുതന്നെ ഇത്രയധികം ആളുകള്&amp;zwj; ഒരുമിച്ചുകഴിയുന്ന ഒരു രാജ്യം ലോകത്ത് വേറൊന്നില്ല. ആ സത്യം നാം നന്നായിത്തന്നെ മനസ്സിലാക്കണം. നാനാത്വത്തില്&amp;zwj; ഏകത്വം എന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. എല്ലാ പ്രമുഖ മതങ്ങളിലും വിശ്വസിക്കുന്നവര്&amp;zwj; ഇവിടെയുണ്ട്. അവരെല്ലാം ചേര്&amp;zwj;ന്നതാണ് ഇന്ത്യ. മതവും വംശീയതയും ആശയങ്ങളുമെല്ലാം ലോകത്തുടനീളം സംഘര്&amp;zwj;ഷങ്ങള്&amp;zwj;ക്ക് കാരണമാകുമ്പോള്&amp;zwj; ഇന്ത്യ അഭിമാനത്തോടെ തലയുയര്&amp;zwj;ത്തി നില്&amp;zwj;ക്കേണ്ടത് വ്യത്യസ്ഥ മതങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവര്&amp;zwj; സമാധാനത്തില്&amp;zwj; ഒരുമിച്ചുജീവിക്കുന്ന ഒരിടം എന്ന നിലയിലായിരിക്കണം.&lt;/p&gt; &lt;p&gt;പൗരന്മാര്&amp;zwj; പരസ്പരം പുലര്&amp;zwj;ത്തുന്ന വിശ്വാസമാണ് സമൂഹത്തില്&amp;zwj; സുരക്ഷിതത്വബോധം നിലനിര്&amp;zwj;ത്തുന്നത്. സമൂഹത്തില്&amp;zwj; വിതക്കപ്പെടുന്ന അരക്ഷിതാവസ്ഥമൂലം ഉണ്ടാകുന്ന മുറിവുകള്&amp;zwj; കാലത്തിനുപോലും ഉണക്കാന്&amp;zwj; കഴിയാത്ത വലിയ മുറിവുകളായി പിന്നീട് തീര്&amp;zwj;ന്നേക്കാം. തന്&amp;zwj;െറ മതം മാത്രമാണ് സത്യത്തിലേക്കുള്ള ഏക വഴിയെന്ന അന്ധവിശ്വാസവും അധികാരത്തിനും ആള്&amp;zwj;ബലത്തിനുമടക്കം സാധാരണക്കാരെ തെറ്റായ ഉപദേശങ്ങളിലൂടെ വഞ്ചിക്കുന്ന രാഷ്ട്രീയ, മതനേതാക്കളും ഇന്ത്യയുടെ അസഹിഷ്ണുതയില്&amp;zwj; വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. രാഷ്ട്രീയ, മത നേതാക്കള്&amp;zwj; സമാധാനത്തിന്&amp;zwj;െറ ഏജന്&amp;zwj;റുമാരാകേണ്ടതിനുപകരം വിദ്വേഷത്തിന്&amp;zwj;െറയും പകയുടെയും വിത്തുകള്&amp;zwj; വിതക്കുന്നവരായിത്തീര്&amp;zwj;ന്നിരിക്കുകയാണ്. ദേശസ്നേഹത്തിന്&amp;zwj;െറയും മതത്തിന്&amp;zwj;െറയും പേരില്&amp;zwj; വെറുപ്പ് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയുകയും അക്രമരഹിത മാര്&amp;zwj;ഗങ്ങളിലൂടെ ചെറുത്തുതോല്&amp;zwj;പിക്കുകയുമാണ് വേണ്ടത്. നമുക്ക് ശ്രദ്ധിക്കാന്&amp;zwj; വേറെ ഏറെ കാര്യങ്ങളുണ്ട്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത ഏതാണ്ട് 40 കോടി ജനങ്ങള്&amp;zwj; തിങ്ങിപ്പാര്&amp;zwj;ക്കുന്ന രാജ്യമാണിത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യപോലും ഇത്രയും വരില്ല. പാര്&amp;zwj;പ്പിടമടക്കമുള്ള പല വിഷയങ്ങളിലും സമത്വം ഇനിയും ഏറെ ദൂരെയാണ്.&amp;nbsp; ജാതിപ്പിശാചിനെ തൂത്തെറിയാനായിട്ടില്ല. നിരക്ഷരത, തൊഴിലില്ലായ്മ, സ്ത്രീകള്&amp;zwj;ക്കും കുട്ടികള്&amp;zwj;ക്കുംനേരെ വര്&amp;zwj;ധിച്ചുവരുന്ന അക്രമങ്ങള്&amp;zwj; അങ്ങനെ പരിഹരിക്കപ്പെടേണ്ടതായ മറ്റ് അനവധി പ്രശ്നങ്ങള്&amp;zwj;. ഇവക്കെല്ലാമെതിരെ ഒത്തൊരുമിച്ചുപോരാടേണ്ടവര്&amp;zwj; പരസ്പരം തല്ലാനും കൊല്ലാനും ഇറങ്ങിയാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ആഴത്തില്&amp;zwj; ആലോചിക്കണം.&lt;/p&gt; &lt;p&gt;ശാസ്ത്രത്തിന്&amp;zwj;െറയും സാങ്കേതികവിദ്യയുടെയും അതിവേഗത്തിലുള്ള വളര്&amp;zwj;ച്ചമൂലം മനുഷ്യകുലം ഭൗതികമായി ഏറെ പുരോഗമിച്ചിരിക്കാം. നമ്മള്&amp;zwj; ഇന്നനുഭവിക്കുന്ന സൗകര്യങ്ങള്&amp;zwj; ഒരമ്പതുകൊല്ലം മുമ്പുവരെ ഭൂമിയില്&amp;zwj; ജീവിച്ചിരുന്ന മനുഷ്യര്&amp;zwj;ക്ക് സങ്കല്&amp;zwj;പിക്കാന്&amp;zwj;പോലും കഴിയാതിരുന്നവയായിരിക്കാം. പക്ഷേ, തതുല്യമായി മനസ്സിന് വികാസം സംഭവിക്കുന്നുണ്ടോയെന്ന കാര്യത്തില്&amp;zwj; നാം വിചിന്തനം നടത്തണം. മനസ്സ് ആകാശംപോലെ വിശാലമാകണമെന്നും ഹൃദയം കടലുപോലെ ആഴമുള്ളതാകണമെന്നുമുള്ള മഹാത്മാക്കളുടെ ദര്&amp;zwj;ശനങ്ങള്&amp;zwj; നമ്മെ സ്പര്&amp;zwj;ശിക്കുന്നില്ല. നമ്മുടെ മനസ്സ് അനുദിനം ചെറുതായി ചെറുതായി വരികയാണ്. അതുകൊണ്ടാണ് നമുക്ക് നമ്മുടെ സഹോദരന്&amp;zwj;െറ ജീവിതരീതി ഉള്&amp;zwj;ക്കൊള്ളാനാകാത്തത്, അവന്&amp;zwj;െറ ഭക്ഷണശീലം കൊലക്ക് പ്രേരണയാകുന്നത്, അവന്&amp;zwj;െറ വിമര്&amp;zwj;ശങ്ങള്&amp;zwj;ക്ക് മറുപടിയായി തോക്കെടുക്കുന്നത്.&lt;br /&gt; 	അസഹിഷ്ണുതയുടെ ഈ കാലത്തില്&amp;zwj; സമൂഹത്തില്&amp;zwj; സമാധാനം നിലനിര്&amp;zwj;ത്തുന്നതില്&amp;zwj; മതേതരത്വത്തിനും മതനിരപേക്ഷതക്കും ഏറെ പ്രസക്തിയുണ്ട്. മതാന്തരസംവാദങ്ങളിലൂടെയും തുടര്&amp;zwj;ചര്&amp;zwj;ച്ചകളിലൂടെയും മതേതരത്വം എന്ന ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരണം. എല്ലാ മതങ്ങളുടെയും അന്തസാരം ഈശ്വരസാക്ഷാത്കാരമാണെന്നും മതസ്ഥാപകര്&amp;zwj; വെറുക്കാന്&amp;zwj; പഠിപ്പിച്ചിരുന്നില്ളെന്നും മതനേതാക്കള്&amp;zwj; അനുയായികളെ ബോധവത്കരിക്കണം. സ്ഥാപിത താല്&amp;zwj;പര്യത്തോടെ തങ്ങളെ ചൂഷണം ചെയ്തേക്കാവുന്ന മത-രാഷ്ട്രീയ നേതാക്കള്&amp;zwj;ക്കെതിരെ ജനങ്ങളും കരുതിയിരിക്കണം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/7p_h0LIHxHk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/cVjij8vYfI8/151026?utm_source=feedburner&amp;amp;utm_medium=email"&gt;ഭരണത്തില്&amp;zwj; വേവാത്ത മോദിയുടെ പരിപ്പ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 06:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_138.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;വാചാടോപവും എഴുത്തുകുത്തുംകൊണ്ട് തീരുന്നതാണ് രാജ്യഭരണമെങ്കില്&amp;zwj; നരേന്ദ്ര മോദിയുടെ എന്&amp;zwj;.ഡി.എ ഗവണ്&amp;zwj;മെന്&amp;zwj;റ് എന്നേ ജയിച്ചേനെ. വരാനിരിക്കുന്ന നല്ല നാള്&amp;zwj; (അച്ഛേ ദിന്&amp;zwj;) വാഗ്ദാനങ്ങളും മനംതൊട്ട വര്&amp;zwj;ത്തമാനങ്ങളും (മന്&amp;zwj; കീ ബാത്) കൊണ്ടുള്ള അധരവ്യായാമത്തിന് ഒരു കുറവും മോദി വരുത്തിയിട്ടില്ല. എന്നാല്&amp;zwj; ആ പരിപ്പ് അധികകാലം വേവില്ളെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തുന്നതാണ് വാണംപോലെ കുതിച്ചുകയറുന്ന പരിപ്പിന്&amp;zwj;െറ വില. പ്രതിരോധവകുപ്പില്&amp;zwj; ഗവണ്&amp;zwj;മെന്&amp;zwj;റ് പുതിയ ആയുധക്കരാറുകളിലേര്&amp;zwj;പ്പെടുന്നുണ്ട്. വിദേശനിക്ഷേപകരെ ഇരുകൈയും നീട്ടി രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളെ കാവിവത്കരിക്കാന്&amp;zwj; പതിവുവിട്ട ഉത്സാഹം കാണിക്കുന്നുണ്ട്. അതേസമയം, ഭരണകൂടത്തിന്&amp;zwj;െറ പ്രഥമബാധ്യതകള്&amp;zwj; നിറവേറ്റുന്ന കാര്യത്തില്&amp;zwj; ഒരു ചുക്കും ചെയ്യാനാവുന്നില്ളെന്ന് തെളിയിക്കുന്നതാണ് നാള്&amp;zwj;ക്കുനാള്&amp;zwj; കുതിച്ച് കിലോഗ്രാമിന് ഇരുന്നൂറിലും കവിഞ്ഞുനില്&amp;zwj;ക്കുന്ന പരിപ്പിനങ്ങളുടെ വിലനിലവാരം.&lt;/p&gt; &lt;p&gt;ബഹുഭൂരിപക്ഷത്തിന്&amp;zwj;െറയും ഭക്ഷ്യവിഭവങ്ങളില്&amp;zwj; പ്രധാനമായ പരിപ്പിനങ്ങള്&amp;zwj;ക്കെല്ലാം 120നും മീതെയാണ് ചില്ലറ വില. കോഴിയിറച്ചിയേക്കാള്&amp;zwj; കവിഞ്ഞ വില നല്&amp;zwj;കിയാലേ പരിപ്പ് കിട്ടൂ. സര്&amp;zwj;വസാധാരണമായ ഇനത്തിന് കഴിഞ്ഞദിവസങ്ങളില്&amp;zwj; 210 രൂപയും കടന്നുപോയി. ബിഹാര്&amp;zwj; തെരഞ്ഞെടുപ്പില്&amp;zwj; നില്&amp;zwj;ക്കെ, ഇതിന് തടയിടണമെന്ന് കേന്ദ്രഗവണ്&amp;zwj;മെന്&amp;zwj;റിനുണ്ട്. എന്നാല്&amp;zwj; എന്തുചെയ്യണമെന്ന കൃത്യമായ ധാരണയില്ല. കാര്&amp;zwj;ഷികരംഗത്ത് നേരിട്ട തിരിച്ചടിയുടെ സാഹചര്യത്തില്&amp;zwj; ഭക്ഷ്യധാന്യങ്ങള്&amp;zwj;ക്ക് അനുഭവപ്പെട്ടേക്കാവുന്ന ദൗര്&amp;zwj;ലഭ്യം മുന്&amp;zwj;കൂട്ടിക്കണ്ട് പ്രതിവിധി തേടാനുള്ള ശ്രമം ഗവണ്&amp;zwj;മെന്&amp;zwj;റിന്&amp;zwj;െറ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്&amp;zwj; പ്രതിസന്ധി മൂര്&amp;zwj;ച്ഛിച്ചുനില്&amp;zwj;ക്കെ തേടുന്ന മുട്ടുശാന്തി പരിഹാരങ്ങളാകട്ടെ, കൂടുതല്&amp;zwj; പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗവണ്&amp;zwj;മെന്&amp;zwj;റിന്&amp;zwj;െറ ഭരണരംഗത്തെ പ്രാപ്തിക്കുറവ് വിളിച്ചോതുന്നതാണ് വിലക്കയറ്റവും അതിനെ മറികടക്കാന്&amp;zwj; തേടുന്ന മാര്&amp;zwj;ഗങ്ങളും. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും സംസ്ഥാനങ്ങളുടെ മാത്രം വരുതിയില്&amp;zwj; ഒതുങ്ങുന്നതല്ല. കേന്ദ്രഗവണ്&amp;zwj;മെന്&amp;zwj;റിന്&amp;zwj;െറ ഇറക്കുമതി നയം മുതല്&amp;zwj; കരുതല്&amp;zwj;ശേഖരവും വിതരണരീതിയുമായി വരെ ബന്ധപ്പെട്ടുനില്&amp;zwj;ക്കുന്ന കൂട്ടുത്തരവാദിത്തമാണിത്. സബ്സിഡിയും പൂഴ്ത്തിവെപ്പ് പരിശോധനയുമൊക്കെ സംസ്ഥാനങ്ങള്&amp;zwj;ക്ക് ചെയ്യാവുന്ന കാര്യങ്ങള്&amp;zwj;. എന്നാല്&amp;zwj; ഭക്ഷ്യദൗര്&amp;zwj;ലഭ്യം നികത്താന്&amp;zwj; ഇതുകൊണ്ടുമാത്രമാവില്ല. ഇക്കാര്യത്തില്&amp;zwj; കേന്ദ്രം നല്&amp;zwj;കുന്ന നിര്&amp;zwj;ദേശത്തിലുമുണ്ട് ചില അപാകങ്ങള്&amp;zwj;. വിത്തെടുത്ത് കുത്തുന്നതുപോലെ കരുതല്&amp;zwj;ശേഖരത്തെ തന്നെ ചോര്&amp;zwj;ത്താനിടയാക്കുന്ന പരിശോധന നിര്&amp;zwj;ദേശങ്ങളാണ് കേന്ദ്രത്തിന്&amp;zwj;േറതെന്ന സാമ്പത്തികവിദഗ്ധരുടെ വിമര്&amp;zwj;ശം കാണാതിരുന്നുകൂടാ.&lt;/p&gt; &lt;p&gt;വിലക്കയറ്റത്തിന്&amp;zwj;െറ കാരണം പൂഴ്ത്തിവെപ്പാണെന്ന് കണ്ടത്തെി അത് തടയാന്&amp;zwj; കേന്ദ്രം അവശ്യ ഭക്ഷ്യവസ്തുനിയമം ഭേദഗതിചെയ്ത് പരിപ്പിനങ്ങളുടെ കരുതല്&amp;zwj; പരിധി കുറച്ചു. 300-350 ടണ്&amp;zwj; വരെയാണ് പരിധി നിര്&amp;zwj;ണയിച്ചത്. ഇതനുസരിച്ച് 13 സംസ്ഥാനങ്ങളില്&amp;zwj; നടന്ന റെയ്ഡില്&amp;zwj; 74,846 ടണ്&amp;zwj; പരിപ്പ് പിടിച്ചെടുത്തതായി ഗവണ്&amp;zwj;മെന്&amp;zwj;റ് അവകാശപ്പെടുന്നുണ്ട്. എന്നാല്&amp;zwj; ഇതൊക്കെയും പൂഴ്ത്തിവെപ്പിന്&amp;zwj;െറ വരുതിയില്&amp;zwj; വരുന്നതാണോ എന്നാണ് വന്&amp;zwj;കിട മില്ലുകാരും ഇറക്കുമതിക്കാരും ചോദിക്കുന്നത്. ഇങ്ങനെ കരുതല്&amp;zwj; ശേഖരം മുച്ചൂടും ഒറ്റയടിക്ക് വിപണിയിലത്തെിച്ചാല്&amp;zwj; വരുംകാല ദൗര്&amp;zwj;ലഭ്യത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയും എഴുതിത്തള്ളാന്&amp;zwj; പറ്റുന്നതല്ല. ദിനേന പത്തുമുതല്&amp;zwj; നൂറ് ടണ്&amp;zwj; വരെ പരിപ്പ് ഉല്&amp;zwj;പാദിപ്പിക്കുന്ന മില്ലുകള്&amp;zwj;ക്ക് പത്തുനാള്&amp;zwj; പോലും സ്റ്റോക് വെക്കാനുള്ള സാഹചര്യം ഇത് ഇല്ലാതാക്കുന്നു. അരലക്ഷം ടണ്&amp;zwj; വരെ വരുന്ന ഇറക്കുമതി ധാന്യം വെയര്&amp;zwj;ഹൗസുകളില്&amp;zwj; പോലുമത്തൊതെ നേരെ വിപണിയിലത്തെിക്കേണ്ടിവരും.&lt;/p&gt; &lt;p&gt;ഇക്കണക്കിന് അടുത്ത വിളവെടുപ്പ് സീസണ്&amp;zwj; എങ്ങനെ കൈകാര്യംചെയ്യുമെന്നതിനും വ്യക്തതയില്ല. കഴിഞ്ഞ മേയില്&amp;zwj; അടുത്ത വിളവെടുപ്പും അതുകഴിഞ്ഞുള്ള വിളയിറക്കും അതിനുനല്&amp;zwj;കുന്ന ഗവണ്&amp;zwj;മെന്&amp;zwj;റ് സഹായവുമൊക്കെ വിലയിരുത്തി സമഗ്രമായ ഒരു പരിഷ്കരണമായിരുന്നു സാധാരണക്കാരനെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്&amp;zwj; ഗവണ്&amp;zwj;മെന്&amp;zwj;റ് ചെയ്യേണ്ടിയിരുന്നത്. തല്&amp;zwj;ക്കാലം മുന്നില്&amp;zwj;പെട്ട തെരഞ്ഞെടുപ്പ് കഴിച്ചുകൂട്ടാനുള്ള തത്രപ്പാടല്ല; അതിനുശേഷവും സാധാരണക്കാരന്&amp;zwj;െറ അടുക്കളകളിലേക്ക് ഭക്ഷ്യവസ്തുക്കള്&amp;zwj; എത്തിക്കാനുള്ള മാര്&amp;zwj;ഗമാണ് ഭരണകൂടം ആരായേണ്ടത്. തെരഞ്ഞെടുപ്പിലെ ജയമല്ല, ഭരണരംഗത്തെ ജയമാണ് അധികാരരാഷ്ട്രീയത്തില്&amp;zwj; നേതാവിന്&amp;zwj;െറയും പാര്&amp;zwj;ട്ടിയുടെയുമൊക്കെ പ്രാപ്തി തെളിയിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/cVjij8vYfI8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/rSoKH4ZF9iM/151026?utm_source=feedburner&amp;amp;utm_medium=email"&gt;സ്തനാര്&amp;zwj;ബുദം തിരിച്ചറിയാന്&amp;zwj; വൈകുന്നത് മരണനിരക്ക് കൂട്ടുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 05:35 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/cancer_1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവത്കരണ മാസം, 16 ശതമാനം പേര്‍ സ്തനാര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടിയത്         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഷമീര്‍ ഹമീദലി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തലശ്ശേരി: സ്വയം പരിശോധനയിലൂടെ മനസ്സിലാക്കാവുന്ന ഒരു രോഗം തിരിച്ചറിയാന്&amp;zwj; വൈകുന്നത് മരണനിരക്ക് കൂടുന്നതിനിടയാക്കുന്നു. സ്തനാര്&amp;zwj;ബുദമാണ് തിരിച്ചറിയാന്&amp;zwj; വൈകുന്നതിനാല്&amp;zwj; മരണ നിരക്ക് വര്&amp;zwj;ധിക്കുന്നത്. 184ല്&amp;zwj; 140 രാജ്യങ്ങളിലും സ്ത്രീകളില്&amp;zwj; ഏറ്റവും കൂടുതല്&amp;zwj; കാണപ്പെടുന്ന അര്&amp;zwj;ബുദങ്ങളില്&amp;zwj; സ്തനാര്&amp;zwj;ബുദമാണ് പ്രഥമ സ്ഥാനത്ത്. ഇതില്&amp;zwj; 50 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലെ സ്ത്രീകളിലാണ്. 2008-12 കാലഘട്ടത്തില്&amp;zwj; 20 ശതമാനമാണ് സ്തനാര്&amp;zwj;ബുദ നിരക്കില്&amp;zwj; വര്&amp;zwj;ധന. 14 ശതമാനം പേരുടെ മരണത്തിനും ഇത് കാരണമായി.&lt;/p&gt; &lt;p&gt;ഇന്ത്യയില്&amp;zwj; രോഗബാധ കണ്ടത്തെുന്നവരില്&amp;zwj; പകുതിയോളം പേരും മരണത്തിന് കീഴടങ്ങുമ്പോള്&amp;zwj; അമേരിക്കയില്&amp;zwj;&amp;nbsp; 20 ശതമാനം പേര്&amp;zwj; മാത്രമേ മരണപ്പെടുന്നുള്ളൂ. അര്&amp;zwj;ബുദം മൂര്&amp;zwj;ച്ഛിച്ച അവസ്ഥയില്&amp;zwj; മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ എന്നതാണ് ഇന്ത്യയില്&amp;zwj; മരണനിരക്ക് കൂടാനിടയാക്കുന്നതെന്ന് മലബാര്&amp;zwj; കാന്&amp;zwj;സര്&amp;zwj; സെന്&amp;zwj;റര്&amp;zwj; (എം.സി.സി) ഡയറക്ടര്&amp;zwj; ഡോ. സതീശന്&amp;zwj; ബാലസുബ്രഹ്മണ്യം &amp;lsquo;മാധ്യമ&amp;rsquo;ത്തോട് പറഞ്ഞു. തിരിച്ചറിഞ്ഞാല്&amp;zwj; തന്നെ പേടി കാരണമോ ബോധവത്കരണത്തിന്&amp;zwj;െറ അഭാവം കാരണമോ വീട്ടുകാരെ വിഷമിപ്പിക്കേണ്ടതില്ല എന്ന ചിന്തയിലോ പുറത്തറിയിക്കാതിരിക്കുന്നതാണ് മരണനിരക്ക് വര്&amp;zwj;ധിക്കാന്&amp;zwj; കാരണം. 45 മുതല്&amp;zwj; 50 വയസ്സ് വരെയുള്ള വിഭാഗത്തിലെ സ്ത്രീകളാണ് മലബാര്&amp;zwj; മേഖലയില്&amp;zwj; രജിസ്റ്റര്&amp;zwj; ചെയ്യപ്പെട്ട 44 ശതമാനത്തോളം സ്തനാര്&amp;zwj;ബുദ കേസുകളിലിടം നേടിയത്. 35 വയസ്സിന് താഴെയുള്ളവര്&amp;zwj; 14 ശതമാനത്തോളം വരും.&lt;/p&gt; &lt;p&gt;24 ശതമാനം പേരുടെ കുടുംബങ്ങളിലെ ആര്&amp;zwj;ക്കെങ്കിലും അര്&amp;zwj;ബുദമുള്ളതായും കണ്ടത്തൊനായെന്ന് ഡോ. സതീശന്&amp;zwj; പറഞ്ഞു. 16 ശതമാനം പേര്&amp;zwj; സ്തനാര്&amp;zwj;ബുദം മൂര്&amp;zwj;ച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടിയത്തെിയത്. 2012ല്&amp;zwj; ആരംഭിച്ച മലബാര്&amp;zwj; ജനസംഖ്യാധിഷ്ഠിത അര്&amp;zwj;ബുദ രജിസ്ട്രി (എം.പി.ബി.സി.ആര്&amp;zwj;-മലബാര്&amp;zwj; പോപുലേഷന്&amp;zwj; ബേസ്ഡ് കാന്&amp;zwj;സര്&amp;zwj; രജിസ്ട്രി) പ്രകാരമാണ് ഈ കണക്കുകള്&amp;zwj;. 2010ല്&amp;zwj; ആശുപത്രികളില്&amp;zwj; രജിസ്റ്റര്&amp;zwj; ചെയ്ത സ്തനാര്&amp;zwj;ബുദ രോഗികള്&amp;zwj; 28.6 ശതമാനമായിരുന്നെങ്കില്&amp;zwj; 2011 (29.7), 2012 (30.3), 2013 (32) എന്നിങ്ങനെ ഓരോ വര്&amp;zwj;ഷവും രോഗികളുടെ എണ്ണം കൂടുകയാണ്. അതേസമയം, സ്തനാര്&amp;zwj;ബുദ ബോധവത്കരണ മാസമായ ഒക്ടോബറിലും തുടര്&amp;zwj;ന്നും നടത്തുന്ന പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; ജനങ്ങളില്&amp;zwj; അവബോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്&amp;zwj;ത്തകരുടെ നിഗമനം.&lt;br /&gt; 	&lt;strong&gt;40 കഴിഞ്ഞോ? എങ്കില്&amp;zwj; വര്&amp;zwj;ഷത്തിലൊരിക്കല്&amp;zwj; മാമോഗ്രാം&lt;/strong&gt;&lt;br /&gt; 	40 വയസ്സോ അതിലധികമോ പ്രായമുള്ള സ്ത്രീകള്&amp;zwj; വര്&amp;zwj;ഷത്തിലൊരിക്കല്&amp;zwj; മാമോഗ്രാം ചെയ്യണം. സ്തനാര്&amp;zwj;ബുദം നേരത്തെ കണ്ടത്തെുന്നതിന് ഇത് സഹായിക്കും. അതേസമയം, സ്വയം സ്തനപരിശോധന 20 വയസ്സ് മുതല്&amp;zwj; തുടങ്ങാം. എല്ലാ മാസവും മാസമുറ കഴിഞ്ഞ് 10 ദിവസത്തിനുശേഷം സ്വയം പരിശോധന നടത്തുന്നതാണ് ഉചിതം. 20കളിലും 30കളിലുമുള്ള സ്ത്രീകള്&amp;zwj; ഓരോ മൂന്നുവര്&amp;zwj;ഷം കൂടുമ്പോള്&amp;zwj; ആശുപത്രികളില്&amp;zwj;നിന്ന് സ്തനപരിശോധന നടത്തുന്നത് മികച്ച മുന്&amp;zwj;കരുതലായിരിക്കും.&lt;br /&gt; 	&lt;strong&gt;എന്താണ് മാമോഗ്രാം&lt;/strong&gt;&lt;br /&gt; 	സ്തനാര്&amp;zwj;ബുദം ബാധിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള സുരക്ഷിതമായ എക്സറേ പരിശോധനയാണ് മാമോഗ്രാം. ബാഹ്യപരിശോധനയിലൂടെ വ്യക്തമാകാത്ത ലക്ഷണങ്ങള്&amp;zwj; സ്തനകോശങ്ങളിലുണ്ടെങ്കില്&amp;zwj; അത് നിര്&amp;zwj;ണയിക്കാന്&amp;zwj; മാമോഗ്രാം വഴി സാധിക്കും.&lt;br /&gt; 	നിര്&amp;zwj;ണയിക്കാന്&amp;zwj; വൈകുന്തോറും ചികിത്സാ സാധ്യതകള്&amp;zwj; കുറഞ്ഞുവരുമെന്ന് എം.സി.സി കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ലെക്ചറര്&amp;zwj; ഡോ. എം.പി. നീതു വ്യക്തമാക്കി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/rSoKH4ZF9iM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/vciObih4Z80/151026?utm_source=feedburner&amp;amp;utm_medium=email"&gt;ദലിത് കുട്ടികളുടെ കൊല: ഉയര്&amp;zwj;ന്ന ജാതിക്കാര്&amp;zwj; സംഘടിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 11:36 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/body_2592769g.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	ന്യൂഡല്&amp;zwj;ഹി: ഫരീദാബാദില്&amp;zwj; ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്&amp;zwj; പൊലീസ് പിടികൂടിയ പ്രതികള്&amp;zwj;ക്കുവേണ്ടി ഉയര്&amp;zwj;ന്ന ജാതിക്കാര്&amp;zwj; സംഘടിക്കുന്നു. കഴിഞ്ഞ ദിവസം&amp;nbsp; മഹാപഞ്ചായത്ത് വിളിച്ചുചേര്&amp;zwj;ത്ത ഉയര്&amp;zwj;ന്ന ജാതിക്കാര്&amp;zwj; പ്രതികളെ വിട്ടയക്കണമെന്നും അറസ്റ്റിന് നഷ്ടപരിഹാരം നല്&amp;zwj;കണമെന്നും ആവശ്യപ്പെട്ടു. മഹാപഞ്ചായത്തില്&amp;zwj; ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ വിഭാഗത്തില്&amp;zwj;പെട്ട നൂറുകണക്കിനാളുകള്&amp;zwj;&amp;nbsp; പങ്കെടുത്തു. ദലിത് കുട്ടികളുടെ കൊലക്കെതിരെ ദലിതുകള്&amp;zwj; സംഘടിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതോടെയാണ് ഹരിയാന സര്&amp;zwj;ക്കാര്&amp;zwj; കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തത്. ഇതേതുടര്&amp;zwj;ന്നാണ് ഉയര്&amp;zwj;ന്ന ജാതിക്കാരും സംഘടിച്ച് സമ്മര്&amp;zwj;ദവുമായി രംഗത്തത്തെിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ളെങ്കില്&amp;zwj; പ്രക്ഷോഭപരിപാടികള്&amp;zwj; സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ബ്രാഹ്മണ സഭ പ്രതിനിധി ദീപക് ഗൗര്&amp;zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;	ഫരീദാബാദ് സംഭവത്തോടെ ഉയര്&amp;zwj;ന്നുവന്ന ജാതിപ്പോര് ഇതോടെ ഹരിയാനയില്&amp;zwj; രൂക്ഷമാവുകയാണ്. രണ്ടു കുട്ടികള്&amp;zwj; കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള&amp;nbsp;&amp;nbsp; അന്വേഷണത്തിനുമുമ്പ് നേരത്തേ&amp;nbsp; മൂന്നുപേര്&amp;zwj; കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ്&amp;nbsp; മഹാപഞ്ചായത്തിന്&amp;zwj;െറ ആവശ്യം. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ജിതേന്ദറിന്&amp;zwj;െറ ബന്ധുക്കളാണ് ഈ കേസില്&amp;zwj; പ്രതിസ്ഥാനത്തുള്ളത്. കുട്ടികള്&amp;zwj; കൊല്ലപ്പെട്ട സംഭവം രണ്ടു കുടുംബങ്ങള്&amp;zwj; തമ്മിലുള്ള കലഹമാണ്. ദലിത്രാഷ്ട്രീയ സമ്മര്&amp;zwj;ദഫലമായി സര്&amp;zwj;ക്കാര്&amp;zwj; ദലിതുകളുടെ പക്ഷംപിടിക്കുകയാണ്.&amp;nbsp; മറ്റ് ജാതിവിഭാഗങ്ങള്&amp;zwj; തമ്മില്&amp;zwj; ഐക്യമില്ലാത്തതാണ്&amp;nbsp; വിവേചനത്തിന് കാരണം. ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ ജാതികളുടെ ഐക്യം ശക്തിപ്പെടുത്തണം.&lt;br /&gt; 	കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്&amp;zwj;ത്തിയാകുന്നതുവരെ അറസ്റ്റ് ചെയ്ത ഏഴു പ്രതികളെ വിട്ടയക്കണം. പൊലീസ് പിടികൂടിയതോടെ ഇവരുടെ കുടുംബങ്ങള്&amp;zwj; പ്രതിസന്ധിയിലാണ്. അതിനാല്&amp;zwj; കുടുംബത്തിന് നഷ്ടപരിഹാരം നല്&amp;zwj;കാനും സര്&amp;zwj;ക്കാര്&amp;zwj; തയാറാകണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഉയര്&amp;zwj;ന്ന ജാതിയില്&amp;zwj;പെട്ട സ്ത്രീകളുടെ പ്രതിനിധിസംഘം ഹരിയാന പൊലീസ് മേധാവിയെ കണ്ടും സമാനമായ ആവശ്യങ്ങള്&amp;zwj; ഉന്നയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/vciObih4Z80?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Zn0a1OLDGKI/151025?utm_source=feedburner&amp;amp;utm_medium=email"&gt;സിറിയ: പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് ബശ്ശാര്&amp;zwj;  &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 11:23 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/bashar-al-asad.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      വിമതര്‍ക്കും യു.എസിനുമൊപ്പം സഹകരിക്കാന്‍ തയാറെന്ന് റഷ്യ        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഡമസ്കസ്: സിറിയന്&amp;zwj;ജനത ആഗ്രഹിക്കുന്നുവെങ്കില്&amp;zwj; പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് പ്രസിഡന്&amp;zwj;റ് ബശ്ശാര്&amp;zwj; അല്&amp;zwj;അസദ്. ഡമസ്കസിലെ വസതിയില്&amp;zwj; റഷ്യന്&amp;zwj; പാര്&amp;zwj;ലമെന്&amp;zwj;റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബശ്ശാര്&amp;zwj; ഇക്കാര്യമറിയിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങള്&amp;zwj; പുറത്തുവിടാന്&amp;zwj; സിറിയന്&amp;zwj;മാധ്യമങ്ങള്&amp;zwj; തയാറായില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് ജനങ്ങള്&amp;zwj; ആഗ്രഹിക്കുന്നുണ്ടെങ്കില്&amp;zwj; ബശ്ശാര്&amp;zwj; എതിരല്ളെന്ന് റഷ്യന്&amp;zwj; പാര്&amp;zwj;ലമെന്&amp;zwj;റംഗം അലക്സാണ്ടര്&amp;zwj; യുഷ്ചെന്&amp;zwj;കോ സൂചിപ്പിച്ചു.&lt;br /&gt; 	ഐ.എസ് പോലുള്ള തീവ്രവാദശക്തികള്&amp;zwj;ക്കെതിരെ സിറിയയില്&amp;zwj; വിമതസൈന്യവുമായും യു.എസുമായും സഹകരിക്കാന്&amp;zwj; തയാറാണെന്ന് റഷ്യന്&amp;zwj; ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്&amp;zwj;, പ്രസിഡന്&amp;zwj;റ് ബശ്ശാര്&amp;zwj; അല്&amp;zwj;അസദിനെ പിന്തുണക്കുന്ന റഷ്യയുമായി സഹകരിക്കാന്&amp;zwj; തയാറല്ളെന്ന് വിമതസൈന്യം വ്യക്തമാക്കി. ഐ.എസിനെതിരെ എന്ന വ്യാജേന റഷ്യ കൂടുതലായും ഉന്നംവെക്കുന്നത് വിമതസൈന്യത്തിന്&amp;zwj;െറ കേന്ദ്രങ്ങളാണെന്നും അവര്&amp;zwj; ആരോപിച്ചു. 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടന്ന റഷ്യന്&amp;zwj; വ്യോമാക്രമണത്തില്&amp;zwj; 44 പേര്&amp;zwj; കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം. ഐ.എസിനെതിരെയാണ് സിറിയയിലെ വ്യോമാക്രമണം. അതേസമയം, യു.എസും വിമതസൈന്യവും സ്വന്തംനിലയില്&amp;zwj; ഐ.എസിനെതിരായി പോരാട്ടം തുടരുകയാണ്. എന്നാല്&amp;zwj;, ഐ.എസിനെതിരെ റഷ്യയുമായി സഹകരിക്കാന്&amp;zwj; യു.എസ് വിമുഖത കാണിക്കുന്നത് മണ്ടത്തമാണ്. സ്വതന്ത്രസൈന്യം എന്ന പേരിലറിയപ്പെടുന്ന വിമതര്&amp;zwj;ക്ക് പിന്തുണ നല്&amp;zwj;കാന്&amp;zwj; ഒരുക്കമാണെന്നും റഷ്യന്&amp;zwj; ആഭ്യന്തരമന്ത്രി സെര്&amp;zwj;ജി ലാവ്റോവ് വ്യക്തമാക്കി.&lt;br /&gt; 	&amp;lsquo;വിമതസേനയുടെ കേന്ദ്രങ്ങള്&amp;zwj; റഷ്യ ബോംബിട്ട് തകര്&amp;zwj;ക്കുകയാണ്. ബശ്ശാറിന് പിന്തുണ തുടരുന്നതിനിടെ അവര്&amp;zwj; വിമതസൈന്യവുമായി സഹകരിക്കുമെന്നാണ് പറയുന്നത്. ഇത് എങ്ങനെ സാധ്യമാകും? റഷ്യയുടെ നിലപാട് മനസ്സിലാവുന്നില്ല&amp;rsquo; -വിമതസംഘത്തിന്&amp;zwj;െറ വക്താവ് കേണല്&amp;zwj; അഹ്മദ് സൗദ് സൂചിപ്പിച്ചു. &amp;nbsp;&lt;br /&gt; 	രാജ്യത്ത് തെരഞ്ഞെടുപ്പിനുള്ള ആഹ്വാനവും അവര്&amp;zwj; തള്ളി. സഹകരിക്കാന്&amp;zwj; തയാറാണെന്നു പറയുന്നതിന് പകരം ആക്രമണം നിര്&amp;zwj;ത്തുകയാണ് റഷ്യ ചെയ്യേണ്ടത്. സിറിയയിലെ സാഹചര്യം റഷ്യ മനപ്പൂര്&amp;zwj;വം അവഗണിക്കുകയാണ്. ദശലക്ഷങ്ങള്&amp;zwj; ഇപ്പോഴും പലായനം തുടരുകയാണ്. രാജ്യത്തെ നിരവധി നഗരങ്ങള്&amp;zwj; ബോംബാക്രമണങ്ങളില്&amp;zwj; ഛിന്നഭിന്നമായി. ഈ സാഹചര്യത്തില്&amp;zwj; ജനങ്ങള്&amp;zwj; എങ്ങനെയാണ് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. 2014 ജൂണില്&amp;zwj; നടന്ന പ്രസിഡന്&amp;zwj;റ് തെരഞ്ഞെടുപ്പില്&amp;zwj; ബശ്ശാര്&amp;zwj; 88.7 ശതമാനം വോട്ടുകള്&amp;zwj;ക്കാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2012 മേയിലാണ് രാജ്യം അവസാനമായി പാര്&amp;zwj;ലമെന്&amp;zwj;ററി തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചത്.&lt;br /&gt; 	&amp;nbsp;ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി വിമതസൈന്യവുമായി ചര്&amp;zwj;ച്ചക്ക് തയാറാണെന്ന് ബശ്ശാര്&amp;zwj; അറിയിച്ചതായും റഷ്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്&amp;zwj; കെറിയുമായി ലാവ്റോവ് സംഭാഷണം നടത്തിയിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Zn0a1OLDGKI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/wd8oIm1f71k/151025?utm_source=feedburner&amp;amp;utm_medium=email"&gt;രാജകീയ ജീവിതം അവസാനിച്ചത് വൃദ്ധസദനത്തില്&amp;zwj; &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 11:18 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/mangalavarma (83) tvm.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     സ്വന്തം ലേഖകന്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	തിരുവനന്തപുരം: കുലമഹിമയാര്&amp;zwj;ന്ന രാജകീയ ജീവിതം. ഒടുവില്&amp;zwj; മക്കളുടെ പോലും തുണയില്ലാതെ അനാഥ വാര്&amp;zwj;ധക്യം. വൃദ്ധസദനത്തില്&amp;zwj; ജീവിതാന്ത്യം. കഴിഞ്ഞദിവസം നിര്യാതയായ മംഗളവര്&amp;zwj;മക്കാണ്(88) വിധി ഈ ദുര്&amp;zwj;ഗതി സമ്മാനിച്ചത്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും മുന്&amp;zwj;കേന്ദ്രമന്ത്രിയുമായ രവീന്ദ്രവര്&amp;zwj;മയുടെ ഭാര്യയായിരുന്നു മംഗള. രാജകീയ സൗകര്യങ്ങളുണ്ടായിരുന്ന ജീവിതത്തില്&amp;zwj;നിന്ന് വാര്&amp;zwj;ധക്യത്തില്&amp;zwj; നാട്ടിലേക്കു മടങ്ങിയപ്പോള്&amp;zwj; തുണക്ക് ആരുമുണ്ടായിരുന്നില്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന മക്കള്&amp;zwj;ക്ക് മാതാവ് ഭാരമായപ്പോഴായിരുന്നു നാട്ടിലേക്ക് മടങ്ങാന്&amp;zwj; തീരുമാനിച്ചത്. ഒടുവില്&amp;zwj; വരുമാനമില്ലാതെ അവര്&amp;zwj; കവളാകുളത്തെ എല്&amp;zwj;ഡേഴ്സ് വെല്&amp;zwj;ഫെയര്&amp;zwj; അസോസിയേഷന്&amp;zwj; വക ഹാപ്പി ഹോം എന്ന&amp;nbsp; വൃദ്ധസദനത്തില്&amp;zwj; അഭയം തേടി. വാര്&amp;zwj;ധക്യത്തില്&amp;zwj; അവിടിരുന്ന് ബ്ളീഡിങ് ഹാര്&amp;zwj;ട്ട്, വൈറ്റ് മെമ്മറീസ് എന്നീ കൃതികളെഴുതി. അവരുടെ രചനകള്&amp;zwj; അച്ചടിക്കാന്&amp;zwj; പരിശ്രമിക്കുമ്പോഴാണ് അസുഖബാധിതയായി നിംസ് ഹോസ്പിറ്റലില്&amp;zwj; ചികിത്സ തേടിയത്. &amp;nbsp;&lt;br /&gt; 	സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അമ്മാവന്&amp;zwj;െറ മകന്&amp;zwj; അഡ്വ.എന്&amp;zwj;.കെ. കൃഷ്ണപിള്ളയുടെയും നെയ്യാറ്റിന്&amp;zwj;കര ഊരൂട്ടുകാല മാധവി മന്ദിരത്തില്&amp;zwj; മുന്&amp;zwj;മന്ത്രി ഡോ.ജി. രാമചന്ദ്രന്&amp;zwj;െറ മൂത്ത സഹോദരി പത്മാവതി തങ്കച്ചിയുടെയും മകള്&amp;zwj;, മൂത്ത സഹോദരി സരസ്വതി മഹാത്മാഗാന്ധിയുടെ പൗത്രന്&amp;zwj; കാന്തിലാല്&amp;zwj; ഗാന്ധിയുടെ ഭാര്യ. ഡോ.രാമചന്ദ്രനോടും ഭാര്യ മുന്&amp;zwj;കേന്ദ്രമന്ത്രിയായിരുന്ന ഡോ. സൗന്ദരം രാമചന്ദ്രനോടൊപ്പം മദ്രാസ് ഗാന്ധിഗ്രാമിലെ കുട്ടിക്കാലം. പിന്നീട് കേരളപാണിനി എ.ആര്&amp;zwj;. രാജവര്&amp;zwj;മയുടെ മകളുടെ മകനായ രവീന്ദ്രവര്&amp;zwj;മയുമായി വിവാഹം. അന്ന് വിവാഹച്ചടങ്ങില്&amp;zwj; ജവഹര്&amp;zwj;ലാല്&amp;zwj; നെഹ്റു, സര്&amp;zwj;ദാര്&amp;zwj; വല്ലഭഭായി പട്ടല്&amp;zwj;േ, ലാല്&amp;zwj; ബഹദൂര്&amp;zwj; ശാസ്ത്രി, രാജേന്ദ്രപ്രസാദ് തുടങ്ങി നിരവധി പ്രമുഖര്&amp;zwj; പങ്കെടത്തു. മൂത്ത മകന്&amp;zwj; ജര്&amp;zwj;മനിയിലായിരുന്ന ഗൗതംവര്&amp;zwj;മ ഏതാനും മാസങ്ങള്&amp;zwj;ക്ക് മുമ്പ് മരിച്ചു. ഇളയമകന്&amp;zwj; ഹര്&amp;zwj;ഷവര്&amp;zwj;ധന്&amp;zwj; ഡല്&amp;zwj;ഹിയില്&amp;zwj; സ്ഥിരതാമസം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/wd8oIm1f71k?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4x-C0SJSRsg/151025?utm_source=feedburner&amp;amp;utm_medium=email"&gt;ബാബുജിയുടെ അവയവങ്ങള്&amp;zwj; നാലു പേര്&amp;zwj;ക്ക് പുതുജീവനായി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 11:12 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/babuji.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോട്ടയം: കൈവിട്ടുപോകുന്ന ജീവന്&amp;zwj;െറയൊരംശം മറ്റുള്ളവരിലേക്ക് പകര്&amp;zwj;ന്ന് മരണത്തിലും വെളിച്ചമായ കെ.എസ്.ഇ.ബി എരുമേലി സെക്ഷനിലെ കരാര്&amp;zwj; ജീവനക്കാരന്&amp;zwj;&amp;nbsp; ഇടകടത്തി തുമരക്കാകുഴിയില്&amp;zwj; ടി.ഡി. ബാബുജിയുടെ (58) സംസ്കാരം തിങ്കളാഴ്ച നടക്കും. &amp;nbsp;&lt;br /&gt; 	വൈദ്യുതി ലൈന്&amp;zwj; പണിക്കിടെ വാഹനം ഇടിച്ച് പരിക്കേറ്റതിനെ തുടര്&amp;zwj;ന്ന് വിദഗ്ധ ചികിത്സക്കായി കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്&amp;zwj; ആംബുലന്&amp;zwj;സ്&amp;nbsp; മതിലില്&amp;zwj; ഇടിച്ച്&amp;nbsp; ഗുരുതരാവസ്ഥയില്&amp;zwj; ചികിത്സയിലിരിക്കെയാണ്&amp;nbsp; മസ്തിഷ്കമരണം സംഭവിച്ചത്.&amp;nbsp; കാരിത്താസ് ആശുപത്രിയില്&amp;zwj; ഞായറാഴ്ച നാലു മണിക്കൂര്&amp;zwj; നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കരള്&amp;zwj;, വൃക്കകള്&amp;zwj;, കണ്ണ് തുടങ്ങിയവ&amp;nbsp; ദാനം ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന്&amp;nbsp; അയവങ്ങള്&amp;zwj; നീക്കം ചെയ്യാന്&amp;zwj; ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് 4.45 ഓടെയാണ് അവസാനിച്ചത്. &amp;nbsp;&lt;br /&gt; 	കോട്ടയം മെഡിക്കല്&amp;zwj; കോളജ്, എറണാകുളം ലേക്ഷോര്&amp;zwj;, ലൂര്&amp;zwj;ദ് ആശുപത്രികളില്&amp;zwj;നിന്നുള്ള മെഡിക്കല്&amp;zwj; സംഘത്തിന്&amp;zwj;െറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.&lt;/p&gt; &lt;p&gt;	അഞ്ചോടെ&amp;nbsp; അവയവങ്ങള്&amp;zwj; പ്രത്യേക ആംബുലന്&amp;zwj;സുകളില്&amp;zwj; അതത് ആശുപത്രികളിലേക്ക് കൊണ്ടുപോയി.&lt;br /&gt; 	തുടര്&amp;zwj;ന്ന് കോട്ടയം മെഡിക്കല്&amp;zwj; കോളജില്&amp;zwj; പോസ്റ്റ്മോര്&amp;zwj;ട്ടം നടത്തിയശേഷം മൃതദേഹം വൈകീട്ട് 7.30ഓടെ ബന്ധുക്കള്&amp;zwj;ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച രാവിലെ പത്തോടെ സംസ്കാരം വീട്ടുവളപ്പില്&amp;zwj; നടക്കും.ബാബുജിയുടെ കരള്&amp;zwj; എറണാകുളം ലേക്ഷോര്&amp;zwj; ആശുപത്രിയിലുള്ള രോഗിക്കും&amp;nbsp; വൃക്കകളില്&amp;zwj; ഒന്ന് എറണാകുളം ലൂര്&amp;zwj;ദ് ആശുപത്രിയിലേക്കും മറ്റൊരു വൃക്കയും കണ്ണുകളും കോട്ടയം മെഡിക്കല്&amp;zwj; കോളജിനുമാണ് നല്&amp;zwj;കിയത്. ഇതില്&amp;zwj; കോട്ടയം മെഡിക്കല്&amp;zwj; കോളജിലത്തെിച്ച വൃക്ക കോതമംഗലം സ്വദേശി പൗലോസില്&amp;zwj; (52) തുന്നിച്ചേര്&amp;zwj;ത്തു. 5.15ന് ആരംഭിച്ച ശസ്ത്രക്രിയ എട്ടരയോടെയാണ് പൂര്&amp;zwj;ത്തിയായത്. ഒന്നരവര്&amp;zwj;ഷമായി ഡയാലിസിസ് നടത്തിവരികയായിരുന്നു. &amp;nbsp;&lt;/p&gt; &lt;p&gt;	വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാണപിലാവില്&amp;zwj; വൈദ്യുതി ലൈന്&amp;zwj; പണിക്കിടെയാണ് അപകടം. കമ്പി വലിക്കുന്നതിനിടെ മുക്കൂട്ടുതറയില്&amp;zwj;നിന്ന് ശബരിമലയിലേക്ക് പോയ തീര്&amp;zwj;ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്&amp;zwj; മുകളിലേക്ക് തെറിച്ച് വാഹനത്തിന്&amp;zwj;െറ ബോണറ്റില്&amp;zwj; ഇടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്&amp;zwj; തീര്&amp;zwj;ഥാടകരുടെ വാഹനത്തില്&amp;zwj; കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്&amp;zwj; എത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റ ബാബുജിയെ വിദഗ്ധ ചികിത്സക്കായി കാരിത്താസിലേക്ക് കൊണ്ടുപോകും വഴി&amp;nbsp; തിരുവഞ്ചൂര്&amp;zwj; ക്ഷേത്രത്തിന് സമീപമാണ്&amp;nbsp; അടുത്ത അപകടം ഉണ്ടായത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4x-C0SJSRsg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zeHCdtySDfU/151025?utm_source=feedburner&amp;amp;utm_medium=email"&gt;മാഞ്ചസ്റ്റര്&amp;zwj; ഡെര്&amp;zwj;ബി സമനിലയില്&amp;zwj;; സിറ്റി നമ്പര്&amp;zwj; വണ്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:54 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/CSLagPdVEAAUmBr.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ലണ്ടന്&amp;zwj;: നഗരവൈരികളുടെ പോരാട്ടത്തിന് ഗോള്&amp;zwj;രഹിത സമനില. ഇംഗ്ളീഷ് പ്രീമിയര്&amp;zwj; ലീഗിലെ &amp;lsquo;സൂപ്പര്&amp;zwj; ഹിറ്റായ&amp;rsquo; മാഞ്ചസ്റ്റര്&amp;zwj; ഡെര്&amp;zwj;ബിയില്&amp;zwj; യുനൈറ്റഡും സിറ്റിയും ഗോളടിക്കാതെ പിരിഞ്ഞു. യുനൈറ്റഡിന്&amp;zwj;െറ കളിമുറ്റമായ ഓള്&amp;zwj;ഡ് ട്രാഫോഡിലായിരുന്നു 170ാം മാഞ്ചസ്റ്റര്&amp;zwj; ഡെര്&amp;zwj;ബി. കളി സമനിലയായതോടെ ഒരു പോയന്&amp;zwj;റുമായി മാഞ്ചസ്റ്റര്&amp;zwj; സിറ്റി പോയന്&amp;zwj;റ് പട്ടികയില്&amp;zwj; ഒന്നാമതത്തെി. 10 കളിയില്&amp;zwj; സിറ്റിക്കും ആഴ്സനലിനും 22 പോയന്&amp;zwj;റാണെങ്കിലും ഗോള്&amp;zwj;ശരാശരിയില്&amp;zwj; സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി. 20 പോയന്&amp;zwj;റുമായി യുനൈറ്റഡ് നാലാം സ്ഥാനത്തുണ്ട്.&lt;br /&gt; 	സൂപ്പര്&amp;zwj;താരങ്ങള്&amp;zwj; അണിനിരന്ന തുല്യരായ രണ്ട് ശക്തികള്&amp;zwj; മാറ്റുരച്ചപ്പോള്&amp;zwj; ആക്രമിക്കാന്&amp;zwj; മടിച്ചാണ് സിറ്റിയും യുനൈറ്റഡും പന്തുതട്ടിയത്.&lt;/p&gt; &lt;p&gt;	വീണുകിട്ടിയ അവസരങ്ങളില്&amp;zwj; ജെസ്സി ലിന്&amp;zwj;ഗാര്&amp;zwj;ഡ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്&amp;zwj; തട്ടിത്തെറിച്ചപ്പോള്&amp;zwj;, അവസാന മിനിറ്റില്&amp;zwj; ക്രിസ് സ്മാലിങ്ങിന്&amp;zwj;െറ ആക്രമണം സിറ്റി ഗോളി ജോഹാര്&amp;zwj;ട് തട്ടിയകറ്റി. റൂണിയെയും ആന്&amp;zwj;റണി മാര്&amp;zwj;ഷലിനെയും പൂട്ടിയിട്ട സിറ്റി ഡിഫന്&amp;zwj;ഡര്&amp;zwj; നികോളസ് ഒട്മന്&amp;zwj;ഡിയും, വില്&amp;zwj;ഫ്രഡ് ബോണി^സ്റ്റര്&amp;zwj;ലിങ് മുന്നേറ്റം തടഞ്ഞ യുനൈറ്റഡ് ഡിഫന്&amp;zwj;ഡര്&amp;zwj; മാര്&amp;zwj;കോസ് റോഹോയുമാണ് കളിയില്&amp;zwj; കേമന്മാരായത്.&lt;br /&gt; 	അതേസമയം, ഹാരി കെയ്ന്&amp;zwj; ഹാട്രിക് നേടിയ മത്സരത്തില്&amp;zwj; ടോട്ടന്&amp;zwj;ഹാം ബേണ്&amp;zwj;മൗത്തിനെ 5^1ന് തോല്&amp;zwj;പിച്ചു. സണ്ടര്&amp;zwj;ലന്&amp;zwj;ഡ് 3^0ത്തിന് ന്യൂകാസിലിനെയും ആഴ്സനല്&amp;zwj; 2^1ന് എവര്&amp;zwj;ട്ടനെയും തോല്&amp;zwj;പിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zeHCdtySDfU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Q3Geqhqia5c/151025?utm_source=feedburner&amp;amp;utm_medium=email"&gt;ടെസ്റ്റ്: ഇംഗ്ളണ്ട് പൊരുതുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:46 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/CSLNQ6dWsAAFaTY.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	ദുബൈ: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്&amp;zwj; തോല്&amp;zwj;വി ഒഴിവാക്കാന്&amp;zwj; ഇംഗ്ളണ്ട് പൊരുതുന്നു. നാലാം ദിനം ആറിന് 354 റണ്&amp;zwj;സ് എന്ന നിലയില്&amp;zwj; രണ്ടാം ഇന്നിങ്സ് ഡിക്ളയര്&amp;zwj; ചെയ്ത പാകിസ്താന്&amp;zwj;&amp;nbsp; 491 റണ്&amp;zwj;സാണ് ഇംഗ്ളീഷുകാര്&amp;zwj;ക്ക് മുന്നില്&amp;zwj; ലക്ഷ്യംവെച്ചത്. സ്റ്റംപെടുക്കുമ്പോള്&amp;zwj; 54 ഓവറില്&amp;zwj; 130 റണ്&amp;zwj;സെടുത്ത ഇംഗ്ളണ്ടിന് മൂന്നു പേരെ നഷ്ടമായി. ജോ റൂട്ടും (59) ബെയര്&amp;zwj;സ്റ്റോവുമാണ് (6) ക്രീസില്&amp;zwj;. പാകിസ്താനുവേണ്ടി രണ്ടാം ഇന്നിങ്സില്&amp;zwj; യൂനുസ് ഖാന്&amp;zwj; (118) സെഞ്ച്വറി നേടി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Q3Geqhqia5c?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/AWuV6wHyS8I/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഡബ്ല്യൂ.ടി.എ ഫൈനല്&amp;zwj;സ്: ഹാലെപ്പിനും ഷറപോവക്കും ജയം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 10:45 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/CSK3PBhWsAAcW0y.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt; 	സിംഗപ്പൂര്&amp;zwj;: ഡബ്ള്യു.ടി.എ ഫൈനല്&amp;zwj;സില്&amp;zwj; സിമോണ ഹാലെപ്പും മരിയ ഷറപോവയും ജയത്തോടെ തുടങ്ങി. യു.എസ് ഓപണ്&amp;zwj; ചാമ്പ്യന്&amp;zwj; ഫ്ളാവിയ പെന്നേറ്റയാണ് 6^0, 6^3 സ്കോറിന് ഹാലെപ്പിന് മുന്നില്&amp;zwj; വീണത്. പോളണ്ടിന്&amp;zwj;െറ അഗ്നിയേസ് റഡവാന്&amp;zwj;സ്കയെ 4^6, 6^3, 6^4 നാണ് ഷറപോവ തോല്&amp;zwj;പിച്ചത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/AWuV6wHyS8I?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FKd9hjQ0LJM/151025?utm_source=feedburner&amp;amp;utm_medium=email"&gt;ശ്രീലങ്കയിലെ 'ആകാശവാണി'യില്&amp;zwj; നിന്നും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 08:26 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/lanka-radio.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഒ. ഉമറുല്‍ ഫാറൂഖ്        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;സിലോണ്&amp;zwj; റേഡിയോക്ക് 90 വയസ്സ്. വിവരസാങ്കേതികവിദ്യയുടെ വിപ്ളവത്തില്&amp;zwj; റേഡിയോ&amp;nbsp; തിരശ്ശീലക്കു പിന്നിലേക്ക് മാറിയ അനുഭവമാണ് കേരളത്തിലെങ്കില്&amp;zwj; ശ്രീലങ്കയിലിത് ഇപ്പോഴും ജനപ്രിയ വാര്&amp;zwj;ത്താവിനിമയ ഉപാധിയാണ്&lt;/p&gt; &lt;p&gt;	സിലോണ്&amp;zwj; റേഡിയോയെന്ന ശ്രീലങ്കന്&amp;zwj; ബ്രോഡ്കാസ്റ്റിങ് കോര്&amp;zwj;പറേഷന്&amp;zwj; ( എസ്.എല്&amp;zwj;.ബി.സി) 90 ാം വയസ്സിന്&amp;zwj;െറ നിറവിലാണ്.&amp;nbsp; ലോകത്തില്&amp;zwj; മറ്റൊരു ഗവ.റേഡിയോ സ്റ്റേഷനും അവകാശപ്പെടാന്&amp;zwj; കഴിയാത്ത വൈവിധ്യവും കൗതുകങ്ങളുമാണ് ഇതിനെ ഇപ്പോഴും ലോകശ്രദ്ധയിലേക്ക് ആനയിക്കുന്നതും. മൂന്നു വര്&amp;zwj;ഷം മുമ്പുവരെ മലയാളത്തിലും പരിപാടികള്&amp;zwj; പ്രക്ഷേപണം ചെയ്തിരുന്നു ഇവിടെ. റേഡിയോപ്രിയരായ മലയാളികളില്&amp;zwj; നല്ളൊരുപങ്ക് സിലോണ്&amp;zwj; റേഡിയോക്കായി ട്യൂണ്&amp;zwj;ചെയ്ത് കാത്തിരിപ്പുണ്ടായിരുന്നു. അക്കൂട്ടര്&amp;zwj; ഇന്ന് നിരാശരാണെങ്കില്&amp;zwj; ഉത്തരേന്ത്യക്കാരായ റേഡിയോ ശ്രോതാക്കള്&amp;zwj; ഹാപ്പിയാണ്. അവരില്&amp;zwj; മിക്കവരും ഇപ്പോഴും സിലോണ്&amp;zwj; റേഡിയോ കേള്&amp;zwj;ക്കുന്നു, ആസ്വാദിക്കുന്നു. അങ്ങനെ, രാജ്യത്തിനകത്ത് മാത്രമല്ല അതിരുകള്&amp;zwj;ക്കപ്പുറത്തേക്കും അന്യഭാഷകളില്&amp;zwj; തങ്ങളുടെ രാജ്യത്തിന്&amp;zwj;െറ അടയാളപ്പെടുത്തലുകള്&amp;zwj; എത്തിക്കുക എന്ന ആ ദൗത്യം എത്രയോകാലമായി ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.&lt;/p&gt; &lt;p&gt;	&lt;strong&gt;***&lt;/strong&gt;&lt;br /&gt; 	പുരാതനകാലം മുതലേ വാണിജ്യകപ്പല്&amp;zwj;പാതകളുടെ കേന്ദ്രമായിരുന്നു ശ്രീലങ്ക. ലോകവ്യാപാരരംഗത്തെ പ്രധാന തുറമുഖമായ കൊളംബോയില്&amp;zwj;നിന്ന് പണ്ടുമുതലേ&amp;nbsp; സൂയസ്കനാല്&amp;zwj; വഴി യൂറോപ്പിലേക്ക് ചരക്കുകള്&amp;zwj;&amp;nbsp; കയറ്റുമതി ചെയ്യാറുമുണ്ട്്. എന്നാല്&amp;zwj;, ലോകത്തില്&amp;zwj; വാര്&amp;zwj;ത്തകള്&amp;zwj; അപ്പപ്പോള്&amp;zwj; മറ്റുള്ളവരിലത്തെിക്കാന്&amp;zwj; ചാനലുകളോ ഇന്നത്തെപ്പോലെ നവമാധ്യമങ്ങളോ ഇല്ലാതിരുന്ന കാലമായിരുന്നല്ളോ അന്ന്.&amp;nbsp; റേഡിയോയുടെ കണ്ടുപിടിത്തത്തോടെ&amp;nbsp; വിപ്ളവംതന്നെയുണ്ടായി. അന്ന്&amp;nbsp; ബ്രിട്ടീഷ് കോളനിയായ ശ്രീലങ്കയില്&amp;zwj; ശ്രീലങ്കന്&amp;zwj; ബ്രോഡ്കാസ്റ്റിങ് കോര്&amp;zwj;പറേഷന്&amp;zwj; 1925ല്&amp;zwj; ആരംഭിച്ചു. ശ്രീലങ്കയില്&amp;zwj; നിന്നുള്ള വാര്&amp;zwj;ത്തകളും വിനോദപരിപാടികളും&amp;nbsp; അങ്ങനെ റേഡിയോ പെട്ടിയിലൂടെ പുറംലോകത്തേക്ക് ഒഴുകാന്&amp;zwj;തുടങ്ങി; കുടിയേറ്റങ്ങളും കൃഷിയുടെയും വിളവെടുപ്പിന്&amp;zwj;െറയും മുതല്&amp;zwj; കോളനിവാഴ്ചയിലെ നയങ്ങളും നയംമാറ്റങ്ങളും വരെ. 1948 ഫെബ്രുവരി 4നാണ് ശ്രീലങ്ക, കോമണ്&amp;zwj;വെല്&amp;zwj;ത്ത് ഓഫ് സിലോണ്&amp;zwj;&amp;nbsp; എന്ന പേരില്&amp;zwj;&amp;nbsp; ബ്രിട്ടീഷ് ആധിപത്യത്തില്&amp;zwj;നിന്ന് സ്വതന്ത്രമായപ്പോള്&amp;zwj; റേഡിയോയും രാജ്യത്തിന്&amp;zwj;െറ ജനകീയത ഉയര്&amp;zwj;ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളിലായി. പിന്നെയുള്ള ദശകങ്ങളില്&amp;zwj; ഈ മരതക ദ്വീപിന്&amp;zwj;െറ അടയാളമായിമാറി ലങ്കയിലെ റേഡിയോ. രണ്ടാം ലോകയുദ്ധം, 17 വര്&amp;zwj;ഷം നീണ്ട ആഭ്യന്തര യുദ്ധം, വംശീയ കലാപങ്ങള്&amp;zwj;, ഇന്ത്യയുമായുള്ള ശീതസമരങ്ങള്&amp;zwj; തുടങ്ങി പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയ ശ്രീലങ്കയുടെ ഏറ്റവും ശക്തമായ ഈ ഒൗദ്യോഗിക മാധ്യമം ഒരു നാടിന്&amp;zwj;െറ പ്രതീകമായി മാറുകയായിരുന്നു.&lt;br /&gt; 	ദേശത്തിന്&amp;zwj;െറ ചരിത്രത്തോടൊപ്പം നടക്കുകയാണ് മാധ്യമങ്ങളും; മൂകസാക്ഷികളായി. ചിലപ്പോള്&amp;zwj; കാഹളങ്ങളായി. ചിലപ്പോഴെങ്കിലും മുന്നറ്റങ്ങളുടെ ധ്വജവാഹകരുമായി. ബോധപൂര്&amp;zwj;വമോ അല്ലാതെയോ അത് സംസ്കാര നിര്&amp;zwj;മിതിക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. വൈദേശിക പടയോട്ടങ്ങള്&amp;zwj;ക്കും ചെറുത്തുനില്&amp;zwj;പിനും രക്തരൂക്ഷിത ആഭ്യന്തരയുദ്ധങ്ങള്&amp;zwj;ക്കും രാഷ്ട്രീയ ഉത്ഥാനപതനങ്ങള്&amp;zwj;ക്കും സാക്ഷിയായി. ശ്രീലങ്കന്&amp;zwj; റേഡിയോ നിലയവും സ്വന്തം നാടിന്&amp;zwj;െറ ചോര മരവിക്കുന്ന തരത്തിലുള്ള&amp;nbsp; ദുരന്തങ്ങളും കലാപങ്ങളും ഹത്യകളും തലകുനിച്ചുകൊണ്ട് ലോകത്തെ അറിയിച്ചു.&lt;/p&gt; &lt;p&gt;	&lt;strong&gt;***&lt;/strong&gt;&lt;br /&gt; 	മൂന്നു വംശീയതയെ അത് പ്രതിനിധാനംചെയ്യുന്നു. സിംഹള ഭൂരിപക്ഷം കഴിഞ്ഞാല്&amp;zwj; തമിഴരും തമിഴ് സംസാരിക്കുന്ന മുസ്ലിംകളുമാണ് ശ്രീലങ്കയില്&amp;zwj;. ചെറിയ ന്യൂനപക്ഷമായി ക്രൈസ്തവരുമുണ്ട്. തമിഴര്&amp;zwj; ഇന്ത്യയില്&amp;zwj;നിന്ന് വന്നവരാണെങ്കിലും കച്ചവട ആവശ്യത്തിനായി അറേബ്യന്&amp;zwj; നാടുകളില്&amp;zwj;നിന്ന് വന്ന മുസ്ലിംകളും തമിഴാണ് സംസാരിക്കുന്നത്. സിംഹള, തമിഴ് ഭാഷക്കു പുറമെ ഇംഗ്ളീഷിലും പരിപാടികളുമായി റേഡിയോ മാധ്യമങ്ങള്&amp;zwj;ക്ക് മുമ്പേനടക്കുകയാണ് എസ്.എല്&amp;zwj;.ബി.സി. കൊളംബോ നഗരത്തിലെ പുരാതനമായ ചരിത്രസ്മൃതിയും ഇതുതന്നെ. കൊളംബോ യൂനിവേഴ്സിറ്റിയില്&amp;zwj; നടന്ന 15 ദിവസത്തെ അന്താരാഷ്ട്ര പഠന പരിപാടിയില്&amp;zwj; പങ്കെടുത്ത ശ്രീലങ്കന്&amp;zwj; പ്രതിനിധികളെ മാറ്റിനിര്&amp;zwj;ത്തിയാല്&amp;zwj; വിദേശ പത്രപ്രവര്&amp;zwj;ത്തകരടങ്ങുന്ന സംഘത്തില്&amp;zwj; ശ്രോതാവെന്ന നിലയില്&amp;zwj; ആ സ്ഥാപനത്തോട് വൈകാരിക ബന്ധമുള്ളത് എനിക്കായിരുന്നു.&lt;br /&gt; 	ചരിത്രസ്മാരകമെന്നതിനപ്പുറം ഇരു രാജ്യങ്ങളെ കോര്&amp;zwj;ത്തിണക്കുന്ന കാണാച്ചരട് എന്ന പ്രത്യേകത ഈ റേഡിയോനിലയത്തിന് അവകാശപ്പെട്ടതാണ്്. തമിഴ് വംശീയ പ്രശ്നത്തില്&amp;zwj; ഇന്ത്യയും ശ്രീലങ്കയും നയതന്ത്ര തലത്തില്&amp;zwj; അകന്നപ്പോഴും എസ്.എല്&amp;zwj;.ബി.സി ഇന്ത്യന്&amp;zwj; ശ്രോതാക്കളെ മറന്നിരുന്നില്ല. എന്നും രാവിലെ ഏഴു മുതല്&amp;zwj; ഒമ്പതു മണി വരെ ഹിന്ദിയിലുള്ള പരിപാടികളാണ്. ഉത്തരേന്ത്യയിലെ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഈ പരിപാടിക്ക് ഇപ്പോഴും ശ്രോതാക്കളേറെ. ആകാശവാണിയും നൂറുകണക്കിന് എഫ്.എം റേഡിയോയുമുണ്ടെങ്കിലും എസ്.എല്&amp;zwj;.ബി.സിക്ക് ഇന്ത്യന്&amp;zwj; ശ്രോതാക്കളില്&amp;zwj; ഒരിടമുണ്ട്.&lt;br /&gt; 	കൊളംബോ യൂനിവേഴ്സിറ്റിയുടെ കിഴക്കുവശത്തെ റോഡ് മുറിച്ചു കടന്നാല്&amp;zwj; സിലോണ്&amp;zwj; റേഡിയോ എത്തി. കൂറ്റന്&amp;zwj; ടവറുകളും പത്തേക്കറില്&amp;zwj; വ്യാപിച്ചുകിടക്കുന്ന കെട്ടിട സമുച്ചയവും കൊളോണിയല്&amp;zwj; ഭരണകാലത്തിന്&amp;zwj;െറ അപൂര്&amp;zwj;വം ശേഷിപ്പുകളിലൊന്നാണ്. വിവരസാങ്കേതികവിദ്യയടെ വിപ്ളവത്തില്&amp;zwj; റേഡിയോ എന്ന ഏകമുഖ സംവേദന മാധ്യമം തിരശ്ശീലക്കു പിന്നിലേക്ക് മാറിയ അനുഭവമാണ് കേരളത്തിലെങ്കില്&amp;zwj; ഈ കൊച്ചു ദ്വീപിലിത് ഇപ്പോഴും ജനപ്രിയ വാര്&amp;zwj;ത്താ വിനിമയ ഉപാധിയാണ്. മൂന്നു ഭാഷകളില്&amp;zwj; ഓരോ മണിക്കൂര്&amp;zwj; ഇടവിട്ട് വാര്&amp;zwj;ത്തക്കു പുറമെ വിനോദ പരിപാടികളും.&lt;br /&gt; 	അതിഥി ദേവോ എന്ന് നാം പറയുമെങ്കിലും ആതിഥ്യമര്യാദയുടെ ഊഷ്മളമായ അനുഭവം ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ന്യൂസ് എഡിറ്ററും പ്രോഗ്രാം പ്രൊഡ്യൂസര്&amp;zwj;മാരും കവാടത്തിന് പുറത്ത് റോഡിലത്തെിയാണ് ഞങ്ങളെ സ്വീകരിച്ചത്. തുടര്&amp;zwj;ന്ന് സ്റ്റേഷന്&amp;zwj; ചെയര്&amp;zwj;മാന്&amp;zwj; പങ്കെടുത്ത സ്വീകരണ പരിപാടി. ഓരോ വിദേശ പ്രതിനിധിക്കും എസ്.എല്&amp;zwj;.ബി.സിയുടെ മുദ്രപതിപ്പിച്ച ഉപഹാരവും സമ്മാനിച്ചാണ് ശ്രീലങ്കന്&amp;zwj; ബ്രോഡ്കാസ്റ്റിങ് കോര്&amp;zwj;പറേഷന്&amp;zwj; ഞങ്ങളെ എതിരേറ്റത്. കൊളോണിയല്&amp;zwj; കാലത്തിന്&amp;zwj;െറ കഥകളുറങ്ങന്ന വരാന്തയിലൂടെ നടക്കുമ്പോഴാണ് എസ്.എല്&amp;zwj;.ബി.സിയിലെ ഏക മലയാളി സാന്നിധ്യമായ വിശാലാക്ഷി ഹമീദിനെ കാണുന്നത്.&lt;br /&gt; 	35 വര്&amp;zwj;ഷമായി അനൗണ്&amp;zwj;സ്മെന്&amp;zwj;റ് മൈക്കിനു പിറകിലുള്ള ശബ്ദം മലയാളിയുടേതാണെന്നറിഞ്ഞത് കൗതുകമാണെന്ന് തോന്നി. തൃശൂര്&amp;zwj; ചെന്ദ്രാപ്പിന്നി സ്വദേശി ഗുഹദാസന്&amp;zwj;-കുഞ്ഞുട്ടി ദേവകിയമ്മ ദമ്പതികളുടെ മകളായ വിശാലാക്ഷി 1977 മുതല്&amp;zwj; എസ്.ബി.സിയിലുണ്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായ എണ്&amp;zwj;പതുകളില്&amp;zwj; മറ്റു മലയാളി ജീവനക്കാര്&amp;zwj; നാടുവിട്ടെങ്കിലും നാടകനടി കൂടിയായ വിശാലാക്ഷി ഇവിടത്തെന്നെ തുടര്&amp;zwj;ന്നു. ശ്രീലങ്കന്&amp;zwj; പൗരത്വം സ്വീകരിച്ച അവര്&amp;zwj; മക്കളും പേരമക്കളുമായി കൊളംബോയില്&amp;zwj; തങ്ങുന്നു.&lt;/p&gt; &lt;p&gt;	&lt;strong&gt;***&lt;/strong&gt;&lt;br /&gt; 	&lt;img alt="" src="/sites/default/files/images/radio.png" style="width: 600px; height: 530px;" /&gt;&lt;/p&gt; &lt;p&gt;	ന്യൂസ് എഡിറ്റര്&amp;zwj; സതീഷ് കൃഷ്ണപിള്ളയാണ് പിതാവിന്&amp;zwj;െറ ജന്മം കൊണ്ട് മലയാളിയായ മറ്റൊരു ജീവനക്കാരന്&amp;zwj;. പാലക്കാട്ടുകാരനായ പിതാവ് ജോലിയാവശ്യാര്&amp;zwj;ഥം ലങ്കയിലത്തെി പിന്നീട് പൗരത്വം സ്വീകരിക്കുകയായിരുന്നു. തന്&amp;zwj;െറ മലയാളി വേരുകള്&amp;zwj; രേഖാമൂലം തെളിയിക്കണമെന്നുണ്ട്, എന്നാല്&amp;zwj; ശ്രീലങ്കയിലിത് വന്&amp;zwj; സാമ്പത്തിക ചെലവുവരുന്ന നടപടിയാണെന്ന് സതീഷ് പറഞ്ഞു. &amp;nbsp;&lt;br /&gt; 	സതീഷിനൊപ്പം റേഡിയോനിലയത്തിന്&amp;zwj;െറ റെക്കോഡ് ലൈബ്രറി സന്ദര്&amp;zwj;ശിച്ചപ്പോഴാണ് ഇന്ത്യന്&amp;zwj; ഭാഷകളുടെ സ്വാധീനം ഏറെ ബോധ്യമായത്. പതിനായിരക്കണക്കിന്വരുന്ന ഗ്രാമഫോണ്&amp;zwj; റെക്കോഡുകളില്&amp;zwj; ഹിന്ദിക്കും മലയാളത്തിനും പുറമെ തമിഴ്, കന്നഡ, തെലുഗു ഭാഷകളിലെ റെക്കോഡുകളും നിരവധി. ആദ്യകാലത്ത് ഇന്ത്യന്&amp;zwj; സിനിമ നിര്&amp;zwj;മാതാക്കള്&amp;zwj; ഏജന്&amp;zwj;റുമാര്&amp;zwj; മുഖേന ഗാനങ്ങളുടെ റെക്കോഡുകള്&amp;zwj; എത്തിക്കുകയും അവ പ്രക്ഷേപണംചെയ്യുന്നതിന് സിലോണ്&amp;zwj; റേഡിയോ റോയല്&amp;zwj;റ്റി നല്&amp;zwj;കുകയും ചെയ്തിരുന്നുവെന്ന് വിശാലാക്ഷി ഹമീദ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഗായകരുടെ അപൂര്&amp;zwj;വഗ്രാമഫോണ്&amp;zwj; റെക്കോഡുകള്&amp;zwj; എസ്. എല്&amp;zwj;.ബി.സി കഴിഞ്ഞാല്&amp;zwj; ആകാശവാണിയില്&amp;zwj; മാത്രമേ കാണൂ.&lt;br /&gt; 	പരിഷ്കരണവും പാരമ്പര്യവും തമ്മിലെ ഏറ്റുമുട്ടല്&amp;zwj; ഇവിടെയും ശക്തം. തമിഴ് ദേശീയവാദികളും സിംഹളസര്&amp;zwj;ക്കാറും തമ്മില്&amp;zwj; നടന്ന 17 വര്&amp;zwj;ഷത്തെ യുദ്ധഭീതിയെ അതിജീവിച്ച ഈ കെട്ടിടം ഇന്ന് പുതുക്കിപ്പണിയുടെ മറ്റൊരു ഭീഷണിയിലാണ്. വിക്ടോറിയന്&amp;zwj; നിര്&amp;zwj;മിതിയുടെ ഗരിമ തച്ചുടക്കുന്നതിനെതിരെ എതിര്&amp;zwj;പ്പ് ശക്തം. എന്നാല്&amp;zwj;, പൊളിക്കലും പുതുക്കലും മുറപോലെ നടക്കുന്നു. 1925ല്&amp;zwj; കൊളംബോ റേഡിയോ ആയി തുടങ്ങിയ സ്ഥാപനം പിന്നീട് സിലോണ്&amp;zwj; റേഡിയോയും ഒടുവില്&amp;zwj; ശ്രീലങ്കന്&amp;zwj; ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോയും ആയതുപോലെ ഈ ചരിത്രസ്മാരകവും ആധുനികതയിലേക്കുള്ള പാതയിലാണ്. ഏഷ്യയിലെ ആദ്യത്തെ റെക്കോഡിങ് സ്റ്റുഡിയോയിലിരിക്കുമ്പോള്&amp;zwj; ഹാരി പോര്&amp;zwj;ട്ടര്&amp;zwj; കഥകളിലെ മാന്ത്രിക ബംഗ്ളാവാണ് ഓര്&amp;zwj;മവരുക. പഴമയുടെ പ്രൗഢിയും പാരമ്പര്യവും ഈ സ്റ്റുഡിയോയെ അനന്യമാക്കുന്നു. എന്നാല്&amp;zwj;, പുതിയ സ്റ്റുഡിയോയുടെ നിര്&amp;zwj;മിതിയോടെ ഇതും ചരിത്രത്തിന്&amp;zwj;െറ ഭാഗമാവും.&lt;br /&gt; 	സാങ്കേതിക മുന്നേറ്റങ്ങള്&amp;zwj; പരമ്പരാഗത സംവിധാനങ്ങള്&amp;zwj;ക്ക് എക്കാലവും വെല്ലുവിളിതന്നെ. ഗ്രാമഫോണ്&amp;zwj; റെക്കോഡുകള്&amp;zwj; കാസറ്റുകളിലേക്കും പിന്നെ കോംപാക്ട് ഡിസ്കിലേക്കും ഇപ്പോള്&amp;zwj; കമ്പ്യൂട്ടറിലേക്കും മാറിക്കഴിഞ്ഞു. ഒപ്പം ശീലങ്ങളും പുതുമയിലേക്ക് ചുവടുമാറ്റം നടത്തി. പാടിപ്പതിഞ്ഞ ചലച്ചിത്രഗാനങ്ങള്&amp;zwj;ക്കായി റേഡിയോക്കരികില്&amp;zwj; കാതോര്&amp;zwj;ത്തിരുന്ന കാലം അസ്തമിച്ചു. ഇന്ന് എല്ലാം ഉള്ളം കൈയിലെ മൊബൈല്&amp;zwj; ഫോണിലുണ്ട്്. ശ്രോതാക്കളില്ലാതായതോടെ സ്പോണ്&amp;zwj;സര്&amp;zwj;മാരും കുറഞ്ഞെന്ന് സതീഷ് കൃഷ്ണപ്പിള്ള പറഞ്ഞു. അതോടെ, പരിപാടികളും വെട്ടിക്കുറച്ചു. മലയാളം പ്രക്ഷേപണത്തിന് താഴു വീണത് അങ്ങനെയാണ്. ഷോര്&amp;zwj;ട്ട് വേവ് മോഡില്&amp;zwj; കടലിനക്കരെ നിന്ന് മെക്സിക്കന്&amp;zwj; തിരമാലപോലെ താഴ്ന്നും പൊങ്ങിയും ഒഴുകിയത്തെിയിരുന്ന എസ്. ജാനകിയുടെയും എല്&amp;zwj;.ആര്&amp;zwj;. ഈശ്വരിയുടെയും കമുകറയുടെയും ഗാനങ്ങള്&amp;zwj; ഇന്ന് കേള്&amp;zwj;ക്കാനില്ല. ഹിന്ദി പരിപാടികളും നിശ്ശബ്ദമാവാന്&amp;zwj; ഏറെനാള്&amp;zwj; വേണ്ടെന്ന് ജീവനക്കാര്&amp;zwj; ആശങ്ക പങ്കുവെച്ചു. അതോടെ, നഷ്ടമാവുന്നത് ഒരു റേഡിയോ പരിപാടി മാത്രമല്ല, രണ്ട് രാജ്യങ്ങളെ കോര്&amp;zwj;ത്തിണക്കുന്ന ആസ്വാദനത്തിന്&amp;zwj;െറ ആത്മബന്ധം കൂടിയാവും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FKd9hjQ0LJM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_26.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-154826156851737428</guid><pubDate>Sun, 25 Oct 2015 08:41:00 +0000</pubDate><atom:updated>2015-10-25T01:41:49.687-07:00</atom:updated><title>ഇറാഖ് അധിനിവേശത്തിന് മാപ്പപേക്ഷിച്ച് ടോണി ബ്ലയര്‍ Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ഇറാഖ് അധിനിവേശത്തിന്  മാപ്പപേക്ഷിച്ച് ടോണി ബ്ലയര്&amp;zwj; Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ഇറാഖ് അധിനിവേശത്തിന്  മാപ്പപേക്ഷിച്ച് ടോണി ബ്ലയര്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് വി.എസിന്&amp;zwj;റെ മറുപടി; തട്ടിപ്പു നടത്തിയതിന് തെളിവുണ്ടെന്ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;മഴയിലും ആളുന്ന ആവേശം; മിന്നല്&amp;zwj; പ്രചാരണം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;മഴയിലും ആളുന്ന ആവേശം; മിന്നല്&amp;zwj; പ്രചാരണം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;ഐക്യ ആഹ്വാനവുമായി പ്രധാനമന്ത്രിയുടെ മന്&amp;zwj;കി ബാത്ത്; ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ചതുരംഗപ്പാറമെട്ടില്&amp;zwj; അപകടം പതിയിരിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;കണ്ണൂരില്&amp;zwj; രംഗം വിചിത്രം: വിയര്&amp;zwj;പ്പൊഴുക്കി ഇരുപക്ഷവും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;ആര്&amp;zwj;.എസ്.എസ് വര്&amp;zwj;ഗീയതക്ക് ഉമ്മന്&amp;zwj; ചാണ്ടി ചൂട്ടുപിടിക്കുന്നു &amp;ndash;പിണറായി വിജയന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;ഹാര്&amp;zwj;ബറിലെ ഐസ് പ്ളാന്&amp;zwj;റില്&amp;zwj; അമോണിയ ചോര്&amp;zwj;ന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;ഐ.എന്&amp;zwj;.എല്ലിന് വര്&amp;zwj;ഗീയ  കാഴ്ചപ്പാടില്ല &amp;ndash;എം.എ. ബേബി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;പാക് സംഘത്തിന്&amp;zwj;െറ നാടകം അലങ്കോലപ്പെടുത്തിയ നാലു ശിവസേനക്കാര്&amp;zwj; കസ്റ്റഡിയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;സംഘ്പരിവാര്&amp;zwj; ഭീകരതക്കെതിരെ പോരാട്ടം തുടരും ^ചേതന തീര്&amp;zwj;ഥഹള്ളി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;വിശാല ഹിന്ദു ഐക്യം: എന്&amp;zwj;.എസ്.എസിനെതിരെ യോഗക്ഷേമ സഭ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;അഞ്ചുകുന്ന് പട്ടികവര്&amp;zwj;ഗ ഹോസ്റ്റലില്&amp;zwj; പകര്&amp;zwj;ച്ചവ്യാധി പടരുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;&amp;lsquo;പ്രസംഗിക്കുമ്പോ സൂക്ഷിക്കണം, ആട കോണ്&amp;zwj;ഗ്രസ് നമ്മക്കൊപ്പാന്ന്&amp;rsquo; &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;തിരിച്ചറിയല്&amp;zwj; കാര്&amp;zwj;ഡ് വിതരണത്തില്&amp;zwj; തര്&amp;zwj;ക്കം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;മലയാളിയുടെ കാര്&amp;zwj; പെയിന്&amp;zwj;റിങ്  വര്&amp;zwj;ക്ഷോപ്പില്&amp;zwj; തീപിടിത്തം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;പ്രണയ തീരത്തെ രാഷ്ട്രീയത്തറവാട്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;ഇമാം ജഅ്ഫര്&amp;zwj; സാദിഖ് മസ്ജിദ് സ്ഫോടനം:  പ്രതികളുടെ അപ്പീലില്&amp;zwj; ഇന്ന്  ആദ്യ വാദം കേള്&amp;zwj;ക്കല്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt; മുംബൈയിലെ ക്രഫോര്&amp;zwj;ഡ് മാര്&amp;zwj;ക്കറ്റില്&amp;zwj; വന്&amp;zwj; തീപിടിത്തം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;എന്&amp;zwj;.എസ്.എസിന്&amp;zwj;െറ ശരിദൂരത്തിന് കാതോര്&amp;zwj;ത്ത് പത്തനംതിട്ടയില്&amp;zwj; പാര്&amp;zwj;ട്ടികള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; പായക്കപ്പല്&amp;zwj; മുംബൈ തീരമണഞ്ഞു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;പുതിയ അബൂദബി- ദുബൈ  ഹൈവേ പൂര്&amp;zwj;ത്തിയാകുന്നു &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ശരത് യാദവ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;സര്&amp;zwj;ഗാത്മകതക്ക് അതിര്&amp;zwj;വരമ്പുകളില്ല &amp;ndash;സേതു&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/hkdhvHm_5ck/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഇറാഖ് അധിനിവേശത്തിന്  മാപ്പപേക്ഷിച്ച് ടോണി ബ്ലയര്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 01:09 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/blaire.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഐ.എസിന്‍െറ വളര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നില്ല        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ലണ്ടന്&amp;zwj;: ഇറാഖ് യുദ്ധത്തിന്&amp;zwj;െറ കാര്യത്തില്&amp;zwj; തെറ്റുപറ്റിയെന്ന് മുന്&amp;zwj; ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയര്&amp;zwj;. ഇറാഖ് അധിനിവേശം അടക്കമുള്ള കാര്യങ്ങളാണ് ഐ.എസിന്&amp;zwj;െ ഉദയത്തിന് കാരണമായതെന്നും ബ്ളയര്&amp;zwj; പറഞ്ഞു. സി.എന്&amp;zwj;.എന്&amp;zwj; ചാനലിലെ ഫരീദ് സക്കറിയയുടെ അഭിമുഖത്തിലാണ്&amp;nbsp; ബ്ളയറിന്&amp;zwj;െറ കുറ്റസമ്മതവും വെളിപ്പെടുത്തലുകളുമുള്ളത്.&lt;/p&gt; &lt;p&gt;	&amp;lsquo;സദ്ദാം ഹുസൈന്&amp;zwj;െറ പക്കല്&amp;zwj; കൂട്ട നശീകരണ ആയുധങ്ങള്&amp;zwj; ഉണ്ടെന്ന&amp;nbsp; ഇന്&amp;zwj;റലിജന്&amp;zwj;സ് റിപ്പോര്&amp;zwj;ട്ട് തെറ്റായിരുന്നു. യുദ്ധത്തിന്&amp;zwj;െറ രീതി സംബന്ധിച്ചും ആസുത്രണം ചെയ്യുന്നതില്&amp;zwj; സംഭവിച്ച പാകപിഴകള്&amp;zwj;ക്കും മാപ്പ് ചോദിക്കുന്നു. നിലവിലുള്ള ഒരു ഭരണകൂടത്തെ മാറ്റുമ്പോള്&amp;zwj; എന്ത് സംഭവിക്കുമെന്ന് മനസിലാക്കാന്&amp;zwj; കഴിയാതെ പോയതിനും ഞാന്&amp;zwj; മാപ്പ് ചോദിക്കുന്നു. പക്ഷെ, സദ്ദാമിനെ നീക്കിയതില്&amp;zwj; മാപ്പ് ചോദിക്കാന്&amp;zwj; എനിക്ക് ബുദ്ധിമുട്ടുണ്ട്.&amp;rsquo; - ടോണി ബ്ളയര്&amp;zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;	ഇറാഖ് അധിനിവേശം ഇസ്ലാമിക് സ്റ്റേറ്റിന്&amp;zwj;െറ ഉദയത്തിന് കാരണമായെന്ന് ജനങ്ങള്&amp;zwj; ചൂണ്ടിക്കാണിക്കുന്നുണ്ടല്ളോ എന്ന ചോദ്യത്തിന് അതില്&amp;zwj; സത്യത്തിന്&amp;zwj;്റെ അംശമുണ്ടെന്നാണ് ഞാന്&amp;zwj; കരുതുന്നത് എന്നായിരുന്നു ബ്ളയറിന്&amp;zwj;െറ&amp;nbsp; മറുപടി. 2003ല്&amp;zwj; സദ്ദാമിനെ പുറത്താക്കിയവര്&amp;zwj;ക്ക് 2015ല്&amp;zwj; നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്&amp;zwj; ഉത്തരവാദിത്തമില്ല എന്ന് പറയാനാവില്ളെന്നും ടോണി ബ്ളയര്&amp;zwj; കൂട്ടിച്ചേര്&amp;zwj;ത്തു.&lt;/p&gt; &lt;p&gt;	അമേരിക്കയും ബ്രിട്ടനും ചേര്&amp;zwj;ന്ന് 2003ല്&amp;zwj; ഇറാഖില്&amp;zwj; നടത്തിയ ആക്രമണമാണ് തെറ്റായിരുന്നെന്ന് ബ്ളയര്&amp;zwj; സമ്മതിച്ചിരിക്കുന്നത്. ഈ കുറ്റസമ്മതത്തോടെ ആരാധ്യനായ രാഷ്ട്രീയ നേതാവില്&amp;zwj; നിന്നും ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടുന്നതിനു പോലും തനിക്ക് മടിയില്ളെന്നും ടോണി ബ്ളെയര്&amp;zwj; പറയുന്നു. ആദ്യമായാണ് ബ്ളയര്&amp;zwj; പരസ്യമായി ഇറാഖ് യുദ്ധം തെറ്റായിരുന്നെന്ന് പറയുന്നത്. ഇറാഖ് യുദ്ധത്തിനുശേഷം ബ്രിട്ടനില്&amp;zwj; നടന്ന തെരഞ്ഞെടുപ്പില്&amp;zwj; ബ്ളയര്&amp;zwj; വീണ്ടും അധികാരത്തിലെ ത്തിയിരുന്നു. 2007ല്&amp;zwj; പ്രധാനമന്ത്രി പദം രാജിവച്ചപ്പോള്&amp;zwj; ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ളയറിന്&amp;zwj;്റെ പ്രതികരണം.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/hkdhvHm_5ck?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/hp6UM6Xyonk/151025?utm_source=feedburner&amp;amp;utm_medium=email"&gt;വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് വി.എസിന്&amp;zwj;റെ മറുപടി; തട്ടിപ്പു നടത്തിയതിന് തെളിവുണ്ടെന്ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 25 Oct 2015 12:37 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/vs-new-22_6.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോതമംഗലം: എസ്.എന്&amp;zwj;.ഡി. പി യോഗം ജനറല്&amp;zwj; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&amp;zwj;റെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്&amp;zwj; വീണ്ടും രംഗത്ത്.&lt;/p&gt; &lt;p&gt;വെള്ളാപ്പള്ളി നടേശന്&amp;zwj; നടത്തിയ മൈക്രോ ഫിനാന്&amp;zwj;സ് തട്ടിപ്പു സംബന്ധിച്ച് ആരും തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ളെന്നും വ്യക്തമായ തെളിവുകള്&amp;zwj; സഹിതമാണ് താന്&amp;zwj; കാര്യങ്ങള്&amp;zwj; വിശദീകരിച്ചതെന്നും വി.എസ് കോതമംഗലത്തെ പൊതുയോഗത്തില്&amp;zwj;&amp;nbsp; ആഞ്ഞടിച്ചു. പിന്നാക്ക വിഭാഗ വികസന കോര്&amp;zwj;പറേഷനില്&amp;zwj; നിന്നും ദേശസാല്&amp;zwj;കൃത ഷെഡ്യൂള്&amp;zwj;ഡ് ബാങ്കുകളില്&amp;zwj; നിന്നും ഇതിന്&amp;zwj;റെ തെളിവുകള്&amp;zwj; ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്&amp;zwj; താന്&amp;zwj; സര്&amp;zwj;ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ളെന്ന സത്യം വെള്ളാപ്പള്ളിക്കു അറിയില്ളേ, അഴിമതിക്കുറ്റത്തിനു ജയിലിലാണ് കിടക്കേണ്ടി വരികയെന്നും വി.എസ് പരിഹസിച്ചു.&lt;/p&gt; &lt;p&gt;	മൈക്രോ ഫിനാന്&amp;zwj;സ് അഴിമതി തെളിയിക്കാന്&amp;zwj; വെള്ളാപ്പള്ളി നടേശന്&amp;zwj; വി.എസിനെ വെല്ലുവിളിച്ചിരുന്നു. അഴിമതി തെളിയിച്ചാല്&amp;zwj; തൂക്കുമരത്തിലേറാന്&amp;zwj; തയാറാണ്. വി.എസിന് വിശ്വാസമുള്ള ആളെക്കൊണ്ടോ ഏജന്&amp;zwj;സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. തെളിഞ്ഞില്ളെങ്കില്&amp;zwj; വെയിലത്ത് മുട്ടില്&amp;zwj; നില്&amp;zwj;ക്കാന്&amp;zwj; വി.എസ് തയാറുണ്ടോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.&lt;/p&gt; &lt;p&gt;	കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണ് വെള്ളാപ്പള്ളി നടേശനെന്ന് കഴിഞ്ഞ ദിവസം അടിമാലിയില്&amp;zwj; നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&amp;zwj; വി.എസ് തുറന്നടിച്ചിരുന്നു. കിഴക്കിന്&amp;zwj;െറ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്തെ ഷൈലോക്കാണ് വെള്ളാപ്പള്ളി. കൊള്ളപ്പലിശ വാങ്ങുന്നത് കണ്ട് ഷൈലോക് കണിച്ചുകുളങ്ങരയിലെ ത്തി വെള്ളാപ്പള്ളിയെ തൊഴുതുവെന്നും വി.എസ് പരിഹസിച്ചിരുന്നു. ഷെക്സ്പിയര്&amp;zwj; നാടകമായ &amp;lsquo;വെനീസിലെ വ്യാപാരി&amp;rsquo;യിലെ കൊള്ളപ്പലിശക്കാരനായ കഥാപാത്രമാണ് ഷൈലോക്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/hp6UM6Xyonk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/f7j8v81Y4J8/151025?utm_source=feedburner&amp;amp;utm_medium=email"&gt;മഴയിലും ആളുന്ന ആവേശം; മിന്നല്&amp;zwj; പ്രചാരണം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:55 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചത്തെുന്ന മഴക്കും ജില്ലയുടെ തെരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിക്കാനാവുന്നില്ല. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പോരാട്ടവീര്യം ഒട്ടുംകുറയാതെ മുന്നണികള്‍ ജില്ലയെ ഇളക്കിമറിക്കുകയാണ്.&lt;br /&gt; കാര്‍ഷിക വിഷയങ്ങളും എസ്.എന്‍.ഡി.പി നിലപാടുകളും ചര്‍ച്ചയാകുന്നതിനൊപ്പം പ്രാദേശിക വികാരങ്ങളും പ്രചാരണത്തില്‍ മുന്‍കൈ നേടുന്നുണ്ട്. മുന്നണികള്‍ക്കായി സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന് എത്തിത്തുടങ്ങിയതോടെ പ്രവര്‍ത്തകര്‍  ആവേശനിറവിലാണ്. സ്ഥാനാര്‍ഥികള്‍ മൂന്നുതവണയിലധികം വോട്ടര്‍മാരെ സന്ദര്‍ശിച്ചുകഴിഞ്ഞു. അവധി കണക്കിലെടുത്ത് വീടുകയറി വോട്ട് അഭ്യര്‍ഥിക്കുന്നതിലായിരുന്നു സ്ഥാനാര്‍ഥികളുടെ ശ്രദ്ധ. ചുവരെഴുത്തുകള്‍ക്കും പോസ്റ്റര്‍ പ്രചാരണത്തിനുമൊപ്പം നവമാധ്യമങ്ങള്‍ വഴിയും വോട്ടുതേടല്‍ കൊഴുക്കുകയാണ്. കനത്തമഴയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിക്കുന്നതും സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.&lt;br /&gt;  ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. കഴിഞ്ഞദിവസം ജില്ലയില്‍ വ്യാപകമായി പൊതുയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ശനിയാഴ്ച സ്വന്തം നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി.&lt;br /&gt; വിവിധ കുടുംബ സദസ്സുകളിലും പങ്കെടുത്തു. ശനിയാഴ്ച ആഭ്യന്തരമന്ത്രിയും ജില്ലയിലുണ്ടായിരുന്നു. പത്തിലധികം പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. മന്ത്രി കെ.എം. മാണിയും സജീവമാണ്. ശനിയാഴ്ച പാലായില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഞായറാഴ്ചയും ഈ മേഖലയില്‍തന്നെ പര്യടനം തുടരും.&lt;br /&gt;  തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യോഗങ്ങളില്‍ മാണി പങ്കെടുക്കും. കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനും എത്തും. എല്‍.ഡി.എഫിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം കോട്ടയത്ത് എത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലത്തെും. യു.ഡി.എഫിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. ബി.ജെ.പിക്കായി സി.കെ. പത്മനാഭന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പ്രചാരണത്തിനത്തെുന്നുണ്ട്.&lt;br /&gt; രൂക്ഷമായ വിമതശല്യം നേരിടുന്ന യു.ഡി.എഫ് കഴിഞ്ഞദിവസം വിമതരെ കൂട്ടമായി പുറത്താക്കിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിലടക്കം യു.ഡി.എഫിന് വിമതര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.  രാമപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് സൗഹൃദമത്സരവും യു.ഡി.എഫിന് തലവേദനയാണ്.&lt;br /&gt; എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിന് അര്‍ഹമായതിലും കവിഞ്ഞ പ്രാധാന്യം നല്‍കിയെന്ന ആക്ഷേപം ഘടകകക്ഷി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ളെന്ന് സി.പി.ഐക്കും പരാതിയുണ്ട്. എസ്.എന്‍.ഡി.പി ബന്ധത്തില്‍ പ്രതീക്ഷയും ആശങ്കയും ഒരുപൊലെ ബി.ജെ.പിയെ അലട്ടുന്നുണ്ട്.&lt;br /&gt; എസ്.എന്‍.ഡി.പിക്കെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്തുവന്നതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.&lt;br /&gt; ചിലയിടങ്ങളില്‍ സീറ്റിനെച്ചൊല്ലി എസ്.എന്‍.ഡി.പി-ബി.ജെ.പി തര്‍ക്കവും അരങ്ങേറിയിരുന്നു. എങ്കിലും എസ്.എന്‍.ഡി.പി കൂട്ടുകെട്ട് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/f7j8v81Y4J8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JVLvkAZZkxY/151025?utm_source=feedburner&amp;amp;utm_medium=email"&gt;മഴയിലും ആളുന്ന ആവേശം; മിന്നല്&amp;zwj; പ്രചാരണം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:55 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചത്തെുന്ന മഴക്കും ജില്ലയുടെ തെരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിക്കാനാവുന്നില്ല. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പോരാട്ടവീര്യം ഒട്ടുംകുറയാതെ മുന്നണികള്‍ ജില്ലയെ ഇളക്കിമറിക്കുകയാണ്.&lt;br /&gt; കാര്‍ഷിക വിഷയങ്ങളും എസ്.എന്‍.ഡി.പി നിലപാടുകളും ചര്‍ച്ചയാകുന്നതിനൊപ്പം പ്രാദേശിക വികാരങ്ങളും പ്രചാരണത്തില്‍ മുന്‍കൈ നേടുന്നുണ്ട്. മുന്നണികള്‍ക്കായി സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന് എത്തിത്തുടങ്ങിയതോടെ പ്രവര്‍ത്തകര്‍  ആവേശനിറവിലാണ്. സ്ഥാനാര്‍ഥികള്‍ മൂന്നുതവണയിലധികം വോട്ടര്‍മാരെ സന്ദര്‍ശിച്ചുകഴിഞ്ഞു. അവധി കണക്കിലെടുത്ത് വീടുകയറി വോട്ട് അഭ്യര്‍ഥിക്കുന്നതിലായിരുന്നു സ്ഥാനാര്‍ഥികളുടെ ശ്രദ്ധ. ചുവരെഴുത്തുകള്‍ക്കും പോസ്റ്റര്‍ പ്രചാരണത്തിനുമൊപ്പം നവമാധ്യമങ്ങള്‍ വഴിയും വോട്ടുതേടല്‍ കൊഴുക്കുകയാണ്. കനത്തമഴയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിക്കുന്നതും സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.&lt;br /&gt;  ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. കഴിഞ്ഞദിവസം ജില്ലയില്‍ വ്യാപകമായി പൊതുയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ശനിയാഴ്ച സ്വന്തം നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി.&lt;br /&gt; വിവിധ കുടുംബ സദസ്സുകളിലും പങ്കെടുത്തു. ശനിയാഴ്ച ആഭ്യന്തരമന്ത്രിയും ജില്ലയിലുണ്ടായിരുന്നു. പത്തിലധികം പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. മന്ത്രി കെ.എം. മാണിയും സജീവമാണ്. ശനിയാഴ്ച പാലായില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഞായറാഴ്ചയും ഈ മേഖലയില്‍തന്നെ പര്യടനം തുടരും.&lt;br /&gt;  തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യോഗങ്ങളില്‍ മാണി പങ്കെടുക്കും. കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനും എത്തും. എല്‍.ഡി.എഫിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം കോട്ടയത്ത് എത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലത്തെും. യു.ഡി.എഫിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. ബി.ജെ.പിക്കായി സി.കെ. പത്മനാഭന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പ്രചാരണത്തിനത്തെുന്നുണ്ട്.&lt;br /&gt; രൂക്ഷമായ വിമതശല്യം നേരിടുന്ന യു.ഡി.എഫ് കഴിഞ്ഞദിവസം വിമതരെ കൂട്ടമായി പുറത്താക്കിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിലടക്കം യു.ഡി.എഫിന് വിമതര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.  രാമപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് സൗഹൃദമത്സരവും യു.ഡി.എഫിന് തലവേദനയാണ്.&lt;br /&gt; എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിന് അര്‍ഹമായതിലും കവിഞ്ഞ പ്രാധാന്യം നല്‍കിയെന്ന ആക്ഷേപം ഘടകകക്ഷി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ളെന്ന് സി.പി.ഐക്കും പരാതിയുണ്ട്. എസ്.എന്‍.ഡി.പി ബന്ധത്തില്‍ പ്രതീക്ഷയും ആശങ്കയും ഒരുപൊലെ ബി.ജെ.പിയെ അലട്ടുന്നുണ്ട്.&lt;br /&gt; എസ്.എന്‍.ഡി.പിക്കെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്തുവന്നതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.&lt;br /&gt; ചിലയിടങ്ങളില്‍ സീറ്റിനെച്ചൊല്ലി എസ്.എന്‍.ഡി.പി-ബി.ജെ.പി തര്‍ക്കവും അരങ്ങേറിയിരുന്നു. എങ്കിലും എസ്.എന്‍.ഡി.പി കൂട്ടുകെട്ട് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JVLvkAZZkxY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Jqad6iagDMI/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഐക്യ ആഹ്വാനവുമായി പ്രധാനമന്ത്രിയുടെ മന്&amp;zwj;കി ബാത്ത്; ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:54 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/modi333_2.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: ഹരിയാനയില്&amp;zwj; സവര്&amp;zwj;ണ ജാതിക്കാര്&amp;zwj; ചുട്ടുകൊന്ന ദലിത് കുട്ടികളെ കുറിച്ച് മൗനം പാലിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഐക്യാഹ്വാനം.&amp;nbsp; മന്&amp;zwj;കി ബാത്ത് പരിപാടിയില്&amp;zwj; ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്&amp;zwj;െറ ഐക്യത്തിന് ആഹ്വാനം ചെയ്തത്.&lt;/p&gt; &lt;p&gt;ജാതികളുടെയും മതങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. ഈ വൈവിധ്യമാണ് രാജ്യത്തിന്&amp;zwj;െറ ശോഭ, ഇതിനെ അംഗീകരിക്കാന്&amp;zwj; തയാറാകണം. ശാന്തിയും സമാധാനവും ഐക്യവും ഉണ്ടായാലെ പുരോഗതി കൈവരിക്കാന്&amp;zwj; സാധിക്കൂവെന്നും പ്രതിമാസ റേഡിയോ പരിപാടിയില്&amp;zwj; മോദി പറഞ്ഞു.&lt;/p&gt; &lt;p&gt;അവയവദാനം വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തെ കുറിച്ച് മന്&amp;zwj;കി ബാത്തിലൂടെ പറയാന്&amp;zwj; കേരളത്തില്&amp;zwj; നിന്നുള്ള വിദ്യാര്&amp;zwj;ഥി ആവശ്യപ്പെട്ടിരുന്നു. ഹൃദയം, കിഡ്നി, കരള്&amp;zwj; എന്നിവക്ക് നിരവധി ആവശ്യക്കാരാണുള്ളത്. എന്നാല്&amp;zwj;, അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	താഴ്ന്ന തസ്തികകളിലുള്ള ജോലികള്&amp;zwj;ക്ക് ഇനി മുതല്&amp;zwj; അഭിമുഖ പരീക്ഷ നടത്തില്ല. 2016 ജനുവരി ഒന്നു മുതല്&amp;zwj; തീരുമാനം പ്രാബല്യത്തില്&amp;zwj;വരും. ദലിത് വിദ്യാര്&amp;zwj;ഥികള്&amp;zwj;ക്ക് പ്രത്യേക സ്കോളര്&amp;zwj;ഷിപ്പ് ഏര്&amp;zwj;പ്പെടുത്തും. സന്&amp;zwj;സദ് ആദര്&amp;zwj;ശ് ഗ്രാമ യോജനയില്&amp;zwj; എം.പിമാരുടെ പങ്കാളിത്തം വര്&amp;zwj;ധിപ്പിക്കണം.&lt;/p&gt; &lt;p&gt;	ഇപ്പോള്&amp;zwj; രാജ്യത്ത് ഉത്സവ സമയമാണ്. ഈ സമയത്താണ് ഇന്ത്യ^ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും തമ്മില്&amp;zwj; നിരവധി സാദൃശ്യങ്ങളുണ്ട്. ധാരാളം ഇന്ത്യന്&amp;zwj; വംശജര്&amp;zwj; ആഫ്രിക്കന്&amp;zwj; രാജ്യങ്ങളില്&amp;zwj; താമസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മന്&amp;zwj;കി ബാത്തില്&amp;zwj; പറഞ്ഞു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Jqad6iagDMI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/g-7KD5uH-_U/151025?utm_source=feedburner&amp;amp;utm_medium=email"&gt;ചതുരംഗപ്പാറമെട്ടില്&amp;zwj; അപകടം പതിയിരിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;നെടുങ്കണ്ടം: കാണാക്കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന ചതുരംഗപ്പാറമെട്ടില്‍ അപകടവും പതിയിരിക്കുന്നു. ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.&lt;br /&gt; മലഞ്ചെരുവിലത്തെുന്ന സഞ്ചാരികളുടെ ശ്രദ്ധ അല്‍പം തെറ്റിയാല്‍ മലമുകളില്‍നിന്ന് പുല്ലിലൂടെ തെന്നി കൊക്കയിലേക്ക് വീഴാന്‍ സാധ്യതകള്‍ ഏറെയാണ്. സുരക്ഷാ വേലിയോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇവിടെ മദ്യപാനികളും സാമൂഹിക വിരുദ്ധരും വര്‍ധിച്ചിരിക്കുകയാണ്. കുന്നിന്‍ചെരുവുകളിലും പാറക്കെട്ടുകളിലും മദ്യപസംഘം തമ്പടിക്കുന്നതും പതിവ് കാഴ്ചയാണ്. തമിഴ്നാടിന്‍െറ വിദൂര ദൃശ്യങ്ങളും പച്ചപ്പാര്‍ന്ന മൊട്ടക്കുന്നുകളും പുല്‍മേടുകളും ഇളംകാറ്റും ചതുരംഗപ്പാറയിലത്തെുന്ന മനം കുളിര്‍പ്പിക്കുന്നവയാണ്. കുമളി-മൂന്നാര്‍ റൂട്ടില്‍ ഉടുമ്പന്‍ചോലക്ക് സമീപം ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചതുരംഗപ്പാറമെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിലത്തൊം.&lt;br /&gt; ദിനേന വിദേശികളടക്കം നൂറുകണക്കിനാളുകളാണ് ഇവിടെയത്തെുന്നത്. തമിഴ്നാട്ടിലെ വിവിധ മേഖലകളുടെ വിദൂര ദൃശ്യങ്ങളും അടിവാരവും ഇവിടുത്തെ പ്രത്യേകതയാണ്. ഹരിതഭംഗിയാര്‍ന്ന പുല്‍മേടുകളും മൊട്ടക്കുന്നുകളും ഇളംതെന്നലുമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.&lt;br /&gt; ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് സെന്‍ററിലേക്കുള്ള യാത്രയും വളരെ ആകര്‍ഷകമാണ്. കാട്ടുമുല്ലകളും മുന്തിരിച്ചെടികളും ഓറഞ്ചുമരങ്ങളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ചതുരംഗപ്പാറമെട്ടിലത്തെിയാല്‍ കീഴ്ക്കാം തൂക്കായ പാറകളും കാറ്റാടിപ്പാടവും വിദൂരതയിലുള്ള തമിഴ്നാട്ടിലെ തേനി, മധുര തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ എത്തുന്ന സഞ്ചാരികളെ പിന്തിരിപ്പിക്കുകയാണ്.&lt;br /&gt; വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡിനിരുവശത്തെയും ഓടകള്‍ അശാസ്ത്രീയമായാണ് നിര്‍മിച്ചിരിക്കുന്നത്. ശൗചാലയങ്ങള്‍, കുടിവെള്ളം, ഭക്ഷണശാല തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. അപകട മേഖലകളില്‍ സൂചനാബോര്‍ഡുകള്‍ പോലുമില്ല.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/g-7KD5uH-_U?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/lceAEq_ZtdM/151025?utm_source=feedburner&amp;amp;utm_medium=email"&gt;കണ്ണൂരില്&amp;zwj; രംഗം വിചിത്രം: വിയര്&amp;zwj;പ്പൊഴുക്കി ഇരുപക്ഷവും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കേ, പ്രത്യേക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ മുന്നണികള്‍ വിയര്‍പ്പൊഴുക്കുന്നു.&lt;br /&gt; പല പഞ്ചായത്തുകളിലും  മുന്നണി സംവിധാനം തന്നെ ഇല്ലാതാവുന്ന രീതിയില്‍ കോണ്‍ഗ്രസും ലീഗും തനിച്ച് മത്സരിക്കുന്ന അവസ്ഥയിലും ശക്തമായ പ്രചാരണവുമായാണ്  യു.ഡി.എഫ് രംഗത്തുള്ളത്.&lt;br /&gt; അതേസമയം  ജില്ലാ, ബ്ളോക്, ഗ്രാമ പഞ്ചായത്തുകളില്‍  വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം കണ്ണൂര്‍ കോര്‍പറേഷന്‍െറ കന്നിഭരണം കൂടി പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി. എസ്.എന്‍.ഡി.പി ബന്ധത്തെതുടര്‍ന്നുള്ള ഊര്‍ജവും സി.പി.എമ്മില്‍നിന്നുള്ള കൊഴിഞ്ഞുപോക്കും മുതലെടുത്ത് ബി.ജെ.പിയും സാന്നിധ്യമറിയിക്കാനായി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളും സജീവമായി രംഗത്തുണ്ട്.&lt;br /&gt; ഇരിക്കൂര്‍, രാമന്തളി, നടുവില്‍, തൃപ്പങ്ങോട്ടൂര്‍,കൊളച്ചേരി  എന്നീ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും പരസ്പരം ഏറ്റുമുട്ടുന്നത്. ഇരിക്കൂറില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനായിട്ടില്ല.&lt;br /&gt; പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുന്നു. പഞ്ചായത്ത് പരിധിയിലെ ഇരിക്കൂര്‍, പെരുവളത്തുപറമ്പ് ബ്ളോക് ഡിവിഷനിലും അവര്‍ പരസ്പരം മാറ്റുരക്കുകയാണ്.&lt;br /&gt;  കോണ്‍ഗ്രസും മുസ്ലിം ലീഗും എല്‍.ഡി.എഫും ചേര്‍ന്ന് ത്രികോണ മത്സരമാണിവിടെ. എല്‍.ഡി.എഫിനെ ഐ.എന്‍.എല്ലും വെല്‍ഫെയര്‍ പാര്‍ട്ടിയും സഹായിക്കുന്നുമുണ്ട്.&lt;br /&gt; മുന്നണിയിലെ ഒന്നാം കക്ഷിയായ തങ്ങളെ മുസ്ലിം ലീഗ് മാനിക്കുന്നില്ളെന്നും അവരുടെ അപ്രമാദിത്വം അംഗീകരിക്കാനാവില്ളെന്നും കോണ്‍ഗ്രസ് പറയുന്നു.&lt;br /&gt; എന്നാല്‍, തങ്ങളുടെ സ്വാധീനം കോണ്‍ഗ്രസ് വില കുറച്ച് കാണുകയാണെന്ന് ലീഗ് ആരോപിക്കുന്നു.&lt;br /&gt; നടുവില്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നു.&lt;br /&gt; രാമന്തളിയില്‍ നാലു വാര്‍ഡുകളിലാണ് കോണ്‍ഗ്രസും ലീഗും ഏറ്റുമുട്ടുന്നത്.&lt;br /&gt; തൃപ്പങ്ങോട്ടൂരില്‍ കീരിയാവ് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് സ്വതന്ത്രനാണ് സ്ഥാനാര്‍ഥി. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം വാര്‍ഡിലും ഇരു പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഇതിനിടയിലാണ് മുന്നണിയിലെ വിമത ശല്യം. കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതനായി മത്സരിക്കുന്ന ഡി.സി.സി അംഗം പി.കെ. രാഗേഷ് ഉള്‍പ്പെടെ 23 പേരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.&lt;br /&gt; പലയിടങ്ങളിലും മുസ്ലിം ലീഗിനും വിമതരുണ്ട്. ഭൂമിശാസ്ത്രപരമായി തങ്ങള്‍ക്കൊപ്പമാണെങ്കിലും കണ്ണൂര്‍ കോര്‍പറേഷന്‍െറ കന്നിഭരണം ലഭിക്കാതാവുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. മുസ്ലിംലീഗും സി.പി.എമ്മും അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അണികള്‍ ആശയക്കുഴപ്പത്തിലുമാണ്.&lt;br /&gt; എല്‍.ഡി.എഫില്‍ പൊതുവേ പടലപ്പിണക്കവും അസ്വാരസ്യങ്ങളും കുറവാണെങ്കിലും എസ്.എന്‍.ഡി.പി -ബി.ജെ.പി ബന്ധം ഈഴവ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമോ എന്ന ആശങ്ക അവര്‍ക്കും ഇല്ലാതില്ല. വികസന പ്രവര്‍ത്തനങ്ങളാണ് പൊതുവേ അവരുടെ അജണ്ട.&lt;br /&gt; കണ്ണൂരില്‍  വികസന പദ്ധതികളെ തങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ച കാര്യം അവര്‍ പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.&lt;br /&gt; യു.ഡി.എഫിലെ വിമതന്മാരെ കഴിയുന്നത്ര പിന്തുണച്ച് വോട്ടാക്കുകയാണ് അവരുടെ തന്ത്രം. ആലക്കോട് പഞ്ചായത്തിലെ മേരിഗിരി, ഒറ്റത്തൈ,രയരോം എന്നീ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്വന്തം സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് കോണ്‍ഗ്രസ് വിമതര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധവും അവര്‍ തുറന്നുകാട്ടുന്നു.&lt;br /&gt; എരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും പിന്തുണക്കുന്നുണ്ട്. പാനൂര്‍ മുനിസിപ്പാലിറ്റിയിലെ പെരിങ്ങളം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ട്.&lt;br /&gt; ജില്ലയില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിക്കഴിഞ്ഞു.വോട്ടര്‍മാരെ നേരിട്ടുകണ്ടുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ഥികള്‍ ഊന്നല്‍ നല്‍കുന്നത്.&lt;br /&gt; പലയിടങ്ങളിലും പുതിയ ഭരണസമിതിയുടെ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചാണ് പ്രചാരണം. അടുത്ത ദിവസങ്ങളിലായി എ.കെ. ആന്‍റണി, വി.എസ്. അച്യുതാനന്ദന്‍, വി.എം. സുധീരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ജില്ലയിലത്തെും.&lt;br /&gt; അതോടെ പ്രചാരണം കൂടുതല്‍ മുറുകുമെന്നാണ് വിലയിരുത്തല്‍.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/lceAEq_ZtdM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/qhoWTwi0JDI/151025?utm_source=feedburner&amp;amp;utm_medium=email"&gt;ആര്&amp;zwj;.എസ്.എസ് വര്&amp;zwj;ഗീയതക്ക് ഉമ്മന്&amp;zwj; ചാണ്ടി ചൂട്ടുപിടിക്കുന്നു &amp;ndash;പിണറായി വിജയന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:47 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കാഞ്ഞങ്ങാട്: ആര്‍.എസ്.എസിന്‍െറ വര്‍ഗീയതക്ക് ചൂട്ടുപിടിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt; ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് അതിനു കഴിയാതെ വന്നപ്പോഴാണ് വെള്ളാപ്പള്ളിയെ കൂട്ടി പുതിയ കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്. ലക്ഷങ്ങള്‍ അംഗങ്ങളായ എസ്.എന്‍.ഡി.പിയുടെ രജിസ്റ്റര്‍ ആര്‍.എസ്.എസ് മേധാവികളെ ഏല്‍പ്പിക്കാന്‍ മികച്ച കരാറുകാരനായ വെള്ളാപ്പള്ളിക്ക് എളുപ്പമായിരിക്കും.&lt;br /&gt; എന്നാല്‍, ശ്രീനാരായണീയ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന എസ്.എന്‍.ഡി.പിയിലെ ലക്ഷങ്ങളെ ആര്‍.എസ്.എസിനെ ഏല്‍പ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് ആവില്ല. ആളുകള്‍ ചിന്താശേഷിയുള്ളവരാണ്.&lt;br /&gt; ചാതുര്‍വര്‍ണ്യത്തിനെതിരെ പോരാട്ടം സംഘടിപ്പിച്ച് നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ശ്രീനാരായണഗുരുവിനെ ആരാധിക്കുന്നവര്‍ക്കെങ്ങനെ ആര്‍.എസ്.എസിന്‍െറ ഭാഗമാകാന്‍ കഴിയും. മതന്യൂനപക്ഷങ്ങളെ കൂട്ട കശാപ്പ് ചെയ്യുകയെന്ന ആര്‍.എസ്.എസ് നയമാണ് രാജ്യമെങ്ങും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.&lt;br /&gt; വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെപ്പോലും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല.&lt;br /&gt; ഗോമാംസം ഭക്ഷിക്കുന്നത് വലിയ തെറ്റായി ചിത്രീകരിച്ച് കൊലപാതകമുള്‍പ്പെടെ നടത്തുന്നത് ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ അറിവോടെയാണ്. എല്ലാവരും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.&lt;br /&gt; ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്. മലയാളികള്‍ പട്ടിയിറച്ചി കഴിക്കാത്തതുകൊണ്ട്  ഇത് കഴിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കാന്‍ സാധിക്കുമോ. ആര്‍.എസ്.എസും  വെള്ളാപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.  നിയമന നിരോധമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും പെന്‍ഷന്‍പോലും മുടങ്ങിയിട്ട് മാസങ്ങളായി.&lt;br /&gt; വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്.  ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ക്രമാതീതമായ വിലക്കയറ്റം വന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കണ്‍സ്യൂമര്‍ ഫെഡ് വഴിയും സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വഴിയും പൊതുജനങ്ങള്‍ക്കാവശ്യമായ  നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു.&lt;br /&gt; മതനിരപേക്ഷതക്ക് കോട്ടംതട്ടാതിരിക്കാന്‍ ഇടതുപക്ഷം വിജയിച്ചുവരേണ്ടത് നാടിന്‍െറ ആവശ്യമാണെന്നും ഇതിനായി മുഴുവനാളുകളും ഇടതുപക്ഷത്തോടൊപ്പം അണിചേരണമെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/qhoWTwi0JDI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ronE07cGSWU/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഹാര്&amp;zwj;ബറിലെ ഐസ് പ്ളാന്&amp;zwj;റില്&amp;zwj; അമോണിയ ചോര്&amp;zwj;ന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ഐസ് പ്ളാന്‍റില്‍ അമോണിയം ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.&lt;br /&gt; ശനിയാഴ്ച  വൈകീട്ട് അഞ്ചോടെ ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഐസ് പ്ളാന്‍റിലാണ് അമോണിയ ചോര്‍ന്നത്. കിശോര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്ളാന്‍റ് തോപ്പുംപടി സ്വദേശി സുരേഷാണ് വാടകക്ക് നടത്തുന്നത്.&lt;br /&gt;  യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ പ്രവര്‍ത്തിക്കുന്ന പ്ളാന്‍റാണിതെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. മട്ടാഞ്ചേരി, ഐലന്‍ഡ് എന്നിവടങ്ങളില്‍നിന്നത്തെിയ അഗ്നിശമനസേനാംഗങ്ങളാണ് അമോണിയ നിര്‍വീര്യമാക്കി ചോര്‍ച്ച അടച്ചത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ചോര്‍ച്ച തടഞ്ഞത്. മട്ടാഞ്ചേരി ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ.ജെ. തോമസിന്‍െറ നേതൃത്വത്തിലുള്ളവരാണ് ചോര്‍ച്ച തടഞ്ഞത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ronE07cGSWU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/7s1OI4ydrqA/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഐ.എന്&amp;zwj;.എല്ലിന് വര്&amp;zwj;ഗീയ  കാഴ്ചപ്പാടില്ല &amp;ndash;എം.എ. ബേബി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:35 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: മുസ്ലിം ലീഗില്‍ പതിഞ്ഞുകിടക്കുന്ന വര്‍ഗീയ സ്വഭാവത്തില്‍നിന്ന് അവര്‍ക്ക് മുക്തിനേടാന്‍ കഴിഞ്ഞിട്ടില്ളെന്നും പ്രമാണിമാരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മുസ്ലിം ജനസാമാന്യത്തിന്‍െറ താല്‍പര്യങ്ങള്‍ അവര്‍ക്ക് പ്രശ്നമല്ല. ലീഗുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സംഘ്പരിവാര്‍ നടത്തുന്ന കൊലപാതകങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടിയാണ്.&lt;br /&gt; എസ്.ഡി.പി.ഐ പോലെയോ ഐ.എസ് പോലെയോ ഭീകര തീവ്രവാദ സംഘടനയല്ല മുസ്ലിം ലീഗ്. ലീഗില്‍ മറ്റ് വിഭാഗത്തില്‍പെട്ട ആളുകളില്‍ ചിലരൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.&lt;br /&gt; ഓരോ പാര്‍ട്ടികള്‍ക്കും മതേതര-വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കമ്പനിയല്ല സി.പി.എം. അതേസമയം, ഐ.എന്‍.എല്‍ പല പരിണാമങ്ങളിലൂടെ രൂപപ്പെട്ട സംഘടനയാണ്. അതിന് വര്‍ഗീയ കാഴ്ചപ്പാടില്ല. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷണം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രസ്ഥാനമെന്നാണ് അതിന്‍െറ നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇടതുമുന്നണിയുമായി അവര്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.&lt;br /&gt; സഹകരിപ്പിക്കാവുന്ന ഒരു പാര്‍ട്ടിയാണത്. എങ്കിലും ഘടകകക്ഷിയായിട്ടില്ല. വര്‍ഗീയ പ്രവര്‍ത്തനത്തിന്‍െറ ഒരു രീതിയില്‍ കൂടിയും അവര്‍ പോയിട്ടില്ളെന്നും ബേബി പറഞ്ഞു. തീവ്ര പ്രസംഗം നടത്തിയ മഅ്ദനിയും അതിനുശേഷം ജയിലില്‍ മരണയാതന അനുഭവിച്ച് പുറത്തുവന്ന മഅ്ദനിയും എന്ന രണ്ട് തലങ്ങള്‍ മഅ്ദനിക്കുണ്ട്. രാജ്യത്തിന്‍െറ നിയമവ്യവസ്ഥയെ അംഗീകരിച്ചും മതേതരത്വത്തിനുവേണ്ടി നിലകൊണ്ടും പ്രവര്‍ത്തിക്കുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ താന്‍ ന്യായീകരിക്കുന്നതായും ബേബി പറഞ്ഞു. ആലപ്പുഴ പ്രസ്ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/7s1OI4ydrqA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/E_kh-mbR1vA/151025?utm_source=feedburner&amp;amp;utm_medium=email"&gt;പാക് സംഘത്തിന്&amp;zwj;െറ നാടകം അലങ്കോലപ്പെടുത്തിയ നാലു ശിവസേനക്കാര്&amp;zwj; കസ്റ്റഡിയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 11:26 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/dramam_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്&amp;zwj; പാകിസ്താന്&amp;zwj; നാടക സംഘത്തിന്&amp;zwj;െറ പരിപാടി അലങ്കോലപ്പെടുത്തിയ നാലു ശിവസേന പ്രവര്&amp;zwj;ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര തലത്തില്&amp;zwj; ശ്രദ്ധേയരായ ലാഹോര്&amp;zwj; മാസ് ഫൗണ്ടേഷന്&amp;zwj; നാടക സംഘത്തിന്&amp;zwj;െറ &amp;#39;ഭാഞ്ച്&amp;#39; എന്ന നാടകം തുറന്ന വേദിയില്&amp;zwj; അവതരിപ്പിക്കുന്നതിനിടെയാണ് ശിവസേന പ്രവര്&amp;zwj;ത്തകര്&amp;zwj; തടസപ്പെടുത്തിയത്. വേദിയില്&amp;zwj; കയറി പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച ശിവസേനക്കാര്&amp;zwj; തുടര്&amp;zwj;ന്ന് നാടകം തടസപ്പെടുത്തുകയായിരുന്നു.&lt;/p&gt; &lt;p&gt;	ഗുഡ്ഗാവ് മുനിസിപ്പല്&amp;zwj; കോര്&amp;zwj;പറേഷന്&amp;zwj; സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്കിടെയായിരുന്നു സംഭവം. നാടകം തുടങ്ങി ഒരു മണിക്കൂര്&amp;zwj; കഴിഞ്ഞപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്. നാടകത്തിന്&amp;zwj;െറ ഭാഗമായി വേദിയില്&amp;zwj; സ്ഥാപിച്ച പാക് പതാക നിലത്തിട്ട ശേഷം ഭാരത് മാതാ കീ ജയ്, പാകിസ്താന്&amp;zwj; മൂര്&amp;zwj;ധാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ശിവസേനക്കാര്&amp;zwj; വിളിച്ചു.&lt;/p&gt; &lt;p&gt;	നാടകസംഘത്തെ ക്ഷണിച്ചതിന് പരിപാടിയുടെ സംഘാടകരുമായി പ്രതിഷേധക്കാര്&amp;zwj; വാക്കേറ്റം നടത്തി. പരിപാടിയുടെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ മാത്രം നിയോഗിച്ചത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സമാധാന സന്ദേശത്തിന്&amp;zwj;െറ ഭാഗമായാണ് നാടകം സംഘടിപ്പിച്ചതെന്നും പരിപാടി തടസപ്പെട്ടതില്&amp;zwj; വിഷമമുണ്ടെന്നും സംഘാടകര്&amp;zwj; അറിയിച്ചു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/E_kh-mbR1vA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/exyN3Yv-LwA/151025?utm_source=feedburner&amp;amp;utm_medium=email"&gt;സംഘ്പരിവാര്&amp;zwj; ഭീകരതക്കെതിരെ പോരാട്ടം തുടരും ^ചേതന തീര്&amp;zwj;ഥഹള്ളി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 10:06 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/chethana.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ബംഗളൂരു: സംഘ് പരിവാറിന്&amp;zwj;െറ ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്ന് ബീഫ് ഫെസ്റ്റിവലിന് നേതൃത്വം നല്&amp;zwj;കിയതിനും ജാതി വ്യവസ്ഥക്കെതിരെ എഴുതിയതിനും ഭീഷണി സന്ദേശം ലഭിച്ച കന്നട എഴുത്തുകാരി ചേതന തീര്&amp;zwj;ഥഹള്ളി. ആര് എതിര്&amp;zwj;ത്താലും എഴുത്ത് നിര്&amp;zwj;ത്തില്ല. ഹിന്ദുത്വ ഭീകരതക്കെതിരായ എഴുത്ത് തുടരും. ഒരു കൂട്ടം ആളുകളാണ് തനിക്കെതിരെ ഭീഷണി ഉയര്&amp;zwj;ത്തുന്നതെന്നും ചേതന പറഞ്ഞു.&lt;/p&gt; &lt;p&gt;	തന്&amp;zwj;െറ പരാതിയില്&amp;zwj; പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിന്തുണക്കുന്നവരോട് നന്ദിയുണ്ട്. രാജ്യത്ത് അശാന്തി പരത്താനാണ് സംഘ്&lt;br /&gt; 	പരിവാര്&amp;zwj; ശ്രമമെന്നും ചേതന മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt; &lt;p&gt;	കഴിഞ്ഞ ദിവസമാണ് സിനിമാ തിരക്കഥാകൃത്തും നിര്&amp;zwj;മാതാവും കന്നട എഴുത്തുകാരിയുമായ ചേതന തീര്&amp;zwj;ഥഹള്ളിക്ക് ഫേസ്ബുക്ക് വഴി ഭീഷണി ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ആയിരുന്നു ഭീഷണി.&lt;/p&gt; &lt;p&gt;	ഇതേതുടര്&amp;zwj;ന്ന് നിരന്തരം ഭീഷണി മുഴക്കിയ മധുസൂധന്&amp;zwj; ഗൗഡ എന്നയാള്&amp;zwj;ക്കെതിരെ ചേതന ഹനുമന്ത നഗര്&amp;zwj; പൊലീസില്&amp;zwj; പരാതി നല്&amp;zwj;കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്&amp;zwj; മധുസൂധന്&amp;zwj; ഗൗഡയെ കണ്ടെത്താന്&amp;zwj; പൊലീസ് സൈബര്&amp;zwj; ക്രൈം സെല്ലിന്&amp;zwj;െറ സഹായം തേടിയിട്ടുണ്ട്&lt;/p&gt; &lt;p&gt;	ഹിന്ദു മതത്തിലെ ജാതി സമ്പ്രദായത്തെ കുറിച്ച് ചേതന അടുത്തിടെ നിരവധി ലേഖനങ്ങള്&amp;zwj; എഴുതിയിരുന്നു. ബീഫ് നിരോധത്തിനെതിരെ ബംഗളൂരുവില്&amp;zwj; അടുത്തിടെ നടന്ന റാലിയിലും ചേതന പങ്കെടുത്തു. ഇതാണ് എതിരാളികളെ പ്രകോപിപ്പിച്ചത്.&lt;/p&gt; &lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/379050/151024"&gt;ബീഫ് നിരോധത്തിനെതിരെ പ്രതികരിച്ച കന്നഡ സംവിധായകക്കെതിരെ ഭീഷണി&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/exyN3Yv-LwA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/pQa_glnIUJw/151025?utm_source=feedburner&amp;amp;utm_medium=email"&gt;വിശാല ഹിന്ദു ഐക്യം: എന്&amp;zwj;.എസ്.എസിനെതിരെ യോഗക്ഷേമ സഭ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 09:57 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/akiramanm.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവല്ല: വിശാല ഹിന്ദു ഐക്യത്തിനെതിരായ എന്&amp;zwj;.എസ്.എസ് നിലപാടിനെതിരെ യോഗക്ഷേമ സഭ. എന്&amp;zwj;.എസ്.എസ് ജനറല്&amp;zwj; സെക്രട്ടറി ജി. സുകുമാരന്&amp;zwj; നായരുടെ നിലപാട് വ്യക്തി താല്&amp;zwj;പര്യമാണെന്ന് സംസ്ഥാന പ്രസിഡന്&amp;zwj;റ് അക്കീരമണ്&amp;zwj; കാളിദാസ ഭട്ടതിരി പറഞ്ഞു. ഹിന്ദു ഐക്യത്തെ ദുര്&amp;zwj;ബലപ്പെടുത്താനാണ് സംവരണ ചര്&amp;zwj;ച്ചകളെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt; &lt;p&gt;	സംവരണം അര്&amp;zwj;ഹിക്കുന്നവരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാന അടിസ്ഥാനത്തില്&amp;zwj; സാമ്പത്തിക സംവരണം നടപ്പാക്കണം. മൂന്നാം മുന്നണിയെ രാഷ്ട്രീയ പാര്&amp;zwj;ട്ടികള്&amp;zwj; ഭയപ്പെടുന്നു. എന്ത് എതിര്&amp;zwj;പ്പുണ്ടായാലും മൂന്നാം മുന്നണി യാഥാര്&amp;zwj;ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; 500 സ്ഥലത്ത് യോഗക്ഷേമ സഭക്ക് സ്ഥാനാര്&amp;zwj;ഥികളുണ്ടെന്നും അക്കീരമണ്&amp;zwj; കാളിദാസ ഭട്ടതിരി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/pQa_glnIUJw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/xloI1D85Of0/151025?utm_source=feedburner&amp;amp;utm_medium=email"&gt;അഞ്ചുകുന്ന് പട്ടികവര്&amp;zwj;ഗ ഹോസ്റ്റലില്&amp;zwj; പകര്&amp;zwj;ച്ചവ്യാധി പടരുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 09:43 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മാനന്തവാടി: കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനും വെള്ളമില്ലാതായതോടെ അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ അന്തേവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു.&lt;br /&gt; 78 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ ഇവര്‍ ഒരാഴ്ചയിലധികമായി കുളിക്കുകപോലും ചെയ്യാതെ ചൊറിപോലുള്ള രോഗങ്ങളാല്‍ വലയുകയാണ്. അന്തേവാസിയായ ബാവലി ഷാണമംഗലം കോളനി കമലിനെ (10) കാലില്‍ വ്രണമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റു കുട്ടികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.&lt;br /&gt; കിണറില്‍ ധാരാളം വെള്ളമുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യുന്ന ഡീസല്‍ മോട്ടോര്‍ തകരാറായതാണ് ജലക്ഷാമമുണ്ടാകാന്‍ കാരണം.&lt;br /&gt;  ആറുമാസത്തിലധികമായി മോട്ടോര്‍ തകരാറായിട്ട്. ഇവ നന്നാക്കാനോ പുതിയവ സ്ഥാപിക്കാനോ അധികൃതര്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവിടത്തെ അന്തേവാസികള്‍ ഹോസ്റ്റലിനോടു ചേര്‍ന്ന ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂളിലാണ് പഠനം നടത്തുന്നത്. 1991ലാണ് ഹോസ്റ്റല്‍ സ്ഥാപിച്ചത്.&lt;br /&gt; അന്നുതന്നെ കിണറും സ്ഥാപിച്ചിരുന്നു. ഇവിടെനിന്നാണ് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് വെള്ളമെടുത്തിരുന്നത്. ഇവരും നിലവില്‍ ദുരിതത്തിലായിരിക്കുകയാണ്. ഹോസ്റ്റലിന് സമീപം കുഴല്‍ക്കിണറുണ്ടെങ്കിലും പേരിനു മാത്രമാണ് വെള്ളം ലഭിക്കുന്നത്. വൈദ്യുതി മോട്ടോര്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാനാകുന്ന പ്രശ്നമാണ് അധികൃതര്‍ സങ്കീര്‍ണമാക്കുന്നത്.&lt;br /&gt; കുടിവെള്ളം ലഭ്യമായില്ളെങ്കില്‍ വിദ്യാര്‍ഥികളുടെ പഠനവും ഭക്ഷണവും മുടങ്ങുന്ന അവസ്ഥയാണ്.&lt;br /&gt; അധികൃതര്‍ കണ്ണുതുറന്നാലേ പ്രശ്നപരിഹാരം സാധ്യമാകൂ.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/xloI1D85Of0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zRxOyU3Qbo4/151025?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;പ്രസംഗിക്കുമ്പോ സൂക്ഷിക്കണം, ആട കോണ്&amp;zwj;ഗ്രസ് നമ്മക്കൊപ്പാന്ന്&amp;rsquo; &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 09:34 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/puranam_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     രവീന്ദ്രന്‍ രാവണേശ്വരം        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കാസര്&amp;zwj;കോട്: സൂക്ഷിക്കണം, നേതാക്കള്&amp;zwj; കാസര്&amp;zwj;കോട്ട് എത്തിയാല്&amp;zwj; നാവു പിഴക്കരുത്. ഒരു പ്രസംഗം തന്നെ എല്ലായിടത്തും നടപ്പില്ല. തിരുവനന്തപുരം മുതല്&amp;zwj; പയ്യന്നൂര്&amp;zwj; വരെ നിയമസഭയിലെ പ്രസംഗങ്ങള്&amp;zwj; ആകാം. ഇടതു നേതാവിന് വലതിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തിയുക്തം വാദിക്കാം. ബി.ജെ.പി നേതാക്കള്&amp;zwj;ക്ക് യു.ഡി.എഫിനെതിരെയും എല്&amp;zwj;.ഡി.എഫിനെതിരെയും എന്തും പറയാം. ഐക്യമുന്നണിക്കാര്&amp;zwj;ക്കും അതുപോലെയാവാം.&lt;/p&gt; &lt;p&gt;പയ്യന്നൂര്&amp;zwj; പിന്നിട്ടാല്&amp;zwj; പഞ്ചായത്ത് മാറുമ്പോള്&amp;zwj; ഓന്ത് നിറംമാറ്റുന്നതുപോലെ പ്രസംഗത്തിന്&amp;zwj;െറ ഇമ്പവും ഈണവും മാറ്റണം. ഇല്ളെങ്കില്&amp;zwj; പണ്ട് വി.എസ്. അച്യുതാനന്ദന്&amp;zwj; മാഹിയില്&amp;zwj;പോയി കോണ്&amp;zwj;ഗ്രസുകാരെ കുറ്റംപറഞ്ഞതുപോലെ അബദ്ധത്തില്&amp;zwj; ചാടും. മംഗല്&amp;zwj;പാടി പഞ്ചായത്തില്&amp;zwj; പിണറായിക്ക് യു.ഡി.എഫിനെതിരെ പ്രസംഗിക്കാന്&amp;zwj; കഴിയില്ല. കാരണം അഞ്ചുസീറ്റുകളില്&amp;zwj; എല്&amp;zwj;.ഡി.എഫ്-യു.ഡി.എഫ് ധാരണയാണ്. മഞ്ചേശ്വരം പഞ്ചായത്തില്&amp;zwj; കാനം രാജേന്ദ്രന് ബി.ജെ.പിക്കെതിരെ മാത്രമേ പ്രസംഗിക്കാനാവൂ. അവിടെ ഏഴുസീറ്റുകളില്&amp;zwj; പി.ഡി.പി-കോണ്&amp;zwj;ഗ്രസ്-ലീഗ്-സി.പി.ഐ-സി.പി.എം ഐക്യമാണ്. പൈവളിഗെയിലും വോര്&amp;zwj;ക്കാടിയിലും ഇതുതന്നെ അവസ്ഥ.&lt;/p&gt; &lt;p&gt;നാടറിഞ്ഞ് നാക്കനക്കിയില്ളെങ്കില്&amp;zwj; സ്ഥാനാര്&amp;zwj;ഥികള്&amp;zwj; തോറ്റുപോകും. കാരണം ബി.ജെ.പിക്കെതിരെയല്ലാതെ പതിവ് ഇടതുവിരുദ്ധ പ്രസംഗം നടപ്പില്ല. ബി.ജെ.പിക്കെതിരെ ഇടതു-വലത് പൊതു സ്വതന്ത്രരുടെ ഇടങ്ങളാണിവിടെ. ബേഡകത്ത് പിണറായിക്ക് പ്രസംഗിക്കാം. പക്ഷെ കോണ്&amp;zwj;ഗ്രസ്-ബി.ജെ.പി നേതാക്കള്&amp;zwj; കരുതലോടെ വേണം പ്രസംഗിക്കാന്&amp;zwj;. കാഞ്ഞങ്ങാട് നഗരസഭയില്&amp;zwj; വിമതരുടെ പൂരമാണ് നടക്കുന്നത്. ആകെ സ്ഥാനാര്&amp;zwj;ഥികളില്&amp;zwj; പാര്&amp;zwj;ട്ടിയില്ലാത്തവര്&amp;zwj; ഏറെ.&lt;/p&gt; &lt;p&gt;20 സീറ്റുകളില്&amp;zwj; സി.പി.എമ്മിനെതിരെ ബി.ജെ.പി എന്തേ സ്ഥാനാര്&amp;zwj;ഥിയെ നിര്&amp;zwj;ത്തിയില്ല എന്നാണ് കോണ്&amp;zwj;ഗ്രസുകാരന്&amp;zwj;െറ ചോദ്യം. സി.പി.എം നഗരസഭ ഭരിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുമ്പോള്&amp;zwj; സി.പി.എം നേതാക്കള്&amp;zwj; ആര്&amp;zwj;.എസ്.എസിനെതിരെ കാഞ്ഞങ്ങാട്ട് മിതത്വം പാലിക്കണം. കെ. സുരേന്ദ്രനും വി. മുരളീധരനും ഇത് ബാധകം. കോണ്&amp;zwj;ഗ്രസ് വിമതര്&amp;zwj; ഉറഞ്ഞുതുള്ളുന്ന ഈസ്റ്റ് എളേരിയില്&amp;zwj; നിന്ന് യു.ഡി.എഫ് നേതാക്കള്&amp;zwj;ക്ക് നല്&amp;zwj;കിയ നിര്&amp;zwj;ദേശം വിമതരെ കുറിച്ച് അധികം പറയേണ്ട, സി.പി.എമ്മിനെ ചീത്തവിളിച്ചാല്&amp;zwj; മതിയെന്നാണ്. നാളെ തിരിച്ചുവരേണ്ടവരാണ് വിമതര്&amp;zwj; എന്നാണത്. വിമതര്&amp;zwj; ജയിച്ചാല്&amp;zwj; അവരെ പാര്&amp;zwj;ട്ടിയിലെടുക്കുമോ എന്ന ചോദ്യത്തിന് &amp;lsquo;അത് അപ്പോള്&amp;zwj; പറയാം&amp;rsquo; എന്ന് ഉമ്മന്&amp;zwj; ചാണ്ടി പറഞ്ഞത് അതുകൊണ്ടാണ്. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളില്&amp;zwj; പകുതിയിടങ്ങളിലും വാക്കിനു വിലക്കുവീഴുന്ന ഗ്രാമങ്ങളാണ്. കാസര്&amp;zwj;കോട്ട് മാത്രമാണ് ഈ പ്രത്യേകത ഇത്ര സമൃദ്ധമായുള്ളത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zRxOyU3Qbo4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/0XaPCTTstT0/151025?utm_source=feedburner&amp;amp;utm_medium=email"&gt;തിരിച്ചറിയല്&amp;zwj; കാര്&amp;zwj;ഡ് വിതരണത്തില്&amp;zwj; തര്&amp;zwj;ക്കം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 09:31 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മുക്കം: കാരശേരി ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായത്തെിയത്.&lt;br /&gt; സി.പി.എം നേതാക്കള്‍ മുന്‍കൈയെടുത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്കുള്ള കാര്‍ഡുകള്‍ പഞ്ചായത്തിന് പുറത്തുള്ള ഒരാള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് പ്രതിഷേധം. നേരത്തെ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം അതത് പാര്‍ട്ടികള്‍ മുന്‍കൈയെടുത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പഞ്ചായത്തിലെ അതത് പാര്‍ട്ടികള്‍ക്ക് നല്‍കാമെന്ന് തീരുമാനിച്ചിരുന്നത്രെ.&lt;br /&gt; എന്നാല്‍ മുഴുവന്‍ പേരുടെയും കാര്‍ഡുകള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കുകയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ മുക്കം എസ്.ഐ പ്രഭാകരന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. രാത്രി 9.30 ഓടെ പ്രതിഷേധവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തത്തെി.&lt;br /&gt; പല വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക്  ഐ.ഡി കാര്‍ഡുകള്‍ വിതരണത്തിന് നല്‍കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു. സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പുതുതായി ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍  കാര്‍ഡുകള്‍ മാറ്റിനല്‍കാമെന്ന ഉറപ്പിലാണ് രാത്രി പത്തരയോടെ ഇരുകൂട്ടരും പ്രതിഷേധം അവസാനിപ്പിച്ചത്.പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്ക് നല്‍കിയ മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും റദ്ദ് ചെയ്തതായും പകരം പുതിയ കാര്‍ഡ് ഉടനെ വിതരണം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/0XaPCTTstT0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/SzWgVsOASwI/151025?utm_source=feedburner&amp;amp;utm_medium=email"&gt;മലയാളിയുടെ കാര്&amp;zwj; പെയിന്&amp;zwj;റിങ്  വര്&amp;zwj;ക്ഷോപ്പില്&amp;zwj; തീപിടിത്തം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 09:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/workshop.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: മലയാളിയുടെ കാര്&amp;zwj; പെയിന്&amp;zwj;റിങ് വര്&amp;zwj;ക്ഷോപ്പില്&amp;zwj; തീപിടിത്തം. കൊല്ലം പത്തനാപുരം സ്വദേശി സുരേഷിന്&amp;zwj;െറ വാദി കബീര്&amp;zwj; സനാഇയയിലെ വര്&amp;zwj;ക്ഷോപ്പിലാണ് കഴിഞ്ഞദിവസം രാത്രി തീപിടിത്തമുണ്ടായത്. വര്&amp;zwj;ക്ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകള്&amp;zwj; കത്തിയിട്ടുണ്ട്. ഇതില്&amp;zwj; ഒരു ലക്സസ് കാറും ജി.എം.സി ഫോര്&amp;zwj;വീല്&amp;zwj; ഡ്രൈവും പൂര്&amp;zwj;ണമായും കത്തിനശിച്ചു. മൂന്നു കാറുകള്&amp;zwj;ക്ക് ഭാഗിക കേടുപാടുകളാണുള്ളത്. സമീപത്തെ വര്&amp;zwj;ക്ഷോപ് ജീവനക്കാരാണ് ഷട്ടറിനകത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. ഷോര്&amp;zwj;ട്ട് സര്&amp;zwj;ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഷട്ടര്&amp;zwj; ഉയര്&amp;zwj;ത്തിയപ്പോള്&amp;zwj; കാറുകള്&amp;zwj; കത്തിയ നിലയിലായിരുന്നു. പുറത്ത് മറ്റു കാറുകള്&amp;zwj; നിര്&amp;zwj;ത്തിയിട്ടിട്ടുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീ പടര്&amp;zwj;ന്നില്ല. കെട്ടിടത്തിന്&amp;zwj;െറ ഭിത്തികള്&amp;zwj;ക്ക് തകരാര്&amp;zwj; സംഭവിച്ചിട്ടുണ്ട്. മേല്&amp;zwj;ക്കൂരയിലെ ഷീറ്റുകളും ഉരുകിയിട്ടുണ്ട്. വയറിങ് പൂര്&amp;zwj;ണമായും കത്തിനശിക്കുകയും ചെയ്തു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പൂര്&amp;zwj;ണമായി കത്തിയ ലക്സസിന് തേര്&amp;zwj;ഡ് പാര്&amp;zwj;ട്ടി ഇന്&amp;zwj;ഷുറന്&amp;zwj;സ് മാത്രമാണുള്ളത്. ജി.എം.സിക്കും വര്&amp;zwj;ക്ഷോപ്പിനും ഇന്&amp;zwj;ഷുറന്&amp;zwj;സ് പരിരക്ഷ ഇല്ല. &amp;nbsp;രണ്ടു വാഹനങ്ങള്&amp;zwj;ക്കുമായി 23,000 റിയാലോളം നഷ്ടപരിഹാരം നല്&amp;zwj;കേണ്ട സ്ഥിതിയാണെന്ന് സുരേഷ് പറയുന്നു. മറ്റു മൂന്നു വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പണം നല്&amp;zwj;കേണ്ടിവരും. ഒമ്പതു വര്&amp;zwj;ഷംമുമ്പ് ഒമാനിലത്തെിയ സുരേഷ് ഒന്നര വര്&amp;zwj;ഷം മുമ്പാണ് അല്&amp;zwj; അംജദ് നാഷനല്&amp;zwj; പ്രോജക്ട്സ് എല്&amp;zwj;.എല്&amp;zwj;.സി എന്ന പേരിലുള്ള വര്&amp;zwj;ക്ഷോപ് സനാഇയയില്&amp;zwj; തുടങ്ങിയത്. ചെറിയ അറ്റകുറ്റപ്പണികള്&amp;zwj; ഏറ്റെടുത്ത് സ്വരൂപിച്ച പണം കൊണ്ട് തുടങ്ങിയ വര്&amp;zwj;ക്ഷോപ്പിനാണ് ഈ ദുര്&amp;zwj;ഗതിയുണ്ടായത്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/SzWgVsOASwI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gage3BiRmm8/151025?utm_source=feedburner&amp;amp;utm_medium=email"&gt;പ്രണയ തീരത്തെ രാഷ്ട്രീയത്തറവാട്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:24 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/moideen-brother.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      ബി.പി. മൊയ്തീന്‍െറ സഹോദരന്‍ ബി.പി. റഷീദ് മുക്കം നഗരസഭ 15ാം വാര്‍ഡ് കയ്യിട്ടാപൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോഴിക്കോട്: മൊയ്തീന്&amp;zwj;-കാഞ്ചനമാല അനശ്വരപ്രണയത്തിലൂടെ മലയാളിമനസ്സില്&amp;zwj; പതിഞ്ഞ ബലിയമ്പ്ര പുറ്റാട്ട് തറവാടിന് രാഷ്ട്രീയം ഇന്നും അന്യമല്ല. ഒന്നരപ്പതിറ്റാണ്ടിലധികം ഇരുവഴിഞ്ഞിപ്പുഴയോരമായ മുക്കത്തിന്&amp;zwj;െറ ഭരണചക്രം തിരിച്ചതും ഈ തറവാട്ടുമുറ്റത്തുനിന്നാണ്. തറവാട്ട് കാരണവര്&amp;zwj; ബി.പി. ഉണ്ണിമോയിന്&amp;zwj; തുടങ്ങിവെച്ച രാഷ്ട്രീയക്കളരിയില്&amp;zwj; മക്കളും പയറ്റിത്തെളിഞ്ഞു. സഹോദരങ്ങളായ ബി.പി. മൊയ്തീനും ബി.പി. സുഹ്റക്കും ജനപ്രതിനിധികളായി. ഇപ്പോള്&amp;zwj; മൊയ്തീന്&amp;zwj;െറ സഹോദരന്&amp;zwj; ബി.പി. റഷീദും തദ്ദേശ ഭരണസമിതി ലക്ഷ്യമിട്ട് ഗോദയിലുണ്ട്.&lt;/p&gt; &lt;p&gt;മുക്കം ഗ്രാമപഞ്ചായത്തിന്&amp;zwj;െറ പ്രഥമ പ്രസിഡന്&amp;zwj;റാണ് ഇവരുടെ പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിന്&amp;zwj;. മുഹമ്മദ് അബ്ദുറഹ്മാന്&amp;zwj; സാഹിബിന്&amp;zwj;െറ ശിഷ്യനായി കോണ്&amp;zwj;ഗ്രസിലൂടെയാണ് ഇദ്ദേഹത്തിന്&amp;zwj;െറ രാഷ്ട്രീയപ്രവേശം. കോണ്&amp;zwj;ഗ്രസ് ടിക്കറ്റില്&amp;zwj; മത്സരിച്ച് നീണ്ട പതിനേഴരവര്&amp;zwj;ഷം ഇദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്&amp;zwj;റായി. മുക്കം ബസ്സ്റ്റാന്&amp;zwj;ഡ് നിര്&amp;zwj;മിച്ചത് ഇദ്ദേഹത്തിന്&amp;zwj;െറ ഭരണകാലത്താണ്. പ്രണയനായകനും മൂത്തമകനുമായ ബി.പി. മൊയ്തീനും രാഷ്ട്രീയം വിട്ടില്ല. പിതാവിന്&amp;zwj;െറ കോണ്&amp;zwj;ഗ്രസ് രാഷ്ട്രീയത്തിനു പകരം പ്രജാസോഷ്യലിസ്റ്റ് പാര്&amp;zwj;ട്ടിയാണ് തെരഞ്ഞെടുത്തതെന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളില്&amp;zwj; കുന്ദമംഗലത്തും (1970) തിരുവമ്പാടിയിലും (1980) മത്സരിച്ചു.&lt;/p&gt; &lt;p&gt;രണ്ടിടത്തും പരാജയപ്പെട്ടെങ്കിലും പിതാവിന്&amp;zwj;െറ തട്ടകമായ മുക്കം ഗ്രാമപഞ്ചായത്തില്&amp;zwj; മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്&amp;zwj;റിന്&amp;zwj;െറ വീട്ടില്&amp;zwj;നിന്ന് അങ്ങനെ പഞ്ചായത്തംഗംകൂടിയുണ്ടായി. സഹോദരി ബി.പി. സുഹ്റ അയല്&amp;zwj;നാടായ കൊടിയത്തൂര്&amp;zwj; ഗ്രാമപഞ്ചായത്തിലാണ് മത്സരിച്ച് ജയിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായി. ഇവരുടെ ഭര്&amp;zwj;ത്താവ് എം.എ. നാസര്&amp;zwj; കൊടിയത്തൂര്&amp;zwj; പഞ്ചായത്ത് മുന്&amp;zwj; പ്രസിഡന്&amp;zwj;റാണ്.&lt;/p&gt; &lt;p&gt;ഇത്തവണ ബി.പി. റഷീദാണ് ഈ കുടുംബത്തില്&amp;zwj;നിന്ന് അങ്കത്തിനിറങ്ങുന്നത്. മുക്കം നഗരസഭ 15ാം വാര്&amp;zwj;ഡ് കയ്യിട്ടാപൊയിലിലെ കോണ്&amp;zwj;ഗ്രസ് സ്ഥാനാര്&amp;zwj;ഥിയായാണ് ഇദ്ദേഹം മത്സരിക്കുന്നത്. കോണ്&amp;zwj;ഗ്രസ് രാഷ്ട്രീയത്തില്&amp;zwj; സജീവമായുള്ള ഇദ്ദേഹത്തിന്&amp;zwj;െറ കന്നിയങ്കമാണിത്. യൂത്ത് കോണ്&amp;zwj;ഗ്രസ് ജില്ലാ ജനറല്&amp;zwj; സെക്രട്ടറി, വൈസ് പ്രസിഡന്&amp;zwj;റ് പദവികള്&amp;zwj;വഹിച്ച ഇദ്ദേഹം കര്&amp;zwj;ഷക കോണ്&amp;zwj;ഗ്രസിന്&amp;zwj;െറ സംസ്ഥാന ജനറല്&amp;zwj; സെക്രട്ടറിയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gage3BiRmm8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/uueRpNIKR6g/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഇമാം ജഅ്ഫര്&amp;zwj; സാദിഖ് മസ്ജിദ് സ്ഫോടനം:  പ്രതികളുടെ അപ്പീലില്&amp;zwj; ഇന്ന്  ആദ്യ വാദം കേള്&amp;zwj;ക്കല്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:22 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: രാജ്യത്തെ ശിഈ വിഭാഗത്തിന്&amp;zwj;െറ പ്രധാന പള്ളികളിലൊന്നായ മസ്ജിദ് ഇമാം സാദിഖില്&amp;zwj; ചാവേര്&amp;zwj; സ്ഫോടനം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടവരുടെ കേസില്&amp;zwj; ആദ്യമായി അപ്പീല്&amp;zwj; കോടതി ഇന്ന് വാദം കേള്&amp;zwj;ക്കും. ആകെ 29 പ്രതികളുണ്ടായിരുന്ന കേസില്&amp;zwj; 15 പേരെ കുറ്റക്കാരാണെന്ന് കണ്ട കീഴ്കോടതി വധശിക്ഷക്കും ജീവപര്യന്തത്തിനുമായി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയിലും മറ്റും പങ്കാളികളായ ഏഴു പ്രധാന പ്രതികളെ വധശിക്ഷക്കും എട്ടുപേരെ രണ്ടുവര്&amp;zwj;ഷം മുതല്&amp;zwj; 15 വര്&amp;zwj;ഷം വരെ തടവിലിടാനുമാണ് കീഴ്കോടതിയിലെ കുറ്റാന്വേഷണ ബെഞ്ച് ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലാത്തതുകാരണം പ്രതിപ്പട്ടികയിലുണ്ടായിരുന്ന 14 പേരെ കുറ്റാന്വേഷണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	വധശിക്ഷക്കും തടവിനും ശിക്ഷിക്കപ്പെട്ട പ്രതികള്&amp;zwj; നല്&amp;zwj;കിയ പരാതിയിലാണ് സിറ്റിയിലെ അപ്പീല്&amp;zwj; കോടതി ഇന്ന് ആദ്യ വാദം കേള്&amp;zwj;ക്കുക. കഴിഞ്ഞ ജൂണ്&amp;zwj; 26ന് വെള്ളിയാഴ്ചയാണ് ശര്&amp;zwj;ഖിലെ സവാബിര്&amp;zwj; പാര്&amp;zwj;പ്പിട സമുച്ചയത്തിന് സമീപമുള്ള ഇമാം ജഅ്ഫര്&amp;zwj; സാദിഖ് മസ്ജിദില്&amp;zwj; ചാവേര്&amp;zwj; സ്ഫോടനം നടന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	സംഭവത്തില്&amp;zwj; 26 പേര്&amp;zwj; കൊല്ലപ്പെടുകയും 227 പേര്&amp;zwj;ക്ക് പരിക്കേല്&amp;zwj;ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഞെട്ടിച്ച ചാവേര്&amp;zwj; സ്ഫോടന കേസിലെ പ്രതികളുടെ വിചാരണ കണക്കിലെടുത്ത് സിറ്റിയിലെ&amp;nbsp;&lt;/div&gt; &lt;div&gt; 	കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് അധികൃതര്&amp;zwj; ഏര്&amp;zwj;പ്പെടുത്തിയത്.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/uueRpNIKR6g?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/hBsMlbgGE54/151025?utm_source=feedburner&amp;amp;utm_medium=email"&gt; മുംബൈയിലെ ക്രഫോര്&amp;zwj;ഡ് മാര്&amp;zwj;ക്കറ്റില്&amp;zwj; വന്&amp;zwj; തീപിടിത്തം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:21 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/fireww.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മുംബൈ: ദക്ഷിണ മുംബൈയിലെ ക്രഫോര്&amp;zwj;ഡ് മാര്&amp;zwj;ക്കറ്റില്&amp;zwj; വന്&amp;zwj; തീപിടിത്തം. അറുപതോളം കടകള്&amp;zwj; കത്തി നശിച്ചു. പുലര്&amp;zwj;ച്ചെ അഞ്ച് മണിക്ക് ക്രഫോര്&amp;zwj;ഡ് മാര്&amp;zwj;ക്കറ്റ് എന്ന അറിയപ്പെടുന്ന മഹാത്മ ഫുലെ മാര്&amp;zwj;ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്&amp;zwj;ട്ട് ചെയ്തിട്ടില്ളെന്ന് ബൃഹാന്&amp;zwj; മുംബൈ കോര്&amp;zwj;പറേഷന്&amp;zwj; ഡിസാസ്റ്റര്&amp;zwj; മാനേജ്മെന്&amp;zwj;റ് അധികൃതര്&amp;zwj; അറിയിച്ചു.&lt;br /&gt; 	&lt;img alt="" src="/sites/default/files/images/fireww1.jpg" style="width: 600px; height: 370px;" /&gt;&lt;br /&gt; 	തീ നിയന്ത്രണ വിധേയമായെന്ന് ചീഫ് ഫയര്&amp;zwj; ഓഫീസര്&amp;zwj; പി.എസ് രാഹന്തലെ അറിയിച്ചു. പത്ത് ഫയര്&amp;zwj;ഫോഴ്സ് എന്&amp;zwj;ജിനുകളും എട്ട് വാട്ടര്&amp;zwj; ടാങ്കുകളും സ്ഥലത്തെത്തിയാണ് തീ അണച്ചത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/hBsMlbgGE54?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/5qHPKbuQcsM/151025?utm_source=feedburner&amp;amp;utm_medium=email"&gt;എന്&amp;zwj;.എസ്.എസിന്&amp;zwj;െറ ശരിദൂരത്തിന് കാതോര്&amp;zwj;ത്ത് പത്തനംതിട്ടയില്&amp;zwj; പാര്&amp;zwj;ട്ടികള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/nss_4.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ സമദൂര സിദ്ധാന്തമാണ് എന്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നത്         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ബിനു.ഡി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പത്തനംതിട്ട: വിശാല ഹിന്ദു ഐക്യത്തിനില്ളെന്ന നിലപാട് എടുത്തതോടെ പത്തനംതിട്ടയിലെ പാര്&amp;zwj;ട്ടികള്&amp;zwj; എന്&amp;zwj;.എസ്.എസിന്&amp;zwj;െറ ശരിദൂര സമീപനത്തിന് കാതോര്&amp;zwj;ക്കുന്നു. നായര്&amp;zwj; സമുദായത്തിന് പത്തനംതിട്ട ജില്ലയില്&amp;zwj; നിര്&amp;zwj;ണായക സ്വാധീനം ഉള്ളതിനാലാണ് അവരുടെ ശരിദൂരത്തിന്&amp;zwj;െറ ചായ്വറിയാന്&amp;zwj; പാര്&amp;zwj;ട്ടികള്&amp;zwj; കാത്തിരിക്കുന്നത്.&lt;/p&gt; &lt;p&gt;മുന്&amp;zwj;കാലങ്ങളില്&amp;zwj; തെരഞ്ഞെടുപ്പുകളില്&amp;zwj; സമദൂര സിദ്ധാന്തമാണ് എന്&amp;zwj;.എസ്.എസ് മുന്നോട്ട് വെച്ചിരുന്നത്. പ്രത്യക്ഷത്തില്&amp;zwj; സമദൂരം പറയുമ്പോഴും പലയിടത്തും ശരിദൂരമാണ് അവര്&amp;zwj; സ്വീകരിച്ചിരുന്നത്. ആളും തരവും ഗുണവും നോക്കി പിന്തുണക്കുന്നതാണ് ശരിദൂരത്തിന്&amp;zwj;െറ അന്തരാര്&amp;zwj;ഥം. അതിന്&amp;zwj;െറ ഗുണഫലം എല്&amp;zwj;.ഡി.എഫും യു.ഡി.എഫും അനുഭവിച്ചിട്ടുണ്ട്. ഇത്തവണ ശരിയായ സമദൂരമെന്ന നിലപാടാണ് എന്&amp;zwj;.എസ്.എസ് ജനറല്&amp;zwj; സെക്രട്ടറി സുകുമാരന്&amp;zwj; നായര്&amp;zwj; വ്യക്തമാക്കിയത്. എന്നാലും ചായലും ചരിയലും ഉണ്ടാകുമെന്ന് എല്ലാവര്&amp;zwj;ക്കും അറിയാം. അത് അനുകൂലമാക്കാനാണ് മുന്നണികളുടെയും സ്ഥാനാര്&amp;zwj;ഥികളുടെയും ശ്രമം. ശരിയായ സമദൂരം എന്നാല്&amp;zwj; &amp;lsquo;നോട്ട&amp;rsquo;ക്ക് വോട്ട് ചെയ്യലല്ളെന്നും നിലപാട് ഇല്ലായ്മയല്ളെന്നും എന്&amp;zwj;.എസ്.എസ് ഭാരവാഹികള്&amp;zwj; തന്നെ പറയുന്നു. തെരഞ്ഞെടുപ്പില്&amp;zwj; പലയിടത്തും കരയോഗങ്ങളുടെ നിലപാട് നിര്&amp;zwj;ണായകമാണ്. എന്&amp;zwj;.എസ്.എസ് നേതൃത്വത്തിന്&amp;zwj;െറ സമീപനത്തോട് യോജിപ്പില്ലാത്ത കരയോഗങ്ങള്&amp;zwj; ചിലയിടങ്ങളിലുണ്ട്. എങ്കിലും നേതൃത്വത്തിന്&amp;zwj;െറ സമീപനം ഭൂരിഭാഗം കരയോഗങ്ങളും പാലിക്കുമെന്നാണ് കരുതുന്നത്.&lt;/p&gt; &lt;p&gt;സുകുമാരന്&amp;zwj; നായര്&amp;zwj; നയം വ്യക്തമാക്കിയതോടെ പത്തനംതിട്ടയില്&amp;zwj; ബി.ജെ.പിയുടെ സ്വപ്നങ്ങള്&amp;zwj;ക്ക് നിറം മങ്ങുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ ജനസംഖ്യയില്&amp;zwj; 54 ശതമാനം ഹിന്ദുക്കളാണ്. അതില്&amp;zwj; 26 ശതമാനം നായര്&amp;zwj; സമുദായമാണെന്നാണ് കണക്ക്. ബാക്കി എസ്.എന്&amp;zwj;.ഡി.പിയും ഇതര പിന്നാക്കവിഭാഗങ്ങളുമാണ്. നായര്&amp;zwj; സമുദായത്തിലുള്ളവരാണ് ബി.ജെ.പിക്ക് എന്നും പിന്തുണ. നിലവില്&amp;zwj; ബി.ജെ.പിക്ക് 61 ജനപ്രതിനിധികള്&amp;zwj; ജില്ലയിലുണ്ട്. ഇതില്&amp;zwj; ഭൂരിഭാഗവും നായര്&amp;zwj; സമുദായത്തിന് മേല്&amp;zwj;ക്കൈയുള്ള സ്ഥലങ്ങളില്&amp;zwj;നിന്ന് വിജയിച്ചവരാണ്. ആറന്മുളസമരം, ദേശീയ തലത്തില്&amp;zwj; അധികാരം കൈയാളുന്ന പാര്&amp;zwj;ട്ടി എന്നീ ഇമേജുകള്&amp;zwj; മുന്&amp;zwj;നിര്&amp;zwj;ത്തി വന്&amp;zwj; നേട്ടം ജില്ലയില്&amp;zwj; കൈവരിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയത്.&lt;/p&gt; &lt;p&gt;എന്&amp;zwj;.എസ്.എസിനെ പിണക്കാതിരിക്കാന്&amp;zwj; എസ്.എന്&amp;zwj;.ഡി.പി ബന്ധം ജില്ലയില്&amp;zwj; വ്യാപകമാക്കാന്&amp;zwj; ബി.ജെ.പി തയാറായില്ല. ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം എസ്.എന്&amp;zwj;.ഡി.പി അവകാശപ്പെടുമെന്നതിനാല്&amp;zwj; അതിന് ഇടനല്&amp;zwj;കാത്ത സമീപനമാകും പത്തനംതിട്ടയില്&amp;zwj; എന്&amp;zwj;.എസ്.എസ് സ്വീകരിക്കുകയെന്നാണ് എല്&amp;zwj;.ഡി.എഫിന്&amp;zwj;െയും യു.ഡി.എഫിന്&amp;zwj;െറയും കണക്കുകൂട്ടല്&amp;zwj;. ജില്ലയിലെ ഭൂരിഭാഗമായ നായര്&amp;zwj;, ക്രിസ്ത്യന്&amp;zwj; സമുദായങ്ങള്&amp;zwj; പലപ്പോഴും യു.ഡി.എഫിനോടാണ് ചായ്വ് കാട്ടുക. 2005ലെ തെരഞ്ഞെടുപ്പില്&amp;zwj; ഇരുവിഭാഗത്തിന്&amp;zwj;െറയും പിന്തുണ നേടാന്&amp;zwj; ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അന്ന് ജില്ലാ പഞ്ചായത്തിലും ഭൂരിഭാഗം ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതു പക്ഷം ഭരണം നേടി.&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/5qHPKbuQcsM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/9ru7U8Nugco/151025?utm_source=feedburner&amp;amp;utm_medium=email"&gt;ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; പായക്കപ്പല്&amp;zwj; മുംബൈ തീരമണഞ്ഞു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:12 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/fathhul-khire-in-india.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: ഖത്തറിന്&amp;zwj;െറ തനിമയും ഇന്ത്യയിലേക്കുള്ള വാണിജ്യ യാത്രകളുടെ പൈതൃകവും ആവാഹിച്ച പരമ്പരാഗത പായക്കപ്പല്&amp;zwj; ഫത്ഹുല്&amp;zwj; ഖൈര്&amp;zwj;-2 ഇന്ത്യന്&amp;zwj; വ്യസായിക നഗരമായ മുംബൈ തീരത്തണഞ്ഞു. മുംബൈ തുറമുഖത്ത് നങ്കൂരമിട്ട പായക്കപ്പലിനെ സ്വീകരിക്കാന്&amp;zwj; കതാറ കള്&amp;zwj;ച്ചറല്&amp;zwj; വില്ളേജ് ജനറല്&amp;zwj; മാനേജര്&amp;zwj; ഡോ. ഖാലിദ് ബിന്&amp;zwj; ഇബ്രാഹിം അല്&amp;zwj; സുലൈത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നു. മഹാരാഷ്ട്ര ഗവര്&amp;zwj;ണര്&amp;zwj; സി.എച്ച്. വിദ്യാസാഗര്&amp;zwj; റാവു, ഇന്ത്യയിലെ ഖത്തര്&amp;zwj; അംബാസഡര്&amp;zwj; അഹ്മദ് ഇബ്രാഹിം അല്&amp;zwj; അബ്ദുല്ല, &amp;nbsp;ഇന്ത്യയിലെ ഖത്തര്&amp;zwj; കോണ്&amp;zwj;സുല്&amp;zwj; ജനറല്&amp;zwj; ഹമദ് ബിന്&amp;zwj; മുഹമ്മദ് അല്&amp;zwj; ദൂസരി എന്നിവരടക്കം നിരവധി പേരാണ് മുംബൈ തീരത്തത്തെിയിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുമ്പിലായി എത്തിയ ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; യാത്രാസംഘത്തിന്&amp;zwj;െറ വരവറിയിക്കുന്നതിനായി ഇന്ത്യന്&amp;zwj; പാരമ്പര്യ സംഗീതപരിപാടി അരങ്ങേറി. ശേഷം മുംബൈ താജ് ഹോട്ടലിലും സ്വീകരണ പരിപാടികള്&amp;zwj; അരങ്ങേറി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ചരിത്രശേഷിപ്പുകളുറങ്ങുന്ന ഇന്ത്യയിലത്തൊന്&amp;zwj; കഴിഞ്ഞതില്&amp;zwj; അതിയായ ആഹ്ളാദമുണ്ടെന്നും കതാറ അതിന്&amp;zwj;െറ ചരിത്രവഴിയില്&amp;zwj; മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും കതാറ സാംസ്കാരിക ഗ്രാമം ഫൗണ്ടേഷന്&amp;zwj; ജനറല്&amp;zwj; മാനേജര്&amp;zwj; ഡോ. ഖാലിദ് ബിന്&amp;zwj; ഇബ്രാഹിം അല്&amp;zwj; സുലൈത്തി പറഞ്ഞു. 60 വര്&amp;zwj;ഷം മുമ്പ് തങ്ങളുടെ പൂര്&amp;zwj;വികര്&amp;zwj; നടത്തിയ യാത്രകളുടെ സ്മരണ പുതുക്കുകയാണ്. 1958ല്&amp;zwj; ശൈഖ് അലി ബിന്&amp;zwj; അബ്ദുല്ല ബിന്&amp;zwj; ജാസിം ആല്&amp;zwj;ഥാനിക്ക് ഇന്ത്യയില്&amp;zwj; ലഭിച്ച ഊഷ്മള വരവേല്&amp;zwj;പ് ഈ സന്ദര്&amp;zwj;ഭത്തില്&amp;zwj; ഓര്&amp;zwj;ക്കുകയാണ്. തങ്ങളുടെ പൂര്&amp;zwj;വികര്&amp;zwj; എത്രത്തോളം ത്യാഗങ്ങളും വെല്ലുവിളികളുമാണ് ഈ മാര്&amp;zwj;ഗത്തില്&amp;zwj; അനുഭവിച്ചതെന്ന് പുതിയ തലമുറയെ അറിയിക്കുകയാണ് ഇതിന്&amp;zwj;െറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു. ലോക രാജ്യങ്ങളെയും അതിന്&amp;zwj;െറ സംസ്കാരങ്ങളെയും ഒരു കുടക്കീഴില്&amp;zwj; കൊണ്ട് വരികയെന്നതാണ് കതാറ സാംസ്കാരിക ഗ്രാമത്തിന്&amp;zwj;െറ പ്രഥമ ലക്ഷ്യം. അത്തരത്തിലൊന്നാണ് ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; രണ്ട് യാത്രയിലൂടെ സഫലമാക്കിയിരിക്കുന്നത്. ഇരുസംസ്കാരങ്ങളുടെ ഏകീകരണമാണ് നടന്നിരിക്കുന്നത്. ഇതിന്&amp;zwj;െറ വിജയത്തിന് കാരണക്കാരായ ഇന്ത്യന്&amp;zwj; ഗവണ്&amp;zwj;മെന്&amp;zwj;റിന് ഹാര്&amp;zwj;ദവമായ നന്ദി അറിയിക്കുകയാണ്. ഈ ചരിത്രയാത്രയുടെ ഭാഗമായ ഓരോരുത്തര്&amp;zwj;ക്കും ഇന്ത്യയിലെ അംബാസഡര്&amp;zwj;, കോണ്&amp;zwj;സുല്&amp;zwj; ജനറല്&amp;zwj;, ഖത്തറിലെ ഇന്ത്യന്&amp;zwj; അംബാസഡര്&amp;zwj; സഞ്ജീവ് അറോറ തുടങ്ങിയവര്&amp;zwj;ക്കും നന്ദി രേഖപ്പെടുത്തുകയാണ്. ഇന്ത്യയിലേക്കുള്ള യാത്രയിലുടനീളം അസാമാന്യ കരുത്തും ധീരതയുമാണ് ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; രണ്ടിലെ നാവികര്&amp;zwj; പ്രകടിപ്പിച്ചതെന്നും സുലൈത്തി ഓര്&amp;zwj;മിപ്പിച്ചു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; 2 യാത്ര ഇതിനെ സാധൂകരിക്കുന്നതായും മഹാരാഷ്ട്ര ഗവര്&amp;zwj;ണ്ണര്&amp;zwj; വിദ്യാസാഗര്&amp;zwj; റാവു പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധത്തിന് ഉദാഹരണമാണ് യാത്രയെന്ന് ഇന്ത്യയിലെ ഖത്തര്&amp;zwj; അംബാസഡര്&amp;zwj; അഹ്മദ് ഇബ്രാഹിം അല്&amp;zwj; അബ്ദുല്ല വ്യക്തമാക്കി. തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക വഴി ഖത്തറിന്&amp;zwj;െറ വിഷന്&amp;zwj; 2030ന് പൂര്&amp;zwj;ണപിന്തുണയേകുന്നതാണ് ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; രണ്ടിന്&amp;zwj;െറ വിജയമെന്ന് കോണ്&amp;zwj;സുല്&amp;zwj; ജനറല്&amp;zwj; ഹമദ് ബിന്&amp;zwj; മുഹമ്മദ് അല്&amp;zwj; ദൂസരി വ്യക്തമാക്കി. വരുംതലമുറക്ക് ഇതില്&amp;zwj; നിന്ന് പാഠങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഒമാനിലെ സൂര്&amp;zwj; തുറമുഖത്ത് നിന്നും ഇന്ത്യയിലത്തൊന്&amp;zwj; ഫത്ഹുല്&amp;zwj; ഖൈറിന് ഏഴ് ദിവസം വേണ്ടിവന്നെന്ന് ഫത്ഹുല്&amp;zwj; ഖൈറിന്&amp;zwj;െറ കപ്പിത്താന്&amp;zwj; ഹസ്സന്&amp;zwj; ഇസ്സ അല്&amp;zwj; കഅ്ബി പറഞ്ഞു. ഈ മാസം അഞ്ചിന് പുറപ്പെട്ട ഫത്ഹുല്&amp;zwj; ഖൈര്&amp;zwj; ഇന്ത്യയിലേക്കുള്ള പാതയില്&amp;zwj; ഒമാനിലെ സൂറിലും നങ്കൂരമിട്ടിരുന്നു. പുരാതന കാലം മുതല്&amp;zwj; ഇന്ത്യയുമായുള്ള വാണിജ്യ സമുദ്രായന ബന്ധം പുനരാവിഷ്കരിച്ചാണ് യാത്ര ക്രമീകരിച്ചത്. ജി.സി.സി തീരങ്ങളിലേക്കുള്ള ഫത്ഹുല്&amp;zwj; ഖൈറിന്&amp;zwj;െറ ഒന്നാം യാത്ര വലിയ മാധ്യമ ജനശ്രദ്ധയാണ് നേടിയിരുന്നത്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/9ru7U8Nugco?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/n2uPehpzpQw/151025?utm_source=feedburner&amp;amp;utm_medium=email"&gt;പുതിയ അബൂദബി- ദുബൈ  ഹൈവേ പൂര്&amp;zwj;ത്തിയാകുന്നു &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 08:01 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ramettan-panakkaadu-4_2.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;അബൂദബി: അബൂദബിയില്&amp;zwj; നിന്ന് ദുബൈയിലേക്കുള്ള പുതിയ ഹൈവേയുടെ 60 ശതമാനം ജോലികള്&amp;zwj; പൂര്&amp;zwj;ത്തിയായി. സീഹ് ശുഐബില്&amp;zwj; നിന്ന് സുവൈഹാന്&amp;zwj; ഇന്&amp;zwj;റര്&amp;zwj;ചേഞ്ച് വരെ നീളുന്ന 62 കിലോമീറ്റര്&amp;zwj; റോഡിന്&amp;zwj;െറ നിര്&amp;zwj;മാണം അബൂദബി ഗതാഗത വകുപ്പും ജനറല്&amp;zwj; സര്&amp;zwj;വീസസ് കമ്പനിയും ചേര്&amp;zwj;ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ വര്&amp;zwj;ഷം അവസാനത്തോടെ തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹൈവേ വിഭാഗം ഡയറക്ടര്&amp;zwj; ജനറല്&amp;zwj; ഫൈസല്&amp;zwj; അഹ്മദ് അല്&amp;zwj; സുവൈദി പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ദുബൈ അതിര്&amp;zwj;ത്തിയിലെ സീഹ് ശുഐബില്&amp;zwj; നിന്ന് മുഹമ്മദ് ബിന്&amp;zwj; സായിദ് റോഡിന്&amp;zwj;െറ അനുബന്ധമായാണ് പുതിയ ഹൈവേ നിര്&amp;zwj;മിക്കുന്നത്. ഇരുവശത്തേക്കും നാല് ലെയ്നുകളാണ് റോഡിനുണ്ടാവുക. അല്&amp;zwj; മഹ ഫോറസ്റ്റ്, കിസാദ്, അല്&amp;zwj; അജ്ബാന്&amp;zwj; റോഡ്, സായിദ് മിലിട്ടറി സിറ്റി തുടങ്ങിയവ വഴി റോഡ് കടന്നുപോകും.&amp;nbsp;&lt;/div&gt; &lt;div&gt; 	ആറ് പാലങ്ങളും ആറ് അടിപ്പാതകളും റോഡിനുണ്ടാകും. വനമേഖലയില്&amp;zwj; അടിപ്പാതകളിലൂടെ വാഹനങ്ങള്&amp;zwj; കടന്നുപോകുന്നതിനാല്&amp;zwj; മൃഗങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്&amp;zwj; സാധിക്കും. പൂര്&amp;zwj;ണമായും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്&amp;zwj; പ്രകാരമാണ് റോഡിന്&amp;zwj;െറ നിര്&amp;zwj;മാണം. &amp;nbsp;&amp;nbsp;&lt;/div&gt; &lt;div&gt; 	പുതിയ റോഡ് വരുന്നതോടെ നിലവിലെ ഹൈവേയിലെ തിരക്ക് ഒഴിവായി ഗതാഗതം സുഗമമാകും. അപകടങ്ങളും കുറയും. ഖലീഫ പോര്&amp;zwj;ട്ട്, ഇന്&amp;zwj;ഡസ്ട്രിയല്&amp;zwj; സോണ്&amp;zwj; എന്നിവയെ പുതിയ റോഡ് ബന്ധിപ്പിക്കും. ഭാവിയില്&amp;zwj; വടക്കന്&amp;zwj; എമിറേറ്റുകളെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇത് മാറും.&amp;nbsp;&lt;/div&gt; &lt;div&gt; 	നിശ്ചിത സമയത്തിനകം പദ്ധതി പൂര്&amp;zwj;ത്തിയാക്കുമെന്ന് മുസനദ ആക്ടിങ് ഡയറക്ടര്&amp;zwj; ഓഫ് റോഡ്സ് ഉമര്&amp;zwj; മതാര്&amp;zwj; അല്&amp;zwj; മന്&amp;zwj;സൂരി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലാണ് 200 കോടി ദിര്&amp;zwj;ഹത്തോളം ചെലവഴിച്ച് റോഡ് നിര്&amp;zwj;മിക്കുന്നത്. വിവിധ സര്&amp;zwj;ക്കാര്&amp;zwj; വകുപ്പുകളില്&amp;zwj; നിന്ന് മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്.&amp;nbsp;&lt;/div&gt; &lt;div&gt; 	അബൂദബി നഗരസഭ, അബൂദബി പൊലീസ്, സായുധസേന, അല്&amp;zwj; മഹ ഫോറസ്റ്റ് തുടങ്ങിയവയുടെ സഹകരണമുണ്ടായതായി അല്&amp;zwj; മന്&amp;zwj;സൂരി കൂട്ടിച്ചേര്&amp;zwj;ത്തു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/n2uPehpzpQw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XkUn5wfYx2Q/151025?utm_source=feedburner&amp;amp;utm_medium=email"&gt;ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ശരത് യാദവ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 07:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/sarath-yadavu.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പട്ന: കേരളത്തിലെ ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷന്&amp;zwj; ശരത് യാദവ്. ഇരുപാര്&amp;zwj;ട്ടികളെയും ഒന്നിപ്പിക്കാന്&amp;zwj; മുമ്പ് നടത്തിയ ശ്രമങ്ങള്&amp;zwj; പരാജയപ്പെട്ടിരുന്നു. ബിഹാര്&amp;zwj; തെരഞ്ഞെടുപ്പിന് ശേഷം ശ്രമം പുനരാരംഭിക്കുമെന്നും ശരത് യാദവ് വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	മൂന്നില്&amp;zwj; രണ്ട് ഭൂരിപക്ഷത്തില്&amp;zwj; മഹാസഖ്യം ബിഹാറില്&amp;zwj; അധികാരത്തിലെത്തും. മഹാസഖ്യം വിജയിക്കുന്നതോടെ ജനതാ പരിവാര്&amp;zwj; പുനഃസംഘടിപ്പിക്കുമെന്നും ശരത് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XkUn5wfYx2Q?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/TQNuDnhdclk/151025?utm_source=feedburner&amp;amp;utm_medium=email"&gt;സര്&amp;zwj;ഗാത്മകതക്ക് അതിര്&amp;zwj;വരമ്പുകളില്ല &amp;ndash;സേതു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 07:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ramettan-panakkaadu-4_1.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; &lt;div&gt; 		&lt;span style="line-height: 20.4px;"&gt;മനാമ: ഒൗദാര്യം കൊണ്ട് ലഭിച്ചതായിരുന്നില്ല നാഷണല്&amp;zwj; ബുക് ട്രസ്റ്റ് (എന്&amp;zwj;.ബി.ടി) അധ്യക്ഷ സ്ഥാനമെന്നും അതുകൊണ്ട് ആരുടെയെങ്കിലും കയ്യും കാലും പിടിച്ച് അവിടെ നില്&amp;zwj;ക്കണമെന്ന് തോന്നിയിട്ടില്ളെന്നും പ്രശസ്ത എഴുത്തുകാരനായ സേതു പറഞ്ഞു. മനായമയില്&amp;zwj; &amp;lsquo;ഗള്&amp;zwj;ഫ് മാധ്യമ&amp;rsquo;വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും അവിടെ തുടര്&amp;zwj;ന്നാല്&amp;zwj; എസ്റ്റാബ്ളിഷ്മെന്&amp;zwj;റിന്&amp;zwj;െറ ഭാഗമായി മാറും എന്നൊരു ഭയവും ഉണ്ടായിരുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥതലത്തില്&amp;zwj; മാറ്റത്തിനുള്ള സൂചനകളുണ്ടായപ്പോഴേ ഞാന്&amp;zwj; വിടാന്&amp;zwj; തീരുമാനിക്കുകയായിരുന്നു. ആ സ്ഥാപനത്തിന്&amp;zwj;െറ വലുപ്പം എനിക്ക് മനസിലായി. അതിനോട് നീതിപുലര്&amp;zwj;ത്താതെ അവിടെ ഇരിക്കുന്നത് ശരിയല്ല എന്നുതോന്നി. അല്ളെങ്കില്&amp;zwj; പലരുടെയും നിര്&amp;zwj;ദേശങ്ങള്&amp;zwj;ക്കനുസരിച്ചുള്ള പുസ്തകങ്ങള്&amp;zwj; ഇറക്കേണ്ടി വരുമായിരുന്നു. ഇന്ത്യക്ക് വേണ്ടത് സ്വതന്ത്ര സ്ഥാപനങ്ങളാണ്. അതിന്&amp;zwj;െറ വായ അടപ്പിക്കാനുള്ള ശ്രമങ്ങള്&amp;zwj; ഉണ്ടാകരുത്. ജവഹര്&amp;zwj;ലാല്&amp;zwj; നെഹ്റുവിന്&amp;zwj;െറ ഒരു സ്വപ്നപദ്ധതിയായിരുന്നു എന്&amp;zwj;.ബി.ടി. അദ്ദേഹം ദീര്&amp;zwj;ഘവീക്ഷണമുള്ള നേതാവായിരുന്നു. രാജ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും എങ്ങിനെ അതിനെ നയിക്കണമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്&amp;zwj; നടക്കുന്നത് നെഹ്റുവിനെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ്. ഈ സാഹചര്യത്തില്&amp;zwj; എന്&amp;zwj;.ബി.ടി വിട്ടത് നന്നായി എന്ന് തോന്നുന്നു.&lt;/span&gt;&lt;/div&gt; &lt;div&gt; 		സാംസ്കാരിക മേഖലയില്&amp;zwj; ഇപ്പോള്&amp;zwj; നടക്കുന്ന സംഭവങ്ങളോടുള്ള പ്രതിഷേധം വിവിധ വേദികളില്&amp;zwj; ഞാന്&amp;zwj; രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു വ്യക്തി എന്ന നിലയില്&amp;zwj; എഴുത്തുകാരന്&amp;zwj;െറ സ്വാതന്ത്ര്യം നിലനില്&amp;zwj;ക്കേണ്ടതുണ്ട്. ഇപ്പോള്&amp;zwj; ഇന്ത്യയില്&amp;zwj; നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തുവന്ന് വിമര്&amp;zwj;ശം ഉന്നയിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതു കൊണ്ട് ഇതേക്കുറിച്ച് കൂടുതല്&amp;zwj; പറയുന്നില്ല.&lt;/div&gt; &lt;div&gt; 		&amp;nbsp;&lt;/div&gt; &lt;div&gt; 		&lt;em&gt;&lt;strong&gt;രാഷ്ട്രീയം&lt;/strong&gt;&lt;/em&gt;&lt;/div&gt; &lt;div&gt; 		എനിക്ക് എന്&amp;zwj;െറ രാഷ്ട്രീയമുണ്ട്. പക്ഷെ, അതിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്&amp;zwj;ട്ടിയുടെ പിന്തുണ വേണ്ട.&amp;nbsp;&lt;/div&gt; &lt;div&gt; 		ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്&amp;zwj;, കോണ്&amp;zwj;ഗ്രസ് ഭരണകാലത്ത് അവര്&amp;zwj;ക്ക് ഇന്ത്യയെ സമഗ്രമായി കാണാന്&amp;zwj; കഴിഞ്ഞിരുന്നു എന്ന് പറയേണ്ടി വരും. നെഹ്റുവിയന്&amp;zwj; സോഷ്യലിസത്തിന്&amp;zwj;െറ ഒരു പിന്&amp;zwj;ബലം അവര്&amp;zwj;ക്കുണ്ട്. അടിയന്തരാവസ്ഥ മാത്രമാണ് അതിന് അപവാദമായത്. ഇന്ത്യ തമ്മില്&amp;zwj;തല്ലി നില്&amp;zwj;ക്കുന്ന നാട്ടുരാജ്യങ്ങളുടെ ഒരു സങ്കേതം ആയിരുന്നു. ഇത് ഒരിക്കലും നേരെയാകില്ല എന്നുപറഞ്ഞാണ് ബ്രിട്ടീഷുകാര്&amp;zwj; ഇന്ത്യ വിട്ടുപോകുന്നത്. ഇത്രയും കോംപ്ളക്സ് ആയ മറ്റൊരു രാജ്യമില്ല. ഇതിനെയെല്ലാം കൂട്ടിയോജിപ്പിക്കാന്&amp;zwj; നെഹ്റുവിയന്&amp;zwj; കാഴ്ചപ്പാടിന് സാധിച്ചിട്ടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 		&amp;nbsp;&lt;/div&gt; &lt;div&gt; 		&lt;em&gt;&lt;strong&gt;എഴുത്ത്&lt;/strong&gt;&lt;/em&gt;&lt;/div&gt; &lt;div&gt; 		എഴുത്തു തുടങ്ങിയിട്ട് 50 വര്&amp;zwj;ഷം ആകാന്&amp;zwj; പോകുകയാണ്. ഇതിനിടയില്&amp;zwj; ചെയ്ത ജോലികളൊന്നും സര്&amp;zwj;ഗാത്മതക്ക് ഒരു തടസമായി തോന്നിയിട്ടില്ല. ബാങ്കിങ് എന്നത് അടിസ്ഥാനപരമായി മാനേജ്മെന്&amp;zwj;റ് ആണ്. ബാങ്കിന്&amp;zwj;െറ ചെയര്&amp;zwj;മാനും എന്&amp;zwj;.ബി.ടിയുടെ ചെയര്&amp;zwj;മാനും ആകുന്നതു തമ്മില്&amp;zwj; വലിയ വിത്യാസം തോന്നിയിട്ടില്ല. ഒരു സാധാരണ ജോലിയുമായാണ് കരിയര്&amp;zwj; തുടങ്ങിയത്. 19 വയസില്&amp;zwj; ബോംബെയില്&amp;zwj; എത്തുമ്പോള്&amp;zwj; 10 ബെഡുകളുള്ള ഒരു മുറിയിലായിരുന്നു താമസം. കാലാവസ്ഥാ വകുപ്പിലെ ജോലിവിട്ടാണ് ബാങ്കിലത്തെിയത്. ബാങ്ക് ഉദ്യോഗസ്ഥനാകുമ്പോഴും ആ മനസ് സൂക്ഷിക്കാന്&amp;zwj; ശ്രമിച്ചിട്ടില്ല. എന്നാല്&amp;zwj;, ബാങ്ക് ജീവിതത്തിനിടയില്&amp;zwj; എനിക്ക് വിരസമായ ദിവസങ്ങളുണ്ടായിട്ടില്ല. കവിതയോ നോവലോ എഴുതുന്നത് മാത്രമാണ് സര്&amp;zwj;ഗാത്മകത എന്ന് കരുതുന്നില്ല. ഒരു ചെറുകിട വ്യവസായ സ്ഥാപനം നടത്തുന്നതിലും സര്&amp;zwj;ഗാത്മകതയുണ്ടാകാം.&amp;nbsp;&lt;/div&gt; &lt;div&gt; 		മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ പലരും മറ്റുപല ജോലികളും ചെയ്തിരുന്നവരാണ്. എന്&amp;zwj;.എസ്.മാധവന്&amp;zwj; ഐ.എ.എസുകാരനായിരുന്നു. മുകുന്ദന് ഫ്രഞ്ച് എംബസിയിലായിരുന്നു ജോലി. ആനന്ദ് സൈന്യത്തിലും കേന്ദ്ര സര്&amp;zwj;വീസിലുമായിരുന്നു. എന്നിട്ടും അവരൊക്കെ എഴുതിയില്ളേ?&lt;/div&gt; &lt;div&gt; 		എഴുത്തുകാരനും കലാകാരനും ഒരു ആന്തരിക ലോകമുണ്ട്. എഴുത്തുകാരന്&amp;zwj;െറ ഉള്&amp;zwj;പ്പിരിവുകള്&amp;zwj; പുറംലോകം അറിയണമെന്നില്ല. എഴുതുമ്പോള്&amp;zwj;, ഒരു ഉന്മാദം ബാധിച്ച നിരവധി അവസരങ്ങളുണ്ട്. &amp;lsquo;ദൂതന്&amp;zwj;&amp;rsquo; എന്ന കഥയെഴുതുമ്പോള്&amp;zwj; അത് ഞാന്&amp;zwj; പൂര്&amp;zwj;ണമായും അനുഭവിച്ചതാണ്. സൃഷ്ടിയുടെ പിന്നില്&amp;zwj; ഒരുപാട് ദുരൂഹതകള്&amp;zwj; ഉണ്ട്. ഡല്&amp;zwj;ഹിക്കാലത്ത്, &amp;lsquo;ഖസാക്കിന്&amp;zwj;െറ ഇതിഹാസം&amp;rsquo; എഴുതുന്ന വേളയില്&amp;zwj; ഒ.വി.വിജയന്&amp;zwj; പൊടുന്നനെ &amp;lsquo;അപ്പുക്കിളി&amp;rsquo;യുടെ ഭാഷയില്&amp;zwj; സംസാരിക്കുന്നത് കാണാമായിരുന്നു. ഭാവനകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരു ലോകം എഴുത്തുകാരനിലുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 		എഴുത്തുകാരന്&amp;zwj; അരാജകവാദിയാകണം എന്ന ഒരു സങ്കല്&amp;zwj;പം പൂര്&amp;zwj;ണമായും തകര്&amp;zwj;ന്നു. മുമ്പ് അങ്ങിനെയുണ്ടായിരുന്നു. എഴുത്തുകാരനയെയും കഥാപ്രാസംഗികരെയും കഥകളിക്കാരെയും ഒക്കെ അങ്ങിനെയാണ് കണ്ടിരുന്നത്. ഇപ്പോള്&amp;zwj; എല്ലാവരും ഓര്&amp;zwj;ഗനൈസ്ഡ് ആയിത്തന്നെ ജീവിക്കാന്&amp;zwj; തുടങ്ങിയിരിക്കുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 		എന്നെ സംബന്ധിച്ച് എഴുത്ത് ആകസ്മികമായി സംഭവിച്ചതാണ്. സാഹിത്യത്തെ സൈദ്ധാന്തികമായി കാണാന്&amp;zwj; ശ്രമിച്ചിട്ടില്ല. ചിലതെല്ലാം സംഭവിച്ചു എന്നു മാത്രം.ഒരു കാലത്തും തനിക്ക് &amp;lsquo;സ്വപ്നപദ്ധതികള്&amp;zwj;&amp;rsquo; ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/div&gt; &lt;div&gt; 		&amp;nbsp;&lt;/div&gt; &lt;/div&gt; &lt;p&gt;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/TQNuDnhdclk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_25.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-2369114369614368981</guid><pubDate>Sat, 24 Oct 2015 08:25:00 +0000</pubDate><atom:updated>2015-10-24T01:25:18.648-07:00</atom:updated><title>ഉമ്മന്‍ചാണ്ടി^ആര്‍.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്‍ പൊളിച്ചടുക്കും ^പിണറായി Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ഉമ്മന്&amp;zwj;ചാണ്ടി^ആര്&amp;zwj;.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്&amp;zwj; പൊളിച്ചടുക്കും ^പിണറായി Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ഉമ്മന്&amp;zwj;ചാണ്ടി^ആര്&amp;zwj;.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്&amp;zwj; പൊളിച്ചടുക്കും ^പിണറായി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;ഒഞ്ചിയം സമരസേനാനി പുറവില്&amp;zwj; കണ്ണന് നാടിന്&amp;zwj;െറ അന്ത്യാഞ്ജലി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;ആക്ഷന്&amp;zwj; കമ്മിറ്റിക്ക്  പിന്തുണയുമായി മുന്നണികള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;അക്ഷര മധുരം നുകര്&amp;zwj;ന്ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;കാര്&amp;zwj;ട്ടൂണിസ്റ്റ് ആര്&amp;zwj;.കെ ലക്ഷ്മണിന് ആദരവുമായി ഗൂഗ്ള്&amp;zwj; ഡൂഡ്ല്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ഹരിയാനയിലെ ദലിത് ബാലന്&amp;zwj;െറ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്&amp;zwj; തീരത്ത് ആഞ്ഞടിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;ഒരുക്കങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയായി;  ഒമാന്&amp;zwj; നാളെ ബൂത്തിലേക്ക്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;സിറിയന്&amp;zwj; പ്രശ്നത്തിന് പരിഹാരം തേടി വിയന്ന ഉച്ചകോടി ആരംഭിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;തീവ്രവാദത്തിനെതിരായ പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;വിജയദശമി നാളില്&amp;zwj;  ആദ്യാക്ഷരമധുരവുമായി കുരുന്നുകള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;ശിയ മസ്ജിദില്&amp;zwj; ചാവേറാക്രമണം: മരണം 22 ആയി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;ഒരേ നാണയത്തിന്&amp;zwj;െറ രണ്ടു വശങ്ങള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;ആദ്യക്ഷര മധുരം നുണഞ്ഞ് മുത്തശ്ശിമാര്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;അടവുനയം വീണ്ടും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;34 അനധികൃത ജീവകാരുണ്യ  സംഘങ്ങള്&amp;zwj; അടച്ചുപൂട്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;&amp;lsquo;കൊച്ചു കൊച്ചു സംഭവങ്ങള്&amp;zwj;&amp;rsquo; ഇതാണെങ്കില്&amp;zwj;...&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;സ്വര്&amp;zwj;ണനിക്ഷേപ പദ്ധതിയില്&amp;zwj; പലിശ നിര്&amp;zwj;ണയിക്കാന്&amp;zwj; ബാങ്കുകള്&amp;zwj;ക്ക് അനുമതി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;സെന്&amp;zwj;സെക്സ് രണ്ടുമാസത്തെ ഉയര്&amp;zwj;ന്ന നിലയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;&amp;lsquo;ഇല്ല, ഈ മക്കളെ ഞാന്&amp;zwj; കൊലക്ക് കൊടുക്കില്ല&amp;rsquo;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;എന്&amp;zwj;.എസ്.എസ് നയം വ്യക്തമാക്കുന്നു; ആര്&amp;zwj;.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്&amp;zwj;ത്താന്&amp;zwj; തങ്ങളില്ല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;മെസ്സി ഇംഗ്ലണ്ടിലേക്ക്?&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;സിറിയയില്&amp;zwj; ബ്രിട്ടനും വ്യോമാക്രമണത്തിന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;ലോകകപ്പില്&amp;zwj; &amp;lsquo;ഗോളടിച്ചുകൂട്ടാന്&amp;zwj;&amp;rsquo; സുദിന്&amp;zwj; ദിനേശ് പാരിസിലേക്ക്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;കടന്നല്&amp;zwj;കൂട്ടില്&amp;zwj; കല്ലെറിഞ്ഞപ്പോള്&amp;zwj;  &lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/kGHRfqDB-JI/151024?utm_source=feedburner&amp;amp;utm_medium=email"&gt;ഉമ്മന്&amp;zwj;ചാണ്ടി^ആര്&amp;zwj;.എസ്.എസ്^വെള്ളാപള്ളി കൂട്ടുകെട്ട് ജനങ്ങള്&amp;zwj; പൊളിച്ചടുക്കും ^പിണറായി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 24 Oct 2015 12:47 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pinarayi-vijayan19.3_5.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പയ്യന്നൂര്&amp;zwj;: കേരളത്തിന്&amp;zwj;െറ മതനിരപേക്ഷത തകര്&amp;zwj;ക്കാന്&amp;zwj; ഉമ്മന്&amp;zwj;ചാണ്ടി ^ആര്&amp;zwj;.എസ്.എസ് ^വെള്ളാപള്ളി എന്നിവര്&amp;zwj; നടത്തുന്ന ഗൂഢനീക്കം ജനങ്ങള്&amp;zwj; പൊളിച്ചടുക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്&amp;zwj;. പയ്യന്നൂര്&amp;zwj; ഗാന്ധി പാര്&amp;zwj;ക്കില്&amp;zwj; ടി. ഗോവിന്ദന്&amp;zwj; അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്&amp;zwj;.ഡി.പി യോഗം ജനറല്&amp;zwj; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&amp;zwj;്റെ സഹായത്തോടെ തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്&amp;zwj;.എസ്.എസ് നീങ്ങുന്നതെങ്കില്&amp;zwj; ഭരണത്തുടര്&amp;zwj;ച്ചയാണ് ഉമ്മന്&amp;zwj;ചാണ്ടി സ്വപ്നം കാണുന്നത്. ഈ രഹസ്യ അജണ്ട ഒരു തരത്തിലും ഫലിക്കാന്&amp;zwj; പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt; &lt;p&gt;	ചില നിക്ഷിപ്ത താത്പര്യങ്ങള്&amp;zwj; വെച്ചാണ് വെള്ളാപ്പള്ളി മോദിയുമായും സംഘ്പരിവാര്&amp;zwj; നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ പുതിയ പാര്&amp;zwj;ട്ടി ആര്&amp;zwj;.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിക്ക് കേരളത്തില്&amp;zwj; അക്കൗണ്ട് തുറക്കുന്നതില്&amp;zwj; എന്നും തടസം ഇടതുപക്ഷമാണ്. മറ്റു പല രൂപത്തിലും ഇടതുമുന്നണിയെ ശിഥിലമാക്കാന്&amp;zwj; നടത്തിയ ശ്രമങ്ങള്&amp;zwj; പാളിപ്പോയ സാഹചര്യത്തിലാണ് പുതിയ നീക്കം. ന്യൂനപക്ഷവിരുദ്ധ, സംവരണ വിരുദ്ധ നിലപാടെടുക്കുന്ന ആര്&amp;zwj;.എസ്.എസുമായി ഏങ്ങനെയാണ് ശ്രീനാരായണീയര്&amp;zwj;ക്ക് ഒത്തുപോകാനാവുകയെന്ന് പിണറായി ചോദിച്ചു.&lt;/p&gt; &lt;p&gt;	ചാതുര്&amp;zwj;വര്&amp;zwj;ണ വ്യവസ്ഥ മുറുക്കെപ്പിടിക്കുന്ന പ്രസ്ഥാനമാണ് സംഘ്പരിവാര്&amp;zwj;. എസ്.സി, എസ്.ടി വിഭാഗക്കാര്&amp;zwj;ക്കുള്ള സംവരണം തുടരണമെന്ന് പറയുമ്പോള്&amp;zwj; തന്നെ പിന്നാക്കക്കാരിലെ സമ്പന്നര്&amp;zwj;ക്കുള്ള സംവരണം നിറുത്തണമെന്ന നിലപാടാണ് സി.പി.എമ്മിന്&amp;zwj;്റേത്. മുന്നാക്കക്കാരിലെ ദരിദ്രര്&amp;zwj;ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം ഉറപ്പാക്കണമെന്നും പാര്&amp;zwj;ട്ടി ആവശ്യമുയര്&amp;zwj;ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/kGHRfqDB-JI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/g7iJOr4s_10/151024?utm_source=feedburner&amp;amp;utm_medium=email"&gt;ഒഞ്ചിയം സമരസേനാനി പുറവില്&amp;zwj; കണ്ണന് നാടിന്&amp;zwj;െറ അന്ത്യാഞ്ജലി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വടകര: ഒഞ്ചിയം സമരസേനാനിയും ആര്‍.എം.പി സഹയാത്രികനുമായ പുറവില്‍ കണ്ണന് നാടിന്‍െറ അന്ത്യാഞ്ജലി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ നെല്ലാച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആര്‍.എം.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.&lt;br /&gt; മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ സി.കെ. നാണു, എളമരം കരീം, ഇ.കെ. വിജയന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ അഡ്വ. പി. സതീദേവി, എന്‍.വേണു, കെ.കെ. രമ, അഡ്വ. എം.കെ. ഭാസ്കരന്‍, സി.കെ. മൊയ്തു, കോട്ടയില്‍ രാധാകൃഷ്ണന്‍,  പ്രദീപ് ചോമ്പാല, എം.കെ. ഭാസ്കരന്‍, അഡ്വ. പി. കുമാരന്‍ കുട്ടി, കെ.കെ. കുഞ്ഞിക്കണാരന്‍, ഇ.എം. ദയാനന്ദന്‍, പി.എം. അശോകന്‍, ആര്‍. ഗോപാലന്‍, സോമന്‍ മുതുവന തുടങ്ങി നിരിവധിപേര്‍ അന്ത്യാപചാരമര്‍പ്പിക്കാനത്തെി. തുടര്‍ന്ന് ആര്‍.എം.പിയും സി.പി.എമ്മും ചേരിതിഞ്ഞ് അനുശോചനപരിപാടി നടത്തി. ആര്‍.എം.പി യോഗത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ടി.എല്‍. സന്തോഷ്, കെ.സി. ഉമേഷ്ബാബു, കെ.കെ. രമ, സുനില്‍ മടപള്ളി, ലാല്‍ കിഷോര്‍, എ.ടി. ശ്രീധരന്‍, എന്‍. വേണു, പി.കെ. കുഞ്ഞിക്കണ്ണന്‍, സി.കെ. മൊയ്തു, പിള്ളേരികണ്ടി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം നേതൃത്വത്തില്‍ നടന്ന അനുശോചന പരിപാടിയില്‍ ആര്‍. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. സി.കെ. നാണു എം.എല്‍.എ, അഡ്വ. പി. സതീദേവി, സോമന്‍ മുതുവന, പി.എം. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ആദരസൂചകമായി ഒഞ്ചിയത്ത് ഹര്‍ത്താലാചരിച്ചു.&lt;br /&gt; വടകര: ഒഞ്ചിയം സമരസേനാനികളില്‍ അവസാനകണ്ണിയായ പുറവില്‍ കണ്ണന്‍െറ നിര്യാണത്തില്‍ സി.പി.ഐ (എം.എല്‍) വടകര ഏരിയാകമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഒഞ്ചിയം അധ്യക്ഷതവഹിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/g7iJOr4s_10?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_2IEc_KHz18/151024?utm_source=feedburner&amp;amp;utm_medium=email"&gt;ആക്ഷന്&amp;zwj; കമ്മിറ്റിക്ക്  പിന്തുണയുമായി മുന്നണികള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പിന്തുണ. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നണികളുടെ നയപരിപാടികളില്‍ ഉള്‍പ്പെടുത്തും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡും നഗരവികസനവും എന്ന വിഷയത്തില്‍  മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, പാറോപ്പടി, പൂളക്കടവ്, വെള്ളിമാടുകുന്ന്, ചേവരമ്പലം വാര്‍ഡുകളിലെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുമായി ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ഥി അഭിമുഖത്തിലാണ് മുന്നണികള്‍ പിന്തുണ വ്യക്തമാക്കിയത്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ്  ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ (യു.ഡി.എഫ്), മുന്‍ മേയര്‍ എം. ഭാസ്കരന്‍ (എല്‍.ഡി.എഫ്), ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്യാമെന്നറിയിച്ചിരുന്ന എം.കെ. രാഘവന്‍ എം.പിയുടെ സന്ദേശം പരിപാടിയില്‍  വായിച്ചു. സ്ഥാനാര്‍ഥികളായ കെ.സി. ശോഭിത, കെ. സിനി, പി. രമണിഭായ്, ജബ്ബാര്‍ വെള്ളിമാടുകുന്ന്, പി. ബിജുലാല്‍, യു.ഡി. സുജാതന്‍, അഡ്വ. പി.എന്‍. സുരേഷ് ബാബു, ഭാസി മലാപ്പറമ്പ്, സുനിത അജിത് കുമാര്‍, ശോഭന തട്ടാരി, എന്‍.വി. ബാബുരാജ്, അഡ്വ. എം. ജയദീപ്, ഇ. പ്രശാന്ത്കുമാര്‍, പ്രമീള ബാലഗോപാല്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ സ്വാഗതവും കണ്‍വീനര്‍ പ്രദീപ് നന്ദിയും പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_2IEc_KHz18?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/S5l6kVgA1Eo/151024?utm_source=feedburner&amp;amp;utm_medium=email"&gt;അക്ഷര മധുരം നുകര്&amp;zwj;ന്ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുനാവായ: ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ നവരാത്രിയാഘോഷം സമാപിച്ചു. നാവാമുകുന്ദ ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം വിജയദശമി നാളില്‍ പി.പി. മധുസൂദന വാരിയരുടെ കാര്‍മികത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെയാണ് സമാപിച്ചത്.&lt;br /&gt; അങ്ങാടിപ്പുറം ശൈലേശ്വരി സംഗീത സഭയിലെ ശ്രീദേവിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചയില്‍ നിരവധിപേര്‍ പങ്കെടുത്തു. പൂജവെപ്പ്, വിശേഷാല്‍ പൂജ എന്നിവയുമുണ്ടായി.&lt;br /&gt; വൈരങ്കോട്: ഭഗവതി ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു. മജീഷ്യന്‍ ആര്‍.കെ. മലയത്ത് കുട്ടികളെ എഴുത്തിനിരുത്തി. കലാമണ്ഡലം വിന്ദുജ മേനോന്‍െറ ഓട്ടന്‍തുള്ളല്‍, സര്‍വൈശ്വര്യ പൂജ, കോഴിക്കോട് എ.കെ.ബി നായരുടെ ആധ്യാത്മിക പ്രഭാഷണം, പ്രസാദ ഊട്ട്, ദീപാലങ്കാരം, പാലക്കാട് പത്മരാജാമണി സംഘത്തിന്‍െറ വീണനാദ തരംഗം, സരസ്വതീ പൂജ, വിശേഷാല്‍ വിദ്യാമന്ത്രം പുഷ്പാഞ്ജലി എന്നിവയുമുണ്ടായി.&lt;br /&gt; തൃക്കണ്ടിയൂര്‍: അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സനാതന ധര്‍മവേദി സംഘടിപ്പിച്ച നവരാത്രി മഹോത്സവം സ്വാമി വേദചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു.&lt;br /&gt; നിരവധി കുട്ടികള്‍ കമ്പ്യൂട്ടറിലും വിദ്യാരംഭം കുറിച്ചു. നൃത്തസന്ധ്യ, ജയശ്രീ രാജീവിന്‍െറ സംഗീതാര്‍ച്ചന, തിരുവാതിരക്കളി, നൃത്ത സന്ധ്യ, അനുഗ്രഹ പ്രഭാഷണം, വീണക്കച്ചേരി സംഗീതാര്‍ച്ചന, ഗായത്രിജപം, സംഗീതാര്‍ച്ചന, സദനം ശ്രീധരന് സരസ്വതി പുരസ്കാര സമര്‍പ്പണം, കളരിപ്പയറ്റ് പ്രദര്‍ശനം, നൃത്തസന്ധ്യ, കൃഷ്ണ ദിനേശിന്‍െറ ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍, ഭജന്‍ സന്ധ്യ, ഭാഗവത പാരായണം, ലളിത സഹസ്രനാമാര്‍ച്ചന എന്നിവയുമുണ്ടായി.&lt;br /&gt; മേല്‍പ്പത്തൂര്‍ സ്മാരക മണ്ഡപത്തില്‍ നൂറോളം കുട്ടികളെ എഴുത്തിനിരുത്തി. ചേര്‍ക്കാട്ട് ശങ്കരനാരായണന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. പൂജവെപ്പുമുണ്ടായി. തെക്കുമ്മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ നവരാത്രി നൃത്ത സംഗീതോത്സവം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു.&lt;br /&gt; മംഗലം: പുല്ലൂണി വള്ളത്തോള്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഡോ. അനില്‍ വള്ളത്തോള്‍, വള്ളത്തോള്‍ ഭാര്‍ഗവ മേനോന്‍, യു. രുഗ്മിണി എന്നിവര്‍ നേതൃത്വം നല്‍കി. നൃത്ത വിദ്യാരംഭത്തിന് നിഖിത നേതൃത്വം നല്‍കി.&lt;br /&gt; ചടങ്ങുകള്‍ക്ക് വള്ളത്തോള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.വി. ഗോപിനാഥ്, സെക്രട്ടറി ഇ. ശ്രീകുമാര്‍, സി. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.&lt;br /&gt; തിരൂര്‍: അമ്പലക്കുളങ്ങര ദേവീക്ഷേത്രത്തിലെ തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവം വിദ്യാരംഭത്തോടെ സമാപിച്ചു. വെള്ളിയാഴ്ച നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ആദ്യം സ്വര്‍ണമോതിരം കൊണ്ട് നാവിലും തുടര്‍ന്ന് താലത്തിലെ ഉണങ്ങല്ലരിയിലും കുട്ടികള്‍ക്ക് ഹരിശ്രീ പകര്‍ന്നു നല്‍കി.&lt;br /&gt; കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി വേദ ചൈതന്യ, എഴുത്തുകാരന്‍ തിരൂര്‍ ദിനേശ്, തൃക്കണ്ടിയൂര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. സുനില്‍, സനാതന ധര്‍മവേദി പ്രവര്‍ത്തകരായ മഠത്തില്‍ നാരായണന്‍, എം. ബലരാമന്‍, പ്രമോദ് മാക്കോത്ത്, രാജേന്ദ്രന്‍, കെ. ബാലന്‍, രാഹുല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്പ്യൂട്ടറിലും ഹരിശ്രീ കുറിക്കല്‍ ഒരുക്കിയിരുന്നു.&lt;br /&gt; ആചാര്യനില്‍നിന്ന് സ്വര്‍ണമോതിരംകൊണ്ട് നാവിലും വിരലുകൊണ്ട് അരിയിലും ആദ്യാക്ഷരം കുറിച്ച കുരുന്നുകള്‍ പിന്നീട് പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഒരുക്കിയ കമ്പ്യൂട്ടറിലും ആദ്യാക്ഷരം കുറിച്ചു. പി. ജ്യോതി, ജി. അനാമിക എന്നിവര്‍ നേതൃത്വം നല്‍കി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/S5l6kVgA1Eo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/EZXCQSb_CME/151024?utm_source=feedburner&amp;amp;utm_medium=email"&gt;കാര്&amp;zwj;ട്ടൂണിസ്റ്റ് ആര്&amp;zwj;.കെ ലക്ഷ്മണിന് ആദരവുമായി ഗൂഗ്ള്&amp;zwj; ഡൂഡ്ല്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:21 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/doodle.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: &amp;lsquo;കോമണ്&amp;zwj; മാന്&amp;zwj;&amp;rsquo; എന്ന കഥാപാത്രത്തിന്&amp;zwj;െറ സ്രഷ്ടാവും പ്രമുഖ കാര്&amp;zwj;ട്ടൂണിസ്റ്റുമായ ആര്&amp;zwj;.കെ ലക്ഷ്മണിന് ആദരമര്&amp;zwj;പ്പിച്ച് ഗൂഗ്ള്&amp;zwj; ഡൂഡ്ല്&amp;zwj;. ലക്ഷ്മണിന്&amp;zwj;െറ 94ാം ജന്മദിനത്തിലാണ് ഗൂഗ്ളിന്&amp;zwj;െറ ആദരം. സാമൂഹിക അസമത്വവും കാപട്യവും വെളിപ്പെടുത്താനാണ് എല്ലാ സംഭവങ്ങള്&amp;zwj;ക്കും&lt;br /&gt; 	സാക്ഷിയാവുന്ന &amp;lsquo;കോമണ്&amp;zwj; മാന്&amp;zwj;&amp;rsquo; എന്ന കാര്&amp;zwj;ട്ടൂണ്&amp;zwj; കഥാപാത്രത്തെ ലക്ഷ്മണ്&amp;zwj; സൃഷ്ടിച്ചതെന്ന് ഗൂഗ്ള്&amp;zwj; പ്രസ്താവനയില്&amp;zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;	&amp;lsquo;കോമണ്&amp;zwj; മാന്&amp;zwj;&amp;rsquo; എന്ന കാര്&amp;zwj;ട്ടൂണ്&amp;zwj; കഥാപാത്രത്തെ വരക്കുന്ന ലക്ഷ്മണിന്&amp;zwj;െറ ഗ്രാഫിക് ചിത്രമാണ് ഗൂഗ്ള്&amp;zwj; ഇന്ത്യയുട ഹോം പേജില്&amp;zwj; പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്രവുമായി നില്&amp;zwj;ക്കുന്ന &amp;lsquo;കോമണ്&amp;zwj; മാനെ&amp;rsquo; കാന്&amp;zwj;വാസിലെ കാര്&amp;zwj;ട്ടൂണിലാക്കുന്ന ലക്ഷ്മണിന്&amp;zwj;െറ കാരിക്കേച്ചറാണ് ഗൂഗ്ള്&amp;zwj; ഡൂഡ്ല്&amp;zwj;. 1921 ഒക്ടോബര്&amp;zwj; 24 ന് ജനിച്ച ആര്&amp;zwj;.കെ ലക്ഷ്മണ്&amp;zwj;&amp;nbsp; ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ പൊളിറ്റിക്കല്&amp;zwj; കാര്&amp;zwj;ട്ടൂണിസ്റ്റുകളില്&amp;zwj; ഒരാളായിരുന്നു.&amp;nbsp; മാഗ്സസെ അവാര്&amp;zwj;ഡ്,&amp;nbsp; പദ്മവിഭൂഷണ്&amp;zwj; തുടങ്ങിയ പുരസ്കാരങ്ങള്&amp;zwj; ലഭിച്ചിട്ടുണ്ട്. &amp;#39;ദ ടണല്&amp;zwj; ഓഫ് ടൈം&amp;#39; ആണ് ആത്മകഥ. 2015 ജനുവരി 26നായിരുന്നു അന്ത്യം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/EZXCQSb_CME?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/bsphoy6GsiQ/151024?utm_source=feedburner&amp;amp;utm_medium=email"&gt;ഹരിയാനയിലെ ദലിത് ബാലന്&amp;zwj;െറ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/haryana-dalit-boy-found-dead_650x400_41445584516.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ചണ്ഡിഗഡ്: ഹരിയാനയില്&amp;zwj; ദലിത് ബാലന്&amp;zwj;്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഹരിയാന പൊലീസ് രൂപീകരിച്ചു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് ബാലന്&amp;zwj;്റെ മരണവുമായി ബന്ധപ്പെട്ട് വന്&amp;zwj;പ്രതിഷേധം ഉയര്&amp;zwj;ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഭവത്തിന് ഉത്തരാവദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്&amp;zwj; കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്&amp;zwj;, മരണം ആത്മഹത്യയാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്&amp;zwj; ലാല്&amp;zwj; ഖട്ടാര്&amp;zwj; പ്രതികരിച്ചിരുന്നത്.&lt;/p&gt; &lt;p&gt;	ഗൊഹാനയിലെ ഗോവിന്ദപുരയില്&amp;zwj; വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈകാലുകളുടെ അസ്ഥികള്&amp;zwj; പൊട്ടിയും ദേഹത്ത് മുഴുവന്&amp;zwj; പരിക്കുകളോടെയുമായിരുന്നു ഗോവിന്ദയുടെ മൃതദേഹം കണ്ടത്തെിയത്. സംഭവത്തില്&amp;zwj; രണ്ട് പൊലീസുകാരെ സസ്പെന്&amp;zwj;ഡ് ചെയ്തിരുന്നു.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/bsphoy6GsiQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/b5SvYGhb690/151024?utm_source=feedburner&amp;amp;utm_medium=email"&gt;പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്&amp;zwj; തീരത്ത് ആഞ്ഞടിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 09:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/patrisia.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മെക്സികോ സിറ്റി: അമേരിക്കന്&amp;zwj; വന്&amp;zwj;കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്&amp;zwj; തീരത്ത്. പടിഞ്ഞാറന്&amp;zwj; മെക്സികോയില്&amp;zwj; ജാലിസ്കോനഗരത്തിലെ ജനവാസം കുറഞ്ഞ മേഖലയിലാണണ് കാറ്റ്&amp;nbsp; ആഞ്ഞടിച്ചത്.&amp;nbsp; തീവ്ര വിനാശകാരിയായ കാറ്റ് മണിക്കൂറില്&amp;zwj; 265 കിലോമീറ്റര്&amp;zwj; വേഗതയിലാണ് വീശിയത്.&amp;nbsp; വരും മണിക്കൂറുകളില്&amp;zwj;&amp;nbsp; ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കരുതുന്നത്. മെക്സികോയില്&amp;zwj; കനത്ത മഴയും കാറ്റും തുടരുകയാണ്.&lt;/p&gt; &lt;p&gt;	ലോകത്തെ ശക്തിയേറിയ ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്&amp;zwj; അഞ്ചാം കാറ്റഗറിയിലാണ് പെട്രീഷ്യയെ ഉള്&amp;zwj;പ്പെടുത്തിയിരിക്കുന്നത്. വരും മണിക്കൂറുകളില്&amp;zwj; കാറ്റിന്&amp;zwj;െറ ശക്തി കുറയുമെന്നും യു.എസിലെ ചുഴലിക്കാറ്റ് പഠന കേന്ദ്രം അറിയിച്ചു.&lt;/p&gt; &lt;p&gt;	മെക്സിക്കന്&amp;zwj; അധികൃതരുടെ കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേരാണ് അപകട മേഖലയിലുള്ളത്.ചുഴലിക്കാറ്റ് തീരത്തത്തെുന്നതിന് മുമ്പായി അപകട സാധ്യതാ മേഖലകളില്&amp;zwj; നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്&amp;zwj; ശ്രമം ആരംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്&amp;zwj;പ്പിച്ചു. ജലിസ്കോ, കൊലിമ, ഗരീരോ സംസ്ഥാനങ്ങളിലാണ്&amp;nbsp; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.&amp;nbsp; സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് ജനങ്ങള്&amp;zwj;ക്ക് നിര്&amp;zwj;ദേശം നല്&amp;zwj;കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്&amp;zwj; അല്ലാതെ&amp;nbsp; വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിര്&amp;zwj;ദേശിച്ചുണ്ട്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/b5SvYGhb690?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/NSbNQdJpPCk/151024?utm_source=feedburner&amp;amp;utm_medium=email"&gt;ഒരുക്കങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയായി;  ഒമാന്&amp;zwj; നാളെ ബൂത്തിലേക്ക്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 09:22 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/election-oman.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: ഒമാന്&amp;zwj;െറ എട്ടാമത് മജ്ലിസുശൂറ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്&amp;zwj; പൂര്&amp;zwj;ത്തിയായി. ഞായറാഴ്ച രാവിലെ ഏഴുമുതല്&amp;zwj; രാത്രി ഏഴുവരെയാണ് വോട്ടിങ് സമയം. &amp;nbsp;85 മജ്ലിസുശൂറ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 6,12,000 പേര്&amp;zwj;ക്കാണ് വോട്ടവകാശമുള്ളത്. 61 മന്ധലങ്ങളില്&amp;zwj; 107 പോളിങ് ബൂത്തുകളാണുള്ളത്. 596 പേര്&amp;zwj; മത്സരരംഗത്തുണ്ട്. ഇതില്&amp;zwj; 20 പേര്&amp;zwj; വനിതകളാണുള്ളത്. മാസങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്&amp;zwj; നടക്കുന്നുണ്ട്. സ്ഥാനാര്&amp;zwj;ഥികള്&amp;zwj; അവരുടെ പേരും ഫോട്ടോയുമുള്ള വന്&amp;zwj; ബോര്&amp;zwj;ഡുകള്&amp;zwj; രാജ്യത്തിന്&amp;zwj;െറ വിവിധ ഭാഗങ്ങളില്&amp;zwj; സ്ഥാപിച്ചിരുന്നു. പല സ്ഥാനാര്&amp;zwj;ഥികളും സോഷ്യല്&amp;zwj; മീഡിയയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	നാളെ രാത്രിയോടെ തന്നെ ഫലങ്ങള്&amp;zwj; അറിയാനാവും. മജ്ലിസുശൂറ തെരഞ്ഞെടുപ്പിന് വന്&amp;zwj; ഒരുക്കങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്&amp;zwj; തെരഞ്ഞെടുപ്പ് കമ്മിറ്റി രംഗത്തുണ്ട്. ഒരുക്കങ്ങള്&amp;zwj; വിലയിരുത്താന്&amp;zwj; വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ യോഗം അല്&amp;zwj; ഖുവൈര്&amp;zwj; തെരഞ്ഞെടുപ്പ് കമ്മറ്റി കേന്ദ്ര ഓഫിസില്&amp;zwj; നടന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&amp;zwj;മാനും ആഭ്യന്തരമന്ത്രാലയം അണ്ടര്&amp;zwj; സെക്രട്ടറിയും യോഗത്തില്&amp;zwj; പങ്കെടുത്തിരുന്നു. അതിനിടെല്&amp;zwj;, ഒമാന്&amp;zwj; ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്&amp;zwj; ഫൈസല്&amp;zwj; അല്&amp;zwj; ബുസൈദി കമ്മിറ്റി ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്&amp;zwj; വിലയിരുത്താനാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി ചെയര്&amp;zwj;മാനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്&amp;zwj; മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്&amp;zwj;െറ 107 പോളിങ് ബൂത്തുകളില്&amp;zwj; വിപുലമായ ഒരുക്കങ്ങളാണ് നടന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്&amp;zwj; സ്ഥാപിക്കുകയും വോട്ട് ചെയ്യാനത്തെുന്നവര്&amp;zwj;ക്ക് വിശ്രമിക്കാന്&amp;zwj; കസേരകളും മറ്റു സൗകര്യങ്ങളും ഏര്&amp;zwj;പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്&amp;zwj;ഥികളുടെ പേരുവിവരം രേഖപ്പെടുത്തിയ ബോര്&amp;zwj;ഡുകള്&amp;zwj; ബുത്തുകളില്&amp;zwj; സ്ഥാപിച്ചിട്ടുണ്ട്. മുന്&amp;zwj; വര്&amp;zwj;ഷങ്ങളില്&amp;zwj; വലിയൊരു ഭാഗം വോട്ടര്&amp;zwj;മാര്&amp;zwj; തെരഞ്ഞെടുപ്പില്&amp;zwj; വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോധമില്ലാത്തതിനാലാണ് പലരും വോട്ട് ചെയ്യാതിരുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	ശക്തമായ ബോധവത്കരണം നടന്നതിനാല്&amp;zwj; കൂടുതല്&amp;zwj; വോട്ടര്&amp;zwj;മാര്&amp;zwj; ഇത്തവണ ബൂത്തിലത്തെും. അതിനാല്&amp;zwj;, ഇത്തവണ തെരഞ്ഞെടുപ്പിന് വാശി വര്&amp;zwj;ധിക്കാനാണ് സാധ്യത.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/NSbNQdJpPCk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FTuXZJFygQ8/151024?utm_source=feedburner&amp;amp;utm_medium=email"&gt;സിറിയന്&amp;zwj; പ്രശ്നത്തിന് പരിഹാരം തേടി വിയന്ന ഉച്ചകോടി ആരംഭിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 09:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/vianna-summit.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: സിറിയന്&amp;zwj; പ്രശ്നത്തിന് സമാധാനപരമായ പരിഹാരം തേടി നാല് പ്രമുഖ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിയന്നയില്&amp;zwj; ആരംഭിച്ചു. അമേരിക്കന്&amp;zwj; വിദേശകാര്യ മന്ത്രി ജോണ്&amp;zwj; കെറി, റഷ്യന്&amp;zwj; വിദേശകാര്യ മന്ത്രി സര്&amp;zwj;ജി ലാവ്റോഫ്, സൗദി വിദേശകാര്യ മന്ത്രി ആദില്&amp;zwj; അഹ്മദ് അല്&amp;zwj;ജുബൈര്&amp;zwj;, തുര്&amp;zwj;ക്കി വിദേശകാര്യ മന്ത്രി സ്റ്റേര്&amp;zwj;ലി ഓഗ്ലോ എന്നിവരാണ് നാലര വര്&amp;zwj;ഷത്തിലധികമായി ആഭ്യന്തരസംഘര്&amp;zwj;ഷം തുടരുന്ന സിറിയന്&amp;zwj; പ്രശ്നത്തിന് പരിഹാരം തേടി വിയന്നയില്&amp;zwj; സമ്മേളിക്കുന്നത്.&lt;/span&gt;&lt;/div&gt; &lt;div&gt; 	ബശ്ശാറുല്&amp;zwj; അസദിനെ ഭരണത്തില്&amp;zwj; തുടരാന്&amp;zwj; അനുവദിച്ചുകൊണ്ടുള്ള റഷ്യന്&amp;zwj; നിലപാടിനോട് പ്രത്യക്ഷത്തില്&amp;zwj; വിയോജിക്കുന്നതിനൊപ്പമാണ് മറ്റു മൂന്ന് രാജ്യങ്ങള്&amp;zwj; റഷ്യയുമായി വിഷയം ചര്&amp;zwj;ച്ച ചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഒൗദ്യോഗിക യോഗം ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക, സൗദി, തുര്&amp;zwj;ക്കി മന്ത്രിമാര്&amp;zwj; രാവിലെ പ്രത്യേക യോഗം ചേര്&amp;zwj;ന്നിരുന്നു. തുടര്&amp;zwj;ന്ന് അമേരിക്ക, റഷ്യ മന്ത്രിമാരും പ്രത്യേകം യോഗം ചേര്&amp;zwj;ന്നു.&lt;/div&gt; &lt;div&gt; 	സിറിയന്&amp;zwj; പ്രശ്നത്തിന് പരിഹാരം ആരായുമ്പോള്&amp;zwj; ബശാര്&amp;zwj; കുടുംബത്തിന് പങ്കുണ്ടാവരുതെന്ന ഉറച്ച നിലപാടിലാണ് അമേരിക്കയും സൗദി അറേബ്യയും. എന്നാല്&amp;zwj; ഭരണകൈമാറ്റത്തിന്&amp;zwj;െറ താല്&amp;zwj;ക്കാലിക ഘട്ടം എന്ന നിലക്ക് ആറ് മാസം ബശാറിനെ തുടരാന്&amp;zwj; അനുവദിക്കാമെന്നതാണ് തുര്&amp;zwj;ക്കിയുടെ നിലപാട്.&amp;nbsp;&lt;/div&gt; &lt;div&gt; 	അതേസമയം ബശ്ശാറിന് 18 മാസത്തെ സമയം അനുവദിക്കണമെന്ന് വിയന്ന യോഗത്തിന് മുമ്പായി പുറത്തിറക്കിയ പ്രസ്താവനയില്&amp;zwj; റഷ്യ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്&amp;zwj;ദേശത്തിന് പിന്തുണതേടി ബശ്ശാര്&amp;zwj; തെഹ്റാന്&amp;zwj; സന്ദര്&amp;zwj;ശിക്കുമെന്ന് ഇറാന്&amp;zwj; വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FTuXZJFygQ8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/CA0B7uPbRZo/151024?utm_source=feedburner&amp;amp;utm_medium=email"&gt;തീവ്രവാദത്തിനെതിരായ പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 08:34 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ind_2.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്&amp;zwj;ക്കും എതിരെ നടപടിയെടുക്കാമെന്ന പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ. യു.എസ്^പാക് സംയുക്ത പ്രസ്താവന പ്രതീക്ഷ നല്&amp;zwj;കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്&amp;zwj;ത്തി പ്രശ്നങ്ങള്&amp;zwj;ക്ക് ചര്&amp;zwj;ച്ചയിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് ഇന്ത്യയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.&lt;/p&gt; &lt;p&gt;	പാക് മണ്ണില്&amp;zwj; നടക്കുന്ന തീവ്രവാദ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; അവസാനിച്ചിട്ടില്ല. അതിന് തെളിവാണ് മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതി സഖിയുര്&amp;zwj; റഹ്മാന്&amp;zwj; ലഖ് വിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച പാക് നിലപാട്. ഈ വിഷയത്തില്&amp;zwj; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ല. പാക് നിലപാടില്&amp;zwj; മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	അമേരിക്കന്&amp;zwj; പ്രസിഡന്&amp;zwj;റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്&amp;zwj; കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യം ആസ്ഥാനമാക്കി പ്രവര്&amp;zwj;ത്തിക്കുന്ന ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്&amp;zwj;ക്കും എതിരെ നടപടിയെടുക്കാമെന്നാണ് അമേരിക്കക്ക് പാകിസ്താന്&amp;zwj; ഉറപ്പ് നല്&amp;zwj;കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ സംഘടനയാണ് ലശ്കര്&amp;zwj;.&lt;/p&gt; &lt;p&gt;	കശ്മീര്&amp;zwj; ഉള്&amp;zwj;പ്പെടെ വിഷയങ്ങളില്&amp;zwj; പ്രശ്ന പരിഹാരത്തിനായി ഇന്ത്യ^പാകിസ്താന്&amp;zwj; ചര്&amp;zwj;ച്ച എന്ന ആഹ്വാനവും സംയുക്ത പ്രസ്താവനയിലുണ്ട്. മറ്റൊരു രാജ്യത്തിനെതിരെ പ്രവര്&amp;zwj;ത്തിക്കാന്&amp;zwj; പാകിസ്താന്&amp;zwj;െറ മണ്ണ് ഉപയോഗിക്കാന്&amp;zwj; അനുവദിക്കില്ളെന്നും ശരീഫ് ഉറപ്പുനല്&amp;zwj;കി.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/CA0B7uPbRZo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/6MIxSbIUKkE/151024?utm_source=feedburner&amp;amp;utm_medium=email"&gt;വിജയദശമി നാളില്&amp;zwj;  ആദ്യാക്ഷരമധുരവുമായി കുരുന്നുകള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 07:58 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/vidya-samajam.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: വിജയദശമി നാളില്&amp;zwj; ബഹ്റൈനിലെ വിവിധ സംഘടനകളും ക്ഷേത്രങ്ങളും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളില്&amp;zwj; കുരുന്നുകള്&amp;zwj; ആദ്യാക്ഷരം കുറിച്ചു. കേരളത്തില്&amp;zwj;നിന്നത്തെിയ പ്രശസ്തരാണ് വിവിധ ഇടങ്ങളില്&amp;zwj; കുട്ടികളെ അരിയില്&amp;zwj; എഴുതിച്ചത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	നൃത്തോത്സവവുമായി നവരാത്രി ആഘോഷങ്ങള്&amp;zwj; തുടങ്ങിയ കേരളീയ സമാജത്തില്&amp;zwj; പ്രശസ്ത സാഹിത്യകാരന്&amp;zwj; സേതുവാണ് കുട്ടികള്&amp;zwj;ക്ക് അക്ഷരം പകര്&amp;zwj;ന്നത്.സമാജത്തിലെ നവരാത്രി ആഘോഷങ്ങള്&amp;zwj; ഇന്ന് തുടരും. &amp;nbsp;കേരള സോഷ്യല്&amp;zwj; ആന്&amp;zwj;റ് കള്&amp;zwj;ചറല്&amp;zwj; അസോസിയേഷനില്&amp;zwj; ജ്യോതിഷിയും സംസ്കൃത പണ്ഡിതനുമായ മേക്കാട്ടില്ലത്ത് ശങ്കരന്&amp;zwj; നമ്പൂതിരിപ്പാടാണ് വിദ്യാരംഭ ചടങ്ങിന് നേതൃത്വം നല്&amp;zwj;കിയത്. ഇവിടെ 16കുട്ടികളാണ് എത്തിയത്.&amp;nbsp;&lt;/div&gt; &lt;div&gt; 	ഭജനയും നൃത്ത സന്ധ്യയും നടത്തി നവരാത്രി ആഘോഷിച്ച ശ്രീനാരായണ കള്&amp;zwj;ചറല്&amp;zwj; സൊസൈറ്റിയില്&amp;zwj; &amp;nbsp;പ്രശസ്ത അധ്യാപകനായ ഡോ. വെള്ളായണി അര്&amp;zwj;ജുനന്&amp;zwj; കുട്ടികള്&amp;zwj;ക്ക് അക്ഷരമധുരം പകര്&amp;zwj;ന്നു. അസോസിയേഷന്&amp;zwj; ചെയര്&amp;zwj;മാന്&amp;zwj; ഷാജി കാര്&amp;zwj;ത്തികേയന്&amp;zwj;, സെക്രട്ടറി ബൈജു ദാമോദരന്&amp;zwj; തുടങ്ങിയവര്&amp;zwj; പരിപാടികള്&amp;zwj;ക്ക് നേതൃത്വം നല്&amp;zwj;കി. ചിത്രകാരനും കാര്&amp;zwj;ട്ടുണിസ്റ്റുമായ സത്യദേവ് നടത്തുന്ന ചിത്രരചനാ ക്ളാസിനും ഇവിടെ തുടക്കമായി.&amp;nbsp;&lt;/div&gt; &lt;div&gt; 	നവരാത്രി ആഘോഷങ്ങളാല്&amp;zwj; &amp;nbsp;ഭക്തിസാന്ദ്രമായ അറാദ് അമ്പലത്തില്&amp;zwj; 64കുട്ടികളാണ് വിദ്യാരംഭ ചടങ്ങിനത്തെിയത്. പ്രശസ്ത ഗായകന്&amp;zwj; &amp;nbsp;കാവാലം ശ്രീകുമാറാണ് ഇവിടെ കുരുന്നുകള്&amp;zwj;ക്ക് ആദ്യാക്ഷരം കുറിച്ചത്.&lt;/div&gt; &lt;div&gt; 	ഗുരുദേവ സോഷ്യല്&amp;zwj; സൊസൈറ്റിയില്&amp;zwj; പിന്നണി ഗായകനായ ജി. വേണുഗോപാല്&amp;zwj; കുട്ടികളുടെ നാവില്&amp;zwj; ആദ്യാക്ഷരമെഴുതി. ഇവിടെ എഴുത്തിനിരുത്തല്&amp;zwj; ചടങ്ങില്&amp;zwj; പങ്കെടുക്കാന്&amp;zwj; സൗദി, യു.എ.ഇ എന്നിവിടങ്ങളില്&amp;zwj; നിന്നും ചിലര്&amp;zwj; എത്തിയിരുന്നു. മൊത്തം 81 കുട്ടികളെ ഇവിടെ എഴുത്തിനിരുത്തി. സെക്രട്ടറി പി. ശശിധരന്&amp;zwj;, ചെയര്&amp;zwj;മാന്&amp;zwj; ചന്ദ്രബോസ്, ഭരണസമിതി അംഗങ്ങള്&amp;zwj; എന്നിവര്&amp;zwj; നേതൃത്വം നല്&amp;zwj;കി. സൊസൈറ്റി അംഗം ഹരിദാസിന്&amp;zwj;െറ ചിത്രരചനാ ക്ളാസിനും തുടക്കമായി.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/6MIxSbIUKkE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/8sMBFYex8dA/151024?utm_source=feedburner&amp;amp;utm_medium=email"&gt;ശിയ മസ്ജിദില്&amp;zwj; ചാവേറാക്രമണം: മരണം 22 ആയി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 07:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pak-blast1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്&amp;zwj; പ്രവിശ്യയിലെ ശിയ മസ്ജിദില്&amp;zwj; ഉണ്ടായ ചാവേറാക്രമണത്തില്&amp;zwj;&amp;nbsp; കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി.&amp;nbsp; ഗുരുതര പരിക്കേറ്റ 15 പേര്&amp;zwj; ലാര്&amp;zwj;ഖാന ആശുപത്രിയില്&amp;zwj; ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്&amp;zwj; എട്ട് കുട്ടികളും ഉള്&amp;zwj;പ്പെടും. അതേസമയം, നാല്&amp;zwj;പതോളം പേര്&amp;zwj; കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.&lt;/p&gt; &lt;p&gt;	ഇമാം ബര്&amp;zwj;ഗ കാസ്മിയ ഷില്&amp;zwj;ഗിരിയില്&amp;zwj;&amp;nbsp; പ്രാര്&amp;zwj;ഥനക്കിടെയാണ് ബുര്&amp;zwj;ഖ ധരിച്ചെത്തിയ ചാവേര്&amp;zwj; പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്&amp;zwj;െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്&amp;zwj; കണ്ടെടുത്തതായി സിന്ധ് എസ്.പി സഫര്&amp;zwj; മാലിക് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt; &lt;p&gt;	സംഭവത്തിന് ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് ജനസംഖ്യയില്&amp;zwj; 20 ശതമാനം മാത്രമുള്ള ശിയാക്കള്&amp;zwj;ക്കെതിരെ ആക്രമണം തുടര്&amp;zwj;ക്കഥയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/8sMBFYex8dA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gHfly72ajcA/151024?utm_source=feedburner&amp;amp;utm_medium=email"&gt;ഒരേ നാണയത്തിന്&amp;zwj;െറ രണ്ടു വശങ്ങള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 07:33 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Kulkarni.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഹസന്‍ റാസ        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;അതിര്&amp;zwj;ത്തിയില്&amp;zwj; ഈയിടെ നടന്നുകൊണ്ടിരിക്കുന്ന സാമുദായിക സംഘര്&amp;zwj;ഷങ്ങള്&amp;zwj; പാകിസ്താന്&amp;zwj;െറ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്നു. ശിവസേനയും ആര്&amp;zwj;.എസ്.എസും&amp;nbsp; ബജ്റംഗ്ദളും അടക്കമുള്ള തീവ്രസംഘടനകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് പാകിസ്താനിലെ സോഷ്യല്&amp;zwj;മീഡിയകളും വാര്&amp;zwj;ത്താചാനലുകളും&amp;nbsp; പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നാമിപ്പോള്&amp;zwj; ഇന്ത്യയുടെ ഭാഗമാണെങ്കില്&amp;zwj; തീര്&amp;zwj;ച്ചയായും ഹിന്ദു തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടേനേയെന്ന് അവര്&amp;zwj; ആവര്&amp;zwj;ത്തിക്കുന്നു.&lt;br /&gt; 	ഇന്ത്യയില്&amp;zwj; പാക് സംഗീതജ്ഞരുടെ ഗസലുകള്&amp;zwj; ശിവസേന ഇടപെട്ട് റദ്ദാക്കുന്നതിലൂടെ തെളിയുന്നത് ഹിന്ദു തീവ്രവാദികളുടെ നിലക്കാത്ത അസഹിഷ്ണുതയാണെന്ന് പാകിസ്താനിലെ വലിയൊരു വിഭാഗവും ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്&amp;zwj;, വര്&amp;zwj;ഷങ്ങള്&amp;zwj;ക്കുമുമ്പ് കറാച്ചി ഇന്&amp;zwj;റര്&amp;zwj;നാഷനല്&amp;zwj; ബുക്ഫെയറില്&amp;zwj; ഇറാനിയന്&amp;zwj; പുസ്തകശാലക്ക് താഴിട്ട അഹ്ലെ സുന്നത്ത് വല്&amp;zwj; ജമാഅത്ത് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ചെയ്തിയില്&amp;zwj; അസഹിഷ്ണുതയുടെ മുഖം എന്തുകൊണ്ട് അവര്&amp;zwj;ക്ക് കാണാന്&amp;zwj; കഴിഞ്ഞില്ല? വിദേശികള്&amp;zwj; ഇന്ത്യയില്&amp;zwj; സുരക്ഷിതരല്ളെന്നാണ് ആസ്ട്രേലിയന്&amp;zwj; ദമ്പതികള്&amp;zwj;&amp;nbsp; ടാറ്റൂ പ്രശ്നത്തിന്&amp;zwj;െറ പേരില്&amp;zwj; മര്&amp;zwj;ദിക്കപ്പെട്ട സംഭവം വിരല്&amp;zwj;ചൂണ്ടുന്നതെന്ന് പാക്ജനത നിരുപാധികം വിശ്വസിക്കുന്നു. അതേസമയം, നങ്കാ പര്&amp;zwj;ബതില്&amp;zwj; താലിബാന്&amp;zwj; തീവ്രവാദികള്&amp;zwj; വിനോദസഞ്ചാരികളായത്തെിയ ഒമ്പതു വിദേശികളെ കൊലപ്പെടുത്തിയ സംഭവം ഇതുമായി കൂട്ടിച്ചേര്&amp;zwj;ത്തുവായിക്കാന്&amp;zwj; എന്തുകൊണ്ട്&amp;nbsp; അവര്&amp;zwj;ക്ക് കഴിയുന്നില്ല. മുന്&amp;zwj; വിദേശകാര്യ മന്ത്രി ഖുര്&amp;zwj;ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവേളയില്&amp;zwj; സുധീന്ദ്രനാഥ് കുല്&amp;zwj;കര്&amp;zwj;ണിയുടെ മുഖത്ത് കരിമഷി ഒഴിച്ച സംഭവം ഹിന്ദുതീവ്രവാദികള്&amp;zwj; നടത്തിയ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്&amp;zwj;, പാക് തീവ്രവാദികള്&amp;zwj; ലാല്&amp;zwj; മസ്ജിദില്&amp;zwj;നിന്ന് ചൈനീസ് സ്വദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വീകാര്യമാകുന്നത് ഏതു രീതിയിലാണ്? ശിവസേനയെ ഭയന്ന് പാക് ക്രിക്കറ്റ് ബോര്&amp;zwj;ഡ് ഇന്ത്യയില്&amp;zwj; നടക്കാനിരുന്ന ചര്&amp;zwj;ച്ചയില്&amp;zwj;നിന്ന് പിന്മാറിയ സംഭവം ഭാരത സര്&amp;zwj;ക്കാറിന് വലിയ നാണക്കേടുണ്ടാക്കി. അതേസമയം, നിരപരാധികളെ&amp;nbsp; കൊന്നൊടുക്കുന്ന മതതീവ്രവാദ സംഘങ്ങളുടെ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; എന്തുകൊണ്ട് പാകിസ്താന് മാനക്കേടുണ്ടാക്കുന്നില്ല?&lt;br /&gt; 	ദാദ്രിയില്&amp;zwj; മുസ്ലിംകളെ ഹിന്ദുക്കള്&amp;zwj; ആക്രമിക്കുന്നത് ഇന്ത്യന്&amp;zwj; പൊലീസ് കൈയുംകെട്ടി നോക്കിനില്&amp;zwj;ക്കുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാല്&amp;zwj;, പാകിസ്താനില്&amp;zwj; ക്രിസ്ത്യന്&amp;zwj; ദമ്പതിമാരെ മുസ്ലിംകള്&amp;zwj; അടിച്ചുകൊന്ന സംഭവത്തില്&amp;zwj; പാക്പൊലീസ് നിസ്സംഗത പാലിച്ചത് ആരും കണ്ടില്ല.&lt;br /&gt; 	ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്&amp;zwj; ആക്രമണം അഴിച്ചുവിടുമ്പോള്&amp;zwj; അവരെ നിയന്ത്രിക്കണമെന്ന് രാജ്യത്തോട് ആവശ്യപ്പെടുമ്പോള്&amp;zwj;, പാകിസ്താനില്&amp;zwj; മുസ്ലിം തീവ്രവാദികളുടെ അത്തരം ചെയ്തികള്&amp;zwj;ക്ക് തടയിടണമെന്ന് അവിടെയുള്ള ആരും പറയാറില്ല. പറഞ്ഞുവരുന്നത് മതഭ്രാന്തിന്&amp;zwj;െറയും അസഹിഷ്ണുതയുടെയും ഒഴുക്ക് സൃഷ്ടിക്കുന്ന കാര്യത്തില്&amp;zwj; ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഒരേ നാണയത്തിന്&amp;zwj;െറ ഇരു വശങ്ങളാണ് എന്നാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തില്&amp;zwj; നടക്കുന്ന അക്രമങ്ങള്&amp;zwj; ഊതിപ്പെരുപ്പിക്കുമ്പോള്&amp;zwj; മതത്തിന്&amp;zwj;െറ പേരില്&amp;zwj; മനുഷ്യത്വവും സമാധാനം തകര്&amp;zwj;ക്കുന്ന അക്രമങ്ങള്&amp;zwj;&amp;nbsp; ഇരുപക്ഷവും വളര്&amp;zwj;ത്തുന്നുണ്ടെന്നു മാത്രം മനസ്സിലാക്കിയാല്&amp;zwj; കൊള്ളാം. അത്തരം മനോഭാവത്തിന് മാറ്റം വരണം. ഇന്ത്യയില്&amp;zwj; സമീപകാലത്തു നടക്കുന്ന സാമുദായിക സംഘര്&amp;zwj;ഷങ്ങള്&amp;zwj; മതതീവ്രവാദത്തിന്&amp;zwj;െറ ഉത്തമ ഉദാഹരണങ്ങളാണ്. തീര്&amp;zwj;ച്ചയായും അത് എതിര്&amp;zwj;ക്കപ്പെടേണ്ടതുതന്നെയാണ്. രാഷ്ട്രങ്ങളുടെ പുരോഗതിക്കു തടസ്സമാകുന്ന മതതീവ്രവാദം തുടച്ചുമാറ്റുന്നതിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ മറുപക്ഷത്തെ അക്രമങ്ങളില്&amp;zwj; വിലപിക്കുകയല്ല.&lt;br /&gt; 	(പ്രമുഖ കോളമിസ്റ്റായ&lt;br /&gt; 	ലേഖകന്&amp;zwj; ഡോണിലെഴുതിയ ലേഖനം)&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gHfly72ajcA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XIG62IDJumM/151024?utm_source=feedburner&amp;amp;utm_medium=email"&gt;ആദ്യക്ഷര മധുരം നുണഞ്ഞ് മുത്തശ്ശിമാര്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 07:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/writit.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കൊട്ടാരക്കര: വാര്&amp;zwj;ധക്യത്തിലേക്ക് കടന്നെങ്കിലും ആദ്യക്ഷരത്തിന്&amp;zwj;െറ മധുരം നുണയുകയാണ് രണ്ടു മുത്തശ്ശിമാര്&amp;zwj;. അറിവ് നേടാനുള്ള ആഗ്രഹമാണ് മുത്തശ്ശിമാരെ കൊട്ടാരക്കര ഉമ്മന്നൂര്&amp;zwj; പഞ്ചായത്ത് ചേക്കോട്ടുകോണം തുടര്&amp;zwj;വിദ്യാകേന്ദ്രത്തിലത്തെിച്ചത്. കാക്കത്താനം കൊച്ചുവിള വീട്ടില്&amp;zwj; തങ്കമ്മ (75), ചേക്കോട്ടുകോണം പണയില്&amp;zwj; വീട്ടില്&amp;zwj; രാജമ്മ (66) എന്നിവരാണ് ആദ്യക്ഷരം കുറിച്ചത്. ഐഷാപോറ്റി എം.എല്&amp;zwj;.എയാണ് രണ്ടുപേരെയും അക്ഷരം എഴുതിച്ചത്.&lt;/p&gt; &lt;p&gt;രാജമ്മയുടെ കൊച്ചുമകന്&amp;zwj; വിശാഖും ആദ്യക്ഷരം കുറിക്കാന്&amp;zwj; എത്തിയിരുന്നു. കുരുന്നുകള്&amp;zwj;ക്ക് ഹരിശ്രീ എഴുതിച്ചശേഷം എം.എല്&amp;zwj;.എ മുത്തശ്ശിമാരെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചു. വായിക്കണമെന്നും എഴുതണമെന്നുമുള്ള ചിന്ത വര്&amp;zwj;ഷങ്ങള്&amp;zwj;ക്ക് മുമ്പേ വന്നതാണെന്ന് തങ്കമ്മ പറഞ്ഞു. ചെറുപ്പത്തില്&amp;zwj; മാതാപിതാക്കള്&amp;zwj; സ്കൂളുകളില്&amp;zwj; അയച്ച് പഠിപ്പിച്ചില്ല. പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ല. എഴുത്തും വായനയും അറിയാത്തതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകള്&amp;zwj; ഉണ്ടായി. എഴുത്തും വായനയും പഠിച്ച് ബസിന്&amp;zwj;െറ ബോര്&amp;zwj;ഡ് വായിക്കാനും പത്രമാധ്യമങ്ങള്&amp;zwj; വായിക്കാനുമാണ് ഹരിശ്രീ കുറിച്ചതെന്ന് രാജമ്മ പറഞ്ഞു.&lt;/p&gt; &lt;p&gt;50ഓളം കുരുന്നുകളാണ് തുടര്&amp;zwj;വിദ്യാകേന്ദ്രത്തില്&amp;zwj; ആദ്യക്ഷരം കുറിച്ചത്. കുരുന്നുകളോടൊപ്പം മുത്തശ്ശിമാര്&amp;zwj;ക്ക് അറിവിന്&amp;zwj;െറ ആദ്യ പാഠം പഠിപ്പിച്ച് നല്&amp;zwj;കുന്ന സന്തോഷത്തിലാണ് സാക്ഷരതാ പ്രവര്&amp;zwj;ത്തകര്&amp;zwj;. സാക്ഷരതാ അസിസ്റ്റന്&amp;zwj;റ്&amp;nbsp; കോഓഡിനേറ്റര്&amp;zwj; ഡി. ശാന്തമ്മ, സാക്ഷരതാ പ്രേരകുമാരായ ഷീജ. സി, ടി.എന്&amp;zwj;. നെല്&amp;zwj;സണ്&amp;zwj;, അസി. പ്രേരക്, സുലഭജകുമാരി എന്നിവരാണ് തുടര്&amp;zwj;വിദ്യാകേന്ദ്രത്തിന്&amp;zwj;െറ പ്രവര്&amp;zwj;ത്തനത്തില്&amp;zwj; ചുക്കാന്&amp;zwj;പിടിച്ചത്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XIG62IDJumM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_R-UKjHsTuc/151024?utm_source=feedburner&amp;amp;utm_medium=email"&gt;അടവുനയം വീണ്ടും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 06:48 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/UDF_1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      വയലാര്‍ ഗോപകുമാര്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;സി.പി.എമ്മിലെ ഒരു വിഭാഗത്തിന് രണ്ടു ദശാബ്ദക്കാലമായി മുസ്ലിം ലീഗില്&amp;zwj; ഒരു കണ്ണുണ്ട്. ലീഗിന് തിരിച്ചും ചില ആഗ്രഹങ്ങള്&amp;zwj; ഉണ്ടായിരുന്നു. കോണ്&amp;zwj;ഗ്രസ് ദുര്&amp;zwj;ബലമാകുകയും യു.ഡി.എഫിന്&amp;zwj;െറ കെട്ടുറപ്പ് കുറയുകയും ചെയ്യുന്നു എന്നു തോന്നുമ്പോഴാണ് ലീഗില്&amp;zwj; ഇത്തരം ചിന്തകള്&amp;zwj;ക്ക് നിറംവെക്കാറുള്ളത്. സ്വന്തം മുന്നണിബന്ധങ്ങള്&amp;zwj; നിലനിര്&amp;zwj;ത്തിക്കൊണ്ടുതന്നെ ഇരു പാര്&amp;zwj;ട്ടികളും എക്കാലവും തെരഞ്ഞെടുപ്പുകളില്&amp;zwj; ഈ അനുഭാവ സമീപനം ഉദാരവത്കരിക്കാറുമുണ്ട്. അതിന് സി.പി.എം നല്&amp;zwj;കിയ ഓമനപ്പേരാണ് അടവുനയം. ഇക്കുറി ഈ ഉദാരവത്കരണം കുറച്ചു കൂടുതല്&amp;zwj; പരിധിവിട്ടതാണ് സമീപകാലത്തെ അസ്വാരസ്യങ്ങള്&amp;zwj;ക്കു കാരണം. മലപ്പുറത്തും സമീപ ജില്ലകളിലും ലീഗും സി.പി.എമ്മും കാര്യമായി കൈകോര്&amp;zwj;ത്തു. ഇന്ദിര ഭവനില്&amp;zwj; ഇനി എത്ര യോഗങ്ങള്&amp;zwj; കൂടിയാലും ഈ സൗഹൃദം തെരഞ്ഞെടുപ്പ് കഴിയുംവരെ മാറില്ല. അത് ഉമ്മന്&amp;zwj; ചാണ്ടിക്കറിയാം. വി.എം. സുധീരനറിയാം, പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഹൈദരലി ശിഹാബ് തങ്ങള്&amp;zwj;ക്കും മറ്റു നേതാക്കള്&amp;zwj;ക്കും അറിയാം. ലീഗ് നേതാക്കള്&amp;zwj; അത് ഏറ്റുപറഞ്ഞുകഴിഞ്ഞു. അവര്&amp;zwj;ക്ക് അതിന് ന്യായീകരണവുമുണ്ട്. കോണ്&amp;zwj;ഗ്രസ് നീചമായി പെരുമാറിയാല്&amp;zwj; പിന്നെ എന്തു ചെയ്യും. ചിലയിടത്ത് ലീഗ് ഒറ്റക്കും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷവും ഈ അവിശുദ്ധ സഖ്യം തുടരും എന്നു തുറന്നുപറയാന്&amp;zwj; ലീഗ് നേതാക്കള്&amp;zwj; മടിക്കുന്നില്ല. എങ്കിലും സംഭവിച്ചതിലുള്ള ദു$ഖം രേഖപ്പെടുത്തിയും അണികളുടെ എടുത്തുചാട്ടത്തില്&amp;zwj; പഴിപറഞ്ഞും തല്&amp;zwj;ക്കാലം ചര്&amp;zwj;ച്ചകള്&amp;zwj;ക്ക്&amp;nbsp; അര്&amp;zwj;ധവിരാമമിടും. അണികളുടെ അറിവുകേടും എടുത്തുചാട്ടവുമായി ചിത്രീകരിക്കപ്പെടുകയും മേലില്&amp;zwj; ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളെപ്പറ്റി ചര്&amp;zwj;ച്ചചെയ്തു പിരിയുകയും ചെയ്യും.&lt;br /&gt; 	ഇക്കുറി സുധീരന്&amp;zwj; നേതൃത്വം നല്&amp;zwj;കിയ ചര്&amp;zwj;ച്ചയില്&amp;zwj; മറ്റൊന്നുകൂടി ഉണ്ടായി. മലപ്പുറത്തിനു പുറത്തേക്ക് മുന്നണിഇതര സഖ്യങ്ങള്&amp;zwj; വ്യാപിപ്പിക്കേണ്ട എന്ന ഒരു തീരുമാനമാണത്. മലപ്പുറത്ത് എന്തുവന്നാലും അടവുനയം നിലനില്&amp;zwj;ക്കും എന്നിരിക്കെ, പുറത്തേക്കു കൂടി വ്യാപിക്കപ്പെടരുതെന്ന ബോധമാണ് ഈ തീരുമാനത്തിന് അടിസ്ഥാനം. എന്നാല്&amp;zwj;, തീരുമാനം വരും മുമ്പുതന്നെ സഖ്യം വേണ്ടവര്&amp;zwj; കോഴിക്കോട് ജില്ലയിലടക്കം ലീഗിനും സി.പി.എമ്മിനും വേണ്ടിടത്തൊക്കെ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. മലപ്പുറത്ത് 94 പഞ്ചായത്തുകള്&amp;zwj; ഉള്ളതില്&amp;zwj; 25 എണ്ണത്തിലെങ്കിലും സി.പി.എം സഖ്യമുള്ളതായാണ് കോണ്&amp;zwj;ഗ്രസ് കണക്കാക്കുന്നത്. മറ്റു ജില്ലകളില്&amp;zwj; വേറെയും.&lt;br /&gt; 	ലീഗില്&amp;zwj; കീഴ്ഘടകങ്ങളാണ് ഈവക തീരുമാനമെടുക്കുക. അതിനുള്ള പച്ചക്കൊടി ഒരിക്കലും ലീഗ് നേതൃത്വം താഴെവെച്ചിട്ടുമില്ല. സി.പി.എമ്മിലും ഈ കാര്യത്തില്&amp;zwj; കേന്ദ്രവത്കൃത ജനാധിപത്യമൊന്നും ഇല്ല. കീഴ്ഘടകങ്ങള്&amp;zwj; തീരുമാനിച്ചുകഴിയുമ്പോള്&amp;zwj; മാത്രം കേന്ദ്രീകൃത നേതൃത്വം കണ്ണടച്ചുകൊണ്ട്, അടവുനയം എന്ന് നൂറ്റൊന്നാവര്&amp;zwj;ത്തിക്കും. അത്രതന്നെ. തദ്ദേശ സ്ഥാപനങ്ങളില്&amp;zwj; മുന്നണിയായി ഭരിക്കണമെന്ന നിര്&amp;zwj;ബന്ധം ലീഗിനുമില്ല, കോണ്&amp;zwj;ഗ്രസിനും സി.പി.എമ്മിനുമില്ല. അതിനാല്&amp;zwj; അടവും നയവും തദ്ദേശഭരണത്തിലും കാണാം.&amp;nbsp; മുന്നണിയും ബന്ധവുമൊക്കെ ആത്മീയ കാര്യങ്ങളില്&amp;zwj; മാത്രം മതി. ഭൗതിക കാര്യങ്ങളില്&amp;zwj; ഭൗതികതയെ വിശ്വസിക്കുന്നവരാണല്ളോ നല്ലത്. ഇതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടവുനയം വേറെയായിരിക്കും എന്നു മാത്രം. അത് സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനിക്കുക. പതിവുപോലെ വി.എസും കൂട്ടുകാരും അതിനെ തള്ളിപ്പറയുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലെ അടവുനയത്തെ എം.എ. ബേബിയും മറ്റും തള്ളിപ്പറഞ്ഞിട്ടുണ്ടല്ളോ. അത് മറ്റൊരു അടവായി മാത്രമേ നേതൃത്വം കാണൂ. ഇങ്ങനെ എത്രയെത്ര അടവുകള്&amp;zwj; പയറ്റിയാലാണ്, രാജ്യത്ത് സോഷ്യലിസം കൊണ്ടുവരാന്&amp;zwj; കഴിയുക. ബംഗാളിലടക്കം മറ്റു സംസ്ഥാനങ്ങളില്&amp;zwj; സോഷ്യലിസം എന്ന ലക്ഷ്യം നടപ്പാക്കിക്കൊണ്ട് പാര്&amp;zwj;ട്ടി പിന്മാറിയതും ഇത്തരം അടവുനയങ്ങള്&amp;zwj; വഴിയായിരുന്നല്ളോ! &amp;nbsp;&lt;br /&gt; 	&amp;nbsp;കോണ്&amp;zwj;ഗ്രസും മോശമല്ല. റെബലിസം നയമായി എന്നും അംഗീകരിച്ച പാര്&amp;zwj;ട്ടിയാണത്. ഏതു തെരഞ്ഞെടുപ്പിലും റെബലുകള്&amp;zwj; കോണ്&amp;zwj;ഗ്രസില്&amp;zwj; ഉറപ്പാണ്. നാമനിര്&amp;zwj;ദേശപത്രിക പിന്&amp;zwj;വലിക്കാത്ത റെബലുകള്&amp;zwj;ക്ക് ആദ്യം നോട്ടീസ് നല്&amp;zwj;കും. പുറത്താക്കുമെന്ന് വോട്ടെടുപ്പിനുമുമ്പ് ഭീഷണിപ്പെടുത്തും. വോട്ടെടുപ്പിന്&amp;zwj;െറ തലേന്ന് ചിലപ്പോള്&amp;zwj; പാര്&amp;zwj;ട്ടിയില്&amp;zwj;നിന്ന് പുറത്താക്കുകയും ചെയ്യും. എന്നാല്&amp;zwj;, വോട്ടെണ്ണലില്&amp;zwj; റെബലാണ് ജയിക്കുന്നതെങ്കില്&amp;zwj; അയാള്&amp;zwj; ഒൗദ്യോഗിക സ്ഥാനാര്&amp;zwj;ഥിയായി മാറും. പിന്നെ പാര്&amp;zwj;ട്ടിയുടെ പ്രതിനിധിയാണ് ഈ റെബല്&amp;zwj;. ഈ ഇടക്കാലപാരമ്പര്യം കീഴ്ഘടകങ്ങള്&amp;zwj; ഇക്കുറിയും പരീക്ഷിച്ചിടത്താണ് തെറ്റിയത്. കോണ്&amp;zwj;ഗ്രസിന്&amp;zwj;െറ ഇടക്കാല പാരമ്പര്യം അറിയാത്ത വി.എം. സുധീരന് പിഴച്ചു എന്നേ പറയേണ്ടൂ. റെബലുകളെ പുറത്താക്കാനും റെബല്&amp;zwj; സ്വഭാവം കാട്ടുന്ന പ്രാദേശിക നേതാക്കള്&amp;zwj;ക്കെതിരെ നടപടിയെടുക്കാനും സുധീരന്&amp;zwj; മുതിരരുതായിരുന്നു.&amp;nbsp; കോണ്&amp;zwj;ഗ്രസ് പാരമ്പര്യം അതല്ലല്ളോ. സീറ്റ് ആഗ്രഹിച്ചവരെല്ലാം പാര്&amp;zwj;ട്ടിയെ ധിക്കരിച്ച് സ്ഥാനാര്&amp;zwj;ഥികളായി. കീഴ്നേതാക്കള്&amp;zwj; നടപടിയിലായപ്പോള്&amp;zwj; തെരഞ്ഞെടുപ്പുരംഗം ആ പാര്&amp;zwj;ട്ടിക്കു മുന്നില്&amp;zwj; ശുഷ്കമാകുകയും ചെയ്തു. അപ്പോള്&amp;zwj; സഖ്യകക്ഷികള്&amp;zwj; പ്രവര്&amp;zwj;ത്തിക്കാന്&amp;zwj; ആളും സൗകര്യവുമുള്ള മറ്റു പാര്&amp;zwj;ട്ടികളെ തേടിപ്പോകുക സ്വാഭാവികം.&amp;nbsp; ലീഗ് ഇക്കുറി അത്രേ ചെയ്തുള്ളൂ. അതിന് അടവുനയം എന്ന് പരിഹസിക്കുന്നവരല്ളേ വിവരദോഷികള്&amp;zwj;?&lt;br /&gt; 	ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ. ശേഷം ചിന്ത്യമെന്നാണ് ലീഗ് നേതാക്കളുടെ ആത്മഗതം. ഒന്നിച്ചുതന്നെ ഭരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കാനാകുമെങ്കില്&amp;zwj; ഏതു സഖ്യവും പഥ്യമാകും എന്ന് മുന്നണിനേതൃത്വത്തെ ബോധ്യപ്പെടുത്തും. അതാണ് തുറുപ്പുശീട്ട്. ഈ കാര്&amp;zwj;ഡ് ഇറക്കിക്കഴിഞ്ഞാല്&amp;zwj; ഏത് ഉമ്മന്&amp;zwj; ചാണ്ടിയും താഴെ വരും. സീറ്റുചര്&amp;zwj;ച്ച സുഗമമാകും. ചോദിക്കുന്നതെല്ലാം കൈയില്&amp;zwj; വരും. അതാണ് ലീഗിന്&amp;zwj;െറ അടവുനയം. പണ്ടൊക്കെ മുന്നണിബന്ധങ്ങള്&amp;zwj;ക്കായി വഴങ്ങുന്ന പാര്&amp;zwj;ട്ടിയായി ലീഗിനെ പഴയ ലീഡറും മറ്റും വാഴ്ത്തിയിട്ടുണ്ട്. ഇപ്പോള്&amp;zwj; വാഴ്ത്തപ്പെടുന്നതില്&amp;zwj; ലീഗിന് കാര്യമായ താല്&amp;zwj;പര്യമൊന്നുമില്ല. ചോദിക്കുന്നത് കിട്ടണം. അതിനുള്ള അര്&amp;zwj;ഹത പാര്&amp;zwj;ട്ടിക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; എന്തു സഖ്യമായാലും അവിശുദ്ധമായി ആരും കണക്കാക്കേണ്ടതില്ല. നാലു സീറ്റ് കൂടുതല്&amp;zwj; കിട്ടുകയും നാലിടത്ത് കൂടുതലായി ഭരണം കിട്ടുകയും ചെയ്താല്&amp;zwj; നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം മുന്നണിയില്&amp;zwj;തന്നെ പ്രതിഫലം കിട്ടും. അതിന് ഖിയാമം നാള്&amp;zwj; വരെ കാത്തിരിക്കേണ്ടിവരുകയുമില്ല.&lt;br /&gt; 	പഞ്ചായത്തിലും നഗരസഭകളിലും സഖ്യമായി എന്നുവെച്ച് യു.ഡി.എഫ് വിട്ടുപോകാന്&amp;zwj; ലീഗ് അത്ര മടയരല്ളെന്നതാണ് കോണ്&amp;zwj;ഗ്രസിനെ ആശ്വസിപ്പിക്കുന്നത്.&amp;nbsp; ഇന്നത്തെ നിലയില്&amp;zwj; യു.ഡി.എഫിനെ ശക്തമാക്കാന്&amp;zwj; സി.പി.എം തന്നെ ശ്രമിക്കുമ്പോള്&amp;zwj; ലീഗ് എന്തിന് മടയത്തം കാട്ടണം? കേന്ദ്രഭരണവും കേരളത്തിലെ എസ്.എന്&amp;zwj;.ഡി.പി നിലപാടും സി.പി.എമ്മിനെ ദുര്&amp;zwj;ബലമാക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളിലെ ആശങ്ക യു.ഡി.എഫിന് അനുകൂലമാകുകയും ചെയ്തിരിക്കെ&amp;nbsp; മുന്നണിച്ചാട്ടം മടയത്തമാകുമെന്ന് ലീഗിലെയും പല നേതാക്കളും കരുതുന്നുണ്ട്. മാത്രമല്ല, ഭരണതല നേട്ടങ്ങള്&amp;zwj;ക്ക് യു.ഡി.എഫുപോലെ മറ്റൊരു സംവിധാനവും ലീഗിന് ലഭിക്കാനില്ളെന്നിരിക്കെ ഈ തെരഞ്ഞെടുപ്പിലെ ഇപ്പോള്&amp;zwj; കാട്ടുന്ന ശൂരത തദ്ദേശതലത്തില്&amp;zwj; മാത്രം ഒതുങ്ങുമെന്നാണ് കോണ്&amp;zwj;ഗ്രസ് നേതാക്കള്&amp;zwj; ആശ്വസിക്കുന്നത്. അതേസമയം, സി.പി.എമ്മിലെ പല പ്രമുഖ നേതാക്കളും ഈ ബന്ധത്തിന് പലതരം മാനങ്ങള്&amp;zwj; കാണുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്&amp;zwj; ഇടതുപക്ഷത്തിന് താങ്ങായി ലീഗിനെ സ്വപ്നംകാണുന്നവരാണ് സി.പി.എമ്മിലെ ചില നേതാക്കള്&amp;zwj;. എന്നാല്&amp;zwj;, ഈ സഖ്യം ഇടതുപക്ഷത്തിനെ ദുര്&amp;zwj;ബലമാക്കുമെന്ന് കരുതാനാണ് ഇടതുപക്ഷത്തെ ഇപ്പോഴത്തെ രണ്ടാം പാര്&amp;zwj;ട്ടിയായ സി.പി.ഐക്ക് ഇഷ്ടം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_R-UKjHsTuc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/OUWlZ-0L0eQ/151024?utm_source=feedburner&amp;amp;utm_medium=email"&gt;34 അനധികൃത ജീവകാരുണ്യ  സംഘങ്ങള്&amp;zwj; അടച്ചുപൂട്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 06:46 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ministry-of-social-affairs-.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: രാജ്യത്ത് ജീവകാരുണ്യമേഖലയില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലും ഭൂരിഭാഗവും അനധികൃതമെന്ന് സര്&amp;zwj;ക്കാര്&amp;zwj;. രാജ്യത്തുള്ള 153 ജീവകാരുണ്യ സൊസൈറ്റികളില്&amp;zwj; 141നും ലൈസന്&amp;zwj;സില്ല. 12 എണ്ണം മാത്രമാണ് നിയമപരമായ വ്യവസ്ഥകള്&amp;zwj; പാലിച്ച് പ്രവര്&amp;zwj;ത്തിക്കുന്നത്. അനധികൃത സംഘങ്ങളില്&amp;zwj; 34 എണ്ണം സര്&amp;zwj;ക്കാര്&amp;zwj; അടച്ചുപൂട്ടിക്കഴിഞ്ഞു. ബാക്കി 107 എണ്ണവും പൂട്ടാനുള്ള നടപടികള്&amp;zwj; സ്വീകരിച്ചുവരുകയാണെന്ന് സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ചാരിറ്റി സൊസൈറ്റീസ് ആന്&amp;zwj;ഡ് ഡോണര്&amp;zwj; ഓര്&amp;zwj;ഗനൈസേഷന്&amp;zwj; ഡിപ്പാര്&amp;zwj;ട്ട്മെന്&amp;zwj;റ് അണ്ടര്&amp;zwj; സെക്രട്ടറി ഡോ. മതാര്&amp;zwj; അല്&amp;zwj;മുതൈരി അറിയിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ജീവകാരുണ്യ മേഖലയില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന സംഘങ്ങളുടെ മറവില്&amp;zwj; അനധികൃതമായി ധനശേഖരണം നടക്കുന്നതായ പരാതികള്&amp;zwj; വ്യാപകമായതിനെ തുടര്&amp;zwj;ന്നാണ് ഇവക്കെതിരെ സര്&amp;zwj;ക്കാര്&amp;zwj; നടപടി സ്വീകരിച്ചുതുടങ്ങിയത്. തീവ്രവാദ സംഘങ്ങള്&amp;zwj;ക്കുവേണ്ടിവരെ ചില സംഘടനകള്&amp;zwj; പണംപിരിക്കുന്നതായി ആക്ഷേപമുയര്&amp;zwj;ന്നിരുന്നു. സിറിയന്&amp;zwj; ദുരിതബാധിതരെ സഹായിക്കുന്നതിനായി ശേഖരിക്കുന്ന പണം ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങളുടെ അക്കൗണ്ടിലേക്കവരെ എത്തുന്നതായാണ് ആരോപണം. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്&amp;zwj; ഇത്തരം ആക്ഷേപങ്ങളുന്നയിക്കുകയും ചില ജീവകാരുണ്യ സംഘങ്ങളെ കരിമ്പട്ടികയില്&amp;zwj;പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്&amp;zwj;ക്കാര്&amp;zwj; നടപടികള്&amp;zwj; കര്&amp;zwj;ശനമാക്കിയത്. രാജ്യത്ത് പ്രവര്&amp;zwj;ത്തിക്കുന്ന ജീവകാരുണ്യ സംഘങ്ങളില്&amp;zwj; ചിലത് സര്&amp;zwj;ക്കാറില്&amp;zwj; രജിസ്റ്റര്&amp;zwj; ചെയ്തിട്ടുതന്നെയില്ല. മറ്റു പലതിനും ആവശ്യമായ ലൈസന്&amp;zwj;സ് നേടിയെടുക്കാനോ കാലാവധി കഴിഞ്ഞവ പുതുക്കാനോ ആയിട്ടില്ല. ഇത്തരം സൊസൈറ്റികളാണ് സര്&amp;zwj;ക്കാര്&amp;zwj; അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്. പള്ളികള്&amp;zwj;വഴിയുള്ള ധനശേഖരണം പൂര്&amp;zwj;ണമായും നിരോധിച്ച സാമൂഹിക മന്ത്രാലയം അവ പൂര്&amp;zwj;ണമായും ഇലക്ട്രോണിക്വത്കരിക്കാനുള്ള ശ്രമത്തിലാണ്. ചാരിറ്റി സൊസൈറ്റീസ് ആന്&amp;zwj;ഡ് ഡോണര്&amp;zwj; ഓര്&amp;zwj;ഗനൈസേഷന്&amp;zwj; ഡിപ്പാര്&amp;zwj;ട്ട്മെന്&amp;zwj;റിന്&amp;zwj;െറ ഇതുസംബന്ധിച്ച നിര്&amp;zwj;ദേശത്തിന് അണ്ടര്&amp;zwj; സെക്രട്ടറി ഡോ. മതാര്&amp;zwj; അല്&amp;zwj;മുതൈരി അംഗീകാരം നല്&amp;zwj;കിക്കഴിഞ്ഞു. നിലവില്&amp;zwj; സ്റ്റാമ്പുകള്&amp;zwj; വില്&amp;zwj;ക്കുന്നതുപോലുള്ള ഇലക്ട്രോണിക് മെഷീനുകള്&amp;zwj; ഷോപ്പിങ് കോംപ്ളക്സുകളിലും സര്&amp;zwj;ക്കാര്&amp;zwj; ഓഫിസുകളിലും സ്ഥാപിക്കാനാണ് പദ്ധതി. &amp;nbsp;ലൈസന്&amp;zwj;സുള്ള ജീവകാരുണ്യ സൊസൈറ്റികള്&amp;zwj;ക്ക് മന്ത്രാലയത്തിന്&amp;zwj;െറ അനുമതിയോടെ ഇത്തരം മെഷീനുകള്&amp;zwj; സ്ഥാപിക്കാം. ഈ സംവിധാനം നടപ്പാവുന്നതോടെ ധനശേഖരണം കൂടുതല്&amp;zwj; സുതാര്യവും കൃത്യമായ രേഖകളുള്ളതുമാവുമെന്നാണ് മന്ത്രാലയത്തിന്&amp;zwj;െറ കണക്കുകൂട്ടല്&amp;zwj;.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/OUWlZ-0L0eQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/EbskIEtBoNA/151024?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;കൊച്ചു കൊച്ചു സംഭവങ്ങള്&amp;zwj;&amp;rsquo; ഇതാണെങ്കില്&amp;zwj;...&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 06:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_135.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഐക്യത്തിലും സമാധാനത്തിലും സന്തോഷത്തിലും വിരാജിക്കുന്ന മാതൃകാദേശമെന്ന നിലക്ക് ഭാരതത്തെ &amp;lsquo;വിശ്വഗുരു&amp;rsquo;വായി മാറ്റിത്തീര്&amp;zwj;ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചെറുകാല്&amp;zwj;വെപ്പുകള്&amp;zwj; സംഘ് ആശീര്&amp;zwj;വാദത്തോടെ മോദി സര്&amp;zwj;ക്കാര്&amp;zwj; നിര്&amp;zwj;വഹിക്കുമ്പോള്&amp;zwj; ദലിത് കൊലപാതകങ്ങള്&amp;zwj;, ബീഫ് അടിച്ചുകൊലകള്&amp;zwj;, സ്വതന്ത്ര എഴുത്തുകാര്&amp;zwj;ക്കുനേരെ വെടിയുതിര്&amp;zwj;ക്കല്&amp;zwj;, കരിഓയില്&amp;zwj; പ്രയോഗം തുടങ്ങി &amp;lsquo;കൊച്ചു കൊച്ചു സംഭവങ്ങള്&amp;zwj;&amp;rsquo; ഊതിവീര്&amp;zwj;പ്പിച്ച് ഹിന്ദുസംസ്കാരത്തെ അപമാനിക്കുന്നതിനെതിരെ ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായ ആര്&amp;zwj;.എസ്.എസിന്&amp;zwj;െറ സര്&amp;zwj;സംഘ്ചാലക് മോഹന്&amp;zwj; ഭാഗവത് ആഞ്ഞടിച്ചിരിക്കുന്നു. കൊച്ചു കൊച്ചു സംഭവങ്ങള്&amp;zwj; ഇതാണെങ്കില്&amp;zwj; എന്തായിരിക്കും വരാന്&amp;zwj; പോകുന്ന വലിയ വലിയ സംഭവങ്ങള്&amp;zwj;? തന്&amp;zwj;െറ പ്രഭാഷണത്തില്&amp;zwj; അദ്ദേഹമത് അക്കമിട്ട് നിരത്തുന്നുണ്ട്. കേരളം, തമിഴ്നാട് എന്നീ തെക്കന്&amp;zwj; സംസ്ഥാനങ്ങളില്&amp;zwj; വ്യാപകമാകുന്ന &amp;lsquo;മുസ്ലിം ഭീകരവാദ&amp;rsquo;മാണതില്&amp;zwj; പ്രധാനം. പശ്ചിമ ബംഗാള്&amp;zwj;, അസം എന്നിവിടങ്ങളില്&amp;zwj; ഒരു പ്രത്യേക സമുദായത്തിന്&amp;zwj;െറ നിയമവിരുദ്ധ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും നക്സലുകളുടെ തീവ്രവാദവും ഗൗരവപൂര്&amp;zwj;വമായ പ്രശ്നങ്ങള്&amp;zwj;തന്നെ.&lt;br /&gt; 	ആര്&amp;zwj;.എസ്.എസ് പ്രവര്&amp;zwj;ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്ന അതേസമയത്തുതന്നെയാണ് സംഘ് നേതൃത്വം അധികാരത്തിലിരിക്കുന്ന ഹരിയാനയില്&amp;zwj; ഗൊഹാന പൊലീസ് 14കാരനായ ദലിത് കൗമാരക്കാരനെ പ്രാവ് മോഷണമാരോപിച്ച് തല്ലിക്കൊന്നതും സുന്&amp;zwj;പേഡ് ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചത് കേന്ദ്രമന്ത്രിക്ക് പട്ടിക്ക് കല്ളെറിയുന്നതിന് തുല്യമായ കൊച്ചുസംഭവമായി തോന്നിയതും.&lt;br /&gt; 	രാജ്യം ഭരിക്കുന്നവരുടെ മനസ്സില്&amp;zwj; അടിയുറച്ചുപോയ വംശീയ മേല്&amp;zwj;ക്കോയ്മാബോധത്തിന്&amp;zwj;െറ ആഴം വ്യക്തമാക്കുന്നുണ്ട് മോഹന്&amp;zwj; ഭാഗവതിന്&amp;zwj;െറയും വി.കെ. സിങ്ങിന്&amp;zwj;െറയും പ്രസ്താവനകളില്&amp;zwj;. മനുഷ്യനെ മനുഷ്യനായി കാണാനും നെഞ്ചോടുചേര്&amp;zwj;ക്കാനും ഒന്നിച്ചേര്&amp;zwj;ന്ന് ഉണ്ണാനും ഊട്ടാനും കഴിയാത്തവണ്ണം ജാതി മേല്&amp;zwj;ക്കോയ്മ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്&amp;zwj; ചെറിയ ചെറിയ സംഭവങ്ങളാകുന്നത്. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്&amp;zwj; വെറുതെയല്ല ദലിത് വംശീയാതിക്രമം മുന്&amp;zwj;കാലത്തേക്കാള്&amp;zwj; വര്&amp;zwj;ധിച്ചുവരുന്നത്. പിന്നാക്ക വിഭാഗങ്ങള്&amp;zwj;ക്കുനേരെയുള്ള അക്രമത്തില്&amp;zwj; 19 ശതമാനത്തിന്&amp;zwj;െറ വര്&amp;zwj;ധനയുണ്ടായെന്നാണ് നാഷനല്&amp;zwj; ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്&amp;zwj;ട്ട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുവര്&amp;zwj;ഷത്തിനുള്ളില്&amp;zwj; ദലിത് സമൂഹത്തിനുനേരയുള്ള അക്രമം 13000ത്തിലധികമാണ്. ഈ കാലയളവില്&amp;zwj; 47,064 ദലിതരാണ് ആക്രമണത്തിനിരയായത്. ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന സംഭവങ്ങള്&amp;zwj;ക്കും ഞെട്ടിപ്പിക്കുന്ന വര്&amp;zwj;ധനയാണ് ഉണ്ടായിരിക്കുന്നത്. 2012 ല്&amp;zwj; 1576 സംഭവങ്ങള്&amp;zwj; റിപ്പോര്&amp;zwj;ട്ട് ചെയ്തപ്പോള്&amp;zwj; 2014ല്&amp;zwj; അത്&amp;nbsp; 2233 ആയി.&amp;nbsp; അധികാരത്തിന്&amp;zwj;െറ ഗര്&amp;zwj;വ് ഇന്ത്യയിലെ ഒരു വിഭാഗം ജനതയെ നിയമം കൈയിലെടുക്കാന്&amp;zwj; ആവേശഭരിതരാക്കുന്നുണ്ട് എന്ന വസ്തുത അംഗീകരിച്ചുതരാന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; വിസമ്മതിക്കുന്നുവെന്നതാണ് ദലിത് പിന്നാക്ക വിഭാഗത്തോടുള്ള ക്രൗര്യം വര്&amp;zwj;ധിക്കുന്നതിന്&amp;zwj;െറ അടിസ്ഥാനം. ഓരോ അക്രമസംഭവത്തിനുശേഷവും ഭരിക്കുന്നവര്&amp;zwj; അതിനെ ന്യൂനീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത മുന്&amp;zwj;കാലത്തുനിന്ന് ഭിന്നമാണ്. ഭരണകൂടത്തെ ദലിതരും ന്യൂനപക്ഷവും ജനാധിപത്യവിശ്വാസികളും ഇത്രയേറെ ഭയക്കുന്നതിന്&amp;zwj;െറയും നിദാനമതാണ്. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്&amp;zwj;, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംഘ് പരിവാര്&amp;zwj; ശക്തവും സ്വാധീനവുമുള്ള സംസ്ഥാനങ്ങളില്&amp;zwj; ദലിത് പീഡനം വര്&amp;zwj;ധിക്കുകയാണ്. ഉത്തര്&amp;zwj;പ്രദേശ്, ബിഹാര്&amp;zwj; എന്നീ സംസ്ഥാനങ്ങളില്&amp;zwj; പീഡകരില്&amp;zwj; ഭൂരിഭാഗവും സംഘ്പരിവാര്&amp;zwj; പ്രവര്&amp;zwj;ത്തകരുമാണ്. മംഗലാപുരത്ത്, വേദപഠനത്തിന് വന്ന ദലിത് ബാലനെ സവര്&amp;zwj;ണര്&amp;zwj;ക്കുള്ള കസേരയില്&amp;zwj; ഇരുന്നുവെന്നതിന്&amp;zwj;െറ പേരില്&amp;zwj; അധ്യാപകന്&amp;zwj; തന്നെയാണ് നിഷ്ഠുരമായി പീഡിപ്പിച്ചത്. 21ാം നൂറ്റാണ്ടില്&amp;zwj; വേദം കേട്ടതിന് ചെവിയില്&amp;zwj; ഈയം ഉരുക്കിയൊഴിക്കുന്നില്ലായെന്നേയുള്ളൂ, പുറം ശരിക്കും പൊളിയുന്നുണ്ട്.&lt;br /&gt; 	രാജ്യത്തിലെ മുഴുവന്&amp;zwj; ജനങ്ങളെയും ഒന്നായി കാണാന്&amp;zwj; ആര്&amp;zwj;.എസ്.എസിന് ഒരിക്കലും സാധ്യമല്ളെന്ന്&amp;nbsp; മോഹന്&amp;zwj; ഭാഗവത് തന്&amp;zwj;െറ വാര്&amp;zwj;ഷിക പ്രഭാഷണത്തിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ദലിതരും മുസ്ലിംകളും പശുവിനേക്കാളും പട്ടിയേക്കാളും താഴെയാണ്. സന്തോഷത്തിലും സമാധാനത്തിലും വിരാജിക്കുന്ന മാതൃകാദേശത്തിലെ ദുശ്ശകുനങ്ങള്&amp;zwj;. അടിച്ചും കത്തിച്ചും ഇല്ലാതാക്കേണ്ട കൃമികീടങ്ങള്&amp;zwj;. വിശ്വഗുരുവായി ലോകത്തിന് വെളിച്ചമാകുന്ന ഭാരതത്തില്&amp;zwj; സ്ഥാനമില്ലാത്തവര്&amp;zwj;. കാലുഷ്യത്തിന്&amp;zwj;െറ&amp;nbsp; കനം കുറക്കുകയല്ല, മുസ്ലിം വെറുപ്പിനെ കരുത്താക്കാനും കലാപമാക്കാനുമുള്ള ഊര്&amp;zwj;ജവും ആഹ്വാനവുമാണ് സര്&amp;zwj;സംഘ്ചാലക് കൈമാറുന്നത്. കേരളത്തെയും പശ്ചിമ ബംഗാളിനെയും വര്&amp;zwj;ഗീയതയുടെ സംഘര്&amp;zwj;ഷഭൂമിയാക്കാനുള്ള ഗുപ്ത താല്&amp;zwj;പര്യങ്ങള്&amp;zwj; ആ പ്രഭാഷണത്തില്&amp;zwj;നിന്ന് വായിച്ചെടുക്കാവുന്നതാണ്. വസ്തുതകളുടെ പിന്&amp;zwj;ബലമില്ലാത്ത തീവ്രവാദാരോപണങ്ങളിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്&amp;zwj; വിള്ളലുണ്ടാക്കാനുള്ള&amp;nbsp; അജണ്ടകള്&amp;zwj; ബഹുസ്വരതയും സമാധാനവും കാംക്ഷിക്കുന്നവര്&amp;zwj;ക്കുള്ള മുന്നറിയിപ്പും വരാന്&amp;zwj; പോകുന്ന വലിയ സംഭവങ്ങളുടെ ഭൂമികയില്&amp;zwj; നമ്മുടെ കൊച്ചു കേരളവും ഇടംപിടിച്ചിരിക്കുന്നുവെന്ന് തിരിച്ചറിവും നല്&amp;zwj;കുന്നതാണ്. ഇനിയും സംഘ് രാഷ്ട്രീയ അജണ്ടയില്&amp;zwj; സംശയമുള്ളവര്&amp;zwj;ക്ക് അത് ദൂരീകരിക്കാന്&amp;zwj; ഉപകരിച്ചുവെന്നത് മാത്രമാണ് മോഹന്&amp;zwj; ഭാഗവതിന്&amp;zwj;െറ പ്രഭാഷണം നല്&amp;zwj;കിയ ഗുണാത്മകത.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/EbskIEtBoNA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XffYc8-JTek/151024?utm_source=feedburner&amp;amp;utm_medium=email"&gt;സ്വര്&amp;zwj;ണനിക്ഷേപ പദ്ധതിയില്&amp;zwj; പലിശ നിര്&amp;zwj;ണയിക്കാന്&amp;zwj; ബാങ്കുകള്&amp;zwj;ക്ക് അനുമതി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 01:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/gold_43.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ന്യൂഡല്&amp;zwj;ഹി: സ്വര്&amp;zwj;ണനിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കാന്&amp;zwj; ബാങ്കുകള്&amp;zwj;ക്ക് റിസര്&amp;zwj;വ് ബാങ്കിന്&amp;zwj;െറ അനുമതി. ഇതുള്&amp;zwj;പ്പെടെ വ്യവസ്ഥകള്&amp;zwj; റിസര്&amp;zwj;വ് ബാങ്ക് പുറത്തുവിട്ടു. പദ്ധതിയുടെ ഒൗദ്യോഗിക തുടക്കം നവംബര്&amp;zwj; അഞ്ചിന് പ്രധാനമന്ത്രി നടത്താനിരിക്കെയാണ് ആര്&amp;zwj;.ബി.ഐ മാര്&amp;zwj;ഗനിര്&amp;zwj;ദേശങ്ങള്&amp;zwj; പുറത്തുവിട്ടത്. വീടുകളിലും സ്ഥാപനങ്ങളിലും വെറുതെയിരിക്കുന്ന ഇരുപതിനായിരം ടണ്ണിലധികം സ്വര്&amp;zwj;ണം ഈ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	പദ്ധതിപ്രകാരം മുതലും പലിശയും സ്വര്&amp;zwj;ണത്തിലായിരിക്കും സൂചിപ്പിക്കപ്പെടുക. കാലാകാലങ്ങളില്&amp;zwj; സ്വര്&amp;zwj;ണ നിക്ഷേപ അക്കൗണ്ടില്&amp;zwj; വരവുവെക്കുന്ന പലിശ നിക്ഷേപകന് പിന്&amp;zwj;വലിക്കാം. അല്ളെങ്കില്&amp;zwj; കാലാവധിയത്തെുമ്പോള്&amp;zwj; നിക്ഷേപിച്ചതിന് തുല്യമായ സ്വര്&amp;zwj;ണത്തോടൊപ്പം മുഴുവന്&amp;zwj; പലിശയും തിരിച്ചെടുക്കാം. ഹ്രസ്വകാലം (ഒന്നുമുതല്&amp;zwj; മൂന്നുവര്&amp;zwj;ഷം), ഇടക്കാലം (അഞ്ചുമുതല്&amp;zwj; ഏഴു വര്&amp;zwj;ഷം), ദീര്&amp;zwj;ഘകാലം(12 മുതല്&amp;zwj; 15 വര്&amp;zwj;ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാമെന്നും ആര്&amp;zwj;.ബി.ഐ പറയുന്നു. ഇതില്&amp;zwj; ആദ്യ രണ്ടെണ്ണം ബാങ്കുകള്&amp;zwj; സ്വന്തം നിലയിലും ദീര്&amp;zwj;ഘകാലത്തേത് കേന്ദ്ര സര്&amp;zwj;ക്കാറിനുവേണ്ടിയുമാവും സ്വീകരിക്കുക. ബാങ്കുകള്&amp;zwj; ഇങ്ങനെ സ്വീകരിക്കുന്ന സ്വര്&amp;zwj;ണം ബാങ്കുകളുടെ സ്റ്റാറ്റ്യൂട്ടറി ലിക്വിറ്റി റേഷ്യോ (സര്&amp;zwj;ക്കാര്&amp;zwj; ബോണ്ടുകളിലുള്ള നിര്&amp;zwj;ബന്ധിത നിക്ഷേപ അനുപാതം) നിര്&amp;zwj;ണയിക്കുന്നതിലും പരിഗണിക്കും. ഇത് കൂടുതല്&amp;zwj; വായ്പകള്&amp;zwj; അനുവദിക്കുന്നതിന് ബാങ്കുകള്&amp;zwj;ക്ക് സഹായകമാവും. ഒരു കുറഞ്ഞ നിശ്ചിത സമയ പരിധിക്കുശേഷം &amp;nbsp;നിക്ഷേപകര്&amp;zwj;ക്ക് വേണമെങ്കില്&amp;zwj; നിക്ഷേപം പിന്&amp;zwj;വലിക്കാം. നിക്ഷേപത്തിന് പരിധിയുണ്ടാവില്ല. പക്ഷേ, കുറഞ്ഞത് 30 ഗ്രാമെങ്കിലും നിക്ഷേപിക്കണം. 995 ശുദ്ധിയുള്ള സ്വര്&amp;zwj;ണ ബാറുകള്&amp;zwj;, നാണയങ്ങള്&amp;zwj;, കല്ല് പതിക്കാത്ത ആഭരണങ്ങള്&amp;zwj; തുടങ്ങിയവ നിക്ഷേപിക്കാം. ബാങ്കുകള്&amp;zwj;ക്ക് ഇങ്ങനെ സ്വീകരിക്കുന്ന സ്വര്&amp;zwj;ണം ജ്വല്ലറികള്&amp;zwj;ക്കോ, സ്വര്&amp;zwj;ണ നാണയങ്ങള്&amp;zwj; ഉണ്ടാക്കുന്നതിന് എം.എം.ടി.സിക്കോ വില്&amp;zwj;ക്കുകയോ വായ്പ നല്&amp;zwj;കുകയോ ചെയ്യാം. നവംബര്&amp;zwj; അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കംകുറിക്കും. വെറുതെ കിടക്കുന്ന സ്വര്&amp;zwj;ണം പുറത്തുകൊണ്ടുവന്ന് ക്രയവിക്രയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XffYc8-JTek?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/OdiELeiuCWA/151024?utm_source=feedburner&amp;amp;utm_medium=email"&gt;സെന്&amp;zwj;സെക്സ് രണ്ടുമാസത്തെ ഉയര്&amp;zwj;ന്ന നിലയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 12:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/BSE_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മുംബൈ: ഓഹരി സൂചിക സെന്&amp;zwj;സെക്സ് രണ്ടുമാസത്തെ ഉയര്&amp;zwj;ന്ന നിലയില്&amp;zwj;. 183.15 പോയന്&amp;zwj;റ് നേട്ടത്തില്&amp;zwj; 27,470.81ലാണ് സെന്&amp;zwj;സെക്സ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. തുടര്&amp;zwj;ച്ചയായി നാലാമത്തെ ആഴ്ചയാണ് സൂചിക നേട്ടത്തില്&amp;zwj; അവസാനിക്കുന്നത്. രണ്ടുദിവസത്തെ നഷ്ടത്തിനുശേഷമാണ് വീണ്ടും നേട്ടത്തിലത്തെിയത്. 43.75 പോയന്&amp;zwj;റ് നേട്ടത്തില്&amp;zwj; 8295.45ലാണ് എന്&amp;zwj;.എസ്.ഇ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. സെന്&amp;zwj;സെക്സിലെ 30ല്&amp;zwj; 20 ഓഹരികളും നേട്ടത്തിലായിരുന്നു. ഐ.ടി.സി, ആക്സിസ് ബാങ്ക്, ഗെയില്&amp;zwj;, എന്&amp;zwj;.ടി.പി.സി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയായിരുന്നു നേട്ടത്തില്&amp;zwj; മുന്നില്&amp;zwj;.&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/OdiELeiuCWA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/BqC65GU4Kdg/151023?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;ഇല്ല, ഈ മക്കളെ ഞാന്&amp;zwj; കൊലക്ക് കൊടുക്കില്ല&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:27 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/newdelhi.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      അപൂര്‍വരോഗം ബാധിച്ച ആറുമക്കള്‍ക്കും ദയാവധം ആവശ്യപ്പെട്ട കുടുംബത്തെ ചികിത്സക്കായി ഡല്‍ഹിയിലത്തെിച്ചു        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഹസനുല്‍ ബന്ന        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: &amp;lsquo;നിങ്ങളൊറ്റക്കല്ലല്ളോ, ഞങ്ങളെല്ലാവരുമില്ളേ കൂടെയെന്ന്&amp;rsquo; പറഞ്ഞ് ഹ്യൂമന്&amp;zwj; വെല്&amp;zwj;ഫെയര്&amp;zwj; ഫൗണ്ടേഷന്&amp;zwj; ജനറല്&amp;zwj; സെക്രട്ടറി ടി. ആരിഫലി കരംകവര്&amp;zwj;ന്നപ്പോള്&amp;zwj; കൂടിനിന്നവര്&amp;zwj;ക്ക് മുമ്പിലിരുന്ന് ആ വലിയ മനുഷ്യന്&amp;zwj; വിതുമ്പിക്കരഞ്ഞു. എന്തൊക്കെയോ പറയാന്&amp;zwj; ചുണ്ടനക്കിക്കൊണ്ടിരുന്നെങ്കിലും തൊണ്ടയില്&amp;zwj; കുരുങ്ങിയ ശബ്ദം പുറത്തേക്ക് വന്നില്ല. കണ്ണുനീര്&amp;zwj; കവിളില്&amp;zwj;നിന്ന് തുടച്ചുമാറ്റുന്നതിനിടെ നാസിര്&amp;zwj; ഒരുവിധം പറഞ്ഞുമുഴുമിച്ചു, &amp;lsquo;നിവൃത്തികേടില്&amp;zwj; പറഞ്ഞുപോയതാണ്&amp;rsquo;.&lt;br /&gt; 	തളംകെട്ടിനിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ച് നാസിര്&amp;zwj; തിരിച്ചുചോദിച്ചു: ചെറിയൊരു കടയുമായി ഉപജീവനം നടത്തുന്ന എന്നെപ്പോലൊരു മനുഷ്യന്&amp;zwj; ഇങ്ങനെയൊരു പരീക്ഷണത്തിന് മുന്നില്&amp;zwj; എങ്ങനെ പിടിച്ചുനില്&amp;zwj;ക്കും? ന്യൂഡല്&amp;zwj;ഹി അബുല്&amp;zwj; ഫസല്&amp;zwj; എന്&amp;zwj;ക്ളേവിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തായിരുന്നു ഈ സമാഗമം.&lt;br /&gt; 	അപൂര്&amp;zwj;വ ഞരമ്പുരോഗം ബാധിച്ച് വര്&amp;zwj;ഷങ്ങളായി കിടപ്പിലായ ആറ് മക്കള്&amp;zwj;ക്കും ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോടാവശ്യപ്പെട്ട് ദേശീയ അന്തര്&amp;zwj;ദേശീയ മാധ്യമങ്ങളില്&amp;zwj; നിറഞ്ഞ ആഗ്രയിലെ ഈ ചെറുകിട കച്ചവടക്കാരന്&amp;zwj; കാരുണ്യഹസ്തങ്ങളുടെ സാന്ത്വനസ്പര്&amp;zwj;ശത്തില്&amp;zwj; തന്&amp;zwj;െറ അപേക്ഷ തിരിച്ചെടുത്തുവെന്ന് തുടര്&amp;zwj;ന്ന് &amp;lsquo;മാധ്യമ&amp;rsquo;ത്തോട് പറഞ്ഞു. &amp;lsquo;ഇത്രയും പേര്&amp;zwj; സഹായത്തിനുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരെയെല്ലാം സഹായത്തിനായി ദൈവമയക്കുകയായിരുന്നു. ഇല്ല, ഈ മക്കളെ ഞാന്&amp;zwj; കൊലക്ക് കൊടുക്കില്ല&amp;rsquo;. ഏറെ നാളായി കൊതിച്ച ചികിത്സ ലഭിക്കുമെന്ന ആവേശത്തില്&amp;zwj; നാസിര്&amp;zwj; പറഞ്ഞു.&lt;br /&gt; 	തങ്ങളുടെ കഥ രാജ്യമൊട്ടുക്കും കാറ്റും കോളുമുണ്ടാക്കിയതൊന്നുമറിയാതെ തീവ്രപരിചരണ വിഭാഗത്തിനുള്ളില്&amp;zwj; ചേര്&amp;zwj;ത്ത് നിരത്തിയിട്ട ആറ് ബെഡുകളിലായി കിടത്തിയ ആറു മക്കളില്&amp;zwj; ഒരാളൊഴികെ എല്ലാവരുംകൂടി ഉരുണ്ടുമറിഞ്ഞു കളിക്കുകയാണ്. കയറിവന്നവരെ കണ്ട് ഒട്ടും അപരിചിതത്വം തോന്നാത്ത ഭാവത്തില്&amp;zwj; കൂട്ടത്തില്&amp;zwj; മുതിര്&amp;zwj;ന്ന 18കാരന്&amp;zwj; &amp;lsquo;അസ്സലാമുഅലൈക്കും&amp;rsquo; കൊണ്ട് അഭിവാദ്യം ചെയ്തു. ആറ് മക്കള്&amp;zwj;ക്കും ചായയും ബിസ്ക്കറ്റും നല്&amp;zwj;കുകയാണ് മാതാവ് തബസ്സും. സ്വന്തമായി ഒന്നും ചെയ്യാന്&amp;zwj; കെല്&amp;zwj;പില്ലാത്ത കുട്ടികളെ സഹായിച്ച് ജാമിഅ നഗറിലെ വനിതാ ആക്ടിവിസ്റ്റും ചിത്രകാരിയുമായ ശബ്നവുമുണ്ട്.&lt;br /&gt; 	ദയാവധത്തിനുള്ള അപേക്ഷയുടെ വാര്&amp;zwj;ത്തകേട്ട് ഹ്യൂമന്&amp;zwj; വെല്&amp;zwj;ഫെയര്&amp;zwj; ഫൗണ്ടേഷന്&amp;zwj;െറ പ്രതിനിധികള്&amp;zwj; ആഗ്രയില്&amp;zwj;പോയി ഏറ്റെടുത്ത നാസിറിന്&amp;zwj;െറ ആറ് മക്കളെ ഓള്&amp;zwj; ഇന്ത്യാ ഇന്&amp;zwj;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&amp;zwj; സയന്&amp;zwj;സസിലെ ചികിത്സക്കായാണ് ഡല്&amp;zwj;ഹിയിലത്തെിച്ചത്. വിഷന്&amp;zwj; 2016 പദ്ധതിയുടെ ഭാഗമായി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്&amp;zwj; മുന്&amp;zwj;കൈയെടുത്ത് സ്ഥാപിച്ച അല്&amp;zwj;ശിഫ മള്&amp;zwj;ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കാണ് നാസിറിനും ഭാര്യ തബസ്സുമിനൊപ്പം ആറ് മക്കളെ കൊണ്ടുവന്നത്. തീവ്രപരിചരണ വിഭാഗത്തില്&amp;zwj; പാര്&amp;zwj;പ്പിച്ച് പരിശോധനകള്&amp;zwj;ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എയിംസിലെ ഡോ. ശിഫാലി ഗുലാത്തിയുടെ നേതൃത്വത്തില്&amp;zwj; വിദഗ്ധ ഡോക്ടര്&amp;zwj;മാര്&amp;zwj; സാമ്പിളുകള്&amp;zwj; ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്&amp;zwj; ആറ് മക്കളില്&amp;zwj; ഒരേ തരത്തിലുള്ള ജനിതക വ്യതിയാനം കണ്ടത്തെിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാതെ ജനിച്ച ആറ് പേരിലും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണുന്നത്. ചെറുപ്പത്തില്&amp;zwj; കണ്ടത്തെിയാല്&amp;zwj; ഭേദമാക്കാന്&amp;zwj; കഴിയുന്ന ജനിതക വ്യതിയാനമാണിതെന്നാണ് എയിംസിലെ വിദഗ്ധാഭിപ്രായം.&lt;br /&gt; 	രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്&amp;zwj; രക്തപരിശോധനാഫലം കിട്ടുന്നതിന് മുമ്പേ പ്രാഥമിക ചികിത്സ തുടങ്ങിയതായി എയിംസ് അധികൃതര്&amp;zwj; &amp;lsquo;മാധ്യമ&amp;rsquo;ത്തോടു പറഞ്ഞു. &amp;lsquo;എയിംസി&amp;rsquo;ല്&amp;zwj; കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്താലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്&amp;zwj; ഇന്&amp;zwj;സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്&amp;zwj;ഡ് ഇന്&amp;zwj;റഗ്രേറ്റീവ് ബയോളജി പരിശോധനകള്&amp;zwj;ക്കും ചികിത്സക്കും മേല്&amp;zwj;നോട്ടം വഹിക്കുന്നുണ്ട്. ഒരു മാസത്തേക്ക് ഓരോരുത്തര്&amp;zwj;ക്കും 90 ഗുളികകളുണ്ടെന്നും ആറ് പേര്&amp;zwj;ക്കും കൂടി പ്രതിമാസം 10,000 രൂപ ഈ ഗുളികകള്&amp;zwj;ക്ക് മാത്രം ചെലവ് വരുമെന്നും അവര്&amp;zwj; പറഞ്ഞു. ഇപ്പോള്&amp;zwj; കൊടുത്ത മരുന്നിന്&amp;zwj;െറ പ്രതികരണമറിയിക്കാന്&amp;zwj; ബുധനാഴ്ച നാസിറിനോട് മാത്രം വരാന്&amp;zwj; ആവശ്യപ്പെട്ടിട്ടുണ്ട്. അതോടുകൂടി ചിട്ടയായ ചികിത്സയിലേക്ക് കടക്കുമെന്നും എയിംസ് അധികൃതര്&amp;zwj; അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/BqC65GU4Kdg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/D74OjsgN8wY/151023?utm_source=feedburner&amp;amp;utm_medium=email"&gt;എന്&amp;zwj;.എസ്.എസ് നയം വ്യക്തമാക്കുന്നു; ആര്&amp;zwj;.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്&amp;zwj;ത്താന്&amp;zwj; തങ്ങളില്ല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:15 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/nss-perunna_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കോട്ടയം: എസ്.എന്&amp;zwj;.ഡി.പിയെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ആര്&amp;zwj;.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രീയം വളര്&amp;zwj;ത്താന്&amp;zwj; തങ്ങളെ കൂട്ടുപിടിക്കേണ്ടെന്ന നയംവ്യക്തമാക്കി എന്&amp;zwj;.എസ്.എസ് നേതൃത്വം. വിശാലഹിന്ദു ഐക്യമെന്ന ലേബലില്&amp;zwj; ആര്&amp;zwj;.എസ്.എസ്^ബി.ജെ.പി രാഷ്ട്രീയം വളര്&amp;zwj;ത്താനുള്ള നീക്കത്തിന് എതിരാണ് തങ്ങളെന്ന് അര്&amp;zwj;ഥശങ്കക്കിടയില്ലാതെ അണികളെ ബോധ്യപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന വിജയദശമി നായര്&amp;zwj; മഹാസമ്മേളനത്തില്&amp;zwj; ജനറല്&amp;zwj; സെക്രട്ടറി ജി. സുകുമാരന്&amp;zwj; നായര്&amp;zwj; നിലപാട് വ്യക്തമാക്കിയത്.&lt;/p&gt; &lt;p class="rteleft" dir="rtl"&gt;ബി.ജെ.പി സ്ഥാനാര്&amp;zwj;ഥിക്ക് പിന്തുണയുമായി വാഴപ്പള്ളി കരയോഗം സെക്രട്ടറിയുടെ നേതൃത്വത്തില്&amp;zwj; പ്രചാരണത്തിന് ഇറങ്ങിയപ്പോള്&amp;zwj; കരയോഗ ഭരണസമിതി തന്നെ പിരിച്ചുവിട്ടാണ്&amp;nbsp; സുകുമാരന്&amp;zwj; നായര്&amp;zwj; സംഘടനയുടെ നിലപാട് സമുദായത്തെ ബോധ്യപ്പെടുത്തിയത്. മറ്റ് കരയോഗങ്ങള്&amp;zwj;ക്ക് കൂടിയുള്ള സന്ദേശമായിരുന്നു ജനറല്&amp;zwj; സെക്രട്ടറിയുടെ മാതൃ കരയോഗ ഭരണസമിതിക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാക്കിയത്. നേതൃത്വം വിശാലഹിന്ദു ഐക്യത്തെ തുടക്കം മുതല്&amp;zwj; എതിര്&amp;zwj;ക്കുമ്പോഴും എന്&amp;zwj;.എസ്.എസ് നേതൃത്വവുമായി ചര്&amp;zwj;ച്ച നടത്തുമെന്ന് ഇടക്കിടെ ബി.ജെ.പി പ്രസ്താവന നടത്തുന്നത് സമുദായംഗങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമായാണ് കണക്കാക്കിയിരുന്നത്. ഈ തന്ത്രം തുടരുന്നത് അണികളില്&amp;zwj; ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്ന തിരിച്ചറിവാണ് സമുദായങ്ങള്&amp;zwj; പങ്കെടുത്ത പൊതുസമ്മേളനത്തില്&amp;zwj; ജനറല്&amp;zwj; സെക്രട്ടറിതന്നെ നയം വ്യക്തമാക്കിയതിന് പിന്നില്&amp;zwj;.&lt;/p&gt; &lt;p&gt;പെരുന്നയിലെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി സമ്മേളനത്തെ എന്&amp;zwj;.എസ്.എസിന്&amp;zwj;െറ നയം വ്യക്തമാക്കുന്ന വേദിയായാണ് നേതൃത്വം കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്&amp;zwj; ബി.ജെ.പി^എസ്.എന്&amp;zwj;.ഡി.പി സഖ്യം നേട്ടം കൊയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള തന്ത്രം മെനയുകയാകും ഇനി എന്&amp;zwj;.എസ്.എസ് നേതൃത്തിന് മുന്നിലുള്ള വെല്ലുവിളി. വെള്ളാപ്പള്ളി നടേശന്&amp;zwj;െറ കള്ളത്തരങ്ങള്&amp;zwj; മറച്ചുവെക്കുന്നതിനാണ് ബി.ജെ.പിയുമായി ചേര്&amp;zwj;ന്നുള്ള കൂട്ടുകെട്ട് എന്ന വി.എസ്. അച്യുതാനന്ദന്&amp;zwj;െറ പ്രസ്താവനയോട് സമാനമായ അഭിപ്രായപ്രകടനമാണ് എന്&amp;zwj;.എന്&amp;zwj;.എസ് ജനറല്&amp;zwj; സെക്രട്ടറി നടത്തിയതെന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/D74OjsgN8wY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ZuebUyHHtS4/151023?utm_source=feedburner&amp;amp;utm_medium=email"&gt;മെസ്സി ഇംഗ്ലണ്ടിലേക്ക്?&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 11:12 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/leo-messi.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ബാഴ്സലോണ: യൂറോപ്യന്&amp;zwj; ചാമ്പ്യന്&amp;zwj; ബാഴ്സലോണയുടെ സൂപ്പര്&amp;zwj; താരം ലയണല്&amp;zwj; മെസ്സിയെ അധികം വൈകാതെ ഇംഗ്ളീഷ് പ്രീമിയര്&amp;zwj; ലീഗില്&amp;zwj; കാണാന്&amp;zwj; കഴിയുമെന്ന് അഭ്യൂഹം. ബാഴ്സലോണയും സ്പാനിഷ് ലീഗും വിട്ട് പ്രീമിയര്&amp;zwj; ലീഗിലേക്ക് ഒരു മാറ്റം മെസ്സി ആഗ്രഹിക്കുന്നതായി&amp;nbsp; ബ്രിട്ടീഷ് പത്രം &amp;lsquo;ദ സണ്&amp;zwj;&amp;rsquo; ആണ് റിപ്പോര്&amp;zwj;ട്ട് ചെയ്തത്.&lt;br /&gt; 	ഇംഗ്ളീഷ് വമ്പന്മാരായ ചെല്&amp;zwj;സി, മാഞ്ചസ്റ്റര്&amp;zwj; യുനൈറ്റഡ്, മാഞ്ചസ്റ്റര്&amp;zwj; സിറ്റി എന്നീ ക്ളബുകള്&amp;zwj; ഈ ആഴ്ച മെസ്സിയുടെ പ്രതിനിധിയെ ബന്ധപ്പെട്ടതായാണ് വിവരം. ജനുവരിയിലും ഇംഗ്ളീഷ് ക്ളബുകളില്&amp;zwj;നിന്ന് മെസ്സിയെ ലക്ഷ്യമിട്ട് നീക്കമുണ്ടായിരുന്നു. എന്നാല്&amp;zwj;, ഇത്തവണ അവര്&amp;zwj;ക്ക് ചെവികൊടുക്കാന്&amp;zwj; തയാറാണെന്ന സൂചന മെസ്സി നല്&amp;zwj;കിയതായാണ് പത്രം വ്യക്തമാക്കുന്നത്. സ്പെയിനില്&amp;zwj; മെസ്സിയും പിതാവും നേരിടുന്ന നികുതിവെട്ടിപ്പ് കേസാണ് താരത്തിന്&amp;zwj;െറ തീരുമാനത്തിന് പിന്നിലെന്നാണ് &amp;lsquo;സണ്&amp;zwj;&amp;rsquo; അവകാശപ്പെടുന്നത്. പ്രീമിയര്&amp;zwj; ലീഗില്&amp;zwj; കളിക്കുന്ന സുഹൃത്തുക്കളായ സെസ്ക് ഫാബ്രിഗസുമായും സെര്&amp;zwj;ജിയോ അഗ്യൂറോയുമായും അര്&amp;zwj;ജന്&amp;zwj;റീനന്&amp;zwj; താരം നിരന്തരം ബന്ധം പുലര്&amp;zwj;ത്തുന്നുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാഴ്സയില്&amp;zwj;നിന്ന് മെസ്സിയെ കിട്ടണമെങ്കില്&amp;zwj; 180 ദശലക്ഷം പൗണ്ട് നല്&amp;zwj;കണമെന്ന നിബന്ധന നിലനില്&amp;zwj;ക്കെ ഈ സീസണില്&amp;zwj; ഒരു മാറ്റം സാധ്യമല്ല.&amp;nbsp; 2017 ജൂണില്&amp;zwj; മെസ്സിക്ക് 30 വയസ്സു തികയുമ്പോള്&amp;zwj; ഒരു വര്&amp;zwj;ഷത്തെ കരാര്&amp;zwj; മാത്രമാകും ബാക്കിയാകുക.&lt;br /&gt; 	ആ സമയത്ത് മാറ്റം എളുപ്പമാകും. എന്നാല്&amp;zwj;, മെസ്സിയെപ്പോലൊരു താരത്തെ ആകര്&amp;zwj;ഷിക്കാനുള്ള ശക്തി പ്രീമിയര്&amp;zwj; ലീഗിനില്ളെന്നാണ് ചെല്&amp;zwj;സി കോച്ച് ജോസെ മൗറീന്യോ മുമ്പ് പറഞ്ഞിട്ടുള്ളത്. നിലവില്&amp;zwj; കാല്&amp;zwj;മുട്ടിലെ ലിഗ്മെന്&amp;zwj;റിന് പരിക്കേറ്റ് കളത്തിനു പുറത്താണ് മെസ്സി.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ZuebUyHHtS4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/U2PvPkFOLn8/151023?utm_source=feedburner&amp;amp;utm_medium=email"&gt;സിറിയയില്&amp;zwj; ബ്രിട്ടനും വ്യോമാക്രമണത്തിന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 10:52 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/vbritian.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ലണ്ടന്&amp;zwj;: സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്&amp;zwj; വ്യോമാക്രമണം നടത്താന്&amp;zwj; ബ്രിട്ടനിലെ വ്യോമസേന ഒരുങ്ങുന്നു. ഇതിനായി പൈലറ്റുമാര്&amp;zwj;ക്ക് പരിശീലനം നല്&amp;zwj;കിത്തുടങ്ങി. നിലവില്&amp;zwj; ഐ.എസിനെതിരെ ഇറാഖില്&amp;zwj; ആക്രമണം നടത്തുന്നതിന് വ്യോമസേനയുടെ ടൊര്&amp;zwj;ണാഡോ യുദ്ധവിമാനത്തിന് നിരോധമേര്&amp;zwj;പ്പെടുത്തിയിട്ടുണ്ട്.&lt;/p&gt; &lt;p&gt;ഇറാഖിലാണെങ്കിലും സിറിയയിലാണെങ്കിലും തങ്ങളുടെ ലക്ഷ്യം ഐ.എസ് ആണെന്നും അവരെ നേരിടാന്&amp;zwj; ഏതുനിമിഷവും തയാറാണെന്നും വ്യോമസേനയുടെ ഇറാഖ് ദൗത്യത്തിന്&amp;zwj;െറ മേധാവി മാര്&amp;zwj;ട്ടിന്&amp;zwj; സാംപ്സണ്&amp;zwj; പറഞ്ഞു.&lt;/p&gt; &lt;p&gt;പുതിയ ദൗത്യമേഖലയെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചുമൊക്കെ വിശദമായ പരിശീലനമാണ് സേനക്ക് നല്&amp;zwj;കുന്നത്. ഐ.എസിനെതിരെയുള്ള വ്യോമസേനയുടെ ആക്രമണം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറണ്&amp;zwj; എം.പിമാരോട് അഭിപ്രായം തേടുമെന്ന് സൂചനയുണ്ട്. അതേസമയം, ഐ. എസ് സജീവമായ ഇറാഖ് അതിര്&amp;zwj;ത്തികളില്&amp;zwj; ബ്രിട്ടന്&amp;zwj;െറ ടൊര്&amp;zwj;ണാഡോ വിമാനങ്ങളും ഡ്രോണുകളും നിരോധിച്ചത് ന്യായമല്ളെന്ന് ബ്രിട്ടീഷ് സര്&amp;zwj;ക്കാറിന് അഭിപ്രായമുണ്ട്.&lt;/p&gt; &lt;p&gt;എന്നാല്&amp;zwj;, സിറിയയില്&amp;zwj; ഐ.എസിനെതിരെയുള്ള വ്യോമാക്രമണത്തിനായി റഷ്യ കൂടുതല്&amp;zwj; വ്യോമസേനയെ വിന്യസിച്ചത് ബ്രിട്ടീഷ് ദൗത്യത്തില്&amp;zwj; വിപുലീകരണത്തിന് സാധ്യത നല്&amp;zwj;കുന്നുണ്ട്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/U2PvPkFOLn8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/qsn4iH40pTk/151023?utm_source=feedburner&amp;amp;utm_medium=email"&gt;ലോകകപ്പില്&amp;zwj; &amp;lsquo;ഗോളടിച്ചുകൂട്ടാന്&amp;zwj;&amp;rsquo; സുദിന്&amp;zwj; ദിനേശ് പാരിസിലേക്ക്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 10:51 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/sudin-dinesh.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഡിജിറ്റല്‍ ലോകത്തെ ക്രിസ്റ്റല്‍ പരപ്പുകളിലാണ് സുദിന്‍ പറന്നു കളിക്കുക        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കണ്ണൂര്&amp;zwj;:&amp;nbsp; ലോകകപ്പില്&amp;zwj; ഇന്ത്യ ഗോളടിച്ചു കൂട്ടുന്നത് സ്വപ്നം കാണുന്നവര്&amp;zwj;ക്കു വേണ്ടി സുദിന്&amp;zwj; ദിനേശ് എന്ന 22കാരന്&amp;zwj; പാരിസിലേക്കു പറക്കുന്നു. പുല്&amp;zwj;മൈതാനത്തല്ല ഡിജിറ്റല്&amp;zwj; ലോകത്തെ ക്രിസ്റ്റല്&amp;zwj; പരപ്പുകളിലാണ് സുദിന്&amp;zwj; പറന്നു കളിക്കുക. 32 രാജ്യങ്ങള്&amp;zwj; മത്സരിക്കുന്ന&amp;nbsp; ഫിഫ 16 ഇലക്ട്രോണിക് സ്പോര്&amp;zwj;ട്സ്&amp;nbsp; വേള്&amp;zwj;ഡ് കപ്പില്&amp;zwj; പങ്കെടുക്കുന്നതിനാണ് കണ്ണൂര്&amp;zwj; താവക്കര സ്വദേശിയായ ഈ യുവാവ് പോകുന്നത്. ലോകകപ്പില്&amp;zwj; പങ്കെടുക്കുന്നതിനുള്ള പ്രാഥമിക&amp;nbsp; മത്സരങ്ങളിലും ഫൈനലിലും ജയം നേടിയാണ് സുദിന്&amp;zwj; പോകുന്നത്. &amp;nbsp;&lt;br /&gt; 	പ്ളേ സ്റ്റോര്&amp;zwj; വഴി&amp;nbsp; ലഭ്യമാകുന്ന ഫിഫ 16 ഉപയോഗിച്ചുള്ള ലോകകപ്പാണ് ഈ വര്&amp;zwj;ഷം നടക്കുന്നത്. ലോകകപ്പു പോലെ തന്നെയാണ് മത്സരങ്ങള്&amp;zwj; സംഘടിപ്പിക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയില്&amp;zwj; ഇന്ത്യയിലെ പ്രമുഖ സിറ്റികളില്&amp;zwj; മത്സരങ്ങള്&amp;zwj; സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്&amp;zwj; താമസിക്കുന്ന സുദിന്&amp;zwj; അവിടെ നിന്നാണ് മത്സരിച്ചത്. ഫൈനല്&amp;zwj; മുംബൈയിലായിരുന്നു. ജര്&amp;zwj;മന്&amp;zwj; ക്ളബ് ബയേണ്&amp;zwj; മ്യൂണിക്കിനെ സെലക്ട് ചെയ്ത സുദിന്&amp;zwj; എതിരാളിയുടെ റയല്&amp;zwj; മാഡ്രിഡിനെ തകര്&amp;zwj;ത്തു തരിപ്പണമാക്കിയാണ് ലോകകപ്പ് സീറ്റ് ഉറപ്പാക്കിയത്. ഫിഫ 16 ല്&amp;zwj; ബയേണ്&amp;zwj; മ്യൂണിക്കിനാണ് പ്രഹര ശേഷി കൂടുതലെന്ന് സുദിന്&amp;zwj; പറയുന്നു.&amp;nbsp; 29 മുതലാണ് പാരിസില്&amp;zwj; മത്സരം. ഒമ്പതു&amp;nbsp; ലക്ഷം രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്. എന്&amp;zwj;ജിനീയറിങ് പഠനം കഴിഞ്ഞിറങ്ങിയ സുദിന്&amp;zwj; ഉന്നത പഠനത്തിനുള്ള തയാറെടുപ്പിലാണ്.&amp;nbsp; ടി.കെ. ദിനേശിന്&amp;zwj;െറയും ദേവികയുടെയും മകനാണ്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/qsn4iH40pTk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/5M8FxpieDBU/151023?utm_source=feedburner&amp;amp;utm_medium=email"&gt;കടന്നല്&amp;zwj;കൂട്ടില്&amp;zwj; കല്ലെറിഞ്ഞപ്പോള്&amp;zwj;  &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 23 Oct 2015 10:25 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/resevatr.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഒ. അബ്ദുറഹ്മാന്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മാധ്യമം ഓണ്&amp;zwj;ലൈന്&amp;zwj; എഡിഷനിലെ സ്ഥിരം പംക്തിയായ കൊച്ചുവര്&amp;zwj;ത്തമാനത്തില്&amp;zwj; ഞാന്&amp;zwj; എഴുതിയ &amp;lsquo;സംവരണം ഒരു വിയോജനം&amp;rsquo; എന്ന കുറിപ്പ് (ഒക്ടോബര്&amp;zwj; 14) കൊച്ചുവര്&amp;zwj;ത്തമാനമായതു കൊണ്ടു തന്നെ സുവിശദമോ സവിസ്തരമോ ആയിരുന്നില്ല. അതുകൊണ്ടു കൂടി അസാമാന്യമായ പ്രതികരണങ്ങളും ഉത്കണ്ഠകളും വിമര്&amp;zwj;ശങ്ങളുമാണത് ക്ഷണിച്ചുവരുത്തിയത്. സ്വതേ സംവരണം ഒരു വൈകാരിക പ്രശ്നമാണ് എന്നതും ഞാന്&amp;zwj; യഥാര്&amp;zwj;ഥത്തില്&amp;zwj; ഉദ്ദേശിച്ച കാര്യങ്ങള്&amp;zwj; വേണ്ടവിധം വിശദീകരിക്കപ്പെട്ടില്ല എന്നതും വിവാദങ്ങള്&amp;zwj;ക്ക് കാരണമായിട്ടുണ്ട്. അതേസമയം, ഇത്രയേറെ ചര്&amp;zwj;ച്ചക്ക് ലേഖനം കാരണമായതില്&amp;zwj; ഞാന്&amp;zwj; സംതൃപ്തനാണ്. കുറിപ്പിനൊടുവില്&amp;zwj; ഇത് തീര്&amp;zwj;ത്തും വ്യക്തിപരമാണെന്നും ഏതെങ്കിലും പത്രത്തിന്&amp;zwj;െറയോ സംഘടനയുടെയോ സമുദായത്തിന്&amp;zwj;െറയോ അഭിപ്രായമല്ളെന്നും വ്യക്തമാക്കിയിരുന്നതാണ്. കടന്നല്&amp;zwj;കൂട്ടിലാണ് കല്ളെറിയുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു അത്. എന്&amp;zwj;െറ അഭിപ്രായം എന്&amp;zwj;േറത് മാത്രമാണ്. മറ്റൊരാളും അത് ഒരുപക്ഷേ പങ്കിടുന്നില്ല എന്നാണ് കരുതിയത്. പക്ഷേ, പ്രതികരണങ്ങളില്&amp;zwj; ചിലത് അതിന്നനുകൂലമായത് എന്നെ അദ്ഭുതപ്പെടുത്തി. &amp;nbsp;&lt;/p&gt; &lt;p&gt;സത്യത്തില്&amp;zwj; കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്&amp;zwj;കണ്ട് എഴുതിയതായിരുന്നില്ല പ്രസ്തുത ലേഖനം. ദേശീയതലത്തില്&amp;zwj; സംവരണം ചൂടേറിയ വിവാദങ്ങള്&amp;zwj;ക്ക് വഴിമരുന്നിടുകയും കേരളത്തിലും അതിന്&amp;zwj;െറ അനുരണനങ്ങള്&amp;zwj; പ്രകടമാവുകയും ചെയ്തപ്പോള്&amp;zwj; നേരത്തേ മനസ്സില്&amp;zwj; കുടിയേറിയ ചില ചിന്തകള്&amp;zwj; പങ്കുവെക്കണമെന്ന് തോന്നി. കടുത്ത വിവാദങ്ങളും വിമര്&amp;zwj;ശങ്ങളും ഉയര്&amp;zwj;ന്ന സ്ഥിതിക്ക് ഈ വിശദീകരണം പ്രസക്തമായിത്തോന്നുന്നു. വിശിഷ്യ ടി.ടി. ശ്രീകുമാര്&amp;zwj;, എം.എന്&amp;zwj;. കാരശ്ശേരി, സണ്ണി എം. കപിക്കാട് തുടങ്ങിയ സുഹൃത്തുക്കളുടെ വിയോജനം ശ്രദ്ധിക്കാന്&amp;zwj; ഇടയായപ്പോള്&amp;zwj;.&lt;/p&gt; &lt;p&gt;&lt;strong&gt;ഒന്ന്: &lt;/strong&gt;സംവരണത്തെ ആമുഖത്തില്&amp;zwj; ശക്തമായി പിന്താങ്ങുകയാണ് ഞാന്&amp;zwj; ചെയ്തത്. &amp;lsquo;ജാതിയും അയിത്തവും തീരാശാപമായ ഇന്ത്യയില്&amp;zwj; സംവരണ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്&amp;zwj; ന്യൂനപക്ഷമായ സവര്&amp;zwj;ണര്&amp;zwj; രംഗം അപ്പാടെ കൈയടക്കുമായിരുന്നു&amp;rsquo; എന്ന് ചൂണ്ടിക്കാട്ടിയതില്&amp;zwj;നിന്ന് എന്&amp;zwj;െറ മൗലിക നിലപാട് വ്യക്തമാണ്. ഇതാണോ ആര്&amp;zwj;.എസ്.എസ് മേധാവി മോഹന്&amp;zwj; ഭഗവതിന്&amp;zwj;െറയും നിലപാട്? എങ്കില്&amp;zwj; അദ്ദേഹം ആരായിരുന്നാലും ഞാനദ്ദേഹത്തോടൊപ്പമാണ്. അല്ളെങ്കില്&amp;zwj; ഭഗവതിന്&amp;zwj;െറ വഴി വേറെ, എന്&amp;zwj;െറ വഴി വേറെ.&lt;/p&gt; &lt;p&gt;	&lt;strong&gt;രണ്ട്: &lt;/strong&gt;കുറിപ്പിലൊരിടത്തും ഞാന്&amp;zwj; വിദ്യാഭ്യാസ രംഗത്തെ സംവരണത്തെ പരാമര്&amp;zwj;ശിച്ചിട്ടില്ല.&amp;nbsp; കാരണം, അത് അപ്പടിയോ കൂടുതലായോ നിലനിര്&amp;zwj;ത്തണമെന്ന ഉറച്ച അഭിപ്രായമാണെനിക്ക്. അധ$സ്ഥിതര്&amp;zwj;ക്കും ന്യൂനപക്ഷങ്ങള്&amp;zwj;ക്കും പഠിച്ചുയരാനുള്ള അവസരങ്ങള്&amp;zwj; എത്ര സുലഭമായും സുഗമമായും ലഭിക്കുന്നുവോ അത്രയുമാണ് അവരുടെ ശാക്തീകരണവും അവസര സമത്വവും സാധ്യമാവുക. വിദ്യാഭ്യാസ സൗകര്യങ്ങള്&amp;zwj; സാര്&amp;zwj;വത്രികമായിക്കൊണ്ടിരിക്കെ സവര്&amp;zwj;ണര്&amp;zwj;ക്കുള്ള അവസരങ്ങള്&amp;zwj; കുറയുന്നു എന്ന പരാതിക്കും പഴുതില്ല.&lt;/p&gt; &lt;p&gt;പഠിക്കാന്&amp;zwj; ശേഷിയുള്ളവര്&amp;zwj;ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ ഉയരങ്ങളിലത്തൊനുള്ള പ്രധാനതടസ്സമാണ്. ജാതി മതഭേദമെന്യേ എല്ലാ നിര്&amp;zwj;ധനര്&amp;zwj;ക്കും പഠിച്ചുയരാനുള്ള അവസരമൊരുക്കേണ്ടത് സര്&amp;zwj;ക്കാറിന്&amp;zwj;െറയും സാമൂഹിക സംഘടനകളുടെയും ഉത്തരവാദിത്തമാണ്. അതിന് പ്രഥമവും പ്രധാനവുമായി വേണ്ടത് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന നിലവിലെ അവസ്ഥ മാറ്റുകയാണ്. വിദ്യാഭ്യാസ യോഗ്യത ആര്&amp;zwj;ജിച്ചുകഴിഞ്ഞാല്&amp;zwj; കഴിവ് തെളിയിക്കാന്&amp;zwj; ഒരധ$സ്ഥിതനും വൈമനസ്യമുണ്ടാവേണ്ടതില്ല. അഥവാ സവര്&amp;zwj;ണ ലോബി തടസ്സം സൃഷ്ടിക്കുന്നുവെങ്കില്&amp;zwj; ആ തടസ്സം നീക്കാന്&amp;zwj; സംവരണം മാത്രം പോര. രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂട്ടായ്മയും പോരാട്ടവീര്യവും വേണം. യു.പിയില്&amp;zwj; മായാവതിയും മുലായംസിങ്ങും ബിഹാറില്&amp;zwj; ലാലു പ്രസാദ് യാദവും ഒരുഘട്ടത്തില്&amp;zwj; തെളിയിച്ചത് അതാണ്. പക്ഷേ സംവരണ വ്യവസ്ഥ ഉണ്ടായിട്ടും തങ്ങള്&amp;zwj;ക്ക് അനുവദിക്കപ്പെട്ട ഉദ്യേഗങ്ങള്&amp;zwj; നേടിയെടുക്കാന്&amp;zwj; പിന്നാക്ക വിഭാഗങ്ങള്&amp;zwj;ക്കായിട്ടില്ല എന്നതും വാസ്തവമാണ്.&lt;/p&gt; &lt;p&gt;അതായത്, സംവരണ അവകാശങ്ങള്&amp;zwj; നേടിയെടുക്കുന്നതില്&amp;zwj; സവര്&amp;zwj;ണ വിഭാഗങ്ങള്&amp;zwj; മാത്രമല്ല തടസ്സം സൃഷ്ടിക്കുന്നത്. അത് നേടിയെടുക്കാനുള്ള ഇച്ഛാ ശക്തിയും മത്സര ക്ഷമതയും പിന്നാക്ക വിഭാഗങ്ങള്&amp;zwj; ഇനിയും ആര്&amp;zwj;ജിക്കേണ്ടതുണ്ട്. കേരളത്തില്&amp;zwj; പിന്നാക്ക സമുദായ സംവരണാനുകൂല്യങ്ങളുടെ 10 കൊല്ലത്തെ അവസ്ഥ പഠിച്ച് റിപ്പോര്&amp;zwj;ട്ട് സമര്&amp;zwj;പ്പിക്കാന്&amp;zwj; നിയുക്തമായിരുന്ന ജസ്റ്റിസ് നരേന്ദ്രന്&amp;zwj; കമീഷന്&amp;zwj; കണ്ടത്തെിയതെന്താണ്? 12 ശതമാനം ഉദ്യോഗ സംവരണമുള്ള മുസ്ലിംകള്&amp;zwj;ക്ക് അര്&amp;zwj;ഹതപ്പെട്ട 7000ത്തില്&amp;zwj;പരം തസ്തികകളില്&amp;zwj; നിയമനം നടന്നിട്ടില്ളെന്ന്. മറിച്ച് 14 ശതമാനം റിസര്&amp;zwj;വേഷനുള്ള ഈഴവ സമുദായത്തിന് കേവലം അഞ്ച് തസ്തികകളേ നഷ്ടമായിട്ടുള്ളൂ. എന്താണ് കാരണം? ഈഴവ സമുദായം ശാക്തീകരണം വലിയ അളവില്&amp;zwj; നേടിയെടുത്തപ്പോള്&amp;zwj; സംഘടിത രാഷ്ട്രീയ ശക്തിയുണ്ടായിട്ടും മുസ്ലിംകള്&amp;zwj;ക്ക് തുല്യത കൈവരിക്കാന്&amp;zwj; കഴിഞ്ഞില്ല. ഇതൊക്കെ മേല്&amp;zwj;ജാതിക്കാര്&amp;zwj; തടസ്സപ്പെടുത്തിയതുകൊണ്ട് മാത്രമാണോ എന്നതാണ് ചോദ്യം.&lt;/p&gt; &lt;p&gt;	&lt;strong&gt;മൂന്ന്: &lt;/strong&gt;എസ്.സി/എസ്.ടി&amp;nbsp; സംവരണം പുന$പരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായമേ ഞാന്&amp;zwj; പ്രകടിപ്പിച്ചിട്ടില്ല. അവര്&amp;zwj; ഏതൊക്കെ വിഭാഗങ്ങളാണെന്നതിന് കൃത്യമായ മാനദണ്ഡങ്ങളും പട്ടികയുമുണ്ട്. ഭരണഘടനയുടെ 46ാം ഖണ്ഡിക അത് വ്യക്തമായും ഉറപ്പുവരുത്തിയിട്ടുമുണ്ട്. അവര്&amp;zwj;ക്കുള്ള സംവരണം എത്രകാലംവരെയും തുടരട്ടെ. ഇന്ത്യയില്&amp;zwj; സമീപകാലത്തൊന്നും ജാതീയതയുടെ താണ്ഡവം അവസാനിക്കുമെന്നോ കീഴാളര്&amp;zwj; മുഖ്യധാരയിലേക്ക് വരുമെന്നോ പ്രതീക്ഷയില്ല. കമീഷനെ നിയോഗിച്ച് പഠിക്കണമെന്നും പുന$സംവിധാനം ചെയ്യണമെന്നും നിര്&amp;zwj;ദേശിച്ചത് ഒ.ബി.സിക്കാരുടെ ഉദ്യോഗ സംവരണത്തെക്കുറിച്ച് മാത്രമാണ്. അതിന് കാരണങ്ങളുമുണ്ട്.&lt;/p&gt; &lt;p&gt;	സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൃത്യമായി നിര്&amp;zwj;ണയിച്ച് സമുദായങ്ങളെ തദടിസ്ഥാനത്തില്&amp;zwj; വേര്&amp;zwj;തിരിക്കുന്നതിന് കുറ്റമറ്റ മാനദണ്ഡങ്ങള്&amp;zwj; നിര്&amp;zwj;ണയിക്കാന്&amp;zwj; മണ്ഡല്&amp;zwj; കമീഷനുപോലും സാധിച്ചിട്ടില്ല. അതിനാല്&amp;zwj; ഒരേകദേശ കണക്കില്&amp;zwj; ഓരോ സംസ്ഥാനത്തും മറ്റ് പിന്നാക്ക സമുദായങ്ങളെ (ഒ.ബി.സി) കണ്ടത്തെുകയായിരുന്നു സംസ്ഥാന സര്&amp;zwj;ക്കാറുകള്&amp;zwj;. ഇത് പലപ്പോഴും അസ്വാരസ്യങ്ങള്&amp;zwj;ക്കും അവകാശവാദങ്ങള്&amp;zwj;ക്കും വഴിതുറന്നു. രാജസ്ഥാനിലെ&amp;nbsp; മീണ, ഗുജ്ജാര്&amp;zwj; ജാതികള്&amp;zwj;, യു.പിയിലെയും ഹരിയാനയിലെയും ജാട്ടുകള്&amp;zwj; തുടങ്ങിയവ ഉദാഹരണം.&lt;/p&gt; &lt;p&gt;ഏറ്റവുമൊടുവില്&amp;zwj; ഗുജറാത്തിലെ പട്ടേലുമാരും സംവരണത്തിനായി പ്രക്ഷോഭപാതയിലാണ്. ഉപര്യുക്ത സമുദായങ്ങളില്&amp;zwj; ചിലതിന് സംവരണമുണണ്ട്, ചിലതിനില്ല. ഇല്ലാത്തവര്&amp;zwj; സംവരണത്തിനായി പൊരുതുന്നു. സമ്മര്&amp;zwj;ദത്തിന്&amp;zwj;െറ ശക്തിയനുസരിച്ച് സംസ്ഥാന സര്&amp;zwj;ക്കാറുകള്&amp;zwj; ചിലര്&amp;zwj;ക്ക് വഴങ്ങുന്നു. തന്മൂലം മൊത്തം സംവരണം 50 ശതമാനത്തില്&amp;zwj; കവിയരുതെന്ന സുപ്രീംകോടതി വിധി മറികടന്ന് ചില സംസ്ഥാനങ്ങള്&amp;zwj; ഒ.ബി.സി സംവരണം നിയമമാക്കി. ഉദാഹരണത്തിന് തമിഴ്നാട്ടില്&amp;zwj; 69 ശതമാനമാണ് സംവരണം, ത്സാര്&amp;zwj;ഖണ്ഡില്&amp;zwj; 60ഉം.&lt;/p&gt; &lt;p&gt;അതേസമയം, ദലിതരെക്കാള്&amp;zwj; പിന്നാക്കമെന്ന് സച്ചാര്&amp;zwj; സമിതി കണ്ടത്തെിയ മുസ്ലിംകള്&amp;zwj;ക്ക് കേരളം, തമിഴ്നാട്, കര്&amp;zwj;ണാടക, മണിപ്പൂര്&amp;zwj; എന്നീ നാല് സംസ്ഥാനങ്ങളിലേ ഒരു സമുദായമെന്ന നിലയില്&amp;zwj; ഒ.ബി.സി സംവരണമുള്ളൂ. മുസ്ലിംകള്&amp;zwj; ഏറ്റവും കൂടുതലുള്ള യു.പിയിലോ ബിഹാറിലോ പശ്ചിമബംഗാളിലോ അസമിലോ അവര്&amp;zwj;ക്ക് സാമുദായിക സംവരണമില്ല. കേന്ദ്ര സര്&amp;zwj;വിസില്&amp;zwj; ഒട്ടുമേ ഇല്ല. മതാടിസ്ഥാനത്തില്&amp;zwj; സംവരണം അനുവദിക്കാന്&amp;zwj; നിര്&amp;zwj;വാഹമില്ളെന്ന നിലപാടാണ് കോടതികള്&amp;zwj;ക്കുപോലും. സച്ചാര്&amp;zwj; സമിതി മുസ്ലിംകളെ മൂന്നായി തരംതിരിച്ച് ഏറ്റവും താഴെതട്ടിലുള്ള അര്&amp;zwj;ദലുകള്&amp;zwj;ക്കാണ് സംവരണം ശിപാര്&amp;zwj;ശചെയ്തിരിക്കുന്നത്. അതുപോലും നടപ്പാക്കാന്&amp;zwj; കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും തയാറായിട്ടില്ല. അതായത്, നിലവില്&amp;zwj; ദലിതരെക്കാള്&amp;zwj; പിന്നാക്കമെന്ന് സര്&amp;zwj;ക്കാരിന്&amp;zwj;്റെ തന്നെ ഒൗദ്യോഗിക കമീഷന്&amp;zwj; കണ്ടത്തെിയ ഒരു സാമൂഹിക വിഭാഗം ഓപണ്&amp;zwj; ക്വാട്ടയില്&amp;zwj; മത്സരിക്കേണ്ട അവസ്ഥയാണ്. നിലവിലെ ഒ.ബി.സി സംവരണം കൂടുതല്&amp;zwj; ജാതികളിലേക്ക് വ്യാപിപ്പിക്കുമ്പോള്&amp;zwj; ആ ഓപണ്&amp;zwj; ക്വാട്ട പിന്നെയും കുറഞ്ഞു വരികയാണ്. ലേഖനത്തില്&amp;zwj; ഞാന്&amp;zwj; ഉന്നയിക്കാന്&amp;zwj; ശ്രമിച്ച പ്രധാന ആശയം അതായിരുന്നു.&lt;/p&gt; &lt;p&gt;തീവ്ര ഹിന്ദുത്വ പ്രസ്ഥാനം രാഷ്ട്രീയാധികാരം ഉറപ്പിച്ചതോടെ മുസ്ലിം സംവരണം എന്നത് തീര്&amp;zwj;ത്തും അസാധ്യമായിരിക്കുകയാണ്. അപ്പോള്&amp;zwj; ദലിതരെക്കാള്&amp;zwj; പിന്നാക്കമായ ഈ സമൂഹത്തെ മുന്നോട്ട് നയിക്കാന്&amp;zwj; എന്തുണ്ട് വഴി? സംവരണത്തിന്&amp;zwj;െറ പേരില്&amp;zwj; എന്നെ സവര്&amp;zwj;ണ ബ്രാഹ്മണനാക്കുന്ന പലരും ഈ വലിയ യാഥാര്&amp;zwj;ഥ്യത്തെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്ത്? അവര്&amp;zwj; മിണ്ടുകയില്ല എന്നെനിക്കറിയാം. അങ്ങനെ മിണ്ടുന്നത് തന്നെ തീവ്രവാദമാണെന്നും അത്തരം തീവ്രവാദികളുടെ ലിസ്റ്റുമായി നടക്കുന്നതാണ് മഹത്തായ മതേതരത്വമെന്നും വിചാരിക്കുന്നവരാണ് എന്&amp;zwj;െറ വിമര്&amp;zwj;ശകരില്&amp;zwj; ചിലര്&amp;zwj;. അപ്പോള്&amp;zwj; പിന്നെ മത്സരക്ഷമത വര്&amp;zwj;ധിപ്പിക്കുകയും മത്സരിക്കാന്&amp;zwj; അവകാശമുള്ള ഓപണ്&amp;zwj; ക്വാട്ട ചുരുങ്ങാതെ നിര്&amp;zwj;ത്തുകയുമാണ് മുസ്ലിംകളെ പോലെ ഒരു സമൂഹത്തിന് അഭികാമ്യമായിട്ടുള്ളത്. ഈ സാഹചര്യം മനസ്സിലുള്ളതിനാലാണ് പിന്നാക്ക സമുദായ സംവരണത്തെക്കുറിച്ച് സമഗ്രമായന്വേഷിച്ച് റിപ്പോര്&amp;zwj;ട്ട് സമര്&amp;zwj;പ്പിക്കാന്&amp;zwj; കമീഷനെ നിയോഗിക്കണമെന്നും തദടിസ്ഥാനത്തില്&amp;zwj; മുഖ്യധാരയിലിടം കണ്ടത്തെിയ സമുദായങ്ങളെ പട്ടികയില്&amp;zwj; നിന്നൊഴിവാക്കി, അര്&amp;zwj;ഹരായ സമുദായങ്ങള്&amp;zwj;ക്ക് ജനസംഖ്യാനുപാതികമായി ക്വാട്ട പുനര്&amp;zwj;നിര്&amp;zwj;ണയിക്കണമെന്ന അഭിപ്രായം ഞാന്&amp;zwj;&amp;nbsp; പ്രകടിപ്പിച്ചത്.&lt;/p&gt; &lt;p&gt;	&lt;strong&gt;നാല്: &lt;/strong&gt;ഇനിയുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണ പ്രശ്നമാണ്.&amp;nbsp; സ്ത്രീ വാദത്തിന്&amp;zwj;െറ ചാമ്പ്യന്മാരെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നതും തദ്സംബന്ധമായ എന്&amp;zwj;െറ പരാമര്&amp;zwj;ശങ്ങളാണ്. വാസ്തവത്തില്&amp;zwj; കുതിരക്ക് മുന്നില്&amp;zwj; വണ്ടികെട്ടുന്ന അവസ്ഥ സ്ത്രീ സംവരണ വിഷയത്തിലുണ്ട്. ആ യാഥാര്&amp;zwj;ഥ്യം മുന്നോട്ട് വെക്കാനാണ് ഞാന്&amp;zwj; ശ്രമിച്ചത്. അക്കാര്യം വിശദീകരിക്കാം: ഉദ്യോഗ/വിദ്യാഭ്യാസ സംവരണത്തില്&amp;zwj; അതത് സംവരണ വിഭാഗങ്ങള്&amp;zwj; അവര്&amp;zwj;ക്ക് അര്&amp;zwj;ഹതപ്പെട്ട സ്ഥാനങ്ങള്&amp;zwj; നേടിയെടുക്കാന്&amp;zwj; അങ്ങേയറ്റം പരിശ്രമിക്കുകയും സ്വയം സജ്ജരായി മുന്നോട്ട് വരുകയുമാണ്. എന്നാല്&amp;zwj;, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിന്&amp;zwj;െറ കാര്യത്തില്&amp;zwj; ഇതല്ല സ്ഥിതി. മിക്കയിടങ്ങളിലും, മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ത്രീകളില്&amp;zwj; മത്സരത്തിനായി മുന്നോട്ടുവരാന്&amp;zwj; തയാറാവുന്നില്ല. അതായത്, നിര്&amp;zwj;ബന്ധങ്ങള്&amp;zwj;ക്കും നിരന്തര സമ്മര്&amp;zwj;ദങ്ങള്&amp;zwj;ക്കും വഴങ്ങിയാണ് പലേടത്തും സ്ത്രീകള്&amp;zwj; മത്സര രംഗത്തേക്ക് വരുന്നത്. ഇത് നിഷേധിക്കാന്&amp;zwj; പറ്റാത്ത യാഥാര്&amp;zwj;ഥ്യമാണ്. എല്ലാ രാഷ്ട്രീയ പാര്&amp;zwj;ട്ടികളും ഈ അവസ്ഥ അനുഭവിക്കുന്നുണ്ട്. അതേപോലെ പ്രസക്തമായ മറ്റൊരു കാര്യവുമുണ്ട്. ഇങ്ങനെ സമ്മര്&amp;zwj;ദങ്ങള്&amp;zwj;ക്കും നിര്&amp;zwj;ബന്ധങ്ങള്&amp;zwj;ക്കും വിധേയമായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത സ്ത്രീകള്&amp;zwj; രാഷ്ട്രീയത്തിലോ ഭരണത്തിലോ തുടരുന്നില്ല എന്നതാണത്. നല്ളൊരു ശതമാനം വന്നേടത്തേക്ക്, അഥവാ അടുക്കളയിലേക്കോ അങ്കണവാടികളിലേക്കോ തിരിച്ചുപോവുന്നു. ഇതൊരു&amp;nbsp; സത്യമാണ്. ഇത് പറഞ്ഞതിന്&amp;zwj;െറ പേരില്&amp;zwj; എന്നെ പിന്തിരിപ്പനാക്കിയതുകൊണ്ട് യാഥാര്&amp;zwj;ഥ്യം ഇല്ലാതാവുന്നില്ല.&lt;/p&gt; &lt;p&gt;ഇനി, ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്&amp;zwj; കാരണമെന്താണ്? രാഷ്ട്രീയ പാര്&amp;zwj;ട്ടികളൊന്നും പാര്&amp;zwj;ട്ടി നേതൃസമിതികളില്&amp;zwj; സ്ത്രീകളെ തെരഞ്ഞെടുക്കാനോ അവരെ ക്രമാനുഗതം വളര്&amp;zwj;ത്താനോ കാര്യമായ&amp;nbsp; ശ്രമം നടത്തുന്നില്ല. കേരളത്തിലെ ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്&amp;zwj; യു.ഡി.എഫില്&amp;zwj;നിന്ന് ഒരേയൊരു വനിതയാണ് ജയിച്ചുകയറിയത്. രണ്ടാമത്തെ പാര്&amp;zwj;ട്ടിയായ മുസ്ലിം ലീഗ് പെണ്ണൊരുത്തിയെ മത്സരിപ്പിച്ചു പോലുമില്ല. യു.ഡി.എഫ് ടിക്കറ്റില്&amp;zwj; ജയിച്ചുവന്ന പട്ടികവര്&amp;zwj;ഗക്കാരിയെ മന്ത്രിയാക്കിയതും രാഹുല്&amp;zwj; ഗാന്ധിയുടെ സമ്മര്&amp;zwj;ദംകൊണ്ടാണ്.&amp;nbsp; പിന്നെയെങ്ങനെ സ്ത്രീകള്&amp;zwj; ഭരണശേഷിയും പ്രാപ്തിയും നേടും? അതിനാല്&amp;zwj; പഞ്ചായത്ത്-നഗരസഭകളിലെ സ്ത്രീകള്&amp;zwj;ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് യോഗ്യരായവരെ കിട്ടാതെവരുന്നു. അടുക്കളയിലും അങ്കണവാടികളിലും സ്ഥാനാര്&amp;zwj;ഥികളെ തിരയേണ്ടിവരുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും പ്രവര്&amp;zwj;ത്തിക്കാന്&amp;zwj; വനിതകള്&amp;zwj;ക്ക് മതിയായ അവസരം നല്&amp;zwj;കിക്കൊണ്ടാണ് ഭരണപരമായ ചുമതലകള്&amp;zwj; ഏല്&amp;zwj;പിക്കേണ്ടത്. അമ്പത് ശതമാനം സംവരണത്തിന്&amp;zwj;െറ ഗുണം ലഭിക്കണമെങ്കില്&amp;zwj; അതാണ് വഴി.&lt;/p&gt; &lt;p&gt;ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായ വിഭാഗം വനിതകള്&amp;zwj; തദ്ദേശ ഭരണ സ്ഥാപനങ്ങളില്&amp;zwj; ഭരണപ്രാപ്തി തെളിയിക്കുകയും മത്സരശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് അവര്&amp;zwj; ജനറല്&amp;zwj; സീറ്റുകളില്&amp;zwj; മത്സരിക്കട്ടെ എന്നും ബാക്കി 33 ശതമാനം സംവരണം തുടരട്ടെ എന്നും ഞാന്&amp;zwj; അഭിപ്രായപ്പെട്ടത്. ഭരണപ്രാപ്തിയും നേതൃപാടവവും ആര്&amp;zwj;ജിച്ച സ്ത്രീകള്&amp;zwj; സുലഭമാവുമ്പോള്&amp;zwj; 100 ശതമാനം സീറ്റുകളും അവര്&amp;zwj; പിടിച്ചെടുത്താലും എനിക്കതില്&amp;zwj; അതൃപ്തിയോ എതിര്&amp;zwj;പ്പോ ഇല്ല. ലിംഗഭേദമല്ല ഭരണയോഗ്യതയും സംശുദ്ധിയും അഴിമതിമുക്തിയുമാണ് എന്&amp;zwj;െറ കണ്ണില്&amp;zwj; പ്രഥമ പ്രധാനം; രണ്ടാമത് ശാക്തീകരണവും. ഇപ്പോള്&amp;zwj; സംഭവിക്കുന്നത് അഞ്ചുവര്&amp;zwj;ഷം പഞ്ചായത്ത്-നഗരസഭകളില്&amp;zwj; പ്രവര്&amp;zwj;ത്തിച്ച സ്ത്രീകളില്&amp;zwj; ഭൂരിഭാഗവും കാലാവധി കഴിഞ്ഞാല്&amp;zwj; വന്നേടത്തേക്ക് തിരിച്ചുപോവുന്നതാണ്. വീണ്ടും പകരക്കാരെ തിരയേണ്ടിയും നിര്&amp;zwj;ബന്ധിക്കേണ്ടിയും വരുന്നു.&lt;/p&gt; &lt;p&gt;വനിതാ സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടട്ടെ: നിലവില്&amp;zwj; തദ്ദേശ സ്ഥാപനങ്ങളില്&amp;zwj; അമ്പത് ശതമാനമാണ് സ്ത്രീ സംവരണം. സമൂഹത്തില്&amp;zwj; പാതി സ്ത്രീയും പാതി പുരുഷനുമാണ് എന്നതാണ് സാമാന്യമായ കണക്ക്. അതായത്, ജനസംഖ്യാനുപാതിക സംവരണമാണ് തദ്ദേശ സ്ഥാപനങ്ങളില്&amp;zwj; സ്ത്രീകള്&amp;zwj; അനുഭവിക്കുന്നത്. ഇതേ, ജനസംഖ്യാനുപാതിക സംവരണം ജാതി സംവരണത്തിന്&amp;zwj;െറ കാര്യത്തില്&amp;zwj;, മഹാന്മാരായ സ്ത്രീവാദികളില്&amp;zwj; പലര്&amp;zwj;ക്കുമില്ല എന്നത് അവരുടെ ഇരട്ട സമീപനത്തിന് തെളിവാണ്. അവര്&amp;zwj; ഈ നിലപാട് സ്വീകരിക്കുന്നതിന് പിന്നില്&amp;zwj; ഒരു കുടില ബുദ്ധിയുണ്ട്. പിന്നാക്ക സമുദായങ്ങളില്&amp;zwj; സ്ത്രീകള്&amp;zwj; താരതമ്യേന കൂടുതല്&amp;zwj; പിന്നാക്കമായിരിക്കും. അതായത്,&amp;nbsp; സ്ത്രീ സംവരണം കൂടുന്ന മുറക്ക് പിന്നാക്ക സമുദായങ്ങളില്&amp;zwj; നിന്നുള്ള അധികാര പങ്കാളിത്തം കുറക്കാന്&amp;zwj; കഴിയുമെന്ന് അവര്&amp;zwj; കണക്കുകൂട്ടുന്നു. ഈ സവര്&amp;zwj;ണ കുടില ബുദ്ധിയെ സ്ത്രീവാദത്തിന്&amp;zwj;െറ മേല്&amp;zwj;കുപ്പായമിട്ട് അവതരിപ്പിക്കുകയാണ് അവര്&amp;zwj; ചെയ്യുന്നത്.&lt;/p&gt; &lt;p&gt;ജനസംഖ്യയില്&amp;zwj; പകുതിയായ സ്ത്രീകള്&amp;zwj;ക്ക് പകുതി സീറ്റ് സംവരണം ചെയ്യാമെങ്കില്&amp;zwj; പകുതിയായ പുരുഷന്മാര്&amp;zwj;ക്ക് മറ്റേ പകുതിയും സംവരണം ചെയ്യുന്നതിനെക്കുറിച്ച് ഇവര്&amp;zwj; എന്തുപറയുന്നു? അതായത്, ലിംഗ നീതി എന്നത് ഇരു ലിംഗവിഭാഗങ്ങള്&amp;zwj;ക്കും ബാധകമാണല്ളോ? പക്ഷേ, അതൊന്നും പറയാനേ പാടില്ല എന്നതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവരുടെ നിലപാട്. കൃത്രിമവും മേലെനിന്ന് അടിച്ചേല്&amp;zwj;പിക്കുന്നതുമായ ലിംഗസമത്വം വരുത്തിവെക്കുന്ന വിനകളെ കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്&amp;zwj;ട്ടിയുടെ ജനറല്&amp;zwj; സെക്രട്ടറിയായിരുന്ന മിഖായേല്&amp;zwj; ഗോര്&amp;zwj;ബച്ചേവ് പെരിസ്ട്രോയിക്കയില്&amp;zwj; എഴുതിയ കാര്യങ്ങളെങ്കിലും അവരൊന്ന് വായിച്ചാല്&amp;zwj; നന്ന്.&lt;br /&gt; 	സ്ത്രീ സംവരണത്തിന്&amp;zwj;െറ വിഷയത്തില്&amp;zwj; എന്നെ വിമര്&amp;zwj;ശിക്കാന്&amp;zwj; വന്നവര്&amp;zwj; ഈ സംവാദത്തില്&amp;zwj; കക്ഷിയല്ലാത്ത ജമാഅത്തെ ഇസ്ലാമിയെ വിമര്&amp;zwj;ശിക്കാന്&amp;zwj; വലിയ ആവേശം കാണിക്കുന്നതില്&amp;zwj; എനിക്ക് അദ്ഭുതമില്ല. എനിക്ക് ജമാഅത്തെ ഇസ്ലാമിയില്&amp;zwj; പ്രാഥമിക അംഗത്വം പോലുമില്ലാഞ്ഞിട്ടും എന്&amp;zwj;െറ ലേഖനത്തിന് ഒരു സംഘടനയുമായി ബന്ധമില്ല എന്നു പറഞ്ഞിട്ടും പിന്നെയും ജമാഅത്തെ ഇസ്ലാമിയുടെ മേക്കിട്ട് കയറുന്നത് വേറൊരു അസുഖമാണ്.&lt;/p&gt; &lt;p&gt;അതാകട്ടെ എളുപ്പം ഭേദമാകുന്നതുമല്ല. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ: ജമാഅത്തെ ഇസ്ലാമിയുടെ പരമോന്നത ഭരണഘടനാ സമിതിയാണ് അതിന്&amp;zwj;െറ കേന്ദ്ര പ്രതിനിധി സഭ (മജ്ലിസെ നുമാഇന്തഗാന്&amp;zwj;). പ്രസ്തുത സമിതിയില്&amp;zwj; വര്&amp;zwj;ഷങ്ങള്&amp;zwj;ക്ക് മുമ്പേ, സംഘടനയിലെ വനിതാ അംഗങ്ങള്&amp;zwj;ക്ക് അനുപാതമായി സീറ്റുകള്&amp;zwj; നീക്കിവെച്ച സംഘടനയാണത്. ഇന്ത്യയില്&amp;zwj; ഏതെങ്കിലും സംഘടന അങ്ങനെ ചെയ്തതായി എനിക്കറിയില്ല. എന്തായാലും വീരശൂര പുരോഗമനകാരികളായ ഇടതുപക്ഷ പാര്&amp;zwj;ട്ടികള്&amp;zwj; അത് ചെയ്തിട്ടില്ല. വാസ്തവം ഇതായിരിക്കുമ്പോള്&amp;zwj; തന്നെ, ജമാഅത്തെ ഇസ്ലാമി സ്ത്രീകള്&amp;zwj;ക്ക് അംഗത്വം നല്&amp;zwj;കുന്നില്ല എന്ന പച്ചക്കള്ളം എഴുതിയ ആളാണ് എം.എന്&amp;zwj; കാരശ്ശേരി. അദ്ദേഹം തന്നെയാണ് സ്ത്രീ സംവരണ വിഷയത്തില്&amp;zwj; എനിക്കെതിരെ ഇപ്പോള്&amp;zwj; വാളെടുത്ത് വീശുന്നത്.&lt;/p&gt; &lt;p&gt;	&lt;strong&gt;അഞ്ച്: &lt;/strong&gt;ഇനി പട്ടികജാതി-പട്ടികവര്&amp;zwj;ഗ സംവരണ മണ്ഡലങ്ങളുടെ കാര്യം. 10 കൊല്ലത്തിലൊരിക്കലെങ്കിലും അത്തരം സീറ്റുകള്&amp;zwj; റൊട്ടേഷനിലാക്കിയാല്&amp;zwj; എന്ത് നഷ്ടമാണാവോ സംഭവിക്കുക? എസ്.സി/എസ്.ടി ജനസംഖ്യ പരിഗണനീയമായ അളവിലുള്ള മണ്ഡലങ്ങളുള്ള ലിസ്റ്റ് തയാറാക്കി, എസ്.സി/എസ്.ടി സംവരണം അത്തരം മണ്ഡലങ്ങളില്&amp;zwj; മാറിമാറി വരുന്ന അവസ്ഥ വരുന്നതല്ളേ വിവിധ മണ്ഡലങ്ങളിലുള്ള എസ്.സി/എസ്.ടി ജനവിഭാഗങ്ങള്&amp;zwj;ക്ക് കൂടുതല്&amp;zwj; ഗുണകരമാവുക? ഇതിലെന്താണ് അപകടകരമായിട്ടുള്ളത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ അഭിപ്രായം പറഞ്ഞതിന്&amp;zwj;െറ പേരില്&amp;zwj; ബ്രാഹ്മണ മാടമ്പിയായിയൊക്കെ അവതരിപ്പിക്കുന്നത് അല്&amp;zwj;പം കടന്ന കൈയല്ളേ? ഇനി, അതല്ല, എസ്.എസി/എസ്.ടി സംവരണ മണ്ഡലങ്ങള്&amp;zwj; കാലാകാലവും മാറാതെ നില്&amp;zwj;ക്കണമെന്ന് പറയുന്നതില്&amp;zwj; എന്&amp;zwj;െറ പ്രിയ ദലിത് ബുദ്ധിജീവികള്&amp;zwj; എന്ത് യുക്തിയാണ് കാണുന്നത്?&lt;/p&gt; &lt;p&gt;മുസ്ലിം ന്യൂനപക്ഷങ്ങള്&amp;zwj; ധാരാളമുള്ള മണ്ഡലങ്ങള്&amp;zwj; എസ്.സി/എസ്.ടി സംവരണമാക്കരുതെന്നത് എന്&amp;zwj;െറ അഭിപ്രായമല്ല. സച്ചാര്&amp;zwj; സമിതി ശിപാര്&amp;zwj;ശയാണ്. നിയമനിര്&amp;zwj;മാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം ദയനീയമാംവിധം കുറവായതാണ് സാഹചര്യം. &amp;lsquo;കൂടുതല്&amp;zwj; യുക്തമായ നടപടിയിലൂടെ ന്യൂനപക്ഷങ്ങള്&amp;zwj;ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്&amp;zwj;ക്ക് മത്സരിക്കാനും പാര്&amp;zwj;ലമെന്&amp;zwj;റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവസരമൊരുക്കണം. ന്യൂനപക്ഷങ്ങള്&amp;zwj; കൂടുതലുള്ള മണ്ഡലങ്ങള്&amp;zwj; പട്ടികജാതിക്കാര്&amp;zwj;ക്കായി സംവരണം ചെയ്യുന്നത് ഒഴിവാക്കണം.&amp;rsquo; (സച്ചാര്&amp;zwj; സമിതി റിപ്പോര്&amp;zwj;ട്ട്: അധ്യായം 12, ഖണ്ഡിക: 2.3 ഭരണപങ്കാളിത്തം മെച്ചപ്പെടുത്തല്&amp;zwj;). മലപ്പുറം ജില്ലയിലെ വണ്ടൂര്&amp;zwj; ഉദാഹരണമായി പറഞ്ഞതും ഇതേ സച്ചാര്&amp;zwj; സമിതി തന്നെയാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്&amp;zwj; പട്ടികജാതി സംവരണം ഒഴിവാക്കണമെന്നു ഞാന്&amp;zwj; നിര്&amp;zwj;ദേശിച്ചിട്ടുമില്ല. അതില്&amp;zwj; ക്ഷുഭിതനായി എന്തെല്ലാം കടുത്ത വാക്കുകളാണ് എന്&amp;zwj;െറ വിമര്&amp;zwj;ശകന്&amp;zwj; ഉപയോഗിച്ചിരിക്കുന്നത്! മലപ്പുറത്തെ മറ്റ് മണ്ഡലങ്ങളിലൊക്കെ മുസ്ലിംകളല്ളേ മത്സരിക്കുന്നത്, പാലായില്&amp;zwj; മാണി കുത്തകയാക്കിയില്ളേ എന്നൊക്കെ ചോദിക്കുന്നതില്&amp;zwj; എന്തര്&amp;zwj;ഥമാണുള്ളത്? മുസ്ലിം ലീഗുകാരും മാണിയും ഉമ്മന്&amp;zwj; ചാണ്ടിയുമൊക്കെ ഒരേ മണ്ഡലത്തില്&amp;zwj;നിന്ന് സ്ഥിരമായി ജയിച്ചുകയറുന്നത് ന്യൂനപക്ഷ സംവരണത്തിന്&amp;zwj;െറ ബലത്തിലാണോ? ആ മണ്ഡലങ്ങളില്&amp;zwj; വേണമെങ്കില്&amp;zwj; ഏത് ദലിതനും മത്സരിക്കാന്&amp;zwj; സാങ്കേതിക തടസ്സങ്ങളില്ലതാനും.&lt;br /&gt; 	നിലവിലെ സംവരണം മാറ്റമില്ലാതെ ലോകാവസാനംവരെ തുടരുന്നതിലാണ് ദലിതരുടെയും സ്ത്രീകളുടെയും വിമോചനമെന്ന് വിശ്വസിക്കുന്നതാണ് വലിയ വിപ്ളവമെങ്കില്&amp;zwj; അങ്ങനെ കരുതുന്നവരില്&amp;zwj; ഈയുള്ളവന്&amp;zwj; ഉള്&amp;zwj;പ്പെടുന്നില്ല. അത് അള്&amp;zwj;ഷിമേഴ്സിന്&amp;zwj;െറ തുടക്കമാണെങ്കില്&amp;zwj; തല്&amp;zwj;ക്കാലം ചികിത്സയും ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം.&lt;/p&gt; &lt;p&gt;&lt;strong&gt;ആറ്: &lt;/strong&gt;പോയിപ്പോയി എന്&amp;zwj;റെ കുടുംബ പുരാണമൊക്കെ പരതാന്&amp;zwj; ചില ഗവേഷക/ബുദ്ധിജീവി സുഹൃത്തുക്കള്&amp;zwj; സന്നദ്ധമാവുകയുണ്ടായി. ചേന്ദമംഗല്ലൂരിലെ മേലാള ബോധത്തിന്&amp;zwj;െറ പ്രതിനിധിയാണത്രേ ഞാന്&amp;zwj;. അങ്ങനെയൊരു ബോധവും അധികാര ഘടനയും നിലനിര്&amp;zwj;ത്തിക്കൊണ്ടുപോവാന്&amp;zwj; ആ ഗ്രാമത്തില്&amp;zwj; ആഗ്രഹിച്ചവരെ വകഞ്ഞ് മുന്നോട്ടുപോയതിന്&amp;zwj;െറ പേരില്&amp;zwj; മതമൗലികവാദി, തീവ്രവാദി എന്നൊക്കെയുള്ള പട്ടങ്ങള്&amp;zwj; ഏറ്റുവാങ്ങിയവനാണ് ഞാന്&amp;zwj;. എന്നല്ല, ആ അധികാരഘടനയെ മറികടന്നതിന്&amp;zwj;െറ കലിപ്പിന്&amp;zwj;െറ പേരില്&amp;zwj; മാത്രം ഞാന്&amp;zwj; പശ്ചാത്തലമാക്കിയ പ്രസ്ഥാനത്തെ നിരന്തരം ഭര്&amp;zwj;ത്സിക്കുക ദിനചര്യയാക്കിയ എന്&amp;zwj;െറ ഗ്രാമക്കാരനായ എഴുത്തുകാരനെ മഹാ ദാര്&amp;zwj;ശനികനാക്കി കൊണ്ടുനടക്കുന്നതാണ് കേരളത്തിന്&amp;zwj;െറ സാംസ്കാരിക മുഖ്യധാര. ആ ആരോപണങ്ങള്&amp;zwj; എന്നെ തളര്&amp;zwj;ത്തിയിട്ടില്ല. ഇനിയിപ്പോള്&amp;zwj;, ഈ എഴുപത്തൊന്നാം വയസ്സില്&amp;zwj; സവര്&amp;zwj;ണ മാടമ്പിയും ബ്രാഹ്മണരുടെ കൂട്ടിക്കൊടുപ്പുകാരനുമൊക്കെയായി കുറേ പേരങ്ങനെ ഭര്&amp;zwj;ത്സിക്കുന്നതില്&amp;zwj; എനിക്കൊരു പരിഭവവുമില്ല. പക്ഷേ, ഒരു കാര്യം എനിക്ക് ഈ വിവാദങ്ങള്&amp;zwj;കൊണ്ട് മനസ്സിലായി. വ്യത്യസ്ത സ്വരങ്ങള്&amp;zwj;ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന മഹാജനാധിപത്യവാദികള്&amp;zwj; ചെറിയൊരു അഭിപ്രായ വൈവിധ്യം പ്രകടിപ്പിക്കുമ്പോഴേക്ക് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു അവരുടെ ശൈലി. സഹിഷ്ണുതയെന്നത് ഞാന്&amp;zwj; പറയുന്ന അഭിപ്രായം നീയും പറയുമ്പോള്&amp;zwj; മാത്രമേ ഉള്ളൂ എന്നാണ് അവരുടെ വിമര്&amp;zwj;ശനത്തിലെ ഭാഷയും ശൈലിയും വ്യക്തമാക്കുന്നത്. ആ തിരിച്ചറിവ് നല്&amp;zwj;കിയെന്നതാണ് വിവാദ ലേഖനം കൊണ്ടുണ്ടായ ഗുണം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/5M8FxpieDBU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_24.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-521650724104324278</guid><pubDate>Fri, 23 Oct 2015 08:22:00 +0000</pubDate><atom:updated>2015-10-23T01:22:23.671-07:00</atom:updated><title>പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് രാജ്നാഥ് സിങ് Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;പ്രസ്താവനകള്&amp;zwj; നടത്തുമ്പോള്&amp;zwj; സൂക്ഷ്മത പുലര്&amp;zwj;ത്തണമെന്ന് രാജ്നാഥ് സിങ് Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;പ്രസ്താവനകള്&amp;zwj; നടത്തുമ്പോള്&amp;zwj; സൂക്ഷ്മത പുലര്&amp;zwj;ത്തണമെന്ന് രാജ്നാഥ് സിങ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;വയനാട് കേണിച്ചിറയില്&amp;zwj; മൂന്നംഗ കുടുംബം മരിച്ച നിലയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;സി.പി.എം കൊലപാതക രാഷ്ട്രീയം വെടിയുന്നില്ല &amp;ndash;ചെന്നിത്തല&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;അച്ചന്&amp;zwj;കോവില്&amp;zwj; പട്ടികവര്&amp;zwj;ഗ കോളനിയില്&amp;zwj; പകര്&amp;zwj;ച്ചപ്പനി; 15 പേര്&amp;zwj; ആശുപത്രിയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;മത്സരം മുറുകും; ഒപ്പത്തിനൊപ്പം മുന്നണികള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;കാവിക്കോട്ടയില്&amp;zwj; തുള വീഴ്ത്താന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;താഴത്തേട്ടില്&amp;zwj; പുകഞ്ഞ് ലീഗ്&amp;ndash;കോണ്&amp;zwj;ഗ്രസ് സഖ്യം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;സി.പി.എം അവസരത്തിനൊത്ത്  നയം മാറ്റുന്ന പാര്&amp;zwj;ട്ടി &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;സ്ഥാനാര്&amp;zwj;ഥി നിര്&amp;zwj;ണയത്തില്&amp;zwj; വെട്ടിനിരത്തല്&amp;zwj;; ജോസഫ് ഗ്രൂപ്പില്&amp;zwj; അമര്&amp;zwj;ഷം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;ജില്ലാ സ്പോര്&amp;zwj;ട്സ് കൗണ്&amp;zwj;സില്&amp;zwj; ഓഫിസ് വീര്&amp;zwj;പ്പുമുട്ടുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;എമിറേറ്റ്സിനു വേണം കണ്ണൂരിലെ യാത്രക്കാരെ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;സ്വകാര്യ തുറമുഖങ്ങള്&amp;zwj;ക്ക്  സര്&amp;zwj;ക്കാറിന്&amp;zwj;െറ താങ്ങ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കാന്&amp;zwj; മൊബൈല്&amp;zwj; ടവറില്&amp;zwj; കയറി യുവാവിന്&amp;zwj;െറ ആത്മഹത്യഭീഷണി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;വിദ്യാരംഭ ചടങ്ങുകള്&amp;zwj;ക്ക് ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുത് ^ചെറിയാന്&amp;zwj; ഫിലിപ്പ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;ഐ.എസ്.ഐ.ടി  അന്വേഷണം അട്ടിമറിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;കുറ്റിച്ചിറയില്&amp;zwj; വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;ഇത് കഫീലിന് വേണ്ടി മലയാളികള്&amp;zwj; നടത്തുന്ന &amp;lsquo;കോഴിസങ്കേതം&amp;rsquo;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;തൊഴില്&amp;zwj; നിയമ പരിഷ്കാരത്തോടൊപ്പം  നിയമലംഘനങ്ങള്&amp;zwj;ക്ക് പുതിയ ശിക്ഷ വ്യവസ്ഥകളും &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;അബൂദബിയില്&amp;zwj; പ്രണയപര്&amp;zwj;വം കഥകളി മഹോത്സവത്തിന് തുടക്കം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;&amp;lsquo;ഐ.എസിനെ പിഴുതെറിയുന്നതില്&amp;zwj; രാജ്യാന്തര സഹകരണം അനിവാര്യം&amp;rsquo;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;എഴുപതിന്&amp;zwj;െറ നിറവിലും പ്രതീക്ഷ തരാതെ യു.എന്&amp;zwj;  &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോള്&amp;zwj; നിങ്ങള്&amp;zwj; എന്തു ചെയ്യുകയായിരുന്നു?&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;വാഹനാപകടം: കമീഷന്&amp;zwj; റിപ്പോര്&amp;zwj;ട്ടില്&amp;zwj; ചര്&amp;zwj;ച്ച വരട്ടെ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;പ്രണബിനു പകരം ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയത് രാജീവെന്ന് &lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/9QmQSAEkvaw/151023?utm_source=feedburner&amp;amp;utm_medium=email"&gt;പ്രസ്താവനകള്&amp;zwj; നടത്തുമ്പോള്&amp;zwj; സൂക്ഷ്മത പുലര്&amp;zwj;ത്തണമെന്ന് രാജ്നാഥ് സിങ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 11:58 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/rajnath-singh_650x488_41444722797.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: ഉത്തരവാദപ്പെട്ടവര്&amp;zwj; പ്രസ്താവനകള്&amp;zwj; നടത്തുമ്പോള്&amp;zwj; സൂക്ഷ്മത പുലര്&amp;zwj;ത്തണമെന്ന് മന്ത്രിമാര്&amp;zwj;ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്&amp;zwj;െറ നിര്&amp;zwj;ദേശം.&lt;/p&gt; &lt;p&gt;	വിവാദ പരാമര്&amp;zwj;ശം നടത്തിയ മന്ത്രിമാരായ വി.കെ സിങ്ങും, റിജിജുവും വിശദീകരണങ്ങള്&amp;zwj; നല്&amp;zwj;കിയിട്ടുണ്ട്. എന്നാലും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരും ഭരണപ്പാര്&amp;zwj;ട്ടിയിലെ അംഗങ്ങളുമായതിനാല്&amp;zwj; പ്രസ്താവനകള്&amp;zwj; നടത്തുമ്പോള്&amp;zwj; സൂക്ഷ്മത പുലര്&amp;zwj;ത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt; &lt;p&gt;	വ്യാഖ്യാനിക്കാന്&amp;zwj; പഴുതുകളുള്ള വാക്കുകള്&amp;zwj; പ്രയോഗിച്ച ശേഷം പരാതിപ്പെടുന്നതില്&amp;zwj; അര്&amp;zwj;ഥമില്ല. ഹരിയാനയിലെ സംഭവങ്ങളില്&amp;zwj; സംസ്ഥാന സര്&amp;zwj;ക്കാര്&amp;zwj; വേണ്ട നടപടികള്&amp;zwj; സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;	ഹരിയാനയില്&amp;zwj; ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്&amp;zwj; വി.കെ സിങ്ങിന്&amp;zwj;െറ പരാമര്&amp;zwj;ശം വിവാദമായിരുന്നു. നായക്ക് നേരെ ആരെങ്കിലും കല്ലറെിഞ്ഞാല്&amp;zwj; അതിന് കേന്ദ്രസര്&amp;zwj;ക്കാര്&amp;zwj; ഉത്തരവാദിയല്ളെന്നായിരുന്നു സിങ്ങിന്&amp;zwj;്റെ പരാമര്&amp;zwj;ശം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/9QmQSAEkvaw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/dwgYB6yNOc0/151023?utm_source=feedburner&amp;amp;utm_medium=email"&gt;വയനാട് കേണിച്ചിറയില്&amp;zwj; മൂന്നംഗ കുടുംബം മരിച്ച നിലയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 11:32 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Police-line-do-not-cross.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;വയനാട്: മീനങ്ങാടിക്കടുത്ത് കേണിച്ചിറയില്&amp;zwj; മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്&amp;zwj; കണ്ടത്തെി. കേണിച്ചിറ സ്വദേശികളായ അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്&amp;zwj; എന്നിവരാണ് മരിച്ചത്. രാവിലെ ഇവരെ കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്&amp;zwj;ന്ന് മാതാപിതാക്കളും അയല്&amp;zwj;വാസികളും വീട് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്തെിയത്. അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്&amp;zwj; കട്ടിലില്&amp;zwj; കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്&amp;zwj;്റിംഗ് തൊഴിലാളിയാണ് അനൂപ്. കുടുംബപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/dwgYB6yNOc0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/3DKANgnbwG0/151023?utm_source=feedburner&amp;amp;utm_medium=email"&gt;സി.പി.എം കൊലപാതക രാഷ്ട്രീയം വെടിയുന്നില്ല &amp;ndash;ചെന്നിത്തല&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 11:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവനന്തപുരം: 'കാരായിമാരെ' സ്ഥാനാര്‍ഥികളാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയം സി.പി.എം കൈവെടിയില്ളെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് കടകംപള്ളി മേഖലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt; അക്രമരാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല. അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അതിന് ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലും മാരകായുധങ്ങളും ബോംബുകളും കണ്ടത്തെിയത്. മണ്ഡലം പ്രസിഡന്‍റ് കടകംപള്ളി സത്യശീലന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ഡി.സി.സി ഭാരവാഹികളായ ചെമ്പഴന്തി അനില്‍, ജോണ്‍ വിനേഷ്യസ്, അഭിലാഷ് ആര്‍. നായര്‍, വി. പ്രതാപചന്ദ്രന്‍, കടകംപള്ളി ഹരിദാസ്, ആറ്റിപ്ര അനില്‍, പ്രീതകുമാര്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികളായ ആര്‍.സന്ധ്യ, ലൈല, നീതുമോഹന്‍, പ്രതിഭാ ജയകുമാര്‍, ഡി.അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/3DKANgnbwG0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/fUlks_9-KtI/151023?utm_source=feedburner&amp;amp;utm_medium=email"&gt;അച്ചന്&amp;zwj;കോവില്&amp;zwj; പട്ടികവര്&amp;zwj;ഗ കോളനിയില്&amp;zwj; പകര്&amp;zwj;ച്ചപ്പനി; 15 പേര്&amp;zwj; ആശുപത്രിയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 11:00 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പുനലൂര്‍: അച്ചന്‍കോവില്‍ പട്ടികവര്‍ഗ കോളനിയില്‍ പകര്‍ച്ചപ്പനി ബാധിച്ച് അവശരായ 15 പേരെ പൊലീസിന്‍െറ സഹായത്തോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.&lt;br /&gt; കോളനിയിലെ ആണ്‍കുട്ടികളടക്കമുള്ളവരെയാണ് ആശുപത്രിയിലത്തെിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും പനിബാധിച്ച് അച്ചന്‍കോവില്‍ പി.എച്ച്.സിയില്‍നിന്ന് മരുന്ന് വാങ്ങിയിരുന്നു.&lt;br /&gt; എന്നാല്‍, മതിയായ ചികിത്സ ലഭിക്കാതെ പലരും വ്യാഴാഴ്ച രാവിലെയോടെ അവശരായി. പൊതുപ്രവര്‍ത്തകര്‍ ചിലര്‍ വിവരം തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ട് ആംബുലന്‍സ് കോളനിയിലത്തെിച്ചാണ് ഉച്ചയോടെ പനിബാധിതരെ ആശുപത്രിയിലത്തെിച്ചത്.&lt;br /&gt; പുനലൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ളതും വനമേഖലയായതുമായ അച്ചന്‍കോവിലിലെ പട്ടികവര്‍ഗക്കാരടക്കമുള്ളവര്‍ക്ക് രോഗമോ അത്യാഹിതമോ നേരിട്ടാല്‍ മതിയായ ചികിത്സ ലഭിക്കാറില്ല.&lt;br /&gt; കോളനിയില്‍ പനി പടരുന്നത് കണക്കിലെടുത്ത് അടിയന്തര മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/fUlks_9-KtI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/56e17XOjFZc/151023?utm_source=feedburner&amp;amp;utm_medium=email"&gt;മത്സരം മുറുകും; ഒപ്പത്തിനൊപ്പം മുന്നണികള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആമ്പല്ലൂര്‍: കൊടകര ബ്ളോക് പഞ്ചായത്തില്‍ രൂപവത്കരണം മുതല്‍ ഇടതുമുന്നണിക്കാണ് ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടില്‍ ആറുപഞ്ചായത്തുകളും യു.ഡി.എഫ് സ്വന്തമാക്കിയപ്പോഴും ഒരു സീറ്റിന്‍െറ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ബ്ളോക് പഞ്ചായത്ത് ഭരണം നിലനിലനിര്‍ത്തി. ഇവിടെ 15 ഡിവിഷനുകളാണുള്ളത്. ബ്ളോക് പഞ്ചായത്തിനുകീഴില്‍ ആറ് പഞ്ചായത്തുകള്‍. ഇക്കുറിയും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് പാളയം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാനാകുമെന്ന വിശ്വാസമാണ് യു.ഡി.എഫിന്. പട്ടികജാതി വനിതക്കാണ് പ്രസിഡന്‍റ് സ്ഥാനം. ഡിവിഷന്‍ ഒന്ന് തലോര്‍ സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റാണ്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജുവാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ആലപ്പാട്ട്, ബി.ജെ.പിയുടെ എ.ജി. രാജേഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബ്ളോക് പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്ന എ. നാരായണന്‍കുട്ടിയെ കഴിഞ്ഞ തവണ വിജയിപ്പിച്ച ഡിവിഷനായ രണ്ട് തൃക്കൂര്‍ ഇത്തവണ വനിതാസംവരണമാണ്.&lt;br /&gt; ഇവിടെ കോണ്‍ഗ്രസിലെ സ്റ്റിമ സ്റ്റീഫനും സി.പി.എമ്മിലെ ജയന്തി പ്രഭാകരനും തമ്മിലാണ് പ്രധാന മത്സരം. പട്ടികജാതി ജനറല്‍ ഡിവിഷനായ മൂന്ന് കല്ലൂരില്‍ നിലവില്‍ തൃക്കൂര്‍ പഞ്ചായത്തംഗമായ പ്രിബനന്‍ ചുണ്ടേലപറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകൂടിയാണിത്. അതുകൊണ്ടുതന്നെ എതിര്‍പക്ഷത്തുള്ള സി.പി.ഐയിലെ മണി കിഴക്കൂടന് മത്സരം കടുകട്ടിയാകും. തോട്ടം മേഖലയായ ഡിവിഷന്‍ അഞ്ച് പാലപ്പിള്ളിയും നിലവില്‍ കോണ്‍ഗ്രസ് സീറ്റാണ്.വൈസ് പ്രസിഡന്‍റായിരുന്ന സുനിത പുഷ്പനെ വിജയിപ്പിച്ച മുപ്ളിയം ഡിവിഷനില്‍ പുതുമുഖങ്ങളാണ് ജനവിധി തേടുന്നത്. ഏറെ പ്രാധാന്യമുള്ള വരന്തരപ്പിള്ളി ഡിവിഷനില്‍ മൂന്ന് അംഗനമാരാണ് മത്സരരംഗത്തുള്ളത്. പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വാര്‍ഡാണിത്. വി.എസ്.&lt;br /&gt; അഖിതാമോള്‍ കോണ്‍ഗ്രസിനുവേണ്ടിയും കലാപ്രിയ സുരേഷ് സി.പി.ഐക്കുവേണ്ടിയും മത്സരിക്കുമ്പോള്‍ ബി.ജെ.പിക്കുവേണ്ടി ശാരദ തൈക്കൂടനാണ് മത്സരരംഗത്തുള്ളത്. നിലവിലെ പ്രസിഡന്‍റ് വി.എസ്. ജോഷിക്ക് കഴിഞ്ഞ തവണ വിജയം സമ്മാനിച്ച ഡിവിഷനാണിത്.&lt;br /&gt;  എല്‍.ഡി.എഫിന്‍െറ മറ്റൊരു സിറ്റിങ് സീറ്റായ കോടാലിയില്‍ കോണ്‍ഗ്രസിലെ സ്നേഹപുരം ഡിവിഷന്‍ അംഗം സിജി ബാബുവും പുതുമുഖമായ സി.പി.എമ്മിലെ ആശ ഉണ്ണികൃഷ്ണനുമാണ് മത്സരം. ഡിവിഷന്‍ എട്ട് വെള്ളിക്കുളങ്ങരയില്‍ ഇത്തവണ തീപാറുന്ന മത്സരമാണ്. അഞ്ച് സ്ഥാനാര്‍ഥികള്‍ മാറ്റുരക്കുന്ന ഇവിടെ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയായി രണ്ട് വിമതര്‍ രംഗത്തുണ്ട്. വിജയിച്ചാല്‍ പ്രസിഡന്‍റായേക്കാവുന്ന സി.പി.എം സ്ഥാനാര്‍ഥി അമ്പിളി സോമന്‍ കൊടകര ഡിവിഷനില്‍ മത്സരിക്കുന്നു.കോണ്‍ഗ്രസിലെ കവിത സുരേഷാണ് മുഖ്യ എതിരാളി. എന്‍.സി.പി മത്സരിക്കുന്ന ഏക ഡിവിഷനാണ് സ്നേഹപുരം. കെ.സി. കാര്‍ത്തികേയനാണ് സ്ഥാനാര്‍ഥി. ഷാജു കാളിയേങ്കര കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നു. ഡിവിഷന്‍ 13 അളഗപ്പനഗറില്‍ പഞ്ചായത്ത് സിറ്റിങ് അംഗം അലക്സ് ചുക്കിരിയും സി.പി.എമ്മിലെ സോജന്‍ ജോസഫും തമ്മില്‍ കനത്തമത്സരം നടക്കുന്നു. ആമ്പല്ലൂര്‍, പുതുക്കാട് വനിത ഡിവിഷനുകളില്‍ പുതുമുഖങ്ങളുടെ പോരാട്ടമാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/56e17XOjFZc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/OW4kDbJz_rc/151023?utm_source=feedburner&amp;amp;utm_medium=email"&gt;കാവിക്കോട്ടയില്&amp;zwj; തുള വീഴ്ത്താന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പാലക്കാട്: കാവിക്കോട്ടയില്‍ കടന്നുകയറാന്‍ ഇരുമുന്നണികളും അടവുകള്‍ പതിനെട്ടും പയറ്റുമ്പോള്‍ ഇതിനെ മറികടക്കാന്‍ ബഹുമുഖ തന്ത്രമാണ് ബി.ജെ.പി ആവിഷ്കരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള സ്ഥാനാര്‍ഥി പട്ടികയും വിമതരെ പാര്‍ട്ടിയില്‍ തിരിച്ചത്തെിച്ചതും ബി.ജെ.പി അനുകൂല ഘടകങ്ങളായി അവകാശപ്പെടുന്നു. ഒരുകാലത്ത് പാര്‍ട്ടിയോട് ഇടഞ്ഞുനിന്ന നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എസ്.ആര്‍. ബാലസുബ്രഹ്മണ്യനെ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത് നഗരസഭയില്‍ കൂടുതല്‍ വോട്ടും സീറ്റും ലക്ഷ്യമിട്ടാണ്.&lt;br /&gt; വടക്കന്തറ ഈസ്റ്റ് 43ാം വാര്‍ഡിലാണ് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ മാറ്റുരക്കുന്നത്. കോണ്‍ഗ്രസിലെ ഹക്കീമും സി.പി.എമ്മിലെ മോഹന്‍ റാമുമാണ് ഇവിടെ എതിരാളികള്‍. ബി.ജെ.പിയുടെ ഷുവര്‍ സീറ്റുകളിലൊന്നാണിത്. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ശിവരാജന്‍ മത്സരിക്കുന്ന വലിയങ്ങാടി 46ാം വാര്‍ഡിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. സി.പി.എം വനിതാ അംഗത്തിന് നേരെയുള്ള ശിവരാജന്‍െറ പരാമര്‍ശവും പൊലീസ് കേസും ഇവിടെ സി.പി.എം പ്രചാരണായുധമാക്കുന്നുണ്ട്. കോണ്‍ഗ്രസിലെ എന്‍.ടി. ബാബുവും എല്‍.ഡി.എഫ് സ്വതന്ത്രനായ ശരവണദാസുമാണ് ശിവരാജന് എതിരാളികള്‍.&lt;br /&gt; കഴിഞ്ഞ തവണ ബി.ജെ.പിയിലെ എ. സരോജയാണ് 46ാം വാര്‍ഡിനെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് 48ാം വാര്‍ഡില്‍ ശക്തമായ മത്സരമാണ് ഇത്തവണ അരങ്ങേറുന്നത്. ബി.ജെ.പിയുടെ ഇ. പ്രിയക്കെതിരെ മുസ്ലിം ലീഗിലെ സൈനബയും എല്‍.ഡി.എഫ് സ്വതന്ത്രയായി നസീമയുമാണ് ഗോദയില്‍. കഴിഞ്ഞ തവണ ലീഗ് റിബല്‍ അബൂത്വാഹിര്‍ 250ഓളം വോട്ടുകള്‍ പിടിച്ചതാണ് വാര്‍ഡ് നഷ്ടമാവാന്‍ കാരണമെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. ബി.ജെ.പി അച്ചടക്ക നടപടിയെടുക്കുകയും വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചത്തെുകയും ചെയ്ത വി. നടേശനാണ് 51ാം വാര്‍ഡ് ജൈനിമേടില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. നടേശന്‍െറ ജനകീയ മുഖം വോട്ടാകുമെന്നും കോണ്‍ഗ്രസില്‍നിന്ന് വാര്‍ഡ് പിടിച്ചെടുക്കുമെന്നുമാണ് ബി.ജെ.പി അവകാശവാദം. കോണ്‍ഗ്രസിലെ എന്‍.പി. രവീന്ദ്രനാഥനും സി.പി.എം സ്വതന്ത്രനായ കുഞ്ഞുവാവ എന്ന ബൈജുവുമാണ് നടേശന് എതിരാളികള്‍. കുഞ്ഞുവാവയുടെ ജനകീയ മുഖം വോട്ടാകുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ തവണ ലീഗ് വിമതന്‍ പി.എം. ബഷീര്‍ അഹമ്മദ് വിജയിച്ച ഒലവക്കോട് സൗത് 52ാം വാര്‍ഡില്‍ ഇത്തവണ കനത്ത പോരാട്ടമാണ്. മുസ്ലിം ലീഗിലെ റസീനയും എല്‍.ഡി.എഫ് സ്വതന്ത്ര ഫാരിദ ജമാലുമാണ് ഏറ്റുമുട്ടുന്നത്. സിറ്റിങ് കൗണ്‍സിലര്‍ ബഷീര്‍ അഹമ്മദ് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനാണ്. ബഷീര്‍ അഹമ്മദിന്‍െറ സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.&lt;br /&gt; മുനിസിപ്പല്‍ ഓഫിസ് 41ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജേശ്വരി ജയപ്രകാശിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ പി. രമണീഭായ് റിബലായി രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ് പോര് വാര്‍ഡില്‍ പ്രതിഫലിക്കുമെന്നാണ് സൂചന. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാവിത്രി വത്സലകുമാറിനുമുണ്ട്. കഴിഞ്ഞ തവണ 41ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമിയെ എതിര്‍ ഗ്രൂപ്പുകള്‍ കരുനീക്കത്തിലൂടെ തോല്‍പ്പിച്ചത് പിന്നീട് വന്‍ വിവാദമായിരുന്നു.&lt;br /&gt; മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ രാജേശ്വരി ജയപ്രകാശ് കോണ്‍ഗ്രസിലെ നഗരസഭ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. എല്‍.ഡി.എഫ് സ്വതന്ത്ര എം. ഹസീനയും ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയുമാണ് രാജേശ്വരിക്ക് എതിരാളികള്‍. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ മുനിസിപ്പല്‍ വാര്‍ഡിലടക്കം 12 ഇടത്ത് സി.പി.എം സ്വതന്ത്രരെയാണ് പരീക്ഷിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ പട്ടിക്കര 42ാം വാര്‍ഡില്‍ ബി.ജെ.പി കളത്തിലിറക്കിയത് മുന്‍ വിമതനായ പി. സാബുവിനെ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. വിനോദ്കുമാറും എല്‍.ഡി.എഫിലെ സുനിത കുമാരനുമാണ് മുഖ്യ എതിരാളികള്‍.&lt;br /&gt; ശ്രീരാമപാളയത്തും മേലാമുറിയിലും ബി.ജെ.പിക്ക് മേധാവിത്തമുണ്ട്. കഴിഞ്ഞ തവണ എന്‍. ശിവരാജന്‍ വിജയിച്ച മേലാമുറിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സനായ സി. ബേബി ചന്ദ്രനാണ്. കോണ്‍ഗ്രസിന്‍െറ കെ. കൃഷ്ണവേണിയും സി.പി.എമ്മിന്‍െറ കുമാരി അയ്യപ്പനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. പള്ളിപ്പുറത്ത് കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസിലെ മിനി ബാബുവാണ്. ഇത്തവണ വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ്. കര്‍ണകി നഗര്‍ വെസ്റ്റിലും വടക്കന്തറയിലും ബി.ജെ.പി സ്വാധീനം മറികടക്കാന്‍ ഇരുമുന്നണികളും കിണഞ്ഞുശ്രമിക്കുന്നുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/OW4kDbJz_rc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/KqaMTKx8BXc/151023?utm_source=feedburner&amp;amp;utm_medium=email"&gt;താഴത്തേട്ടില്&amp;zwj; പുകഞ്ഞ് ലീഗ്&amp;ndash;കോണ്&amp;zwj;ഗ്രസ് സഖ്യം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:38 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മഞ്ചേരി: മുസ്ലിം ലീഗും കോണ്‍ഗ്രസും പൂര്‍ണസഖ്യം പുലരാത്ത പുല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് സ്വന്ത്ര ചിഹ്നത്തില്‍. കളത്തുംപടി ഒമ്പത്, ഒളമതില്‍ 17, തൃപ്പനച്ചി അഞ്ച് എന്നിവിടങ്ങളില്‍ പാര്‍ട്ടി ചിഹ്നം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അനുവദിച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് സ്വതന്ത്രരായാണ് മത്സരിക്കുന്നത്. അതേസമയം തൃപ്പനച്ചി പടിഞ്ഞാറ്റിയകം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചതുമില്ല. അദ്ദേഹത്തെ കോണ്‍ഗ്രസ് വിമതനായാണ് കണക്കാക്കിയത്. അവസാനഘട്ടം വരെ ലീഗും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ സീറ്റ് ചര്‍ച്ചയിലെ തീരുമാനം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ അംഗീകരിക്കാത്തതാണ് പുല്‍പറ്റയിലെ പ്രശ്നം. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ പത്രിക നല്‍കിയ ബാങ്ക് ഡയറക്ടര്‍ കെ.വി. സതീഷ് ബാബു പത്രി പിന്‍വലിച്ചത്.&lt;br /&gt; തൃപ്പനച്ചി നാലില്‍ പി.കെ. സുലൈമാന്‍ ലീഗ് സ്ഥാനാര്‍ഥിയായിരിക്കെയാണ് കോണ്‍ഗ്രസിലെ ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ മത്സരിക്കുന്നത്.&lt;br /&gt; ഏഴാം വാര്‍ഡില്‍ ആക്കംപുറത്ത് കൃഷ്ണനാണ് ലീഗ് സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസിലെ സി.കെ. വിജയനും മത്സര രംഗത്തുണ്ട്. ഷാപ്പിന്‍കുന്ന് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് പുറമെ ലീഗ് പഞ്ചായത്ത് ഭാരവാഹി കൂടിയായ കുഞ്ഞിമൊയ്തീന്‍ മാസ്റ്ററും മത്സരിക്കുന്നുണ്ട്. വളമംഗലം 15ാം വാര്‍ഡ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതായാണ് പറയുന്നത്. ഇവിടെ കോണ്‍ഗ്രസ് പത്രിക നല്‍കിയിട്ടില്ല. മുന്‍ ലീഗ് അംഗം ടി.കെ. ജസീനയാണ് മത്സരിക്കുന്നത്.&lt;br /&gt; പടിഞ്ഞാറ്റിയകത്തും പൂക്കളത്തൂരിലുമാണ് ലീഗും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്നത്. പുല്‍പറ്റ 20ാം വാര്‍ഡിലും വിമത പ്രശ്നമുണ്ട്.&lt;br /&gt; എ.പി. അബൂബക്കര്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ലീഗ് പ്രവര്‍ത്തകനും മത്സരിക്കുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്കെതിരെയും കെ.വി. സതീഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്ന് പുല്‍പറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.&lt;br /&gt; കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാത്ത സീറ്റ് ധാരണ ഭൂരിഭാഗം കോണ്‍ഗ്രസുകാരും അംഗീകരിച്ചിട്ടില്ളെന്ന് പുല്‍പ്പറ്റയില്‍ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ ബോധ്യമാവുമെന്ന് നടപടിക്ക് നിര്‍ദേശിക്കപ്പെട്ട ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം നിലവിലുള്ള യു.ഡി.എഫ് സംവിധാനത്തില്‍ മുസ്ലിം ലീഗ് ആത്മവിശ്വാസത്തിലാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/KqaMTKx8BXc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/y4CMc5l5aFs/151023?utm_source=feedburner&amp;amp;utm_medium=email"&gt;സി.പി.എം അവസരത്തിനൊത്ത്  നയം മാറ്റുന്ന പാര്&amp;zwj;ട്ടി &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:28 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പത്തനംതിട്ട: അവസരത്തിനൊത്ത് നയം മാറ്റുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt; 1977ലും '89ലും അവര്‍ ജനസംഘവും ബി.ജെ.പിയുമായും കൂട്ടുകെട്ടുണ്ടാക്കി. '77ല്‍ അടിയന്തരാവസ്ഥക്കെതിരെയാണ് ആര്‍.എസ്.എസ് സഖ്യമെന്നും '87ല്‍ ബോഫേഴ്സ് അഴിമതിക്കെതിരെയുമാണ് സഖ്യമെന്നും അവര്‍ പ്രചരിപ്പിച്ചു.&lt;br /&gt; എന്നാല്‍, വി.പി. സിങ് അധികാരത്തിലത്തെി ബോഫേഴ്സ് ഫയലുകളെല്ലാം കൈയില്‍ എത്തിയിട്ടും ഒന്നും കണ്ടത്തൊനായില്ല. സി.പി.എമ്മിന്‍െറ അവസരവാദ രാഷ്ട്രീയവും രാജ്യത്തിന്‍െറ മതേതര സംരക്ഷണവും തെരഞ്ഞെടുപ്പില്‍ വിഷയമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വികസനവും കരുതലും പ്രചാരണത്തിന് മുഖമുദ്രയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;br /&gt;  രാജ്യത്തിന്‍െറ ഒരുമയും സാഹോദര്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. രാജ്യത്തിന്‍െറ മതേതര പാരമ്പര്യം നിലനിര്‍ത്താന്‍ ജീവത്യാഗം ചെയ്ത മൂന്നു നേതാക്കള്‍ കോണ്‍ഗ്രസിനെ എന്നും കരുത്തുറ്റതാക്കും. മഹാത്മാഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ജീവത്യാഗം ഭാരതത്തിന്‍െറ മഹത്തായ മതേതര പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt; യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു.&lt;br /&gt; ആന്‍േറാ ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലത്തേ് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട, നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എ. ഷംസുദ്ദീന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/y4CMc5l5aFs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/DMmdKN-j6G8/151023?utm_source=feedburner&amp;amp;utm_medium=email"&gt;സ്ഥാനാര്&amp;zwj;ഥി നിര്&amp;zwj;ണയത്തില്&amp;zwj; വെട്ടിനിരത്തല്&amp;zwj;; ജോസഫ് ഗ്രൂപ്പില്&amp;zwj; അമര്&amp;zwj;ഷം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:25 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കൂട്ട വെട്ടിനിരത്തലില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പഴയ ജോസഫ് വിഭാഗക്കാരില്‍ പ്രതിഷേധം പുകയുന്നു.&lt;br /&gt; തര്‍ക്കമുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റി തീരുമാനംപോലും തള്ളി പലയിടങ്ങളിലും ജോസഫുകാരെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. ജില്ലാ-സംസ്ഥാന നേതൃനിരയില്‍ മാണിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ താഴത്തേട്ടില്‍ ജോസഫുകാരെ വ്യാപകമായി തഴയുകയായിരുന്നത്രെ.&lt;br /&gt; കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈക്കം ഡിവിഷനില്‍ പി.ജെ. ജോസഫിന്‍െറ സഹോദരിയുടെ മകനായ പോള്‍സണ്‍ ജോസഫ് എന്നിവരാണ് പഴയ ജോസഫ് വിഭാഗക്കാരായി രംഗത്തുള്ളത്. ഇതില്‍ വൈക്കം ഇടതു ശക്തികേന്ദ്രമാണ്.&lt;br /&gt; എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ നാല് സീറ്റുകളിലായിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് ഗ്രൂപ് മത്സരിച്ചിരുന്നത്.&lt;br /&gt; അതിരമ്പുഴയില്‍ മെക്കിള്‍ ജയിംസിന് സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അവസാനനിമിഷം തന്ത്രപരമായി തഴഞ്ഞതായി ജോസഫിനോടടുത്തുനില്‍ക്കുന്നവര്‍ പറയുന്നു. മൈക്കിള്‍ ജയിംസ് വിമതനായി മത്സരിക്കാന്‍ രംഗത്തത്തെിയെങ്കിലും നേതൃത്വം ഇടപ്പെട്ട് പിന്‍മാറ്റുകയായിരുന്നു.&lt;br /&gt; തൃക്കൊടിത്താനത്ത് വിനു ജോബ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഇയാളെയും തഴഞ്ഞു. ഇതിനുപുറമേ, അയ്മനം, കടുത്തുരുത്തി, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, അതിരമ്പുഴ മേഖലകളിലെ പഞ്ചായത്തുകളിലും ബ്ളോക്കുകളിലും സീറ്റ് അവകാശവാദവുമായി രംഗത്തുണ്ടായിരുന്ന ജോസഫ് വിഭാഗക്കാരില്‍ ഭൂരിഭാഗത്തെയും വെട്ടിമാറ്റിയതായും ഇവര്‍ പരാതിപ്പെടുന്നു. മന്ത്രി പി.ജെ. ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പലതവണ ഇടപെട്ടെങ്കിലും പ്രാദേശിക എതിര്‍പ്പുണ്ടെന്ന പേരില്‍ തഴയുകയായിരുന്നുവെന്നും ഈ വിഭാഗം നേതാക്കള്‍ പറയുന്നു.&lt;br /&gt; അതിനിടെ, ചില പഴയ ജോസഫ് ഗ്രൂപ്പുകാര്‍ക്ക് എല്‍.ഡി.എഫ് സീറ്റ് വാഗ്ദാനം നല്‍കിയെങ്കിലും പി.ജെ. ജോസഫ് ഇടപെട്ട് തടയുകയായിരുന്നത്രെ. ചിലര്‍ വിമതവേഷം കെട്ടാന്‍ തയാറായെങ്കിലും ഇവരെയും തടഞ്ഞത്രെ.&lt;br /&gt; ജോസഫ് വിഭാഗം ലയിക്കുമ്പോള്‍ ഏറ്റുമാനൂരില്‍ അഞ്ച് പഞ്ചായത്ത് അംഗങ്ങളായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അടക്കം രണ്ട് മെംബര്‍മാരുമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ  ഇവിടെ ഒരാള്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ലയനത്തിന് തൊട്ടുപിന്നാലെയത്തെിയ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് പേരിന് മാത്രമായിരുന്നു സീറ്റുകള്‍. എല്‍.ഡി.എഫിലായിരുന്നപ്പോള്‍ വിജയിച്ച സീറ്റുകള്‍ പോലും ഇവര്‍ക്ക് കൈവിടേണ്ടിവന്നു. ഇത് വ്യാപക അമര്‍ഷത്തിനിടയാക്കിയെങ്കിലും തുടക്കമെന്ന നിലയില്‍ അതൃപ്തി പലരും ഉള്ളിലൊതുക്കി.&lt;br /&gt; ഇത്തവണയും സമാന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാക്കള്‍ പി.ജെ. ജോസഫിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജിനെയും കണ്ടിരുന്നു. ചര്‍ച്ചകള്‍ സജീവമാകുന്നതോടെ ഇടപെടാമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് ഇവര്‍ ഉറപ്പുനല്‍കിയിരുന്നു.&lt;br /&gt; എന്നാല്‍, ഇവരുടെ ആവശ്യവും തള്ളി പ്രാദേശിക തലത്തില്‍ മറ്റ് പലരെയും നിയോഗിക്കുകയായിരുന്നു. പല നേതാക്കളുടെയും അറിവോടെയാണ് ഇത്തരം നീക്കമുണ്ടായതെന്നും ഇവര്‍ പറയുന്നു.&lt;br /&gt;  ജോസഫ് വിഭാഗത്തിന്‍െറ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോട്ടയത്ത് നേതാവില്ലാത്തതാണ് തിരിച്ചടിയാവുന്നതെന്നും ഇവര്‍ പരിതപിക്കുന്നു. എല്‍.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ ജോസഫ് വിഭാഗത്തെ ജില്ലയില്‍ നയിച്ചിരുന്ന കടുത്തുരുത്തി എം.എല്‍.എ കൂടിയായ മോന്‍സ് ജോസഫിന് ഇപ്പോള്‍ കെ.എം. മാണിയോടാണത്രെ കൂടുതല്‍ താല്‍പര്യം. ചിലര്‍ക്കുവേണ്ടി ഇടപെട്ടെങ്കിലും മോന്‍സ് ജോസഫിന് കടുംപിടിത്തം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.&lt;br /&gt; അതിനിടെ, ഞീഴൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബോബന്‍ മഞ്ഞളാമല വിമതനായി രംഗത്തുണ്ട്. അതേസമയം, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടുണ്ടെന്നാണ് മാണിയോടടുത്തുനില്‍ക്കുന്നവരുടെ നിലപാട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/DMmdKN-j6G8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/l9Pry8Eqp1A/151023?utm_source=feedburner&amp;amp;utm_medium=email"&gt;ജില്ലാ സ്പോര്&amp;zwj;ട്സ് കൗണ്&amp;zwj;സില്&amp;zwj; ഓഫിസ് വീര്&amp;zwj;പ്പുമുട്ടുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:23 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൊടുപുഴ: അസൗകര്യങ്ങള്‍ക്ക് നടുവില്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസ് വീര്‍പ്പുമുട്ടുന്നു.&lt;br /&gt; ഒരു സൗകര്യവുമില്ലാത്ത മൂലമറ്റത്തെ പഞ്ചായത്തിന്‍െറ കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വെള്ളമത്തെിയിട്ട് വര്‍ഷങ്ങളായി.&lt;br /&gt; സ്ത്രീ ജീവനക്കാരടക്കം കഷ്ടപ്പെടുകയാണ്. അടുത്തയിടെ ഓഫിസിന് മുന്നില്‍ വാഹന പാര്‍ക്കിങ്ങിന് ഷെഡ് നിര്‍മിച്ചതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസിലേക്കുള്ള വഴിയും അടഞ്ഞു.&lt;br /&gt;  ഇവിടെയുള്ള അസൗകര്യം അറിഞ്ഞ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മൂന്നുമുറികള്‍ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുണ്ട്.&lt;br /&gt;  എന്നാല്‍, ഇവിടേക്ക് മാറ്റുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സൗകര്യങ്ങളില്ലാതായതോടെ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.  ജില്ലയില്‍ കൗണ്‍സിലിനിപ്പോള്‍ മൂന്നാറില്‍ മാത്രമേ സ്വന്തം കെട്ടിടമുള്ളൂ.&lt;br /&gt; അല്ളെങ്കില്‍ നെടുങ്കണ്ടത്തിന് മാറ്റാനാണ് നീക്കമെന്നാണ് സൂചന. ഇത് ജില്ലയില്‍ ഏറെ കായികതാരങ്ങളുള്ള ലോറേഞ്ചിലെ താരങ്ങള്‍ക്ക് തിരിച്ചടിയാകും. വാടകയുടെ ബാധ്യതയില്ലാതെ തൊടുപുഴയില്‍ ഈ ഓഫിസിന്‍െറ പ്രവര്‍ത്തനത്തിനുള്ള സംവിധാനം ആയെങ്കിലും ഇതിന് തടയിടുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ കൂടുതല്‍ താരങ്ങളുള്ളത് തൊടുപുഴ മേഖലയിലാണ്. കൂടാതെ ഗ്രൗണ്ട് അടക്കമുള്ള സൗകര്യ്വും തൊടുപുഴയിലുണ്ട്.&lt;br /&gt; സ്പോര്‍ട്സ് കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകള്‍ ഏറെയുള്ളതും തൊടുപുഴ മേഖലയിലാണ്. ഈ സാഹചര്യത്തില്‍ ഓഫിസ് തൊടുപുഴയിലേക്ക് മാറ്റണമെന്നാണ് ഭൂരിപക്ഷം അസോസിയേഷനുകളുടെയും താരങ്ങളുടെയും ആവശ്യം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/l9Pry8Eqp1A?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/BU1RDx4BVl0/151023?utm_source=feedburner&amp;amp;utm_medium=email"&gt;എമിറേറ്റ്സിനു വേണം കണ്ണൂരിലെ യാത്രക്കാരെ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:19 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 69 ദിവസം മാത്രം അവശേഷിക്കേ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാന സര്‍വിസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദുബൈ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന് കത്തയച്ചു.&lt;br /&gt; ആഴ്ചയില്‍ 5000 പേര്‍ക്ക് ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്ന വിധത്തില്‍ സര്‍വിസ് നടത്താനുള്ള അനുമതിയാണ് ദുബൈ അധികൃതര്‍ തേടിയത്. ഇപ്പോള്‍ രാജ്യത്ത് 90 കേന്ദ്രങ്ങളിലേക്ക് ദുബൈയില്‍ നിന്ന് എമിറേറ്റ്സ് സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് 3.3 ലക്ഷം യാത്രക്കാരാണ് എമിറേറ്റ്സിലൂടെ പറന്നത്.&lt;br /&gt; ദുബൈ ഭരണകൂടത്തിന്‍െറ ആവശ്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കുമെന്ന് വ്യോമയാന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ ഇന്ത്യയുമായി ചേര്‍ന്ന് വന്‍ കുതിച്ചു ചാട്ടത്തിനാണ് ദുബൈ ഒരുങ്ങുന്നത്. 2017ല്‍ 43 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2.46 കോടി സഞ്ചാരികളെയാണ് ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നത്.&lt;br /&gt; ഇതിനായി രണ്ടു വര്‍ഷത്തിനകം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി പ്രതിവാര വിമാന സര്‍വിസുകള്‍ അധികമായി ആരംഭിക്കും.&lt;br /&gt; ഈ സര്‍വിസുകളിലൂടെ 2.5 ലക്ഷം യാത്രക്കാര്‍ക്ക് യാത്രാസൗകര്യമാണ് ലക്ഷ്യമിടുന്നത്.&lt;br /&gt; കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് രണ്ടും താല്‍ക്കാലിക സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും യാത്രാദുരിതം മാറാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സിന്‍െറ വിമാനങ്ങള്‍ക്ക് സര്‍വിസ് അനുമതി നല്‍കിയാല്‍ വിദേശികള്‍ക്കും വിദേശ മലയാളികള്‍ക്കും അത് അനുഗ്രഹമായിരിക്കും. ഒപ്പം കേരളത്തിന്‍െറ ടൂറിസം സാധ്യതയും ഏറെ വിപുലപ്പെടും. എമിറേറ്റ്സ് പോലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനാണ് സ്ഥിരം യാത്രികര്‍ ആഗ്രഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്.  കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ ഇറങ്ങാറുണ്ടെങ്കിലും വിമാനത്താവള റണ്‍വേ പ്രശ്നത്തത്തെുടര്‍ന്ന് സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.&lt;br /&gt; വിവിധ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതോടെ കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതോടെ ടെര്‍മിനല്‍ അനുബന്ധ കെട്ടിടങ്ങളുടെ വ്യാപ്തിയും ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്  ജില്ലകളിലും കര്‍ണാടകയിലെ വീരാജ്പേട്ട, കുടക് എന്നിവിടങ്ങളിലുമുള്ളവര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് കണ്ണൂര്‍ വിമാനത്താവളം.&lt;br /&gt; നിലവില്‍ 3050 മീറ്റര്‍ റണ്‍വേയുള്ള കണ്ണൂരില്‍ ബോയിങ് 777, ബോയിങ് 747, ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള രണ്ടാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. എയര്‍ബസ് 380, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ രണ്ടാംഘട്ടത്തില്‍ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരുകയാണ്.&lt;br /&gt; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിസംബര്‍ 31ന് പരീക്ഷണ വിമാനമിറക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി നിലവിലുള്ള 3050 മീറ്റര്‍ റണ്‍വേ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.&lt;br /&gt; ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗത്തുനിന്ന് മറുഭാഗം വരെയത്തെുന്ന തരത്തിലാണ് ഇപ്പോള്‍ റണ്‍വേ നിര്‍മിച്ചിരിക്കുന്നത്.  മേയ് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/BU1RDx4BVl0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/aSSkHjWFEV8/151023?utm_source=feedburner&amp;amp;utm_medium=email"&gt;സ്വകാര്യ തുറമുഖങ്ങള്&amp;zwj;ക്ക്  സര്&amp;zwj;ക്കാറിന്&amp;zwj;െറ താങ്ങ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങില്‍ കിതക്കുന്ന  പൊതുമേഖലയെ പിന്തള്ളി  സ്വകാര്യ തുറമുഖങ്ങള്‍  കുതിക്കുന്നു. പൊതുമേഖലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയോടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ഉദാര സമീപനവുമാണ് രാജ്യത്തെ പ്രധാന തുറമുഖങ്ങളെ തളര്‍ത്തുന്നത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്‍െറ (ടാമ്പ്) നിയന്ത്രണങ്ങളില്‍  പിടയുന്ന പൊതുമേഖല തുറമുഖങ്ങളെ രക്ഷിക്കാന്‍  നടപടികളില്ലാത്തത് ഇവയെ പ്രതിസന്ധിയിലാക്കുകയാണ്. മേജര്‍ തുറമുഖങ്ങളിലെ ചരക്ക് ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ നിശ്ചയിക്കുന്നത് താരിഫ് അതോറിറ്റിയാണ്. ചരക്ക് ഹാന്‍ഡ്ലിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് ടാമ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളൊന്നും ബാധകമല്ല. തുറമുഖ നിരക്കുകള്‍ നേട്ടത്തിനായി യഥേഷ്ടം കൂട്ടുകയോ കുറക്കുകയോ ചെയ്യാനും സൗകര്യപൂര്‍വം ജോലികള്‍ നിര്‍വഹിക്കാനും സ്വകാര്യ തുറമുഖങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.&lt;br /&gt; ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ മേഖലയിലെ പ്രധാന തുറമുഖങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ് സ്വകാര്യ തുറമുഖങ്ങള്‍. നിരക്കുകളിലെ ഇളവുകളും ആധുനിക സൗകര്യങ്ങളുടെ ലഭ്യതയും ജോലി നിര്‍വഹണത്തിലെ വേഗവുമെല്ലാം സ്വകാര്യ തുറമുഖങ്ങളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. ഇക്കാരണങ്ങളാലൊക്കെ പൊതുമേഖല തുറമുഖങ്ങള്‍ പിന്തള്ളപ്പെടുന്നു. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ ചരക്കുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നുമില്ല.&lt;br /&gt; കയറ്റിറക്കുമതി വളര്‍ച്ച പ്രതീക്ഷക്കൊത്ത് ഉയരാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ചരക്ക് കയറ്റുമതി ഇടപാടുകളുടെ കാര്യത്തില്‍ മേജര്‍ തുറമുഖങ്ങള്‍ പിന്നിലായി. മൊത്തം കൈകാര്യം ചെയ്ത ചരക്കിന്‍െറ അളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ 10 ശതമാനം വളര്‍ച്ചനേടി. തൊട്ട് മുന്‍വര്‍ഷം സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഒമ്പതുശതമാനം വളര്‍ച്ചയാണുണ്ടായത്. പൊതുമേഖല തുറമുഖങ്ങള്‍ ഒരു ശതമാനം പിന്നിലായിരുന്നു.&lt;br /&gt; ഓരോ സര്‍ക്കാര്‍ തുറമുഖത്തിനും അവരുടെ  സൗകര്യങ്ങള്‍ക്കനുസരിച്ചും നേട്ടം ലാക്കാക്കിയും ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ കൂട്ടാനോ കുറക്കാനോ ചില ഇടപാടുകാര്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനോ ഒക്കെ സ്വാതന്ത്ര്യം ലഭിച്ചില്ളെങ്കില്‍, സ്വകാര്യ തുറമുഖങ്ങളുമായി മത്സരിക്കല്‍ അസാധ്യമാകും.  എന്നാല്‍, ടാമ്പ് നിയമം ഇത് അനുവദിക്കുന്നില്ല. അതല്ളെങ്കില്‍ സ്വകാര്യ തുറമുഖങ്ങള്‍ക്കുകൂടി കുറെയെങ്കിലും നിയന്ത്രണങ്ങളുണ്ടാകണം.  ജീവനക്കാര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങളും പെന്‍ഷനുമൊക്കെ നല്‍കാന്‍ സര്‍ക്കാര്‍ തുറമുഖങ്ങള്‍ക്ക് ബാധ്യതയുണ്ട്. സുരക്ഷക്ക് സി.ഐ.എസ്.എഫിനെ ത്തന്നെ നിയോഗിക്കണം. ഇതൊക്കെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും പ്രശ്നമാണ്. സ്വകാര്യ തുറമുഖങ്ങളില്‍ കരാര്‍ ജോലികളും ജോലിക്കാരുമാണ് ഏറെ.  സുരക്ഷകാര്യങ്ങള്‍ സ്വകാര്യ സെക്യൂരിറ്റികളെ ഏല്‍പിക്കുന്നതിനാല്‍ ഇതിനും വലിയ ചെലവ് വരുന്നില്ല. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിരവധി സ്വകാര്യ തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതും പുതിയവ വരാനിരിക്കുന്നതും അതത് സംസ്ഥാനങ്ങളില്‍  പൊതുമേഖല തുറമുഖങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.  ഈ സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തിന്‍േറതടക്കം സ്ഥിതി തീരെ ദയനീയമാവുകയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/aSSkHjWFEV8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ZqKGBVaZSF4/151023?utm_source=feedburner&amp;amp;utm_medium=email"&gt;കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കാന്&amp;zwj; മൊബൈല്&amp;zwj; ടവറില്&amp;zwj; കയറി യുവാവിന്&amp;zwj;െറ ആത്മഹത്യഭീഷണി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. ചെറായി സ്വദേശി നിധീഷാണ് കലൂര്‍ കതൃക്കടവിലെ  മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. സംഭവം അന്വേഷിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊലീസ് ഉറപ്പിനത്തെുടര്‍ന്നാണ് നിധീഷ് താഴെയിറങ്ങിയത്.&lt;br /&gt; ടയര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പുത്തന്‍വേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്ത ഷൈനിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇളയമകനായ നിധീഷ് ടവറില്‍ കയറിയത്. മൂത്ത സഹോദരങ്ങളായ എബിയും ജിബീഷും ടവറിന് താഴെയും നിലയുറപ്പിച്ചു. ഭീഷണി മുഴക്കി നിധീഷ് ടവറിനുമുകളിലേക്ക് വലിഞ്ഞുകയറിയതു കണ്ട് ആളുകള്‍ കൂടി. അച്ഛനെ മോചിപ്പിച്ചില്ളെങ്കില്‍ ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ ആളുകള്‍ പൊലീസിനെ അറിയിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. അകാരണമായി കസ്റ്റഡിയിലെടുത്ത അച്ഛനെ പൊലീസ് മര്‍ദിച്ചെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ നിധീഷ് ചാടുമെന്ന് സഹോദരങ്ങളും പൊലീസിനെ അറിയിച്ചു.&lt;br /&gt; സ്ഥലത്തത്തെിയ അസി. കമീഷണര്‍ സുരേഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കയതിനത്തെുടര്‍ന്ന് നിധീഷ് കടുംപിടിത്തം ഉപേക്ഷിച്ചു. പൊലീസ് പറഞ്ഞതിനത്തെുടര്‍ന്ന് താഴെയത്തെി. കരഞ്ഞുതളര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം നിധീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിധീഷിനെതിരെ ആത്മഹത്യശ്രമത്തിനും സഹോദരങ്ങള്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്ത് നോര്‍ത് പൊലീസ്് മൂവരെയും ജാമ്യത്തില്‍ വിട്ടു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ZqKGBVaZSF4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/o01_-xMZ2Bs/151023?utm_source=feedburner&amp;amp;utm_medium=email"&gt;വിദ്യാരംഭ ചടങ്ങുകള്&amp;zwj;ക്ക് ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:05 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: ഇന്ന് വിദ്യാരംഭം. അറിവിന്‍െറ ആദ്യക്ഷരം കുറിക്കാന്‍ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും തിരക്കായിരിക്കും. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വിവിധ പരിപാടികളിലും നടക്കും. രാവിലെ ഏഴുമണിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങളില്‍ ഇതിന്‍െറ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും. മണലിലോ അരിയിലോ ആയിരിക്കും ആദ്യക്ഷരങ്ങള്‍ കുറിക്കുക. വിദ്യാദേവിയുടെ അനുഗ്രഹം വാങ്ങാനും അക്ഷരം എഴുതി അറിവിന്‍െറ ദേവതയോട് പ്രാര്‍ഥിക്കാനും പ്രായഭേദമന്യേ വിശ്വാസികള്‍ എത്തും.&lt;br /&gt; ആലപ്പുഴ സനാതനധര്‍മ വിദ്യാശാലയുടെ ആഭിമുഖ്യത്തില്‍ ദസറ ആഘോഷങ്ങളും നടക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവിധ തൊഴിലാളി സംഘടനകളും നവരാത്രി ആഘോഷങ്ങളും കലാപരിപാടികളും വെള്ളിയാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ ഫോക്കസ് അമ്പലപ്പുഴയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ഉത്സവവും നാടകോത്സവവും നടക്കും.&lt;br /&gt; കൊമ്മാടി എസ്.എന്‍ ഗുരുമന്ദിരത്തില്‍ നവരാത്രി ആഘോഷവും സരസ്വതി പൂജയും രാവിലെ 6.30ന് ആരംഭിക്കും. വിവിധ ഗ്രന്ഥശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഗീതവിദ്യാലയങ്ങളില്‍ സംഗീതപഠനത്തിനും തുടക്കംകുറിക്കുന്നത് വിദ്യാരംഭ ദിനത്തിലാണ്. മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിന്‍െറ ഭാഗമായി കുമാരിപൂജയും നടക്കും. 200ല്‍പരം കുരുന്നുകള്‍ പങ്കെടുക്കും. മഹാനവമി ദിനത്തില്‍ സംഗീതാരാധനയും ഭജനയും നടത്തുന്നുണ്ട്. തകഴി സ്മാരകം, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് അധ്യാപകരും പണ്ഡിതരും സാംസ്കാരിക പ്രവര്‍ത്തകരും നേതൃത്വം നല്‍കും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/o01_-xMZ2Bs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/v_HunNHVUB4/151023?utm_source=feedburner&amp;amp;utm_medium=email"&gt;തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുത് ^ചെറിയാന്&amp;zwj; ഫിലിപ്പ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 10:03 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/chereeieie.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;തിരുവനന്തപുരം: തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുതെന്ന് ചെറിയാന്&amp;zwj; ഫിലിപ്പ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തത്തെിയത്. തന്&amp;zwj;്റെ ഫേസ്ബുക്ക് പോസ്റ്റിന്&amp;zwj;്റെ പേരില്&amp;zwj; മരിച്ചുപോയ അമ്മയെ പോലും ചിലര്&amp;zwj; അപമാനിച്ചു. കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ താന്&amp;zwj; സ്നേഹനിധികളായ നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്&amp;zwj;്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്&amp;zwj; സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന്&amp;zwj; ഫിലിപ്പ് പറഞ്ഞു.&lt;/p&gt; &lt;p&gt;	കോണ്&amp;zwj;ഗ്രസ് വനിതാ നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്&amp;zwj; ഫിലിപ്പിന്&amp;zwj;്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. തുടര്&amp;zwj;ന്ന് അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു.&lt;/p&gt; &lt;p&gt;	&lt;img alt="" src="/sites/default/files/images/chriiiyyyyaaa.jpg" style="width: 600px; height: 542px; margin: 10px;" /&gt;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/v_HunNHVUB4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/D0-6-znn_2E/151023?utm_source=feedburner&amp;amp;utm_medium=email"&gt;ഐ.എസ്.ഐ.ടി  അന്വേഷണം അട്ടിമറിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 09:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മാനന്തവാടി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മാവോവാദി കേസുകള്‍ ഇന്‍േറണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി) അന്വേഷിക്കണമെന്ന തീരുമാനം അട്ടിമറിക്കപ്പെടുന്നു. പാലക്കാട്-19, വയനാട്-12, കണ്ണൂര്‍-7, മലപ്പുറം-9, തൃശൂര്‍-3, എറണാകുളം-5 കേസുകളാണ് മാവോവാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15ലേറെ കേസുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമാണ്. ഇത്തരം കേസുകള്‍ ഐ.എസ്.ഐ.ടി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഒരു കേസ് പോലും ഐ.എസ്.ഐ.ടി അന്വേഷിക്കുന്നില്ല. പകരം കേസുകളെല്ലാം ലോക്കല്‍ പൊലീസാണ് അന്വേഷിച്ചുവരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യംചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നതെല്ലാം ലോക്കല്‍ പൊലീസ് തന്നെ.  ഡിവൈ.എസ്.പി റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സുരക്ഷാ ഭീഷണിമൂലം ഇവരുടെ തെളിവെടുപ്പുകള്‍ പലപ്പോഴും പ്രഹസനമായി മാറുകയും ചെയ്തു. 2012 മുതല്‍ സംസ്ഥാനത്ത് മാവോവാദികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2013, 2014ല്‍ ആണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.&lt;br /&gt; പൊലീസിനുനേരെ വെടിയുതിര്‍ക്കുക, സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവക്കെതിരെയുള്ളത്. ഈ കേസുകളെല്ലാം  അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട കേസുകളാണ്. ലോക്കല്‍ പൊലീസിന് ഇതിന് പരിമിതികളേറെയാണ്. ഈ സാഹചര്യത്തിലാണ് ഐ.എസ്.ഐ.ടിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. തീരുമാനം എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതേസമയം, രൂപേഷിന്‍െറ അറസ്റ്റിന് ശേഷമുള്ള ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് മാവോവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതായി ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച തൃശൂരും പാലക്കാട്ടും മാവോവാദി അനുകൂലികള്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന ജനകീയ കണ്‍വെന്‍ഷനുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കടുത്ത നിരീക്ഷണത്തിലാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/D0-6-znn_2E?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FQHEPf0PgvU/151023?utm_source=feedburner&amp;amp;utm_medium=email"&gt;കുറ്റിച്ചിറയില്&amp;zwj; വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 09:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: അതിഥിസ്ഥാനാര്‍ഥികളായ രണ്ട് വനിതകള്‍ മാറ്റുരക്കുന്ന കുറ്റിച്ചിറ വാര്‍ഡില്‍ വ്യത്യസ്തമായ രാഷ്ട്രീയക്കാറ്റാണ് ഇത്തവണ. യു.ഡി.എഫ് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ എതിര്‍പക്ഷത്ത് വ്യത്യസ്ത പാര്‍ട്ടികളും ലീഗ് വിമതരും അണിനിരക്കുന്ന ജനകീയമുന്നണിയാണ് രംഗത്തുള്ളത്.&lt;br /&gt; വനിതകള്‍ക്ക് നറുക്ക് വീണ വാര്‍ഡില്‍ എസ്.സി സംവരണം കൂടിയായതോടെ പുറത്തുനിന്ന് സ്ഥാനാര്‍ഥികളെയിറക്കിയിരിക്കയാണ് യു.ഡി.എഫും  എതിരാളികളും. ഇടതുപക്ഷം ചിത്രത്തിലില്ല. അതേസമയം, ഇടതുപക്ഷത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും അടുത്തിടെ മുസ്ലീംലീഗില്‍നിന്ന് പുറത്തുവന്ന വിമതവിഭാഗവും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണക്കുന്ന ശാന്ത വലിയപറമ്പിലാണ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി ശ്രീകലയെ നേരിടുന്നത്.&lt;br /&gt; യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയെന്ന് അവകാശപ്പെടുന്ന വാര്‍ഡാണെങ്കിലും 2005-ല്‍ കുറ്റിച്ചിറ ചരിത്രം തിരുത്തിയെഴുതിയിരുന്നു. ഇടതുപക്ഷ മുന്നണിസ്ഥാനാര്‍ഥി എന്‍.സി.പിയിലെ ശോഭന തട്ടാരിയാണ്  അന്ന് നേരിയ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചത്. അന്നും നറുക്കെടുപ്പില്‍ വനിത, എസ്.സി സംവരണ വാര്‍ഡ് ആയിരുന്നു കുറ്റിച്ചിറ. ഡി.ഐ.സി സ്വാധീനം അലയടിച്ച അന്നത്തെ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറയിലും മാറ്റത്തിന്‍െറ കാറ്റ് വീശി.&lt;br /&gt; പക്ഷേ, അന്നത്തെ രാഷ്ട്രീയകാലാവസ്ഥയല്ല ഇന്ന് കുറ്റിച്ചിറയില്‍. അടിസ്ഥാനസൗകര്യവികസനം വലിയ ചര്‍ച്ചയാവുകയും മുസ്ലിംലീഗില്‍നിന്ന് ഒരുവിഭാഗം പുറത്തുവന്ന് ലീഗിന്‍െറ ജനപ്രതിനിധികള്‍ കുറ്റിച്ചിറയെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് വന്നപ്പോഴേക്കും ലീഗ് വേണ്ടെതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും വികസനം ഇപ്പോഴും അവിടെ ചര്‍ച്ചാവിഷയമാണ്.&lt;br /&gt; ലീഗ് വിമതരെ പരമാവധി മുന്നില്‍ നിര്‍ത്തിയാണ് ഇടതുനീക്കങ്ങള്‍. പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു. ചാപ്പയില്‍, കരിമാടത്തോപ്പ്  എസ്.സികോളനി എന്നിവിടങ്ങളിലെ വികസനപിന്നാക്കാവസ്ഥ, കുറ്റിച്ചിറയിലെ ഓവുചാല്‍പ്രശ്നം, കുടിവെള്ളം എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. അതേസമയം മന്ത്രി മുനീറിന്‍െറ പ്രധാനതട്ടകമെന്ന നിലയില്‍ കുറ്റിച്ചിറക്ക് അടുത്ത കാലത്ത് കിട്ടിയ പരിഗണന ജനങ്ങളില്‍ മതിപ്പുണ്ടാക്കി എന്ന ആത്മവിശ്വാസത്തിലാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്.&lt;br /&gt; അതേസമയം, കുറ്റിച്ചിറയിലെ വോട്ടര്‍മാര്‍ പുറത്തുപറയാത്ത ചില അപ്രിയസത്യങ്ങളുണ്ട്. അടിക്കടി ഈ വാര്‍ഡ് സ്ത്രീസംവരണമാവുന്നതും അതും എസ്.സി സംവരണമാവുന്നതും ഈ മേഖലയിലെ വോട്ടര്‍മാര്‍ക്ക് അത്ര ഉള്‍ക്കൊള്ളാനാവുന്നില്ല. 2005-ലെ തെരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലൊതുങ്ങി ഇവിടുത്തെ പോളിങ് എന്നത് ശ്രദ്ധേയമായിരുന്നു. 70 ശതമാനത്തിന് മുകളിലാണ് സാധാരണ ഇവിടുത്തെ പോളിങ്. അത് മറി കടക്കാന്‍ ഇരുമുന്നണികളും ഇത്തവണ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്.&lt;br /&gt; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവിടുത്തെ പൈതൃകത്തെരുവ് സജീവമായി. വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ഒരുമിച്ചു കഴിയുന്ന തറവാടകങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. വി.ടി.ബല്‍റാമടക്കമുള്ള നേതാക്കള്‍ ഇവിടെ വന്നുപോയി. കെ.ടി.ജലീല്‍ ജനകീയമുന്നണിയുടെ പ്രചാരണം കൊഴുപ്പിക്കാനത്തെുന്നുണ്ട്.&lt;br /&gt; 900ത്തിനടുത്ത് വീടുകളുണ്ട് വാര്‍ഡില്‍. 5767 വോട്ടര്‍മാരുണ്ട്.1683 വോട്ട് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയത്. അത് മറിച്ചിടാന്‍ പാകത്തിലാണ് ജനകീയമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FQHEPf0PgvU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/yGRaB8HUht4/151023?utm_source=feedburner&amp;amp;utm_medium=email"&gt;ഇത് കഫീലിന് വേണ്ടി മലയാളികള്&amp;zwj; നടത്തുന്ന &amp;lsquo;കോഴിസങ്കേതം&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 09:19 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/chicken-farm.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: മലയാളികളുടെ മേല്&amp;zwj;നോട്ടത്തില്&amp;zwj; സ്വദേശി പൗരന്&amp;zwj;െറ പക്ഷി സങ്കേതം. ഉംസലാല്&amp;zwj; അലി പ്രദേശത്തോട് ചേര്&amp;zwj;ന്നുകിടക്കുന്ന ഉമ്മുല്&amp;zwj; അമദിലാണ് ഈ കൗതുകകേന്ദ്രം. പക്ഷി സങ്കേതം എന്നതിനേക്കാള്&amp;zwj; കോഴി സങ്കേതം എന്ന് പറയുന്നതാവും ശരി. വിശലാമായ ഷെഡിലെ കൂടുകളിലായി പല രൂപത്തിലും വര്&amp;zwj;ണങ്ങളിലുമായി 1000ത്തിലധികം കോഴികളാണ് ഇവിടെയുള്ളത്. റോയല്&amp;zwj; ഗേറ്റ് എന്ന പേരില്&amp;zwj; വീടുകളുടെ ഗേറ്റുകളും സ്റ്റെയര്&amp;zwj;കെയ്സുകളും നിര്&amp;zwj;മിക്കുന്ന സ്ഥാപനം നടത്തുന്ന മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി പോക്കാട്ട് അലിയും അദ്ദേഹത്തിന്&amp;zwj;െറ ജോലിക്കാരും ചേര്&amp;zwj;ന്നാണ് ഈ അലങ്കാര കോഴി ഫാം പരിപാലിക്കുന്നത്. സ്ഥാപനത്തിന്&amp;zwj;െറ സ്റ്റോറിനോട് ചേര്&amp;zwj;ന്നാണ് കേന്ദ്രം പ്രവര്&amp;zwj;ത്തിക്കുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;&lt;img alt="" src="/sites/default/files/images/DSC_1220.JPG" style="width: 500px; height: 333px;" /&gt;&lt;/span&gt;&lt;/div&gt; &lt;div&gt; 	കോഴികളില്&amp;zwj; പലതും ഏറെ വിലപിടിപ്പുള്ളവയാണ്. സില്&amp;zwj;ക്കി, റൂമി, ആദി, ഗിനി തുടങ്ങിയ ഇനങ്ങളിലായി പല രാജ്യങ്ങളില്&amp;zwj; നിന്നുമുള്ള വൈവിധ്യമാര്&amp;zwj;ന്ന ഒട്ടേറെയിനം കോഴികളെ ഇവിടെ കാണാം. സ്പെഷ്യല്&amp;zwj; എന്ന പേരില്&amp;zwj;തന്നെയുള്ള താരതമ്യേന വലുപ്പമുള്ള കോഴികളുടെ വിലയും സ്പെഷ്യലാണ്. ഇവ ജോഡിക്ക് 4,000 റിയാല്&amp;zwj; വരെ വിലവരുമെന്നാണ് ഫാമിലെ ജീവനക്കാരനായ നേപ്പാള്&amp;zwj; സ്വദേശി താര ബഹദൂര്&amp;zwj; പറഞ്ഞു. 2,000ത്തിലധികം പ്രാവുകളും കാടക്കോഴികളും ഇവിടെയുണ്ട്. പ്രാവുകളിലും വൈവിധ്യമാര്&amp;zwj;ന്ന ഇനങ്ങളും ഏറെ വിലപിടിപ്പുള്ളവയും കാണാം. ശാസ്ത്രീയ രീതിയില്&amp;zwj; മുട്ട വിരിയിച്ചെടുത്ത് വേര്&amp;zwj;തിരിച്ച് പ്രത്യേകം ചുറ്റുപാടുകളില്&amp;zwj; വളര്&amp;zwj;ത്തിയാണ് രോഗങ്ങളില്&amp;zwj; നിന്ന് ഇവയെ രക്ഷിക്കുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	അലിയുടെ സ്പോണ്&amp;zwj;സറായ അലി മുഹമ്മദ് സഅദ് മന്&amp;zwj;സൂര്&amp;zwj; അല്&amp;zwj; കഅബി മൂന്ന് വര്&amp;zwj;ഷം മുമ്പ് വെറും കൗതുകത്തിന് വേണ്ടി തുടങ്ങിയതാണിത്. ആദ്യം വീട്ടില്&amp;zwj; പ്രാവുകളെ വളര്&amp;zwj;ത്തി തുടങ്ങിയ അദ്ദേഹത്തിന്&amp;zwj;െറ താല്&amp;zwj;പര്യം പിന്നീട് അലങ്കാര കോഴികളിലായി. സൗദി അറേബ്യയില്&amp;zwj; നിന്നും മറ്റും കൊണ്ടുവന്ന വിവിധയിനം മുട്ടകള്&amp;zwj; വിരിയിച്ചാണ് അലങ്കാരകോഴികളുടെ ഒരു ചെറിയ ശേഖരം ഉണ്ടാക്കിയത്. പിന്നീട് ഇതില്&amp;zwj; കമ്പം കയറിയ ഖത്തരി പൗരന്&amp;zwj; കോഴി വളര്&amp;zwj;ത്തലിന്&amp;zwj;െറ പ്രാഥമിക പാഠങ്ങള്&amp;zwj; മുതല്&amp;zwj; ഇവയുടെ ശാസത്രീയ ചികിത്സകള്&amp;zwj; വരെ ഗൂഗിളില്&amp;zwj; നിന്ന് മനസ്സിലാക്കി. പെട്ടെന്നുതന്നെ ഇത് വലിയൊരു സംരംഭമായി വളര്&amp;zwj;ത്തിയെടുക്കുകയും ചെയ്തു. എന്നാല്&amp;zwj;, വാണിജ്യാടിസ്ഥാനത്തില്&amp;zwj; ഇതിനെ സമീപിക്കാന്&amp;zwj; അദ്ദേഹം തയാറായിട്ടില്ല. എണ്ണം വല്ലാതെ പെരുകുമ്പോള്&amp;zwj; സൂഖ് വാഖിഫിലും മറ്റും കൊണ്ടുപോയി വില്&amp;zwj;ക്കാറുണ്ടെന്ന് മാത്രം. സ്പോണ്&amp;zwj;സറുടെ വീട്ടിലെ മലയാളി ജീവനക്കാരനായ റഷീദ് ബാബുവാണ് കോഴികളെ വില്&amp;zwj;ക്കുന്ന ചുമതല. കഫീലിന്&amp;zwj;െറ താല്&amp;zwj;പര്യത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇത് വിപുലീകരിച്ചതും ഇപ്പോള്&amp;zwj; നിലനിര്&amp;zwj;ത്തുന്നതും അലിയും സഹപ്രവര്&amp;zwj;ത്തകരുമാണ്. കോഴികള്&amp;zwj;ക്ക് വസിക്കാനായി വലിയ ഷെഡുകളും ആധുനിക മെഷീനുകളും സ്ഥാപിച്ച് സ്പോണ്&amp;zwj;സറുടെ സ്വപ്നം ഇവര്&amp;zwj; സാക്ഷാത്കരിച്ചു. ഫാമിന്&amp;zwj;െറ സുഗമമായ നടത്തിപ്പിനാണ് യന്ത്രസംവിധാനങ്ങള്&amp;zwj; ഒരുക്കിയത്. ഇതിനായി ആദ്യഘട്ടത്തില്&amp;zwj; 25ഓളം തൊഴിലാളികള്&amp;zwj; ഇവിടെ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്&amp;zwj; കോഴികളുടെ പരിചരണത്തിന് വേണ്ടി മാത്രം നേപ്പാള്&amp;zwj; സ്വദേശികളായ രണ്ട് ജീവനക്കാരുമുണ്ട്. ഫാമിന്&amp;zwj;െറ മേല്&amp;zwj;നോട്ട ചുമതല രണ്ടത്താണി സ്വദേശിയായ മുഹമ്മദിനാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	&lt;img alt="" src="/sites/default/files/images/DSC_1235.JPG" style="width: 500px; height: 333px;" /&gt;&lt;/div&gt; &lt;div&gt; 	കൊടുംചൂടിലും അതിശൈത്യത്തിലും ഇവയുടെ അതിജീവനത്തിനായി കൂടാരത്തിനകത്തെചൂട് ക്രമീകരിക്കാറുണ്ട്. ചൂട് കാലത്ത് എയര്&amp;zwj;കണ്ടീഷണര്&amp;zwj; ഉപയോഗിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. &amp;nbsp;ഇന്&amp;zwj;റര്&amp;zwj;നെറ്റില്&amp;zwj; നിന്ന് മനസിലാക്കിയെടുക്കുന്ന സാങ്കേതിക സംവിധാനങ്ങള്&amp;zwj; റോയല്&amp;zwj; ഗേറ്റിലെ തൊഴിലാളികള്&amp;zwj; പ്രാവര്&amp;zwj;ത്തികമാക്കുകയാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	മൂന്ന് കൂറ്റന്&amp;zwj; കൂടാരങ്ങള്&amp;zwj; പണിത് അവയ്ക്കകത്താണ് പക്ഷികളെ പാര്&amp;zwj;പ്പിച്ചിരിക്കുന്നത്. ചൈനയില്&amp;zwj; നിലവിലുള്ള ഡോവ് ഫീഡിങ് ടെക്നോളജിയാണ് പ്രാവുകള്&amp;zwj;ക്ക് തീറ്റ കൊടുക്കാനായി ഉപയോഗിക്കുന്നത്. കൂടാരത്തിനകത്തെ വലിയ ടാങ്കില്&amp;zwj; നിക്ഷേപിക്കുന്ന ധാന്യങ്ങള്&amp;zwj; വിവിധ കൂടുകളില്&amp;zwj; കഴിയുന്ന പ്രാവുകള്&amp;zwj;ക്ക് മുമ്പിലേക്ക് കൃത്യമായ അളവില്&amp;zwj; എത്തിച്ചുനല്&amp;zwj;കുന്നതാണ് ഈ വിദ്യ. കോഴിപ്രേമിയായ സ്പോണ്&amp;zwj;സര്&amp;zwj;ക്ക് വേണ്ടിയാണ് തുടങ്ങിയതെങ്കിലും അലിയും തൊഴിലാളികളുമിപ്പോള്&amp;zwj; ഈ സംരംഭം വളരെ താല്&amp;zwj;പര്യത്തോടെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്. കോഴികളെയും പ്രാവുകളെയും പരിചരിക്കാന്&amp;zwj; മാത്രമായി ഇതിനകം 10 ലക്ഷം റിയാലെങ്കിലും കഫീല്&amp;zwj; ചെലവഴിച്ചിട്ടുണ്ടാവുമെന്നാണ് ഇവര്&amp;zwj; പറയുന്നത്. ഇവയുടെ വിപണനസാധ്യത കൂടി കണ്ടത്തെി വിപുലീകരിക്കാനുള്ള ആലോചനയുണ്ടെന്ന് പോക്കാട്ട് അലി പറഞ്ഞു.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/yGRaB8HUht4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gjYVGG8Lbvs/151023?utm_source=feedburner&amp;amp;utm_medium=email"&gt;തൊഴില്&amp;zwj; നിയമ പരിഷ്കാരത്തോടൊപ്പം  നിയമലംഘനങ്ങള്&amp;zwj;ക്ക് പുതിയ ശിക്ഷ വ്യവസ്ഥകളും &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 08:51 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Untitled-1_85.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: തൊഴില്&amp;zwj; നിയമ ലംഘനങ്ങള്&amp;zwj;ക്കുള്ള ശിക്ഷകളില്&amp;zwj; ഭേദഗതി വരുത്തി പുതിയ ശിക്ഷ വ്യവസ്ഥക്ക് തൊഴില്&amp;zwj; മന്ത്രി അംഗീകാരം നല്&amp;zwj;കി. 61 ശിക്ഷ വ്യവസ്ഥകള്&amp;zwj;ക്കാണ് അംഗീകാരം ലഭിച്ചത്. സ്വദേശിവത്ക്കരണം, റിക്രൂട്ടിങ്ങ് നടപടികള്&amp;zwj;, സ്ത്രീതൊഴില്&amp;zwj;, തൊഴിലാളികളുടെ അവകാശം തുടങ്ങിയവയുടെ സംരക്ഷണമാണ് പുതിയ ശിക്ഷ വ്യവസ്ഥകള്&amp;zwj; ഉറപ്പുവരുത്തുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	സ്വദേശികള്&amp;zwj;ക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളില്&amp;zwj; വിദേശികളെ നിയമിച്ചാല്&amp;zwj; തൊഴിലുടമക്ക് 20,000 റിയാല്&amp;zwj; പിഴയിടും. സ്വദേശികളെ അവരുടെ അനുമതി കൂടാതെ സ്ഥാപനത്തിലെ തൊഴിലാളി പട്ടികയിലുള്&amp;zwj;പ്പെടുത്തി രജിസ്റ്റര്&amp;zwj; ചെയ്താല്&amp;zwj; ഉടമ 25,000 റിയാല്&amp;zwj; പിഴ അടക്കണം. അന്നുതന്നെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ഒന്നിലെറെ പേരെയാണ് രജിസ്റ്റര്&amp;zwj; ചെയ്യുന്നതെങ്കില്&amp;zwj; അതനുസരിച്ച് പിഴ സംഖ്യയും കൂടും. വിസ കച്ചവടത്തിന് 50,000 റിയാലാണ് പിഴ. വില്&amp;zwj;പന നടത്തിയ വിസയുടെ എണ്ണമനുസരിച്ച് പിഴയില്&amp;zwj; വര്&amp;zwj;ധനയുണ്ടാകും. മന്ത്രാലയത്തിന്&amp;zwj;െറ അനുമതി (വര്&amp;zwj;ക്ക്പെര്&amp;zwj;മിറ്റ്) ലഭിക്കാതെ തൊഴിലാളിയെ നിയമിച്ചാല്&amp;zwj; 20,000 റിയാല്&amp;zwj; പിഴ ഈടാക്കും. നിബന്ധനകള്&amp;zwj;ക്ക് വിരുദ്ധമായി വിദേശിയുടെ ആശ്രിത വിസയിലുള്ളവരെയാണ് നിയമിക്കുന്നതെങ്കില്&amp;zwj; പിഴ 25,000 ആയി വര്&amp;zwj;ധിക്കും.&lt;/div&gt; &lt;div&gt; 	വനിത ജീവനക്കാര്&amp;zwj;ക്ക് വേണ്ട സൗകര്യങ്ങള്&amp;zwj; നല്&amp;zwj;കുന്നതില്&amp;zwj; വീഴ്ച വരുത്തുന്നവര്&amp;zwj; 10,000 റിയാല്&amp;zwj; പിഴ നല്&amp;zwj;കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയില്&amp;zwj; വര്&amp;zwj;ധനയുണ്ടാകും. ഒരുദിവസം സ്ഥാപനം അടപ്പിക്കുകയും ചെയ്യും. സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാല്&amp;zwj; 5,000 റിയാല്&amp;zwj; പിഴ നല്&amp;zwj;കണം. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് തൊഴിലുടമക്ക് പിഴ വിധിക്കുന്ന വ്യവസ്ഥകളും പുതിയ ശിക്ഷ വ്യവസ്ഥയിലുണ്ട്. തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്പോര്&amp;zwj;ട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമ 2,000 റിയാല്&amp;zwj; പിഴ നല്&amp;zwj;കേണ്ടിവരും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ വര്&amp;zwj;ധിക്കും.&amp;nbsp;&lt;/div&gt; &lt;div&gt; 	തൊഴില്&amp;zwj; കരാര്&amp;zwj; കൂടാതെയോ തൊഴില്&amp;zwj; കരാറിന്&amp;zwj;െറ പകര്&amp;zwj;പ്പ് നല്&amp;zwj;കാതെയോ തൊഴിലെടുപ്പിച്ചാല്&amp;zwj; ഉടമ 5,000 റിയാല്&amp;zwj; പിഴ നല്&amp;zwj;കണം. നിര്&amp;zwj;ബന്ധപൂര്&amp;zwj;വം തൊഴിലെടുപ്പിച്ചാല്&amp;zwj; 15,000 റിയാലും പിഴ അടക്കണം. തൊഴിലുടമയുടെ പേരില്&amp;zwj; വരുന്ന കുടിശിക തുക അടക്കാന്&amp;zwj; തൊഴിലാളിയെ നിര്&amp;zwj;ബന്ധിക്കുന്ന തൊഴിലുടമ 10000 റിയാല്&amp;zwj; പിഴ ഒടുക്കേണ്ടിവരും. അകാരണമായി തൊഴിലാളിയുടെ വേതനം പിടിച്ചുവെക്കുകയോ ഭാഗികമായി നല്&amp;zwj;കാതിരിക്കുകയോ ചെയ്യുക, കരാര്&amp;zwj; കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് പ്രവൃത്തിപരിചയ സര്&amp;zwj;ട്ടിഫിക്കററ് നല്&amp;zwj;കാതിരിക്കുക, മോശമായി ചിത്രീകരിക്കുന്ന വിധം സര്&amp;zwj;ട്ടിഫിക്കറ്റ് നല്&amp;zwj;കുക, മറ്റൊരു തൊഴിലവസരം നഷ്ടമാകാന്&amp;zwj; കാരണമാവുക, ഉടമവശം സൂക്ഷിക്കാനേല്&amp;zwj;പിച്ച രേഖകള്&amp;zwj; തിരികെ നല്&amp;zwj;കാന്&amp;zwj; വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളൂടെ പേരില്&amp;zwj; തൊഴിലുടമയില്&amp;zwj;നിന്ന് 5,000 റിയാല്&amp;zwj; പിഴ ഈടാക്കും. തൊഴിലാളികളുടെ അവകാശമായി സര്&amp;zwj;ക്കാര്&amp;zwj; ചുമത്തിയ തുക ധാരണപ്രകാരം അവര്&amp;zwj;ക്ക് നല്&amp;zwj;കാന്&amp;zwj; വിസമ്മതിക്കുക, തൊഴിലാളികളുടെ താല്&amp;zwj;പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്&amp;zwj;ക്ക് തുക ചെലവഴിക്കുക, തൊഴില്&amp;zwj; പ്രശ്നങ്ങള്&amp;zwj; പരിഹരിക്കുന്നതിന് ലേബര്&amp;zwj; കമ്മിറ്റികളെ സമീപിക്കാതിരിക്കുക, വ്യവസ്ഥകള്&amp;zwj;ക്ക് വിരുദ്ധമായി വേതനം കൂടാതെ കൂടുതല്&amp;zwj; സമയം തൊഴിലാളികളെ ഉപയോഗിച്ച് തൊഴില്&amp;zwj; ചെയ്യിപ്പിക്കുക, വാരാന്ത അവധി നിഷേധിക്കുക തുടങ്ങിയ കുറ്റങ്ങള്&amp;zwj; തെളിഞ്ഞാല്&amp;zwj; തൊഴിലുടമ 10,000 റിയാല്&amp;zwj; പിഴ അടക്കണം. കഠിനമായ വെയിലില്&amp;zwj; തുറന്ന സ്ഥലത്ത് തൊഴിലാളിയെ ജോലിയെടുപ്പിക്കുക, സുരക്ഷ മാനദണ്ഡങ്ങള്&amp;zwj; പാലിക്കാതെ ജോലിചെയ്യിപ്പിക്കുക, യഥാസമയത്ത് വേതനം നല്&amp;zwj;കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്&amp;zwj;ക്ക് 3000 റിയാലാണ് ഉടമ പിഴ നല്&amp;zwj;കേണ്ടിവരിക. അപകടകരമായ സാഹചര്യങ്ങളില്&amp;zwj; ജോലിചെയ്യുന്ന തൊഴിലാളികള്&amp;zwj;ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതില്&amp;zwj; വീഴ്ചവരുത്തിയാല്&amp;zwj; ഉടമക്കെതിരെ 25,000 റിയാല്&amp;zwj; പിഴ ചുമത്തും. &amp;nbsp;മന്ത്രാലയത്തിന്&amp;zwj;െറ പ്രവര്&amp;zwj;ത്തനാനുമതി ലഭിക്കാതെ റിക്രൂട്ടിങ്ങ് സ്ഥാപനങ്ങള്&amp;zwj; പ്രവര്&amp;zwj;ത്തിപ്പിച്ചാല്&amp;zwj; 15,000 മുതല്&amp;zwj; 20,000 റിയാല്&amp;zwj; വരെ പിഴ ഈടാക്കും. മന്ത്രാലയത്തിന്&amp;zwj;െറ അനുമതിയില്ലാതെ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്&amp;zwj; നല്&amp;zwj;കുന്ന സ്ഥാപനങ്ങള്&amp;zwj;ക്കെതിരെ 10,000 റിയാല്&amp;zwj; പിഴ ചമുതത്തും.&amp;nbsp;&lt;/div&gt; &lt;div&gt; 	സ്ഥാപനം സംബന്ധിച്ച് മന്ത്രാലയത്തിന് തെറ്റായ വിവരങ്ങള്&amp;zwj; കൈമാറിയാല്&amp;zwj; 25,000 റിയാല്&amp;zwj; പിഴ അടക്കണം. നിയമലംഘകര്&amp;zwj; പിഴ ചുമത്തപ്പെട്ട് 15 ദിവസത്തിനകം അടക്കേണ്ടതാണെന്നും പിഴ അടക്കുന്നതുവരെ സ്ഥാപനം പ്രവര്&amp;zwj;ത്തിക്കാന്&amp;zwj; അനുവദിക്കില്ളെന്നും വ്യവസ്ഥയില്&amp;zwj; വ്യക്തമാക്കിയിട്ടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gjYVGG8Lbvs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/xK_IqigLRD4/151023?utm_source=feedburner&amp;amp;utm_medium=email"&gt;അബൂദബിയില്&amp;zwj; പ്രണയപര്&amp;zwj;വം കഥകളി മഹോത്സവത്തിന് തുടക്കം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 08:35 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Dalit-Harcccccyana_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;അബൂദബി: ശക്തി തിയറ്റേഴ്സും മണിരംഗ് അബൂദബിയും ചേര്&amp;zwj;ന്നൊരുക്കുന്ന കഥകളി മഹോത്സവമായ പ്രണയപര്&amp;zwj;വത്തിന് അബൂദബി കേരള സോഷ്യല്&amp;zwj; സെന്&amp;zwj;ററില്&amp;zwj; തുടക്കമായി. പച്ചവേഷത്തിലെ നിത്യവിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപിയും സംഘവുമാണ് മൂന്ന് ദിവസം നീളുന്ന പരിപാടിയിലൂടെ മൂന്ന് വ്യത്യസ്തമായ പ്രണയകഥകള്&amp;zwj; അവതരിപ്പിക്കുന്നത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ശുക്രാചാര്യരില്&amp;zwj; നിന്ന് &amp;nbsp;മൃതസഞ്ജീവനി കൈവശപ്പെടുത്താന്&amp;zwj; വരുന്ന കചന്&amp;zwj; ദേവയാനിയുടെ ആത്മാര്&amp;zwj;ഥമായ പ്രണയത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന &amp;lsquo;ദേവയാനിചരിതം&amp;rsquo; ആണ് ആദ്യ ദിനം അരങ്ങേറിയത്. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്&amp;zwj; കചന്&amp;zwj; മൃതസഞ്ജീവനി മന്ത്രം ഗ്രഹിക്കാനായി അസുര ഗുരുവായ ശുക്രാചാര്യരുടെ അടുത്ത് വിദ്യാഭ്യാസത്തിനത്തെുന്നു. ദേവാസുരയുദ്ധത്തില്&amp;zwj; ദേവന്മാരുടെ വിജയത്തിനാണ് ഈ മന്ത്രസിദ്ധിക്കായി കചന്&amp;zwj; വന്ന് ശുക്രനെ ഗുരുവായി വരിച്ചത്.&amp;nbsp;&lt;/div&gt; &lt;div&gt; 	വിദ്യാഭ്യാസം ചെയ്യുന്നതിനായാണ് താന്&amp;zwj; വന്നതെന്ന് കചന്&amp;zwj; അറിയിക്കുന്നു. ശുക്രന്&amp;zwj; കചനെ ശിഷ്യനായി സ്വീകരിച്ചു. തന്&amp;zwj;െറ വത്സലപുത്രിയായ ദേവയാനിയെ പരിചയപ്പെടുത്തുകയും ചെയ്തു. കചന്&amp;zwj; ശുക്രന്&amp;zwj;െറ ആശ്രമത്തില്&amp;zwj; താമസിച്ച് വിദ്യാഭ്യാസം ചെയ്യുന്നു.&lt;/div&gt; &lt;div&gt; 	ദേവയാനി കചനില്&amp;zwj; അനുരക്തയാകുന്നു. തന്&amp;zwj;െറ ലക്ഷ്യം സാധിക്കുന്നതിനായി ദേവയാനിയുടെ പ്രേമത്തെ കചന്&amp;zwj; നിരസിച്ചില്ല, അനുകൂലിച്ചുമില്ല. പ്രണയപരവശയായ ദേവയാനിയാകട്ടെ കചന്&amp;zwj;െറ യഥാര്&amp;zwj;ഥ മനസ്സറിയാതെ കചനോടൊത്ത് കാലികളെ മേച്ചും വിനോദിച്ചും രസമായി കഴിഞ്ഞുകൂടുന്നു. കചന്&amp;zwj; ശുക്രന്&amp;zwj;െറ പ്രീതിപാത്രമായിരിക്കുന്നുവെന്നും ദേവകാര്യാര്&amp;zwj;ഥം ശുക്രനില്&amp;zwj; നിന്ന് മൃതസഞ്ജീവനി നേടാനാണ് കചന്&amp;zwj; വന്നിരിക്കുന്നതെന്നും മനസ്സിലാക്കിയ അസുരന്മാര്&amp;zwj; കചനെ പലതവണ നിഗ്രഹിച്ചെങ്കിലും അപ്പോഴെല്ലാം ദേവയാനിയുടെ അപേക്ഷപ്രകാരം ശുക്രന്&amp;zwj; മൃതസഞ്ജീവനി കൊണ്ട് അയാളെ പുനര്&amp;zwj;ജനിപ്പിക്കുന്നു. ഒരിക്കല്&amp;zwj; സുകേതുവും കൂട്ടരും ചേര്&amp;zwj;ന്ന് കചനെ വനത്തില്&amp;zwj; വെച്ച് നേരിടുന്നു. അവര്&amp;zwj; കചനെ കൊന്ന് പൊടിയാക്കി മദ്യത്തില്&amp;zwj; കലര്&amp;zwj;ത്തി ശുക്രന് കൊടുക്കുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	കചന്&amp;zwj; മരിച്ചതറിഞ്ഞ് ദേവയാനി അത്യന്തം വിഷാദിച്ച് പിതാവിനോട് തന്&amp;zwj;െറ സങ്കടം അറിയിക്കുന്നു. മദ്യത്തോടൊപ്പം കചന്&amp;zwj; തന്&amp;zwj;െറ ഉദരത്തില്&amp;zwj; പ്രവേശിച്ചിരിക്കുന്നുവെന്ന് ദിവ്യദൃഷ്ടി കൊണ്ടറിഞ്ഞ ശുക്രന്&amp;zwj; തന്&amp;zwj;െറ നിസ്സഹായാവസ്ഥ അറിയിക്കുന്നു. അച്ഛന് മരണം സംഭവിക്കാതെ കചനെ പുനര്&amp;zwj;ജനിപ്പിക്കണമെന്ന് അവള്&amp;zwj; അപേക്ഷിച്ചു.&amp;nbsp;&lt;/div&gt; &lt;div&gt; 	മകളുടെ ആഗ്രഹനിവൃത്തിക്കായി കചനെ പുനര്&amp;zwj;ജനിപ്പിക്കാന്&amp;zwj; ശുക്രന്&amp;zwj; സന്നദ്ധനാകുന്നു. വയറ്റില്&amp;zwj; കിടക്കുന്ന കചനെ പുനര്&amp;zwj;ജനിപ്പിച്ച് അയാള്&amp;zwj;ക്ക് മൃതസഞ്ജീവനി ഉപദേശിച്ചിട്ട് വയര്&amp;zwj; പിളര്&amp;zwj;ന്ന് പുറത്തുവരാന്&amp;zwj; ശുക്രന്&amp;zwj; ശിഷ്യന് അനുമതി നല്&amp;zwj;കി. അങ്ങനെ പുറത്തുവന്ന കചന്&amp;zwj; മൃതസഞ്ജീവനി കൊണ്ട് ശുക്രനെയും പുനര്&amp;zwj;ജനിപ്പിച്ചിട്ട് ഗുരുവിനെ വന്ദിച്ചു. വിദ്യാഭ്യാസം പൂര്&amp;zwj;ത്തിയാക്കിയ കചന് ദേവലോകത്തേക്ക് മടങ്ങാന്&amp;zwj; അനുമതി നല്&amp;zwj;കുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	ദേവയാനിയുടെ പ്രേമംകൊണ്ട് പുനര്&amp;zwj;ജന്മം നേടുകയും ഒപ്പം മൃതസഞ്ജീവനി കൈക്കലാക്കുകയും ചെയ്ത കചന്&amp;zwj; ദേവയാനിയുടെ പ്രേമാഭ്യര്&amp;zwj;ഥന കൈക്കൊള്ളാതെ ദേവലോകത്തേക്ക് മടങ്ങിപ്പോകാന്&amp;zwj; തുനിയുന്നു. തന്നെ പാണിഗ്രഹണം ചെയ്യണമെന്ന് ദേവയാനി അയാളെ തടഞ്ഞ് സങ്കടത്തോടെ അറിയിക്കുന്നു. കചന്&amp;zwj; അവളുടെ അപേക്ഷ നിരസിക്കുന്നു. അഭ്യര്&amp;zwj;ഥന നിരസിച്ച കചന് തന്&amp;zwj;െറ അച്ഛനില്&amp;zwj; നിന്നു ലഭിച്ച വിദ്യ ഫലപ്പെടുകയില്ളെന്ന് ദേവയാനി ശപിച്ചതു കേട്ട് ബ്രഹ്മകുലത്തില്&amp;zwj; ആരും നിന്നെ വിവാഹം ചെയ്യുകയില്ളെന്ന് കചന്&amp;zwj; ദേവയാനിയെയും ശപിക്കുന്നു. പരസ്പരം ശാപങ്ങള്&amp;zwj; ചൊരിഞ്ഞ് അവര്&amp;zwj; പിരിയുന്നു.&lt;/div&gt; &lt;div&gt; 	കലാമണ്ഡലം ഗോപിയാണ് കചന്&amp;zwj;െറ വേഷമിട്ടത്. മാര്&amp;zwj;ഗി വിജയകുമാര്&amp;zwj;, കലാമണ്ഡലം ഷണ്&amp;zwj;മുഖന്&amp;zwj;, പത്തിയൂര്&amp;zwj; ശങ്കരന്&amp;zwj;കുട്ടി, കോട്ടക്കല്&amp;zwj; മധു, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലത്തെി. അടുത്ത ദിവസങ്ങളില്&amp;zwj; &amp;lsquo;രുക്മാംഗദചരിതം&amp;rsquo;, &amp;lsquo;ബഗവധം&amp;rsquo; എന്നീ കഥകള്&amp;zwj; അവതരിപ്പിക്കും.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/xK_IqigLRD4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JX6rEAt_-_w/151023?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;ഐ.എസിനെ പിഴുതെറിയുന്നതില്&amp;zwj; രാജ്യാന്തര സഹകരണം അനിവാര്യം&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 08:27 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/foreign minister.JPG" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: മേഖലയില്&amp;zwj; നിന്ന് ഐ.എസ് സാന്നിധ്യം പിഴുതെറിയുന്നതിന് വിവിധ രാജ്യങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്&amp;zwj; അഹ്മദ് ബിന്&amp;zwj; മുഹമ്മദ് ആല്&amp;zwj;ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെിയ അമേരിക്കന്&amp;zwj; പ്രസിഡന്&amp;zwj;റിന്&amp;zwj;െറ ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഹകരണത്തിനായുള്ള പ്രത്യേക ദൂതന്&amp;zwj; ജനറല്&amp;zwj; ജോണ്&amp;zwj; അലനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ബഹ്റൈന്&amp;zwj; സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിനെ പ്രകീര്&amp;zwj;ത്തിച്ച ജോണ്&amp;zwj; അലന്&amp;zwj; അന്താരാഷ്ട്ര തലത്തില്&amp;zwj; ഭീഷണി ഉയര്&amp;zwj;ത്തുന്ന ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്&amp;zwj;ക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ഐ.എസിനെതിരെ നടത്തുന്ന സഖ്യസേനയുടെ പ്രതിരോധ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; മന്ത്രി വിശദീകരിച്ചു. തീവ്രവാദത്തിന്&amp;zwj;െറ വേരുകള്&amp;zwj; എത്ര ആഴത്തിലുള്ളതാണെങ്കിലും അത് തകര്&amp;zwj;ന്നടിയുമെന്ന് ഇരുവരും വിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സഖ്യ സേനയില്&amp;zwj; അംഗമായ ബഹ്റൈന്&amp;zwj;െറ തീവ്രവാദ വിരുദ്ധ നിലപാട് ശ്രദ്ധേയമാണെന്നും ജോണ്&amp;zwj; അലന്&amp;zwj; പറഞ്ഞു. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചര്&amp;zwj;ച്ച ചെയ്തു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JX6rEAt_-_w?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/D5pAi6giKB8/151023?utm_source=feedburner&amp;amp;utm_medium=email"&gt;എഴുപതിന്&amp;zwj;െറ നിറവിലും പ്രതീക്ഷ തരാതെ യു.എന്&amp;zwj;  &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 07:19 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/unitednationswall.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഐക്യരാഷ്ട്ര സഭക്ക് നാളെ എഴുപത് തികയുന്നു         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                      കാസിം ഇരിക്കൂര്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;രണ്ടാംലോകയുദ്ധം കൊടുമ്പിരികൊണ്ട ചരിത്രത്തിന്&amp;zwj;െറ നിര്&amp;zwj;ണായക സന്ധിയില്&amp;zwj;, അച്ചുതണ്ട് ശക്തികള്&amp;zwj;ക്കെതിരായ പോരാട്ടം&amp;nbsp; ഊര്&amp;zwj;ജിതമാക്കുന്നതിനു വേണ്ടി യു.എസ് പ്രസിഡന്&amp;zwj;റ് ഫ്രാങ്ക്ലിന്&amp;zwj; ഡി. റൂസ്വെല്&amp;zwj;റ്റിന്&amp;zwj;െറ നേതൃത്വത്തില്&amp;zwj; 26 രാജ്യങ്ങള്&amp;zwj; 1942 ജനുവരി ഒന്നിന് സമ്മേളിച്ച് രൂപംകൊടുത്ത ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനമാണ് 1945 ഒക്ടോബര്&amp;zwj; 24ന് യു.എന്നിന്&amp;zwj;െറ ഒൗദ്യോഗിക പിറവിക്ക് നിദാനമാകുന്നത്. സമാധാനമോഹമല്ല, യുദ്ധവീര്യമാണ് ഈ രാഷ്ട്രാന്തരീയ കൂട്ടായ്മയുടെ വിധാതാക്കള്&amp;zwj; ആദ്യവട്ട കൂടിയാലോചനയില്&amp;zwj; ലക്ഷ്യമിട്ടിരുന്നതെന്ന യാഥാര്&amp;zwj;ഥ്യം വിരോധാഭാസമായി തോന്നാം. നീല പശ്ചാത്തലത്തില്&amp;zwj; ഒലീവ് ചില്ലകള്&amp;zwj;ക്കിടയില്&amp;zwj; ലോകഭൂപടം ആലേഖനം ചെയ്ത യു.എന്നിന്&amp;zwj;െറ പതാക സമാധാനവും സുരക്ഷയും കാംക്ഷിക്കുന്ന ലോകരാഷ്ട്രസമുച്ചയങ്ങളുടെ ആത്യന്തിക അഭിലാഷങ്ങളെയാണ് പ്രതീകവത്കരിക്കുന്നത്. എന്നാല്&amp;zwj;, ഇന്ന് വന്&amp;zwj;ശക്തികള്&amp;zwj;ക്ക് യുദ്ധം ചെയ്യാനുള്ള പച്ചക്കൊടി കാട്ടാനുള്ള ഒരു വേദിയായി രൂപാന്തരപ്പെട്ടത്&amp;nbsp; പിറവിയിലെ പിഴവ് കൊണ്ടാവാം. ഒന്നാംലോകയുദ്ധം മനുഷ്യരാശിക്ക് സമ്മാനിച്ച കഷ്ടനഷ്ടങ്ങളും പാപപങ്കിലതകളുമാണ് വേഴ്സായി ഉടമ്പടിയുടെ ചുവടുപിടിച്ച് ലീഗ് ഓഫ് നാഷന്&amp;zwj;സ് എന്ന യു.എന്നിന്&amp;zwj;െറ മുന്&amp;zwj; അവതാരമായ ആഗോളവേദിക്ക് ബീജാവാപം നല്&amp;zwj;കാന്&amp;zwj; സാഹചര്യമൊരുക്കിയത്.&amp;nbsp; എന്നാല്&amp;zwj;, &amp;lsquo;രാഷ്ട്രാന്തരീയ സഹകരണം വളര്&amp;zwj;ത്താനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള&amp;rsquo; ലക്ഷ്യത്തിന്&amp;zwj;െറ അടുത്തുപോലും എത്താതെവന്നപ്പോഴാണ് ലീഗ് ഓഫ് നാഷനെ ചരിത്രാവശിഷ്ടമാക്കി രണ്ടാംലോകയുദ്ധത്തിലേക്ക് ലോകം നടന്നുനീങ്ങിയത്.&amp;nbsp; &amp;nbsp;&lt;br /&gt; 	ഐക്യരാഷ്ട്രസഭക്ക് നാളെ എഴുപത് വയസ്സ് തികയുമ്പോള്&amp;zwj; പ്രക്ഷുബ്ധമായ വര്&amp;zwj;ത്തമാനകാല ആഗോള സാഹചര്യം ലോകപാര്&amp;zwj;ലമെന്&amp;zwj;റിന്&amp;zwj;െറ പരാജയമുഖമാണ് അനാച്ഛാദനം ചെയ്യുന്നത്. നാഗരികതകളും വന്&amp;zwj;കരകളും സമ്മേളിക്കുന്ന ഒരു ഭൂതലമൊട്ടാകെ കടുത്ത അരാജകത്വത്തിലും വിസ്ഫോടനാവസ്ഥയിലുമാണിന്ന്. നിലക്കാത്ത യുദ്ധങ്ങള്&amp;zwj;, പരിഷ്കൃതലോകം വികസിപ്പിച്ച അധുനാധുനിക ആയുധങ്ങള്&amp;zwj; കൊണ്ട് ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകാഴ്ചകള്&amp;zwj;, ജീവിക്കാന്&amp;zwj; കൊള്ളാത്ത ആവാസവ്യവസ്ഥയില്&amp;zwj;നിന്ന് പ്രാണനുംകൊണ്ടോടി രക്ഷപ്പെടാന്&amp;zwj; ശ്രമിക്കുന്ന അഞ്ചുകോടി അഭയാര്&amp;zwj;ഥികള്&amp;zwj;, പ്രതികാരദാഹം മൂത്ത് ക്രൂരതകള്&amp;zwj; മാത്രം പുറത്തെടുക്കുന്ന ഭീകരവാദികള്&amp;zwj;, അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകള്&amp;zwj;, പട്ടിണികൊണ്ട് ജീവിതപ്പെരുവഴിയില്&amp;zwj; മരിച്ചുവീഴുന്ന കോടികള്&amp;zwj;. അറുനൂറ്റമ്പത് കോടി ജനത അധിവസിക്കുന്ന ഭൂമി മനുഷ്യകുലത്തിനു ജീവിക്കാന്&amp;zwj; പറ്റാത്ത ഇടമായി മാറുമ്പോള്&amp;zwj; സമാധാനത്തിന്&amp;zwj;െറ ഉത്തരവാദിത്തമേറ്റ ഐക്യരാഷ്ട്രസഭ വിജയം കണ്ട പരീക്ഷണമാണെന്ന് ആശ്വസിക്കുന്നത് തിടംവെച്ച കാപട്യമാവില്ളേ? &amp;nbsp;&lt;br /&gt; 	പിറവിയിലെ പിഴവ് യു.എന്നിന്&amp;zwj;െറ ഘടനയെ വികലവും വിനാശകരവുമാക്കി. യു.എന്&amp;zwj; ചാര്&amp;zwj;ട്ടര്&amp;zwj; അംഗീകരിക്കാന്&amp;zwj; 1945 ഒക്ടോബര്&amp;zwj; 24ന് സാന്&amp;zwj;ഫ്രാന്&amp;zwj;സിസ്കോയില്&amp;zwj; ഒത്തുചേര്&amp;zwj;ന്നത് 51 രാജ്യങ്ങള്&amp;zwj;. എഴുപത് വര്&amp;zwj;ഷം കൊണ്ട് അംഗസംഖ്യ 193ആയി. അംഗങ്ങള്&amp;zwj;ക്കിടയില്&amp;zwj; ഒരിക്കലും സമത്വം നിലനിന്നില്ല. യുദ്ധം ജയിച്ച അഞ്ചുവന്&amp;zwj;ശക്തികള്&amp;zwj; -അമേരിക്ക, റഷ്യ, ചൈന, ഫ്രാന്&amp;zwj;സ്, ബ്രിട്ടന്&amp;zwj; രക്ഷാസമിതി (സെക്യൂരിറ്റി കൗണ്&amp;zwj;സില്&amp;zwj;) എന്ന ശ്രീകോവിലില്&amp;zwj; ഇരുന്ന് ലോകത്തിന്&amp;zwj;െറ കടിഞ്ഞാന്&amp;zwj; കൈയിലെടുക്കുന്ന, ഒരുനിലക്കും നീതീകരിക്കാനാവാത്ത ഘടനയാണ് യു.എന്നിനെ ഒരു ബാധ്യതയാക്കി മാറ്റുന്നത്. കാലോചിതമായ പരിഷ്കരണം കൊണ്ടുവരാനുള്ള ആര്&amp;zwj;ജവമില്ലായ്മ അസന്തുലിത സംവിധാനമായി വികൃതമാക്കി.125 കോടി ജനം അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യം രക്ഷാസമിതി അംഗത്വത്തിനുവേണ്ടി അംഗരാജ്യങ്ങളുടെ കാലുപിടിക്കേണ്ട ഗതികേട്. രക്ഷാസമിതിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യ, ജര്&amp;zwj;മനി, ജപ്പാന്&amp;zwj; , ബ്രസീല്&amp;zwj; തുടങ്ങിയ രാജ്യങ്ങളുടെ നെടുനാളത്തെ ശ്രമത്തെ തുരങ്കംവെക്കാന്&amp;zwj; വന്&amp;zwj;ശക്തികള്&amp;zwj; പലതരം കുതന്ത്രങ്ങള്&amp;zwj; പ്രയോഗിക്കുകയാണ്. 1965ല്&amp;zwj; രക്ഷാസമിതിയിലെ താല്&amp;zwj;ക്കാലിക അംഗങ്ങളുടെ അംഗസംഖ്യ ആറില്&amp;zwj;നിന്ന് പത്തായി വര്&amp;zwj;ധിപ്പിച്ചതൊന്നും അതിന്&amp;zwj;െറ പ്രവര്&amp;zwj;ത്തനത്തില്&amp;zwj; പ്രകടമായില്ല. കാരണം സ്ഥിരാംഗങ്ങള്&amp;zwj;ക്ക് മാത്രമേ വീറ്റോ അവകാശമുള്ളൂ എന്നതുതന്നെ.&lt;br /&gt; 	യു.എന്നിനെ നോക്കുകുത്തിയാക്കുന്ന ആഗോളമുന്നണികള്&amp;zwj;&lt;br /&gt; 	ലോക രാഷ്ട്രങ്ങള്&amp;zwj;ക്കിടയില്&amp;zwj; സമാധാനവും പരസ്പര സഹകരണവും പോഷിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്രസഭ ഇന്ന് വന്&amp;zwj;ശക്തികളുടെ കളിയരങ്ങും ഉപജാപശാലയുമായി വഴിതെറ്റിയിരിക്കുന്നു. യു.എന്നിന്&amp;zwj;െറ പേരില്&amp;zwj; അല്ളെങ്കില്&amp;zwj; അതിനെ മറയാക്കി ലോകഗതി തങ്ങളാഗ്രഹിക്കുന്ന വഴിയിലൂടെ തിരിച്ചുവിടുകയാണ് ഇക്കൂട്ടര്&amp;zwj;. ശീതയുദ്ധാനന്തര ലോകത്തെ തങ്ങളുടെ ചൊല്&amp;zwj;പടിക്കുകീഴില്&amp;zwj; കൊണ്ടുവന്ന അങ്കിള്&amp;zwj;സാം 2001 സെപ്റ്റംബര്&amp;zwj; 11നുശേഷം യു.എന്നിനെ നോക്കുകുത്തിയാക്കി സാമ്രാജ്യത്വ അജണ്ട നിഷ്പ്രയാസം നടപ്പാക്കുകയായിരുന്നു.&amp;nbsp;&amp;nbsp; തങ്ങളുടെ രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ താല്&amp;zwj;പര്യങ്ങള്&amp;zwj; സംരക്ഷിക്കുന്ന ഘട്ടം വരുമ്പോള്&amp;zwj; യു.എന്&amp;zwj; അട്ടിമറിക്കപ്പെടുന്നത് സവിസ്തരം വിശദീകരികരിക്കുന്നുണ്ട് തിയോഡര്&amp;zwj; മക്ഡൊണാള്&amp;zwj;ഡ് &amp;lsquo;യുനൈറ്റഡ് നാഷന്&amp;zwj;സ്: ഒൗവര്&amp;zwj; ബെസ്റ്റ് ഹോപ് ഫോര്&amp;zwj; മീഡിയേറ്റിങ് ഹ്യൂമന്&amp;zwj;റൈറ്റ്സ് &amp;rsquo; എന്ന ആധികാരിക രചനയില്&amp;zwj;. സെപ്റ്റംബര്&amp;zwj; 11ന് പകരംവീട്ടാന്&amp;zwj; &amp;lsquo;ഭീകരതക്കെതിരായ യുദ്ധ&amp;rsquo;ത്തിന് തുടക്കമിട്ടപ്പോള്&amp;zwj; നീതിയുടെയോ ന്യായത്തിന്&amp;zwj;െറയോ സംസ്ഥാപനമായിരുന്നില്ല, പ്രത്യുത പ്രതികാരത്തിന്&amp;zwj;െറ കാടന്&amp;zwj;ചിന്തയായിരുന്നു അങ്കിള്&amp;zwj;സാമിനെയും പിണിയാളുകളെയും നയിച്ചത്. ഭീകരവാദികള്&amp;zwj; വേള്&amp;zwj;ഡ് ട്രേഡ് സെന്&amp;zwj;റര്&amp;zwj; ആക്രമിച്ച് യു.എസ് പൗരന്മാരെ കൊന്നതിനുപകരം വീട്ടേണ്ടത് സംഭവവുമായി പുലബന്ധമില്ലാത്ത അഫ്ഗാനിലെ നിരപരാധികളെ കൂട്ടക്കൊല ചെയ്തല്ല എന്ന് ഉപദേശിച്ച് പ്രതികാരദാഹികളെ തിരുത്തേണ്ട ഐക്യരാഷ്ട്രസഭ യുദ്ധത്തിന്&amp;zwj;െറ തീയതി കുറിക്കാന്&amp;zwj; അടിയന്തരയോഗം ചേര്&amp;zwj;ന്ന നിമിഷം അതിന്&amp;zwj;െറ ഭാവിനിലനില്&amp;zwj;പ് ചോദ്യംചെയ്യപ്പെട്ടിരുന്നു. ഒരുവ്യാഴവട്ടം പിന്നിട്ടിട്ടും അഫ്ഗാന്&amp;zwj; കത്തിയാളുമ്പോള്&amp;zwj; നിസ്സംഗതമായി നോക്കിനില്&amp;zwj;ക്കുന്ന ഒരാഗോളവേദിയില്&amp;zwj; കൂടുതലായി എന്തുപ്രതീക്ഷ അര്&amp;zwj;പ്പിക്കാന്&amp;zwj;? കാബൂളില്&amp;zwj;നിന്ന് ബഗ്ദാദിലത്തെിയപ്പോള്&amp;zwj; ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ നിഷ്ക്കാസനം ചെയ്യാന്&amp;zwj; യു.എന്നിന്&amp;zwj;െറ അനുമതി ഞങ്ങള്&amp;zwj;ക്കുവേണ്ട എന്ന് യു.എസ് പ്രസിഡന്&amp;zwj;റ് ജോര്&amp;zwj;ജ് ഡബ്യൂ.ബുഷ് പരസ്യമായി പറയുന്ന ഒരു സ്ഥിതിവിശേഷം വന്നു. അങ്ങനെയാണ് &amp;lsquo;ഒന്നുകില്&amp;zwj; നിങ്ങള്&amp;zwj; ഞങ്ങളോടൊപ്പം; അല്ളെങ്കില്&amp;zwj; ഭീകരവാദികളോടൊപ്പം&amp;rsquo; എന്ന സൂത്രവാക്യം മെനഞ്ഞ് തങ്ങളുടെ പിന്നില്&amp;zwj; അണിനിരക്കാത്ത രാജ്യങ്ങളെ ബുഷ് ബ്ളാക്ലിസ്റ്റില്&amp;zwj; പെടുത്തിയത്.&lt;br /&gt; 	&amp;nbsp;ഇറാഖിലുടനീളം കൂട്ടനശീകരണായുധങ്ങള്&amp;zwj; കുന്നുകൂട്ടിയിരിക്കയാണെന്ന കള്ളപ്രചാരണത്തിന്&amp;zwj;െറ നിജ$സ്ഥിതി അന്വേഷിക്കാന്&amp;zwj; ഇറങ്ങിപ്പുറപ്പെട്ട യു.എന്&amp;zwj; ആയുധ പരിശോധകന്&amp;zwj; ഹാന്&amp;zwj; ബ്ളിക്സ് തന്&amp;zwj;െറ ദൗത്യവുമായി മുന്നോട്ടുപോയപ്പോള്&amp;zwj; നിജ$സ്ഥിതി ലോകത്തിന് ബോധ്യപ്പെടുമെന്ന് കണ്ട് &amp;lsquo;തെളിവുകള്&amp;zwj; (അന്നുപയോഗിച്ച ഒരു വാക്കുണ്ട്: &amp;lsquo;സ്മോക്കിങ് ഗണ്&amp;zwj; &amp;rsquo; )&amp;nbsp; പരതി സമയം കളയേണ്ടെന്ന് പറഞ്ഞ്&amp;nbsp; ആ ശ്രമത്തെ തന്നെ അട്ടിമറിച്ചത് യു.എന്നല്ല, യു.എസാണ് ഇനി എല്ലാം തീരുമാനിക്കുക എന്ന ധിക്കാരത്തോടെയാണ്. സെക്യൂരിറ്റി കൗണ്&amp;zwj;സില്&amp;zwj; അംഗങ്ങളുടെ മാത്രമല്ല, നാറ്റോ സഖ്യരാജ്യങ്ങളുടെ പോലും പിന്തുണ ആര്&amp;zwj;ജിക്കാന്&amp;zwj; സാധിക്കാതെ വന്നിട്ടും യു.എന്നിന്&amp;zwj;െറ അംഗീകാരത്തിനു കാത്തുനില്&amp;zwj;ക്കാതെ ഇറാഖിനെ ആക്രമിച്ച് സദ്ദാമിനെ വകവരുത്തുകയായിരുന്നു. ഇതിലെ ഏറ്റവും ലജ്ജാവഹമായ വശം, ആക്രമണം ഒഴിവാക്കുന്ന വിഷയത്തില്&amp;zwj; തങ്ങള്&amp;zwj; നിസ്സഹായരാണെന്ന കുറ്റസമ്മതത്തോടെ യു.എന്&amp;zwj; റിലീഫ് ഏജന്&amp;zwj;സികള്&amp;zwj;ക്ക് അയച്ച സര്&amp;zwj;ക്കുലറില്&amp;zwj; ഇറാഖ് ഏറ്റുവാങ്ങാന്&amp;zwj; പോകുന്ന ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ മുന്നറിയിപ്പുണ്ടായിരുന്നു എന്നതാണ്. ഇറാഖിലെ എണ്ണ ഉല്&amp;zwj;പാദനം പതിന്മടങ്ങ് കണ്ട് കുറയുമെന്നും വൈദ്യുതിവിതരണം നിലക്കുമെന്നും ഒമ്പത് ലക്ഷം പേര്&amp;zwj; അഭയാര്&amp;zwj;ഥികളായി കൂട്ടപലായനം നടത്താന്&amp;zwj; നിര്&amp;zwj;ബന്ധിതരാകുമെന്നെല്ലാം യു.എന്നിന്&amp;zwj;െറ രഹസ്യ ഓര്&amp;zwj;ഡറില്&amp;zwj; പ്രതിപാദിക്കുന്നുണ്ടെന്ന് &amp;lsquo;ദി ടൈംസ്&amp;rsquo; റിപ്പോര്&amp;zwj;ട്ട് ചെയ്യുകയുണ്ടായി. യുദ്ധം തടയാനുള്ള ബാധ്യതയില്&amp;zwj;നിന്ന് പൂര്&amp;zwj;ണമായി പിന്&amp;zwj;വാങ്ങിയ ഐക്യരാഷ്ട്രസഭ യാങ്കിപട്ടാളം ചിന്തുന്ന ചോരയുടെയും കുന്നുകൂട്ടുന്ന ശവങ്ങളുടെയും കണക്കെടുത്ത് ശവക്കച്ചകള്&amp;zwj; ഒരുക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. പശ്ചിമേഷ്യ വര്&amp;zwj;ത്തമാനകാല അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെടാന്&amp;zwj; കാരണം യു.എന്&amp;zwj; ഷണ്ഡീകരിക്കപ്പെട്ടതാണെന്ന കാര്യത്തില്&amp;zwj; തര്&amp;zwj;ക്കമില്ല. മേഖലയില്&amp;zwj; ഏഴുപതിറ്റാണ്ടായി കത്തിയാളുന്ന ഫലസ്തീന്&amp;zwj; സമസ്യക്ക് നീതിപൂര്&amp;zwj;വകമായ ഒരു പരിഹാരം കാണുന്നതിന് ഏറ്റവും വലിയ കടമ്പ രക്ഷാസമിതിയാണ്.&lt;br /&gt; 	യുനെസ്കോയും മറ്റും&lt;br /&gt; 	ഐക്യരാഷ്ട്രസഭയുടെ കീഴില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന ജീവകാരുണ്യ, മനുഷ്യാവകാശ, സാംസ്കാരിക ഏജന്&amp;zwj;സികള്&amp;zwj; നടത്തുന്ന കുറെ നല്ല ഉദ്യമങ്ങളെ വിസ്മരിച്ചുകൊണ്ടല്ല രാഷ്ട്രീയരംഗത്തെ പരാജയങ്ങളെ തൊട്ടുകാണിക്കുന്നത്. യു.എന്&amp;zwj; എജുക്കേഷന്&amp;zwj; ആന്&amp;zwj;ഡ് സയന്&amp;zwj;സ് ഏജന്&amp;zwj;സിയുടെ (യുനെസ്കോ )സേവനങ്ങള്&amp;zwj; ഇന്നും നിരക്ഷരതയുടെയും അജ്ഞതയുടെയും കൂരിരുട്ട് വകഞ്ഞുമാറ്റാന്&amp;zwj; കഴിയാത്ത ഭൂവിഭാഗങ്ങളില്&amp;zwj; വെളിച്ചംവിതറുന്നുണ്ട്. പുതുതലമുറയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചുയര്&amp;zwj;ത്താനും സാംസ്കാരിക വൈവിധ്യങ്ങളുടെ വര്&amp;zwj;ണാര്&amp;zwj;ഭഭൂമികയിലേക്ക് കൈപിടിച്ച് നടത്തിക്കാനും ഏജന്&amp;zwj;സി നടത്തുന്ന ശ്രമങ്ങള്&amp;zwj; ശ്ളാഘനീയമാണ്. അഭയാര്&amp;zwj;ഥി സമൂഹത്തിന് കൈത്താങ്ങാവാനും യുദ്ധമുഖത്ത് സാന്ത്വനം എത്തിക്കാനും മനുഷ്യാവകാശ ധ്വംസനങ്ങളുടെ ബീഭല്&amp;zwj;സമുഖം സിവില്&amp;zwj;സമൂഹത്തിന്&amp;zwj;െറ മുമ്പാകെ കൊണ്ടുവരാനുമെല്ലാം യു.എന്&amp;zwj; ഏജന്&amp;zwj;സികള്&amp;zwj; ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും സാര്&amp;zwj;ഥകചുവടുവെപ്പുകളായി അനുഭവപ്പെടാത്തത് മറുവശത്ത് അരങ്ങേറുന്ന കൊടിയ അനീതി അന്തരീക്ഷം കാര്&amp;zwj;മേഘാവൃതമാക്കുന്നത് കൊണ്ടാണ്. ഫലസ്തീന് യുനെസ്കോ മൂന്നുവര്&amp;zwj;ഷം മുമ്പ് അംഗത്വം നല്&amp;zwj;കിയപ്പോള്&amp;zwj; അമേരിക്ക അതില്&amp;zwj; പ്രതിഷേധം രേഖപ്പെടുത്തിയത് ധനസഹായം 20 ശതമാനം വെട്ടിക്കുറച്ചാണ്. വിയറ്റ്നാമിലും അംഗോളയിലും നിക്കരാഗ്വയിലും സുഡാനിലുമൊക്കെ മനുഷ്യരാശിക്കു തന്നെ ഭീഷണി ഉയര്&amp;zwj;ത്തി സാമ്രാജ്യത്വവും മതഭ്രാന്തും താണ്ഡവനൃത്തമാടിയപ്പോഴും പുതിയ ലോകവീക്ഷണം വളര്&amp;zwj;ത്തിക്കൊണ്ടുവന്ന്, മാനവികതയെ ഉയര്&amp;zwj;ത്തിപ്പിടിക്കുന്ന ഒരു ലോകസംസ്കൃതിയുടെ പിറവി സാധ്യമാക്കുന്ന മുറവിളി പോലും ശ്രവിക്കാനാവുന്നില്ല. ഒരു സ്ഥാപനം കാലഹരണപ്പെടുമ്പോള്&amp;zwj; ബദല്&amp;zwj; കണ്ടുപിടിക്കുക എന്നതാണ് നാഗരികതയുടെ പോയകാല അനുഭവമെന്ന് വിഖ്യാത ചരിത്രകാരന്&amp;zwj; ആര്&amp;zwj;ണോള്&amp;zwj;ഡ് ടോയിംബി പറയുന്നുണ്ട്. നമ്മുടെ കാലത്തിന്&amp;zwj;െറ നാഡിമിടിപ്പ് തൊട്ടറിയാന്&amp;zwj; കെല്&amp;zwj;പുള്ള ബദല്&amp;zwj; സംവിധാനത്തെ കുറിച്ച് പോയിട്ട്, ഇന്നുള്ള സ്ഥാപനത്തെ പുതുക്കിപ്പണിയാനുള്ള ശ്രമത്തിനുപോലും ഗൗരവപൂര്&amp;zwj;വമായ ശ്രമങ്ങളില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം.&lt;br /&gt; 	l&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/D5pAi6giKB8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zzwdr1x4dVs/151023?utm_source=feedburner&amp;amp;utm_medium=email"&gt;രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോള്&amp;zwj; നിങ്ങള്&amp;zwj; എന്തു ചെയ്യുകയായിരുന്നു?&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 07:17 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/athmarthathayode.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഒരുദിവസം&lt;br /&gt; 	ഏറ്റവും ദരിദ്രരായ ജനങ്ങളാല്&amp;zwj;&lt;br /&gt; 	എന്&amp;zwj;െറ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്&amp;zwj;&lt;br /&gt; 	ചോദ്യം ചെയ്യപ്പെടും.&lt;br /&gt; 	ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ&lt;br /&gt; 	രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്&amp;zwj;&lt;br /&gt; 	എന്തുചെയ്തു എന്നവര്&amp;zwj; ചോദ്യം ചെയ്യപ്പെടും&lt;br /&gt; 	......&lt;br /&gt; 	.....&lt;br /&gt; 	അന്ന്&lt;br /&gt; 	ദരിദ്രരായ മനുഷ്യര്&amp;zwj; വരും&lt;br /&gt; 	ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ&lt;br /&gt; 	കവിതകളിലും കഥകളിലും&lt;br /&gt; 	ഒരിക്കലും ഇടംകിട്ടിയിട്ടില്ലാത്തവര്&amp;zwj;&lt;br /&gt; 	എന്നാല്&amp;zwj;, ദിവസവും അവര്&amp;zwj;ക്ക്&lt;br /&gt; 	അപ്പവും പാലും കൊടുത്തവര്&amp;zwj;&lt;br /&gt; 	അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്&amp;zwj;&lt;br /&gt; 	അവരുടെ കാറോടിച്ചവര്&amp;zwj;&lt;br /&gt; 	അവരുടെ പട്ടികളെ വളര്&amp;zwj;ത്തിയവര്&amp;zwj;&lt;br /&gt; 	അവരുടെ ഉദ്യാനങ്ങള്&amp;zwj; കാത്തുസൂക്ഷിച്ചവര്&amp;zwj;&lt;br /&gt; 	അവര്&amp;zwj; വരും&lt;br /&gt; 	വന്നുചോദിക്കും&lt;br /&gt; 	യാതനകളില്&amp;zwj; ദരിദ്രന്&amp;zwj;െറ ജീവിതവും സ്വപ്നവും&lt;br /&gt; 	കത്തിയെരിയുകയായിരുന്നപ്പോള്&amp;zwj;&lt;br /&gt; 	എന്തു ചെയ്യുകയായിരുന്നു നിങ്ങള്&amp;zwj;?&lt;/p&gt; &lt;p&gt;	(കെ.ജി.എസ് മൊഴിമാറ്റം നടത്തിയ&lt;br /&gt; 	ഓട്ടോ റെനേ കാസ്റ്റിലോയുടെ ഒരു കവിത)&lt;/p&gt; &lt;p&gt;	രാജ്യംമരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്&amp;zwj; പൂര്&amp;zwj;ണമായ അര്&amp;zwj;ഥത്തില്&amp;zwj; ശരിയല്ല. രാജ്യത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇത് കണ്ടിട്ടും മിണ്ടാതനങ്ങാതിരിക്കുന്നു സകലരും. &amp;lsquo;അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്&amp;zwj; വര്&amp;zwj;ധിക്കുകയാണ്. ഇത് ജനാധിപത്യത്തിനെതിരാണ്&amp;rsquo;. &amp;lsquo;കുറച്ചുദിവസങ്ങള്&amp;zwj;ക്കുമുമ്പ് ഇങ്ങനെ പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി സംസാരിക്കുന്ന ഒരാളല്ല. സാക്ഷാല്&amp;zwj; എല്&amp;zwj;.കെ. അദ്വാനിയാണ്. ബി.ജെ.പിയുടെ മുതിര്&amp;zwj;ന്ന നേതാവ്. സുധീന്ദ്ര കുല്&amp;zwj;കര്&amp;zwj;ണിക്കുനേരെ ശിവസേന കരിമഷിപ്രയോഗം നടത്തിയപ്പോഴായിരുന്നു അത്.&lt;br /&gt; 	ഏത് പുസ്തകം പ്രകാശിപ്പിക്കണം, ആര് പാടണം, ഏത് സിനിമ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ശിവസേന. ദിവസേന ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നവര്&amp;zwj; ശിവസേനയെ കാണുന്നില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് കളി പാടില്ളെന്ന് ശിവസേന. ശ്രീഗനറില്&amp;zwj; ബീഫ് പാര്&amp;zwj;ട്ടി നടത്തിയതിന്&amp;zwj;െറ പേരില്&amp;zwj; ജമ്മു-കശ്മീര്&amp;zwj; നിയമസഭയില്&amp;zwj; ബി.ജെ.പിക്കാര്&amp;zwj; മര്&amp;zwj;ദിച്ച സ്വതന്ത്ര എം.എല്&amp;zwj;.എ ശൈഖ് അബ്ദുല്&amp;zwj; റാഷിദിന് ഇന്ദ്രപ്രസ്ഥത്തിലും കരിമഷി പ്രയോഗം. ജനാധിപത്യത്തിന്&amp;zwj;െറ മുഖത്ത് കരിമഷിപ്രയോഗം തുടര്&amp;zwj;ന്നുകൊണ്ടേയിരിക്കുന്നു.&amp;nbsp; അസഹിഷ്ണുതയുടെ സര്&amp;zwj;പ്പങ്ങള്&amp;zwj; പത്തിവിടര്&amp;zwj;ത്തുന്നു. മഹാത്മാഗാന്ധിയെ വധിച്ച ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോദ്സെയെ തൂക്കിലേറ്റിയദിനം ഹിന്ദുമഹാസഭ ബലിദാന്&amp;zwj; ദിവസ് ആയി ആചരിക്കുന്നു. ഉത്തര്&amp;zwj;പ്രദേശിലെ ദാദ്രിയില്&amp;zwj; ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊല്ലുന്നു. രാജ്യം കാക്കുന്ന ഒരു സൈനികന്&amp;zwj;െറ പിതാവാണ് മുഹമ്മദ് അഖ്ലാഖ്. 10 ദിവസം കഴിഞ്ഞാണ് സെല്&amp;zwj;ഫി എടുത്തുനടക്കുകയും ട്വിറ്ററില്&amp;zwj; അപ്പപ്പോള്&amp;zwj; പ്രതികരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി വാ തുറക്കുന്നത്. 90 വയസ്സുള്ള ഒരു ദലിതനെ ക്ഷേത്രത്തില്&amp;zwj; കയറിയ കുറ്റത്തിന് ജീവനോടെ തീയിടുന്നു.&lt;br /&gt; 	അന്ധവിശ്വാസത്തിനെതിരെ പ്രതികരിച്ചതിന് കര്&amp;zwj;ണാടകയിലെ എഴുത്തുകാരന്&amp;zwj; കല്&amp;zwj;ബുര്&amp;zwj;ഗിയെ വെടിവെച്ചുകൊല്ലുന്നു. അതിനുമുമ്പ് പന്&amp;zwj;സാരെ പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു. ഗുലാം അലി പാടരുത്. ബഷീര്&amp;zwj; രാമായണത്തെക്കുറിച്ചെഴുതരുത്. സൂക്ഷിച്ചുനോക്കൂ, അദൃശ്യമായ, അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥ ഇവിടെ നിലനില്&amp;zwj;ക്കുകയാണ്. വിദേശരാജ്യങ്ങളില്&amp;zwj; ഇന്ത്യയുടെ പ്രതിച്ഛായ തകര്&amp;zwj;ന്നുകൊണ്ടേയിരിക്കുകയാണ്.&lt;br /&gt; 	കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വ്യക്തിയായിട്ടും കല്&amp;zwj;ബുര്&amp;zwj;ഗിയുടെ വധത്തില്&amp;zwj; അക്കാദമി മൗനം പാലിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിദാനന്ദന്&amp;zwj; അക്കാദമിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നത്; കേരളത്തില്&amp;zwj;നിന്നുള്ള കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളില്&amp;zwj; മൂന്നില്&amp;zwj; രണ്ടുപേരും രാജിവെക്കുന്നത്. സാറാജോസഫടക്കം അക്കാദമി പുരസ്കാരങ്ങള്&amp;zwj; തിരിച്ചുനല്&amp;zwj;കുന്നത്. ഇതിന് വന്&amp;zwj; പ്രതികരണമുണ്ടായി. പഞ്ചാബില്&amp;zwj;നിന്നും കര്&amp;zwj;ണാടകയില്&amp;zwj;നിന്നും ഗോവയില്&amp;zwj;നിന്നും എഴുത്തുകാര്&amp;zwj; പ്രതികരിച്ചു.&amp;nbsp; ടി. പത്മനാഭനും എം.ടിയും ആനന്ദും സക്കറിയയും ഈ പ്രതിഷേധത്തോടൊപ്പം നിന്നു. പട്ടും വളയും സ്വപ്നംകാണുന്ന രണ്ടോമൂന്നോ എഴുത്തുകാര്&amp;zwj; മാത്രമേ എസ്റ്റാബ്ളിഷ്മെന്&amp;zwj;റിന്&amp;zwj;െറ കൂടെനിന്നുള്ളൂ. വാഴുന്നവരാരായാലും അവരുടെ കൈകളില്&amp;zwj; വളകളണിയിക്കാന്&amp;zwj; കാത്തുനില്&amp;zwj;ക്കുന്നവര്&amp;zwj; അവര്&amp;zwj;. ഇതുവരെയായി 42 ഇന്ത്യന്&amp;zwj; എഴുത്തുകാര്&amp;zwj; അവര്&amp;zwj;ക്കുലഭിച്ച പുരസ്കാരങ്ങള്&amp;zwj; തിരിച്ചുനല്&amp;zwj;കി. ഏറ്റവും ഒടുവില്&amp;zwj; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്&amp;zwj;നിന്ന് സാഹിത്യകാരനായ കാശിനാഥ് സിങ്ങാണ് പുരസ്കാരം തിരിച്ചുനല്&amp;zwj;കിയത്.&lt;br /&gt; 	കാര്യങ്ങള്&amp;zwj; ഇന്ത്യയില്&amp;zwj; ഇതിന് മുമ്പൊരിക്കലും ഇതിനെക്കാള്&amp;zwj; വഷളായിട്ടില്ല. ഇന്ത്യയില്&amp;zwj; ജീവിക്കാന്&amp;zwj; മുസ്ലിംകള്&amp;zwj; ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്&amp;zwj;ലാല്&amp;zwj; ഖട്ടര്&amp;zwj;. &amp;lsquo;മുസ്ലിംകള്&amp;zwj;ക്ക് ഇന്ത്യയില്&amp;zwj; കഴിയാം. പക്ഷേ, മാട്ടിറച്ചി തിന്നുന്നത് നിര്&amp;zwj;ത്തണം &amp;rsquo;-ഖട്ടര്&amp;zwj; പറഞ്ഞതിങ്ങനെ. ഇന്ത്യയില്&amp;zwj; ബ്രാഹ്മണര്&amp;zwj; ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് ചരിത്രകാരനായ എം.ജി.എസ്. അവരും ഇന്ത്യയില്&amp;zwj; കഴിയേണ്ട എന്നാണോ? ഇതേ ബി.ജെ.പി മുഖ്യമന്ത്രി ഭരിക്കുന്ന ഹരിയാനയിലാണ് രണ്ടു പിഞ്ചുകുട്ടികളടക്കം ഒരു ദലിത് കുടുംബത്തെ തീവെച്ചുകൊല്ലുന്നത്.&lt;br /&gt; 	ഫാഷിസം നമ്മുടെ അടുക്കളയില്&amp;zwj;വരെ എത്തിനില്&amp;zwj;ക്കുമ്പോള്&amp;zwj; എന്തുകൊണ്ടാണ് എഴുത്തുകാരൊഴികെ മറ്റുള്ളവരെല്ലാം നിശ്ശബ്ദരാകുന്നത്? ചാനലുകളില്&amp;zwj; ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടിയ സ്ഥിരം ചാനല്&amp;zwj;ക്കിളികളെ കാണാനേയില്ല. മതസംഘടനകള്&amp;zwj; അവരുടെ സ്ഥിരം കളികളില്&amp;zwj; മുഴുകിയിരിക്കുന്നു. രാഷ്ട്രീയക്കാര്&amp;zwj; അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്&amp;zwj;െറ തിരക്കിലാണ്. രാജ്യവും ജനാധിപത്യവും മതേതരത്വവും ഐ.സി.യുവിലായാലെന്ത്? പാലവും റോഡും വികസനവും വരട്ടെ (ആര്&amp;zwj;ക്കുവേണ്ടി?). ഒൗട്ട്ലുക് എഴുതിയതുപോലെ വെളിച്ചം മരിക്കുന്നതിനെതിരെ അമര്&amp;zwj;ഷവുമായി ഇന്ത്യന്&amp;zwj; എഴുത്തുകാര്&amp;zwj;&amp;nbsp; അണിനിരക്കുന്നുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം.&lt;/p&gt; &lt;p&gt;	നാം, മനുഷ്യര്&amp;zwj;&lt;br /&gt; 	നാമാണ്&amp;nbsp; കഴുകന്മാരുടെ ഇരകള്&amp;zwj;&lt;br /&gt; 	കഴുകന്മാര്&amp;zwj; പങ്കിടേണ്ട കന്നുകാലികള്&amp;zwj;&lt;br /&gt; 	പുല്&amp;zwj;മേടുകളിലിട്ട്&lt;br /&gt; 	മലങ്കാക്കകള്&amp;zwj; കൊത്തിപ്പറിക്കേണ്ടവര്&amp;zwj;&lt;/p&gt; &lt;p&gt;	-ഒരു ആഫ്രിക്കന്&amp;zwj; നാടോടിക്കവിത&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zzwdr1x4dVs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/EZFAIOzMiFA/151023?utm_source=feedburner&amp;amp;utm_medium=email"&gt;വാഹനാപകടം: കമീഷന്&amp;zwj; റിപ്പോര്&amp;zwj;ട്ടില്&amp;zwj; ചര്&amp;zwj;ച്ച വരട്ടെ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 06:38 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_134.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;വാഹനാപകടങ്ങളിലൂടെ എണ്ണമറ്റ മനുഷ്യജീവനുകള്&amp;zwj; ദിനംപ്രതി പൊതുനിരത്തില്&amp;zwj; പൊലിയുമ്പോള്&amp;zwj; അതിന് പരിഹാരം നിര്&amp;zwj;ദേശിക്കുക എളുപ്പമല്ളെങ്കിലും ദുരന്തത്തിന്&amp;zwj;െറ ആഘാതം പരമാവധി കുറക്കുന്നതിനുള്ള പോംവഴികള്&amp;zwj; ആരായേണ്ടത് ഭരണകൂടത്തിന്&amp;zwj;െറയും പൗരസമൂഹത്തിന്&amp;zwj;െറയും കടമയാണ്. റോഡുകളുടെ സുരക്ഷ, വാഹനമോടിക്കുന്നവരുടെ സൂക്ഷ്മത, നിയമം ലംഘിക്കുന്നവരോടുള്ള അധികൃതരുടെ നിലപാട്, ദുരന്തത്തില്&amp;zwj;പെടുന്നവരോടുള്ള സമീപനം തുടങ്ങിയ വിവിധ വശങ്ങള്&amp;zwj; ആഴത്തില്&amp;zwj; പഠിച്ച് ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്&amp;zwj; കഴിഞ്ഞദിവസം സമര്&amp;zwj;പ്പിച്ച റിപ്പോര്&amp;zwj;ട്ട് ആ നിലക്ക് നോക്കുമ്പോള്&amp;zwj; വകുപ്പ് മന്ത്രിയുടെ അലമാരയില്&amp;zwj; പൊടിപിടിച്ചുകിടക്കാനുള്ളതല്ളെന്നും ഗൗരവതരമായ ചര്&amp;zwj;ച്ചയും സംവാദവും അര്&amp;zwj;ഹിക്കുന്നുണ്ടെന്നും ഓര്&amp;zwj;മപ്പെടുത്തട്ടെ. കമീഷന്&amp;zwj;െറ നിര്&amp;zwj;ദേശങ്ങളെല്ലാം പ്രായോഗികമോ യുക്തിസഹമോ അല്ളെന്ന അഭിപ്രായക്കാരുണ്ടാവാമെങ്കിലും വിഷയത്തിന്&amp;zwj;െറ മര്&amp;zwj;മംതൊട്ടാണ് വിവിധ വശങ്ങള്&amp;zwj; കൈകാര്യം ചെയ്തതെന്ന് ഒറ്റവായനയില്&amp;zwj; ഗ്രഹിക്കാനാവും. 2013 സെപ്റ്റംബര്&amp;zwj; ആറിന് മലപ്പുറം തേലക്കാട്ട് ബസപകടത്തില്&amp;zwj; 15പേര്&amp;zwj; മരിക്കാനിടയായ ദുരന്തത്തിനുശേഷമാണ് ഇത്തരമൊരു കമീഷനെ സര്&amp;zwj;ക്കാര്&amp;zwj; നിയോഗിക്കുന്നത്. ദുരന്തത്തിന്&amp;zwj;െറ ആഘാതം സൃഷ്ടിച്ച വേദനയും രോഷവും ശമിപ്പിക്കുക എന്നതിനപ്പുറം ഇത്തരം കമീഷനുകളെ വെക്കുന്നതിലൂടെ ഗൗരവതരമായ പഠനവും പ്രശ്നപരിഹാരവും സര്&amp;zwj;ക്കാര്&amp;zwj; ലക്ഷ്യമിടുന്നുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും 2000 കി.മീറ്റര്&amp;zwj; സഞ്ചരിച്ച്, 720 അപകടസ്ഥലങ്ങള്&amp;zwj; സന്ദര്&amp;zwj;ശിച്ച് തയാറാക്കിയ റിപ്പോര്&amp;zwj;ട്ട് ചവറ്റുകൊട്ടയില്&amp;zwj; തള്ളാനുള്ളതല്ളെന്ന തിരിച്ചറിവോടെ ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും ഈ മേഖലയില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന വിദഗ്ധരുടെയും അഭിപ്രായങ്ങളറിയാന്&amp;zwj; അവസരം ഉണ്ടാക്കേണ്ടതുണ്ട്.&lt;br /&gt; 	കഴിഞ്ഞവര്&amp;zwj;ഷം സംസ്ഥാനത്തുണ്ടായ 50,000 വാഹനാപകടങ്ങളില്&amp;zwj; 26000വും വരുത്തിവെച്ചത് യുവാക്കള്&amp;zwj;, വിശിഷ്യാ വിദ്യാര്&amp;zwj;ഥികളാണെന്നത് കൊണ്ടാവാം ഡ്രൈവിങ് ലൈസന്&amp;zwj;സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പുരുഷന്മാര്&amp;zwj;ക്ക് ഇരുപതും സ്ത്രീകള്&amp;zwj;ക്ക് 21ഉം ആയി നിജപ്പെടുത്തണമെന്ന് കമീഷന്&amp;zwj; ശിപാര്&amp;zwj;ശ ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്&amp;zwj; സ്ത്രീപുരുഷ വിവേചനം തുക്തിസഹമാണോ എന്ന കാര്യത്തില്&amp;zwj; ഭിന്നാഭിപ്രായമുണ്ടാകാം.&amp;nbsp; ഇക്കാലത്ത് എല്ലാ വീടുകളിലും ഇരുചക്ര വാഹനങ്ങളോ കാറോ ഉണ്ടാവുമെന്നിരിക്കെ പ്രായപരിധി കൂട്ടണമെന്ന നിര്&amp;zwj;ദേശത്തോട് വ്യാപകമായ എതിര്&amp;zwj;പ്പുണ്ടാവാനാണ് സാധ്യത. എന്നിരുന്നാലും 18ന്&amp;zwj;െറ തിളപ്പില്&amp;zwj; &amp;lsquo;ചത്തെിനടക്കാന്&amp;zwj;&amp;rsquo; രാപകല്&amp;zwj; ഭേദമന്യേ തെരുവിലിറങ്ങുന്ന ഒരു തലമുറയുടെ ജീവന്&amp;zwj; രക്ഷിക്കാന്&amp;zwj; സഹായകമാവുമെങ്കില്&amp;zwj; നിര്&amp;zwj;ദേശം&amp;nbsp; പരിഗണിക്കാവുന്നതേയുള്ളൂ. അതേസമയം, &amp;lsquo;വിദ്യാര്&amp;zwj;ഥി വാഹനം&amp;rsquo; എന്ന സ്റ്റിക്കറൊട്ടിച്ച് കലാലയങ്ങളിലേക്കും തിരിച്ചും അവരുടെ യാത്ര പരിമിതപ്പെടുത്തണമെന്ന കമീഷന്&amp;zwj;െറ അഭിപ്രായം എത്ര കണ്ട് നടപ്പാകുമെന്ന്് പറയാനാവില്ല. വേണ്ടത് മതിയായ അവബോധവും കാര്യക്ഷമമായ സുരക്ഷാസംവിധാനവുമാണ്. ഡ്രൈവിങ് ലൈസന്&amp;zwj;സ് നല്&amp;zwj;കുന്നതിനുള്ള ലേണേഴ്സ് ടെസ്റ്റും ചില ജില്ലകളിലെങ്കിലും നടപ്പാക്കുന്ന&amp;nbsp; അവബോധക്ളാസും നല്ല ഡ്രൈവര്&amp;zwj;മാരെ സൃഷ്ടിച്ചെടുക്കുന്നതിന് പര്യാപ്തമല്ളെന്ന് കമീഷനും അധികാരികളും മനസ്സിലാക്കിയിട്ടുണ്ടാവണം. ഡ്രൈവിങ് സ്കൂള്&amp;zwj; സമ്പ്രദായത്തില്&amp;zwj;തന്നെ കാതലായ മാറ്റങ്ങള്&amp;zwj; വരുത്തേണ്ടതുണ്ട്. സര്&amp;zwj;ക്കാര്&amp;zwj; അംഗീകാരമുള്ള, മതിയായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനശേഷിയുമുള്ള സ്ഥാപനങ്ങളില്&amp;zwj;നിന്ന് പഠിച്ചിറങ്ങുന്നവര്&amp;zwj;ക്ക് മാത്രമേ ലൈസന്&amp;zwj;സ് നല്&amp;zwj;കാവൂ. പരമാവധി പത്തുമാസം വരെ നീളുന്ന പബ്ളിക് ട്രാന്&amp;zwj;സ്പോര്&amp;zwj;ട്ട് ഡ്രൈവേഴ്സ് കോഴ്സ് എന്ന കമീഷന്&amp;zwj; മുന്നോട്ടുവെച്ച ആശയം പ്രയോഗവത്കരിക്കുന്നതിനെ&amp;nbsp; കുറിച്ച് ബന്ധപ്പെട്ടവര്&amp;zwj; ഉചിതമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്. വാഹനമോടിക്കാന്&amp;zwj; അറിയാഞ്ഞിട്ടല്ല, സുരക്ഷിതമായ ഡ്രൈവിങ്ങിന്&amp;zwj;െറ പ്രാഥമിക മര്യാദകള്&amp;zwj; പോലും പാലിക്കാത്തതുകൊണ്ടാണ് പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്&amp;zwj;, ബസുകള്&amp;zwj; തമ്മിലുള്ള മത്സര ഓട്ടം തുടങ്ങിയ ഘടകങ്ങളാണ് ഒട്ടുമിക്ക വാഹനദുരന്തങ്ങള്&amp;zwj;ക്കും ഹേതുകമാവുന്നത്.&lt;br /&gt; 	അപകടങ്ങള്&amp;zwj; വരുത്തിവെക്കുന്നതില്&amp;zwj; നമ്മുടെ റോഡുകള്&amp;zwj;ക്കുള്ള പങ്ക് ഭരിക്കുന്ന സര്&amp;zwj;ക്കാര്&amp;zwj; ഒരിക്കലും സമ്മതിച്ചുതരണമെന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പൊതുനിരത്തുകളെയാണ് ഇന്നും നാം മുഖ്യമായും ആശ്രയിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ ജനായത്ത സര്&amp;zwj;ക്കാര്&amp;zwj; സംസ്ഥാനത്ത് എത്ര കി.മീറ്റര്&amp;zwj; പുതുതായി റോഡ് വെട്ടി എന്ന ഒരന്വേഷണം നിരാശ മാത്രമായിരിക്കും സമ്മാനിക്കുക. വാഹനങ്ങളുടെ എണ്ണത്തില്&amp;zwj; കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്&amp;zwj; എത്ര ഇരട്ടി വര്&amp;zwj;ധനയുണ്ടായി എന്ന് നമ്മുടെ ജീവിതപരിസരത്തെ കുറിച്ചുള്ള ചെറിയ പഠനത്തില്&amp;zwj;നിന്ന് തന്നെ വ്യക്തമാവും. ഉള്ള റോഡുകള്&amp;zwj; ഗതാഗതയോഗ്യമാക്കുന്നതില്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; കാണിക്കുന്ന അമാന്തമാണ് പലപ്പോഴും അപകടങ്ങള്&amp;zwj; വിളിച്ചുവരുത്തുന്നത്. ദേശീയപാതകള്&amp;zwj; നാലുവരിയാക്കണമെന്നും സംസ്ഥാന പാതകള്&amp;zwj; രണ്ടുവരിയാക്കണമെന്നുമൊക്കെ കമീഷന്&amp;zwj; നിര്&amp;zwj;ദേശിക്കുന്നുണ്ടെങ്കിലും അടിസ്ഥാനവികസനരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തുലോം പിറകിലാണെന്ന യാഥാര്&amp;zwj;ഥ്യം സമ്മതിച്ചേ പറ്റൂ. ഉള്ള റോഡില്&amp;zwj; അലക്ഷ്യമായോ അമിതവേഗത്തിലോ മത്സരബുദ്ധിയോടെയോ വാഹനമോടിക്കുന്നവരെ പിടികൂടുന്ന കാര്യത്തില്&amp;zwj; ശുഷ്കാന്തി കാട്ടുന്ന പ്രത്യേക റോഡ് സുരക്ഷാസേന രൂപവത്കരിക്കണമെന്ന കമീഷന്&amp;zwj; ശിപാര്&amp;zwj;ശ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. അതേസമയം, റോഡ് സുരക്ഷാഫണ്ടിലേക്കായി ടിക്കറ്റിന്മേല്&amp;zwj; ഒരു രൂപവീതം ഈടാക്കണമെന്ന നിര്&amp;zwj;ദേശത്തെ ജനം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. എണ്ണമറ്റ യുവതയുടെ ജീവിതമൊടുക്കുന്ന ഇരുചക്രവാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിന് നിര്&amp;zwj;മാണത്തില്&amp;zwj;തന്നെ സംവിധാനമുണ്ടാക്കണമെന്ന നിര്&amp;zwj;ദേശവും പരിഗണിക്കാവുന്നതേയുള്ളൂ.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/EZFAIOzMiFA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/1mDQjeI8EN0/151023?utm_source=feedburner&amp;amp;utm_medium=email"&gt;പ്രണബിനു പകരം ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയത് രാജീവെന്ന് &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 12:29 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ccdhytredxscs.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     കോണ്‍ഗ്രസ് നേതാവായിരുന്ന എം.എല്‍. ഫൊട്ടേദാറിന്‍േറതാണ് വെളിപ്പെടുത്തല്‍        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: അന്നത്തെ രാഷ്ട്രപതി ആര്&amp;zwj;. വെങ്കട്ടരാമന്&amp;zwj; പ്രണബ് മുഖര്&amp;zwj;ജിയെ പിന്തുണച്ചിട്ടും 1990ല്&amp;zwj; സോഷ്യലിസ്റ്റ് നേതാവായിരുന്ന ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കാന്&amp;zwj; കരുക്കള്&amp;zwj; നീക്കിയത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് ഗാന്ധി കുടുംബത്തിന്&amp;zwj;െറ പഴയകാല വിശ്വസ്തനും കോണ്&amp;zwj;ഗ്രസ് നേതാവുമായ എം.എല്&amp;zwj;. ഫൊട്ടേദാര്&amp;zwj;. &amp;lsquo;ദി ചിനാര്&amp;zwj; ലീവ്സ്&amp;rsquo; എന്ന പേരില്&amp;zwj; അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് കോണ്&amp;zwj;ഗ്രസിന് തലവേദനയായി പുതിയ വെളിപ്പെടുത്തല്&amp;zwj;.&lt;br /&gt; 	1990ല്&amp;zwj; വി.പി സിങ് സര്&amp;zwj;ക്കാര്&amp;zwj; രാജിവെച്ചയുടന്&amp;zwj; പുതിയ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ കണ്ടപ്പോഴാണ് മുതിര്&amp;zwj;ന്ന നേതാവ് പ്രണബ് മുഖര്&amp;zwj;ജിയെ പ്രധാനമന്ത്രിയാക്കാന്&amp;zwj; അദ്ദേഹം താല്&amp;zwj;പര്യം അറിയിച്ചത്. രാജീവ് ഗാന്ധി അനുകൂലിച്ചാല്&amp;zwj; പ്രണബ് അന്നു വൈകുന്നേരം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്&amp;zwj;ക്കുമെന്ന് വെങ്കട്ടരാമന്&amp;zwj; അറിയിച്ചതായി ഫൊട്ടേദാര്&amp;zwj; പറയുന്നു.&lt;br /&gt; 	ഇക്കാര്യത്തില്&amp;zwj; വ്യക്തിപരമായ ആശങ്ക അറിയിച്ചപ്പോള്&amp;zwj; ആരെയും പ്രധാനമന്ത്രിയായി നിയമിക്കാന്&amp;zwj; പ്രസിഡന്&amp;zwj;റിന് അധികാരമുണ്ടെന്നും തന്&amp;zwj;െറ ഇഷ്ടം രാജീവിനെ അറിയിക്കണമെന്നുമായിരുന്നു രാഷ്ട്രപതിയുടെ മറുപടി. ചന്ദ്രശേഖറിനെ ആക്കുന്നതിനെതിരായ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്നാല്&amp;zwj;, കോണ്&amp;zwj;ഗ്രസില്&amp;zwj; സാധ്യതകളുടെ വഴിയടയുകയും ഒടുവില്&amp;zwj; ചന്ദ്രശേഖര്&amp;zwj;തന്നെ പ്രധാനമന്ത്രിയാകുകയു&lt;br /&gt; 	മായിരുന്നു.&lt;br /&gt; 	പിന്നീട് പ്രധാനമന്ത്രിപദത്തില്&amp;zwj; മന്&amp;zwj;മോഹന്&amp;zwj; സിങ്ങിനെ പരിഗണിക്കുന്ന ഘട്ടത്തില്&amp;zwj; ഒരിക്കല്&amp;zwj;കൂടി പ്രണബിന്&amp;zwj;െറ പേര് ഉയര്&amp;zwj;ന്നുവന്നപ്പോള്&amp;zwj; ആശയക്കുഴപ്പമൊഴിവാക്കാന്&amp;zwj; മമത ബാനര്&amp;zwj;ജി നിര്&amp;zwj;ദേശിച്ചതനുസരിച്ച്&amp;nbsp; രാഷ്ട്രപതിയായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പുസ്തകം പറയുന്നു.&lt;br /&gt; 	പാര്&amp;zwj;ട്ടിയില്&amp;zwj; തന്&amp;zwj;െറ പിന്&amp;zwj;ഗാമിയായി പ്രണബിനെയോ പി.വി. നരസിംഹറാവുവിനെയോ പരിഗണിക്കാമെന്ന് ഇന്ദിരാഗാന്ധി ആദ്യം തീരുമാനിച്ചിരുന്നതായും ഇതു പിന്നീട് രാജീവിലത്തെുകയായിരുന്നുവെന്നും പുസ്തകം പരാമര്&amp;zwj;ശിക്കുന്നുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/1mDQjeI8EN0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_23.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-3676372306978072406</guid><pubDate>Thu, 22 Oct 2015 08:40:00 +0000</pubDate><atom:updated>2015-10-22T01:40:52.258-07:00</atom:updated><title>2025 ല്‍ പാകിസ്താന്‍ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;2025 ല്&amp;zwj; പാകിസ്താന്&amp;zwj; അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്&amp;zwj;ട്ട് Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;2025 ല്&amp;zwj; പാകിസ്താന്&amp;zwj; അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;മത്സരാര്&amp;zwj;ഥികളിലധികവും  വിദ്യാസമ്പന്നര്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;അമ്പനാട് തൊഴില്&amp;zwj; സമരം ഒത്തുതീര്&amp;zwj;ന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;പ്രചാരണ ചെലവ്  പരിധി കടന്നാല്&amp;zwj; അയോഗ്യത&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;ഓപറേഷന്&amp;zwj; തിയറ്റര്&amp;zwj; അടച്ചിടാനുള്ള  ഉത്തരവ് വിവാദത്തില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ബംഗ്ളാപറമ്പ് മുതല്&amp;zwj; മേട്ടുവളവ് വരെ ഇടതുമുന്നണി വിയര്&amp;zwj;ക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;ഒന്ന് കൊയ്തെടുക്കാന്&amp;zwj; മറുനാടന്&amp;zwj;  തൊഴിലാളികളെ പണി പഠിപ്പിക്കണം!&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;സി.പി.എമ്മിന് സര്&amp;zwj;വതിനെയും എതിര്&amp;zwj;ക്കുന്ന രീതി; ബി.ജെ.പിക്ക് വര്&amp;zwj;ഗീയ അജണ്ട &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;വ്യാജപ്രമാണമുണ്ടാക്കി 23 കോടി തട്ടിയയാള്&amp;zwj; അമേരിക്കയിലും പ്രതി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;കാലാവസ്ഥ വ്യതിയാനം കുരുമുളക്  കൃഷിക്ക് തിരിച്ചടിയാകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;ഭാര്യയുടെ ചിഹ്നം മാറ്റി; ഭര്&amp;zwj;ത്താവ്  നിരാഹാര സമരം തുടങ്ങി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;&amp;lsquo;കണക്കുകൂട്ടല്&amp;zwj;&amp;rsquo; തെറ്റരുതെന്ന് സ്ഥാനാര്&amp;zwj;ഥികളോട് കമീഷന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;രാത്രി നടത്തിയ ടാറിങ് രാവിലെ തകര്&amp;zwj;ന്നു; നാട്ടുകാര്&amp;zwj; റോഡ് ഉപരോധിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;ഉമ്മന്&amp;zwj;ചാണ്ടിയും വി.എസും നാളെ ജില്ലയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;വനം-പരിസ്ഥിതി വകുപ്പ്  വിശദീകരണം തേടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;നടപ്പാതയോ കാട്ടുവഴിയോ..?&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;ചാമ്പ്യന്&amp;zwj;സ് ലീഗില്&amp;zwj; റയലിനും മാഞ്ചസ്റ്ററിനും സമനിലപ്പൂട്ട്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;250 കോടി യൂറോയുടെ കരാറുകള്&amp;zwj; ഒപ്പുവെക്കും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;സിഗ്നലുകളില്&amp;zwj; കൗണ്ട്ഡൗണ്&amp;zwj; ടൈമറുകള്&amp;zwj; സ്ഥാപിക്കാനുള്ള തീരുമാനം നീട്ടിവെച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;പാരലിമ്പിക്സ് ചാമ്പ്യന്&amp;zwj;ഷിപ്പിന് തിരിതെളിഞ്ഞു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;ഐ.എസ് രൂപവത്കരിക്കാന്&amp;zwj; ശ്രമം: കേസ് കോടതിയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;നവം. ഒന്നു മുതല്&amp;zwj; ജിദ്ദയില്&amp;zwj; നിന്ന്  കോഴിക്കോട്ടേക്ക് എയര്&amp;zwj; ഇന്ത്യ വിമാനം &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;രാജ്യത്ത് പ്രതീക്ഷയുടെ അന്തരീക്ഷം നിലനില്&amp;zwj;ക്കുന്നു^ മോഹന്&amp;zwj; ഭാഗവത്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;അമരാവതിയുടെ ശിലാസ്ഥാപനം ഇന്ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;പറന്നു വന്ന് ഭക്ഷണം വിളമ്പും;  ഇവന്&amp;zwj; &amp;lsquo;കോഴിക്കോട്ടുകാരന്&amp;zwj;&amp;rsquo;&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/tXBW-kxebGU/151022?utm_source=feedburner&amp;amp;utm_medium=email"&gt;2025 ല്&amp;zwj; പാകിസ്താന്&amp;zwj; അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്&amp;zwj;ട്ട്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 22 Oct 2015 12:02 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pak-nuclear-missiles_.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;വാഷിങ്ടണ്&amp;zwj;: 2025 ആകുമ്പോള്&amp;zwj; പാകിസ്താന്&amp;zwj; ലോകത്തെ അഞ്ചാമത്തെ ആണവശക്തിയാകുമെന്ന് റിപ്പോര്&amp;zwj;ട്ട്. പാകിസ്താന്&amp;zwj; വര്&amp;zwj;ഷങ്ങളായി ആണവശേഷി വര്&amp;zwj;ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും വര്&amp;zwj;ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്&amp;zwj;ട്ടില്&amp;zwj; പറയുന്നു. 2011ല്&amp;zwj; 90- 110 ആണവ ആയുധങ്ങളാണ് പാകിസ്തവന്&amp;zwj;െറ കൈവശമുണ്ടായിരുന്നത്.നിലവില്&amp;zwj; ഇത് 110 മുതല്&amp;zwj; 130വരെയാണ്. 2025 ആകുമ്പോള്&amp;zwj; 220 മുതല്&amp;zwj; 250 വരെയായി വര്&amp;zwj;ധിക്കും. നിലവില്&amp;zwj; ആണവശേഷിയുളള ആറ് തരം ബാലിസ്റ്റിക് മിസൈലുകളും പാകിസ്താനുണ്ട്. &amp;lsquo;പാകിസ്ഥാന്&amp;zwj;്റെ ആണവ ശക്തി 2015&amp;rsquo; എന്നപേരിലുള്ളതാണ്&amp;nbsp; റിപ്പോര്&amp;zwj;ട്ട്. ഇന്ത്യയുമായി ഏതു സമയത്തും&amp;nbsp; യുദ്ധം മുന്നില്&amp;zwj;ക്കണ്ടാണ് ആണവായുധങ്ങള്&amp;zwj; നിര്&amp;zwj;മിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/tXBW-kxebGU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/GwjnVRTmofQ/151022?utm_source=feedburner&amp;amp;utm_medium=email"&gt;മത്സരാര്&amp;zwj;ഥികളിലധികവും  വിദ്യാസമ്പന്നര്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവനന്തപുരം: ഇംഗ്ളീഷ് ജ്ഞാനമില്ളെന്ന കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള അപവാദത്തിന് ഇനി പരിഹാരമാകും. എന്തെന്നാല്‍, കോര്‍പറേഷനില്‍ മത്സരിക്കുന്നവരിലധികവും വിദ്യാസമ്പന്നരും ഇംഗ്ളീഷ് ഉള്‍പ്പെടെ ഭാഷാപ്രാവീണ്യമുള്ളവരുമാണ്. 40 വര്‍ഷത്തിനു ശേഷം തയാറാക്കിയ മാസ്റ്റര്‍പ്ളാന്‍ ശരിയാംവണ്ണം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തത് കൗണ്‍സിലര്‍മാരുടെ ഇംഗ്ളീഷ് പരിജ്ഞാനക്കുറവാണെന്ന വിമര്‍ശമുയര്‍ന്നിരുന്നു. മാസ്റ്റര്‍ പ്ളാന്‍ മലയാളത്തില്‍ തയാറാക്കി നല്‍കണമെന്ന വിചിത്ര സംഭവവുമുണ്ടായി. ഇനി അതിനൊക്കെ പരിഹാരമുണ്ടാകുമെന്നാണ് പ്രത്യാശ.&lt;br /&gt; എം.ബി.എ മുതല്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദം വരെ കരസ്ഥമാക്കിയവരും അഭിഭാഷകര്‍ മുതല്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചവരും പ്രഫസര്‍മാരും മത്സരരംഗത്തുണ്ട്.&lt;br /&gt; വഴുതക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഖില വി. നായര്‍ ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. ഇതേ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്. ലത സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ കരസ്ഥമാക്കിയ വീട്ടമ്മയാണ്. ചെമ്പഴന്തി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ബിന്ദു, ശാസ്തമംഗലം വാര്‍ഡിലെ വീണ നായര്‍, പി.ടി.പി നഗറിലെ ജയലക്ഷ്മി തുടങ്ങിയവരെല്ലാം അഭിഭാഷകരാണ്. സിപിഎമ്മിലെ വി.കെ. പ്രശാന്ത് (കഴക്കൂട്ടം), വി.എസ്. പത്മകുമാര്‍ (ചെറുവക്കല്‍), എം. ഹരിലാല്‍ (പാതിരിപ്പള്ളി), ബെയിലിന്‍ ദാസ് (പൂന്തുറ), ആര്‍.എസ്. വിജമോഹനന്‍ തുടങ്ങിയവരെല്ലാം അഭിഭാഷകര്‍. രാഖി രവികുമാറും (വഴുതക്കാട്), ജയലക്ഷ്മിയുമാണ് (തമ്പാനൂര്‍ ) സി.പി.ഐയുടെ അഭിഭാഷക നിരയിലുള്ളത്.&lt;br /&gt; കിണവൂര്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിമല്‍കുമാര്‍ സെന്‍ട്രല്‍ ജയില്‍ റിട്ട. സൂപ്രണ്ടാണ്. നാലാഞ്ചിറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ത്രേ്യസ്യാമ്മ തോമസ് റിട്ട. പ്രഥമാധ്യാപികയാണ്. ശാസ്തമംഗലം വാര്‍ഡിലെ വീണ ചാനല്‍ അവതാരകയാണ്. നേമം വാര്‍ഡിലെ കൈമനം പ്രഭാകരന്‍ റിട്ട. കോര്‍പറേഷന്‍ ഉദ്യോഗസ്ഥനാണ്.&lt;br /&gt; നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.പുഷ്പലതയെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടത്തെിയത് അധ്യാപികയെയാണ്. സരസ്വതി വിദ്യാലയത്തിലെ അധ്യാപിക ആര്‍. മഞ്ജുള. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ് കമലേശ്വരം വാര്‍ഡിലെ സ്ഥാനാര്‍ഥി എം.ബി. രശ്മി.  കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എ.പി. സോമശേഖരന്‍ നായര്‍ മൃഗ സംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ്. കവടിയാറില്‍ മത്സരിക്കുന്ന ഡോ. പി.പി. വാവ വിരമിച്ചത് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറായാണ്. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി പൂര്‍ണിമ എസ്.നായര്‍ കണക്കില്‍ ബിരുദാനന്തര ബിരുദവും ബി.എഡും പി.ജി.ഡി.സി.എയും യോഗ്യതയുള്ള വ്യക്തിയാണ്. സി.എസ്.ഐ.ആറില്‍നിന്ന് സീനിയര്‍ പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫിസറായി വിരമിച്ച ഡോ. ബി.വിജയലക്ഷ്മിയാണ് പൂജപ്പുര വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നൂറുല്‍ ഇസ്ലാം യൂനിവേഴ്സിറ്റിയില്‍ പ്രഫസറാണ് ഇവര്‍.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/GwjnVRTmofQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/gtEODl8_CxA/151022?utm_source=feedburner&amp;amp;utm_medium=email"&gt;അമ്പനാട് തൊഴില്&amp;zwj; സമരം ഒത്തുതീര്&amp;zwj;ന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:54 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പുനലൂര്‍: ഒരുമാസം പിന്നിട്ട ആര്യങ്കാവ് അമ്പനാട് ട്രാവന്‍കൂര്‍ ടി ആന്‍ഡ് ടി എസ്റ്റേറ്റിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ വ്യാഴം മുതല്‍ ജോലിക്കിറങ്ങുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ലേബര്‍ കമീഷനര്‍ മുരളീധരന്‍െറ സാന്നിധ്യത്തില്‍ തോട്ടമുടമയും യൂനിയന്‍ നേതാക്കളും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. തൊഴിലാളികള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഏറക്കുറെ ധാരണയായി തേയില, റബര്‍ തൊഴിലാളികള്‍ക്ക് പ്ളാന്‍േറഷന്‍ ലേബര്‍ കമീഷന്‍ തിരുമാനിച്ച കുറഞ്ഞ ദിവസക്കൂലി അമ്പനാട്ടും നല്‍കും.&lt;br /&gt; അലവന്‍സായി ഓരോ തൊഴിലാളിക്കും 1,300 രൂപ അനുവദിക്കും. ആശുപത്രി നവീകരണം ലയങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയും മാനേജ്മെന്‍റ് സമ്മതിച്ചു. തൊഴിലാളികളുടെ കൃത്യമായ കണക്ക് ലേബര്‍ കമീഷണര്‍ പരിശോധിച്ച ശേഷം കൂടുതല്‍ ബോണസ് അനുവദിക്കുന്നത് പരിഗണിക്കും.&lt;br /&gt; എസ്റ്റേറ്റ് ഉടമ ശിവരാമകൃഷ്ണശര്‍മയും യൂനിയനുകളെ പ്രതിനിധീകരികരിച്ച് മാമ്പഴത്തറ സലീം, എച്ച്. രാജീവന്‍, കെ.ജി. ജോയി, ടോമിച്ചന്‍ തുടങ്ങിയവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 20 ശതമാനം ബോണസ്, ദിവസക്കൂലി 500 രൂപ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 16ന് വൈകീട്ടാണ് എസ്റ്റേറ്റ് ജിവനക്കാരെ ഓഫിസില്‍ തടഞ്ഞുവെച്ചുകൊണ്ട് എ.ഐ.ടി.യു.സി, സി.ഐ.ടി.യു  യൂനിയനുകള്‍ സംയുക്തമായി സമരത്തിന് തുടക്കിമിട്ടത്.&lt;br /&gt; പിറ്റേന്ന് മുതല്‍ ഐ.എന്‍.ടി.യു.സിയും രംഗത്തുവരുകയും ജനപ്രതിനിധികളും തൊഴിലാളികളും നിരാഹാരസത്യഗ്രഹവും തുടങ്ങുകയും ചെയ്തു. തേയില, റബര്‍ തോട്ടങ്ങളിലായി 650 തൊഴിലാളികളാണ് സമരം ചെയ്തത്.&lt;br /&gt; ഇതിനിടെ പലതവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്‍റിന്‍െറ നിസ്സഹരണംമൂലം വിജയിക്കാതെ പോകുകയായിരുന്നു. സംസ്ഥാനമൊട്ടുക്കുമുള്ള തോട്ടം തൊഴിലാളി സമരം ഒരാഴ്ച മുമ്പ് ഒത്തുതീര്‍ന്നെങ്കിലും അമ്പനാട്ടേത് നീണ്ടുപോകുകയായിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/gtEODl8_CxA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/yWJINEj3l3o/151022?utm_source=feedburner&amp;amp;utm_medium=email"&gt;പ്രചാരണ ചെലവ്  പരിധി കടന്നാല്&amp;zwj; അയോഗ്യത&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൃശൂര്‍: അനുവദനീയമായ തുകക്കപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കുന്ന സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പിന്നാലെ കണക്കെടുപ്പുമായി ഒരുകൂട്ടം ഉദ്യോഗസ്ഥരുണ്ട്. തുക പരിധി കടന്നെന്ന് കണ്ടാല്‍ അയോഗ്യത ഉറപ്പ്.&lt;br /&gt; പ്രചാരണ ചെലവ് നിരീക്ഷിക്കാന്‍ ആറ് പേരെയാണ് കമീഷന്‍ നിയോഗിച്ചിട്ടുളളത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊതു നിരീക്ഷകനായുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നവര്‍ 10,000 രൂപയില്‍ കൂടുതല്‍ ചെലവാക്കരുത്. ബ്ളോക്, നഗരസഭ എന്നിവിടങ്ങളില്‍ 30,000 വരെയാകാം. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് പരിധി 60,000 രൂപയാണ്.&lt;br /&gt; പ്രചാരണ ചെലവിന്‍െറ വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് നിരീക്ഷകര്‍ക്ക് നിര്‍ദേശം. പ്രചാരണ രീതി, സാമഗ്രികള്‍ തുടങ്ങിയവയുടെ വിപണി നിരക്ക് കണക്കാക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. അനധികൃതമായി പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലും പതിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കാനുളള ചെലവും സ്ഥാനാര്‍ഥിയുടെ കണക്കില്‍പെടുത്തും. ജില്ലയിലെ നിരീക്ഷകര്‍ ഇതിനകം പര്യടനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും മറ്റ് ബന്ധപ്പെട്ടവരും പരമാവധി നിയന്ത്രണം പാലിക്കണമെന്നും വാഹന ഉപയോഗത്തിലും പ്രചാരണ സാമഗ്രികളിലും അധിക ചെലവ് ഒഴിവാക്കണമെന്നും കലക്ടര്‍ ഡോ. എ. കൗശികന്‍ നിര്‍ദേശിച്ചു.&lt;br /&gt; വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ച ബാനറും ബോര്‍ഡും ഉടന്‍ മാറ്റിയില്ളെങ്കിലും നടപടിയുണ്ടാകും. ഇക്കാര്യം അവലോകനം ചെയ്യാന്‍ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി യോഗം ചേര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കും കമ്പികള്‍ക്കുമടുത്ത് മറ്റ് തൂണുകള്‍ നാട്ടി പ്രചാരണ ബോര്‍ഡ് സ്ഥാപിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/yWJINEj3l3o?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/akWhRHRo0WE/151022?utm_source=feedburner&amp;amp;utm_medium=email"&gt;ഓപറേഷന്&amp;zwj; തിയറ്റര്&amp;zwj; അടച്ചിടാനുള്ള  ഉത്തരവ് വിവാദത്തില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മുളങ്കുന്നത്തുകാവ്: മഹാനവമി ദിവസം ഓപറേഷന്‍ തിയറ്റര്‍ അടച്ചിടാനുള്ള മെഡിക്കല്‍ കോളജ്് സൂപ്രണ്ടിന്‍െറ സര്‍ക്കുലര്‍ വിവാദത്തില്‍. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയകളല്ലാതെ സാധാരണ ശസ്ത്രക്രിയകളൊന്നും നടക്കില്ളെന്ന് സര്‍ക്കുലറില്‍ പറയുന്നു.&lt;br /&gt; മഹാനവമി ദിനത്തില്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പൂജക്ക് വെക്കുന്നതിനാലാണ് തിയറ്റര്‍ അടച്ചിടുന്നതെന്ന് പറയപ്പെടുന്നു. സര്‍ക്കുലര്‍ പ്രകാരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ മുടങ്ങും. വ്യാഴാഴ്ച മഹാനവമി പ്രമാണിച്ച് ശസ്ത്രക്രിയ നടക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ തിങ്കളാഴ്ച വരെ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും തിയറ്ററിലെ എയര്‍ കണ്ടീഷന്‍ തകരാര്‍ പരിഹരിക്കുന്ന പണികള്‍ നടക്കുകയാണ്. ഞായറാഴ്ച ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നടക്കില്ല.&lt;br /&gt; മാസങ്ങളോളം കാത്തിരുന്നാണ് രോഗികള്‍ക്ക് ശസ്ത്രക്രിയക്ക് ദിവസം അനുവദിച്ച് കിട്ടുന്നത്. മൂന്നു മാസത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/akWhRHRo0WE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/F6SDmkAnygs/151022?utm_source=feedburner&amp;amp;utm_medium=email"&gt;ബംഗ്ളാപറമ്പ് മുതല്&amp;zwj; മേട്ടുവളവ് വരെ ഇടതുമുന്നണി വിയര്&amp;zwj;ക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:47 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ചിറ്റൂര്‍: ഇരട്ടപേരിലറിയപ്പെടുന്ന നഗരസഭയില്‍ ചിറ്റൂരിനേയും തത്തമംഗലത്തേയും വേര്‍തിരിക്കുന്നത് ശോകനാശിനിപുഴയാണ്. ചിറ്റൂര്‍ പുഴയുടെ പടിഞ്ഞാറെക്കരയില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ളാപറമ്പ് മുതല്‍ മേട്ടുവളവ് വരെയുള്ള എട്ട് വാര്‍ഡുകളില്‍ കഴിഞ്ഞ 20 വര്‍ഷമായി യു.ഡി.എഫ് അല്ലാതെ മറ്റൊരു കക്ഷികളും വിജയിച്ചിട്ടില്ല. ഇടതുപക്ഷത്തെ എം. രഘു ജനതാദളിന്‍െറ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത് 20 വര്‍ഷം മുമ്പാണ്. ഇതിന് ശേഷം സി.പി.എമ്മിന് ഈ വാര്‍ഡുകളിലൊന്നില്‍ പോലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫില്‍നിന്ന് ഇടതുപക്ഷത്തത്തെിയ മുന്‍ കൗണ്‍സിലര്‍ കെ. വേണുഗോപാലിലൂടെ അക്കൗണ്ട് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് സി.പി.എം. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഒരു സീറ്റ് നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ രണ്ട് പേരും മത്സരിക്കുന്നുണ്ട്. ബംഗ്ളാപറമ്പ് (22) വാര്‍ഡില്‍ ഇടതുപക്ഷ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. അച്യുതന്‍ തന്നെ നേരിട്ട് മത്സരിച്ച് വിജയിച്ചതിന് ശേഷം ഇന്ന് വരെ വാര്‍ഡ് യു.ഡി.എഫിനെ കൈവിട്ടിട്ടില്ല. ഇത്തവണ വനിതാ സംവരണ വാര്‍ഡാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിന്ദുവും എല്‍.ഡി.എഫില്‍ ശ്രീജ കുമാരിയും ബി.ജെ.പിയില്‍ പ്രിയയുമാണ് മത്സരിക്കുന്നത്.&lt;br /&gt; കേരളത്തില്‍ ആദ്യത്തെ നെല്‍കതിര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെരുത്തിക്കാവ് പാടശേഖര സമിതി ഉള്‍പ്പെടുന്ന വാര്‍ഡായ പരുത്തിക്കാവില്‍ (23) മുന്‍ എം.എല്‍.എ കെ. ചന്ദ്രന്‍െറ മകനും ഡി.സി.സി അംഗവുമായ കെ.സി. പ്രീതാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ കൗണ്‍സിലര്‍കൂടിയായ പ്രീത് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ഫാം ഫെഡ് സി.ഇ.ഒ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കെ. ഉണ്ണികൃഷ്ണനാണ് ഇടത് സ്ഥാനാര്‍ഥി. കെ. അരവിന്ദാക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ്.&lt;br /&gt; തുമ്പിച്ചിറയില്‍ (24) രത്നമണി യു.ഡി.എഫിലും എസ്. രജീന ബീഗം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. എല്‍.ഡി.എഫിന് ഇത്തവണ ഏറെ പ്രതീക്ഷയുള്ള വാര്‍ഡായ മന്ദത്തുകാവില്‍ യു.ഡി.എഫില്‍നിന്ന് രാജിവെച്ച മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ. വേണുഗോപാല്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. രണ്ട് തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. സുബ്രദാമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്‍. രാധാകൃഷ്ണന്‍ ബി.ജെ.പി ബാനറിലും മത്സരിക്കുന്നു. ശ്രീ കുറുംബക്കാവില്‍ (26) മുന്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന ടി.എസ്. തിരുവെങ്കിടം വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ആര്‍. ശാന്തകുമാരന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജി. സുധാകരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. കടവളവ് (27) വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി ഉമ്മുല്‍ ഹബീബ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഇവിടെ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായി സംസീന ഫൈസലും ഇടത് സ്വതന്ത്രയായി എല്‍. ലത, ബി.ജെ.പി സ്ഥാനാര്‍ഥിയായി വി. സജിയും മത്സരിക്കുന്നു.&lt;br /&gt; അഗ്രഹാരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം വാര്‍ഡില്‍ (28) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാധാമണിയും ഇടത് സ്വതന്ത്രയായി പി.എസ്. അനിതയും ബി.ജെ.പി ബാനറില്‍ ആര്‍. ഉഷയും മത്സരിക്കുന്നു. മോതിരം ചിഹ്നത്തില്‍ കെ. ഹേമ സ്വതന്ത്ര സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. മേട്ടുവളവ് (29) വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സീബന യാസ്മിനും ഇടത് സ്വതന്ത്രയായി സലീനയും മത്സരിക്കുമ്പോള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ആരിഫയും രംഗത്തുണ്ട്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള വാര്‍ഡുകൂടിയാണിത്. കഴിഞ്ഞ തവണ 29 വാര്‍ഡുകളില്‍ 26 എണ്ണത്തില്‍ കോണ്‍ഗ്രസും മൂന്ന് വാര്‍ഡുകളില്‍ സി.പി.എമ്മും വിജയിച്ചു. നഗരസഭയില്‍ ചെമ്പകശ്ശേരി (നാല്) വാര്‍ഡിലാണ് ഇത്തവണ പൊടിപാറുന്ന മത്സരം നടക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/F6SDmkAnygs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/FIP-PXXzXZY/151022?utm_source=feedburner&amp;amp;utm_medium=email"&gt;ഒന്ന് കൊയ്തെടുക്കാന്&amp;zwj; മറുനാടന്&amp;zwj;  തൊഴിലാളികളെ പണി പഠിപ്പിക്കണം!&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:31 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വണ്ടൂര്‍: കൊയ്ത്തിന് തൊഴിലാളികളെ കിട്ടത്തതുമൂലം മറുനാടന്‍ തൊഴിലാളികളെ കൊയ്ത്തു പഠിപ്പിച്ച് വനിതാ കര്‍ഷക. തിരുവാലി പഞ്ചായത്തിലെ പത്തിരിയാല്‍ വലിയ കുളത്തിന് സമീപത്ത് പാട്ടകൃഷി നടത്തുന്ന ചേന്ദംകുളങ്ങര അസ്മാബിയാണ് മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയത്. ബംഗാളികളും ഒഡിഷക്കാരുമായ തൊഴിലാളികള്‍ക്ക് കൊയ്ത്ത് പരിചയമില്ലാത്തതിനാല്‍ ഇവരെ ഇതു പഠിപ്പിക്കേണ്ട ചുമതല കൂടി അസ്മാബിക്കായിരുന്നു.&lt;br /&gt; കഴിഞ്ഞ നാലുവര്‍ഷമായി പാട്ടത്തിനെടുത്ത രണ്ടേക്കര്‍ പാടത്ത് അസ്മാബി നെല്‍കൃഷി നടത്തുന്നുണ്ട്. എന്നാല്‍, ഇത്തവണ നെല്ല് വിളഞ്ഞിട്ടും കൊയ്യാന്‍ ആളെ കിട്ടിയില്ല. തൊഴിലാളികളെല്ലാം തൊഴിലുറപ്പു പ്രവൃത്തികള്‍ക്ക് പോയതാണ് വിനയായത്. നടീല്‍, കൊയ്ത്തു സമയങ്ങളില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടത്തരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അംഗീകരിക്കുന്നില്ളെന്ന് അസ്മാബി പറയുന്നു. കൃഷിഭവന് കീഴില്‍ കൊയ്ത്തുയന്ത്രമുണ്ടെങ്കിലും ചളി കൂടുതലായതിനാല്‍ ഇവിടെയിത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FIP-PXXzXZY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/aYLU31ITWkM/151022?utm_source=feedburner&amp;amp;utm_medium=email"&gt;സി.പി.എമ്മിന് സര്&amp;zwj;വതിനെയും എതിര്&amp;zwj;ക്കുന്ന രീതി; ബി.ജെ.പിക്ക് വര്&amp;zwj;ഗീയ അജണ്ട &amp;ndash;ഉമ്മന്&amp;zwj; ചാണ്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:24 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;അടൂര്‍: സി.പി.എം എല്ലാറ്റിനെയും എതിര്‍ക്കുന്ന രീതിയാണ് കാണിക്കുന്നതെങ്കില്‍ സങ്കുചിത വര്‍ഗീയ അജണ്ടയാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. അതെല്ലാം അസ്തമിച്ചു. ബി.ജെ.പിക്കു കേരളത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടണം. അതിനായി അവര്‍ പലരെയും കൂട്ടുപിടിക്കാന്‍  ശ്രമിക്കുകയാണ്.&lt;br /&gt; അതുകൊണ്ടൊന്നും ബി.ജെ.പിയുടെ ആശയം കേരളത്തിലെ ജനം അംഗീകരിക്കില്ല. മതേതരത്വം, മതസൗഹാര്‍ദം എന്നിവയാണ് കേരളത്തിലെ ജനം മറ്റേതിനെക്കാളും വിലകല്‍പിക്കുന്നത്. സങ്കുചിത രാഷ്ട്രീയ  താല്‍പര്യത്തിനു വേണ്ടി ജനത്തെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി.&lt;br /&gt; രാജ്യത്തിന് എന്തുസംഭവിച്ചാലും വേണ്ടില്ല തങ്ങള്‍ക്ക് എന്തെങ്കിലും അധികാരത്തിന്‍െറ പങ്ക് കിട്ടുമോയെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനം ഏറ്റവും കൂടുതല്‍ തിരസ്കരിക്കുന്ന ആശയങ്ങളാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ യു.ഡി.എഫിന്‍െറ ഭരണ തുടര്‍ച്ചക്ക് ജനം നല്‍കുന്ന അംഗീകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt; പ്രതിപക്ഷം ഈ സര്‍ക്കാറിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ഏതെങ്കിലും ആരോപണങ്ങളുടെ ചെറിയൊരു അംശം ജനത്തെ ബോധ്യപ്പെടുത്താനായില്ല.സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ മറ്റുള്ളവരെ അവഹേളിച്ച് അവര്‍ നടത്തിയ പ്രവര്‍ത്തനം മൂലമാണ് കേരളത്തിലെ ജനങ്ങളില്‍നിന്ന് തുടര്‍ച്ചയായി പരാജയം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സ്വന്തം കഴിവുകേട് അണികളെപോലും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ളെങ്കിലും അത് ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതാണ് സി.പി.എമ്മിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം. നാലര വര്‍ഷത്തിനുള്ളില്‍ അവര്‍ നടത്തിയ ഏതെങ്കിലും സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞോ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ഉമ്മന്‍ തോമസ്, ബാബു ജോര്‍ജ്, തേരകത്ത് മണി, പഴകുളം ശിവദാസന്‍, ബാബു ദിവാകരന്‍, എബ്രഹാം പച്ചയില്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ഡി.കെ. ജോണ്‍, ഏഴംകുളം അജു, കലാനിലയം രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/aYLU31ITWkM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/YAbjYGIgBnQ/151022?utm_source=feedburner&amp;amp;utm_medium=email"&gt;വ്യാജപ്രമാണമുണ്ടാക്കി 23 കോടി തട്ടിയയാള്&amp;zwj; അമേരിക്കയിലും പ്രതി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:22 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴഞ്ചേരി: കേരളത്തിലും കര്‍ണാടകയിലും വസ്തുവിന്‍െറ വ്യാജപ്രമാണം ഉണ്ടാക്കി 23 കോടി തട്ടിയ കോഴഞ്ചേരി നാനാവീട്ടില്‍ പുത്തന്‍പറമ്പില്‍ ബിജു മാത്യു എബ്രഹാം (43) അമേരിക്കയില്‍ നിരവധി പണം തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പൊലീസ്. ഇതിനോടകം ഇതുസംബന്ധിച്ച് അമേരിക്കയില്‍നിന്ന് സി.ഐക്ക് രണ്ടു ഫോണ്‍ കാള്‍ വന്നു. എന്നാല്‍, ഇതിന് എംബസി വഴി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കണമെന്ന് സി.ഐ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അവധി ദിവസങ്ങള്‍ കഴിഞ്ഞ് അന്വേഷിക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ പറഞ്ഞു.&lt;br /&gt; റോന്നി സ്വദേശി എം.കെ. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു മാത്യു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എട്ടു വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ബിജു സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി ജയിലിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി അവിടുന്ന് മുങ്ങി നേപ്പാളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലത്തെിയതാണ്. 2008ല്‍ കോട്ടയത്തത്തെി പഞ്ചാബി സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇയാള്‍ വസ്തു വില്‍പന ബിസിനസ് തുടങ്ങി.&lt;br /&gt; ജപ്തിയിലോ കേസിലോ ഉള്ള സ്ഥലത്തിന്‍െറ ഉടമകളെ കണ്ടത്തെി വിലയ്ക്ക് വാങ്ങാമെന്നോ സംയുക്തമായി കൃഷി ഇറക്കാമെന്നോ പറഞ്ഞ് എഗ്രിമെന്‍റ് ഉണ്ടാക്കും. എഗ്രിമെന്‍റില്‍ വെക്കുന്ന ഒപ്പ് സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ ആക്കിയ ശേഷം മുദ്രപ്പത്രം വാങ്ങി എഗ്രിമെന്‍റ് സൃഷ്ടിച്ച് ബാങ്കുകളില്‍നിന്ന് വായ്പ എടുത്തശേഷം അടക്കാതിരിക്കുകയാണ് ഇയാള്‍ സ്ഥിരമായി ചെയ്തുവരുന്നത്. ഇത്തരത്തില്‍ റാന്നി സ്വദേശിയുടെ കുമളിയിലുള്ള 48 ഏക്കര്‍, പാട്ടത്തിനെടുത്ത 75 ഏക്കര്‍ എന്നിവയുടെ വ്യാജ ആധാരം ഉണ്ടാക്കി. ഇതുവെച്ച് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ എസ്.ബി.ഐ മടിക്കേരി ബ്രാഞ്ചില്‍നിന്ന് 18.5 കോടി ലോണ്‍ തരപ്പെടുത്തി. ഇതില്‍ 6.75 കോടി റാന്നി സ്വദേശി എം.കെ. ജോയിയുടെ യൂക്കോ ബാങ്കിന്‍െറ പത്തനംതിട്ട ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇദ്ദേഹത്തിന്‍െറ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ അവസാനിപ്പിക്കാനാണെന്ന് പറഞ്ഞ് ഒപ്പിട്ടുവാങ്ങിയ രണ്ടു ചെക് ലീഫുകള്‍ ഉപയോഗിച്ച് ഈ പണം പ്രതി അന്നുതന്നെ മാറിയെടുത്തു. ബാധ്യത തീര്‍ന്നുവെന്ന് വിശ്വസിച്ചിരുന്ന പരാതിക്കാരന് വായ്പാ കുടിശ്ശിക അറിയിപ്പ് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിന്‍െറ ചുരുളഴിയുന്നത്.&lt;br /&gt; പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മടിക്കേരി ബ്രാഞ്ചില്‍ അന്വേഷിച്ചതിന് പിന്നാലെ രേഖകള്‍ മംഗലാപുരം ബ്രാഞ്ചിലേക്ക് മാറ്റുകയും ബാങ്ക് അന്വേഷണ കമീഷനെ നിയമിക്കുകയും ചെയ്തു. 18.5 കോടി വായ്പ അനുവദിച്ചതില്‍ 14 കോടിയേ ബാങ്ക് നല്‍കിയുള്ളൂ. ഇതും പലിശയും ചേര്‍ത്ത് 18 കോടിയും പത്തനംതിട്ട ജില്ലാ സഹ. ബാങ്കില്‍നിന്ന് ഒരു കോടിയും കോഴഞ്ചേരി എസ്.ബി.ടിയില്‍നിന്ന് 53 ലക്ഷം രൂപയും പത്തനംതിട്ട കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് 3.5 കോടിയും കോട്ടയം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയും ഈ വിധം തട്ടിയതായും പൊലീസ് പറഞ്ഞു.&lt;br /&gt; തിങ്കളാഴ്ച രാത്രിയില്‍ കുമളി എസ്റ്റേറ്റില്‍ പ്രതി എത്തിയെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവിടെയത്തെി. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈയിലെ ബാഗില്‍നിന്ന് നാലു വ്യാജ എഗ്രിമെന്‍റും 50 മുതല്‍ 25,000 രൂപ വരെയുള്ള 31 മുദ്രപ്പത്രങ്ങളും ചെക് ബുക്കുകളും പൊലീസ് കണ്ടത്തെി. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ വീട് പരിശോധിച്ച പൊലീസ് ബിജുവിന്‍െറ ഫോട്ടോ പതിച്ച വ്യാജമേല്‍വിലാസത്തിലെ തെരഞ്ഞെടുപ്പ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും കണ്ടെടുത്തു. വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/YAbjYGIgBnQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/_5kLt5-QBOQ/151022?utm_source=feedburner&amp;amp;utm_medium=email"&gt;കാലാവസ്ഥ വ്യതിയാനം കുരുമുളക്  കൃഷിക്ക് തിരിച്ചടിയാകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:20 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;അടിമാലി: കാലാവസ്ഥ വ്യതിയാനം ജില്ലയിലെ കുരുമുളക് കൃഷിക്ക് തിരിച്ചടിയാകുന്നു. കുരുമുളക് ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് മുന്‍നിരയിലുള്ള ജില്ലയാണ് ഇടുക്കി.&lt;br /&gt; എന്നാല്‍, കാലാവസ്ഥ വ്യതിയാനംമൂലം കുറച്ചുവര്‍ഷങ്ങളായി ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ക്രമംതെറ്റിയുള്ള മഴയും മഴയുടെ വലിയ തോതിലുള്ള കുറവും കുരുമുളക് കൃഷിയെയാണ് ഏറെ ബാധിക്കുന്നത്. മുമ്പ് വിളവെടുത്തതിന്‍െറ പകുതിപോലും ഇപ്പോള്‍ തോട്ടങ്ങളില്‍നിന്ന് ലഭിക്കുന്നില്ളെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കാലാവസ്ഥ ചതിച്ചതോടെ കുരുമുളകുവള്ളികള്‍ക്ക് രോഗബാധ കൂടുന്നതും പതിവായി.&lt;br /&gt; പുതിയ ഇനം കുരുമുളകിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് കര്‍ഷര്‍ പറയുന്നു. നല്ല ഉല്‍പാദനം ലഭിക്കുന്ന, ഇടുക്കിയുടെ കാലാവസ്ഥക്ക് യോജിക്കുന്ന നാടന്‍ ഇനങ്ങള്‍ അപ്രത്യക്ഷമായത് കര്‍ഷകര്‍ക്ക് വിനയായി. സങ്കരയിനം കുരുമുളക് കടന്നുവന്നതോടെ വ്യാപകമായി കര്‍ഷകര്‍ ഇതുവെച്ചുപിടിപ്പിച്ചു. കരിമുണ്ട ഇനത്തില്‍പെട്ട വള്ളികള്‍ക്കാണ് രോഗം കുറവുള്ളത്. ബാക്കിയെല്ലാം നാശത്തിലാണ്. പന്നിയൂര്‍ ഉള്‍പ്പെടെയുള്ളവക്കൊന്നും നാടന്‍ ഇനങ്ങള്‍ നിലനില്‍ക്കുന്നതുപോലെ മാറിയ കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ളെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്.&lt;br /&gt; ധാരാളം മഴ ലഭിക്കുകയും അന്തരീക്ഷം ഈര്‍പ്പമുള്ളതുമായാല്‍ മാത്രമേ കുരുമുളകിന് കൂടുതല്‍ വിളവുണ്ടാവുകയുള്ളൂ. വൈകി ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയും ഇടവിട്ട മഴയും കുരുമുളക് കൃഷിയെ ദോഷകരമായാണ് ബാധിക്കുന്നത്. ഇതോടൊപ്പം മണ്ണിന്‍െറ ഘടന മാറിയതും ഈ കൃഷിക്ക് തിരിച്ചടിയായി. ജൈവവസ്തുകള്‍ അടങ്ങിയതും അമ്ളത്വം ഇല്ലാത്തതുമായ മണ്ണാണ് കുരുമുളക് കൃഷിക്ക് അനുയോജ്യമായത്.&lt;br /&gt; എന്നാല്‍, അമിതമായ രാസവള രാസകീടനാശിനി പ്രയോഗവും ഇടുക്കിയില്‍ മണ്ണിന്‍െറ ഘടന താളംതെറ്റുന്നതിന് ഇടയാക്കിയിട്ടുണ്ട്.&lt;br /&gt; ജില്ലയില്‍ ഇതിനകം ഒട്ടേറെ കുരുമുളക് തോട്ടങ്ങളാണ് മാറിയ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാകാതെ നശിച്ചുപോയത്. ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത് ദ്രുതവാട്ടം മൂലമാണ്. ഒരു ചെടിക്ക് രോഗബാധയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്തതിനും പെട്ടെന്നു പടര്‍ന്ന് പിടിക്കും. സംസ്ഥാനത്തെ പ്രധാന കുരുമുളക് ഉല്‍പാദന കേന്ദ്രമായ ഇടുക്കി പതിയെ ഇതില്‍നിന്ന് മാറുകയാണ്. മാറിയ കാലാവസ്ഥയില്‍ രോഗപ്രതിരോധശേഷിയുള്ളതും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പഴയ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള പോംവഴി. അതോടൊപ്പം മുരിക്കിനും രോഗം വന്നത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/_5kLt5-QBOQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ft9pPuPDOI4/151022?utm_source=feedburner&amp;amp;utm_medium=email"&gt;ഭാര്യയുടെ ചിഹ്നം മാറ്റി; ഭര്&amp;zwj;ത്താവ്  നിരാഹാര സമരം തുടങ്ങി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കണ്ണൂര്‍: സ്ഥാനാര്‍ഥിയായ ഭാര്യക്ക് ആവശ്യപ്പെട്ട ചിഹ്നം അനുവദിച്ചില്ളെന്ന് ആരോപിച്ച് ഭര്‍ത്താവ് കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി.&lt;br /&gt; കേളകം ശാന്തിഗിരിയിലെ നാരായണ കുമാറാണ് ബുധനാഴ്ച രാത്രി സമരം തുടങ്ങിയത്. ജില്ലാ പഞ്ചായത്തിലേക്ക് പേരാവൂര്‍ ഡിവിഷനില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കുന്ന ഭാര്യ രാധാമണിക്ക്  ഗ്ളാസ് ചിഹ്നം ആവശ്യപ്പെട്ടത് സ്വീകരിക്കാതെ ക്രിക്കറ്റ് ബാറ്റ് ചിഹ്നമായി അനുവദിച്ചു എന്നാണ് ആക്ഷേപം.&lt;br /&gt; ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ അറിയിപ്പ് കിട്ടിയത്. ഇതേതുടര്‍ന്ന് രാത്രി എട്ടരയോടെയാണ് നാരായണ കുമാര്‍ കലക്ടറേറ്റിന് മുന്നിലത്തെി സമരം പ്രഖ്യാപിച്ചത്.&lt;br /&gt; മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി അയച്ചിട്ടുമുണ്ട്.&lt;br /&gt; നേരത്തെ ലഭിച്ച ഗ്ളാസ് ചിഹ്നം ഉപയോഗിച്ച് പ്രചാരണം ആരംഭിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ft9pPuPDOI4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/106lBfhJ_Qw/151022?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;കണക്കുകൂട്ടല്&amp;zwj;&amp;rsquo; തെറ്റരുതെന്ന് സ്ഥാനാര്&amp;zwj;ഥികളോട് കമീഷന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:12 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍  ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ ചെലവഴിക്കുന്ന തുകയാണ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ്.  ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 10,000, 30,000, 60,000 രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം വിശദവും കൃത്യവുമായ തെരഞ്ഞെടുപ്പ് കണക്ക്, രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. വരണാധിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന  ഫോറത്തിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവ് വരുത്തുന്ന സ്ഥാനാര്‍ഥിയെ അഞ്ചുവര്‍ഷത്തേക്ക് കമീഷന്‍ അയോഗ്യനായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ഥി നല്‍കുന്ന കണക്കുകള്‍ അഞ്ചുരൂപ ഫീസടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാം. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്‍െറ ഭാഗികമായോ പൂര്‍ണമായോ ഉള്ള പകര്‍പ്പും നല്‍കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് തീയതിയിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാം. സ്ഥാനാര്‍ഥിയുടെ ചെലവുകള്‍ നിരീക്ഷകന്‍ അന്വേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ ഏജന്‍േറാ ഹാജരാക്കണം. പാര്‍ട്ടികളോ ഗുണകാംക്ഷികളോ ചെലവാക്കുന്ന തുക അവര്‍ തന്നെ പേരും വിശദവിവരങ്ങളുമടക്കം വരണാധികാരിയെ അറിയിക്കണം. സ്ഥാനാര്‍ഥി ഇവയുടെ വിശദവിവരങ്ങള്‍ സൂക്ഷിച്ചുവെക്കണം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ളോക്കുകളിലെയും  കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങളുടെ നിരീക്ഷകനായി കണ്ണൂര്‍ യൂണിവേഴ്സിറ്റി ജോയന്‍റ് ഡയറക്ടര്‍ എം. സനല്‍കുമാറിനെയും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ  ബ്ളോക്കുകളിലേക്കും കാഞ്ഞങ്ങാട് നീലേശ്വരം മുനിസിപ്പാലിറ്റിയിലേക്കുമായി നിരീക്ഷകനായി കാസര്‍കോട് ജില്ലാ ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. മധുസൂദനനെയുമാണ് നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ്  സംബന്ധമായ സാമ്പത്തിക കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഒബ്സര്‍വര്‍മാരെ വിവരമറിയിക്കാം. ഫോണ്‍: 9400906676 (കാസര്‍കോട്), 9446651351(കാഞ്ഞങ്ങാട്).&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/106lBfhJ_Qw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/08mjH70QHmU/151022?utm_source=feedburner&amp;amp;utm_medium=email"&gt;രാത്രി നടത്തിയ ടാറിങ് രാവിലെ തകര്&amp;zwj;ന്നു; നാട്ടുകാര്&amp;zwj; റോഡ് ഉപരോധിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:08 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കളമശ്ശേരി: ഇടപ്പള്ളി -പുക്കാട്ടുപടി  സംസ്ഥാന പാതയില്‍ രാത്രിയില്‍  നടത്തിയ ടാറിങ് രാവിലെ തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.  പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ ഉദ്യോഗസ്ഥര്‍, നാട്ടുകാരുടെ എല്ലാ നിര്‍ദേശങ്ങളും ഉടന്‍ നടപ്പാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് നല്‍കി.&lt;br /&gt; കങ്ങരപ്പടി മൂണ്ടം പാലംവരെ ഒരു കിലോമീറ്ററോളം ദൂരത്ത് രാത്രി ടാറിങ് നടത്തിയ റോഡ് പകലായപ്പോഴേക്കും ഒന്നര കിലോമീറ്റര്‍ തകര്‍ന്നതാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.  ഉപരോധത്തെ തുടര്‍ന്ന് കങ്ങരപ്പടിയുടെ ഒരുഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചു.&lt;br /&gt; ആദ്യം സ്ഥലത്തത്തെിയ തൃക്കാക്കര പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.&lt;br /&gt; ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെയായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. ഇടപ്പള്ളി പുക്കാട്ടുപടി സംസ്ഥാനപാത മൂന്നരക്കോടിയോളം രൂപ മുടക്കി നവീകരിക്കുന്നതിന്‍െറ ഭാഗമായി റോഡ് ടാറിങ് നടന്നുവരികയായിരുന്നു.&lt;br /&gt; എന്നാല്‍, കങ്ങരപ്പടി മൂണ്ടം പാലംവരെ ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ ടാറിങ് ബുധനാഴ്ച രാവിലെയോടെ തകര്‍ന്ന അവസ്ഥയിലായി. ടാര്‍ കലരാത്ത മെറ്റല്‍ തകര്‍ന്ന റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു.&lt;br /&gt; ഇതേ തുടര്‍ന്ന് അതുവഴി വരുന്ന ഇരുചക്ര വാഹനങ്ങള്‍ മെറ്റലില്‍ തെന്നി മറിയാന്‍ തുടങ്ങി. അഞ്ച് ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.&lt;br /&gt; ചെറിയ പരിക്കുകളോടെ ബൈക്ക് യാത്രികര്‍ ആശുപത്രികളില്‍ ചികിത്സ തേടി.&lt;br /&gt; അതോടെയാണ് നാട്ടുകാര്‍ പാത ഉപരോധിച്ചത്. രാത്രിയുടെ മറവില്‍ ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ മെറ്റല്‍ വിരിച്ചതാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.&lt;br /&gt; സ്ഥലത്തത്തെിയ വനിതകളായ ഓവര്‍സിയറും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും നാട്ടുകാരുമായി ചര്‍ച്ച നടത്തി.&lt;br /&gt;  ടാറിങ്ങിലെ അപാകത മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ തകര്‍ന്ന റോഡിലെ ടാറിങ് പൂര്‍ണമായും നീക്കം ചെയ്ത് നല്ലനിലയില്‍ ടാറിങ് നടത്താമെന്നും രാത്രിയിലെ ടാറിങ് ഒഴിവാക്കാമെന്നും  ഉറപ്പിനെതുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.&lt;br /&gt; അതേസമയം നിര്‍മാണം നടക്കുമ്പോള്‍ രാത്രി 12 വരെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.&lt;br /&gt; അതിനുശേഷം നടന്ന ടാറിങ്ങിലാണ് അപാകത ഉണ്ടായത്. എന്നാല്‍, ടാറിങ്ങിന് പിന്നാലെ റോഡിലൂടെ ടോറസ് ലോറി കടന്നുപോയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് കരാറുകാരന്‍ വിശദീകരിച്ചതെന്ന് പൊതുമരാമത്ത് ഓഫിസര്‍ അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/08mjH70QHmU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/csTTjIKEFRg/151022?utm_source=feedburner&amp;amp;utm_medium=email"&gt;ഉമ്മന്&amp;zwj;ചാണ്ടിയും വി.എസും നാളെ ജില്ലയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 11:05 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനും വെള്ളിയാഴ്ച ജില്ലയില്‍. മുഖ്യമന്ത്രി എട്ട് യോഗങ്ങളിലും വി.എസ് നാല് യോഗങ്ങളിലും പങ്കെടുക്കും. യു.ഡി.എഫിനുവേണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒരുതവണ ജില്ലയില്‍ എത്തി മടങ്ങി. മുഖ്യമന്ത്രികൂടി എത്തുന്നതോടെ യു.ഡി.എഫിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടുമെന്നാണ് പ്രതീക്ഷ. രാവിലെ 9.30ന് രാമങ്കരി, 10.30 ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാള്‍, 11. 30ന് നൂറനാട്, ഉച്ചക്ക് 12.30ന്  കായംകുളം പാര്‍ക്ക് മൈതാനം, മൂന്നിന് പള്ളിപ്പാട് ചന്ത, നാലിന് അമ്പലപ്പുഴ, അഞ്ചിന് തുമ്പോളി പള്ളി ജങ്ഷന്‍, ആറിന് ചെട്ടികാട് പമ്പ് ഹൗസ്, ഏഴിന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം, എട്ടിന് എരമല്ലൂര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍.&lt;br /&gt;  ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.എസ് പങ്കെടുക്കുന്ന ഓരോ യോഗത്തിലും പരമാവധി ആളുകളെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് നേതൃത്വം. രാവിലെ 10ന് വെളിയനാട്, 11ന് പുന്നപ്ര സമരഭൂമി, വൈകുന്നേരം നാലിന് കഞ്ഞിക്കുഴി, അഞ്ചിന് പുന്നപ്ര എന്നിങ്ങനെയാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കുന്ന യോഗങ്ങള്‍. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി 24നും എസ്. രാമചന്ദ്രന്‍ പിള്ള 26നും ജില്ലയില്‍ എല്‍.ഡി.എഫ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രചാരണ പര്യടനം 27നാണ്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞദിവസം നാല് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു.&lt;br /&gt; സി.പി.ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ അറിയിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും 23 , 27 തീയതികളില്‍ സംസാരിക്കും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/csTTjIKEFRg?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/PCzHn7UU8gA/151022?utm_source=feedburner&amp;amp;utm_medium=email"&gt;വനം-പരിസ്ഥിതി വകുപ്പ്  വിശദീകരണം തേടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി കേന്ദ്രത്തിന് സമീപം ചീയമ്പത്ത് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ വനം-പരിസ്ഥിതി വകുപ്പ് വിശദീകരണം തേടി.&lt;br /&gt; കടുവയെ മയക്കുവെടി വെച്ച വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയെയും ഓപറേഷനില്‍ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. ഒക്ടോബര്‍ 12ന് തിങ്കളാഴ്ച രാത്രിയാണ് കടുവ ചീയമ്പം കാപ്പിത്തോട്ടം കോളനിയിലിറങ്ങി രണ്ട് ആടുകളെ കൊന്നുതിന്നത്.&lt;br /&gt; ചൊവ്വാഴ്ച പുലര്‍ച്ചെ കോളനിയിലെ കാളന്‍െറ വീടിനടുത്ത് കടുവയെ കണ്ട കോളനിവാസികള്‍ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തുമണിയോടെ വെറ്ററിനറി സര്‍ജന്‍ ഡോ. ജുജുമോന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി. ഏഴുതവണ മയക്കുവെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല.&lt;br /&gt;  ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്തത്തെിയ ഡോ. അരുണ്‍ സഖറിയയാണ് മയക്കുവെടിയുതിര്‍ത്ത് കടുവയെ മയക്കിയത്. കടുവയെ ഇരുമ്പ് കൂട്ടിലാക്കി സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ കാര്യാലയ പരിസരത്തത്തെിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മറ്റു കടുവകളുമായുള്ള സംഘട്ടനത്തില്‍ ഈ കടുവക്ക് ശരീരമാസകലം ഗുരുതര പരിക്കേറ്റിരുന്നുവെന്നും പിന്‍കാലുകളിലേറ്റ മുറിവുകളാണ് കാടുവിട്ട് നാട്ടിലിറങ്ങി ഇരതേടാന്‍ കാരണമായതെന്നും വനം വകുപ്പ് വിശദീകരിച്ചിരുന്നു.&lt;br /&gt; എന്നാല്‍, പത്ത് വയസ്സ് മതിക്കുന്ന ഈ ആണ്‍ കടുവ ചത്തതിനെപ്പറ്റി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പിള്ള നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാന്‍ വനം-പരിസ്ഥിതി വകുപ്പ് തയാറായിട്ടില്ല. സംഭവത്തില്‍ വിശദ അന്വേഷണമുണ്ടാവുമെന്നാണ് സൂചന.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/PCzHn7UU8gA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/yVKETLTMzN4/151022?utm_source=feedburner&amp;amp;utm_medium=email"&gt;നടപ്പാതയോ കാട്ടുവഴിയോ..?&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:57 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: നഗരത്തിലെ ഭരണാധികാരികള്‍ ആരെങ്കിലും വല്ലപ്പോഴും എരഞ്ഞിപ്പാലം ബൈപാസിന്‍െറ ഇരുവശത്തുമുള്ള നടപ്പാതയിലൂടെ ഒന്നുനടക്കണം. നടക്കുമ്പോള്‍ കൈയില്‍ ഒരു 'വടി' കൂടി കരുതണമെന്നു മാത്രം. നടപ്പാതയിലേക്ക് വളര്‍ന്ന കാട് വെട്ടിത്തെളിച്ച് നടക്കാനും ഇഴജന്തുകളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടാനും 'വടി' ഉപകരിക്കും.&lt;br /&gt; അരയിടത്തുപാലത്തുനിന്നും എരഞ്ഞിപ്പാലം ജങ്ഷന്‍ വരെയുള്ള നടപ്പാതയിലെ ഇരുവശത്തും കാടുകയറിയിട്ട് നാളുകളേറെയായിട്ടും ആരും കണ്ടമട്ടില്ല. ആര്‍ക്കോവേണ്ടി എരഞ്ഞിപ്പാലം ജങ്ഷന്‍െറ തുടക്കത്തില്‍ കുറച്ചുഭാഗവും സ്വപ്നനഗരിക്കു സമീപമുള്ള ഭാഗത്തെയും കാട് വെട്ടിമാറ്റിയിട്ടുണ്ട്. ലക്ഷണം കണ്ടിട്ട് അടുത്തകാലത്തൊന്നും ശേഷിക്കുന്ന ഭാഗങ്ങളില്‍ കാടുവെട്ടുമെന്ന് തോന്നുന്നില്ല.&lt;br /&gt; ബൈപാസിലൂടെ വല്ലപ്പോഴുമാണ് സിറ്റി ബസ് സര്‍വീസുള്ളത്. വഴിയില്‍ വെച്ച് ഓട്ടോ കിട്ടാനും ബുദ്ധിമുട്ടാണ്. എവിടെയും കാര്യമായ സ്റ്റോപ്പുമില്ല.&lt;br /&gt; അങ്ങനെയുള്ളപ്പോള്‍ നടപ്പാതയിലൂടെ നടക്കുകതന്നെ വേണം. എന്നാല്‍, റോഡിന്‍െറ ഇരുഭാഗവും കാടുമൂടിയ നിലയിലാണ്. പലയിടങ്ങളിലും കാടുനിറഞ്ഞ് മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇനി കുറച്ചുദൂരം നടന്നശേഷം കാട് ഒഴിവാക്കാന്‍ റോഡിലേക്കിറങ്ങാമെന്നു വെച്ചാലും നടപ്പില്ല. കൈവരികളുള്ളതില്‍ ചിലയിടങ്ങളില്‍ മാത്രമേ പുറത്തേക്കുകടക്കാനുള്ള വഴിയുള്ളൂ. റോഡിലേക്കിറങ്ങിയാല്‍ തന്നെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെയും പേടിക്കണം. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കാണ് കാട് കൂടുതല്‍ ദുരിതമുണ്ടാക്കുന്നത്. നടക്കാനിറങ്ങിയാല്‍ തിരിച്ചുവീട്ടിലത്തെുമോ എന്നകാര്യത്തില്‍പോലും ഉറപ്പില്ല.&lt;br /&gt; ഇഴജന്തുക്കള്‍ തന്നെയാണ് പ്രധാന പ്രശ്നം. കാടുവെട്ടുന്ന യന്ത്രം കോര്‍പറേഷനില്‍ ഉണ്ടായിട്ടും ഇതുവരെ ബൈപാസിലെ കാടുവെട്ടിത്തെളിക്കാന്‍ നടപടിയെടുത്തിട്ടില്ല. പണം നല്‍കിയാല്‍ തൊഴിലാളികള്‍ യന്ത്രവുമായി പുറംപണിക്കുപോകുകയാണെന്ന അടക്കംപറച്ചിലുമുണ്ട്.&lt;br /&gt;  എരഞ്ഞിപ്പാലം ജങ്ഷനു സമീപം മുതല്‍ 100 മീറ്ററോളം സ്ഥലത്തെ കാടുമാത്രമാണ് വെട്ടിവൃത്തിയാക്കിയിരിക്കുന്നത്. നഗരം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴെങ്കിലും ഈ  ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നഗരവാസികളുടെ ആവശ്യം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/yVKETLTMzN4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/kPQKbVIR21Y/151022?utm_source=feedburner&amp;amp;utm_medium=email"&gt;ചാമ്പ്യന്&amp;zwj;സ് ലീഗില്&amp;zwj; റയലിനും മാഞ്ചസ്റ്ററിനും സമനിലപ്പൂട്ട്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:55 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/CR3nid9UYAEmQ5k.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ലണ്ടന്&amp;zwj;: യുവേഫ ചാമ്പ്യന്&amp;zwj;സ് ലീഗിലെ വമ്പന്മാരുടെ പോരാട്ടങ്ങള്&amp;zwj;ക്ക് സമനിലപ്പൂട്ട്. വന്&amp;zwj;പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ കരുത്തരായ റയല്&amp;zwj; മഡ്രിഡും മാഞ്ചസ്റ്റര്&amp;zwj; യുനൈറ്റഡും യുവന്&amp;zwj;റസും സമനിലയുടെ രുചിയറിഞ്ഞു. അതേസമയം മാഞ്ചസ്റ്റര്&amp;zwj; സിറ്റി സെവിയ്യയെ കഷ്ടിച്ച് കീഴടക്കി.&lt;/p&gt; &lt;p&gt;	ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച റയല്&amp;zwj; എവേ മാച്ചില്&amp;zwj; ഫ്രഞ്ച് സംഘം പി.എസ്.ജിയോടാണ് ഗോള്&amp;zwj;രഹിത സമനില വഴങ്ങിയത്. സി.എസ്.കെ.എ മോസ്കോയാണ് റഷ്യന്&amp;zwj; മണ്ണില്&amp;zwj; റൂണിയെയും സംഘത്തേയും തളച്ചത് (1^1). 15ാം മിനിറ്റില്&amp;zwj; സി.എസ്.കെ.എക്കായി ഐവറികോസ്റ്റ് താരം സെയ്ദോ ദോംബിയ ഗോള്&amp;zwj; നേടി. 65ാം മിനിറ്റിലാണ് യുണൈറ്റഡ് ആന്&amp;zwj;റണി മാര്&amp;zwj;ഷ്യലിലൂടെ സമനില ഗോള്&amp;zwj; നേടിയത്. ആദ്യ മത്സരത്തില്&amp;zwj; പി.എസ്.വി ഐന്തോവനോട് തോറ്റ യുനൈറ്റഡ് രണ്ടാം മത്സരത്തില്&amp;zwj; വോള്&amp;zwj;ഫ്സ്ബര്&amp;zwj;ഗിനെ 2^1ന് തോല്&amp;zwj;പിച്ചിരുന്നു.&lt;/p&gt; &lt;p&gt;	&lt;img alt="" src="/sites/default/files/images/CR5gNchU8AEK6O9.jpg" style="width: 599px; height: 337px;" /&gt;&lt;/p&gt; &lt;p&gt;	ഇംഗ്ളീഷ് പ്രീമിയര്&amp;zwj; ലീഗില്&amp;zwj; വിജയക്കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്&amp;zwj; സിറ്റി സ്വന്തം മണ്ണില്&amp;zwj; സെവിയ്യയെ 2^1നാണ് തോല്&amp;zwj;പിച്ചത്. 30ാം മിനിറ്റില്&amp;zwj; യോവ്ഹന്&amp;zwj; കോണോപ്ളേംഗയാ സെവിയ്യക്കായി വല കുലുക്കി. 36ാം മിനിറ്റില്&amp;zwj; സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധ താരം ആദില്&amp;zwj; റാമിയുടെ സെല്&amp;zwj;ഫ് ഗോളില്&amp;zwj; സിറ്റി സമനിലയിലത്തെി. 93ാം മിനിറ്റില്&amp;zwj; നായകന്&amp;zwj; വിന്&amp;zwj;സസെന്&amp;zwj;റ് കോംപാനിയാണ് സിറ്റിയുടെ വിജയ ഗോള്&amp;zwj; കുറിച്ചത്.&lt;/p&gt; &lt;p&gt;	&lt;strong&gt;മറ്റു മത്സരങ്ങള്&amp;zwj;&lt;/strong&gt;&lt;br /&gt; 	അത്ലറ്റികോ മഡ്രിഡ്x അസ്താന (4^0 )&lt;br /&gt; 	ഗലറ്റസറായ് x ബെന്&amp;zwj;ഫിക (2^1)&lt;br /&gt; 	യുവന്&amp;zwj;റസ് x ബൊറൂസിയ (0^0)&lt;br /&gt; 	മാല്&amp;zwj;മോ x ഷാക്തര്&amp;zwj; (1^0)&lt;br /&gt; 	വോള്&amp;zwj;ഫ്സ്ബര്&amp;zwj;ഗ് x പി.എസ്.വി (2^0)&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/kPQKbVIR21Y?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/P6WVl-Q-SV0/151022?utm_source=feedburner&amp;amp;utm_medium=email"&gt;250 കോടി യൂറോയുടെ കരാറുകള്&amp;zwj; ഒപ്പുവെക്കും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pm1.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: ഫ്രാന്&amp;zwj;സില്&amp;zwj; സന്ദര്&amp;zwj;ശനത്തിനത്തെിയ പ്രധാനമന്ത്രി ശൈഖ് ജാബിര്&amp;zwj; അല്&amp;zwj;മുബാറക് അല്&amp;zwj;ഹമദ് അസ്സബാഹിന് ഊഷ്മള വരവേല്&amp;zwj;പ്. പ്രസിഡന്&amp;zwj;റ് ഫ്രാങ്സ്വ ഓലന്&amp;zwj;ഡ്, വിദേശകാര്യമന്ത്രി ലോറാന്&amp;zwj; ഫാബിയോസ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്&amp;zwj; ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചര്&amp;zwj;ച്ചകള്&amp;zwj; അരങ്ങേറി. വാണിജ്യ, വ്യവസായ പ്രമുഖരുടെ യോഗത്തില്&amp;zwj; സംബന്ധിച്ച ശൈഖ് ജാബിര്&amp;zwj; അല്&amp;zwj;മുബാറക് അല്&amp;zwj;ഹമദ് അസ്സബാഹ് ഫ്രാന്&amp;zwj;സിലെ യൂനിവേഴ്സിറ്റികളില്&amp;zwj; പഠിക്കുന്ന കുവൈത്തി വിദ്യാര്&amp;zwj;ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	വിവിധ മേഖലകളില്&amp;zwj; സഹകരണം മെച്ചപ്പെടുത്തുന്ന കരാറുകളില്&amp;zwj; ഇരുരാജ്യങ്ങളും തമ്മില്&amp;zwj; ഒപ്പുവെക്കും. 250 കോടി യൂറോയുടെ കരാറുകളിലാണ് ഒപ്പുവെക്കുകയെന്നാണ് സൂചന. പ്രതിരോധമേഖലയിലെ സഹകരണത്തിനും ആയുധവില്&amp;zwj;പനക്കുമുള്ള കരാറാണ് ഇതില്&amp;zwj; പ്രധാനം. ജൂണില്&amp;zwj; ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ലെവ്സ് ലെഡ്രെയിനിന്&amp;zwj;െറ കുവൈത്ത് സന്ദര്&amp;zwj;ശനത്തിനിടയില്&amp;zwj; തീരുമാനമായ 24 ഹെലികോപ്ടറുകള്&amp;zwj; സംബന്ധിച്ച കരാര്&amp;zwj; ഇതിലുള്&amp;zwj;പ്പെടും. കൂടാതെ റെനോ കമ്പനിയുടെ വോള്&amp;zwj;വോ ട്രക് പ്രതിരോധ സംവിധാനം, 37 പട്രോള്&amp;zwj; ബോട്ടുകള്&amp;zwj; തുടങ്ങിയവ വാങ്ങുന്നതിനുള്ള ഉടമ്പടിയും ഒപ്പുവെക്കും. എലീസി പാലസിലായിരുന്നു ശൈഖ് ജാബിര്&amp;zwj; അല്&amp;zwj;മുബാറക് അല്&amp;zwj;ഹമദ് അസ്സബാഹും ഫ്രാങ്സ്വ ഓലന്&amp;zwj;ഡും തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളും പശ്ചിമേഷ്യയിലെ പ്രത്യേക വിഷയങ്ങളും ലോക കാര്യങ്ങളും ചര്&amp;zwj;ച്ചയായ കൂടിക്കാഴ്ച ഏറെ തൃപ്തികരമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സൈനിക, ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക മേഖലകളിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തേണ്ടതിന്&amp;zwj;െറ ആവശ്യകത ചര്&amp;zwj;ച്ചയില്&amp;zwj; കടന്നുവന്നതായി അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	ആരോഗ്യരംഗത്തെയും സാംസ്കാരിക മേഖലയിലെയും സഹകരണം സംബന്ധിച്ച് പ്രത്യേക ഉടമ്പടികള്&amp;zwj; ഇരുരാജ്യങ്ങളും തമ്മില്&amp;zwj; ഒപ്പുവെക്കും. &amp;nbsp;സുരക്ഷ, പ്രതിരോധ പങ്കാളിത്തത്തിനും കൂടുതല്&amp;zwj; ഊന്നല്&amp;zwj; നല്&amp;zwj;കും -പ്രധാനമന്ത്രി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്&amp;zwj; കുവൈത്തിന്&amp;zwj;െറ പങ്കിനെ ഓലന്&amp;zwj;ഡ് പ്രത്യേകം അഭിനന്ദിച്ചു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്&amp;zwj;ഖാലിദ് അല്&amp;zwj;ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഖാലിദ് അല്&amp;zwj;ജര്&amp;zwj;റാഹ് അസ്സബാഹ്, അനസ് സാലിഹ്, സഹവിദേശകാര്യ മന്ത്രി ഖാലിദ് സുലൈമാന്&amp;zwj; അല്&amp;zwj;ജാറല്ല എന്നിവരെ കൂടാതെ കുവൈത്ത് ചേംബര്&amp;zwj; ഓഫ് കോമേഴ്സ് ആന്&amp;zwj;ഡ് ഇന്&amp;zwj;ഡസ്ട്രി (കെ.സി.സി.ഐ) പ്രതിനിധിസംഘവും പ്രധാനമന്ത്രിയോടൊപ്പമുണ്ട്. &amp;nbsp;ഫ്രാന്&amp;zwj;സിലെ കുവൈത്ത് അംബാസഡര്&amp;zwj; സാമി അല്&amp;zwj;സുലൈമാന്&amp;zwj;, കുവൈത്തിലെ ഫ്രഞ്ച് അംബാസഡര്&amp;zwj; ക്രിസ്ത്യന്&amp;zwj; നെഖ്ലെ എന്നിവരും കൂടിക്കാഴ്ചകളില്&amp;zwj; സംബന്ധിച്ചു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/P6WVl-Q-SV0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ZqYNnuQh3kk/151022?utm_source=feedburner&amp;amp;utm_medium=email"&gt;സിഗ്നലുകളില്&amp;zwj; കൗണ്ട്ഡൗണ്&amp;zwj; ടൈമറുകള്&amp;zwj; സ്ഥാപിക്കാനുള്ള തീരുമാനം നീട്ടിവെച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/timer.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: നഗരത്തിലെ പ്രധാന ഗതാഗത സിഗ്നലുകളില്&amp;zwj; കൗണ്ട്ഡൗണ്&amp;zwj; ടൈമറുകള്&amp;zwj; സ്ഥാപിക്കാനുള്ള തീരുമാനം ആര്&amp;zwj;.ഒ.പി നീട്ടിവെച്ചു. ഒന്നിലധികം കാരണങ്ങളാണ് തീരുമാനം നീട്ടാന്&amp;zwj; പ്രേരകമായതെന്ന് ആര്&amp;zwj;.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്&amp;zwj;ട്ട് ചെയ്തു. അപകടങ്ങള്&amp;zwj; കുറക്കാനുള്ള ശ്രമത്തിന്&amp;zwj;െറ ഭാഗമായി സിഗ്നലുകളില്&amp;zwj; കൗണ്ട്ഡൗണ്&amp;zwj; ടൈമറുകള്&amp;zwj; സ്ഥാപിക്കുമെന്ന് നേരത്തേ ആര്&amp;zwj;.ഒ.പി അറിയിച്ചിരുന്നു. സാങ്കേതികപ്രശ്നങ്ങളാണ് തീരുമാനത്തില്&amp;zwj;നിന്ന് പിന്നാക്കംപോകാനുള്ള പ്രധാന കാരണം. നിലവിലെ സിഗ്നല്&amp;zwj; സംവിധാനം ടൈമര്&amp;zwj; സ്ഥാപിക്കാന്&amp;zwj;തക്ക നവീനമല്ല. ഇതോടൊപ്പം വിശദപഠനത്തില്&amp;zwj; ടൈമറുകള്&amp;zwj; സ്ഥാപിക്കുന്നത് വഴി അപകടം വര്&amp;zwj;ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായതായി റിപ്പോര്&amp;zwj;ട്ട് പറയുന്നു. സിഗ്നല്&amp;zwj; വീഴുന്നതോടെ വാഹനം അമിതവേഗത്തില്&amp;zwj; മുന്നോട്ടെടുക്കാന്&amp;zwj; ടൈമറുകള്&amp;zwj; കാരണമാകാനിടയുണ്ട്. മസ്കത്ത് നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമേ സിഗ്നലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്&amp;zwj; തീരുമാനമെടുക്കൂ. ടൈമറുകള്&amp;zwj; സ്ഥാപിക്കുന്നതിനൊപ്പം സിഗ്നലുകളിലെ സമയപരിധി കുറക്കുന്നതും മസ്കത്ത് നഗരസഭയുടെകൂടി അധികാരപരിധിയില്&amp;zwj; വരുന്ന വിഷയമാണ്. കേന്ദ്രീകൃത സംവിധാനം വഴി സിഗ്നലുകള്&amp;zwj; നിയന്ത്രിക്കുന്നതിനായിരുന്നു പദ്ധതി. സെന്&amp;zwj;സര്&amp;zwj; അധിഷ്ഠിതമായ ടൈമറുകള്&amp;zwj; ഉപയോഗിക്കുന്നത് വഴി വാഹനഗതാഗതം കുറഞ്ഞ സമയത്ത് പെട്ടെന്ന് സിഗ്നല്&amp;zwj; കടക്കാന്&amp;zwj; കഴിയുമെന്നായിരുന്നു വിലയിരുത്തല്&amp;zwj;. നിലവിലെ സിഗ്നലുകളില്&amp;zwj; വാഹനങ്ങളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും നിശ്ചിത സമയം കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്.&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ZqYNnuQh3kk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/AwVaxcYNXP0/151022?utm_source=feedburner&amp;amp;utm_medium=email"&gt;പാരലിമ്പിക്സ് ചാമ്പ്യന്&amp;zwj;ഷിപ്പിന് തിരിതെളിഞ്ഞു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:33 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/ingrtn 3.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദോഹ: ചരിത്രത്തിലാദ്യമായി മിഡില്&amp;zwj; ഈസ്റ്റില്&amp;zwj; വിരുന്നുവന്ന ലോക പാരലിമ്പിക്സ് ചാമ്പ്യന്&amp;zwj;ഷിപ്പിന് ദോഹയില്&amp;zwj; വര്&amp;zwj;ണാഭമായ തുടക്കം. ഖത്തര്&amp;zwj; ഒളിംപിക് കമ്മിറ്റി പ്രസിഡന്&amp;zwj;റ് ശൈഖ് ജുവാന്&amp;zwj; ബിന്&amp;zwj; ഹമദ് ആല്&amp;zwj;ഥാനി ചാമ്പ്യന്&amp;zwj;ഷിപ്പിന്&amp;zwj;െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്&amp;zwj;വഹിച്ചു. അന്താരാഷ്ട്ര പാരലിമ്പിക് കമ്മിറ്റി ചെയര്&amp;zwj;മാന്&amp;zwj; ഫിലിപ് ക്രാവനോ പരിപാടിയില്&amp;zwj; സംബന്ധിച്ചു. ഏറ്റവും മികച്ച രൂപത്തില്&amp;zwj; ഈ മഹത്തായ ചാമ്പ്യന്&amp;zwj;ഷിപ്പ് ലോകത്തിന് മുന്നില്&amp;zwj; സമര്&amp;zwj;പ്പിക്കാന്&amp;zwj; ഖത്തറിന് സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഖത്തറിന്&amp;zwj;െറ മഹത്തായ നേതൃത്വമാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	&lt;img alt="ഉദ്ഘാടനത്തിന് കതാറയില്‍ നടന്ന കരിമരുന്ന് പ്രയോഗം" src="/sites/default/files/images/ingrtn.jpg" style="width: 500px; height: 296px;" /&gt;&lt;/div&gt; &lt;div&gt; 	ഈ ചാമ്പ്യന്&amp;zwj;ഷിപ്പിന് പൂര്&amp;zwj;ണപിന്തുണ നല്&amp;zwj;കിയ ഖത്തര്&amp;zwj; ഒളിംപിക് കമ്മിറ്റി പ്രസിഡന്&amp;zwj;റ് ശൈഖ് ജുവാന്&amp;zwj; ബിന്&amp;zwj; ഹമദ് ആല്&amp;zwj;ഥാനിക്ക് പാരലിമ്പിക് കമ്മിറ്റി ചെയര്&amp;zwj;മാന്&amp;zwj; നന്ദി അറിയിച്ചു. വര്&amp;zwj;ണാഭമായ ചടങ്ങില്&amp;zwj;, പ്രത്യേക പരിഗണനയര്&amp;zwj;ഹിക്കുന്ന നിരവധി കായികതാരങ്ങള്&amp;zwj; തങ്ങളുടെ പ്രകടനത്തിലൂടെ കാണികളുടെ മനം കവര്&amp;zwj;ന്നു. കുഞ്ഞു അത്ലറ്റായ ഗാനിം അല്&amp;zwj; മുഫ്തയുടെ ആശംസയും ചടങ്ങിന് മികവേകി. ഇരുകാലുകളുമില്ലാതെ അന്തരീക്ഷത്തില്&amp;zwj; തൂങ്ങിയാടിയ അമേരിക്കന്&amp;zwj; കലാകാരി കാണികളുടെ നിറഞ്ഞ കയ്യടിയാണ് വാങ്ങിക്കൂട്ടിയത്. ഖത്തറിന്&amp;zwj;െറ ചരിത്രത്തെ രേഖപ്പെടുത്തി പ്രത്യേക സംഗീത കലാപരിപാടിയും കതാറ ഓപണ്&amp;zwj; തീയറ്ററിലെ ഉദ്ഘാടന ചടങ്ങില്&amp;zwj; പ്രദര്&amp;zwj;ശിപ്പിച്ചു. കതാറ ആകാശം മുഴുക്കെ വര്&amp;zwj;ണം വാരിയെറിഞ്ഞ കരിമരുന്ന് പ്രയോഗവും ഉദ്ഘാടന ദിവസത്തിന് കൊഴുപ്പേകി.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/AwVaxcYNXP0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/L7b-FciQPow/151022?utm_source=feedburner&amp;amp;utm_medium=email"&gt;ഐ.എസ് രൂപവത്കരിക്കാന്&amp;zwj; ശ്രമം: കേസ് കോടതിയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 10:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/isis-2.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: ബഹ്റൈനില്&amp;zwj; ഐ.എസ് രൂപവത്കരിക്കാന്&amp;zwj; ശ്രമം നടത്തിയ കേസില്&amp;zwj; കുറ്റാരോപിതരായ 24 പേര്&amp;zwj;ക്കെതിരെയുള്ള കേസ് കഴിഞ്ഞ ദിവസം കോടതിയിലത്തെി. കേസിലുള്&amp;zwj;പ്പെട്ട എട്ട് പേര്&amp;zwj; പിടിയിലായിട്ടുണ്ട്. 16 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി സംഘടിക്കുകയും നിരോധിത സംഘടന രാജ്യത്ത് രൂപവത്കരിക്കാന്&amp;zwj; ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇവര്&amp;zwj;ക്കെതിരെയുള്ള കേസ്. ആയുധങ്ങള്&amp;zwj; കൈവശം വെക്കുകയും തീവ്രവാദ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്ക് പരിശീലനം സംഘടിപ്പിക്കുകയും രാജ്യത്തെ ഭരണവ്യവസ്ഥയെ മറിച്ചിടാനുള്ള ഗൂഢാലോചനകളില്&amp;zwj; ഏര്&amp;zwj;പ്പെടുകയും ചെയ്തതായി തെളിവുകള്&amp;zwj; ലഭിച്ചിട്ടുണ്ട്. ക്രിമിനല്&amp;zwj; ഇന്&amp;zwj;വെസ്റ്റിഗേഷന്&amp;zwj; വിഭാഗത്തില്&amp;zwj; ലഭിച്ച വിവരത്തിന്&amp;zwj;െറ അടിസ്ഥാനത്തില്&amp;zwj; നടത്തിയ അന്വേഷണത്തിലാണ് ഐ.എസ് രൂപവത്കരിക്കാന്&amp;zwj; ശ്രമം നടന്നതായി കണ്ടത്തെി എട്ട് പേരെ അറസ്റ്റ് ചെയ്തത്. &amp;nbsp;ഇവരുടെ കേസുകള്&amp;zwj; ഡിസംബര്&amp;zwj; 22 ന് ഒന്നാം ക്രിമിനല്&amp;zwj; കോടതിയിലേക്ക് മാറ്റാന്&amp;zwj; തീരുമാനമായി.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/L7b-FciQPow?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ID_rlBW4yb0/151022?utm_source=feedburner&amp;amp;utm_medium=email"&gt;നവം. ഒന്നു മുതല്&amp;zwj; ജിദ്ദയില്&amp;zwj; നിന്ന്  കോഴിക്കോട്ടേക്ക് എയര്&amp;zwj; ഇന്ത്യ വിമാനം &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 09:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Kanthapuram-A.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയോടനുബന്ധിച്ച് വിമാനസര്&amp;zwj;വീസ് മുടങ്ങിയതിനാല്&amp;zwj; പ്രയാസമനുഭവിക്കുന്ന ജിദ്ദ പ്രവാസികള്&amp;zwj;ക്ക് എയര്&amp;zwj; ഇന്ത്യയുടെ സന്തോഷവാര്&amp;zwj;ത്ത. നവംബര്&amp;zwj; ഒന്നു മുതല്&amp;zwj; ജിദ്ദയില്&amp;zwj; നിന്ന് ആഴ്ചയില്&amp;zwj; നാലു ദിനങ്ങളില്&amp;zwj; മുംബൈ വഴി കോഴിക്കോട്ടേക്ക് എയര്&amp;zwj; ഇന്ത്യ എ - 320 വിമാനങ്ങളുപയോഗിച്ച് സര്&amp;zwj;വീസ് തുടങ്ങുന്നു. ഞായര്&amp;zwj;, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്&amp;zwj; ജിദ്ദയില്&amp;zwj; നിന്ന് കോഴിക്കോട്ടേക്കും ഞായര്&amp;zwj;, തിങ്കള്&amp;zwj;, ബുധന്&amp;zwj;, വെള്ളി ദിവസങ്ങളില്&amp;zwj; തിരിച്ചും എയര്&amp;zwj; ഇന്ത്യ സര്&amp;zwj;വീസ് നടത്തും.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ജിദ്ദയില്&amp;zwj; നിന്നു രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലര്&amp;zwj;ച്ചെ 4.20 മുംബൈയില്&amp;zwj; എത്തിച്ചേരും. അവിടെ നിന്നു രാവിലെ 6.25ന് പുറപ്പെടുന്ന വിമാനം 8.45 ന് കോഴിക്കോട് എത്തും. കോഴിക്കോട്ട് നിന്ന് രാവിലെ 9.25ന് പുറപ്പെടുന്ന ജിദ്ദ വിമാനം 11.25ന് മുംബൈയില്&amp;zwj; ഇറങ്ങും. അവിടെ നിന്ന് വൈകിട്ട് 4.50 ന് പുറപ്പെട്ട് 7.45ന് ജിദ്ദയില്&amp;zwj; എത്തും. എമിഗ്രേഷന്&amp;zwj;, കസ്റ്റംസ് ക്ളിയറന്&amp;zwj;സും മറ്റും കോഴിക്കോട് വിമാനത്താവളത്തിലായിരിക്കുമെന്ന് എയര്&amp;zwj; ഇന്ത്യയില്&amp;zwj; നിന്ന് ട്രാവല്&amp;zwj; ഏജന്&amp;zwj;സികള്&amp;zwj;ക്ക് ലഭിച്ച വിവരം. &amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ID_rlBW4yb0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/3brDpAdIpMw/151022?utm_source=feedburner&amp;amp;utm_medium=email"&gt;രാജ്യത്ത് പ്രതീക്ഷയുടെ അന്തരീക്ഷം നിലനില്&amp;zwj;ക്കുന്നു^ മോഹന്&amp;zwj; ഭാഗവത്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 09:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/CR5R8V7UcAAcd8a.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;നാഗ്പൂര്&amp;zwj;: രാജ്യത്ത് പ്രതീക്ഷയുടെ അന്തരീക്ഷം നിലനില്&amp;zwj;ക്കുന്നതായി ആര്&amp;zwj;.എസ്.എസ് മേധാവി മോഹന്&amp;zwj; ഭാഗവത്. &amp;#39;രണ്ടു വര്&amp;zwj;ഷം മുമ്പ് ഇന്ത്യയില്&amp;zwj; നിരാശയുടെ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാലിപ്പോള്&amp;zwj; രാജ്യത്ത് പ്രത്യാശയുടെ ചിന്തകള്&amp;zwj; വന്നിരിക്കുന്നു&amp;#39;. വിജയദശമി ദിനത്തിലെ വാര്&amp;zwj;ഷിക പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.&lt;/p&gt; &lt;p&gt;	അന്താരാഷ്ട്ര തലത്തില്&amp;zwj; ഇന്ത്യയുടെ മുഖം മെച്ചപ്പെട്ടതായും ആര്&amp;zwj;.എസ്.എസ് മേധാവി വ്യക്തമാക്കി. ലോക രാഷ്ട്രങ്ങള്&amp;zwj;ക്കിടയില്&amp;zwj; ഇന്ത്യയെക്കുറിച്ചുള്ള സങ്കല്&amp;zwj;പം മാറുകയാണ്. ലോകത്ത് എപ്പോഴൊക്കെ ഒരു പ്രതിസന്ധി ഉണ്ടാകുന്നോ, അപ്പോഴൊക്കെ തങ്ങള്&amp;zwj; സഹായിക്കാനായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;	പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്&amp;zwj;.ഡി.ഒ ) മുന്&amp;zwj; ചെയര്&amp;zwj;മാന്&amp;zwj; വിജയ്കുമാര്&amp;zwj; സരസ്വത് റാലിയില്&amp;zwj; മുഖ്യാതിഥിയായിരുന്നു. നിലവില്&amp;zwj; നീതി ആയോഗ് സമിതിയംഗമാണ് അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്&amp;zwnj;നാവിസ്, കേന്ദ്രമന്ത്രി നിതിന്&amp;zwj; ഗഡ്കരി എന്നിവരും നാഗ്പൂരിലെ&amp;nbsp; ആര്&amp;zwj;.എസ്.എസ് ചടങ്ങില്&amp;zwj; പങ്കെടുത്തു.&lt;/p&gt; &lt;p&gt;	ആര്&amp;zwj;.എസ്.എസിന്റെ 90ാം വാര്&amp;zwj;ഷിക ദിനത്തില്&amp;zwj; എല്ലാ സ്വയംസേവകര്&amp;zwj;ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി&amp;nbsp; ആശംസ നേര്&amp;zwj;ന്നു.&lt;br /&gt; 	&amp;nbsp;&lt;/p&gt; &lt;blockquote class="twitter-tweet" lang="en"&gt;&lt;p dir="ltr" lang="en"&gt;My greetings to all Swayamsevaks as the RSS completes 90 years in service of the Nation.&lt;/p&gt; &lt;p&gt;	&amp;mdash; Narendra Modi (@narendramodi) &lt;a href="https://twitter.com/narendramodi/status/657034691917189120"&gt;October 22, 2015&lt;/a&gt;&lt;/p&gt;&lt;/blockquote&gt; &lt;script async src="//platform.twitter.com/widgets.js" charset="utf-8"&gt;&lt;/script&gt;&lt;div class="field field-type-nodereference field-field-related"&gt;       &lt;div class="field-label"&gt;Related News:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;a href="/news/378500/151021"&gt;ആര്‍.എസ്.എസ് മേധാവിയുടെ വിജയദശമി പ്രസംഗം ഇക്കുറിയും 'ലൈവ്'&lt;/a&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/3brDpAdIpMw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/twhmF56B5qM/151022?utm_source=feedburner&amp;amp;utm_medium=email"&gt;അമരാവതിയുടെ ശിലാസ്ഥാപനം ഇന്ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 09:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/amaravathi.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്&amp;zwj;്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപനം ഇന്ന്. സംസ്ഥാനത്തിന്&amp;zwj;െറ വാണിജ്യതലസ്ഥാനമായ വിജയവാഡയില്&amp;zwj; നിന്ന്് 40 കിലോമീറ്റര്&amp;zwj; അകലെ ഗുണ്ടൂരില്&amp;zwj; കൃഷ്ണ നദിക്കരയില്&amp;zwj; ഒരുങ്ങുന്ന അമരാവതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടുന്നത്. സിംഗപ്പൂര്&amp;zwj; സര്&amp;zwj;ക്കാരിന്&amp;zwj;്റെ സഹായത്തോടെയാണ് 217 ചതുരശ്ര കിലോമീറ്ററില്&amp;zwj; തലസ്ഥാനനഗരി ഒരുങ്ങുന്നത്. നഗരിയോടു ചേര്&amp;zwj;ന്നു കാര്&amp;zwj;ഷിക മേഖലയും ഒരുക്കുന്നുണ്ട്.&lt;/p&gt; &lt;p&gt;	അഞ്ച് ലക്ഷത്തോളം പേര്&amp;zwj; പങ്കെടുക്കുന്ന ചടങ്ങില്&amp;zwj; വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&amp;zwj;, കേന്ദ്രമന്ത്രിമാര്&amp;zwj;, അമിതാഭ് ബച്ചന്&amp;zwj; തുടങ്ങിയവര്&amp;zwj; പങ്കെടുക്കും. സിംഗപ്പൂര്&amp;zwj;, ജപ്പാന്&amp;zwj; എന്നീ സര്&amp;zwj;ക്കാരുകളുടെ പ്രതിനിധികളും ചടങ്ങില്&amp;zwj; പങ്കെടുക്കും. പരിപാടി നിയന്ത്രിക്കാന്&amp;zwj; 8,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;	മുഖ്യമന്ത്രിയുടെ നിര്&amp;zwj;ദേശപ്രകാരം സംസ്ഥാനത്തെ 1,600 തീര്&amp;zwj;ഥാടന കേന്ദ്രങ്ങളില്&amp;zwj; നിന്ന് കൊണ്ടുവന്ന മണ്ണ് അമരാവതിയുടെ നിര്&amp;zwj;മാണത്തിനായി ഉപയോഗിക്കും.&lt;/p&gt; &lt;p&gt;	ആന്ധ്രപ്രദേശിന്&amp;zwj;െറ തലസ്ഥാനത്തിന് പ്രത്യേക പരിഗണന നല്&amp;zwj;കുമെന്ന് കേന്ദ്രം ഉറപ്പു നല്&amp;zwj;കിയിരുന്ന കാര്യം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ ഓര്&amp;zwj;മപ്പെടുത്തി.&lt;/p&gt; &lt;p&gt;	അതേ സമയം, സംസ്ഥാന പ്രതിപക്ഷ നേതാവ് ജഗന്&amp;zwj;മോഹന്&amp;zwj; റെഡ്ഡി പരിപാടിയില്&amp;zwj; നിന്നു വിട്ടുനില്&amp;zwj;ക്കും. കര്&amp;zwj;ഷകരുടെ ഭൂമി തട്ടിയെടുത്ത് തലസ്ഥാനനഗരി ഉണ്ടാക്കാന്&amp;zwj; ശ്രമിക്കുന്നു എന്നാരോപിച്ചാണ് അദ്ദേഹം പരിപാടി ബഹിഷ്കരിക്കുന്നത്.&lt;/p&gt; &lt;p&gt;	കഴിഞ്ഞ വര്&amp;zwj;ഷമാണ് ആന്ധ്രപ്രദേശ് വിഭജിച്ച് പുതുതായി തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത്. തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ് ആയി നിലനിര്&amp;zwj;ത്തുകയും ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം നിര്&amp;zwj;മിക്കുമെന്നുമായിരുന്നു അന്നുണ്ടായിരുന്ന കരാര്&amp;zwj;. ഇതനുസരിച്ചാണ് ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം നിര്&amp;zwj;മിക്കുന്നത്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/twhmF56B5qM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/xfjI2kMwr9c/151022?utm_source=feedburner&amp;amp;utm_medium=email"&gt;പറന്നു വന്ന് ഭക്ഷണം വിളമ്പും;  ഇവന്&amp;zwj; &amp;lsquo;കോഴിക്കോട്ടുകാരന്&amp;zwj;&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 21 Oct 2015 09:32 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/phts_0.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദുബൈ: പറന്നു വന്ന് ഭക്ഷണം വിളമ്പുന്ന &amp;lsquo;വെയിറ്റര്&amp;zwj;&amp;rsquo; ഡ്രോണ്&amp;zwj; &amp;nbsp;കേരളം ദുബൈയില്&amp;zwj; നടക്കുന്ന ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്&amp;zwj; &amp;nbsp;അവതരിപ്പിച്ചു. റെസ്റ്റോറന്&amp;zwj;റുകളില്&amp;zwj; എത്തുന്നവര്&amp;zwj; ഡിജിറ്റല്&amp;zwj; മെനുവില്&amp;zwj; ഓര്&amp;zwj;ഡര്&amp;zwj; നല്&amp;zwj;കിയാല്&amp;zwj; ഭക്ഷണം ട്രേയില്&amp;zwj; പറന്നുവന്ന് വിതരണം ചെയ്യുന്ന ജി.പി.എസ് നിയന്ത്രിത ഡ്രോണ്&amp;zwj; റോബോട്ടാണ് കോഴിക്കോട്ടുനിന്നുള്ള ഫ്ള്യൂഅപ് എന്ന തുടക്കക്കമ്പനി ഗള്&amp;zwj;ഫ്, ഇന്ത്യന്&amp;zwj; വിപണികള്&amp;zwj;ക്കുവേണ്ടി പുറത്തിറക്കിയത്.&lt;/span&gt;&lt;/div&gt; &lt;div&gt; 	&amp;nbsp;ഏഷ്യയില്&amp;zwj; തന്നെ ആദ്യമായാണ് ഇത്തരം ഒരു റോബോട്ട് &amp;nbsp;അവതരിപ്പിക്കപ്പെടുന്നതെന്ന് കേരള ഐ.ടി അധികൃതര്&amp;zwj; പറഞ്ഞു.ഒന്നര കിലോ &amp;nbsp;ഭാരം താങ്ങാന്&amp;zwj; ഈ പറക്കും വെയിറ്റര്&amp;zwj;ക്ക് കഴിയും. റെസ്റ്റോന്&amp;zwj;റുകളിലും പാര്&amp;zwj;ട്ടികളിലും ഫുഡ് കോര്&amp;zwj;ട്ടുകളിലുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ് &amp;nbsp;ഈ റോബോട്ട്. തിരക്കേറിയ &amp;nbsp;റസ്റ്റോറന്&amp;zwj;റുകളിലും ഫുഡ് കോര്&amp;zwj;ട്ടുകളിലും ഭക്ഷണത്തിനായുള്ള ക്യൂ ഒഴിവാക്കാന്&amp;zwj; ഈ പറക്കും തളികക്ക് &amp;nbsp;കഴിയുമെന്ന് ഫ്ള്യൂഅപ് &amp;nbsp;കമ്പനി സി.ഇ.ഒ അലിറിസ അബ്ദുള്&amp;zwj; ഗഫൂര്&amp;zwj; പറഞ്ഞു.&lt;/div&gt; &lt;div&gt; 	പദ്ധതി നടപ്പാക്കാന്&amp;zwj; റസ്റ്റോറന്&amp;zwj;റുകളുടെ ഘടനക്കനുസരിച്ച് റോബോട്ടുകള്&amp;zwj; പറക്കുന്ന വഴികള്&amp;zwj; മുന്&amp;zwj;കൂട്ടി നിശ്ചയിക്കണം. അതിനനുസരിച്ച് സെന്&amp;zwj;സറുകള്&amp;zwj; ചിട്ടപ്പെടുത്തും. ജി.പി.എസ് സംവിധാനത്തിലൂടെ സ്മാര്&amp;zwj;ട്ട് ഫോണുകള്&amp;zwj; ഉപയോഗിച്ചും നിയന്ത്രിക്കാം. ഹോട്ടലിന്&amp;zwj;െറ അകം ഒരുക്കങ്ങളുടെ മാറ്റങ്ങള്&amp;zwj;ക്കനുസരിച്ച് പറക്കുന്ന വഴികള്&amp;zwj; മാറ്റാവുന്നതാണ്. റോബോട്ടുകള്&amp;zwj; പറക്കുന്ന വഴികള്&amp;zwj; &amp;lsquo;ഫ്ളൂറോ&amp;rsquo; എന്നാണ് അറിയപ്പെടുക.&amp;nbsp;&lt;/div&gt; &lt;div&gt; 	ജീവനക്കാര്&amp;zwj;ക്ക് ഇതിനുള്ള പ്രത്യേക പരിശീലനം കമ്പനി നല്&amp;zwj;കും. തുടക്കത്തില്&amp;zwj; വെയിറ്റര്&amp;zwj;മാര്&amp;zwj;ക്ക് സഹായിയായാണ് പറക്കുന്ന റോബോട്ടുകളെ ഉപയോഗിക്കുക. മുഴുവനായും ഓട്ടോമേറ്റഡ് ചെയ്ത പറക്കും വെയ്റ്റര്&amp;zwj; സംവിധാനവും ഉടന്&amp;zwj; പുറത്തിറക്കും.&lt;/div&gt; &lt;div&gt; 	ആഗോള വിപണിയില്&amp;zwj; പറക്കുന്ന റോബോട്ടുകള്&amp;zwj; അഥവാ ഡ്രോണ്&amp;zwj; സാധ്യതകള്&amp;zwj; വിപുലമായി ഉപയോഗിക്കപ്പെടുന്നതിലൂടെ കേരള ഐ.ടിക്ക് അഭിമാനകരമായ നേട്ടമാണ് അലി റിസയുടെ കമ്പനി നല്&amp;zwj;കുന്നതെന്ന് കോഴിക്കോട് സൈബര്&amp;zwj; പാര്&amp;zwj;ക്ക് സി.ഇ.ഒ അജിത് കുമാര്&amp;zwj; പറഞ്ഞു. യു.എ.ഇ സര്&amp;zwj;ക്കാറിന്&amp;zwj;െറ ഡ്രോണ്&amp;zwj; ഫോര്&amp;zwj; ഗുഡ് മത്സരത്തില്&amp;zwj; പങ്കെടുക്കാനൊരുങ്ങുകയാണ് ഫ്ള്യൂഅപ് കമ്പനി.&amp;nbsp;&lt;/div&gt; &lt;div&gt; 	കഴിഞ്ഞവര്&amp;zwj;ഷം തേങ്ങ പറിക്കാനുള്ള റോബോട്ട് രൂപകല്&amp;zwj;പ്പന ചെയ്ത് അലി റിസ ജൈറ്റക്സില്&amp;zwj; ശ്രദ്ധ നേടിയിരുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈത്തപഴം പറിക്കാനുള്ള റോബോട്ടിനു വേണ്ടി അറബ് നാടുകളും കാത്തിരിക്കുകയാണ്.&lt;/div&gt; &lt;div&gt; 	അടുത്ത വര്&amp;zwj;ഷത്തോടെ ഈ രണ്ട് ആശയങ്ങളും വാണിജ്യടിസ്ഥാനത്തില്&amp;zwj; വിപണിയിലത്തെിക്കാനാകുമെന്ന വിശ്വാസത്തിലാണ് അലി റിസ.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/xfjI2kMwr9c?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/2025-madhyamam-news-feeds.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-7229583600612103127</guid><pubDate>Wed, 21 Oct 2015 08:18:00 +0000</pubDate><atom:updated>2015-10-21T01:18:51.052-07:00</atom:updated><title>ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ബച്ചന്&amp;zwj; കുടുംബത്തിന് യു.പി.സര്&amp;zwj;ക്കാരിന്&amp;zwj;െറ പെന്&amp;zwj;ഷന്&amp;zwj;; പ്രതിമാസം ഒന്നരലക്ഷം രൂപ Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ബച്ചന്&amp;zwj; കുടുംബത്തിന് യു.പി.സര്&amp;zwj;ക്കാരിന്&amp;zwj;െറ പെന്&amp;zwj;ഷന്&amp;zwj;; പ്രതിമാസം ഒന്നരലക്ഷം രൂപ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം:  ഏഴു പൊലീസുകാര്&amp;zwj;ക്ക് സസ്പെന്&amp;zwj;ഷന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;പാക് സിനിമ താരങ്ങളെ മഹാരാഷ്ട്രയില്&amp;zwj; കാലുകുത്താന്&amp;zwj; അനുവദിക്കില്ല ^ശിവസേന&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്&amp;zwj; &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;വിളയൂര്&amp;zwj; തൂതപ്പുഴയില്&amp;zwj; മണല്&amp;zwj;വേട്ട; രണ്ടു തോണികള്&amp;zwj; നശിപ്പിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;നഗരം നവരാത്രി നിറവില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;വിഴിഞ്ഞം റോഡിന്&amp;zwj;െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്&amp;zwj;മാര്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;ജീവനക്കാരെ പിടികൂടാന്&amp;zwj;  കെ.എസ്.ആര്&amp;zwj;.ടി.സിയില്&amp;zwj; പഞ്ചിങ്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;കുഴികള്&amp;zwj; അടയ്ക്കാതെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;വോട്ടര്&amp;zwj; പട്ടികയില്&amp;zwj; പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്&amp;zwj; കയറി പ്രതിഷേധം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;നോളജ് സിറ്റി പ്രഖ്യാപനം 24ന്&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;റെയില്&amp;zwj; ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്&amp;zwj; വലഞ്ഞു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;കിന്&amp;zwj;ഫ്ര പദ്ധതി പിന്&amp;zwj;വലിച്ചെന്ന  പ്രചാരണം വിവാദമാകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;വെള്ളിയാഴ്ചക്കള്ളന്മാര്&amp;zwj; പിടിയില്&amp;zwj;; ഇരുവരും വിദ്യാര്&amp;zwj;ഥികള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;കെ.എസ്.ആര്&amp;zwj;.ടി.സി പണിമുടക്ക്  കണ്ണൂരില്&amp;zwj; പൂര്&amp;zwj;ണം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;നിരോധിത പാന്&amp;zwj; ഉല്&amp;zwj;പ്പന്നങ്ങളുടെ  മൊത്തവിതരണക്കാരന്&amp;zwj; പിടിയില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;ജില്ലയില്&amp;zwj; ബാലവിവാഹം വര്&amp;zwj;ധിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;യോജിച്ച സൂചിയില്ല; മെഡി. കോളജില്&amp;zwj;  ഇന്&amp;zwj;ജക്ഷന്&amp;zwj; വേദനിപ്പിക്കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;പൊലീസ് ചമഞ്ഞത്തെിയ സംഘം  മലയാളിയുടെ ഫ്ളാറ്റില്&amp;zwj;കയറി പണം തട്ടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;ഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്&amp;zwj;െറ പിന്തുണ വിലമതിക്കാനാവാത്തത് &amp;ndash;അമേരിക്ക&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ബാലന്&amp;zwj;സ് തീര്&amp;zwj;ന്നാല്&amp;zwj; നോല്&amp;zwj; കാര്&amp;zwj;ഡ് തത്സമയം റീചാര്&amp;zwj;ജ് ചെയ്യാം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;എയര്&amp;zwj; ഇന്ത്യയുടെ  നോണ്&amp;zwj; സ്റ്റോപ് വിമാനം ഡല്&amp;zwj;ഹിയിലേക്ക് &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;ലോകത്തെ ഏറ്റവും വലിയ കപ്പല്&amp;zwj; സൗദി തീരത്ത്&lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/o_u4Ik9Feig/151021?utm_source=feedburner&amp;amp;utm_medium=email"&gt;ബച്ചന്&amp;zwj; കുടുംബത്തിന് യു.പി.സര്&amp;zwj;ക്കാരിന്&amp;zwj;െറ പെന്&amp;zwj;ഷന്&amp;zwj;; പ്രതിമാസം ഒന്നരലക്ഷം രൂപ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 11:55 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/amit2.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ലഖ്നൗ: യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്&amp;zwj;ക്കായി ഈ വര്&amp;zwj;ഷം മുതല്&amp;zwj; ഉത്തര്&amp;zwj;പ്രദേശ് സര്&amp;zwj;ക്കാര്&amp;zwj; പ്രഖ്യാപിച്ച പെന്&amp;zwj;ഷന്&amp;zwj; വിവാദത്തില്&amp;zwj;. അവാര്&amp;zwj;ഡിന് ഇത്തവണ അഭിഷേക് ബച്ചനെ പരിഗണിച്ചത് നേരത്തേതന്നെ വിവാദങ്ങള്&amp;zwj;ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്&amp;zwj;ക്ക് ആജീവനാന്തം പ്രതിമാസം&amp;nbsp; 50,000 രൂപ പെന്&amp;zwj;ഷനായി ലഭിക്കുമെന്ന്് ചൊവ്വാഴ്ച ചേര്&amp;zwj;ന്ന കാബിനറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്&amp;zwj;ക്കാരിന്&amp;zwj;്റെ ഏറ്റവും വലിയ ബഹുമതിയാണ് യാഷ് ഭാരതി സമ്മാന്&amp;zwj;. ബച്ചനും ജയ ബച്ചനും ഈ അവാര്&amp;zwj;ഡിന് മുമ്പ് അര്&amp;zwj;ഹരായിട്ടുണ്ട്. അഭിഷേകിനും അവാര്&amp;zwj;ഡ് ലഭിച്ചതോടെ ബച്ചന്&amp;zwj; കുടുംബത്തിലെ മൂന്ന് അംഗങ്ങള്&amp;zwj;ക്കും കൂടി 1,50,000 രൂപ പെന്&amp;zwj;ഷന്&amp;zwj; പ്രതിമാസം ലഭിക്കും.&lt;/p&gt; &lt;p&gt;	1994ലാണ് ഉത്തര്&amp;zwj;പ്രദേശ് സര്&amp;zwj;ക്കാര്&amp;zwj; യഷ്ഭാരതി പുരസ്കാരം ഏര്&amp;zwj;പ്പെടുത്തിയത്. സാഹിത്യം, കായികം, സിനിമ തുടങ്ങിയ മേഖലകളില്&amp;zwj; കഴിവുതെളിയിച്ചവര്&amp;zwj;ക്കാണ് യഷ് ഭാരതി സമ്മാന്&amp;zwj; കൊടുക്കുന്നത്. ആദ്യവര്&amp;zwj;ഷം ബച്ചന്&amp;zwj;്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്&amp;zwj;ഡ് ലഭിച്ചത്. യഷ് ഭാരതി പുരസ്കാരത്തിന്&amp;zwj;്റ അവാര്&amp;zwj;ഡ് തുക അഞ്ച് ലക്ഷമായിരുന്നത് ഈ വര്&amp;zwj;ഷം മുതല്&amp;zwj; 11 ലക്ഷമാക്കി വര്&amp;zwj;ധിപ്പിച്ചിട്ടുമുണ്ട്.&lt;/p&gt; &lt;p&gt;	രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടിയ പെന്&amp;zwj;ഷന്&amp;zwj; തുകയായിരിക്കും ഇത്. ബി.സി.സി.ഐ മാത്രമാണ് 100 ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരങ്ങള്&amp;zwj;ക്ക് 50,000 രൂപ പെന്&amp;zwj;ഷനായി നല്&amp;zwj;കുന്നത്. പാവപ്പെട്ട കലാകാരന്&amp;zwj;മാര്&amp;zwj;ക്കായി ഉത്തര്&amp;zwj; പ്രദേശ് സര്&amp;zwj;ക്കാര്&amp;zwj; ഏര്&amp;zwj;പ്പെടുത്തിയ പെന്&amp;zwj;ഷന്&amp;zwj; തുക 2,000 ആയിരിക്കെ ബച്ചനെ പോലുള്ളവര്&amp;zwj;ക്ക് 50,000 രൂപ നല്&amp;zwj;കുന്നതില്&amp;zwj; പ്രതിഷേധവും ഉയര്&amp;zwj;ന്നുവന്നിട്ടുണ്ട്.&lt;/p&gt; &lt;p&gt;	യു.പിയില്&amp;zwj; ജനിച്ചവര്&amp;zwj;ക്കായി ഏര്&amp;zwj;പ്പെടുത്തിയ പെന്&amp;zwj;ഷന് സംസ്ഥാനത്തിന് പുറത്ത് ജനിച്ച അഭിഷേക് ബച്ചനെ പരിഗണിച്ചതിലും അമര്&amp;zwj;ഷമുണ്ട്.&lt;/p&gt; &lt;p&gt;	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/o_u4Ik9Feig?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/tCqeES7sGa4/151021?utm_source=feedburner&amp;amp;utm_medium=email"&gt;പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം:  ഏഴു പൊലീസുകാര്&amp;zwj;ക്ക് സസ്പെന്&amp;zwj;ഷന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 11:53 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/faridabad-kids.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഫരീദാബാദ്: ഹരിയാനയില്&amp;zwj; ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുട്ടികളെ ഉയര്&amp;zwj;ന്ന ജാതിക്കാര്&amp;zwj; തീയിട്ട് കൊന്ന സംഭവത്തില്&amp;zwj; പൊലീസുകാര്&amp;zwj;ക്കെതിരെ നടപടി. ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴു പൊലീസുകാരെയാണ് സസ്പെന്&amp;zwj;ഡ് ചെയ്തത്. സംഭവത്തില്&amp;zwj; കുറ്റക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.&lt;/p&gt; &lt;p&gt;	ഒരു വര്&amp;zwj;ഷം മുമ്പുണ്ടായ ജാതി സംഘര്&amp;zwj;ഷത്തെ തുടര്&amp;zwj;ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു.&amp;nbsp; കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്&amp;zwj;െറ തുടര്&amp;zwj;ച്ചയാണ് തീവെപ്പ്.&amp;nbsp; ദലിത് കുടുംബത്തിന് വധഭീഷണിയുണ്ടായിരുന്നു.&lt;/p&gt; &lt;p&gt;	തിങ്കളാഴ്ച ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തിലെ ജിതേന്ദറിന്&amp;zwj;െറ വീടിനു നേരയാണ് ആക്രമണം നടന്നത്. ഡല്&amp;zwj;ഹിയില്&amp;zwj; നിന്നും 40 കിലോമീറ്റര്&amp;zwj; അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം. രജ്പുത് വിഭാഗത്തില്&amp;zwj;പെട്ടവര്&amp;zwj; വീടിന്&amp;zwj;െറ ജനലഴിയിലൂടെ പെട്രോള്&amp;zwj; ഒഴിച്ച് തീവെക്കുകയായിരുന്നു. വീട്ടില്&amp;zwj; ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരനായ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ജിതേന്ദറിന്&amp;zwj;െറ ഭാര്യ രേഖ ഡല്&amp;zwj;ഹി സഫ്തര്&amp;zwj;ജങ് ആശുപത്രിയില്&amp;zwj; ചികിത്സയിലാണ്.&lt;/p&gt; &lt;p&gt;	അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതില്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; പരാജയപ്പെട്ടെന്നും, ഗ്രാമം വിടുകയാണെന്നും ജിതേന്ദര്&amp;zwj; വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സവര്&amp;zwj;ണ വിഭാഗക്കാര്&amp;zwj; ഇനിയും ആക്രമിക്കുമെന്നും ജിതേന്ദര്&amp;zwj; വ്യക്തമാക്കി. ഗോ സംരക്ഷണത്തിനായി&amp;nbsp; വാദിക്കുന്ന ഹരിയാനയിലെ ബി.ജെ.പി സര്&amp;zwj;ക്കാര്&amp;zwj; പശുക്കള്&amp;zwj;ക്കു നല്&amp;zwj;കുന്ന വിലപോലും മനുഷ്യര്&amp;zwj;ക്കു നല്&amp;zwj;കുന്നില്ലന്നെു ഗ്രാമീണര്&amp;zwj; കുറ്റപ്പെടുത്തി.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/tCqeES7sGa4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XOMe5mxZWlA/151021?utm_source=feedburner&amp;amp;utm_medium=email"&gt;പാക് സിനിമ താരങ്ങളെ മഹാരാഷ്ട്രയില്&amp;zwj; കാലുകുത്താന്&amp;zwj; അനുവദിക്കില്ല ^ശിവസേന&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 10:42 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/fawad-mahira.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;മുംബൈ:&amp;nbsp; പാക് സിനിമാ, ക്രിക്കറ്റ് താരങ്ങളെ മഹാരാഷ്ട്രയുടെ മണ്ണില്&amp;zwj; കാലുകുത്താന്&amp;zwj; അനുവദിക്കില്ളെന്ന് ശിവസേന. ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ചിത്രപത് സേനയാണ് സിനിമ താരങ്ങള്&amp;zwj;ക്കെതിരെ രംഗത്തുവന്നത്. പാകിസ്താന്&amp;zwj; സിനിമാ താരങ്ങളായ മാഹിറ ഖാന്&amp;zwj;, ഫവാദ് ഖാന്&amp;zwj; എന്നിവരെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്&amp;zwj; കാലുകുത്താന്&amp;zwj; അനുവദിക്കില്ളെന്ന് ചിത്രപത് സേന ജനറല്&amp;zwj; സെക്രട്ടറി അക്ഷയ് ബര്&amp;zwj;ദാപുര്&amp;zwj;ക്കര്&amp;zwj; പറഞ്ഞു. ഷാറൂഖ് ഖാന്&amp;zwj;െറ നായികയായി റഈസ് എന്ന സിനിമയില്&amp;zwj; ബോളിവുഡില്&amp;zwj; അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മാഹിറ. 2014ല്&amp;zwj; ഖുബ്സൂരത് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലത്തെിയ ഫവാദ് ഖാന് കൂടുതല്&amp;zwj; ചിത്രങ്ങളിലേക്ക് ക്ഷണമുണ്ട്.&lt;/p&gt; &lt;p&gt; 	മുന്&amp;zwj; പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന വേളയില്&amp;zwj; സുതീന്ദ്ര കുല്&amp;zwj;ക്കര്&amp;zwj;ണിയുടെ മേല്&amp;zwj;കരിമഷി ഒഴിച്ച് പ്രതിഷേധിച്ച ശിവസേന പാക് ഗസല്&amp;zwj; ഗായകന്&amp;zwj; ഗുലാം അലിയെ മഹാരാഷ്ട്രയില്&amp;zwj; പാടാന്&amp;zwj; അനുവദിക്കില്ളെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് പരമ്പരയെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്&amp;zwj;ഡുമായി ചര്&amp;zwj;ച്ച നടത്താന്&amp;zwj; തീരുമാനിച്ചതിനെ തുടര്&amp;zwj;ന്ന് ബി.സി.സി.ഐ ഓഫിസില്&amp;zwj; അതിക്രമിച്ച് കടന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XOMe5mxZWlA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zgbxiBC8jiw/151021?utm_source=feedburner&amp;amp;utm_medium=email"&gt;ആഴിക്കുട്ടിയുടെ സ്വന്തം അണ്ണന്&amp;zwj; &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:40 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/vs'-sister.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     വി.എസ്. അച്യുതാനന്ദന്‍െറ 92ാം ജന്മദിനം ആഘോഷിച്ചു        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ആലപ്പുഴ: &amp;lsquo;എന്&amp;zwj;െറ അണ്ണന്&amp;zwj; നാട്ടുകാരുടെ മാത്രമല്ല, ഞങ്ങളുടെയും എല്ലാമെല്ലാമാണ്. അണ്ണന്&amp;zwj;െറ 92ാം ജന്മദിനം കടന്നുപോകുമ്പോള്&amp;zwj; കുട്ടിക്കാലം മുതലുള്ള പലകാര്യങ്ങളും മനസ്സില്&amp;zwj; ഓടിയത്തെും&amp;rsquo;. വി.എസിന്&amp;zwj;െറ സഹോദരി പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്&amp;zwj;ഡ് വെന്തല തറയില്&amp;zwj; ആഴിക്കുട്ടി പറയുന്നു. പ്രായം 86 ആയി. വി.എസിനെക്കാള്&amp;zwj; ആറുവയസ്സിന് ഇളപ്പം. കഴിഞ്ഞ ഓണത്തിനും അണ്ണന്&amp;zwj; വന്നു. വരുമ്പോഴെല്ലാം പുത്തനുടുപ്പ് തരും. മുഖ്യമന്ത്രിയായപ്പോള്&amp;zwj; സത്യപ്രതിജ്ഞ കാണാന്&amp;zwj; ഞങ്ങളെല്ലാം പോയി. ഇവനും കുടുംബവും അന്ന് ഒപ്പമുണ്ടായിരുന്നു- അടുത്തിരുന്ന ജി. പീതാംബരനെ നോക്കി ആഴിക്കുട്ടി പറഞ്ഞു.&lt;br /&gt; 	ആഴിക്കുട്ടിയുടെ വല്യണ്ണന്&amp;zwj; വി.എസ്. ഗംഗാധരന്&amp;zwj;െറ മകനാണ് പീതാംബരന്&amp;zwj;. വി.എസിന്&amp;zwj;െറ വേലിക്കകത്ത് വീട്ടില്&amp;zwj;നിന്ന് വലിയ അകലെ അല്ലാതെയാണ് ആഴിക്കുട്ടി താമസിക്കുന്നത്. ഭര്&amp;zwj;ത്താവ് കെ. ഭാസ്കരന്&amp;zwj; പുന്നപ്ര- വയലാര്&amp;zwj; സമരസേനാനിയായിരുന്നു. 10 വര്&amp;zwj;ഷം മുമ്പ് മരിച്ചു. രണ്ട് പെണ്&amp;zwj;മക്കള്&amp;zwj;. ഇളയമകള്&amp;zwj; സുശീലയും മരിച്ചു. മൂത്തമകള്&amp;zwj; തങ്കമണി കുടുംബത്തോടൊപ്പം കണിച്ചുകുളങ്ങര കുറുപ്പംകുളങ്ങരയില്&amp;zwj; താമസം. സുശീലയുടെ ഭര്&amp;zwj;ത്താവിനും രണ്ട് മക്കള്&amp;zwj;ക്കുമൊപ്പമാണ് ആഴിക്കുട്ടി കഴിയുന്നത്. ഇടക്കൊക്കെ വിശേഷങ്ങള്&amp;zwj; അണ്ണനും ചേട്ടത്തി വസുമതിയും അന്വേഷിക്കാറുണ്ട്. ആഴിക്കുട്ടിക്ക് നിവര്&amp;zwj;ന്ന് നടക്കാന്&amp;zwj; വയ്യ. അണ്ണന് 12 വയസ്സുള്ളപ്പോള്&amp;zwj; അച്ഛനും ഏഴര വയസ്സുള്ളപ്പോള്&amp;zwj; അമ്മയും മരിച്ചു. പിന്നെ കഷ്ടപ്പാടിന്&amp;zwj;െറ നാളുകളായിരുന്നു.&lt;br /&gt; 	വെന്തല തറയില്&amp;zwj; ശങ്കരന്&amp;zwj;-അക്കമ്മ ദമ്പതികള്&amp;zwj;ക്ക് നാലുമക്കള്&amp;zwj;. അതില്&amp;zwj; രണ്ടാമനാണ് വി.എസ്. മൂന്നാമത്തെയാള്&amp;zwj; പുരുഷോത്തമന്&amp;zwj;. വി.എസിന്&amp;zwj;െറ ജ്യേഷ്ഠന്&amp;zwj; ഗംഗാധരനും അനുജന്&amp;zwj; പുരുഷോത്തമനും മരിച്ചു. വെന്തലതറയാണ് വി.എസിന്&amp;zwj;െറ മൂലകുടുംബം. ഇവിടെനിന്നാണ് വേലിക്കകത്തേക്ക് അണ്ണന്&amp;zwj; താമസം മാറിയത്.&lt;br /&gt; 	ഞങ്ങളുടെ അച്ഛന് പലവ്യഞ്ജന കച്ചവടവും തേങ്ങാ കച്ചവടവും ഉണ്ടായിരുന്നു. പ്രധാനി ശങ്കരന്&amp;zwj; എന്നായിരുന്നു അച്ഛന്&amp;zwj; അറിയപ്പെട്ടത്. നീതികേടിനെ എതിര്&amp;zwj;ക്കുന്ന സ്വഭാവമായിരുന്നു അച്ഛന്&amp;zwj;േറത് . അതുതന്നെയാണ് അണ്ണന്&amp;zwj;െറയും സ്വഭാവം. സ്കൂളില്&amp;zwj; പഠിക്കുമ്പോള്&amp;zwj; സവര്&amp;zwj;ണ ജാതിയില്&amp;zwj;പെട്ടവര്&amp;zwj; അണ്ണനെ ആക്ഷേപിച്ചു. അണ്ണന്&amp;zwj; അച്ഛനോട് പരാതിപറഞ്ഞു. നിന്&amp;zwj;െറ അരയിലെ അരഞ്ഞാണംകൊണ്ട് ആക്ഷേപിച്ചവരെ അടിച്ചില്ളെയെന്ന് ചോദിച്ചു. അടുത്തദിവസം അണ്ണന്&amp;zwj; അത് ചെയ്തു. ഞങ്ങളുടെ കുളത്തില്&amp;zwj; വെള്ളം കോരാനത്തെുന്ന താഴ്ന്ന ജാതിയില്&amp;zwj;പെട്ടവരോട് ആരെങ്കിലും അയിത്തം കാണിച്ചാല്&amp;zwj; ചെറുപ്പത്തില്&amp;zwj;തന്നെ അണ്ണനത് ഇഷ്മല്ലായിരുന്നു. ജാതിയിലും മതത്തിലും കാര്യമില്ളെന്ന് അണ്ണന്&amp;zwj; എപ്പോഴും പറയുമായിരുന്നു.&lt;br /&gt; 	ജീവിതത്തില്&amp;zwj; എന്നും അണ്ണന് അടുക്കും ചിട്ടയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്&amp;zwj; കഞ്ഞിയും പയറുമായിരുന്നു രാവിലത്തെ ആഹാരം. അണ്ണന് മീന്&amp;zwj; ഇഷ്ടമാണ്. പ്രത്യേകിച്ച് കൊഞ്ച് കറി. കുട്ടനാട്ടില്&amp;zwj; കര്&amp;zwj;ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും ജന്മിത്വത്തിനെതിരെ പോരാടാനും ഉറച്ച മനസ്സോടെയാണ് അണ്ണന്&amp;zwj; പുറപ്പെട്ടത്. വല്യണ്ണന്&amp;zwj; ഗംഗാധരനൊപ്പം കുറച്ചുകാലം തുന്നല്&amp;zwj; ജോലിയില്&amp;zwj; നിന്നെങ്കിലും അണ്ണന്&amp;zwj;െറ മനസ്സ് മുഴുവന്&amp;zwj; പാര്&amp;zwj;ട്ടിയായിരുന്നു. അക്കാലത്ത് വല്യണ്ണന്&amp;zwj; കുട്ടമംഗലത്ത് ഒരു തയ്യല്&amp;zwj;ക്കട അണ്ണനുവേണ്ടി ശരിയാക്കി കൊടുത്തു. ഇവിടെനിന്ന് തയ്യല്&amp;zwj; മെഷീനെല്ലാം കൊണ്ടുപോയി. അവിടെനിന്ന് ജോലിചെയ്യണമെന്ന് പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞ് വല്യണ്ണന്&amp;zwj; ചെന്നപ്പോള്&amp;zwj; കടയില്&amp;zwj; ആരുമുണ്ടായില്ല. അണ്ണന്&amp;zwj; കുട്ടനാട്ടിലെ പാവങ്ങളായ തൊഴിലാളികള്&amp;zwj;ക്കൊപ്പമായിരുന്നു. എത്രദൂരം നടന്നും പ്രസംഗിച്ചും വര്&amp;zwj;ഷങ്ങള്&amp;zwj; കഴിഞ്ഞെന്ന് നിശ്ചയമില്ല. പുലര്&amp;zwj;ച്ചെതന്നെ ദിനചര്യകള്&amp;zwj; പൂര്&amp;zwj;ത്തിയാക്കി ഉത്തരവാദിത്തത്തിലേക്ക് കടക്കുന്ന ശീലമായിരുന്നു. അതിന് ഒരുമാറ്റം ഇപ്പോഴുമില്ല. അനാവശ്യമായ ഒരു ആഹാരവും കഴിക്കില്ല. അണ്ണന്&amp;zwj;െറ ആരോഗ്യത്തിന്&amp;zwj;െറ രഹസ്യം ആഴിക്കുട്ടി വിവരിക്കുന്നു. 18ാം വയസ്സില്&amp;zwj; തുടങ്ങിയതാണ് പാര്&amp;zwj;ട്ടി പ്രവര്&amp;zwj;ത്തനം. ആര്&amp;zwj;ഭാടമില്ലാത്ത വസ്ത്രധാരണവും അന്നുതൊട്ടേ ഉണ്ട്. ചേട്ടത്തിയുടെ പരിചരണവും അണ്ണന്&amp;zwj;െറ ഭാഗ്യമാണ്. അണ്ണന്&amp;zwj; എന്നും ആരോഗ്യത്തോടെ ഇരിക്കണം. അണ്ണന്&amp;zwj;െറ സേവനം ഇനിയും നാടിനുണ്ടാവണം. അതാണ് ആഴിക്കുട്ടിയുടെ ആഗ്രഹം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zgbxiBC8jiw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/3y3csKMzk0A/151021?utm_source=feedburner&amp;amp;utm_medium=email"&gt;വിളയൂര്&amp;zwj; തൂതപ്പുഴയില്&amp;zwj; മണല്&amp;zwj;വേട്ട; രണ്ടു തോണികള്&amp;zwj; നശിപ്പിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:38 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊപ്പം: തൂതപ്പുഴയുടെ വിളയൂര്‍ കണ്ടേങ്കാവ് കടവില്‍ പട്ടാമ്പി പൊലീസ് നടത്തിയ മണല്‍വേട്ടയില്‍ രണ്ടു തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. എസ്.ഐ ദീപകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുലാമന്തോള്‍ പാലത്തിന് സമീപത്തുനിന്ന് മണലെടത്തു വരികയായിരുന്ന തോണികള്‍ പിടിച്ചെടുത്തത്. തോണിയില്‍ ഉണ്ടായിരുന്നവര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ മാസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി തോണികളും മണല്‍ കടത്തിയ വാഹനങ്ങളും പിടികൂടിയിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/3y3csKMzk0A?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/zmftD5kbp3M/151021?utm_source=feedburner&amp;amp;utm_medium=email"&gt;നഗരം നവരാത്രി നിറവില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:34 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവനന്തപുരം: പൂജവെപ്പ്, വിദ്യാരംഭം ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും വീടുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ നഗരം നവരാത്രി നിറവിലാണ്. പൂജവെപ്പ് ദിവസമായ വ്യാഴാഴ്ചയും വിദ്യാരംഭ ദിനമായ വെള്ളിയാഴ്ചയും പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും.&lt;br /&gt;  ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭത്തിനായി വിവിധ ആരാധനലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, സ്വാതി തിരുനാള്‍ സംഗീത കോളജ്, പഴഞ്ചിറദേവി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, ചിത്ര കലാമണ്ഡലം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, ശ്രീവരാഹം മുക്കോലക്കല്‍ ഭഗവതി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങള്‍ ഉത്സവനിറവിലാണ്. വിദ്യാരംഭം കുറിക്കാനായി വിവിധ സംഘനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എഴുത്തുകാരും സാംസ്കാരിക നായകരും ഉള്‍പ്പെടെ പ്രമുഖരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് ഉണ്ടാവുക. ഇത് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.&lt;br /&gt; നവരാത്രി വിഗ്രഹങ്ങള്‍ പത്മനാഭപുരത്തു നിന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/zmftD5kbp3M?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/C0jXgBoELaQ/151021?utm_source=feedburner&amp;amp;utm_medium=email"&gt;വിഴിഞ്ഞം റോഡിന്&amp;zwj;െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്&amp;zwj;മാര്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:34 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ബാലരാമപുരം: വിഴിഞ്ഞം റോഡിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയക്കാരെ കാണുമ്പോള്‍ പുച്ഛമാണ്. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വീടുകള്‍തോറും കയറിയിറങ്ങുന്നവര്‍ക്ക് മഴവെള്ളവും ചളിക്കുഴിയും നിറഞ്ഞ ബാലരാമപുരം-വിഴിഞ്ഞം-കാട്ടാക്കട  റോഡിനെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം മൗനം.&lt;br /&gt; മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നടുവൊടിയുന്ന യാത്രയാണ് ഈ പ്രദേശത്തുകാര്‍ക്ക്. എല്ലാ കക്ഷികളുടെയും നിരവധി നേതാക്കള്‍ പ്രദേശത്തുണ്ടായിട്ടും റോഡിന്‍െറ ദുരവസ്ഥക്കെതിരെ ശബ്ദിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്ക് മുമ്പ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും വാക്കിലൊതുങ്ങിപ്പോയെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സംഘടനകളുടെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും റോഡ് തകര്‍ച്ചക്കെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ളെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്തകര്‍ച്ച കാരണം പ്രദേശത്തെ വ്യാപാരികളും ഏറെ ദുരിതത്തിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ  വിവിധ ഭാഗങ്ങളിലുള്ള കുഴികള്‍ അപകടം വിതയ്ക്കുകയാണ്. മൂന്നു മാസംമുമ്പ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡ് കുഴിച്ചതോടെയാണ് റോഡ് കുളമായത്. ചെളിയില്‍ ചവിട്ടിയാണ്  നൂറുകണക്കിന് സ്കൂള്‍ കുട്ടികളുടെ യാത്ര. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഹാര നടപടിയുണ്ടാകുമെന്ന് പറഞ്ഞാണ് നേതാക്കള്‍ തലയൂരുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം പോലെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/C0jXgBoELaQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/wFXTIdV-qmE/151021?utm_source=feedburner&amp;amp;utm_medium=email"&gt;ജീവനക്കാരെ പിടികൂടാന്&amp;zwj;  കെ.എസ്.ആര്&amp;zwj;.ടി.സിയില്&amp;zwj; പഞ്ചിങ്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:31 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊല്ലം: ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ കോടികള്‍ ചെലവാക്കി പഞ്ചിങ് സംവിധാനം നടപ്പാക്കുന്നു. സംസ്ഥാനത്തെ 97 യൂനിറ്റുകളിലായി നാലുകോടി ചെലവിലാണ് കെല്‍ട്രോണ്‍ പഞ്ചിങ് മെഷീനും സെര്‍വറും സ്ഥാപിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരോ യൂനിറ്റിലും ശരാശരി ആറുമുതല്‍ 10വരെ മെഷീന്‍ സ്ഥാപിക്കും. ഒരു മെഷീന് 30,000 രൂപയാണ് വില. യൂനിറ്റുകളില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചുതുടങ്ങി.&lt;br /&gt; ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പ്രതിമാസം 110 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അധികബാധ്യതയായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, ബോഡി നിര്‍മാണത്തിന് പണമില്ലാതെ പുതിയ അറുപതോളം ഷാസികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.&lt;br /&gt; കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ പഞ്ചിങ് പ്രായോഗികമല്ളെന്ന വാദവും ശക്തമാണ്. ഓഫിസ് ജീവനക്കാര്‍ക്കും വര്‍ക്ഷോപ് തൊഴിലാളികള്‍ക്കും മാത്രമാണ് പഞ്ചിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കാനാവുക. ഓപറേറ്റിങ് ജീവനക്കാര്‍ ദിവസവും ജോലി തുടങ്ങാനും അവസാനിച്ച ശേഷവും അരമണിക്കൂര്‍ കൂടുതലായി സൈന്‍ ഓണ്‍, സൈന്‍ ഓഫ് ഡ്യൂട്ടി ചെയ്യണമെന്നതാണ് നിലവിലെ രീതി.&lt;br /&gt; സര്‍വിസ് അവസാനിച്ചതും ഓഫിസില്‍ പണം അടച്ചതും എപ്പോഴാണെന്ന് ചെക് ഷീറ്റില്‍ കണ്ടക്ടര്‍ രേഖപ്പെടുത്തി നല്‍കണം.&lt;br /&gt; ഈ സംവിധാനത്തില്‍ ഓപറേറ്റിങ് ജീവനക്കാര്‍ക്ക് ജോലിയില്‍ വൈകി കയറാനോ നേരത്തേ ഇറങ്ങാനോ കഴിയില്ല. സര്‍വിസ് നിശ്ചയിച്ചതിലും താമസിച്ച് തുടങ്ങിയാല്‍ കാരണം പരിശോധിച്ച് നടപടിയെടുക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്നിരിക്കെയാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/wFXTIdV-qmE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JsJUZI_EPPE/151021?utm_source=feedburner&amp;amp;utm_medium=email"&gt;കുഴികള്&amp;zwj; അടയ്ക്കാതെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:27 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവല്ല: ജലവിതരണക്കുഴല്‍, കേബ്ള്‍ എന്നിവ സ്ഥാപിക്കാനായി തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ 20 കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിനിടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വവരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്.&lt;br /&gt; ഒരാഴ്ചക്കകം പത്ത് കെ.എസ്.ആര്‍.ടി.സി ബസുകളാണ് റോഡില്‍നിന്ന് തെന്നിമാറി കുഴികളില്‍ താഴ്ന്ന് അപകടത്തില്‍പെട്ടത്. തലവടി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടമാണ് അവസാനത്തേത്. ഇവിടെ കുഴിയില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസ് ഇതുവരെ കരക്കുകയറ്റാന്‍ കഴിഞ്ഞിട്ടില്ല.&lt;br /&gt; ഇതിന് സമീപത്തായി കഴിഞ്ഞ ദിവസം താഴ്ന്ന വേണാട് ബസ് ചൊവ്വാഴ്ചയാണ് കരക്കുകയറ്റിയത്.&lt;br /&gt; തകഴി പാലത്തിന് സമീപം നെല്ല് കയറ്റിവന്ന ലോറി പാടത്തേക്ക് മറിഞ്ഞിരുന്നു. പാടത്ത് വെള്ളം വറ്റിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.&lt;br /&gt; വീയപുരം ഭാഗത്ത് തലകീഴായി മറിഞ്ഞ കാറില്‍നിന്ന് മാതാവും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു.&lt;br /&gt; പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനികള്‍ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിന് റോഡിന്‍െറ ഒരുവശത്ത് കുഴിച്ച കുഴി മൂടിയതിന് തൊട്ടുപിന്നാലെ മറുവശത്ത് വീണ്ടും കുഴിയെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ഈ പ്രദേശം അപകടമേഖലയായി മാറിയിട്ടുണ്ട്. കുഴിയെടുത്തപ്പോള്‍ റോഡില്‍ കോരിയിട്ട മണ്ണ് പൂര്‍ണമായും നീക്കംചെയ്യാത്തതിനാല്‍ രൂപപ്പെട്ട ചളിയില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ തെന്നിനീങ്ങുന്നതാണ് ആപകടങ്ങള്‍ക്ക് കാരണമാകുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JsJUZI_EPPE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/0kosHr0MPt0/151021?utm_source=feedburner&amp;amp;utm_medium=email"&gt;വോട്ടര്&amp;zwj; പട്ടികയില്&amp;zwj; പേരില്ല: പഞ്ചായത്ത് ഓഫിസിനുമുകളില്&amp;zwj; കയറി പ്രതിഷേധം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:23 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;പാലാ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി.&lt;br /&gt; ചൊവ്വാഴ്ച രാവിലെ 10ന് രാമപുരം പഞ്ചായത്ത് ഓഫിസിലാണ് സംഭവം. രാമപുരം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ രാധാകൃഷ്ണന്‍ തെക്കേലിന്‍െറ നേതൃത്വത്തില്‍ പതിനേഴ് പേരടങ്ങുന്ന സംഘമാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തത്തെിയത്.&lt;br /&gt; വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും പലരുടെയും പേരുകള്‍ പട്ടികയില്‍നിന്ന് നീക്കിയെന്നും ആരോപിച്ചാണ് രാധാകൃഷ്ണനും സംഘവും പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത തൊട്ടടുത്ത വാര്‍ഡുകളില്‍ പേര് ചേര്‍ത്തതായും  ആരോപണമുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.&lt;br /&gt; മുന്‍ ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സെക്രട്ടറി പേര് വെട്ടിമാറ്റിയതെന്നാണ് സമരക്കാരുടെ ആക്ഷേപം. സമരക്കാര്‍ പഞ്ചായത്ത് ഓഫിസിന്‍െറ ടെറസില്‍ കയറിയ ശേഷം മുദ്രവാക്യം വിളിക്കുകയായിരുന്നു. രാമപുരം എസ്.ഐ കെ.ജെ. തോമസിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി സമരക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. നിരന്തരം ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് ഉച്ചക്ക് 2.30ന് പഞ്ചായത്ത്, രാഷ്ട്രീയ അധികൃതര്‍ ചര്‍ച്ചനടത്താമെന്ന് അറിയിച്ചതിനത്തെുടര്‍ന്നാണ് രാധാകൃഷ്ണനും കൂട്ടരും താഴെയിറങ്ങിയത്.&lt;br /&gt; രാമപുരം സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. സമയപരിധിക്കുള്ളില്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടും സെക്രട്ടറി സ്വീകരിച്ചില്ളെന്നും സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സമരക്കാര്‍ക്ക് രാഷ്ട്രീയ അജണ്ടയാണെന്നാണ് ഭരണപക്ഷത്തിന്‍െറ ആരോപണം. രണ്ടുവര്‍ഷം മുമ്പുവരെയാണ് തെക്കേല്‍ രാധാകൃഷ്ണനും കുടുംബവും രാമപുരം പഞ്ചായത്തില്‍ താമസിച്ചിരുന്നത്. ഇതിനുശേഷം ഇവര്‍ കടനാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. പഞ്ചായത്തിലെ സ്ഥിര താമസക്കാരനല്ലാത്തതിനാലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാലുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെവന്നതെന്നുമാണ് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നത്.&lt;br /&gt; നിലവിലെ പഞ്ചായത്തില്‍ പേര് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയിട്ടും പ്രതിഷേധക്കാര്‍ അതിന് ശ്രമിച്ചില്ളെന്നും ഇവര്‍ കുറ്റപ്പെടുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/0kosHr0MPt0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/F6q12R_aNPo/151021?utm_source=feedburner&amp;amp;utm_medium=email"&gt;നോളജ് സിറ്റി പ്രഖ്യാപനം 24ന്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:20 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൊടുപുഴ: ഐക്യമല അരയ മഹാസഭ സ്ഥാപനവത്കരണ വാര്‍ഷികവും ഇടുക്കി നോളജ്സിറ്റി പ്രഖ്യാപനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പ്രഖ്യാപനം നടത്തും.&lt;br /&gt; സമ്മേളനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൂന്നരക്കോടി വിനിയോഗിച്ച് 365 ദിവസങ്ങള്‍ക്കുള്ളില്‍ മുരിക്കുംവലയില്‍ അഞ്ചുനിലകളുള്ള എന്‍ട്രന്‍സ് അക്കാദമി ആരംഭിച്ച സഭ ഇടുക്കിയില്‍ 25 കോടി മുതല്‍മുടക്കിയാണ് നോളജ് സിറ്റി ആരംഭിക്കുന്നത്. എല്ലാ വിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.&lt;br /&gt; പ്ളേ സ്കൂള്‍ മുതല്‍ എയ്ഡഡ് കോളജ് വരെയും പരീക്ഷാ പരിശീലന അക്കാദമിയും ഗവേഷണ കേന്ദ്രവും ഹെറിറ്റേജ് മ്യൂസിയവും നോളജ്സിറ്റിയില്‍ ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സഭാ പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. കെ.കെ. രാധാകൃഷ്ണന്‍, എം.ജി. സോമന്‍, സി.കെ. സോമശേഖരന്‍, കെ.കെ. പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/F6q12R_aNPo?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/OYasW95f8mc/151021?utm_source=feedburner&amp;amp;utm_medium=email"&gt;പ്രസിന് തീപിടിച്ച സംഭവം; അന്വേഷണം തുടങ്ങി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:15 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ആലപ്പുഴ: നഗരമധ്യത്തിലെ പ്രസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.  ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.&lt;br /&gt; സയന്‍റിഫിക് എക്സ്പെര്‍ട്ട് ബുധനാഴ്ച  സ്ഥലത്തത്തെി വിശദമായ പരിശോധന നടത്തും. ഇതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സൗത് എസ്.ഐ മിറാഷ് ജോണ്‍ പറഞ്ഞു.  മുല്ലയ്ക്കലിലെ വിദ്യാരംഭം പ്രസിലുണ്ടായ തീപിടിത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.&lt;br /&gt;  കൃത്യസമയത്ത് അഗ്നിശമന സേനയത്തെി തീ സമീപത്തേക്ക് വ്യാപിക്കുന്നത് തടഞ്ഞതുമൂലമാണ് വന്‍ദുരന്തം ഒഴിവായത്. മുല്ലയ്ക്കല്‍ ഗോകുലം ഗോപാലകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ളതാണ് ദീര്‍ഘകാല പാരമ്പര്യമുള്ള വിദ്യാരംഭം പ്രസ്. ഡിജിറ്റല്‍ പ്രസിലേക്കും മറ്റും തീപടര്‍ന്നെങ്കിലും മെഷീനുകള്‍ക്ക് കാര്യമായ കേടുപാടുണ്ടാകുന്നതിന് മുമ്പ് തീയണക്കാന്‍ കഴിഞ്ഞു. പ്രസിലെ എയര്‍ കണ്ടീഷനറും മുകള്‍ഭാഗത്തെ സീലിങ്ങും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. രാത്രി 8.30ഓടെ പ്രസ് അടച്ച് ജീവനക്കാര്‍ മടങ്ങിയിരുന്നു.&lt;br /&gt; ഒമ്പതോടെ, പ്രസിന്‍െറ സീലിങ് ഭാഗത്തുനിന്നും പുറത്തേക്ക് പുകയുയരുന്നത് കണ്ടവര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍െറ രണ്ടു യൂനിറ്റുകള്‍ സ്ഥലത്തത്തെി ഏറെ പരിശ്രമിച്ചാണ്  തീയണച്ചത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/OYasW95f8mc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/XK3LdPHdG88/151021?utm_source=feedburner&amp;amp;utm_medium=email"&gt;റെയില്&amp;zwj; ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്&amp;zwj; വലഞ്ഞു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:14 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: മെട്രോ നിര്‍മാണത്തിന്‍െറ ഭാഗമായി എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന്് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. നിയന്ത്രണം സംബന്ധിച്ച് റെയില്‍വേ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പണിമുടക്കിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇരട്ട പ്രഹരമാവുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഗതാഗത നിയന്ത്രണം സംബന്ധിച്ച് വിവരങ്ങള്‍ നേരത്തേതന്നെ റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചിരുന്നുവെന്ന് ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. റെയില്‍ പാളത്തിന് അടിയിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ഒരു മേല്‍പ്പാലത്തിന്‍െറ പണിയും ആലുവ  എറണാകുളം ഭാഗത്ത് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് വരെ ചൊവ്വ, ശനി ദിവസങ്ങളിലാണ് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് സര്‍വിസ് നടത്തിയിരുന്നെങ്കിലും സമരത്തെ തുടര്‍ന്ന് എണ്ണം കുറവായിരുന്നു. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കുമുള്ള ജോലിക്കാരടക്കമുള്ള പതിവ് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. രാത്രി 8.30ന് പുറപ്പെടുന്ന  എറണാകുളം-കോട്ടയം, വൈകുന്നേരം 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് നിയന്ത്രണത്തിന്‍െറ ഭാഗമായി പൂര്‍ണമായും  റദ്ദ് ചെയ്തത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസ് ആലുവയിലും  നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ കളമശ്ശേരിയിലും യാത്ര അവസാനിപ്പിച്ചു. ചെന്നൈ മെയില്‍ അര മണിക്കൂര്‍ വൈകി 3.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ട്രെയിനുകള്‍ വഴിയില്‍ മിനിറ്റുകളോളം നിര്‍ത്തിയിടേണ്ടിയും വന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/XK3LdPHdG88?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/mI8Fht5gJkA/151021?utm_source=feedburner&amp;amp;utm_medium=email"&gt;കിന്&amp;zwj;ഫ്ര പദ്ധതി പിന്&amp;zwj;വലിച്ചെന്ന  പ്രചാരണം വിവാദമാകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:11 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കരുമാല്ലൂര്‍: പഞ്ചായത്തിലെ വെളിയത്തുനാട് പ്രദേശത്ത് നടപ്പാക്കാനിരുന്ന കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചതായ പ്രചാരണം വിവാദത്തില്‍. വ്യവസായമേഖലക്ക് കിന്‍ഫ്ര സ്ഥലം ഏറ്റെടുക്കുന്ന ഉത്തരവ് റദ്ദുചെയ്തതായ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി വെളിയത്തുനാട് ഭൂസംരക്ഷണ സമിതി രംഗത്തത്തെിയതിന്‍െറ പിന്നാലെ കിന്‍ഫ്ര കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കോഓഡിനേഷന്‍ കമ്മിറ്റിയും സമര പരിപാടികളുമായി എത്തിയിട്ടുണ്ട്.&lt;br /&gt; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കിന്‍ഫ്ര പദ്ധതി ചില കക്ഷികള്‍ക്ക് ദോഷമാകുമെന്നതിനാലാണ് പിന്‍വലിക്കുന്നതായി പ്രചരിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിക്കാനോ പ്രഖ്യാപിച്ചവ പിന്‍വലിക്കാനോ കഴിയില്ളെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യവസായ വകുപ്പിന് നല്‍കിയ കത്തില്‍ പദ്ധതി പിന്‍വലിക്കണമെന്ന് കിന്‍ഫ്രയോട് ആവശ്യപ്പെട്ട് കുറിപ്പെഴുതുകയാണ് വ്യവസായമന്ത്രി ചെയ്തിട്ടുള്ളത്. ഈ കത്താണ് സര്‍ക്കാര്‍ ഉത്തരവെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കി. പ്രദേശത്ത് പന്തംകൊളുത്തി പ്രകടനം ഉള്‍പ്പെടെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.&lt;br /&gt; യോഗത്തില്‍ കണ്‍വീനര്‍ എന്‍.എച്ച്. അനസ്, ജോ. കണ്‍വീനര്‍മാരായ ഡിന്നരാജു, ബ്രഹ്മകുമാര്‍, പ്രസന്നന്‍, അയ്യപ്പന്‍, സതീശന്‍, ഇക്ബാല്‍, മുജീബ്, സുനീര്‍, ഗോപി, ഡിജിത്ത്, സഫീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/mI8Fht5gJkA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/q-_sM7RfrpY/151021?utm_source=feedburner&amp;amp;utm_medium=email"&gt;വെള്ളിയാഴ്ചക്കള്ളന്മാര്&amp;zwj; പിടിയില്&amp;zwj;; ഇരുവരും വിദ്യാര്&amp;zwj;ഥികള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കയ്പമംഗലം: തീരദേശത്തെ പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ചകളില്‍ പതിവായി മോഷണം നടത്തിയ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം ഒമ്പതിന് കാക്കാത്തിരുത്തി ബദര്‍ പള്ളി ഖതീബിന്‍െറ മുറി കുത്തിത്തുറന്ന് ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപ്പറമ്പത്ത് അഫ്സല്‍ (19) സഹായിയായ മറ്റൊരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ഇവരുടെ മോഷണ  രീതിയെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-സംഭവ ദിവസം ജുമുഅ നിസ്കാര സമയത്ത് പള്ളിക്ക് മുന്നിലത്തെിയ അഫ്സലും കൂട്ടാളിയും, വടക്ക് ഭാഗത്തെ മദ്റസ കെട്ടിടത്തിലെ മുറിയില്‍ നിന്നും ഖതീബ് പുറത്തിറങ്ങുന്നത് കാത്തുനിന്നു. നിസ്കാരം ആരംഭിച്ചതോടെ മദ്റസയുടെ അകത്തേക്ക് കടന്നു.&lt;br /&gt;  നേരത്തെ ഈ ഭാഗം നിരീക്ഷണം നടത്തിയതു പ്രകാരം ഒന്നാം നിലയിലെ ഗോവണിപ്പടിയില്‍ സഹായിയെ നിര്‍ത്തി അഫ്സല്‍ നേരെ മൂന്നാം നിലയിലെ മുറിക്ക് മുന്നിലത്തെി. കമ്പി കൊണ്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷം മേശപ്പുറത്തെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍, മേശവലിപ്പില്‍ 4000 രൂപ എന്നിവ കൈക്കലാക്കി.&lt;br /&gt;  തുടര്‍ന്ന്, മൂന്നുപീടികയില്‍ നിന്ന് കാര്‍ വാടകക്കെടുത്ത് എറണാകുളത്തത്തെി പണമിടപാട് സ്ഥാപനത്തില്‍ ലാപ്ടോപ്പും മൊബൈലുകളും വില്‍പന നടത്തി. മൂന്ന് മൊബൈലുകളില്‍ ഒരെണ്ണവും ലാപ്ടോപ്പും പോലീസ് വീണ്ടെടുത്തു. വെള്ളിയാഴ്ച മോഷണങ്ങളില്‍ പ്രതികള്‍ തീരെ പിടിക്കപ്പെടാത്തത്തും മുമ്പ് നടത്തിയ മോഷണത്തില്‍ ശിക്ഷിക്കപ്പെടാത്തതും മോഷണത്തിന് കൂടുതല്‍ പ്രേരകമായി. നേരത്തെ നടന്ന മോഷണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത് കാക്കാത്തിരുത്തിയിലായിരുന്നു.&lt;br /&gt;  പഠനാവശ്യാര്‍ഥം എറണാകുളം ഞാറക്കലില്‍ താമസിക്കുന്ന അഫ്സല്‍ ഇടക്കിടെ സ്വദേശമായ ചളിങ്ങാട് വന്നു പോകാറുണ്ട്. രണ്ടുവര്‍ഷം മുമ്പെ അന്തിക്കാട് സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ മോഷണം നടത്തിയ കേസില്‍ പൊലീസ് പിടികൂടി വിട്ടയച്ച പ്രതിയാണ് അഫ്സല്‍.&lt;br /&gt; ഇയാളെക്കുറിച്ച് നേരത്തെ പല കേസുകളില്‍ പിടിയിലായ കുട്ടിക്കള്ളന്മാരില്‍ നിന്നാണ് പൊലീസ് അറിഞ്ഞത്.&lt;br /&gt; സംഭവ ദിവസം അഫ്സല്‍ ചളിങ്ങാട് -കാക്കാത്തിരുത്തി ഭാഗത്ത് ഉണ്ടായിരുന്നെന്നും വിലകൂടിയ ബൈക്കും മൊബൈല്‍ ഫോണും വസ്ത്രങ്ങളും ഉപയോഗിച്ച് അടിച്ചുപിളിച്ചു നടക്കുന്നയാളാണെന്നും അറിഞ്ഞതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു.&lt;br /&gt; രണ്ടുദിവസം മുമ്പ് ചളിങ്ങാട് ബന്ധുവിന്‍െറ കല്യാണത്തിന് അഫ്സല്‍ എത്തുമെന്നറിഞ്ഞ് നിരീക്ഷണം നടത്തുകയും അഫ്സല്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു.&lt;br /&gt;  എറണാകുളത്ത് കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍, പണം തുടങ്ങിയവ മോഷ്ടിച്ചാണ് ആഡംബര ജീവിതത്തിന് പണം കണ്ടത്തെുന്നത്. കൊടുങ്ങല്ലൂര്‍ സി.ഐ സലീഷിന്‍െറ നേതൃത്വത്തില്‍ മതിലകം എസ്.ഐ എം.കെ. ഷാജി, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് റാഫി, കെ.എം. മുഹമ്മദ് അഷ്റഫ്, എം.കെ. ഗോപി, സി.പി.ഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/q-_sM7RfrpY?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Hk52sCaPR4s/151021?utm_source=feedburner&amp;amp;utm_medium=email"&gt;അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/yechury12_6.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി : അസഹിഷ്ണുതയുടെ രാഷ്ര്ടീയം മറ്റ് മേഖലകളിലേക്കും പടരുന്നതിന്&amp;zwj;്റെ ഉദാഹരണമാണ് ഹരിയാനയിലെ ഫരീദാബാദില്&amp;zwj; ദളിതരെ കൊലപ്പെടുത്തിയ സംഭവമെന്ന് സി.പി.എം ജനറല്&amp;zwj; സെക്രട്ടറി സീതാറാം യെച്ചൂരി. ഇതില്&amp;zwj; ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്&amp;zwj;ക്കാരിനൊപ്പം തന്നെ കേന്ദ്രസര്&amp;zwj;ക്കാരിനും ഉത്തരവാദിത്തമുണ്ട്. ദളിതര്&amp;zwj;ക്കും ആദിവാസികള്&amp;zwj;ക്കും സ്ത്രീകള്&amp;zwj;ക്കും നേരെ ആക്രമണങ്ങളുണ്ടാകുമ്പോള്&amp;zwj; കേന്ദ്രം കൈകഴുകരുതെന്നും യെച്ചൂരി പറഞ്ഞു.&lt;/p&gt; &lt;p&gt;	എക്കാലവും സഹിഷ്ണുത ഉയര്&amp;zwj;ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്ര്ടപതിക്ക് പലവട്ടം ഓര്&amp;zwj;മപ്പെടുത്തേണ്ടിവന്നത് ഗൗരവമായ വിഷയമാണ്. രാഷ്ര്ടപതി ഇത്തരത്തില്&amp;zwj; തുടര്&amp;zwj;ച്ചയായി പ്രസ്താവനകള്&amp;zwj; പുറപ്പെടുവിക്കുന്നത് അസ്വാഭാവികമാണ്. ഇത് വിഷയത്തിന്&amp;zwj;്റെ ഗൗരവം വെളിവാക്കുന്നു.&lt;/p&gt; &lt;p&gt;	അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കും വിധം പരസ്യപ്രസ്താവനകള്&amp;zwj; നടത്തുന്ന മന്ത്രിമാരും എം.പിമാരും ഉള്&amp;zwj;പ്പെടുന്ന നേതാക്കള്&amp;zwj;ക്കെതിരെ എന്തുകൊണ്ട് ഇന്ത്യന്&amp;zwj; ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കുന്നില്ല.ശാസനയല്ല, ഇവര്&amp;zwj;ക്കെതിരെ നിയമനടപടിയാണ് വേണ്ടത്. വിദ്വേഷ പ്രസ്താവനകള്&amp;zwj; തുടര്&amp;zwj;ച്ചയായി നടത്തുന്ന മന്ത്രിമാര്&amp;zwj;ക്കും എം.പിമാര്&amp;zwj;ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പലവട്ടം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഒരു നടപടിയുമുണ്ടായില്ല. കുറ്റക്കാര്&amp;zwj;ക്കെതിരെ നടപടിയെടുക്കുകയെന്നത് സര്&amp;zwj;ക്കാരിന്&amp;zwj;്റെ ഉത്തരവാദിത്തമാണ്.&lt;/p&gt; &lt;p&gt;	ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് ട്വിറ്ററില്&amp;zwj; പോലും ഉരിയാടുന്നില്ല. ഹിന്ദുവോട്ടുകള്&amp;zwj; ഏകീകരിക്കാനുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്ര്ടീയമാണ് അരങ്ങേറുന്നതെന്നും യെച്ചൂരി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Hk52sCaPR4s?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/bPXR64WiW0Q/151021?utm_source=feedburner&amp;amp;utm_medium=email"&gt;കെ.എസ്.ആര്&amp;zwj;.ടി.സി പണിമുടക്ക്  കണ്ണൂരില്&amp;zwj; പൂര്&amp;zwj;ണം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 09:02 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കണ്ണൂര്‍\പയ്യന്നൂര്‍:  കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കെ.എസ്.ആര്‍.ടി എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സമരം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ദീര്‍ഘദൂര യാത്രികരെയും കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന  മലയോരമേഖല ഉള്‍പ്പെടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും സമരം സാരമായി ബാധിച്ചു.&lt;br /&gt; പയ്യന്നൂരില്‍ രാവിലെ സര്‍വിസ് നടത്തുകയായിരുന്ന ബസിനുള്ളിലേക്ക് നായ്ക്കുരണ പൊടി വിതറിയശേഷം ബസ് ഡ്രൈവറെയും വനിതാ കണ്ടക്ടറെയും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഡ്രൈവര്‍ ചീമേനി പൊതാവൂരിലെ കെ.വി. നാരായണന്‍, കണ്ടക്ടര്‍ കെ.കെ. സിന്ധു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.45ഓടെ പെരുമ്പയിലാണ് അക്രമം. തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്കത്തെിയ ബിജു ജോണ്‍, എം. അജയകുമാര്‍, കെ. അനീഷ്കുമാര്‍ എന്നിവരെ ഒരുസംഘം ആക്രമിച്ചതായി പരാതിയുണ്ട്. ചില സമരാനുകൂലികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി പരാതിയുണ്ട്.&lt;br /&gt;  ദിനംപ്രതി 120 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുന്ന കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്നലെ ബംഗളൂരുവിലേക്ക് മാത്രമാണ് സര്‍വിസ് നടത്തിയത്. പൊലീസ് അകമ്പടിയിലായിരുന്നു സര്‍വിസ്. വൈകീട്ട് 5.30ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ഡീലക്സ് ബസ് വൈകീട്ട് ആറ് മണിക്ക് പോയി. എറണാകുളം, മധുര ബസുകളും വൈകീട്ടോടെ സര്‍വിസ് തുടങ്ങി.&lt;br /&gt; തലശ്ശേരി ഡിപ്പോയില്‍ നിന്ന് അഞ്ച് സര്‍വിസ് നടത്തുകയുണ്ടായി. തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ അഴീക്കലിലേക്കും കോഴിക്കോട്, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി എന്നിവിടങ്ങളിലേക്കുമാണ് സര്‍വിസ് നടത്തിയത്.&lt;br /&gt; തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. കണ്ണൂര്‍ ഡിപ്പോയിലെ 38 ഓഫിസര്‍മാരില്‍ രണ്ടുപേര്‍ മാത്രമാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ആരും ഹാജരായില്ല. മുഴുവന്‍ എം. പാനല്‍ തൊഴിലാളികളും സര്‍ക്കാറിന്‍െറ പിരിച്ചുവിടല്‍ ഭീഷണി വകവെക്കാതെ പണിമുടക്കില്‍ പങ്കെടുത്തതായി കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ 200ഓളം എം. പാനല്‍ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്.&lt;br /&gt; അതേസമയം, കണ്ണൂരില്‍ പണിമുടക്കില്‍ പങ്കെടുത്ത എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു. എന്നാല്‍, സമരത്തിന് രണ്ടുദിവസം മുമ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നോട്ടീസ് നല്‍കണമെന്നും തൊഴിലാളിക്ഷാമം നേരിടുന്ന ജില്ലയിലെ ഡിപ്പോകളില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ളെന്നും കെ.എസ്.ആര്‍.ടി.ഇ.എ നേതാക്കള്‍ പറഞ്ഞു.  സമരാനുകൂലികള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍, പി. രാജീവന്‍, എം. വിജയന്‍, റാസിത്ത് എന്നിവര്‍ സംസാരിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/bPXR64WiW0Q?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/BDaXwxZO7as/151021?utm_source=feedburner&amp;amp;utm_medium=email"&gt;നിരോധിത പാന്&amp;zwj; ഉല്&amp;zwj;പ്പന്നങ്ങളുടെ  മൊത്തവിതരണക്കാരന്&amp;zwj; പിടിയില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:57 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരൂര്‍: തമിഴ്നാട്ടില്‍നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ മൊത്തമായത്തെിച്ച് വിതരണം ചെയ്യുന്ന യുവാവ് പൊലീസ് പിടിയിലായി. ആലത്തിയൂര്‍ ആലിങ്ങല്‍ ചക്കുങ്ങപ്പറമ്പില്‍ ഷരീഫിനെയാണ്(32) തിരൂര്‍ എസ്.ഐ സുമേഷ് സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പരിശോധനക്കിടെ പാറശേരിയില്‍ നിന്നാണ് കാറിലത്തെിയ ഷരീഫിനെ പിടികൂടിയത്. 5640 ഹാന്‍സ് പാക്കറ്റുകളും 320 പാക്കറ്റ് പത്മശ്രീയെന്ന പുകയില ഉല്‍പ്പന്നവും കാറില്‍നിന്ന് കണ്ടെടുത്തു.&lt;br /&gt; ഇവക്ക് കരിഞ്ചന്തയില്‍ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. കെ.എല്‍.10.പി.3113 നമ്പര്‍ ഇന്‍ഡിക്ക കാറില്‍ കോയമ്പത്തൂരില്‍നിന്ന് എത്തിച്ചതായിരുന്നു ഉല്‍പ്പന്നങ്ങള്‍. ഇയാളില്‍നിന്ന് അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തിരൂരിലും പരിസരങ്ങളിലുമുള്ള വ്യാപാരികള്‍ക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത് ഷരീഫാണെന്ന് പൊലീസ് അറിയിച്ചു. അഡീഷനല്‍ എസ്.ഐ വിശ്വനാഥന്‍ കാരയില്‍, പൊലീസുകാരായ കപില്‍ദേവ്, അരുണ്‍ദേവ്, ഷൈലേഷ്, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/BDaXwxZO7as?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/Fszc6nVAcBw/151021?utm_source=feedburner&amp;amp;utm_medium=email"&gt;ജില്ലയില്&amp;zwj; ബാലവിവാഹം വര്&amp;zwj;ധിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:50 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വൈത്തിരി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ ബാലവിവാഹം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. വയനാട് ചൈല്‍ഡ് ലൈനിന്‍െറ കണക്കുകള്‍ പ്രകാരം 64ഓളം പരാതികളാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെ നാല് കേസുകളും 2011 മാര്‍ച്ച് മുതല്‍ 2012 ഏപ്രില്‍ വരെ മൂന്നു കേസുകളും 2012 മാര്‍ച്ച് മുതല്‍ 2013 ഏപ്രില്‍ വരെ 13 കേസുകളും 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ 10 കേസുകളുമാണ് ഉണ്ടായിരുന്നത്.  എന്നാല്‍, 2014 ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ 36 പരാതികളാണ്് ഇതുസംബന്ധിച്ച് ചൈല്‍ഡ്ലൈന് ലഭിച്ചിട്ടുള്ളത്.&lt;br /&gt; 2006ലെ ശൈശവവിവാഹ നിരോധനിയമപ്രകാരം വിവാഹത്തിന് പുരുഷന് 21 വയസ്സും പെണ്‍കുട്ടിക്ക് 18 വയസ്സും പൂര്‍ത്തിയാക്കണമെന്നാണ് നിയമം. നിയമനടപടികള്‍ മറികടക്കുന്നതിന് പ്രായക്കൂടുതല്‍ വരുത്തിയും രേഖകളില്‍ കൃത്രിമം കാണിച്ചുമാണ് ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. ബാലവിവാഹങ്ങള്‍ നിയമംമൂലം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ അജ്ഞതയും സാമ്പത്തിക പരാധീനതയുമാണ് ഇവ വര്‍ധിക്കാന്‍ കാരണമാകുന്നത്.&lt;br /&gt; ജില്ലയില്‍ ആദിവാസി കോളനികളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം തരിയോട് പഞ്ചായത്തിലെ മഞ്ഞളാംകോട്കുന്ന് കോളനിയില്‍ താമച്ചിരുന്ന ഒമ്പതാം ക്ളാസുകാരി 21 വയസ്സുകാരന്‍െറ കൂടെ ഒളിച്ചോടിപ്പോയിരുന്നു.&lt;br /&gt; ഈ കേസില്‍ യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എരുമാട് കോളനിയില്‍ 13 വയസ്സുകാരിയും 15 വയസ്സുകാരനും ഒളിച്ചോടി കൂടെ താമസിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം 15 വയസ്സുകാരന്‍ 13 വയസ്സുകാരിയെ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.&lt;br /&gt; ശാരീരിക മാനസിക വളര്‍ച്ചയത്തെുന്നതിന് മുമ്പ് നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. പെണ്‍കുട്ടികളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നു. ഏറെ താമസിയാതെ ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുന്നത് ഇത്തരം വിവാഹങ്ങളില്‍ സര്‍വസാധാരണമാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Fszc6nVAcBw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/cfs_Aq5WokQ/151021?utm_source=feedburner&amp;amp;utm_medium=email"&gt;യോജിച്ച സൂചിയില്ല; മെഡി. കോളജില്&amp;zwj;  ഇന്&amp;zwj;ജക്ഷന്&amp;zwj; വേദനിപ്പിക്കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:41 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോഴിക്കോട്: രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ വെക്കാന്‍ അനുയോജ്യമായ സൂചിയില്ലാതെ ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി. കനം കുറഞ്ഞ സൂചികള്‍ക്കായി നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതരും രോഗികളും. പലപ്പോഴും കിട്ടിയ സൂചികൊണ്ട് കുത്തുകയാണ് നഴ്സുമാര്‍.&lt;br /&gt;  16, 18, 20, 22, 24 എന്നിങ്ങനെ പല വലുപ്പത്തിലാണ് ഇന്‍ജക്ഷന്‍ സൂചികള്‍. വലിയനമ്പറിന്‍െറ സൂചി ചെറുതും കനംകുറഞ്ഞതുമായിരിക്കും. 16, 18 വലുപ്പത്തിലുള്ള സൂചികള്‍ ആഴത്തില്‍ എല്ലുകളിലേക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നതിനും മറ്റും ഉപയോഗിക്കുന്നതാണ്. ഇതിന് വേദനയും മുറിവും വലുതായിരിക്കും. ഇവയെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് മസിലുകള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. രക്തമെടുക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ സ്വതവേ കനംകുറഞ്ഞവയാണ്. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ നല്‍കുന്നത് തൊലിക്ക് തൊട്ടുതാഴെയാണ്. ഇതിന് ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ സൂചികളാണ് സാധാരണ ഉപയോഗിക്കുക. എന്നാല്‍, ഇത്തരം സൂചികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമല്ല.&lt;br /&gt; ഇന്‍സുലിന്‍ നല്‍കാനും രക്തമെടുക്കാനുമെല്ലാം ആവശ്യത്തിലേറെ വലിയ സൂചികള്‍ ഉപയോഗിക്കുന്നതുമൂലം രോഗികള്‍ക്ക് വലിയ മുറിവുണ്ടാവുകയും വേദന സഹിക്കേണ്ടിവരുകയും ചെയ്യുന്നു.&lt;br /&gt; മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ചെറിയ സൂചികളുടെ ക്ഷാമംമൂലം സ്വകാര്യ മെഡിക്കല്‍ഷോപ്പുകളിലേക്ക് എഴുതിക്കൊടുക്കുകയാണ് പതിവ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/cfs_Aq5WokQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/50wk4QYbDdI/151021?utm_source=feedburner&amp;amp;utm_medium=email"&gt;പൊലീസ് ചമഞ്ഞത്തെിയ സംഘം  മലയാളിയുടെ ഫ്ളാറ്റില്&amp;zwj;കയറി പണം തട്ടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:28 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/wadi.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്&amp;zwj; അതിക്രമിച്ചുകയറി പണം തട്ടി. വാദി കബീര്&amp;zwj; മാര്&amp;zwj;സിന് പിന്&amp;zwj;വശത്തുള്ള പത്തനംതിട്ട സ്വദേശിയുടെ ഫ്ളാറ്റില്&amp;zwj; തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്വദേശികളെന്നുതോന്നിക്കുന്ന മൂന്ന് യുവാക്കളാണ് അതിക്രമിച്ചുകയറിയത്. ഫ്ളാറ്റുടമയുടെ ബന്ധുവിനെ കൊണ്ടാണ് വാതില്&amp;zwj; തുറപ്പിച്ചത്. സൂറില്&amp;zwj;നിന്ന് രാത്രി വാദി കബീറിലത്തെിയ ബന്ധു ആദ്യം ഫ്ളാറ്റില്&amp;zwj; ബെല്ലടിച്ചെങ്കിലും ആരും വാതില്&amp;zwj; തുറന്നില്ല. തുടര്&amp;zwj;ന്ന്, ഫോണ്&amp;zwj; ചെയ്യുന്നതിനായി ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയപ്പോളാണ് റോഡിലൂടെ പോവുകയായിരുന്ന യുവാക്കള്&amp;zwj; അകത്തേക്ക് കയറിവന്നത്. പൊലീസുകാര്&amp;zwj; ആണെന്നും ഫ്ളാറ്റ് ഏതാണെന്ന് കാണിച്ചുതരാനുമാണ് ഇവര്&amp;zwj; ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ബന്ധുവിനെ കണ്ട് വീട്ടുടമ വാതില്&amp;zwj; തുറന്നപ്പോഴേക്കും മൂന്നു പേരും വാതില്&amp;zwj; തള്ളിത്തുറന്ന് അകത്തേക്കുകയറി തിരിച്ചറിയല്&amp;zwj; കാര്&amp;zwj;ഡ് ആവശ്യപ്പെട്ടു. വീട്ടുടമയും ബന്ധുവും തിരിച്ചറിയല്&amp;zwj; കാര്&amp;zwj;ഡ് എടുക്കാന്&amp;zwj; പഴ്സ് എടുത്തപ്പോള്&amp;zwj; ഇവര്&amp;zwj; അത് തട്ടിപ്പറിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	തുടര്&amp;zwj;ന്ന് പഴ്സില്&amp;zwj;നിന്ന് പണം എടുത്തശേഷം തിരിച്ചറിയല്&amp;zwj; രേഖകളടക്കമുള്ളവ തിരികെ നല്&amp;zwj;കി. രണ്ട് പഴ്സുകളിലുമായി ഉണ്ടായിരുന്ന 140 റിയാല്&amp;zwj; ഇവര്&amp;zwj; എടുത്തു. എന്തുചെയ്യണമെന്നറിയാതെനിന്ന വീട്ടുകാരുടെ കൈയില്&amp;zwj; നിന്ന് താക്കോല്&amp;zwj; വാങ്ങിയശേഷം വാതില്&amp;zwj; പുറത്തുനിന്ന് പൂട്ടിയാണ് സംഘം രക്ഷപ്പെട്ടത്. തുടര്&amp;zwj;ന്ന്, ഇവര്&amp;zwj; ഫോണില്&amp;zwj; വിളിച്ചുപറഞ്ഞപ്പോഴാണ് സമീപത്തെ ഫ്ളാറ്റുകളില്&amp;zwj; ഉള്ളവര്&amp;zwj; സംഭവം അറിയുന്നത്്. തുടര്&amp;zwj;ന്ന് ഇവരത്തെിയാണ് വാതില്&amp;zwj; തുറന്നുനല്&amp;zwj;കിയത്. വിവരമറിയിച്ചതിനെ തുടര്&amp;zwj;ന്ന് പൊലീസും ഉടന്&amp;zwj; സ്ഥലത്തത്തെി വീട്ടുകാരില്&amp;zwj;നിന്ന് തെളിവെടുത്തു.&amp;nbsp;&lt;/div&gt; &lt;div&gt; 	വാദികബീറില്&amp;zwj; വര്&amp;zwj;ധിച്ചുവരുന്ന മോഷണപരമ്പരകളില്&amp;zwj; ഒടുവിലത്തേതാണ് സംഭവം. പ്രവാസികള്&amp;zwj; താമസിക്കുന്ന വീടുകളാണ് മോഷ്ടാക്കള്&amp;zwj; കൂടുതലും ലക്ഷ്യമിടുന്നത്. ഹൈപ്പര്&amp;zwj;മാര്&amp;zwj;ക്കറ്റില്&amp;zwj;നിന്ന് സാധനം വാങ്ങിക്കൊണ്ടുപോയ ഇന്ത്യന്&amp;zwj; വീട്ടമ്മയെ പിന്തുടര്&amp;zwj;ന്ന് വന്ന് ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കയറാന്&amp;zwj; ശ്രമിച്ച സംഭവം അടുത്തിടെയാണ് റിപ്പോര്&amp;zwj;ട്ട് ചെയ്തത്. രണ്ടാംനിലയിലും മറ്റും തുറന്നുകിടക്കുന്ന ജനാലകളിലൂടെ അകത്തുകടന്ന് ലാപ്ടോപ്പും പണവും കവര്&amp;zwj;ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.&amp;nbsp;&lt;/div&gt; &lt;div&gt; 	തിങ്കളാഴ്ച രാത്രി മോഷ്ടാക്കള്&amp;zwj; അതിക്രമിച്ച് കയറിയ ഫ്ളാറ്റില്&amp;zwj; മുമ്പും മോഷണശ്രമങ്ങള്&amp;zwj; നടന്നിട്ടുണ്ട്. അകത്തുകടക്കുന്നതിനായി ഗ്രില്ല് അറുത്തുവെച്ചിരുന്നത് ശ്രദ്ധയില്&amp;zwj;പെട്ടതാണ് വീട്ടുടമസ്ഥര്&amp;zwj;ക്ക് രക്ഷയായത്. വീട്ടില്&amp;zwj; താമസിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പുറത്ത് എന്ന് കണ്ടാലും വാതില്&amp;zwj; തുറക്കുന്നത് ശ്രദ്ധിച്ച് വേണമെന്നതാണ് വാദികബീര്&amp;zwj; സംഭവം കാണിക്കുന്നത്. &amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/50wk4QYbDdI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JSNV-fB3Sl0/151021?utm_source=feedburner&amp;amp;utm_medium=email"&gt;ഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്&amp;zwj;െറ പിന്തുണ വിലമതിക്കാനാവാത്തത് &amp;ndash;അമേരിക്ക&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:18 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/us-kwt.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടത്തില്&amp;zwj; കുവൈത്തിന്&amp;zwj;െറ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അമേരിക്ക. ഐ.എസിനെതിരെ കുവൈത്ത് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വാഗതാര്&amp;zwj;ഹമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. കുവൈത്തില്&amp;zwj; സന്ദര്&amp;zwj;ശനത്തിനത്തെിയ ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മയിലെ അമേരിക്കന്&amp;zwj; പ്രസിഡന്&amp;zwj;റിന്&amp;zwj;െറ പ്രത്യേക ദൂതന്&amp;zwj; ജനറല്&amp;zwj; ജോണ്&amp;zwj; അലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്&amp;zwj;ഖാലിദ് അല്&amp;zwj;ഹമദ് അസ്സബാഹുമായും വാര്&amp;zwj;ത്താവിതരണ മന്ത്രി ശൈഖ് സല്&amp;zwj;മാന്&amp;zwj; അല്&amp;zwj;ഹമൂദ് അസ്സബാഹുമായും ജോണ്&amp;zwj; അലന്&amp;zwj; ചര്&amp;zwj;ച്ചനടത്തി. 60ഓളം രാജ്യങ്ങളുള്ള ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മക്കുള്ള പിന്തുണയുടെ കാര്യത്തില്&amp;zwj; കുവൈത്ത് ഏറെ മുന്നിലാണ്. ഇതോടൊപ്പം, സിറിയയുടെ അകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്&amp;zwj; കുവൈത്തിന്&amp;zwj;െറ പങ്ക് ഏറെ സ്തുത്യര്&amp;zwj;ഹമാണെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JSNV-fB3Sl0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JlLc7lNh5Ro/151021?utm_source=feedburner&amp;amp;utm_medium=email"&gt;ബാലന്&amp;zwj;സ് തീര്&amp;zwj;ന്നാല്&amp;zwj; നോല്&amp;zwj; കാര്&amp;zwj;ഡ് തത്സമയം റീചാര്&amp;zwj;ജ് ചെയ്യാം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:11 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/nol-card.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദുബൈ: നോല്&amp;zwj; കാര്&amp;zwj;ഡിലെ ബാലന്&amp;zwj;സ് തീര്&amp;zwj;ന്നാല്&amp;zwj; യന്ത്രത്തിലോ അടുത്തുള്ള മെട്രോ സ്റ്റേഷനിലോ എത്തി റീചാര്&amp;zwj;ജ് ചെയ്യുന്ന രീതി പഴങ്കഥയാകുന്നു. സ്മാര്&amp;zwj;ട്ട് ഫോണിന്&amp;zwj;െറ സഹായത്തോടെ നോല്&amp;zwj; കാര്&amp;zwj;ഡ് റീചാര്&amp;zwj;ജ് ചെയ്യുന്ന സംവിധാനം ആര്&amp;zwj;.ടി.എ ജൈറ്റക്സ് സാങ്കേതിക വാരത്തില്&amp;zwj; അവതരിപ്പിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	നിയര്&amp;zwj;ഫീല്&amp;zwj;ഡ് കമ്യൂണിക്കേഷന്&amp;zwj; സംവിധാനമുള്ള സ്മാര്&amp;zwj;ട്ട് ഫോണുകളുടെ സഹായത്തോടെയാണ് നോല്&amp;zwj; കാര്&amp;zwj;ഡ് റീചാര്&amp;zwj;ജ് ചെയ്യാന്&amp;zwj; സാധിക്കുന്നത്. സ്മാര്&amp;zwj;ട്ട് ഫോണുകള്&amp;zwj;ക്ക് സമീപം നോല്&amp;zwj; കാര്&amp;zwj;ഡ് വെച്ചാല്&amp;zwj; ക്രെഡിറ്റ് കാര്&amp;zwj;ഡില്&amp;zwj; നിന്ന് പണം ഈടാക്കി റീചാര്&amp;zwj;ജ് ആകും. ഉടന്&amp;zwj; തന്നെ നോല്&amp;zwj; കാര്&amp;zwj;ഡുകള്&amp;zwj; ഉപയോഗിക്കാന്&amp;zwj; കഴിയും. വ്യക്തിഗത നോല്&amp;zwj; കാര്&amp;zwj;ഡുകള്&amp;zwj; പരമാവധി 5000 ദിര്&amp;zwj;ഹത്തിനും അല്ലാത്തവ 1000 ദിര്&amp;zwj;ഹത്തിനും റീചാര്&amp;zwj;ജ് ചെയ്യാം. മറ്റൊരു നോല്&amp;zwj; കാര്&amp;zwj;ഡില്&amp;zwj; നിന്ന് ബാലന്&amp;zwj;സ് കൈമാറാനും സാധിക്കും. ബാലന്&amp;zwj;സ് ഉള്ള നോല്&amp;zwj; കാര്&amp;zwj;ഡ് സ്കാന്&amp;zwj; ചെയ്യുകയാണ് ആദ്യ ചെയ്യേണ്ടത്. തുടര്&amp;zwj;ന്ന് രണ്ടാമത്തെ നോല്&amp;zwj; കാര്&amp;zwj;ഡ് സ്കാന്&amp;zwj; ചെയ്താല്&amp;zwj; തുക അതിലേക്ക് കൈമാറാം. നോല്&amp;zwj; കാര്&amp;zwj;ഡിന് പകരം ഉപയോഗിക്കാവുന്ന സ്മാര്&amp;zwj;ട്ട് ഫോണ്&amp;zwj; ആപ്ളിക്കേഷന്&amp;zwj;, സ്മാര്&amp;zwj;ട്ട് വാച്ച് എന്നിവയും ആര്&amp;zwj;.ടി.എ അവതരിപ്പിച്ചിട്ടുണ്ട്. &amp;nbsp;നോല്&amp;zwj; കാര്&amp;zwj;ഡിന് പകരം കൈയില്&amp;zwj; കെട്ടിയ സ്മാര്&amp;zwj;ട്ട് വാച്ച് ഗേറ്റില്&amp;zwj; കാണിച്ച് മെട്രോയിലും ബസിലും ട്രാമിലും യാത്ര നടത്താം. &amp;nbsp;പരീക്ഷണ ഘട്ടത്തിലുള്ള ഇവ ഉടന്&amp;zwj; തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആര്&amp;zwj;.ടി.എയെന്ന് അധികൃതര്&amp;zwj; അറിയിച്ചു.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JlLc7lNh5Ro?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/LX7h7kNno3Q/151021?utm_source=feedburner&amp;amp;utm_medium=email"&gt;എയര്&amp;zwj; ഇന്ത്യയുടെ  നോണ്&amp;zwj; സ്റ്റോപ് വിമാനം ഡല്&amp;zwj;ഹിയിലേക്ക് &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:06 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/airindia.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div style="line-height: 20.4px;"&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: എയര്&amp;zwj; ഇന്ത്യ &amp;nbsp;ഈ മാസം 26 മുതല്&amp;zwj; ബഹ്റൈനില്&amp;zwj; നിന്ന് ഡല്&amp;zwj;ഹിയിലേക്ക് നോണ്&amp;zwj; സ്റ്റോപ് ഫൈ്ളറ്റ് സര്&amp;zwj;വീസ് തുടങ്ങുമെന്ന് അധികൃതര്&amp;zwj; അറിയിച്ചു. തിങ്കള്&amp;zwj;, ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് വിമാനമുണ്ടാവുക.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	രാത്രി 11മണിക്ക് ബഹ്റൈനില്&amp;zwj; നിന്ന് പുറപ്പെടുന്ന എ.ഐ 940 വിമാനം ഡല്&amp;zwj;ഹിയില്&amp;zwj; പുലര്&amp;zwj;ച്ചെ 5.20ന് എത്തും. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷന്&amp;zwj; ഫൈ്ളറ്റുകളും ലഭ്യമാണ്.&amp;nbsp;&lt;/div&gt; &lt;div&gt; 	അമൃത്സര്&amp;zwj;,പട്ണ, ലക്നോ,കൊല്&amp;zwj;കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വാരാണസി, ബംഗളൂരു, ചെന്നൈ, സിംഗപ്പൂര്&amp;zwj;, ബാങ്കോക്, ഫ്രാങ്ക്ഫര്&amp;zwj;ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കണക്ഷന്&amp;zwj; ഫൈ്ളറ്റ് ലഭിക്കുക.&amp;nbsp;&lt;/div&gt; &lt;div&gt; 	ദല്&amp;zwj;ഹിയില്&amp;zwj; നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് രാത്രി 9.55ന് ബഹ്റൈനില്&amp;zwj; എത്തും . എ319 വിഭാഗത്തിലുള്ള വിമാനമാണ് പുതിയ സര്&amp;zwj;വീസിന് ഉപയോഗിക്കുക. ഇതില്&amp;zwj; ബിസിനസ്, ഇക്കോണമി ക്ളാസുകള്&amp;zwj; ലഭ്യമാണ്. നിലവില്&amp;zwj; ഡല്&amp;zwj;ഹിയിലേക്ക് ഞായര്&amp;zwj;,ബുധന്&amp;zwj;,വെള്ളി ദിവസങ്ങളില്&amp;zwj; യാത്രചെയ്യാനായി ബുക്ക് ചെയ്തവര്&amp;zwj; എയര്&amp;zwj; ഇന്ത്യ റിസര്&amp;zwj;വേഷന്&amp;zwj; ഓഫിസുമായോ ട്രാവല്&amp;zwj; ഏജന്&amp;zwj;റുമായോ ബന്ധപ്പെടണം.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/LX7h7kNno3Q?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/al3ydjeB59s/151021?utm_source=feedburner&amp;amp;utm_medium=email"&gt;ലോകത്തെ ഏറ്റവും വലിയ കപ്പല്&amp;zwj; സൗദി തീരത്ത്&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 08:00 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/MSC_ALICE_457624.940x1000.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റാബിഗ്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി മായ സൗദിയുടെ പടിഞ്ഞാറന്&amp;zwj; തീരനഗരമായ റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തത്തെി. ബെല്&amp;zwj;ജിയത്തിന്&amp;zwj;െറ ഭീമന്&amp;zwj; കപ്പലിന് 19,224 കണ്ടെയ്നറുകളെ വഹിക്കാനാവുമെന്നാണ് കണക്ക്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	കഴിഞ്ഞമാസം 26ന് കടലിലിറക്കിയ എം.എസ്.സി മായ സൗദി തുറമുഖത്തത്തെിയതോടെ കിങ് അബ്ദുല്ല തുറമുഖത്തിന്&amp;zwj;െറ അന്താരാഷ്ട്ര പ്രാധാന്യം വര്&amp;zwj;ധിച്ചതായി ഒൗദ്യോഗിക വക്താവ് അബ്ദുല്ല ഹമീദുദ്ദീന്&amp;zwj; പറഞ്ഞു. എം.എസ്.സി മായക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്ന ബ്രിട്ടന്&amp;zwj;െറ എം.എസ്.സി ലണ്ടനും കിങ് അബ്ദുല്ല തുറമുഖത്തത്തെിയുരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	സൗദി തുറമുഖങ്ങളുടെ സ്വകാര്യവത്കരണത്തിന്&amp;zwj;െറ ഭാഗമായി പ്രവര്&amp;zwj;ത്തനമാരംഭിച്ച കിങ് അബ്ദുല്ല തുറമുഖം രാജ്യപുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണെന്നും വക്താവ് കൂട്ടിച്ചേര്&amp;zwj;ത്തു.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/al3ydjeB59s?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_21.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-1004439289615863498.post-6896662295715332304</guid><pubDate>Tue, 20 Oct 2015 08:47:00 +0000</pubDate><atom:updated>2015-10-20T01:47:03.010-07:00</atom:updated><title>ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി Madhyamam News Feeds</title><description>&lt;style type="text/css"&gt;                          h1 a:hover {background-color:#888;color:#fff ! important;}                          div#emailbody table#itemcontentlist tr td div ul {                                         list-style-type:square;                                         padding-left:1em;                         }                                  div#emailbody table#itemcontentlist tr td div blockquote {                                 padding-left:6px;                                 border-left: 6px solid #dadada;                                 margin-left:1em;                         }                                  div#emailbody table#itemcontentlist tr td div li {                                 margin-bottom:1em;                                 margin-left:1em;                         }                           table#itemcontentlist tr td a:link, table#itemcontentlist tr td a:visited, table#itemcontentlist tr td a:active, ul#summarylist li a {                                 color:#660066;                                 font-weight:bold;                                 text-decoration:none;                         }                                 img {border:none;}                   &lt;/style&gt; &lt;div xmlns="http://www.w3.org/1999/xhtml" id="emailbody" style="margin:0 2em;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt; &lt;table style="border:0;padding:0;margin:0;width:100%"&gt; &lt;tr&gt; &lt;td style="vertical-align:top" width="99%"&gt; &lt;h1 style="margin:0;padding-bottom:6px;"&gt; &lt;a style="color:#888;font-size:22px;font-family:Arial, Helvetica, sans-serif;font-weight:normal;text-decoration:none;" href="http://www.madhyamam.com/feeds" title="(http://www.madhyamam.com/feeds)"&gt;ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി Madhyamam News Feeds&lt;/a&gt; &lt;/h1&gt; &lt;/td&gt; &lt;td width="1%"&gt; &lt;a href="http://www.madhyamam.com/feeds"&gt; &lt;img src="http://img.madhyamam.com/misc/madhyamam.jpg" alt="Link to a feed" id="feedimage" style="padding:0 0 10px 3px;border:0;" /&gt; &lt;/a&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;hr style="border:1px solid #ccc;padding:0;margin:0" /&gt; &lt;ul style="clear:both;padding:0 0 0 1.2em;width:100%" id="summarylist"&gt; &lt;li&gt; &lt;a href="#1"&gt;ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#2"&gt;ഒറ്റപ്പാലത്തെ തോട്ടുപാലങ്ങളുടെ പുനര്&amp;zwj;നിര്&amp;zwj;മാണം വൈകുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#3"&gt;കല്ലമ്പലത്ത് കടത്താന്&amp;zwj; ശ്രമിച്ച  250 ചാക്ക് റേഷനരി പിടികൂടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#4"&gt;&amp;lsquo;അവരെ കൊന്നതാ...ഇത് സത്യം... സത്യം...&amp;rsquo;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#5"&gt;&amp;lsquo;സര്&amp;zwj;ഫാസി&amp;rsquo; ഇരകള്&amp;zwj; വോട്ട് ബഹിഷ്കരിക്കും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#6"&gt;ഒൗഷധസസ്യ ഗ്രാമം സംരക്ഷിക്കാന്&amp;zwj; ജനകീയ കൂട്ടായ്മ&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#7"&gt;റോഡ് വികസനത്തിന് 2.93 കോടിയുടെ ഭരണാനുമതി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#8"&gt;മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കും&amp;ndash; ജില്ലാ പൊലീസ് മേധാവി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#9"&gt;തൊടു&amp;lsquo;പുഴ&amp;rsquo;യുണ്ട്, കുടിവെള്ളമില്ല!&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#10"&gt;മത്സര ഓട്ടം; രണ്ടു ബസുകള്&amp;zwj;  പിടികൂടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#11"&gt;കവര്&amp;zwj;ച്ച വ്യാപകം:  സുരക്ഷാ നിര്&amp;zwj;ദേശങ്ങളുമായി  പൊലീസും വ്യാപാരികളും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#12"&gt;മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#13"&gt;കാട്ടാന കൃഷി നശിപ്പിച്ചു; വനപാലകര്&amp;zwj; തുരത്തി&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#14"&gt;വീട്ടുമുറ്റത്തെ ബൈക്കുകള്&amp;zwj;  ദുരൂഹസാഹചര്യത്തില്&amp;zwj; കത്തിനശിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#15"&gt;വ്യാപാര പ്രതിസന്ധി: മുഹറഖ് മുന്&amp;zwj;സിപ്പല്&amp;zwj; കൗണ്&amp;zwj;സില്&amp;zwj; യോഗത്തില്&amp;zwj;  പ്രതിഷേധവുമായി മാംസവ്യാപാരികള്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#16"&gt;ദുബൈയിലെ മാളുകളില്&amp;zwj; സ്മാര്&amp;zwj;ട്ട് വീല്&amp;zwj; നിരോധിച്ചു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#17"&gt;ഹംഗറിയുമായി ആണവകരാര്&amp;zwj;; ജപ്പാനുമായി ഉടന്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#18"&gt;കേരളത്തിലേക്ക് പുതിയ  വിമാന സര്&amp;zwj;വിസുമായി മിഹിന്&amp;zwj; ലങ്ക&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#19"&gt;പ്രധാനമന്ത്രി ഫ്രാന്&amp;zwj;സില്&amp;zwj;&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#20"&gt;മെച്ചപ്പെട്ട ജീവിതം; എല്ലാവര്&amp;zwj;ക്കും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#21"&gt;ശമ്പള പരിഷ്കരണവും സേവന^വേതന വ്യവസ്ഥകളും&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#22"&gt;മറ്റൊരു അവകാശനിഷേധം; മറ്റൊരു ബഹിഷ്കരണം&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#23"&gt;ദീര്&amp;zwj;ഘദൂര ട്രെയിന്&amp;zwj; യാത്രക്കാര്&amp;zwj;ക്ക് ഇഷ്ടമുള്ള ഭക്ഷണം &lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#24"&gt;മുര്&amp;zwj;താസ ഡാനിഷ് ഹുസൈനി സംഗീത അക്കാദമി അവാര്&amp;zwj;ഡ് തിരിച്ചുനല്&amp;zwj;കുന്നു&lt;/a&gt; &lt;/li&gt; &lt;li&gt; &lt;a href="#25"&gt;ഗോവധമാരോപിച്ച് കൊല: പ്രതിഷേധത്തില്&amp;zwj; കശ്മീര്&amp;zwj; സ്തംഭിച്ചു &lt;/a&gt; &lt;/li&gt; &lt;/ul&gt; &lt;table id="itemcontentlist"&gt; &lt;tr xmlns=""&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="1" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/OeORLDhMtjU/151020?utm_source=feedburner&amp;amp;utm_medium=email"&gt;ആശയ സംവാദം ആകാം അക്രമം വേണ്ട; ശിവസേനക്കെതിരെ ജെയ്റ്റ്ലി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 20 Oct 2015 12:15 AM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/jaitly_3.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: വിഷയങ്ങളില്&amp;zwj; അഭിപ്രായങ്ങള്&amp;zwj; പ്രകടിപ്പിക്കുന്നതിന്&amp;nbsp; മാന്യവും സംസ്കാരവുമുള്ള മാര്&amp;zwj;ഗങ്ങളുണ്ടെന്ന് കേന്ദ്ര ധനമന്ത്രിയും മുതിര്&amp;zwj;ന്ന ബി.ജെ.പി നേതാവുമായ അരുണ്&amp;zwj; ജെയ്റ്റ്ലി. തങ്ങളുടെ അഭിപ്രായങ്ങളും താല്&amp;zwj;പര്യങ്ങളും അടിച്ചേല്&amp;zwj;പിക്കാന്&amp;zwj; വേണ്ടി ചിലര്&amp;zwj; അക്രമം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം നടപടികള്&amp;zwj; വിമര്&amp;zwj;ശിക്കപ്പെടണം. വിവാദ പ്രസ്താവനകള്&amp;zwj; നടത്തുന്നില്&amp;zwj; നിന്ന് നേതാക്കള്&amp;zwj; വിട്ടുനില്&amp;zwj;ക്കണമെന്നും ജെയറ്റ്ലി പറഞ്ഞു.&lt;/p&gt; &lt;p&gt;	മാന്യവും ജനാധിപത്യപരവുമായ മാര്&amp;zwj;ഗങ്ങളിലൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യണം. അക്രമ പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രവര്&amp;zwj;ത്തനം നടത്താന്&amp;zwj; കൂടുതല്&amp;zwj; പേരെ പ്രേരിപ്പിക്കുന്നു. ബി.ജെ.പിയില്&amp;zwj; നിന്ന് ആരും ഇത്തരം പ്രവര്&amp;zwj;ത്തനങ്ങളില്&amp;zwj; ഏര്&amp;zwj;പ്പെടുന്നില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/OeORLDhMtjU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="2" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/3c926QT7o0M/151020?utm_source=feedburner&amp;amp;utm_medium=email"&gt;ഒറ്റപ്പാലത്തെ തോട്ടുപാലങ്ങളുടെ പുനര്&amp;zwj;നിര്&amp;zwj;മാണം വൈകുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:34 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ ഒറ്റപാലത്തെ ബലക്ഷയം വന്ന തോട്ടുപാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു. നഗരത്തിന് പടിഞ്ഞാറും കിഴക്കുമായി അര നൂറ്റാണ്ട് പഴക്കമുള്ള കണ്ണിയംപുറത്തെയും ഈസ്റ്റ് ഒറ്റപ്പാലത്തെയും പാലങ്ങളാണ് കൈവരികള്‍ പൊട്ടിപ്പൊളിഞ്ഞും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കമുണ്ടായും ഭീഷണിയാകുന്നത്. പാലങ്ങള്‍ പുനര്‍ നിര്‍മിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇടക്കുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. സംസ്ഥാനപാതയുടെ നിര്‍മാണത്തില്‍ പാലങ്ങള്‍ ഉള്‍പ്പെടാതിരുന്നതാണ് ദുരവസ്ഥക്ക് കാരണം. ലോക ബാങ്കിന്‍െറ ധന സഹായത്തോടെയുള്ള പദ്ധതിയില്‍ പാലങ്ങള്‍ ഉള്‍പ്പെടില്ളെന്നായിരുന്നു അക്കാലത്തെ പ്രഖ്യാപനം.&lt;br /&gt; എന്നാല്‍, പാലം പിന്നീട് പരിഗണിക്കാന്‍ ധാരണയായിരുന്നു. പാതയുടെ നിര്‍മാണം 2011ല്‍ പൂര്‍ത്തീകരിച്ചെങ്കിലും പാലംപണി കടലാസില്‍ ഒതുങ്ങി. ശരാശരി 15 മീറ്റര്‍ വീതിയുള്ള സംസ്ഥാനപാതയില്‍ 7.5 മീറ്ററില്‍ കണ്ണിയംപുറം പാലവും ഏഴു മീറ്റര്‍ വീതിയില്‍ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലവും കുടുങ്ങിക്കിടന്നു.&lt;br /&gt; ഹൈവേയുടെ നിര്‍മാണം ലക്ഷ്യത്തിലത്തെിയതും മായന്നൂര്‍ പാലം തുറന്നുകൊടുത്തതും സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ എണ്ണംകൂട്ടി. വീതിയുള്ള പാതയില്‍ പാലങ്ങള്‍ കുപ്പിക്കഴുത്ത് പരുവത്തിലായതോടെ ഗതാഗതക്കുരുക്കും ഒഴിയാബാധയായി. നീണ്ട കാലത്തെ മുറവിളികള്‍ക്കൊടുവില്‍ എം. ഹംസ എം.എല്‍.എ മുന്‍കൈയെടുത്ത് പാലം പുനര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇരുപാലങ്ങള്‍ക്കും വിശദമായ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചെങ്കിലും ഭരണാനുമതി വൈകി. മൂന്നരവര്‍ഷം കഴിഞ്ഞിട്ടും പഴയ രൂപത്തില്‍ തുടരുന്ന പാലത്തിന്‍െറ കൂടുതല്‍ ജീര്‍ണത യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/3c926QT7o0M?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="3" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/KiHjuK14UF0/151020?utm_source=feedburner&amp;amp;utm_medium=email"&gt;കല്ലമ്പലത്ത് കടത്താന്&amp;zwj; ശ്രമിച്ച  250 ചാക്ക് റേഷനരി പിടികൂടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:30 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കല്ലമ്പലം: റേഷന്‍ ഗോഡൗണില്‍നിന്ന് അനധികൃതമായി കടത്താന്‍ശ്രമിച്ച 250 ചാക്ക് റേഷനരി കല്ലമ്പലം പൊലീസും സിവില്‍ സപൈ്ളസ് അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തു.&lt;br /&gt; കല്ലമ്പലം വെട്ടിമണ്‍കോണത്തെ ഗോഡൗണില്‍നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അരിച്ചാക്കുകള്‍ പിടിച്ചെടുത്തത്. കെ.ആര്‍. നാരായണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണെന്ന് പൊലീസ് പറഞ്ഞു.&lt;br /&gt; ഗോഡൗണില്‍നിന്ന് റേഷനരി രാധം ബ്രാന്‍ഡ് എന്നെഴുതി പ്ളാസ്റ്റിക് ചാക്കുകളിലാക്കി കടത്താന്‍ശ്രമിക്കുകയായിരുന്നു. നാവായിക്കുളം, ഒറ്റൂര്‍, കരവാരം, മണമ്പൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട 40ഓളം റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു അരി.&lt;br /&gt; കിലോക്ക് രണ്ടുരൂപ വിലയുള്ള അരി രഹസ്യ കേന്ദ്രത്തിലത്തെിച്ച് നിറം മാറ്റി പൊതുവിപണിയില്‍ 20 രൂപ മുതല്‍ 29 വരെ വിലയ്ക്കാണ് വില്‍പന നടന്നത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.ഐ അനീഷ് കരീമിന്‍െറ നേതൃത്വത്തിലെ പൊലീസാണ് പരിശോധന നടത്തിയത്. പൊലീസ് അറിയിച്ചതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ സപൈ്ളകോ അധികൃതരുടെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു.&lt;br /&gt; ലോറിയില്‍ കയറ്റിയത് കൂടാതെ, നൂറോളം ചാക്ക് അരി ചണചാക്കുകളില്‍നിന്ന് പ്ളാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ കണ്ടത്തെി. പിടിച്ചെടുത്ത അരി കലക്ടര്‍ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.&lt;br /&gt; അരി കടത്താനുപയോഗിച്ച ലോറിയും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/KiHjuK14UF0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="4" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/UzV1OnWHSJk/151020?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;അവരെ കൊന്നതാ...ഇത് സത്യം... സത്യം...&amp;rsquo;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:27 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;അഞ്ചാലുംമൂട് :  'നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് സാര്‍ ഇങ്ങനെ ഒരു കത്ത്...ഒരു വര്‍ഷം മുമ്പ് വെട്ടുവിളയില്‍നിന്ന് യുവതിയെ കാണാതായ സംഭവം കൊലപാതകമാണ്. പൊട്ടന്‍ അവരെ കൊന്നതാ... കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ടു... കഴിഞ്ഞ ഓണത്തിന്, ഉത്രാടനാളില്‍ രാത്രി... ഈ കത്ത് കിട്ടിയാലുടന്‍  സാര്‍ രഹസ്യമായി അന്വേഷിക്കണം. തെറ്റിദ്ധാരണ പരത്താനല്ല സര്‍... പൊട്ടന്‍ അവരെ കൊന്നതാ... ഇത് സത്യം... സത്യം... സത്യം'.&lt;br /&gt; അജ്ഞാതന്‍ എഴുതിയ ഈ കത്താണ് ഒരു വര്‍ഷം മുമ്പ് കാണാതായ അഞ്ചാലുംമൂട്  വെട്ടുവിള സ്വദേശിയായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെുന്നതില്‍ നിര്‍ണായകമായത്. കുപ്പണയിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിന്‍െറ സെപ്റ്റിക് ടാങ്കില്‍നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.  കത്തിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിതന്നെ പൊലീസ് രഹസ്യമായി പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസ് ജീപ്പുകള്‍ ഓരോന്നായി വന്നതോടെ സെപ്റ്റിക് ടാങ്കില്‍ ആരെയോ കൊന്നിട്ടിരിക്കുന്നുവെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. 2014 സെപ്റ്റംബര്‍ ആറിനാണ് ശ്രീദേവിയമ്മ എന്ന വീട്ടമ്മയെ കാണാതായത്.&lt;br /&gt; തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് അജ്ഞാതന്‍െറ കത്ത് എസ്.ഐ രൂപേഷ് രാജിന് ലഭിച്ചത്.&lt;br /&gt; മൃതദേഹത്തിന് മുകളില്‍ വലിയ പാറകഷണങ്ങള്‍ അടുക്കിവെച്ചനിലയിലായിരുന്നു. തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തു.&lt;br /&gt; കൊല്ലത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റിന്‍െറ ഉടമസ്ഥതയിലെ കെട്ടിടം പിന്നീട് ശക്തികുളങ്ങര സ്വദേശി വാങ്ങുകയായിരുന്നു. കെട്ടിടം പഴയ കയര്‍ ഷെഡായി ഉപയോഗിച്ചു വരുകയാണെന്നും രാവും പകലും കെട്ടിടത്തില്‍ പരസ്യമദ്യപാനമുണ്ടെന്നും പരിസര വാസികള്‍ പറയുന്നു. ടാങ്കിനുള്ളില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ഉച്ചയോടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സര്‍ജന്‍ ഡോ. രഞ്ജിത്, ഡോ. ലക്ഷ്മി, സയന്‍റിഫിക് വിഭാഗം അസി. എസ്. സുനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അഡീ. തഹസില്‍ദാര്‍ റോയി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച്  അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍, അസി. കമീഷണര്‍ എം.എസ്. സന്തോഷ്, വെസ്റ്റ് സി.ഐ ആര്‍. സുരേഷ്, അഞ്ചാലുംമൂട് എസ്.ഐ രൂപേഷ് രാജ്, സിവില്‍ പൊലീസ് ഓഫിസര്‍ ലഗേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.&lt;br /&gt; സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കത്തില്‍ പരാമര്‍ശിക്കുന്ന യുവാവ് ഒരു വര്‍ഷമായി സ്ഥലത്തില്ളെന്നാണ് പൊലീസിന് അന്വേഷണത്തില്‍ ബോധ്യമായത്.&lt;br /&gt; യഥാര്‍ഥ പ്രതിയെ കണ്ടത്തൊനായി കത്തെഴുതിയ ആളിലേക്കാണ് പൊലീസിന്‍െറ അന്വേഷണം നീളുന്നത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/UzV1OnWHSJk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="5" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/C9dN8Fkdysw/151020?utm_source=feedburner&amp;amp;utm_medium=email"&gt;&amp;lsquo;സര്&amp;zwj;ഫാസി&amp;rsquo; ഇരകള്&amp;zwj; വോട്ട് ബഹിഷ്കരിക്കും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:22 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കൊച്ചി: ബാങ്ക് വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ കാക്കനാട്ട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ 71 ദിവസമായി നടത്തുന്ന കണ്ണുകെട്ടി സമരം പരിഹരിക്കുന്നതില്‍ അവഗണന തുടരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കാനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാനും തീരുമാനം. ബാങ്ക് വായ്പ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ഭീഷണിയിലായി തെരുവിലേക്ക് എറിയപ്പെടുമെന്ന ആശങ്കയില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നിരാഹാരമനുഷ്ഠിക്കുക.&lt;br /&gt; രാവിലെ ഒമ്പതിന് സി.ആര്‍. നീലകണ്ഠന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പുദിവസം വോട്ട് ബഹിഷ്കരിച്ച് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കണ്ണുകെട്ടി സമരപ്പന്തലില്‍ ഒത്തുകൂടും. ബാങ്ക് ലോണ്‍ മാഫിയ വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രശ്നത്തില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 28ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്താനും സമരസമിതി തീരുമാനിച്ചു. വായ്പ തട്ടിപ്പിനിരയായവര്‍ക്കെതിരെ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, വായ്പ തട്ടിപ്പുകേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ നിയമിച്ച് അന്വേഷിക്കുക, അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. സര്‍ഫാസി നിയമത്തിന്‍െറ മറവില്‍ ബാങ്ക് മാനേജര്‍മാരും ഇടനിലക്കാരും ചേര്‍ന്ന് 2009ല്‍ വല്ലാര്‍പാടം പനമ്പുകാട്ടെ 11 ദലിത് കുടുംബങ്ങളെയാണ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/C9dN8Fkdysw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="6" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/T9PV7_wrZkU/151020?utm_source=feedburner&amp;amp;utm_medium=email"&gt;ഒൗഷധസസ്യ ഗ്രാമം സംരക്ഷിക്കാന്&amp;zwj; ജനകീയ കൂട്ടായ്മ&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:17 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;ചേര്‍ത്തല: ലോകപ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍െറ മുഖ്യരചയിതാവായ ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മം കൊണ്ടും കര്‍മംകൊണ്ടും ധന്യമായ കടക്കരപ്പള്ളിയെ ഒൗഷധസസ്യ ഗ്രാമമാക്കാന്‍ ജന്മനാട് കൈകോര്‍ക്കുന്നു. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കോര്‍ത്തിണക്കിയാണ് ഇട്ടി അച്യുതന്‍ ഗ്രാമം -ഒൗഷധ സസ്യഗ്രാമം എന്ന പദ്ധതി നടപ്പാക്കുന്നത്.&lt;br /&gt; സര്‍ക്കാരിന്‍െറ വിവിധ ഏജന്‍സികള്‍, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ എന്നിവ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും ഒൗഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.&lt;br /&gt; ഒൗഷധ സസ്യങ്ങളുടെ ഗുണവും പ്രാധാന്യവും മൂല്യവും മറ്റും പുതുതലമുറയെയും വരുംതലമുറയെയും പഠിപ്പിക്കുക, ഒൗഷധ സസ്യകൃഷിയിലൂടെ ഗ്രാമവാസികളെ സ്വയംപര്യാപ്തയിലത്തെിക്കുക എന്നതും ലക്ഷ്യമാണ്. ഒൗഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുക വഴി കടക്കരപ്പള്ളിയിലെ കാര്‍ഷിക മേഖല കൂടുതല്‍ ശക്തിപ്പെടുകയും കര്‍മനിരതമാകുകയും ചെയ്യും.&lt;br /&gt; അതിര്‍ത്തി കടന്ന് ലോകശ്രദ്ധ നേടിയ കേരളത്തിന്‍െറ ആയുര്‍വേദ ചികിത്സക്കും ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മനാട്ടിലെ ഒൗഷധസസ്യഗ്രാമം പദ്ധതി വഴി കഴിയുമെന്ന് ട്രസ്റ്റ് വര്‍ക്കിങ് പ്രസിഡന്‍റ് കെ. ഷാജിയും സെക്രട്ടറി എ.എന്‍. ചിദംബരനും പറഞ്ഞു.&lt;br /&gt; വീട്ടുമുറ്റത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ആര്യവേപ്പിന്‍െറ തൈയാണ് ആദ്യഘട്ടമായി 300 കുടുംബങ്ങളില്‍ വിതരണം ചെയ്യുക. തുടര്‍ഘട്ടങ്ങളിലായി കാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, മുള്ളാത്ത എന്നിവയും വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഒൗഷധ സസ്യങ്ങളും വിതരണം ചെയ്യും.&lt;br /&gt; പദ്ധതിയുടെ ആദ്യഘട്ടമായുള്ള സൗജന്യ ആര്യവേപ്പ് തൈയുടെ വിതരണം 22ന് വൈകുന്നേരം മൂന്നിന് കടക്കരപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. ഉമ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കെ. ഷാജി അധ്യക്ഷത വഹിക്കും. 'ആര്യവേപ്പിന്‍െറ പ്രാധാന്യവും ചികിത്സാവിധിയും' എന്ന വിഷയത്തില്‍ എ.എന്‍. ചിദംബരന്‍ സംസാരിക്കും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/T9PV7_wrZkU?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="7" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/ncGNCRK7I2c/151020?utm_source=feedburner&amp;amp;utm_medium=email"&gt;റോഡ് വികസനത്തിന് 2.93 കോടിയുടെ ഭരണാനുമതി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:13 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;അടൂര്‍: ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് 2.93 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു.&lt;br /&gt; ആനന്ദപ്പള്ളി-കൊടുമണ്‍ റോഡിന് 82 ലക്ഷവും കടമ്പനാട് അവിഞ്ഞിയില്‍ പാലത്തിന് 40 ലക്ഷവും നെല്ലിമുകള്‍-തെങ്ങമം റോഡിന് 24 ലക്ഷവും ആലുംമൂട്-പാറക്കൂട്ടം പാതക്ക് 10ലക്ഷവും ഏനാത്ത്-കടമ്പനാട് പാതയില്‍ ഏനാത്ത് കവല വികസനത്തിനും ഏഴംകുളം-കൈപ്പട്ടൂര്‍ പാതക്കും 20 ലക്ഷം വീതവും ഏനാത്ത്-പട്ടാഴി പാതക്ക് അഞ്ചുലക്ഷവും പറക്കോട്-കൊടുമണ്‍ പാതക്ക് 72 ലക്ഷവും പാതകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്നതിനും പെയ്ന്‍റിങ് ജോലികള്‍ക്കും 20 ലക്ഷവുമാണ് ഭരണാനുമതി നേടിയിട്ടുള്ളത്.&lt;br /&gt; പൊതുമരാമത്ത് മന്ത്രിക്ക് എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഭരണാുനമതി ലഭ്യമായതെന്നും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമീണ റോഡുകള്‍ക്ക് വികസനം അനിവാര്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/ncGNCRK7I2c?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="8" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/SS0_Ffmea1Y/151020?utm_source=feedburner&amp;amp;utm_medium=email"&gt;മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കും&amp;ndash; ജില്ലാ പൊലീസ് മേധാവി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:10 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കോട്ടയം: ജില്ലയിലെ മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ. ഇതിനുള്ള നടപടിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു.&lt;br /&gt;  മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന ബോധവത്കരണ പരിപാടി വന്‍ വിജയമാണെന്നും ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ബോധവത്കരണം 100 ദിവസം നീളുമെന്നും എസ്.പി  'മാധ്യമ'ത്തോട് പറഞ്ഞു. പരിപാടിയുടെ വിജയത്തിനും മദ്യ-മയക്കുമരുന്ന് വില്‍പനക്കാരെ കണ്ടത്തെി നടപടിയെടുക്കാനും പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt; ഇവരുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാണ്. ജില്ലയിലെ 450 കലാലയങ്ങളിലാണ് പരിപാടി നടപ്പാക്കുന്നത്. ലഘുലേഖകള്‍, സെമിനാറുകള്‍, ക്ളാസുകള്‍, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് റാലികള്‍ എന്നിവക്കുപുറമെ വിദ്യാര്‍ഥികളെ മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞയെടുപ്പിക്കുന്നുമുണ്ട്.&lt;br /&gt; അനധികൃത മദ്യ-പുകയില-മയക്കുമരുന്ന് കച്ചവടക്കാരെ കണ്ടത്തൊന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.&lt;br /&gt; വ്യാപക റെയ്ഡും ഉണ്ടാകും. ഇതിനകം 20 കേസെടുത്തിട്ടുണ്ട്.&lt;br /&gt; പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജില്ലയെ ലഹരിമുക്തമാക്കാനാണ് തീരുമാനം. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം പുകയില ഉല്‍പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല.&lt;br /&gt; ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു.&lt;br /&gt; വാഹനങ്ങളുടെ അമിത വേഗതക്കും ബൈക്കില്‍ 'ചത്തെു'ന്നവര്‍ക്കെതിരെയുമുള്ള നടപടി രണ്ടാം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/SS0_Ffmea1Y?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="9" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/-nbyIpHR6KM/151020?utm_source=feedburner&amp;amp;utm_medium=email"&gt;തൊടു&amp;lsquo;പുഴ&amp;rsquo;യുണ്ട്, കുടിവെള്ളമില്ല!&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തൊടുപുഴ: നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം. കുടിവെള്ളമില്ലാതെ നഗരവാസികള്‍ വലയുന്നു.&lt;br /&gt; കാഞ്ഞിരമറ്റം പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. മഴ കുറഞ്ഞതോടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നഗരത്തില്‍ മുഴുവന്‍ വെള്ളമത്തെിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്.&lt;br /&gt; തിങ്കളാഴ്ച പല വ്യാപാരികളും വെള്ളം വിലകൊടുത്ത് വാങ്ങുകയായിരുന്നു. സ്ഥിതി തുടര്‍ന്നാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തെ കൂടാതെ സമീപ പഞ്ചായത്തായ ഇടവെട്ടിയിലും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.&lt;br /&gt; തൊടുപുഴ നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ പൈപ്പ് ലൈന്‍ പൊട്ടിയത്.&lt;br /&gt; അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണത്തിനായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും പഴയവ അടിക്കടി പൊട്ടുന്നത് വാട്ടര്‍ അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതുമൂലം നഗരത്തിലെ ഗതാഗത സംവിധാനവും താളം തെറ്റിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ജോലി പൂര്‍ത്തിയായാല്‍ മാത്രമേ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ എന്ന നിലയിലാണ് പൊതുമരാമത്ത്.&lt;br /&gt; മഴ മാറിയതോടെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞതും ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്‍െറ പേരില്‍ കുഴിയെടുക്കുന്നതാണ് പഴയ പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമാകുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തൊടുപുഴയാറ്റില്‍നിന്ന് പമ്പ് ചെയ്യുന്ന ബംഗ്ളാകുന്നിലെ വാട്ടര്‍ ടാങ്കിലത്തെിച്ച് ശുദ്ധീകരിച്ചാണ് തൊടുപുഴ നഗരത്തിലും ഇടവെട്ടി പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റി വെള്ളമത്തെിക്കുന്നത്.&lt;br /&gt; രണ്ടുദിവസമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരമായില്ല. ചൊവ്വാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/-nbyIpHR6KM?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="10" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/UtmvxnXSAUA/151020?utm_source=feedburner&amp;amp;utm_medium=email"&gt;മത്സര ഓട്ടം; രണ്ടു ബസുകള്&amp;zwj;  പിടികൂടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 10:01 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;മങ്കട: മത്സര ഓട്ടത്തിനിടെ അപകടം വരുത്തിയ രണ്ടു സ്വകാര്യ ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന രണ്ടു ബസുകള്‍ മത്സര ഓട്ടത്തിനിടെ ഉരസിയതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്.  ഇത് ചോദ്യം ചെയ്യാന്‍ വേണ്ടി കോഴിക്കോട്ടുപറമ്പ അങ്ങാടി കഴിഞ്ഞുള്ള ഇറക്കത്തില്‍ നിര്‍ത്തിയ ബസുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസ് തടയുകയും മങ്കട പൊലീസത്തെി ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/UtmvxnXSAUA?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="11" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/T8mp5eqaeR0/151020?utm_source=feedburner&amp;amp;utm_medium=email"&gt;കവര്&amp;zwj;ച്ച വ്യാപകം:  സുരക്ഷാ നിര്&amp;zwj;ദേശങ്ങളുമായി  പൊലീസും വ്യാപാരികളും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:51 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;വടക്കേക്കാട്: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷാ നടപടികളുമായി വ്യാപാരികളും പൊലീസും രംഗത്ത്. ബാങ്കുകളില്‍ സി.സി.ടി.വി കാമറകള്‍ റോഡിലെ ദൃശ്യങ്ങള്‍ കൂടി പതിയും വിധം ക്രമീകരിക്കാനും പ്രദേശത്തെ മുഴുവന്‍ കടകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും മേഖലയിലെ വ്യാപാരികള്‍ തീരുമാനിച്ചു.&lt;br /&gt; വര്‍ധിച്ച കവര്‍ച്ചക്ക് പരിഹാരം കാണാന്‍ ആല്‍ത്തറ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.&lt;br /&gt; എ.ടി.എമ്മിന് പുറത്തും കാമറ സ്ഥാപിക്കുക, കടയിലേക്ക് വരുന്ന അപരിചിതരായ വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കുക, ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം നിയന്ത്രിക്കുന്നതിന് പഞ്ചായത്തധികൃതരുടെ സഹകരണം തേടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചു. ഇവ നടപ്പാക്കുന്നതിന് വ്യാപാരികള്‍ പരമാവധി സഹകരിക്കും. യൂത്ത്വിങ്ങിന്‍െറ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി രാത്രികാല പട്രോളിങ് പതിവാക്കാന്‍ തീരുമാനിച്ചു.  അടുത്ത ദിവസങ്ങളിലുണ്ടായ വന്‍ മോഷണങ്ങളിലെ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി സി.ഐ എ.ജെ. ജോണ്‍സന്‍ യോഗത്തില്‍ അറിയിച്ചു.  ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സി.ഐ മോഷണം തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ക്ളാസെടുത്തു. വടക്കേക്കാട് അഡീ. സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ പങ്കെടുത്തു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/T8mp5eqaeR0?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="12" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/7dqcj2BT5fQ/151020?utm_source=feedburner&amp;amp;utm_medium=email"&gt;മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;കുമ്പള: യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിങ്കളാഴ്ച ജില്ലയിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ആരിക്കാടി ദേശീയപാതയില്‍ നാട്ടുകാര്‍ കരിങ്കൊടി കാണിച്ചു. ഉപ്പളയിലത്തെുന്ന മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി ദേശീയപാതയില്‍ നടത്തിയ മിനുക്കുപണി കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് ഞായറാഴ്ച തടഞ്ഞിരുന്നു. നേരത്തേ, തീരുമാനിച്ചിരുന്നത് പ്രകാരം തിങ്കളാഴ്ച കരിദിനം ആചരിക്കുന്നതിന്‍െറ ഭാഗമായാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.&lt;br /&gt; രാവിലെ ഒമ്പതുമണിയോടെ കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷം കുമ്പള വഴി മുഖ്യമന്ത്രി കടന്നുപോകുമെന്ന് അറിവായതോടെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ അബ്ദുല്ലത്തീഫ് കുമ്പള, ആരിഫ് മൊഗ്രാല്‍, ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, മുഹമ്മദ് ആനബാഗിലു, സയ്യദ് ശമീം, ഹനീഫ ആരിക്കാടി, അഫ്സല്‍ ആരിക്കാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ ആരിക്കാടി ജങ്ഷനിലത്തെി.  ഷിറിയ പാലത്തില്‍ കരിങ്കൊടി നാട്ടി. പൊലീസ് ഈ കൊടിയുള്‍പ്പെടെ മൊഗ്രാല്‍ പാലം വരെ സ്ഥാപിച്ച മുഴുവന്‍ കൊടികളും എടുത്തുമാറ്റി.&lt;br /&gt; ഡിവൈ.എസ്.പി സുകുമാരന്‍, കുമ്പള സി.ഐ കെ.പി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പ്രതിഷേധം നിര്‍ത്തിവെക്കാമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചെങ്കിലും   വഴങ്ങിയില്ല. കരിങ്കൊടി കാട്ടുമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.&lt;br /&gt; കുമ്പള മുതല്‍ ബന്തിയോട് വരെ സുസജ്ജരായ പൊലീസ് സന്നാഹത്തിനിടയിലൂടെ 9.20ഓടെ മുഖ്യമന്ത്രി കാര്‍ മാര്‍ഗം ആരിക്കാടിയിലത്തെി. കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടിയ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിക്കാണിച്ചു. അകമ്പടി വാഹനങ്ങളുടെ ഒഴുക്ക് നിലച്ചതോടെ ഒരു യുദ്ധമൊഴിഞ്ഞ സമാധാനമായിരുന്നു പൊലീസിന്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/7dqcj2BT5fQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="13" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/0aKkK4rjazw/151020?utm_source=feedburner&amp;amp;utm_medium=email"&gt;കാട്ടാന കൃഷി നശിപ്പിച്ചു; വനപാലകര്&amp;zwj; തുരത്തി&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:40 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;തിരുവമ്പാടി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ വനത്തിലേക്ക് തുരത്തി. തിരുവമ്പാടി മേലെ പൊന്നാകയത്തെ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെയാണ് വനപാലകര്‍ തുരത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ കാട്ടാന വ്യാകമായി കൃഷി നശിപ്പിച്ചിരുന്നു. തെങ്ങ്, കമുക്, ജാതി, വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍വേലി മറികടന്നാണ് കാട്ടാന കൃഷിയിടത്തിലിറങ്ങുന്നത്.&lt;br /&gt; നായര്‍കൊല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. വിജയന്‍െറ നേതൃത്വത്തിലുള്ള വനപാലകര്‍ നാട്ടുകാരായ പുതുപറമ്പില്‍ വിജയന്‍, മണി കൊമ്പേല്‍ ജോസുകുട്ടി എന്നിവരുടെ സഹായത്തോടെയാണ് കാട്ടാനയെ വനത്തിലേക്കോടിച്ചത്.&lt;br /&gt;  കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജികുമാര്‍ രയരോത്ത് അറിയിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/0aKkK4rjazw?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="14" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/h1MPycYxEl4/151020?utm_source=feedburner&amp;amp;utm_medium=email"&gt;വീട്ടുമുറ്റത്തെ ബൈക്കുകള്&amp;zwj;  ദുരൂഹസാഹചര്യത്തില്&amp;zwj; കത്തിനശിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:36 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;p&gt;നടുവണ്ണൂര്‍: കാവുന്തറ എലങ്കമലില്‍ രണ്ടു ബൈക്കുകള്‍ കത്തിനശിച്ചു. ദുരൂഹസാഹചര്യത്തില്‍ ബൈക്ക് കത്തിയതില്‍ നാട്ടുകാര്‍ ആശങ്കയില്‍.&lt;br /&gt; എലങ്കമല്‍ മണ്ണത്താന്‍കണ്ടി ബഷീറിന്‍െറ മക്കളുടെ രണ്ടു ബൈക്കുകളാണ് കത്തിയത്. ഷബീര്‍ അലി, ഷിബിലി എന്നിവരുടെ ഒരു പള്‍സര്‍ ബൈക്കും ഒരു ഗ്ളാമര്‍ ബൈക്കുമാണ് കത്തിനശിച്ചത്.&lt;br /&gt; തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് പുറത്തത്തെിയ വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്. അയല്‍വാസികളും വീട്ടുകാരും തീയണക്കുമ്പോഴേക്കും ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്‍െറ പിറകുവശത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതില്‍നിന്ന് തീ അടുത്തുള്ള ഷെഡിലേക്കും പടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും കത്തിനശിച്ചു.&lt;br /&gt; നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ്, പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് കേസെടുത്തു. ആറുമാസംമുമ്പ് ബഷീറിന്‍െറ ബന്ധുവിന്‍െറ ബൈക്കും ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു.&lt;br /&gt; സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്തെ അനിഷ്ടസംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/h1MPycYxEl4?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="15" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/JTi98d-iBrk/151020?utm_source=feedburner&amp;amp;utm_medium=email"&gt;വ്യാപാര പ്രതിസന്ധി: മുഹറഖ് മുന്&amp;zwj;സിപ്പല്&amp;zwj; കൗണ്&amp;zwj;സില്&amp;zwj; യോഗത്തില്&amp;zwj;  പ്രതിഷേധവുമായി മാംസവ്യാപാരികള്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:26 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/muharaq-central-market.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മനാമ: സബ്സിഡി റദ്ദാക്കിയതിനെ തുടര്&amp;zwj;ന്ന് പ്രതിസന്ധി നേരിടുന്ന മാംസവില്&amp;zwj;പനക്കാര്&amp;zwj; കഴിഞ്ഞ ദിവസം നടന്ന മുഹറഖ് മുന്&amp;zwj;സിപ്പല്&amp;zwj; കൗണ്&amp;zwj;സില്&amp;zwj; യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയതായി പ്രാദേശിക പത്രം റിപ്പോര്&amp;zwj;ട്ട് ചെയ്തു. പ്രതിസന്ധിക്ക് ഉടന്&amp;zwj; പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ഇവര്&amp;zwj; യോഗവേദിയില്&amp;zwj; എത്തിയത്.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	ഈ മാസം ഒന്നുമുതല്&amp;zwj; മാംസസബ്സിഡി പിന്&amp;zwj;വലിച്ചതോടെ, മുഹറഖ് സെന്&amp;zwj;ട്രല്&amp;zwj; മാര്&amp;zwj;ക്കറ്റിലെ മാംസ വ്യാപാരികള്&amp;zwj; കച്ചവടം നടത്തിയിട്ടില്ല. മനാമയിലെയും ബഹുഭൂരിപക്ഷം കച്ചവടക്കാരും മാംസം എടുക്കുന്നില്ല. സബ്സിഡി പിന്&amp;zwj;വലിച്ച ശേഷം നേരത്തെ ഒരു ദിനാറിന് ലഭിച്ചിരുന്ന മാംസത്തിന്&amp;zwj;െറ വില കിലോക്ക് മൂന്ന് ദിനാര്&amp;zwj; 200 ഫില്&amp;zwj;സ് ആയതോടെയാണ് വിപണിയില്&amp;zwj; പ്രതിസന്ധിയുണ്ടായത്.&amp;nbsp;&lt;/div&gt; &lt;div&gt; 	കഴിഞ്ഞ ദിവസം ബുസൈതീനിലെ മുഹറഖ്കൗണ്&amp;zwj;സില്&amp;zwj; ഹെഡ്ക്വാട്ടേഴ്സില്&amp;zwj; പ്രതിഷേധവുമായത്തെിയ 18അംഗ മാംസവ്യാപാരികളുടെ സംഘത്തില്&amp;zwj; 80 വയസുള്ള ഒരാളും ഉണ്ടായിരുന്നു. അനുകൂല നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന പോസ്റ്ററുകളുമായാണ് ഇവര്&amp;zwj; എത്തിയത്. ഇതേ തുടര്&amp;zwj;ന്ന് കൗണ്&amp;zwj;സില്&amp;zwj;യോഗം നിര്&amp;zwj;ത്തി വച്ചു. ഉന്നയിച്ച ഏഴ് ആവശ്യങ്ങള്&amp;zwj; രേഖപ്പെടുത്തും വരെ ചേംബര്&amp;zwj; വിട്ടുപോകാന്&amp;zwj; പ്രതിഷേധക്കാര്&amp;zwj; തയാറായില്ല. പുതിയ തീരുമാനം മൂലമുണ്ടായ നഷ്ടങ്ങള്&amp;zwj;ക്ക് പരിഹാരം കാണുക, മാംസത്തിന്&amp;zwj;െറ ചില്ലറ വില്&amp;zwj;പന വില കിലോക്ക് ഒന്നര ദിനാര്&amp;zwj; ആക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇവര്&amp;zwj; മുന്നോട്ടുവച്ചത്. തുടര്&amp;zwj;ന്ന് ഈ ആവശ്യങ്ങളില്&amp;zwj; വോട്ട്രേഖപ്പെടുത്തി, ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കാന്&amp;zwj; കൗണ്&amp;zwj;സില്&amp;zwj; ചെയര്&amp;zwj;മാന്&amp;zwj; മുഹമ്മദ് അല്&amp;zwj;സിനാന്&amp;zwj; നിര്&amp;zwj;ദേശിച്ചു. മറ്റുമാര്&amp;zwj;ഗങ്ങളില്ലാത്തതിനാലാണ് വ്യാപാരികള്&amp;zwj; സമരത്തിനിറങ്ങിയതെന്ന് അല്&amp;zwj; സിനാന്&amp;zwj; പിന്നീട് പത്രത്തിനോട് പറഞ്ഞു. മാംസവില ഉയര്&amp;zwj;ന്നതിനെ തുടര്&amp;zwj;ന്ന് &amp;lsquo;ലെറ്റ് ഇറ്റ് റോട്ട്&amp;rsquo; എന്ന പേരില്&amp;zwj; നടന്ന സോഷ്യല്&amp;zwj;മീഡിയ ഹാഷ്ടാഗ് കാമ്പയിന് ജനകീയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാംസ വില രണ്ടു ദിനാര്&amp;zwj; ആണെങ്കില്&amp;zwj; പോലും ആരും വാങ്ങാന്&amp;zwj; ഇടയില്ല. അത്രയും തുക കൊടുത്ത് മാംസം വാങ്ങാന്&amp;zwj; ജനങ്ങള്&amp;zwj;ക്കാകില്ല. ഇത്രയും ദിവസങ്ങളായി പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്&amp;zwj; മാംസവ്യാപാരികളുടെ ആവശ്യത്തെ താന്&amp;zwj; പിന്തുണക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മാംസവ്യാപാരികള്&amp;zwj; തകര്&amp;zwj;ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചത്തേു.&amp;nbsp;&lt;/div&gt; &lt;div&gt; 	നിലവില്&amp;zwj; മനാമ സെന്&amp;zwj;ട്രല്&amp;zwj; മാര്&amp;zwj;ക്കറ്റിലെ ഏതാനും ചില കച്ചവടക്കാര്&amp;zwj; മാത്രമാണ് ബഹ്റൈന്&amp;zwj; ലൈവ്സ്റ്റോക് കമ്പനിയില്&amp;zwj; നിന്ന് വില്&amp;zwj;പനക്കുള്ള മാംസം കൈപ്പറ്റി തുടങ്ങിയത്. അതും ചെറിയ അളവിലാണ് ഇവര്&amp;zwj; സ്റ്റോക്ക് എടുക്കുന്നത്. ഭൂരിപക്ഷവും സമരപാതയിലാണ്. ജിദ്ഹാഫ്സ്, വാഖിഫ് എന്നിവടങ്ങളിലെ മാര്&amp;zwj;ക്കറ്റുകളില്&amp;zwj; ആരും വില്&amp;zwj;പനക്ക് തയാറായിട്ടില്ല.&amp;nbsp;&lt;/div&gt; &lt;div&gt; 	മുഹറഖ് സെന്&amp;zwj;ട്രല്&amp;zwj; മാര്&amp;zwj;ക്കറ്റിലെ മാംസവ്യാപാരികളുടെ ഭാവി മൊത്തത്തില്&amp;zwj; പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് നേതൃത്വം നല്&amp;zwj;കിയ ഇബ്രാഹിം അല്&amp;zwj; ഫറാജ് പറഞ്ഞു. നിലവിലുള്ള മാര്&amp;zwj;ക്കറ്റ് പൊളിക്കാന്&amp;zwj; പോകുകയാണ്. പുതിയ മാര്&amp;zwj;ക്കറ്റ് എവിടെയാകണമെന്ന കാര്യത്തില്&amp;zwj; തീരുമാനവുമായിട്ടില്ല. ഞങ്ങള്&amp;zwj;ക്ക് കൊമേഴ്സ്യല്&amp;zwj; രജിസ്ട്രേഷന്&amp;zwj; പുതുക്കാന്&amp;zwj; സാധിക്കുന്നില്ല. വര്&amp;zwj;ക് പെര്&amp;zwj;മിറ്റും പുതുക്കാനായിട്ടില്ല. ഇപ്പോള്&amp;zwj; കുട്ടികള്&amp;zwj; പട്ടിണിയിലാകുന്ന സ്ഥിതിയാണ്. ഞങ്ങള്&amp;zwj; മാംസം വാങ്ങിയാല്&amp;zwj; തന്നെ അത് പൊതുജനം വാങ്ങുന്ന സാഹചര്യമല്ല നിലവിലുള്ളത്.ബി.എല്&amp;zwj;.സി നാള്&amp;zwj;ക്കുനാള്&amp;zwj; വില കുറക്കുന്നുണ്ട്. എന്നാല്&amp;zwj;, പൊതുജനവിശ്വാസ്യത നേടിയെടുക്കാന്&amp;zwj; ഏറെ നാള്&amp;zwj; കാത്തിരിക്കേണ്ടിവരും. -അദ്ദേഹം പറഞ്ഞു. കച്ചവടം നടക്കാത്തതു മൂലം പല മാര്&amp;zwj;ക്കറ്റുകളിലുമുള്ള പ്രവാസി ജീവനക്കാര്&amp;zwj;ക്ക് ഇത്തവണ ശമ്പളം മുടങ്ങുമെന്നാണ് കേള്&amp;zwj;ക്കുന്നത്. ജോലിയെടുക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജോലിയില്ലാത്ത അവസ്ഥയാണ് നിലനില്&amp;zwj;ക്കുന്നതെന്ന് കച്ചവടക്കാര്&amp;zwj; പറയുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	മാംസ സബ്സിഡി പിന്&amp;zwj;വലിച്ചതിന് ബദലായി സ്വദേശികള്&amp;zwj;ക്ക് സര്&amp;zwj;ക്കാര്&amp;zwj; നിശ്ചിത തുക ബാങ്ക് വഴി നല്&amp;zwj;കി തുടങ്ങിയിട്ടുണ്ട്. ഓരോ കുടുംബത്തിലും ഗൃഹനാഥന് പ്രതിമാസം അഞ്ച് ദിനാറും പ്രായപൂര്&amp;zwj;ത്തിയായവര്&amp;zwj;ക്ക് മൂന്നര ദിനാറും കുട്ടികള്&amp;zwj;ക്ക് രണ്ടര ദിനാറുമാണ് ലഭിക്കുന്നത്. സര്&amp;zwj;ക്കാറിന്&amp;zwj;െറ ചെലവുചുരുക്കല്&amp;zwj; നയത്തിന്&amp;zwj;െറ ആദ്യഘട്ടമെന്ന നിലക്കാണ് മാംസസബ്സിഡി ഒഴിവാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിപണിയിലുണ്ടായ ഇടിവാണ് ബഹ്റൈനെ ബാധിച്ചത്. ഇതേ തുടര്&amp;zwj;ന്ന് രാജ്യത്തിന്&amp;zwj;െറ കടം വാങ്ങല്&amp;zwj; പരിധി അഞ്ച് ബില്ല്യണ്&amp;zwj; ദിനാറില്&amp;zwj; നിന്ന് ഏഴ് ബില്ല്യണ്&amp;zwj; ദിനാറായി ഉയര്&amp;zwj;ത്തിയിരുന്നു. കഴിഞ്ഞ വര്&amp;zwj;ഷം സബ്സിഡിയിനത്തില്&amp;zwj; സര്&amp;zwj;ക്കാറിന് മൊത്തം 935 ദശലക്ഷം ദിനാര്&amp;zwj; ആണ് ചെലവായത്. വരും നാളുകളില്&amp;zwj;, വൈദ്യുതി, വെള്ളം, പെട്രോള്&amp;zwj; എന്നിവയുടെയും സബ്സിഡി പിന്&amp;zwj;വലിക്കാനാണ് സര്&amp;zwj;ക്കാര്&amp;zwj; ആലോചിക്കുന്നത്.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/JTi98d-iBrk?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="16" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/RjrH91Q51eE/151020?utm_source=feedburner&amp;amp;utm_medium=email"&gt;ദുബൈയിലെ മാളുകളില്&amp;zwj; സ്മാര്&amp;zwj;ട്ട് വീല്&amp;zwj; നിരോധിച്ചു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 09:08 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/smart-wheel.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;ദുബൈ: ദുബൈയിലെ മാളുകളില്&amp;zwj; സ്മാര്&amp;zwj;ട്ട് വീല്&amp;zwj; ഉപയോഗിക്കുന്നത് നിരോധിച്ച് സാമ്പത്തിക വികസന വകുപ്പ് ഉത്തരവിറക്കി. അപകടങ്ങള്&amp;zwj; വര്&amp;zwj;ധിച്ച സാഹചര്യത്തിലാണ് തീരുമാനം.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	സ്മാര്&amp;zwj;ട്ട് വീല്&amp;zwj; ഉപയോഗിക്കുന്നവരുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്&amp;zwj; വര്&amp;zwj;ധിച്ചതായി ഉപഭോക്താക്കളും കടയുടമകളും പരാതി നല്&amp;zwj;കിയിരുന്നു.&amp;nbsp;&lt;/div&gt; &lt;div&gt; 	ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടയുടമകള്&amp;zwj;ക്ക് നാശനഷ്ടങ്ങള്&amp;zwj; ഒഴിവാക്കുന്നതിനും സ്മാര്&amp;zwj;ട്ട് വീലുകള്&amp;zwj; മാളുകളില്&amp;zwj; ഉപയോഗിക്കുന്നത് നിരോധിച്ചതായി വകുപ്പിന്&amp;zwj;െറ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് അറിയിച്ചത്. മാനേജ്മെന്&amp;zwj;റുമായി ചേര്&amp;zwj;ന്ന് മാളുകളില്&amp;zwj; ഇതുസംബന്ധിച്ച ബോര്&amp;zwj;ഡുകള്&amp;zwj; സ്ഥാപിക്കും. ഉപഭോക്താക്കള്&amp;zwj; നിരോധവുമായി സഹകരിക്കണമെന്ന് ഡി.ഇ.ഡി കമേഴ്സ്യല്&amp;zwj; കണ്&amp;zwj;ട്രോള്&amp;zwj; വിഭാഗം ഡയറക്ടര്&amp;zwj; അബ്ദുല്&amp;zwj; അസീസ് അല്&amp;zwj; തന്നാക് പറഞ്ഞു. കുട്ടികള്&amp;zwj; സ്മാര്&amp;zwj;ട്ട് വീല്&amp;zwj; ഉപയോഗിക്കാതിരിക്കാന്&amp;zwj; മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.&amp;nbsp;&lt;/div&gt; &lt;div&gt; 	നിരത്തുകളില്&amp;zwj; സ്മാര്&amp;zwj;ട്ട് വീല്&amp;zwj; ഉപയോഗിക്കുന്നത് അബൂദബി പൊലീസും ദിവസങ്ങള്&amp;zwj;ക്ക് മുമ്പ് നിരോധിച്ചിരുന്നു. സ്മാര്&amp;zwj;ട്ട് വീലില്&amp;zwj; റോഡിലൂടെ യാത്ര ചെയ്ത സ്വദേശി ബാലന്&amp;zwj; കാറിടിച്ച് മരിച്ചതിനെ തുടര്&amp;zwj;ന്നായിരുന്നു നിരോധം.&amp;nbsp;&lt;/div&gt; &lt;div&gt; 	ബാറ്ററി ഉപയോഗിച്ച് പ്രവര്&amp;zwj;ത്തിക്കുന്ന സ്മാര്&amp;zwj;ട്ട് വീലുകള്&amp;zwj; യുവാക്കള്&amp;zwj;ക്കിടയില്&amp;zwj; ഹരമായി മാറിയിരിക്കുകയാണ്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/RjrH91Q51eE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="17" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/fZoaLyR71q8/151020?utm_source=feedburner&amp;amp;utm_medium=email"&gt;ഹംഗറിയുമായി ആണവകരാര്&amp;zwj;; ജപ്പാനുമായി ഉടന്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 08:56 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/Untitled-1_303.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;റിയാദ്: സമാധാന ആവശ്യങ്ങള്&amp;zwj;ക്ക് ആണവോര്&amp;zwj;ജം ഉപയോഗിക്കുന്നതിന് ഹംഗറിയുമായി സൗദി അറേബ്യ കരാര്&amp;zwj; ഒപ്പുവെച്ചു. ജപ്പാനുമായി സമാനമായ കരാറുണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആണവ സഹകരണത്തിന് സൗദി കരാര്&amp;zwj; ഒപ്പുവെക്കുന്ന ഏഴാമത് രാജ്യമാണ് ഹംഗറി. സൗദിയില്&amp;zwj; സന്ദര്&amp;zwj;ശനം നടത്തുന്ന ഹംഗേറിയന്&amp;zwj; ദേശീയ വികസനകാര്യ മന്ത്രി മിക്ളോ സൊസ്റ്റാകിന്&amp;zwj;െറ സാന്നിധ്യത്തില്&amp;zwj; കിങ് അബ്ദുല്ല സിറ്റി ഫോര്&amp;zwj; ആറ്റമിക് എനര്&amp;zwj;ജി ആസ്ഥാനത്താണ് ഒപ്പുവെക്കല്&amp;zwj; ചടങ്ങ് നടന്നത്. ചടങ്ങില്&amp;zwj; സൗദിക്ക് വേണ്ടി കിങ് അബ്ദുല്ല സിറ്റി ഫോര്&amp;zwj; ആറ്റമിക് എനര്&amp;zwj;ജി മേധാവി ഡോ. ഹാശിം അബ്ദുല്ല യമാനിയാണ് ഒപ്പുചാര്&amp;zwj;ത്തിയത്. ഇതിന് പിന്നാലെയാണ് ജപ്പാനുമായും കരാറിലേര്&amp;zwj;പ്പെടാന്&amp;zwj; സല്&amp;zwj;മാന്&amp;zwj; രാജാവിന്&amp;zwj;െറ അധ്യക്ഷതയില്&amp;zwj; റിയാദിലെ അല്&amp;zwj;യമാമ കൊട്ടാരത്തില്&amp;zwj; തിങ്കളാഴ്ച ചേര്&amp;zwj;ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഡോ. ഹാശിം അബ്ദുല്ല യമാനിയാണ് ജപ്പാനുമായി ചര്&amp;zwj;ച്ച നടത്തുക. രാജ്യത്തിന്&amp;zwj;െറ വര്&amp;zwj;ധിച്ചുവരുന്ന ഊര്&amp;zwj;ജ പ്രതിസന്ധി പരിഹരിക്കാനും സമാധാന ആവശ്യത്തിന് ആണവോര്&amp;zwj;ജം ഉപയോഗപ്പെടുത്താനും വന്&amp;zwj; രാജ്യങ്ങളുമായി ആണവകരാര്&amp;zwj; ഒപ്പുവെക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	അടുത്ത 20 വര്&amp;zwj;ഷത്തിനുള്ളില്&amp;zwj; സൗദിക്ക് നിലവിലുള്ള ഊര്&amp;zwj;ജത്തിന്&amp;zwj;െറ മൂന്നിരട്ടി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്&amp;zwj; വര്&amp;zwj;ധിച്ചുവരുന്ന ഊര്&amp;zwj;ജ ആവശ്യം നേരിടാന്&amp;zwj; ആണവോര്&amp;zwj;ജത്തെ അവലംബിക്കേണ്ടത് അനിവാര്യമായി വരും. ഊര്&amp;zwj;ജോത്പാദനത്തിന് പുറമെ വൈദ്യ, കാര്&amp;zwj;ഷിക, വ്യവസായിക ആവശ്യത്തിന് ആണവ ഇന്ധനം ഉപയോഗിക്കുന്നതും ഹംഗറിയുമായുള്ള കരാറില്&amp;zwj; ഉള്&amp;zwj;പ്പെടുന്നുണ്ടെന്നും ഡോ. ഹാശി യമാനി കൂട്ടിച്ചേര്&amp;zwj;ത്തു. ആണവ മാലിന്യങ്ങളുടെ സംസ്കരണത്തിനും കരാറില്&amp;zwj; പ്രാധാന്യം നല്&amp;zwj;കിയിട്ടുണ്ട്. ഫ്രാന്&amp;zwj;സ്, കൊറിയ, ചൈന, റഷ്യ, അര്&amp;zwj;ജന്&amp;zwj;റീന, ഫിന്&amp;zwj;ലാന്&amp;zwj;ഡ്് എന്നീ രാജ്യങ്ങളുമായാണ് നിലവില്&amp;zwj; സൗദി ആണവകരാറില്&amp;zwj; ഏര്&amp;zwj;പ്പെട്ടിട്ടുള്ളത്.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/fZoaLyR71q8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="18" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/xd0zVZHWdpE/151020?utm_source=feedburner&amp;amp;utm_medium=email"&gt;കേരളത്തിലേക്ക് പുതിയ  വിമാന സര്&amp;zwj;വിസുമായി മിഹിന്&amp;zwj; ലങ്ക&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 08:49 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/mihin.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;മസ്കത്ത്: കേരളത്തിലേക്ക് പുതിയ വിമാന സര്&amp;zwj;വിസ് ആരംഭിക്കുന്നു. ശ്രീലങ്കന്&amp;zwj; എയര്&amp;zwj;ലൈന്&amp;zwj;സിന്&amp;zwj;െറ സഹോദര സ്ഥാപനമായ മിഹിന്&amp;zwj; ലങ്കയാണ് ഈ മാസം 25 മുതല്&amp;zwj; സര്&amp;zwj;വിസ് തുടങ്ങുന്നത്. മസ്കത്തില്&amp;zwj;നിന്ന് കൊളംബോ വഴി കൊച്ചിയിലേക്കും തിരുവനന്തപുരത്തിനുമാണ് സര്&amp;zwj;വിസ് നടത്തുകയെന്ന് മിഹിന്&amp;zwj; ലങ്ക കണ്&amp;zwj;ട്രി മാനേജര്&amp;zwj; ദീപാല്&amp;zwj; പല്ളേഗന്&amp;zwj;ഗോഡ വാര്&amp;zwj;ത്താസമ്മേളനത്തില്&amp;zwj; അറിയിച്ചു. കുറഞ്ഞ യാത്രാ നിരക്കാകും മിഹിന്&amp;zwj; ലങ്കയുടെ പ്രധാന ആകര്&amp;zwj;ഷണം.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	മറ്റ് എയര്&amp;zwj;ലൈനുകളേക്കാള്&amp;zwj; 40 ശതമാനം കുറവാകും ടിക്കറ്റിന് ഈടാക്കുക. ഉദ്ഘാടന ആനുകൂല്യമായി 50 കിലോ വരെ ലഗേജും അനുവദിക്കും. ഏഴു കിലോ ഹാന്&amp;zwj;ഡ് ബാഗേജ് പുറമെയാണ്. കോഴിക്കോടിന് സര്&amp;zwj;വിസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ടെന്ന് ദീപാല്&amp;zwj; പറഞ്ഞു. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നീ ദക്ഷിണേന്ത്യന്&amp;zwj; നഗരങ്ങളിലേക്കും കൊല്&amp;zwj;ക്കത്ത, വാരാണസി, ഗയ എന്നീ ഉത്തരേന്ത്യന്&amp;zwj; നഗരങ്ങളിലേക്കും സര്&amp;zwj;വിസ് നടത്തുന്നുണ്ട്. എല്ലാ സര്&amp;zwj;വിസുകളും കൊളംബോവഴിയാകും പോവുക. തെക്കന്&amp;zwj; ഏഷ്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും മിഹിന്&amp;zwj; ലങ്ക സര്&amp;zwj;വിസ് നടത്തുന്നുണ്ട്. കൊളംബോയില്&amp;zwj; ഒന്നേമുക്കാല്&amp;zwj; മണിക്കൂറാണ് ട്രാന്&amp;zwj;സിസ്റ്റ് സമയം. നിലവില്&amp;zwj; മിഡിലീസ്റ്റില്&amp;zwj; ഷാര്&amp;zwj;ജ, ബഹ്റൈന്&amp;zwj; എന്നിവിടങ്ങളില്&amp;zwj;നിന്ന് മിഹിന്&amp;zwj; ലങ്കക്ക് സര്&amp;zwj;വിസുണ്ട്. മസ്കത്തില്&amp;zwj;നിന്ന് ആഴ്ചയില്&amp;zwj; നാലു സര്&amp;zwj;വിസുകളാകും തുടക്കത്തില്&amp;zwj; നടത്തുക. ചൊവ്വ, വ്യാഴം, ശനി, ഞായര്&amp;zwj; ദിവസങ്ങളിലാണ് ആദ്യം സര്&amp;zwj;വിസ് നടത്തുക. നവംബര്&amp;zwj; 25 മുതല്&amp;zwj; ബുധനാഴ്ചകളില്&amp;zwj; അഞ്ചാമത്തെ ഫൈ്ളറ്റ് സര്&amp;zwj;വിസ് നടത്തും. അടുത്ത മാര്&amp;zwj;ച്ചില്&amp;zwj; ആഴ്ചയില്&amp;zwj; എല്ലാ ദിവസവും സര്&amp;zwj;വിസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് ദീപാല്&amp;zwj; പറഞ്ഞു. സെന്&amp;zwj;ട്രല്&amp;zwj; ഏഷ്യയിലെയും ഇന്ത്യയിലെയും മികച്ച മൂന്നാമത്തെ ചെലവുകുറഞ്ഞ എയര്&amp;zwj;ലൈനുള്ള സ്കൈ ട്രാക്സിന്&amp;zwj;െറ ഈ വര്&amp;zwj;ഷത്തെ ബഹുമതി മിഹിന്&amp;zwj; ലങ്കക്കാണ് ലഭിച്ചത്. ശ്രീലങ്കന്&amp;zwj; എയര്&amp;zwj;ലൈന്&amp;zwj;സ് പറന്നിരുന്ന സ്ഥലങ്ങളിലേക്കാണ് മിഹിന്&amp;zwj; ലങ്കയുടെ സര്&amp;zwj;വിസ്.&amp;nbsp;&lt;/div&gt; &lt;div&gt; 	മെസൂണ്&amp;zwj; ട്രാവല്&amp;zwj;സാണ് മിഹിന്&amp;zwj; ലങ്കയുടെ മസ്കത്തിലെ ജനറല്&amp;zwj; സെയില്&amp;zwj;സ് ഏജന്&amp;zwj;റ്. മിഹിന്&amp;zwj; ലങ്ക റീജനല്&amp;zwj; മാനേജര്&amp;zwj; ഇന്&amp;zwj;ഗ്രിഡ് ഗുരുജെ, മെസൂണ്&amp;zwj; ട്രാവല്&amp;zwj; എല്&amp;zwj;.എല്&amp;zwj;.സി എക്സിക്യൂട്ടിവ് മാനേജര്&amp;zwj; റെന്നി ജോണ്&amp;zwj;സണ്&amp;zwj; എന്നിവരും വാര്&amp;zwj;ത്താസമ്മേളനത്തില്&amp;zwj; സംബന്ധിച്ചു.&amp;nbsp;&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/xd0zVZHWdpE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="19" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/0kVGcUWvZi8/151020?utm_source=feedburner&amp;amp;utm_medium=email"&gt;പ്രധാനമന്ത്രി ഫ്രാന്&amp;zwj;സില്&amp;zwj;&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 08:40 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/pm-in-paris-.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div&gt; 	&lt;span style="line-height: 20.4px;"&gt;കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിര്&amp;zwj; അല്&amp;zwj;മുബാറക് അല്&amp;zwj;ഹമദ് അസ്സബാഹ് ഹ്രസ്വ സന്ദര്&amp;zwj;ശനത്തിനായി ഫ്രാന്&amp;zwj;സിലത്തെി.&amp;nbsp;&lt;/span&gt;&lt;/div&gt; &lt;div&gt; 	വ്യാഴാഴ്ച വരെ നീണ്ടുനില്&amp;zwj;ക്കുന്ന സന്ദര്&amp;zwj;ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്&amp;zwj;റ് ഫ്രാങ്സ്വാ ഓലന്&amp;zwj;ഡ്, വിദേശകാര്യമന്ത്രി ലോറാന്&amp;zwj; ഫാബിയോസ് എന്നിവരുള്&amp;zwj;പ്പെടെ പ്രമുഖരുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളില്&amp;zwj; ചര്&amp;zwj;ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം കൂടുതല്&amp;zwj; ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചര്&amp;zwj;ച്ചകളായിരിക്കും നടത്തുക.&lt;/div&gt; &lt;div&gt; 	&amp;nbsp;കൂടാതെ, സാമ്പത്തിക സഹകരണം കൂടുതല്&amp;zwj; മെച്ചപ്പെടുത്തുന്ന വിവിധ കരാറുകളില്&amp;zwj; ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഫ്രാന്&amp;zwj;സിലെ വാണിജ്യ, വ്യവസായ പ്രമുഖരുടെ യോഗത്തില്&amp;zwj; സംബന്ധിക്കുന്ന പ്രധാനമന്ത്രി അവിടത്തെ യൂനിവേഴ്സിറ്റികളില്&amp;zwj; പഠിക്കുന്ന&amp;nbsp;&lt;/div&gt; &lt;div&gt; 	കുവൈത്തി വിദ്യാര്&amp;zwj;ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച ന&lt;/div&gt; &lt;div&gt; 	ടത്തും.&lt;/div&gt; &lt;div&gt; 	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/0kVGcUWvZi8?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="20" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/4MA-QDbGuPc/151020?utm_source=feedburner&amp;amp;utm_medium=email"&gt;മെച്ചപ്പെട്ട ജീവിതം; എല്ലാവര്&amp;zwj;ക്കും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 07:10 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/wsd.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഇന്ന് ലോക സ്ഥിതിവിവര ദിനം        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഇസെഡ്.എ.  അഷ്റഫ്        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;പ്രകൃതിവിഭവങ്ങളും സമ്പത്തും എല്ലാ ജനങ്ങളിലേക്കും വിതരണം ചെയ്യപ്പെടാനുള്ള അവസരങ്ങളുണ്ടാവുകയെന്നതും ജീവിതസാഹചര്യങ്ങളില്&amp;zwj; വിവിധ വിഭാഗങ്ങള്&amp;zwj; തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയെന്നതും സാമൂഹിക വികസനത്തിന്&amp;zwj;െറ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. പക്ഷേ, ചൂഷണബന്ധിതമായ ഇക്കാലത്ത് ഇതെത്രമാത്രം സാധ്യമാണെന്നതാണ് കാതലായ പ്രശ്നം. സാമൂഹിക വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭ പോലുള്ള വേദികളും മറ്റു സര്&amp;zwj;ക്കാര്&amp;zwj;/സര്&amp;zwj;ക്കാറിതര ഏജന്&amp;zwj;സികളും വിവിധ പദ്ധതികള്&amp;zwj; ആസൂത്രണം ചെയ്യുമ്പോള്&amp;zwj; ഈ വിഷയം ചര്&amp;zwj;ച്ച ചെയ്യപ്പെടാറുണ്ട്. ദാരിദ്ര്യത്തില്&amp;zwj;നിന്നും ചൂഷണത്തില്&amp;zwj;നിന്നും ദുര്&amp;zwj;ബലവിഭാഗങ്ങളെ ഉയര്&amp;zwj;ത്തിക്കൊണ്ടുവരാനുള്ള യു.എന്&amp;zwj;.ഡി.പി പദ്ധതി, മില്ളേനിയം ഡെവലപ്മെന്&amp;zwj;റ് ഗോള്&amp;zwj; തുടങ്ങിയവ നടപ്പാക്കുമ്പോള്&amp;zwj; അവസരസമത്വം മുഖ്യചര്&amp;zwj;ച്ചയാണ്. ഇത്തരം പരിപാടികളുടെ രൂപകല്&amp;zwj;പനയില്&amp;zwj; ഏറ്റവും പ്രയാസംനേരിടുന്ന കാര്യം, കാര്യക്ഷമമായ വിവരശേഖരണത്തിന്&amp;zwj;െറ അപര്യാപ്തതയും ഈ രംഗത്ത് വിവിധ രാജ്യങ്ങള്&amp;zwj; ഏകമാന സ്വഭാവത്തിലല്ല കാര്യങ്ങള്&amp;zwj; കൈകാര്യം ചെയ്യുന്നത് എന്നതുമാണ്. ഇത് വിവിധ രാജ്യങ്ങളെ, വികസനത്തിന്&amp;zwj;െറ വിഷയത്തില്&amp;zwj; പരസ്പരം താരതമ്യം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.&lt;br /&gt; 	വിവിധ രാജ്യങ്ങളിലെ ഒൗദ്യോഗികവും അനൗദ്യോഗികവുമായ &amp;lsquo;സ്റ്റാറ്റിസ്റ്റിക്സ്&amp;rsquo; സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂടുതല്&amp;zwj; കാര്യക്ഷമമാക്കുന്നതിനുംവേണ്ടി ഐക്യരാഷ്ട്രസഭ 2010 ഒക്ടോബര്&amp;zwj; 20ന് പ്രഥമ &amp;lsquo;ലോക സ്റ്റാറ്റിസ്റ്റിക്സ് ദിന&amp;rsquo;മായി ആചരിക്കുകയുണ്ടായി. ഇന്ത്യയുള്&amp;zwj;പ്പെടെയുള്ള ലോകരാജ്യങ്ങള്&amp;zwj; പ്രസ്തുത ദിനാചരണത്തിന്&amp;zwj;െറ ഭാഗമായി വ്യത്യസ്ത പരിപാടികള്&amp;zwj; സംഘടിപ്പിച്ചു. അഞ്ചുവര്&amp;zwj;ഷത്തിലൊരിക്കല്&amp;zwj; ഒക്ടോബര്&amp;zwj; 20, ഇങ്ങനെ ആചരിക്കുന്നതിന്&amp;zwj;െറ ഭാഗമായി ചൊവ്വാഴ്ച &amp;lsquo;വേള്&amp;zwj;ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡേ&amp;rsquo; ആയി വിവിധ രാജ്യങ്ങള്&amp;zwj; കൊണ്ടാടുന്നു. ലോകം മുഴുവന്&amp;zwj;തന്നെ &amp;lsquo;ഡെമോക്രസി&amp;rsquo;യില്&amp;zwj;നിന്ന് &amp;lsquo;ഡാറ്റാക്രസി&amp;rsquo;യിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്&amp;zwj; ഈ ദിനാചരണത്തിന് പ്രസക്തി വര്&amp;zwj;ധിക്കുന്നു. &amp;lsquo;മികച്ച ഡാറ്റ, മികവുറ്റ ജീവിതം (ബെറ്റര്&amp;zwj; ഡാറ്റ, ബെറ്റര്&amp;zwj; ലിവ്സ്) എന്ന മുദ്രാവാക്യമാണ് ചൊവ്വാഴ്ചത്തെ ദിനം മുന്നോട്ടുവെക്കുന്നത്.&lt;br /&gt; 	സ്ഥിതിവിവരങ്ങള്&amp;zwj;ക്ക് എന്നത്തേക്കാളേറെ പ്രാധാന്യമുള്ള ഇക്കാലത്ത് ഏറ്റവുംമികച്ച വസ്തുതകള്&amp;zwj; ലഭ്യമാക്കാന്&amp;zwj; നമ്മുടെ രാഷ്ട്രത്തെ പര്യാപ്തമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര/സംസ്ഥാന സര്&amp;zwj;ക്കാറുകളുടെ പദ്ധതി രൂപവത്കരണ പ്രക്രിയയില്&amp;zwj; സ്ഥിതിവിവര ശാസ്ത്രത്തിന്&amp;zwj;െറ ഗുണവശങ്ങളെ ഉപയോഗപ്പെടുത്താനും ഇതുമുഖേന എല്ലാവര്&amp;zwj;ക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താനും സാധ്യമാവേണ്ടതുണ്ട്. സമ്പത്ത് ചുരുക്കം ചിലരില്&amp;zwj; കുമിഞ്ഞുകൂടാതെ സമൂഹത്തിന്&amp;zwj;െറ താഴെതട്ടിലുള്ളവര്&amp;zwj;ക്കുകൂടി ഗുണപ്രദമാകുംവിധം ഉപയോഗപ്പെടുത്താനുള്ള ആസൂത്രണമാണ് ശരിയായ വികസന സങ്കല്&amp;zwj;പം. ഇതിലേക്ക് സര്&amp;zwj;ക്കാര്&amp;zwj; ഏജന്&amp;zwj;സികളെ ആകര്&amp;zwj;ഷിക്കുകയെന്നത് ഈ ദിനാചരണത്തിന്&amp;zwj;െറ മുഖ്യലക്ഷ്യമാണ്.&lt;br /&gt; 	ലോകത്തിലെ മറ്റേത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കല്&amp;zwj; സംവിധാനം പ്രഫ. പി.പി. മഹാല നോബിസിന്&amp;zwj;െറ ശ്രമഫലമായി നമ്മുടെ രാജ്യത്ത് ഉണ്ടായിവന്നിട്ടുണ്ടെങ്കിലും ഇതുപയോഗിച്ച് രാജ്യത്തെ ദുര്&amp;zwj;ബലവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്&amp;zwj; രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല. സെന്&amp;zwj;ട്രല്&amp;zwj; സ്റ്റാറ്റിസ്റ്റിക്കല്&amp;zwj; ഓര്&amp;zwj;ഗനൈസേഷന്&amp;zwj;, നാഷനല്&amp;zwj; സാമ്പ്ള്&amp;zwj; സര്&amp;zwj;വേ ഓര്&amp;zwj;ഗനൈസേഷന്&amp;zwj;, ഇന്ത്യന്&amp;zwj; സ്റ്റാറ്റിസ്റ്റിക്കല്&amp;zwj; ഇന്&amp;zwj;സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒൗദ്യോഗിക സംവിധാനങ്ങള്&amp;zwj; ഏറെ മെച്ചപ്പെട്ടതാണെങ്കിലും ഇതിന്&amp;zwj;െറ ഗുണഫലങ്ങള്&amp;zwj; സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്&amp;zwj; നാം പരാജയപ്പെട്ടിരിക്കുന്നു.&lt;br /&gt; 	ഇത്തരം ദിനാചരണത്തിന്&amp;zwj;െറ മറ്റൊരു ലക്ഷ്യം, ജനങ്ങളില്&amp;zwj; സ്റ്റാറ്റിസ്റ്റിക്കല്&amp;zwj; തിങ്കിങ് വളര്&amp;zwj;ത്തിയെടുക്കുക എന്നതാണ്. കേവലമൊരു അക്കാദമിക് പഠനവിഷയം എന്നതില്&amp;zwj;നിന്ന് സ്റ്റാറ്റിസ്റ്റിക്സില്&amp;zwj; എല്ലാവര്&amp;zwj;ക്കും ഒരു മിനിമം സാക്ഷരതയുണ്ടാക്കിയെടുക്കുക എന്നതും ഇതിന്&amp;zwj;െറ ലക്ഷ്യമാണ്. പത്ര-ദൃശ്യ മാധ്യമങ്ങള്&amp;zwj; ഇത് ചര്&amp;zwj;ച്ചചെയ്യുമ്പോള്&amp;zwj; മാത്രമേ&amp;nbsp; ഈ ലക്ഷ്യം നേടാന്&amp;zwj; സാധ്യമാവുകയുള്ളൂ. ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്&amp;zwj; നേരിടുന്ന പ്രശ്നങ്ങളെ ശരിയായ വസ്തുതകളുടെ വെളിച്ചത്തില്&amp;zwj; വിശകലനം ചെയ്യാനും ശരിയായ നിലപാട് സ്വീകരിക്കാനും വേണ്ടുന്ന സാമാന്യ ശാസ്ത്രബോധം ജനങ്ങളിലേക്കത്തെിക്കാന്&amp;zwj; ഇതിലൂടെ സാധ്യമാവും.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/4MA-QDbGuPc?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="21" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/GQBW5LKHIpE/151020?utm_source=feedburner&amp;amp;utm_medium=email"&gt;ശമ്പള പരിഷ്കരണവും സേവന^വേതന വ്യവസ്ഥകളും&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 07:07 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/salary.png" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     നിയതി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ശമ്പള/ പെന്&amp;zwj;ഷന്&amp;zwj; വര്&amp;zwj;ധന സംബന്ധിച്ച&amp;nbsp; ജസ്റ്റിസ് രാമചന്ദ്രന്&amp;zwj; കമ്മിറ്റി റിപ്പോര്&amp;zwj;ട്ട് സര്&amp;zwj;ക്കാറിന് സമര്&amp;zwj;പ്പിച്ചിരിക്കുന്നു. ഇതുവഴി അഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥ ^അധ്യാപകരുടെയും 4.39 ലക്ഷം സര്&amp;zwj;വിസ് പെന്&amp;zwj;ഷന്&amp;zwj;കാരുടെയും ശമ്പളവും പെന്&amp;zwj;ഷനും വിവിധ നിരക്കില്&amp;zwj; ഉയരും.&amp;nbsp; അതായത്, ജീവനക്കാരുടെ ശമ്പളം പ്രതിമാസം 2000 മുതല്&amp;zwj; 12,000 രൂപവരെ ഉയരും. ശമ്പള പരിഷ്കരണം വഴി ഖജനാവിന് 5200 കോടിയുടെ അധിക വാര്&amp;zwj;ഷിക ബാധ്യതയും കണക്കാക്കപ്പെടുന്നു. ശമ്പള പരിഷ്കരണം 10 വര്&amp;zwj;ഷത്തില്&amp;zwj; ഒരിക്കല്&amp;zwj; മതിയെന്നും വിരമിക്കല്&amp;zwj; പ്രായം 58 ആയി ഉയര്&amp;zwj;ത്തണമെന്നും കമീഷന്&amp;zwj; നിര്&amp;zwj;ദേശിച്ചിട്ടുണ്ട്. ഭരണ പരിഷ്കരണവും സമഗ്ര ആരോഗ്യ പദ്ധതിയും സംബന്ധിച്ച വിഷയങ്ങള്&amp;zwj; രണ്ടാംഘട്ട റിപ്പോര്&amp;zwj;ട്ടില്&amp;zwj; നല്&amp;zwj;കുമെന്നും കമീഷന്&amp;zwj; നിര്&amp;zwj;ദേശിക്കുന്നു. ജീവനക്കാരും പെന്&amp;zwj;ഷന്&amp;zwj;കാരും വേതനക്കാര്യത്തില്&amp;zwj; വലിയ സന്തുഷ്ടരും വിരമിക്കല്&amp;zwj; പ്രായത്തില്&amp;zwj; അതൃപ്തരുമാണ്.&amp;nbsp; ഒരു വര്&amp;zwj;ഷത്തെ മുന്&amp;zwj;കാല പ്രാബല്യവും നിര്&amp;zwj;ദേശിച്ചിട്ടുണ്ട്.&amp;nbsp; ഇതെല്ലാംകൊണ്ട് സന്തോഷിക്കുന്ന ഒമ്പതു ലക്ഷത്തിനു മുകളിലുള്ള ജീവനക്കാരും പെന്&amp;zwj;ഷന്&amp;zwj;കാരും കൃത്യനിര്&amp;zwj;വഹണത്തിലെ സാമൂഹിക പ്രതിബദ്ധത എന്ന ധാര്&amp;zwj;മിക മൂല്യത്തിനു എന്തു സംഭാവന ചെയ്യും?&amp;nbsp; ഇതാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. &amp;nbsp;&lt;br /&gt; 	സാമൂഹിക പുരോഗതിയും സാമ്പത്തിക വളര്&amp;zwj;ച്ചയും ലക്ഷ്യമിട്ട് ഭരണനിര്&amp;zwj;വഹണം നടത്തുന്ന ഗവണ്&amp;zwj;മെന്&amp;zwj;റ് പൊതുജനങ്ങളില്&amp;zwj;നിന്ന് വിഭവസമാഹരണം നടത്തി ജീവനക്കാര്&amp;zwj;ക്ക് വേതനം നല്&amp;zwj;കിയാണ് കൃത്യം നിര്&amp;zwj;വഹിക്കുന്നത്.&amp;nbsp; ഇത്തരം കൃത്യനിര്&amp;zwj;വഹണം നടത്തുമ്പോള്&amp;zwj; ധനവിഭവം സമാഹരിച്ചു ജീവനക്കാര്&amp;zwj;ക്ക് ശമ്പളമായി നല്&amp;zwj;കുകയെന്ന ചുമതല മാത്രമല്ല ഭരണനിര്&amp;zwj;വഹണത്തിന് നേതൃത്വം നല്&amp;zwj;കുന്ന മന്ത്രിസഭ ചെയ്യുന്നത്.&amp;nbsp; ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രം വരുന്ന സംഘടിത ശക്തിയായ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്&amp;zwj; ഖജനാവിന്&amp;zwj;െറ ശേഷി നോക്കി പരിഷ്കരിക്കണം. ഖജനാവിന്&amp;zwj;െറ ശേഷി വിലയിരുത്താതെയുള്ള വേതന നിര്&amp;zwj;ണയവും വിതരണവും പരിഷ്കരണവും സാമ്പത്തിക തളര്&amp;zwj;ച്ചക്ക് വഴിതെളിക്കും.&amp;nbsp; കേരളത്തിന്&amp;zwj;െറ ആര്&amp;zwj;ജിത പൊതുകടം 2014^15ല്&amp;zwj; 1,35,000 കോടി രൂപയില്&amp;zwj; എത്തിനില്&amp;zwj;ക്കുമ്പോള്&amp;zwj; ഭാവിയിലെ വികസന പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; എങ്ങനെ എന്ന അടിസ്ഥാന ചോദ്യം രൂപംകൊള്ളും.&amp;nbsp; അതായത് 2014^15ല്&amp;zwj; മാത്രം കേരളം 16,449 കോടി രൂപ പൊതു കടമായി സമാഹരിച്ചു.&amp;nbsp; കഴിഞ്ഞ നാലു വര്&amp;zwj;ഷം 58 തവണകളായി 50,163 കോടി രൂപയുടെ പൊതുകടമെടുത്തിട്ടുണ്ട്.&lt;br /&gt; 	2014^15ല്&amp;zwj; തനതു വരുമാനത്തിന്&amp;zwj;െറ 90 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെന്&amp;zwj;ഷനും പലിശ നല്&amp;zwj;കാനുമാണ് ചെലവഴിച്ചത്. ഇതില്&amp;zwj; ശമ്പളം, പെന്&amp;zwj;ഷന്&amp;zwj; വകയില്&amp;zwj; ചെലവായത് 70 ശതമാനമാണ്. കേന്ദ്രവിഹിതമായി കിട്ടുന്ന നികുതിയും ഗ്രാന്&amp;zwj;റും തനതു വരുമാനത്തില്&amp;zwj;നിന്ന് കിട്ടുന്ന മിച്ചവും കൊണ്ടുവേണം സാമൂഹിക സുരക്ഷാ പെന്&amp;zwj;ഷനുകള്&amp;zwj;ക്കും വിവിധതരം സബ്സിഡികള്&amp;zwj;ക്കും പദ്ധതി പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj;ക്കും തുക വിനിയോഗിക്കേണ്ടത്. കഴിഞ്ഞ ഏതാനും വര്&amp;zwj;ഷത്തെ കണക്കെടുത്താല്&amp;zwj;, കേന്ദ്രവിഹിതമുള്&amp;zwj;പ്പെടെ സംസ്ഥാനത്തിന്&amp;zwj;െറ മൊത്തം വാര്&amp;zwj;ഷിക റവന്യൂ വരുമാനത്തിന്&amp;zwj;െറ 70^75 ശതമാനം ശമ്പളം, പെന്&amp;zwj;ഷന്&amp;zwj;, പലിശ എന്നിവക്കാണ് ചെലവഴിക്കുന്നത്. ബാക്കിവരുന്ന 25^30 ശതമാനംകൊണ്ട് എങ്ങനെ മറ്റു സാമൂഹിക സുരക്ഷാ പരിപാടികളും വികസന പ്രവര്&amp;zwj;ത്തനങ്ങളും നടപ്പാക്കും. ഇത്തരം സ്ഥിതിവിശേഷമാണ് കേരളത്തിന്&amp;zwj;െറ പ്രതിസന്ധിയുടെ മുഖ്യകാരണം.&lt;br /&gt; 	ശമ്പള പരിഷ്കരണ റിപ്പോര്&amp;zwj;ട്ട് സമര്&amp;zwj;പ്പിച്ചു കഴിഞ്ഞാല്&amp;zwj;&amp;nbsp; വിവിധ സംഘടനകള്&amp;zwj; എതിര്&amp;zwj;പ്പും പ്രതിഷേധവുമായി രംഗത്തു വരാറുണ്ട്. എന്നാല്&amp;zwj;, ഇപ്രാവശ്യം കാറ്റഗറി സംഘടനകളുടെ പ്രതിഷേധവും വളരെ കുറവാണ്. ഇതില്&amp;zwj;നിന്ന് വ്യക്തമാകുന്നത് പ്രതീക്ഷിച്ചതിലും വലിയ വര്&amp;zwj;ധന പരിഷ്കരണത്തില്&amp;zwj; വന്നിട്ടുണ്ടെന്നാണ്. അതുപോലെ ഗൗരവത്തോടെ വിശകലനം ചെയ്യേണ്ട വസ്തുതയാണ് വിദ്യാഭ്യാസയോഗ്യതയും ശമ്പളനിര്&amp;zwj;ണയവും.&amp;nbsp; നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത് അനിവാര്യമാണെങ്കിലും ഇവിടെയും കമീഷന്&amp;zwj; മൗനംപാലിക്കുകയാണ്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകള്&amp;zwj;ക്ക് വിവിധ സ്കെയിലുകള്&amp;zwj; നിര്&amp;zwj;ദേശിച്ചിട്ടുണ്ട്.&amp;nbsp; കാര്യക്ഷമതയുമായി ബന്ധപ്പെട്ട ശമ്പള നിര്&amp;zwj;ണയ രീതി ഗുണംചെയ്യുമെങ്കിലും കമീഷന്&amp;zwj; വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഭരണനിര്&amp;zwj;വഹണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഇത്തരം പുതിയ മാനദണ്ഡങ്ങള്&amp;zwj; കമീഷന്&amp;zwj;െറ രണ്ടാം റിപ്പോര്&amp;zwj;ട്ടില്&amp;zwj; പ്രതീക്ഷിക്കാം. &amp;nbsp;&lt;br /&gt; 	വാര്&amp;zwj;ഷിക ഇന്&amp;zwj;ക്രിമെന്&amp;zwj;റ്, വീട്ടുവാടകബത്ത, സമയബന്ധിത ഹയര്&amp;zwj; ഗ്രേഡ്, സര്&amp;zwj;വിസ് വെയ്റ്റേജ്, 25 വര്&amp;zwj;ഷത്തെ സര്&amp;zwj;വിസിന് ഫുള്&amp;zwj; പെന്&amp;zwj;ഷന്&amp;zwj;, കുറഞ്ഞ പെന്&amp;zwj;ഷനും കൂടിയ പെന്&amp;zwj;ഷനും വര്&amp;zwj;ധിപ്പിച്ചത് മുതലായ നിര്&amp;zwj;ദേശങ്ങള്&amp;zwj; ജീവനക്കാര്&amp;zwj;ക്ക് വളരെ ഗുണംചെയ്യും. ഓരോ വിഭാഗത്തിനും ഇതുവഴി വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത എത്രയെന്ന് കണക്കാക്കുമ്പോഴാണ് മൊത്തം ബാധ്യതയുടെ വ്യാപ്തി മനസ്സിലാകുന്നത്. ഇത്തരം വസ്തുതകള്&amp;zwj; ഒരുപക്ഷേ, മന്ത്രിസഭ ഉപസമിതി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കാം. വേതന ബാധ്യത വര്&amp;zwj;ധിപ്പിക്കുന്ന ഒരു ഘടകം വാര്&amp;zwj;ഷിക ഇന്&amp;zwj;ക്രിമെന്&amp;zwj;റാണ്. നിലവിലുള്ള കുറഞ്ഞ ഇന്&amp;zwj;ക്രിമെന്&amp;zwj;റ് 230 രൂപയും കൂടിയത് 1200 രൂപയും ആയിരുന്നത് യഥാക്രമം 450 രൂപയും 2000 രൂപയുമായി വര്&amp;zwj;ധിപ്പിക്കും.&amp;nbsp; വീട്ടുവാടക ബത്തയിലും ശരാശരി ഇരട്ടി വര്&amp;zwj;ധന നിര്&amp;zwj;ദേശിച്ചിട്ടുണ്ട്. ഇതിനു ആനുപാതികമായ വര്&amp;zwj;ധന യാത്രാബത്തയിലും സറണ്ടര്&amp;zwj; ലീവ് വേതനത്തിലും ദിവസവേതനക്കാര്&amp;zwj;ക്കും ബാധകമാകും.&amp;nbsp; അതായത് വേതന വര്&amp;zwj;ധന മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ പരോക്ഷ ചെലവുകള്&amp;zwj;ക്കും ഇതു കാരണമാവുകയും വേതന ബാധ്യത മൊത്തത്തില്&amp;zwj; ഉയരുകയും ചെയ്യും.&lt;br /&gt; 	കേരളത്തിലെ ഭരണസംവിധാനം രണ്ടു തലങ്ങളിലാണ്. ഒന്ന് മന്ത്രിസഭയും സെക്രട്ടേറിയറ്റും ഉള്&amp;zwj;പ്പെട്ട സര്&amp;zwj;വിസ് ഭരണസംവിധാനം. രണ്ട് സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭരണനിര്&amp;zwj;വഹണ വികസന കാര്യാലയങ്ങള്&amp;zwj; ഉള്&amp;zwj;പ്പെട്ട സബോര്&amp;zwj;ഡിനേറ്റ് സര്&amp;zwj;വിസ്. ഭരണസംവിധാനത്തില്&amp;zwj; സെക്രട്ടേറിയറ്റ് സര്&amp;zwj;വിസിനാണ് മേല്&amp;zwj;ക്കോയ്മ. നിയമങ്ങളും ചട്ടങ്ങളും നിര്&amp;zwj;മിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സെക്രട്ടേറിയറ്റ് സര്&amp;zwj;വിസ്, നിര്&amp;zwj;വഹണ കാര്യാലയ സബോര്&amp;zwj;ഡിനേറ്റ് സര്&amp;zwj;വിസിനെ എന്നും പുച്ഛത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ശമ്പള കമീഷനിലെ തസ്തികകളെല്ലാം സെക്രട്ടേറിയറ്റ് സര്&amp;zwj;വിസ് സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്&amp;zwj;ന്ന ശമ്പള സ്കെയിലും അവര്&amp;zwj;ക്ക് സ്വന്തമാകും.&amp;nbsp; സെക്രട്ടേറിയറ്റിലെ പ്രവേശ തസ്തികയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്&amp;zwj;റ് (29200^59400) ശാസ്ത്രീയ മാനദണ്ഡമോ കാര്യക്ഷമതയോ ഇല്ലാതെ 97,000^ 1,20,000 സ്കെയിലുള്ള സ്പെഷല്&amp;zwj; സെക്രട്ടറി പദവിയിലത്തെും.&amp;nbsp; സെക്രട്ടേറിയറ്റ് അസിസ്റ്റന്&amp;zwj;റിന്&amp;zwj;െറ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ടെസ്റ്റ് എഴുതി സെക്രട്ടേറിയറ്റ് അസിസ്റ്റന്&amp;zwj;റായി ജോലിയില്&amp;zwj; പ്രവേശിക്കുന്ന വ്യക്തി ഉദ്യോഗക്കയറ്റംവഴി സ്പെഷല്&amp;zwj; സെക്രട്ടറി പദവിവരെ എത്തുകയും&amp;nbsp; സംസ്ഥാന സര്&amp;zwj;വിസിലെ ഏറ്റവും ഉയര്&amp;zwj;ന്ന ശമ്പളത്തിനൊപ്പം പ്രത്യേക ശമ്പളവും (സ്പെഷല്&amp;zwj; പേ) സ്വന്തമാക്കിയിരുന്നു. ഏതായാലും പത്താം കമീഷന്&amp;zwj; പ്രത്യേക ശമ്പളം ഒഴിവാക്കാന്&amp;zwj; നിര്&amp;zwj;ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റുകാര്&amp;zwj; ഇങ്ങനെ സൃഷ്ടിക്കുന്ന അധികവേതന ബാധ്യതയുടെ ആഴം ആരും അളക്കാറില്ല.&amp;nbsp; എല്ലാ കാര്യാലയങ്ങളിലേക്കും&amp;nbsp; സെക്രട്ടേറിയറ്റില്&amp;zwj;നിന്നുള്ള അധിനിവേശവുമുണ്ട്. ഇതിനും പുറമെ പുതിയ വകുപ്പുകളും കമീഷനുകളും ആരംഭിക്കുമ്പോഴും അവിടെയെല്ലാം സെക്രട്ടേറിയറ്റ് ജീവനക്കാര്&amp;zwj; അധിനിവേശം നടത്തും.&amp;nbsp; &amp;nbsp;&lt;br /&gt; 	കേരളം പഞ്ചായത്തീരാജ്/നഗരപാലിക നിയമം നടപ്പാക്കി സംസ്ഥാന പദ്ധതിയുടെ 25^30 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്&amp;zwj;ക്ക് നല്&amp;zwj;കുന്നുണ്ട്. മൂന്നിലൊന്നു പദ്ധതിവിഹിതം തദ്ദേശ സ്ഥാപനങ്ങള്&amp;zwj;ക്ക് നല്&amp;zwj;കുമ്പോള്&amp;zwj; ഇതുമായി ബന്ധപ്പെട്ട ജോലികളെല്ലാം തദ്ദേശ സ്ഥാപനങ്ങള്&amp;zwj; ചെയ്യണം. അധികാരവും വിഭവവും വികേന്ദ്രീകരിക്കുമ്പോള്&amp;zwj; സെക്രട്ടേറിയറ്റിലെ ജോലിഭാരം കുറയുകയും തദ്ദേശ സ്ഥാപനങ്ങളുടെ ജോലിഭാരം വര്&amp;zwj;ധിക്കുകയും ചെയ്യും. ഇതനുസരിച്ച് ജീവനക്കാരെ പുനര്&amp;zwj;വിന്യസിക്കണമെന്ന് ഭരണപരിഷ്കാര കമീഷന്&amp;zwj; നിര്&amp;zwj;ദേശിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എന്നാല്&amp;zwj;, ഇതിനു വിരുദ്ധമായി അധിക തസ്തികകള്&amp;zwj; സൃഷ്ടിക്കുകയും അധിക ബാധ്യത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്&amp;zwj;വകലാശാലകളിലെ ശമ്പള സ്കെയില്&amp;zwj; സെക്രട്ടേറിയറ്റ് ശമ്പളത്തിന് സമാനമാണ്. കേരളത്തിലെ സര്&amp;zwj;വകലാശാല ഉദ്യോഗസ്ഥര്&amp;zwj; നിലവില്&amp;zwj; ക്ളറിക്കല്&amp;zwj; ജോലികളാണ് ചെയ്യുന്നത്. ക്ളറിക്കല്&amp;zwj; ജോലികള്&amp;zwj; മാത്രം ചെയ്യുന്ന യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിച്ച് സെക്രട്ടേറിയറ്റിന് തുല്യമാക്കണോ എന്ന് ഗവണ്&amp;zwj;മെന്&amp;zwj;റും സര്&amp;zwj;വകലാശാലകളും ഗൗരവമായി ആലോചിക്കണം. അതുപോലെ പബ്ളിക് സര്&amp;zwj;വിസ് കമീഷന്&amp;zwj;, ഏ.ജി ഓഫിസ്, ലോക്കല്&amp;zwj; ഫണ്ട് ഓഡിറ്റ് എന്നിവയിലെ ശമ്പളവും സെക്രട്ടേറിയറ്റിന് സമാനമാണ്. ഇതിനൊക്കെയുള്ള സാമ്പത്തികശേഷി കേരളത്തിന്&amp;zwj;െറ ഖജനാവിനുണ്ടോ?&lt;br /&gt; 	ശമ്പളപരിഷ്കരണ കമീഷന്&amp;zwj; വേതനം മാത്രമല്ല പരിഷ്കരിക്കേണ്ടത്. ജീവനക്കാരുടെ നിലവിലുള്ള സേവന സംവിധാനവും ജീവനക്കാര്&amp;zwj; സ്വന്തം താല്&amp;zwj;പര്യങ്ങള്&amp;zwj;ക്കുവേണ്ടി സൃഷ്ടിക്കുന്ന അധികച്ചെലവുകളും ഇത്തരം ചെലവുകളുടെ നിയന്ത്രണ ആവശ്യവും ഉദ്യോഗസ്ഥരുടെ പ്രവര്&amp;zwj;ത്തന കാര്യക്ഷമതയും എല്ലാം വിശദമായി വിലയിരുത്തി വിശകലനം ചെയ്യണം.&amp;nbsp; ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്&amp;zwj;, മറ്റു ഡ്യൂട്ടികള്&amp;zwj;, പുനര്&amp;zwj;വിന്യാസം മുതലായ കാര്യങ്ങള്&amp;zwj; വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. സര്&amp;zwj;ക്കാര്&amp;zwj; വേതനം വാങ്ങുന്ന ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്&amp;zwj;ത്തനം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മത്സരം, അംഗത്വം, സര്&amp;zwj;വിസ് സംഘടനകളുടെ രാഷ്ട്രീയ പ്രവര്&amp;zwj;ത്തനം മുതലായ കാര്യങ്ങളും വിലയിരുത്തണം.&lt;br /&gt; 	&amp;nbsp;മന്ത്രിമാരുടെ പേഴ്സനല്&amp;zwj; സ്റ്റാഫ്, വിവിധ വകുപ്പുകളിലേക്കുള്ള ഡെപ്യൂട്ടേഷന്&amp;zwj; എന്നിവയിലൂടെ സെക്രട്ടേറിയറ്റില്&amp;zwj; സൃഷ്ടിക്കപ്പെടുന്ന അധിക പോസ്റ്റുകളെപ്പറ്റിയും ഉദ്യോഗക്കയറ്റത്തെപ്പറ്റിയും ഇത് സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെപ്പറ്റിയും ഗൗരവമായ പഠനം ഇനിയെങ്കിലും നടത്തണം. സെക്രട്ടേറിയറ്റുകാരുടെ അധിനിവേശം വഴി ഉദ്യോഗക്കയറ്റം നഷ്ടപ്പെടുന്ന സബോര്&amp;zwj;ഡിനേറ്റ് സര്&amp;zwj;വിസ് ജീവനക്കാരുടെ നഷ്ടത്തെപ്പറ്റിയും പഠിക്കണം.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/GQBW5LKHIpE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="22" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/GN8zvQN_dWE/151020?utm_source=feedburner&amp;amp;utm_medium=email"&gt;മറ്റൊരു അവകാശനിഷേധം; മറ്റൊരു ബഹിഷ്കരണം&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 06:59 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/editorial_image_4_131_0.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും വര്&amp;zwj;ഗീയ-ഫാഷിസ്റ്റ് പ്രവണതകള്&amp;zwj;ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, മറ്റൊരു പ്രതിഷേധം വേണ്ടത്ര ശ്രദ്ധനേടാതെ പോയി. കേന്ദ്ര വിവരാവകാശ കമീഷന്&amp;zwj; (സി.ഐ.സി) കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്&amp;zwj; ഡല്&amp;zwj;ഹിയില്&amp;zwj; സംഘടിപ്പിച്ച വാര്&amp;zwj;ഷികസമ്മേളനം അനേകം വിവരാവകാശ പ്രവര്&amp;zwj;ത്തകരും സംഘങ്ങളും ബഹിഷ്കരിക്കുകയുണ്ടായി-വിശേഷിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന സെഷന്&amp;zwj;. വിവരാവകാശനിയമത്തിന്&amp;zwj;െറ 10ാം വാര്&amp;zwj;ഷികത്തിലാണ് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിഷേധം. ഇത് സ്വാഭാവികം-കാരണം, മുമ്പില്ലാതിരുന്ന നിയന്ത്രണങ്ങളായിരുന്നു സമ്മേളനത്തില്&amp;zwj; ഇത്തവണ. വിവരാവകാശനിയമത്തിന് (ആര്&amp;zwj;.ടി.ഐ) വേണ്ടി ശക്തമായി പോരാടിയ അരുണാ റോയ് മുതല്&amp;zwj; ഒരുപാട് ആര്&amp;zwj;.ടി.ഐ ആക്ടിവിസ്റ്റുകള്&amp;zwj; ബഹിഷ്കരണത്തില്&amp;zwj; പങ്കെടുത്തു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനായുള്ള ദേശീയപ്രസ്ഥാനം (എന്&amp;zwj;.സി.പി.ആര്&amp;zwj;.ഐ) പോലുള്ള സംഘടനകളും ബഹിഷ്കരണത്തിനുവേണ്ടി ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന വിവരാവകാശ കമീഷനുകള്&amp;zwj; നിര്&amp;zwj;ദേശിച്ച ആളുകളടക്കം ഒട്ടനവധി പ്രവര്&amp;zwj;ത്തകരെ കേന്ദ്രസര്&amp;zwj;ക്കാറിന്&amp;zwj;െറ നിര്&amp;zwj;ദേശപ്രകാരം സി.ഐ.സി ഒഴിവാക്കിയതാണ് വലിയ പ്രകോപനം സൃഷ്ടിച്ചത്. മാത്രമല്ല, രാജ്യമെങ്ങുമുള്ള അസംഖ്യം പ്രവര്&amp;zwj;ത്തകരെക്കുറിച്ച് ഇന്&amp;zwj;റലിജന്&amp;zwj;സ് ബ്യൂറോയെ വിട്ട് അന്വേഷിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്&amp;zwj; പങ്കെടുക്കേണ്ടവരെപ്പറ്റി അന്വേഷണം പതിവാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്&amp;zwj;ത്തകര്&amp;zwj; ആ വാദം അംഗീകരിച്ചിട്ടില്ല. 2006 മുതല്&amp;zwj; എല്ലാവര്&amp;zwj;ഷവും ആര്&amp;zwj;.ടി.ഐ കണ്&amp;zwj;വെന്&amp;zwj;ഷന്&amp;zwj; നടക്കാറുണ്ട്; പ്രധാനമന്ത്രി അതില്&amp;zwj; സംസാരിക്കാറുമുണ്ട്. എന്നാല്&amp;zwj;, ഇത്ര വ്യാപകമായി ഐ.ബി സാന്നിധ്യവും പ്രവര്&amp;zwj;ത്തകരെ ഒഴിവാക്കലും ആദ്യമാണ്.&lt;br /&gt; 	ആര്&amp;zwj;.ടി.ഐകൂടി അധികൃതരുടെ ഒൗദാര്യത്തിന് വിധേയമായാല്&amp;zwj; അത് വല്ലാത്ത വിരോധാഭാസമാകും. മഹാരാഷ്ട്രയിലെ വിവരാവകാശപ്രവര്&amp;zwj;ത്തകനായ ഭാസ്കര്&amp;zwj; പ്രഭുവിന്&amp;zwj;െറ സുഹൃത്ത് കുംഭാറിനോട് അന്വേഷിച്ചത്, പ്രഭുവിന്&amp;zwj;െറ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും ഇപ്പോഴത്തെ കേന്ദ്രസര്&amp;zwj;ക്കാറിനെക്കുറിച്ചുള്ള അഭിപ്രായത്തെപ്പറ്റിയുമാണ്; ഒടുവില്&amp;zwj; ക്ഷണവുമില്ല. സുരക്ഷാകാരണങ്ങളാല്&amp;zwj; പ്രവേശം കിട്ടില്ളെന്ന അറിയിപ്പ് ഇ-മെയില്&amp;zwj;വഴി പലര്&amp;zwj;ക്കും കിട്ടി. ആര്&amp;zwj;.ടി.ഐ പ്രവര്&amp;zwj;ത്തകരില്&amp;zwj;പെട്ട ഏതാനുംപേര്&amp;zwj; മാത്രമാണ് ക്ഷണിക്കപ്പെട്ടത്. സുതാര്യത, ജനങ്ങളുടെ പങ്കാളിത്തം, ജനാധികാരത്തിന് മുമ്പാകെ ഭരണകൂടത്തിന്&amp;zwj;െറ വിധേയത്വം എന്നിവ മുഖമുദ്രയാകേണ്ട ഒരു സമ്മേളനത്തിലാണ് ജനങ്ങള്&amp;zwj; വിലക്കപ്പെട്ടത്. തങ്ങളെ അധികാരമേല്&amp;zwj;പിച്ചാല്&amp;zwj; ആര്&amp;zwj;.ടി.ഐ നിയമത്തിന് ശക്തിപകരുമെന്ന് വാക്കുപറഞ്ഞ് അധികാരത്തിലത്തെിയവര്&amp;zwj; അത് കൂടുതല്&amp;zwj; പരിമിതപ്പെടുത്തുകയാണിപ്പോള്&amp;zwj;. വിസ്ല്&amp;zwj; ബ്ളോവര്&amp;zwj; സംരക്ഷണ നിയമം ഒന്നരവര്&amp;zwj;ഷംമുമ്പ് പാര്&amp;zwj;ലമെന്&amp;zwj;റ് പാസാക്കിയതാണ്. 2014 മേയില്&amp;zwj; അതിന് രാഷ്ട്രപതിയുടെ ഒപ്പും കിട്ടി. പക്ഷേ, അധികാരമേറ്റ് 16 മാസം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്&amp;zwj;ക്ക് രൂപംനല്&amp;zwj;കാന്&amp;zwj; മോദിസര്&amp;zwj;ക്കാറിന് കഴിഞ്ഞിട്ടില്ല. ലോക്പാല്&amp;zwj; നിയമവും പാസായെങ്കിലും നടപ്പായിട്ടില്ല. പരാതിപരിഹാര സംവിധാന നിയമത്തിന്&amp;zwj;െറ കാര്യത്തിലും മെല്ളെപ്പോക്ക് തുടരുന്നു. രാജ്യസഭയിലടക്കം ഇതിനൊന്നും എതിര്&amp;zwj;പ്പുണ്ടാകില്ല എന്നിരിക്കെയാണിത്. ജനായത്തത്തോടും ജനങ്ങളുടെ അവകാശത്തോടുമുള്ള വെല്ലുവിളിയാണ് ഇതെല്ലാം.&lt;br /&gt; 	സ്വതന്ത്ര ഇന്ത്യയില്&amp;zwj; ജനങ്ങള്&amp;zwj; ജനായത്താധികാരം ഭാഗികമായെങ്കിലും രുചിച്ചുതുടങ്ങിയത് ആര്&amp;zwj;.ടി.ഐയിലൂടെയാണ്. ഇന്ന് ലോകത്ത് ഏറ്റവുംവലിയ ജനകീയ ഇടപെടലായി അത് വളര്&amp;zwj;ന്നിരിക്കുന്നു. വര്&amp;zwj;ഷംതോറും 45 ലക്ഷം വിവരാവകാശ ചോദ്യങ്ങള്&amp;zwj; ഇവിടെ ഫയല്&amp;zwj; ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയില്&amp;zwj; ഇത് 35 ലക്ഷം തികയില്ല. ഈ നിയമം സര്&amp;zwj;ക്കാറിന്&amp;zwj;െറ ഒൗദാര്യമായി ലഭിച്ചതല്ല. ദശലക്ഷക്കണക്കിന് ജനങ്ങള്&amp;zwj; അതിനുവേണ്ടി ആവശ്യമുന്നയിച്ചു; അനേകംപേര്&amp;zwj; അതിനുവേണ്ടി ജീവന്&amp;zwj; നല്&amp;zwj;കിയിട്ടുണ്ട്. പക്ഷേ, ഇന്നും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമൊക്കെ അതിന്&amp;zwj;െറ വ്യാപ്തി പരിമിതപ്പെടുത്താന്&amp;zwj; ശ്രമിച്ചുകൊണ്ടിരിക്കുന്നു. വര്&amp;zwj;ഷങ്ങളോളം സമരംചെയ്ത് നേടിയ വിവരാവകാശത്തിന്&amp;zwj;െറ അതിരുകള്&amp;zwj; ഇപ്പോഴും പരിമിതപ്പെട്ടുകിടക്കുന്നു. അതുപോലും എടുത്തുകളയാനുള്ള നീക്കങ്ങളെ തോല്&amp;zwj;പിച്ചേ മതിയാവൂ. വിവരാവകാശ സംവിധാനത്തിന്&amp;zwj;െറ ബലക്ഷയം ഇല്ലാതാക്കാനും അതിനെ സംരക്ഷിക്കാനും ജനങ്ങള്&amp;zwj; ഇനിയും ഇടപെടേണ്ടതുണ്ട്. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്&amp;zwj;െറ വില. വിവരാവകാശവും ആ വില ചോദിക്കുന്നുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/GN8zvQN_dWE?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="23" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/DtbN4xo-UhQ/151020?utm_source=feedburner&amp;amp;utm_medium=email"&gt;ദീര്&amp;zwj;ഘദൂര ട്രെയിന്&amp;zwj; യാത്രക്കാര്&amp;zwj;ക്ക് ഇഷ്ടമുള്ള ഭക്ഷണം &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 12:52 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/_ea836d96-7626-11e5-bc61-5d96ac0074a6.JPG" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     റെയില്‍വേ പുതിയ സംവിധാനം തുടങ്ങി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;കൊല്&amp;zwj;ക്കത്ത: ദീര്&amp;zwj;ഘദൂര ട്രെയിന്&amp;zwj; യാത്രക്കാര്&amp;zwj;ക്ക് ആവശ്യമുള്ള സ്റ്റേഷനുകളില്&amp;zwj;നിന്ന് ഇഷ്ട ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യന്&amp;zwj; റെയില്&amp;zwj;വേ തുടങ്ങി. ഇന്ത്യന്&amp;zwj; റെയില്&amp;zwj;വേ കാറ്ററിങ് ആന്&amp;zwj;ഡ് ടൂറിസം കോര്&amp;zwj;പറേഷന്&amp;zwj; (ഐ.ആര്&amp;zwj;.ടി.സി) തുടക്കത്തില്&amp;zwj; പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഓണ്&amp;zwj;ലൈനായി ആവശ്യപ്പെട്ടാല്&amp;zwj; ബന്ധപ്പെട്ട സ്റ്റേഷനില്&amp;zwj;നിന്ന് ഭക്ഷണം ലഭ്യമാകും. ഭക്ഷണത്തിന്&amp;zwj;െറ പണം മുന്&amp;zwj;കൂറായി ഓണ്&amp;zwj;ലൈന്&amp;zwj; വഴി നല്&amp;zwj;കുകയോ ഭക്ഷണം ലഭിക്കുമ്പോള്&amp;zwj; നേരിട്ട് നല്&amp;zwj;കുകയോ ചെയ്യാം.&lt;br /&gt; 	&amp;nbsp;മാക് ഡൊണാള്&amp;zwj;ഡ്സ്, കെ.എഫ്.സി, സ്വിറ്റ്സ് ഫുഡ്സ്, ഡോമിനോസ്, പിസാ ഹട്ട് തുടങ്ങി രാജ്യത്തെ പ്രമുഖരായ പത്തോളം കാറ്ററിങ് ഏജന്&amp;zwj;സികളാണ് യാത്രക്കാര്&amp;zwj;ക്ക് ഭക്ഷണമത്തെിക്കുകയെന്ന് ഐ.ആര്&amp;zwj;.സി.ടി.സി ഈസ്റ്റ് സോണ്&amp;zwj; ഗ്രൂപ് ജനറല്&amp;zwj; മാനേജര്&amp;zwj; ദേബാഷിസ് ചന്ദ്ര പറഞ്ഞു.&lt;br /&gt; 	ആദ്യഘട്ടത്തില്&amp;zwj; പ്രധാനപ്പെട്ട 45 സ്റ്റേഷനുകളില്&amp;zwj; നിന്നാണ് ഭക്ഷണം ലഭ്യമാകുക. കേരളത്തിലെ തിരുവനന്തപുരം സെന്&amp;zwj;ട്രല്&amp;zwj;, എറണാകുളം, കോഴിക്കോട്, തൃശൂര്&amp;zwj; സ്റ്റേഷനുകളാണ് പദ്ധതിക്ക് കീഴില്&amp;zwj; വരിക.&lt;br /&gt; 	&lt;a href="http://www.ecatering.irctc.co.in" title="www.ecatering.irctc.co.in"&gt;www.ecatering.irctc.co.in&lt;/a&gt; വെബ്സൈറ്റില്&amp;zwj; ലോഗിന്&amp;zwj; ചെയ്തോ 0120238389299/ 18001034139 എന്നീ ടോള്&amp;zwj;ഫ്രീ നമ്പറുകളില്&amp;zwj; വിളിച്ചോ 139 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്തോ ഭക്ഷണം ആവശ്യപ്പെടാം. റിസര്&amp;zwj;വേഷന്&amp;zwj; ടിക്കറ്റിലെ പി.എന്&amp;zwj;.ആര്&amp;zwj; നമ്പര്&amp;zwj;, സീറ്റ് നമ്പര്&amp;zwj; എന്നിവ നല്&amp;zwj;കിയിരിക്കണം.&lt;br /&gt; 	രാവിലെ ആറുമുതല്&amp;zwj; രാത്രി 10 വരെ ഈ സേവനം ലഭ്യമാകും. ആവശ്യമെങ്കില്&amp;zwj; റദ്ദ് ചെയ്യാനും സൗകര്യമുണ്ട്. ട്രെയിന്&amp;zwj; ഭക്ഷണം ലഭിക്കേണ്ട സ്റ്റേഷനില്&amp;zwj; എത്തുന്നതിന് രണ്ട് മണിക്കൂര്&amp;zwj; മുമ്പെങ്കിലും കാന്&amp;zwj;സല്&amp;zwj; ചെയ്തിരിക്കണം. ഇങ്ങനെ ചെയ്യുമ്പോള്&amp;zwj; ഓണ്&amp;zwj;ലൈനായി പണമടച്ചിട്ടുണ്ടെങ്കില്&amp;zwj; ആ തുക അക്കൗണ്ടിലേക്ക് തിരിച്ചുതരും.&lt;br /&gt; 	ഭക്ഷണത്തിന്&amp;zwj;െറ വില വിപണിയിലെ നിലവാരമനുസരിച്ചായിരിക്കുമെങ്കിലും വൃത്തി, ഗുണനിലവാരം തുടങ്ങിയവയില്&amp;zwj; ശ്രദ്ധചെലുത്തുമെന്ന് ദേബാഷിസ് ചന്ദ്ര പറഞ്ഞു. നിലവില്&amp;zwj; ഐ.ആര്&amp;zwj;.സി.ടി.സി വിതരണംചെയ്യുന്ന &amp;lsquo;ജന്&amp;zwj; ആഹാര്&amp;zwj;&amp;rsquo; എന്നപേരിലുള്ള വിലകുറഞ്ഞ ഭക്ഷണവിതരണവും സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്&amp;zwj; നിന്നുള്ള ഭക്ഷണവും തുടര്&amp;zwj;ന്നും ലഭ്യമാകും. 2016 മാര്&amp;zwj;ച്ച് വരെ പരീക്ഷണാടിസ്ഥാനത്തില്&amp;zwj; നടപ്പാക്കുന്ന പദ്ധതി വിജയമെന്ന് കണ്ടാല്&amp;zwj; തുടരാനാണ് റെയില്&amp;zwj;വേ ലക്ഷ്യമിടുന്നത്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/DtbN4xo-UhQ?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="24" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/J5OsJATJhvs/151020?utm_source=feedburner&amp;amp;utm_medium=email"&gt;മുര്&amp;zwj;താസ ഡാനിഷ് ഹുസൈനി സംഗീത അക്കാദമി അവാര്&amp;zwj;ഡ് തിരിച്ചുനല്&amp;zwj;കുന്നു&lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 12:45 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/fgnvgjhjhjhjvhj.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ന്യൂഡല്&amp;zwj;ഹി: കല്&amp;zwj;ബുര്&amp;zwj;ഗി വധത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് ഒരു കലാകാരന്&amp;zwj;കൂടി പുരസ്കാരം തിരിച്ചുനല്&amp;zwj;കുന്നു.&lt;br /&gt; 	പ്രശസ്ത നാടക പ്രവര്&amp;zwj;ത്തകന്&amp;zwj; മുര്&amp;zwj;താസ ഡാനിഷ് ഹുസൈനിയാണ് കേന്ദ്ര സംഗീത നാടക അക്കാദമി അവര്&amp;zwj;ഡ് തിരിച്ചുനല്&amp;zwj;കുന്നത്.&lt;br /&gt; 	44 കാരനായ ഹുസൈനി 2010ല്&amp;zwj; തനിക്ക് ലഭിച്ച സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്&amp;zwj; യുവ പുരസ്കാരമാണ് തിരിച്ചുനല്&amp;zwj;കുന്നത്. ഉത്തര്&amp;zwj;പ്രദേശില്&amp;zwj;നിന്നുള്ള മഹമൂദ് ഫാറൂഖിക്കൊപ്പമാണ് ഈ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചത്.&lt;br /&gt; 	രാജ്യത്ത് വളര്&amp;zwj;ന്നുവരുന്ന അസഹിഷ്ണുതയിലും അഭിപ്രായസ്വാതന്ത്ര്യങ്ങള്&amp;zwj;ക്ക് നേരെയും ആവിഷ്കാരസ്വാതന്ത്ര്യങ്ങള്&amp;zwj;ക്ക് നേരെയുമുള്ള കടന്നുകയറ്റങ്ങളിലും പ്രതിഷേധിച്ചാണ് തന്&amp;zwj;െറ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 34 പേര്&amp;zwj; അക്കാദമി പുരസ്കാരം തിരിച്ചുനല്&amp;zwj;കിയിട്ടുണ്ട്.&lt;br /&gt; 	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/J5OsJATJhvs?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td style="margin-bottom:0;line-height:1.4em;"&gt; &lt;p style="margin:1em 0 3px 0;"&gt; &lt;a name="25" style="font-family:Arial, Helvetica, sans-serif;font-size:18px;" href="http://feedproxy.google.com/~r/madhyamam/xeIF/~3/tQglqQrYIGI/151020?utm_source=feedburner&amp;amp;utm_medium=email"&gt;ഗോവധമാരോപിച്ച് കൊല: പ്രതിഷേധത്തില്&amp;zwj; കശ്മീര്&amp;zwj; സ്തംഭിച്ചു &lt;/a&gt; &lt;/p&gt; &lt;p style="font-size:14px;color:#555;margin:9px 0 3px 0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;"&gt; &lt;span&gt;Posted:&lt;/span&gt; 19 Oct 2015 12:39 PM PDT&lt;/p&gt; &lt;div style="margin:0;font-family:Georgia,Helvetica,Arial,Sans-Serif;line-height:140%;font-size:14px;color:#000000;"&gt;&lt;div class="field field-type-filefield field-field-image"&gt;       &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     &lt;img src="http://www.madhyamam.com/sites/default/files/imagecache/w300x200/2015ggggdsrererts.jpg" alt="" title=""  class="imagecache imagecache-w300x200 imagecache-default imagecache-w300x200_default" width="300" height="200" /&gt;        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-subtitle"&gt;       &lt;div class="field-label"&gt;Subtitle:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സാഹിദിന്‍െറ മൃതദേഹം ഖബറടക്കി         &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;div class="field field-type-text field-field-byline"&gt;       &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;     &lt;div class="field-items"&gt;             &lt;div class="field-item odd"&gt;                     ഖുര്‍ശിദ് വാനി        &lt;/div&gt;         &lt;/div&gt; &lt;/div&gt; &lt;p&gt;ശ്രീനഗര്&amp;zwj;: ഗോവധമാരോപിച്ച് ഉധംപുരില്&amp;zwj; നടന്ന പെട്രോള്&amp;zwj; ബോംബ് ആക്രമണത്തില്&amp;zwj; യുവാവ് കൊല്ലപ്പെട്ടതില്&amp;zwj; പ്രതിഷേധിച്ച് വിഘടനവാദികളും മറ്റു സംഘടനകളും ആഹ്വാനംചെയ്ത ബന്ദില്&amp;zwj; കശ്മീര്&amp;zwj; സ്തംഭിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. എട്ട് പൊലീസ് സ്റ്റേഷന്&amp;zwj; പരിധികളില്&amp;zwj; കര്&amp;zwj;ഫ്യൂ ഏര്&amp;zwj;പ്പെടുത്തിയും വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കിയും വന്&amp;zwj; സുരക്ഷാക്രമീകരണം നടത്തിയെങ്കിലും പ്രതിഷേധം പലയിടങ്ങളിലും സംഘര്&amp;zwj;ഷത്തിലത്തെി. റെയില്&amp;zwj;ഗതാഗതവും ജമ്മു-ശ്രീനഗര്&amp;zwj; ഹൈവേയിലെ ഗതാഗതവും പ്രതിഷേധത്തില്&amp;zwj; തടസ്സപ്പെട്ടു.&lt;br /&gt; 	അതിനിടെ, സാഹിദ് റസൂല്&amp;zwj; ഭട്ടിന്&amp;zwj;െറ മൃതദേഹം കനത്ത സുരക്ഷയില്&amp;zwj; ഖബറടക്കി. മൃതദേഹം സംസ്ഥാന സര്&amp;zwj;ക്കാര്&amp;zwj; അനുവദിച്ച വിമാനത്തിലാണ് ഡല്&amp;zwj;ഹിയില്&amp;zwj;നിന്ന് കശ്മീരിലത്തെിച്ചത്. തെക്കന്&amp;zwj; കശ്മീരിലെ ആനന്ദ്നഗിലെ സാഹിദിന്&amp;zwj;െറ ഗ്രാമത്തില്&amp;zwj; വന്&amp;zwj; ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്ക ചടങ്ങ് നടന്നത്. വിലാപയാത്രയില്&amp;zwj; പങ്കെടുക്കുന്നതിന് ആനന്ദ്നഗ് പൊലീസ് സ്റ്റേഷന്&amp;zwj; പരിധിയില്&amp;zwj; സുരക്ഷാനിയന്ത്രണങ്ങളില്&amp;zwj; ഇളവ് വരുത്തിയിരുന്നു. എന്നാല്&amp;zwj;, ഖബറടക്ക ചടങ്ങ് അവസാനിച്ച ഉടനെ പൊലീസിനുനേരെ ആക്രമണമുണ്ടായതായി ഒൗദ്യോഗിക വൃത്തങ്ങള്&amp;zwj; അവകാശപ്പെട്ടു.&lt;br /&gt; 	ജനക്കൂട്ടം പൊലീസിനുനേരെ കല്ളെറിഞ്ഞതിനെ തുടര്&amp;zwj;ന്ന് ഇവരെ പിരിച്ചുവിടാന്&amp;zwj; ടിയര്&amp;zwj; ഗ്യാസ് പ്രയോഗിച്ചു. എന്നാല്&amp;zwj;, പിരിഞ്ഞുപോകാന്&amp;zwj; കൂട്ടാക്കാത്തതിനാല്&amp;zwj; സംഘര്&amp;zwj;ഷം ദീര്&amp;zwj;ഘനേരം തുടര്&amp;zwj;ന്നു. സംഘര്&amp;zwj;ഷത്തില്&amp;zwj; ആര്&amp;zwj;ക്കും പരിക്കേറ്റില്ല.&lt;br /&gt; 	രാജ്യത്തെ മറ്റു ഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗര്&amp;zwj; ഹൈവേയിലാണ് പ്രധാനമായും പ്രതിഷേധക്കാര്&amp;zwj; തമ്പടിച്ചത്.&lt;br /&gt; 	റാമ്പന്&amp;zwj; ജില്ലയിലെ ബനിഹാല്&amp;zwj; പട്ടണത്തില്&amp;zwj; പ്രതിഷേധക്കാര്&amp;zwj; ടയറുകള്&amp;zwj; കത്തിച്ചും മുദ്രാവാക്യംവിളിച്ചും ഹൈവേയില്&amp;zwj; ഗതാഗതം സ്തംഭിപ്പിച്ചു. താഴ്വരയില്&amp;zwj; കടകമ്പോളങ്ങളും പെട്രോള്&amp;zwj;പമ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്&amp;zwj;ത്തിച്ചില്ല. സര്&amp;zwj;ക്കാര്&amp;zwj; ഓഫിസുകളിലും ബാങ്കുകളിലും കുറച്ചുപേര്&amp;zwj; മാത്രമാണ് ജോലിക്കത്തെിയത്. കശ്മീര്&amp;zwj; സര്&amp;zwj;വകലാശാലയിലെയും സ്കൂള്&amp;zwj; ബോര്&amp;zwj;ഡുകളുടെയും പരീക്ഷകള്&amp;zwj; നീട്ടി. ബന്ദിന് വിഘടനവാദികള്&amp;zwj;ക്ക് പുറമെ വ്യാപാരസംഘടനകളുടെയും കശ്മീരി പണ്ഡിറ്റ് സംഘര്&amp;zwj;ഷ് സമിതിയെന്ന പണ്ഡിറ്റുകളുടെ സംഘടനയുടെയും പിന്തുണയുണ്ടായിരുന്നു. ഹുര്&amp;zwj;റിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, ജെ.കെ.ഡി.എഫ്.പി നേതാവ് ശാബിര്&amp;zwj; അഹ്മദ് ഷാ എന്നിവരടക്കമുള്ള പ്രമുഖ വിഘടനവാദി നേതാക്കളെല്ലാം വീട്ടുതടങ്കലിലായിരുന്നു.&lt;br /&gt; 	മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്&amp;zwj;െറ അധ്യക്ഷതയില്&amp;zwj; ചേര്&amp;zwj;ന്ന മന്ത്രിസഭാ യോഗം കൊലപാതകത്തെ അപലപിച്ച് പ്രമേയം പാസാക്കി. സമാധാനവും ശാന്തിയും സംരക്ഷിക്കാന്&amp;zwj; യോഗം ആഹ്വാനംചെയ്തു. കൊല്ലപ്പെട്ട സാഹിദിന് ആദരവര്&amp;zwj;പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിച്ചു. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര സഹായം നല്&amp;zwj;കാനും അടുത്ത ബന്ധുവിന് ജോലി നല്&amp;zwj;കാനും മന്ത്രിസഭ തീരുമാനിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്&amp;zwj; പിടിയിലായതായി പൊലീസ് അറിയിച്ചു. ഇവരില്&amp;zwj; അഞ്ചു പേര്&amp;zwj;ക്കെതിരെ കടുത്ത വകുപ്പുകള്&amp;zwj;പ്രകാരം കേസെടുത്തിട്ടുണ്ട്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/tQglqQrYIGI?utm_source=feedburner&amp;utm_medium=email" height="1" width="1" alt=""/&gt;&lt;/div&gt; &lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;table style="border-top:1px solid #999;padding-top:4px;margin-top:1.5em;width:100%" id="footer"&gt; &lt;tr&gt; &lt;td style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;You are subscribed to email updates from &lt;a href="http://www.madhyamam.com/feeds"&gt;a feed&lt;/a&gt;.&lt;br /&gt;To stop receiving these emails, you may &lt;a href="https://feedburner.google.com/fb/a/mailunsubscribe?k=j_89zSZ71GlEzCHT-hpFfiwjkgc"&gt;unsubscribe now&lt;/a&gt;.&lt;/td&gt; &lt;td style="font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;text-align:right;vertical-align:top"&gt;Email delivery powered by Google&lt;/td&gt; &lt;/tr&gt; &lt;tr&gt; &lt;td colspan="2" style="text-align:left;font-family:Helvetica,Arial,Sans-Serif;font-size:11px;margin:0 6px 1.2em 0;color:#333;"&gt;Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States&lt;/td&gt; &lt;/tr&gt; &lt;/table&gt; &lt;/div&gt; </description><link>http://poomottu.blogspot.com/2015/10/madhyamam-news-feeds_20.html</link><author>noreply@blogger.com (Aslam)</author><thr:total>0</thr:total></item></channel></rss>