<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3700827839295581350</id><updated>2026-07-11T05:43:53.578-07:00</updated><category term="Special Writings"/><category term="Football Players LIfe Stories"/><category term="FIFA World Cup"/><category term="Football Stories"/><category term="Football Facts"/><category term="Football History"/><category term="Football Information"/><category term="Nostalgia"/><title type='text'>Soccer Malayalam | Where Football Meets Literature</title><subtitle type='html'>Football stories meet literature. Started in 2020, Soccer Malayalam writes the games passion, emotion &amp;amp; untold stories in Malayalam.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='https://www.soccermalayalam.in/feeds/posts/default'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default'/><link rel='alternate' type='text/html' href='https://www.soccermalayalam.in/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>21</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3700827839295581350.post-2909094718717401230</id><published>2026-07-11T05:26:01.554-07:00</published><updated>2026-07-11T05:26:01.555-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>ആന്ദ്രേസ് എസ്കോബാർ: ഒരു സെൽഫ് ഗോളിന്റെ വില, പൊള്ളുന്ന ഓർമ്മ!</title><content type='html'>&lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsmzVdB0yqCajh4LQnqSKLYyuyWw8HymRrSpPdRBo-AR2JtbYcKtVVRziKz2cesYaiAShuTgU9DzUA9O7gVJHnux70_mvsMbiw0vIKWvuZOXRMEIJxmtyVT3n08nkH50mN95i36rcrl1cAh6dqlpy3IADJSRzrVxuWwF95eiYXD8O9DIGheSA9Mkp4q6A/s1600/andres-escobar-own-goal-tragedy-malayalam.png&quot; style=&quot;display: block; padding: 1em 0; text-align: center; &quot;&gt;&lt;img alt=&quot;&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsmzVdB0yqCajh4LQnqSKLYyuyWw8HymRrSpPdRBo-AR2JtbYcKtVVRziKz2cesYaiAShuTgU9DzUA9O7gVJHnux70_mvsMbiw0vIKWvuZOXRMEIJxmtyVT3n08nkH50mN95i36rcrl1cAh6dqlpy3IADJSRzrVxuWwF95eiYXD8O9DIGheSA9Mkp4q6A/s1600/andres-escobar-own-goal-tragedy-malayalam.png&quot;/&gt;&lt;/a&gt;&lt;/div&gt;

&lt;article&gt;
  &lt;blockquote&gt;
    &lt;p&gt;
      &quot;നിങ്ങൾ എന്തുകൊണ്ടാണ് ഫുട്ബോളിനെ ഇഷ്ടപ്പെടുന്നത്? അത് ജീവിതവും കളിയും തമ്മിലുള്ള അടുത്ത ബന്ധം
      തുറന്നുകാട്ടുന്ന വിനോദമാണ്. അതുകൊണ്ടാണ് ഫുട്ബോൾ കാളപ്പോര് പോലെയല്ല. അവിടെ ആരും മരിച്ചുവീഴുന്നില്ല.
      ആരും കൊല്ലപ്പെടുന്നുമില്ല.&quot;
    &lt;/p&gt;
  &lt;/blockquote&gt;

  &lt;p&gt;
    ഇങ്ങനെ പറഞ്ഞ ഒരു താരം ഉണ്ടായിരുന്നു. ആന്ദ്രേസ് എസ്കോബാർ.
  &lt;/p&gt;

  &lt;h2&gt;ഒരു പൊള്ളുന്ന ഓർമ്മ&lt;/h2&gt;

  &lt;p&gt;
    ജൂലൈ 2. അന്നുമുതലാണ് ആന്ദ്രേസ് എസ്കോബാർ നമ്മുടെ മനസ്സിൽ ഒരു പൊള്ളുന്ന ഓർമ്മയായി
    അവശേഷിക്കാൻ തുടങ്ങിയത്.
  &lt;/p&gt;

  &lt;p&gt;
    എസ്കോബാറിനെ കുറിച്ച് ഓർക്കുന്നതിന് മുമ്പ് കൊളംബിയൻ ഫുട്ബോൾ ടീമിനെ കുറിച്ച് അറിയണം.
    ലാറ്റിൻ അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് അറിയണം.
    ഒപ്പം 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിനെ കുറിച്ചും അറിയണം.
  &lt;/p&gt;

  &lt;h2&gt;കൊളംബിയയുടെ സ്വർണതലമുറ&lt;/h2&gt;

  &lt;p&gt;
    ലോക ഫുട്ബോളിൽ വലിയ മേൽവിലാസം ഇല്ലാതിരുന്ന ഒരു ടീമായിരുന്നു കൊളംബിയ.
    പക്ഷേ ആ കൊളംബിയയെ ആരാധകർ ഹൃദയത്തിലേക്ക് പറിച്ചുനട്ടത് ചില ക്ഷുഭിത യൗവനങ്ങളായിരുന്നു.
  &lt;/p&gt;

  &lt;p&gt;
    സ്വർണതലമുടിക്കാരൻ വാൾഡെറാമ, ഗോളടി വീരൻ ആസ്പ്രില്ല, കാവൽക്കാരനായിരുന്നിട്ടും മധ്യനിരയിലെത്തി
    എതിരാളികളെ വിറപ്പിച്ച ഹിഗ്വിറ്റ, ശാന്തനായ ആന്ദ്രേസ് എസ്കോബാർ.
  &lt;/p&gt;

  &lt;p&gt;
    1990-കളുടെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ 1990 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കൊളംബിയ
    എത്തിയ കാലം മുതൽ വാതുവെപ്പുകാരും ചൂതാട്ടക്കാരും മയക്കുമരുന്ന് മാഫിയയും
    കൊളംബിയൻ ഫുട്ബോളിലേക്ക് കണ്ണുതുറന്നിരുന്നു.
  &lt;/p&gt;

  &lt;h2&gt;പെലെയുടെ പ്രവചനം&lt;/h2&gt;

  &lt;p&gt;
    1994 ലോകകപ്പിൽ കളിക്കാൻ കൊളംബിയ എത്തുമ്പോൾ സാക്ഷാൽ പെലെ പോലും പറഞ്ഞത്
    ഈ ടീം കപ്പടിക്കുമെന്നായിരുന്നു.
  &lt;/p&gt;

  &lt;p&gt;
    അതുകൊണ്ടുതന്നെ കൊളംബിയയിലെ വാതുവെപ്പ് സംഘങ്ങൾ, പ്രത്യേകിച്ച് മയക്കുമരുന്ന്
    കച്ചവടവുമായി ബന്ധപ്പെട്ട സംഘങ്ങൾ, ദേശീയ ടീമിനായി വലിയ തോതിൽ പണമിറക്കി കളിച്ചു.
  &lt;/p&gt;

  &lt;p&gt;
    പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
  &lt;/p&gt;

  &lt;h2&gt;റൊമാനിയക്കെതിരായ തോൽവി&lt;/h2&gt;

  &lt;p&gt;
    1994 ലോകകപ്പിലെ ആദ്യ മത്സരം റൊമാനിയക്കെതിരെയായിരുന്നു.
    അതിൽ 3-1 എന്ന അപ്രതീക്ഷിത തോൽവി കൊളംബിയ ഏറ്റുവാങ്ങി.
  &lt;/p&gt;

  &lt;p&gt;
    രണ്ടാമത്തെ മത്സരം നിർണായകമായിരുന്നു.
    ആന്ദ്രേസ് എസ്കോബാറിന്റെ വിധി മാറ്റിയെഴുതിയ മത്സരം.
  &lt;/p&gt;

  &lt;h2&gt;അമേരിക്കക്കെതിരായ മത്സരം&lt;/h2&gt;

  &lt;p&gt;
    അമേരിക്കയുമായുള്ള മത്സരത്തിന്റെ 34-ാം മിനിറ്റ്.
  &lt;/p&gt;

  &lt;p&gt;
    അമേരിക്കയുടെ മധ്യനിര താരം ജോൺ ഹാർക്സിന്റെ ഇടങ്കാൽ ഷോട്ട് തടയാനായിരുന്നു
    ആന്ദ്രേസ് എസ്കോബാർ തന്റെ വലംകാൽ ഉപയോഗിച്ചത്.
    സാധാരണ ഇടങ്കാലൻ ഫുട്ബോളർ എന്നറിയപ്പെട്ടിരുന്ന എസ്കോബാറിനെ സംബന്ധിച്ചിടത്തോളം
    അത് ഒരു സാധാരണ പ്രതിരോധ ശ്രമമായിരുന്നു.
  &lt;/p&gt;

  &lt;p&gt;
    പക്ഷേ പന്ത് നേരെ സ്വന്തം ഗോൾപോസ്റ്റിലേക്കാണ് പോയത്.
    വിഖ്യാതനായ സഹതാരവും ഗോൾകീപ്പറുമായ ഓസ്കാർ കോർഡോബ നിസ്സഹായനായി നോക്കി നിൽക്കെ
    കൊളംബിയയുടെ വല ചലിച്ചു.
  &lt;/p&gt;

  &lt;p&gt;
    ആ സെൽഫ് ഗോൾ കൊളംബിയയുടെ ലോകകപ്പ് സ്വപ്നത്തെ വലിയ തിരിച്ചടിയാക്കി.
    അവസാനം 2-1 എന്ന സ്കോറിന് കൊളംബിയ പരാജയപ്പെട്ടു.
  &lt;/p&gt;

  &lt;h2&gt;പരാജയത്തിന്റെ ഭാരം&lt;/h2&gt;

  &lt;p&gt;
    അമേരിക്കയ്ക്ക് അത് 50 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ ലഭിച്ച ആദ്യ വിജയത്തിന്റെ ആഘോഷമായിരുന്നു.
  &lt;/p&gt;

  &lt;p&gt;
    എന്നാൽ കൊളംബിയൻ താരങ്ങൾക്ക് അത് പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്നതിന്റെ
    അപമാനഭാരം മാത്രമായിരുന്നില്ല.
    അവരുടെ തലക്ക് മുകളിൽ മറ്റൊരു വലിയ ഭീഷണിയുണ്ടായിരുന്നു.
    നാട്ടിലെ മയക്കുമരുന്ന് മാഫിയ.
  &lt;/p&gt;

  &lt;p&gt;
    ജൂൺ 26-നായിരുന്നു അമേരിക്കക്കെതിരായ ആ മത്സരം.
  &lt;/p&gt;

  &lt;h2&gt;ജൂലൈ ഒന്നിന്റെ രാത്രി&lt;/h2&gt;

  &lt;p&gt;
    അതിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷം, ജൂലൈ 1-ന് വൈകിട്ട്,
    ആന്ദ്രേസ് എസ്കോബാറും സുഹൃത്തുക്കളും മെഡെല്ലിനിലെ ഒരു നിശാക്ലബ്ബിലെത്തി.
  &lt;/p&gt;

  &lt;p&gt;
    പരാജയത്തിന്റെ സങ്കടകഥകൾ പങ്കുവെക്കാനായിരിക്കാം അദ്ദേഹം അവിടെ പോയത്.
  &lt;/p&gt;

  &lt;h2&gt;ജൂലൈ 2: അവസാന നിമിഷങ്ങൾ&lt;/h2&gt;

  &lt;p&gt;
    ജൂലൈ 2-ന് പുലർച്ചെ നിശാക്ലബ്ബിൽ നിന്ന് പുറത്തേക്കിറങ്ങിയ ആന്ദ്രേസ് എസ്കോബാറിനെ
    ഒരു ലഹരി മാഫിയ സംഘം വളഞ്ഞു.
  &lt;/p&gt;

  &lt;p&gt;
    സെൽഫ് ഗോളിനെ കുറിച്ച് അവർ തുടർച്ചയായി പറഞ്ഞ് അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
    പക്ഷേ മൈതാനത്ത് എന്നപോലെ ശാന്തനായി എസ്കോബാർ അവരെ നേരിട്ടു.
  &lt;/p&gt;

  &lt;p&gt;
    എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
    ആ സംഘത്തിലെ ഒരാൾ തോക്കെടുത്ത് ആന്ദ്രേസ് എസ്കോബാറിന് നേരെ വെടിയുതിർക്കാൻ തുടങ്ങി.
    ആറ് തവണ.
  &lt;/p&gt;

  &lt;p&gt;
    ആറ് തവണയും എസ്കോബാറിന്റെ നെഞ്ചിലേക്കാണ് വെടിയുതിർന്നത്.
    ഓരോ വെടിയുതിർക്കുമ്പോഴും &quot;ഗോൾ! ഗോൾ!&quot; എന്ന് ആ സംഘം ഉറക്കെ ആക്രോശിക്കുന്നുണ്ടായിരുന്നു.
  &lt;/p&gt;

  &lt;h2&gt;31 വർഷങ്ങൾക്കിപ്പുറം&lt;/h2&gt;

  &lt;p&gt;
    ആന്ദ്രേസ് എസ്കോബാർ ഇന്നും ഒരു പൊള്ളുന്ന ഓർമ്മയാണ്.
    കളിക്കളത്തിനകത്ത് മാത്രമല്ല, പുറത്തുള്ള ഫൗൾ പ്ലേയ്ക്കും ഒരുദിവസം റെഡ് കാർഡ്
    ഉയരേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഓർമ്മ.
  &lt;/p&gt;

  &lt;p&gt;
    എസ്കോബാറിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 31 വയസ്സ്.
  &lt;/p&gt;
&lt;/article&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/2909094718717401230/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2026/07/andres-escobar-own-goal-tragedy-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2909094718717401230'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2909094718717401230'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2026/07/andres-escobar-own-goal-tragedy-malayalam.html' title='ആന്ദ്രേസ് എസ്കോബാർ: ഒരു സെൽഫ് ഗോളിന്റെ വില, പൊള്ളുന്ന ഓർമ്മ!'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsmzVdB0yqCajh4LQnqSKLYyuyWw8HymRrSpPdRBo-AR2JtbYcKtVVRziKz2cesYaiAShuTgU9DzUA9O7gVJHnux70_mvsMbiw0vIKWvuZOXRMEIJxmtyVT3n08nkH50mN95i36rcrl1cAh6dqlpy3IADJSRzrVxuWwF95eiYXD8O9DIGheSA9Mkp4q6A/s72-c/andres-escobar-own-goal-tragedy-malayalam.png" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-1218290426478649385</id><published>2026-07-10T09:07:46.325-07:00</published><updated>2026-07-10T09:07:46.325-07:00</updated><category scheme="http://www.blogger.com/atom/ns#" term="FIFA World Cup"/><category scheme="http://www.blogger.com/atom/ns#" term="Football Stories"/><category scheme="http://www.blogger.com/atom/ns#" term="Nostalgia"/><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>വക്കാ വക്കയുടെ താളത്തിൽ ആഫ്രിക്കൻ മണ്ണിലെ 2010 ലോകകപ്പ് ഓർമ്മയുണ്ടോ?</title><content type='html'>&lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIebPm92KtBLskuX-Vy6gEvSvdH-rmDgw6BNq-uBhQHyBwGFy5jGuKbHTHS3Matr8u-EA6uiMXupvlvaeSQRJwGZu4IdVL2r7bsuDsWMBM4vuySUPxgR915Ig_JMbZcEGYR_PjK5KTlQOLAfK-K8tpqBRaqBye_UTeN0_3jYcZQqCzOXiNyOiF542_sfI/s1600/south-africa-world-cup-2010-a-memory-malayalam.png&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIebPm92KtBLskuX-Vy6gEvSvdH-rmDgw6BNq-uBhQHyBwGFy5jGuKbHTHS3Matr8u-EA6uiMXupvlvaeSQRJwGZu4IdVL2r7bsuDsWMBM4vuySUPxgR915Ig_JMbZcEGYR_PjK5KTlQOLAfK-K8tpqBRaqBye_UTeN0_3jYcZQqCzOXiNyOiF542_sfI/s1600/south-africa-world-cup-2010-a-memory-malayalam.png&quot; /&gt;&lt;/a&gt;&lt;/div&gt;

&lt;article&gt;
  &lt;p&gt;വർഷം 2010. ഇൻസ്റ്റഗ്രാം റീലുകളോ സ്റ്റാറ്റസുകളോ ഇല്ലാതിരുന്ന കാലം. ഓർക്കുട്ടും ഫേസ്ബുക്കും ഏതാനും പേർ മാത്രം ഉപയോഗിക്കുന്നുണ്ട്. നോക്കിയ ഫോണുകൾ തന്നെയാണ് അന്നും ട്രെൻഡിങ്. പക്ഷേ ലോകകപ്പ് ആവേശത്തിന് കുറവൊന്നുമില്ലായിരുന്നു.&lt;/p&gt;
  &lt;p&gt;അർജന്റീനയുടെ നീലയും വെള്ളയും കൊടികൾ ഒരു വശത്ത്, ദുംഗയുടെ കനാറി പടയുടെ മഞ്ഞക്കൊടികൾ മറുവശത്ത്. ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ്. എല്ലാവരുടെയും കൊടികളും ഉണ്ടായിരുന്നു. ലയണൽ മെസ്സി സൂപ്പർ താര പദവിയിൽ എത്തിയ ശേഷമുള്ള ആദ്യ ലോകകപ്പ് ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ അർജന്റീന ഫ്ലക്സുകളിൽ മെസ്സി തന്നെ ഹൈലൈറ്റ്. മറുവശത്ത് ബ്രസീൽ ബോർഡുകളിൽ നിറഞ്ഞുനിന്നത് കക്ക. &quot;ആയിരം ആയിരം മെസ്സിക്ക് ഒരു കക്ക&quot; പോലെയുള്ള വാചകങ്ങൾ കേരളത്തിലെ തെരുവുകളിൽ നിറഞ്ഞ കാലം.&lt;/p&gt;
  &lt;p&gt;ആ ലോകകപ്പിന് മുന്നോടിയായി ഒരു ഗാനം പുറത്തിറങ്ങി. ലോക സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്ന്. കൂടുതൽ പരിചയപ്പെടുത്തലുകൾ വേണ്ടാത്ത &quot;വക്കാ വക്കാ (ദിസ് ടൈം ഫോർ ആഫ്രിക്ക)&quot;. ഇന്റർനെറ്റ് ഇത്രയും സജീവമാകാത്ത കാലമായിട്ടും ലോകത്ത് ആകമാനം കാട്ടുതീ പോലെ പടർന്ന ഗാനം. കൊളംബിയൻ പോപ്പ് ഗായിക ഷക്കീറ ആയിരുന്നു ആ ഗാനത്തിന്റെ മുഖം. പോപ്പ് സംഗീതത്തോടൊപ്പം ആഫ്രിക്കൻ കലാകാരന്മാരും വാദ്യോപകരണങ്ങളും ഈ ഗാനത്തെ വേറിട്ടതാക്കി. ആഫ്രിക്കയിൽ പണ്ടേ പ്രശസ്തമായ ഒരു പട്ടാളപ്പാട്ടിൽ നിന്നാണ് &quot;വക്കാ വക്കാ&quot; എന്ന വരികൾ കടമെടുത്തത്. വക്കാ വക്കക്കൊപ്പം ജബുലാനിയും വുവുസേലയും വാർത്തകളിൽ നിറഞ്ഞ കാലം. ആഫ്രിക്കൻ മണ്ണിൽ ജബുലാനി പന്ത് ഉരുണ്ട, നമ്മുടെയൊക്കെ കൗമാരത്തെയും യൗവ്വനത്തെയും മനോഹരമാക്കിയ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.&lt;/p&gt;
  &lt;h2&gt;തലമുറ മാറ്റം : പുതിയ ഫുട്ബോളിന്റെ ഉദയം&lt;/h2&gt;
  &lt;p&gt;2006 ലോകകപ്പിൽ നിന്ന് 2010ൽ എത്തിയപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിനെ ഭരിച്ച പല മുഖങ്ങളും കാണാതായി. ഫ്രാൻസിൽ സിദാൻ ഇല്ല. ബ്രസീലിൽ റൊണാൾഡോയും റൊണാൾദീഞ്ഞോയും കാർലോസും ഇല്ല. പോർച്ചുഗലിൽ ഫിഗോ ഇല്ല. ഇംഗ്ലണ്ടിൽ ബെക്കാം ഇല്ല. ഓരോ ടീമിലും തലമുറ മാറ്റത്തിന്റെ സമയം. ഫുട്ബോളിന്റെ ഭ്രമണപഥം ലയണൽ മെസ്സിയിലേക്കും ക്രിസ്ത്യാനോ റൊണാൾഡോയിലേക്കും വെയ്ൻ റൂണിയിലേക്കും തിരിയുന്ന കാലം.&lt;/p&gt;
  &lt;p&gt;ആഫ്രിക്ക ആദ്യമായാണ് അന്ന് ലോകകപ്പിന് വേദിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്യൻ മാധ്യമങ്ങൾ വംശീയ മുൻവിധിയോടെ ലോകകപ്പിനെ റിപ്പോർട്ട് ചെയ്തു എന്ന വിമർശനമുണ്ട്. സംഘടനത്തിലെ ചെറിയ പാളിച്ചകൾ പോലും ആഘോഷമാക്കി, ദക്ഷിണാഫ്രിക്കയിലെ കുറ്റകൃത്യങ്ങൾ പെരുപ്പിച്ച് കാണിച്ചു എന്നൊക്കെ വിമർശനങ്ങൾ ഉയർന്നു. അങ്ങനെ കാത്തിരിപ്പിനൊടുക്കം ജോഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് ഒരുങ്ങി. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടി.&lt;/p&gt;
  &lt;p&gt;സിഫിവെ ശബലാല എന്ന പേര് അധികമാരും മറക്കാനിടയില്ല. ആ ഇടങ്കാലൻ വെടിയുണ്ടക്ക് കമന്റേറ്റർ പീറ്റർ ഡ്രൂറി നൽകിയ ആ വാക്കുകൾ ഇന്നും വൈറൽ ആണ്. &quot;Goal for South Africa! Goal for all Africa!&quot; വിഖ്യാത കമന്റേറ്ററായ പീറ്റർ ഡ്രൂറി തന്റെ ഏറ്റവും പ്രിയപ്പെട്ട കമന്ററിയായി ഓർത്തെടുക്കുന്നതും ഇതുതന്നെ.&lt;/p&gt;
  &lt;p&gt;ആ ലോകകപ്പ് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക രണ്ട് കാര്യങ്ങളാണ്. ഒന്ന്, 120 ഡെസിബൽ വരെ ശബ്ദമുണ്ടാക്കിയ വുവുസേല പൈപ്പുകൾ. മറ്റൊന്ന്, കാറ്റിനൊപ്പം കറങ്ങിത്തിരിഞ്ഞ് ഗോൾകീപ്പർമാരുടെ പേടിസ്വപ്നമായ അഡിഡാസിന്റെ ജബുലാനി പന്ത്. രണ്ടിനെതിരെയും അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.&lt;/p&gt;
  &lt;h2&gt;ഗ്രൂപ്പ് ഘട്ടം : അട്ടിമറികളുടെ ഉത്സവം&lt;/h2&gt;
  &lt;p&gt;ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഫുട്ബോളിന് നൽകിയത് വൻ ഞെട്ടലുകൾ ആയിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ചിലത് നമ്മൾ അന്ന് കണ്ടു. ചാമ്പ്യന്മാരെന്ന പകിട്ടിൽ എത്തിയ ഇറ്റലി ഒരു മത്സരം പോലും ജയിക്കാനാകാതെ ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനക്കാരായി പുറത്തായി. പരഗ്വായിനോടും ന്യൂസിലൻഡിനോടും സമനിലയിൽ കുരുങ്ങിയ അവർ സ്ലൊവാക്കിയയോട് 3–2ന് തോറ്റ് മടങ്ങി. 2006ലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസിന്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. പരസ്പരം പോരടിച്ചും തോറ്റും അവർ ഗ്രൂപ്പിൽ നാണം കെട്ടു. കളിക്കളത്തിലെ മോശം പ്രകടനത്തോടൊപ്പം കളത്തിന് പുറത്തെ ഗ്രൂപ്പിസം കൊണ്ടും ഫ്രാൻസ് വാർത്തകളിൽ നിറഞ്ഞു.&lt;/p&gt;
  &lt;p&gt;അതേ സമയം ന്യൂസിലൻഡ് എന്ന കുഞ്ഞൻ ടീം കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിലാക്കി. ആ ടൂർണമെന്റിലെ ഒരേയൊരു അൺബീറ്റൻ ടീം ന്യൂസിലൻഡ് ആയിരുന്നു. എന്നിട്ടും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.&lt;/p&gt;
  &lt;p&gt;ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഈ അട്ടിമറികളെല്ലാം കൃത്യമായി പ്രവചിക്കാൻ അന്ന് ജർമനിയിലെ ഒരു അക്വേറിയത്തിൽ ഒരാൾ ഉണ്ടായിരുന്നു. പോൾ ദ ഒക്ടോപസ്. ജർമനിയുടെ മത്സരങ്ങളും സ്പെയിനിന്റെ വിജയവും എല്ലാം കൃത്യമായി പ്രവചിച്ച് വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചു.&lt;/p&gt;
  &lt;h2&gt;അർജന്റീന : മറഡോണയുടെ കോച്ചിങ് പരീക്ഷണം&lt;/h2&gt;
  &lt;p&gt;മലയാളികൾക്ക് ലോകകപ്പ് എന്നാൽ അർജന്റീന-ബ്രസീൽ യുദ്ധം കൂടിയായിരുന്നു. കേരളത്തിലെ കവലകളിൽ കൊടിപ്പോർ നടന്ന കാലം. ഒരു വശത്ത് സാക്ഷാൽ ദിയേഗോ മറഡോണ പരിശീലകനായി എത്തിയ അർജന്റീന. പക്ഷേ ഒരു കോച്ച് എന്ന നിലയിൽ മറഡോണ ദയനീയ പരാജയമായിരുന്നു. കളിക്കാരെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ആവേശം നൽകുന്ന ഒരു പ്രേരകൻ മാത്രമായിരുന്നു അദ്ദേഹം.&lt;/p&gt;
  &lt;p&gt;ലയണൽ മെസ്സി തന്റെ കരിയറിന്റെ പീക്ക് ഫോമിൽ നിൽക്കുന്ന കാലമായിരുന്നു 2010. എന്നാൽ ബാഴ്സലോണയിൽ പെപ് ഗ്വർദിയോള മെസ്സിയെ ഉപയോഗിക്കുന്നതുപോലെ ഒരു ഫ്രീ റോൾ നൽകാൻ മറഡോണക്കായില്ല. മെസ്സിയെ പ്ലേ മേക്കർ സ്ഥാനത്ത് നിന്ന് വളരെ പിന്നിലേക്ക് ഇറക്കിയതിനാൽ ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാൻ മെസ്സിക്കായില്ല. ഡ്രിബ്ലിങ്ങിലൂടെയും അസിസ്റ്റുകളിലൂടെയും തിളങ്ങിയെങ്കിലും മെസ്സിക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. മുന്നേറ്റ നിരയിൽ ഹിഗ്വെയ്നും ടേവസും തകർത്താടി. ദക്ഷിണ കൊറിയക്കെതിരെ ഹിഗ്വെയ്ൻ ഹാട്ട്രിക് നേടി.&lt;/p&gt;
  &lt;p&gt;ഗ്രൂപ്പും പ്രീ-ക്വാർട്ടറും ഈസിയായി കടന്ന അർജന്റീനക്ക് ക്വാർട്ടറിലാണ് കടുത്ത എതിരാളിയെ കിട്ടിയത്. മ്യൂളറും ഒസിലും ക്ലോസേയും അണിനിരന്ന ജർമനി. എതിരില്ലാത്ത നാല് ഗോളുകൾക്ക് ജർമനി അർജന്റീനയെ നാട്ടിലേക്ക് അയച്ചു.&lt;/p&gt;
  &lt;h2&gt;ബ്രസീൽ : കക്കയുടെ കൊടി, ദുംഗയുടെ തന്ത്രം&lt;/h2&gt;
  &lt;p&gt;മറുവശത്ത് ബ്രസീലിനും ഓർക്കാൻ ഇഷ്ടമുള്ള ലോകകപ്പ് ആയിരുന്നില്ല 2010. പ്രതിരോധത്തിന് ഊന്നൽ നൽകിയ കടുത്ത കൗണ്ടർ അറ്റാക്കിങ് ശൈലിയിലായിരുന്നു ദുംഗ ടീമിനെ വാർത്തെടുത്തത്. ബേഴ്സ് വിട്ട് എസി മിലാനിലേക്ക് പോയ റൊണാൾദീഞ്ഞോയെ ദുംഗ പുറത്തിരുത്തി. അന്ന് സന്റോസിൽ വരവറിയിക്കുന്ന നെയ്മറിനും ടീമിൽ ഇടം കൊടുത്തില്ല. കക്കയെ ചുറ്റിപ്പറ്റിയായിരുന്നു ബ്രസീൽ ടീം.&lt;/p&gt;
  &lt;p&gt;ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ആധികാരികമായിരുന്നില്ല. ദുർബലരായ ഉത്തര കൊറിയക്കെതിരെ പോലും ബ്രസീൽ വിറച്ചു. ആ മത്സരത്തിൽ മൈക്കോൺ നേടിയ ഒരു സീറോ ആംഗിൾ വണ്ടർ ഗോൾ പലർക്കും ഓർമ്മ ഉണ്ടാകും. ബ്രസീലും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടി; ആ മത്സരം ഗോൾ ലഹിതമായ സമനിലയിൽ അവസാനിച്ചു. പ്രീ-ക്വാർട്ടറിൽ ചിലിയെ തകർത്ത ബ്രസീലിന് ക്വാർട്ടറിൽ നേരിടേണ്ടി വന്നത് കരുത്തരായ നെതർലൻഡ്സിനെ. ആദ്യം ഗോൾ നേടിയിട്ടും 2–1ന് ബ്രസീൽ തോറ്റു. വെസ്ലി സ്നൈഡർ ആയിരുന്നു ഡച്ചുപടയെ നയിച്ചത്. മത്സരത്തിൽ ആര്യൻ റോബനെ ചവിട്ടി ഫിലിപ്പ് മേലോ ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് നടന്നു.&lt;/p&gt;
  &lt;p&gt;ക്രിസ്ത്യാനോ തിളക്കത്തിൽ വന്ന പോർച്ചുഗലിന്റെ കുതിപ്പ് പ്രീ-ക്വാർട്ടറിൽ സ്പെയിന് മുന്നിൽ തീർന്നുപോയി.&lt;/p&gt;
  &lt;h2&gt;ഇംഗ്ലണ്ട് vs ജർമനി : ഗോൾ ലൈൻ വിവാദം&lt;/h2&gt;
  &lt;p&gt;വിവാദങ്ങൾക്ക് ഒരു കുറവുമില്ലാത്ത ലോകകപ്പ് ആയിരുന്നു അത്. പ്രീ-ക്വാർട്ടറിലെ ഇംഗ്ലണ്ട്-ജർമനി പോരാട്ടം ഇന്നും ചർച്ചാ വിഷയമാണ്. ജർമനി 2–1ന് മുന്നിൽ; 38-ആം മിനിറ്റ്. ഇംഗ്ലണ്ട് തിരിച്ചുവരവ് ശ്രമത്തിലാണ്. അതിനിടയിലാണ് ഫ്രാങ്ക് ലാംപാർഡ് ഒരു ലോങ് റേഞ്ചർ പൊട്ടിക്കുന്നത്. ജർമൻ കീപ്പർ മാനുവൽ നോയറെ മറികടന്ന് ക്രോസ് ബാറിൽ ഇടിച്ച ആ പന്ത് ഗോൾ ലൈനിൽ നിന്ന് രണ്ടടി ഉള്ളിൽ വീണ് തിരിച്ചുപോന്നു. നോയർ ഒന്നും അറിയാത്ത മട്ടിൽ പന്ത് കൈകളിലെടുത്ത് നിന്നു. ഇംഗ്ലീഷ് താരങ്ങൾ ഗോൾ ആണെന്ന് വാദിച്ചെങ്കിലും റഫറിയും ലൈൻസ്മാനും അനുവദിച്ചില്ല. ടിവി റിപ്ലേകളിൽ അത് ഗോൾ ആണെന്ന് വ്യക്തം. പിന്നാലെ രണ്ട് ഗോളുകൾ കൂടി അടിച്ച ജർമനി 4–1ന് മത്സരം സീൽ ചെയ്തു; വിവാദങ്ങൾ കത്തിപ്പടർന്നു. ഗോൾ ലൈൻ ടെക്നോളജി എന്ന പുതിയ നിയമം ഫുട്ബോളിൽ പിറവിയെടുക്കുന്നതും ഇവിടെ നിന്നായിരുന്നു.&lt;/p&gt;
  &lt;h2&gt;ഘാന vs ഉറുഗ്വായ് : ഒരു ഭൂഖണ്ഡത്തിന്റെ കണ്ണീർ&lt;/h2&gt;
  &lt;p&gt;ടൂർണമെന്റിലെ ഏറ്റവും നാടകീയ മത്സരം കണ്ടത് ക്വാർട്ടർ ഫൈനലിലാണ്. ഘാനയും ഉറുഗ്വായും തമ്മിൽ. ഒരു ആഫ്രിക്കൻ രാജ്യം ഒരിക്കലും ലോകകപ്പ് സെമിയിൽ എത്തിയിട്ടില്ല. ആഫ്രിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ ഒരു വൻകര ഒന്നാകെ ഘാനക്കൊപ്പമുണ്ട്. ചരിത്രം കുറിക്കാൻ ഒരൊറ്റ ഗോൾ മതി.&lt;/p&gt;
  &lt;p&gt;മത്സരം എക്സ്ട്ര ടൈമിന്റെ അവസാന മിനിറ്റിൽ. ഘാനയുടെ ഡൊമിനിക് അഡിയൈഹ്യയുടെ ഹെഡർ ഉറുഗ്വായ് വലയിലേക്ക്. സ്റ്റേഡിയം ഒന്നാകെ &quot;ഗോൾ&quot; എന്ന് നിലവിളിച്ച നിമിഷം. പക്ഷേ അവിടെ ഒരു നടുക്കുന്ന കാഴ്ച. ഗോൾ ലൈനിൽ കാവൽ നിന്ന ലൂയിസ് സുവാരസ് ഒരു വോളിബോൾ കളിക്കാരനെ പോലെ രണ്ടു കൈകൾ കൊണ്ടും ആ പന്ത് തട്ടിയകറ്റി. സുവാരസ് ചുവപ്പ് കാർഡ് കണ്ടു. ഘാനക്ക് പെനൽറ്റി.&lt;/p&gt;
  &lt;p&gt;ഘാനയുടെ ഹീറോ അസമോ ഗ്യാൻ പെനൽറ്റി കൊടുക്കാൻ വന്നുനിന്നു. ഗോളായാൽ സെമി ഉറപ്പ്. പക്ഷേ ആ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് പുറത്തേക്ക്. ടണലിൽ ഇത് കണ്ട് ആഹ്ലാദത്തിൽ തുള്ളിച്ചാടിയ സുവാരസിന്റെ മുഖം ഇന്നും ഘാനക്കാരുടെ നെഞ്ചിൽ മുറിവാണ്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചുകയറിയപ്പോൾ ഒരു ഭൂഖണ്ഡത്തിന്റെ സ്വപ്നങ്ങൾ ഒന്നാകെ പൊലിഞ്ഞുപോയി.&lt;/p&gt;
  &lt;p&gt;സുവാരസ് വില്ലനായി നിൽക്കുന്നതിനിടയിൽ ഫുട്ബോൾ ലോകത്തിന് മറ്റൊരു ഉറുഗ്വായൻ ഹീറോ കിട്ടി. ദിയേഗോ ഫൊർലാൻ. ജബുലാനിയെ മരക്കാൻ ലോകത്തെ വൻകിട താരങ്ങൾ പാടുപെട്ടപ്പോൾ ഫൊർലാൻ അതിനെ വളച്ചും തിരിച്ചും ഇടിമിന്നലുകൾ പായിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം കാലത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മുന്നിൽ ഫൊർലാൻ വിസ്മയമായി. ലോങ് റേഞ്ചറുകളുടെയും ഫ്രീ കിക്കുകളുടെയും ബലത്തിൽ ഉറുഗ്വായ് സെമി ഉറപ്പിച്ചു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അഞ്ചു ഗോളുകളോടെ ടോപ്പ് സ്കോററും ഫൊർലാൻ സ്വന്തമാക്കി.&lt;/p&gt;
  &lt;p&gt;സെമിയിൽ ഉറുഗ്വായ് ഏറ്റുമുട്ടിയത് ഡച്ചുപടയോട്. ആ മത്സരത്തിൽ ഡച്ച് ക്യാപ്റ്റൻ ജോവാനി വാൻ ബ്രോങ്ക്ഹൊർസ്ത് 35 മീറ്ററിലേറെ ദൂരെ നിന്ന് ഇടതുകാൽ കൊണ്ട് തൊടുത്ത ഷോട്ടിനെ എങ്ങനെ മറക്കാൻ. 3–2ന് ജയിച്ച് ഹോളണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്തു.&lt;/p&gt;
  &lt;h2&gt;ഫൈനൽ : ടിക്കി-ടാക്കയുടെ വിജയം&lt;/h2&gt;
  &lt;p&gt;ജൂലൈ 11. സോക്കർ സിറ്റിയിൽ 84,490 ആരാധകർക്ക് മുന്നിൽ ഫൈനൽ പോരാട്ടം ഒരുങ്ങി. യോഹാൻ ക്രൈഫിന്റെ രണ്ട് ഫുട്ബോൾ മക്കൾ നേർക്കുനേർ. ഒരു വശത്ത് മനോഹരമായ ടിക്കി-ടാക്ക ഫുട്ബോളിലൂടെ ലോകം ഭരിക്കാൻ വന്ന സ്പെയിൻ. മറുവശത്ത് ക്രൈഫിന്റെ പാരമ്പര്യം മറന്ന് സ്പെയിനിന്റെ ടിക്കി-ടാക്കയെ തകർക്കാൻ ഉറച്ചിറങ്ങിയ ബെർട്ട് വാൻ മർവൈക്കിന്റെ നെതർലൻഡ്സ്. ഹോളണ്ട് കളിച്ചത് ജയിക്കാനല്ല; സ്പെയിനിന്റെ ടിക്കി-ടാക്കയെ വെട്ടിമുറിക്കാനായിരുന്നു.&lt;/p&gt;
  &lt;p&gt;ഹോവാർഡ് വെബ് എന്ന റഫറിക്ക് 14 മഞ്ഞക്കാർഡുകളും ഒരു ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്ന ക്രൂരമായ മത്സരം. ഡച്ച് താരം ഡി ജോങ് സ്പാനിഷ് താരം സാബി അലോൺസോയുടെ നെഞ്ചിലേക്ക് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫുട്ബോൾ ലോകത്തെ നാണിപ്പിച്ചു. യോഹാൻ ക്രൈഫ് പോലും ഇതിനെ &quot;വൃത്തികെട്ട, ഹിംസാത്മകമായ ആന്റി-ഫുട്ബോൾ&quot; എന്ന് വിശേഷിപ്പിച്ചു.&lt;/p&gt;
  &lt;p&gt;പക്ഷേ ഓറഞ്ച് പടക്ക് മത്സരം ജയിക്കാൻ പോന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു. 62-ആം മിനിറ്റിൽ സ്നൈഡറിന്റെ മന്ത്ര പാസിൽ ആര്യൻ റോബന് ഒന്നാന്തരം അവസരം. സ്പാനിഷ് കീപ്പർ ഇക്കർ കാസിയസ് മാത്രം മുന്നിൽ. പക്ഷേ ഗോൾ നിറഞ്ഞ ആ ഷോട്ട് കാസിയസ് നീട്ടിപ്പിടിച്ച കാൽ വിരലുകളിൽ തട്ടി തെറിച്ചു. 109-ആം മിനിറ്റിൽ ജോൺ ഹൈറ്റിൻഗ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ ഹോളണ്ട് പൂർണമായും പ്രതിരോധത്തിലായി.&lt;/p&gt;
  &lt;p&gt;ഒടുക്കം കാത്തിരിപ്പിന് അറുതിയായി. 116-ആം മിനിറ്റിൽ ആന്ദ്രേസ് ഇനിയസ്തയിലൂടെ സ്പാനിഷ് വസന്തം പൂത്തുലഞ്ഞു. വിൻസെന്റ് ഡൽ ബോസ്ക്കേയുടെ സ്പെയിൻ ടിക്കി-ടാക്കയിലൂടെ ഫുട്ബോൾ ലോകത്ത് ഒരു പുതിയ സുവിശേഷം രചിക്കുകയായിരുന്നു. ശാവി ഹെർണാണ്ടസും ആന്ദ്രേസ് ഇനിയസ്തയും സർജിയോ ബൂസ്ക്വെറ്റ്സും ചേർന്ന് മധ്യനിരയിൽ തീർത്ത പാസിങ് കോട്ടയിൽ എതിരാളികൾ പന്ത് കാണാതെ വട്ടം കറങ്ങി.&lt;/p&gt;
  &lt;p&gt;ഓർക്കാൻ ഒരുപാടുണ്ടെങ്കിലും 2010 ലോകകപ്പ് നെഗറ്റീവ് ഫുട്ബോളിന്റെ കൂടി ഉത്സവമായിരുന്നു. സുന്ദര ഫുട്ബോളിന് പേരുകേട്ട ബ്രസീലും നെതർലൻഡ്സും ദയനീയമായി നിരാശപ്പെടുത്തി. ചാമ്പ്യന്മാരായ സ്പെയിൻ ടൂർണമെന്റിൽ ആകെ നേടിയത് എട്ട് ഗോളുകൾ മാത്രം. എങ്കിലും ആ ലോകകപ്പ്. വക്കാ വക്കയുടെ താളവും ജബുലാനിയുടെ ഭ്രമവും സുവാരസിന്റെ കൈയ്യും ഫൊർലാന്റെ മിന്നലുകളും. ഒരു തലമുറയുടെ ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്നു.&lt;/p&gt;
&lt;/article&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/1218290426478649385/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2026/07/south-africa-world-cup-2010-a-memory-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1218290426478649385'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1218290426478649385'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2026/07/south-africa-world-cup-2010-a-memory-malayalam.html' title='വക്കാ വക്കയുടെ താളത്തിൽ ആഫ്രിക്കൻ മണ്ണിലെ 2010 ലോകകപ്പ് ഓർമ്മയുണ്ടോ?'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIebPm92KtBLskuX-Vy6gEvSvdH-rmDgw6BNq-uBhQHyBwGFy5jGuKbHTHS3Matr8u-EA6uiMXupvlvaeSQRJwGZu4IdVL2r7bsuDsWMBM4vuySUPxgR915Ig_JMbZcEGYR_PjK5KTlQOLAfK-K8tpqBRaqBye_UTeN0_3jYcZQqCzOXiNyOiF542_sfI/s72-c/south-africa-world-cup-2010-a-memory-malayalam.png" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-3332117861477122481</id><published>2026-07-02T10:08:02.493-07:00</published><updated>2026-07-02T10:20:46.985-07:00</updated><category scheme="http://www.blogger.com/atom/ns#" term="FIFA World Cup"/><category scheme="http://www.blogger.com/atom/ns#" term="Football Stories"/><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>സോച്ചി മുതൽ മോസ്കോ വരെ, എംബാപ്പേയുടെ ഉദയം, റഷ്യൻ ലോകകപ്പ്!</title><content type='html'>&lt;p&gt;
    ശ്വാസമടക്കിപ്പിടിച്ച സോച്ചിയിൽ ഡേവിഡ് ഡി ഹേയക്ക് നെഞ്ചിലേക്ക് ഊർന്നിറങ്ങിയ റൊണാൾഡോയുടെ ഫ്രീ കിക്ക്.
    കസാൻ അറീനയിൽ ലയണൽ മെസ്സിയുടെ ലോകമോഹങ്ങൾ തല്ലിക്കെടുത്തിയ ബെഞ്ചമിൻ പവാർഡിന്റെ വിഖ്യാതമായ ലോങ് റേഞ്ച് വോളി.
    ലോക വേദിയിൽ കിലിയൻ എംബാപ്പേ എന്ന യുവതുർക്കിയുടെ അരങ്ങേറ്റം.
    ക്രൊയേഷ്യൻ കുപ്പായത്തിൽ പീക്ക് മോഡിലേക്ക് കയറിയ ലൂക്ക മോദ്രിച്ച്.
    2018ലെ റഷ്യൻ ലോകകപ്പ് ഇത്തരം ഒട്ടേറെ നിമിഷങ്ങളുടെ വേദിയായിരുന്നു.
    ആ ഓർമ്മകളിലൂടെ ഒന്ന് പോയി വരാം.
  &lt;/p&gt;


&lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOt2aoK3yMo1S0YzvOWxqDRxJYXrC0oB7LGm1hVOsBEsfb8DO7t3aEoB3vLJBlVbnKmQR4JUo050eq1Ec3JzDSzWGPzETz_na1qaPFtB2TW4g6I3FACor9IFl9IG5RGy06tuz0k8pJe6VmBuqaEzU9cOivw-NHu-znZ2YoPOtf7qZ6Zz0U_fepxo8J4M8/s1600/russia-2018-world-cup-a-memory-malayalam.png&quot; style=&quot;display: block; padding: 1em 0; text-align: center; &quot;&gt;&lt;img alt=&quot;&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOt2aoK3yMo1S0YzvOWxqDRxJYXrC0oB7LGm1hVOsBEsfb8DO7t3aEoB3vLJBlVbnKmQR4JUo050eq1Ec3JzDSzWGPzETz_na1qaPFtB2TW4g6I3FACor9IFl9IG5RGy06tuz0k8pJe6VmBuqaEzU9cOivw-NHu-znZ2YoPOtf7qZ6Zz0U_fepxo8J4M8/s1600/russia-2018-world-cup-a-memory-malayalam.png&quot;/&gt;&lt;/a&gt;&lt;/div&gt;

&lt;article&gt;
  &lt;h2&gt;തിരിച്ചുവരവിന്റെ പ്രതീക്ഷകൾ: ഗ്രൂപ്പ് ഘട്ടം&lt;/h2&gt;

  &lt;p&gt;
    കിരീടവും ചുടും ഇടയിൽ നഷ്ടമായ അഭിമാനം തിരിച്ചുപിടിക്കാൻ അർജന്റീന റഷ്യയിലേക്ക് പോയത് പുതിയൊരു ടീമുമായാണ്.
    2014 ഫൈനൽ സ്ക്വാഡിലെ ആകെ 10 പേരെ മാത്രമേ നിലനിർത്തിയിരുന്നുള്ളൂ.
    മറുവശത്ത് ബ്രസീലും പോർച്ചുഗലും ഉണ്ട്.
    2014ൽ പൊടിഞ്ഞ ചോരക്കും കണ്ണീരിനും മറുപടി കൊടുക്കാൻ അവരും കൈകളിൽ കരുതലുകളുമായി എത്തി.
  &lt;/p&gt;

  &lt;p&gt;
    മെസ്സിയും റൊണാൾഡോയും അവരവരുടെ ക്ലബ്ബുകളിൽ പടനയിച്ച കാലത്ത്, സ്വാഭാവികമായും സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റുകൾ ഉടലെടുത്തു.
    ഇരുവർക്കും കിരീടം നേടാൻ ആരാധകർ തുല്യ സാധ്യത കൽപ്പിച്ചിരുന്നു.
    കഴിഞ്ഞ ലോകകപ്പിൽ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട നെയ്മർ ഇക്കുറി മിന്നലാട്ടങ്ങൾ സൃഷ്ടിക്കുമെന്ന് ബ്രസീൽ ആരാധകർ ഉറച്ചു വിശ്വസിച്ചു.
  &lt;/p&gt;

  &lt;p&gt;
    പക്ഷേ കിരീടം നേടുക അത്ര എളുപ്പമല്ലെന്ന സൂചന മൂവർക്കും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കിട്ടി.
    ബ്രസീലിനെ സ്വിറ്റ്സർലൻഡ് സമനിലയിൽ തളച്ചു.
    അർജന്റീനയെ ക്രൊയേഷ്യ തരിപ്പണമാക്കി.
    പോർച്ചുഗലാകട്ടെ നേരിടേണ്ടി വന്നത് ഫെർണാണ്ടോ ഹിയേറോയുടെ സ്പെയിനിനെ.
  &lt;/p&gt;

  &lt;h2&gt;റൊണാൾഡോയുടെ ഫ്രീ കിക്ക്: സോച്ചിയിലെ ചരിത്ര നിമിഷം&lt;/h2&gt;

  &lt;p&gt;
    റൊണാൾഡോ വഴി പോർച്ചുഗൽ ആ മത്സരത്തിൽ രണ്ടുതവണ ലീഡ് എടുത്തെങ്കിലും ദിയേഗോ കോസ്റ്റയും നാച്ചോയും ചേർന്ന് രണ്ടാം പകുതിയിൽ സ്പെയിനിനെ മുന്നിലെത്തിച്ചു.
    റാമോസും പിക്കേയും കോട്ടകെട്ടി കാത്ത ആ മതിലിനെ ഇനി ഒരു പന്തും ഭേദിക്കില്ലെന്ന് സ്പെയിൻ ഉറപ്പിച്ചിരിക്കുന്ന സമയത്ത് ആ സംഭവം നടന്നു.
  &lt;/p&gt;

  &lt;p&gt;
    88-ആം മിനിറ്റിൽ പന്തുമായി മുന്നേറിയ റൊണാൾഡോയെ പിക്കേ ഫൗൾ ചെയ്ത് വീഴ്ത്തി.
    പോർച്ചുഗലിന് ഒരു ഫ്രീ കിക്ക് കിട്ടി.
    സോച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തിൽ ഒരു വലിയ നിശ്ശബ്ദത തളംകെട്ടി നിന്നു.
  &lt;/p&gt;

  &lt;p&gt;
    പന്ത് മാർക്കിൽ വെച്ച് ക്രിസ്ത്യാനോ ഒരൽപ്പം പിന്നോട്ട് നടന്നു.
    ഇരുകാലും ഷോർട്സ് ഉയർത്തി വെച്ചിട്ടുണ്ട്.
    ഗോൾ പോസ്റ്റിൽ നിന്ന് കണ്ണെടുക്കാതെ ആ താരം ഒന്ന് ആഴത്തിൽ ശ്വാസം വലിച്ചുവിട്ടു.
    പിന്നെ പതിയെ അടിവെച്ച് പന്തിലേക്ക്.
    നിരനിരയായി നിന്ന സ്പാനിഷ് പ്രതിരോധ മതിലിനെയും ഏത് പന്തും പറന്ന് പിടിക്കുന്ന ഡേവിഡ് ഡി ഹേയയെയും ഒരേ നിമിഷം കാഴ്ചക്കാരാക്കി.
    റൊണാൾഡോയുടെ വലംകാലൻ ഫ്രീ കിക്ക് സ്പാനിഷ് ഗോൾ വല കുലുക്കി.
    പ്രാർഥനയിൽ മുഴുകിയ ഗ്യാലറിയിലെ ആയിരക്കണക്കിന് പോർച്ചുഗീസ് ആരാധകർ ആവേശക്കടലായി മാറി.
    സ്പാനിഷ് ബെഞ്ചിലും മൈതാനത്തിലും നിരാശയുടെ മുഖഭാവം മാത്രം.
    ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു അതെന്ന് നിസ്സംശയം പറയാം.
  &lt;/p&gt;

  &lt;h2&gt;ചാമ്പ്യന്മാരുടെ പതനം: ജർമനിയും തിരിച്ചിലും&lt;/h2&gt;

  &lt;p&gt;
    കഴിഞ്ഞ എഡിഷനിൽ ജേതാക്കളായവർ അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് കടക്കില്ല.
    2006 മുതൽ ലോകകപ്പിൽ അങ്ങനെ ഒരു പതിവുണ്ടായിരുന്നു.
    2018ലും അത് തെറ്റിയില്ല.
    ബ്രസീലിൽ ലോകകിരീടം ചൂടിയ ജർമനിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നു.
    ആദ്യ മത്സരത്തിൽ മെക്സിക്കോ ഒരൊറ്റ ഗോളിന് ജർമനിയെ തകർത്തു.
    രണ്ടാം മത്സരത്തിൽ സ്വീഡനോട് സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ ഘട്ടത്തിൽ ടോണി ക്രൂസിന്റെ ഐക്കോണിക് ഫ്രീ കിക്ക് ഗോളിലൂടെ ജർമനി ജയം കൊയ്തു.
  &lt;/p&gt;

  &lt;p&gt;
    പക്ഷേ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സകലവും തകിടം മറിഞ്ഞു.
    ദക്ഷിണ കൊറിയ ജർമനിയെ രണ്ട് ഗോളിന് അട്ടിമറിച്ചു.
    ഗോൾ പോസ്റ്റ് വിട്ട് ഏറെ ദൂരം പുറത്തിറങ്ങി ഗോൾ വിട്ടുകൊടുത്ത മാനുവൽ നോയറിന്റെ ചിത്രം ആ ലോകകപ്പിന്റെ ബാക്കിപത്രമായി.
    മൂന്ന് പോയിന്റ് മാത്രവുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്ത്.
    1958 ന് ശേഷം ജർമനിയുടെ ഏറ്റവും മോശം ഫിനിഷ്.
  &lt;/p&gt;

  &lt;h2&gt;നോക്കൗട്ട് ഘട്ടം: മെസ്സിയും റൊണാൾഡോയും മടങ്ങുന്നു&lt;/h2&gt;

  &lt;p&gt;
    പ്രീ-ക്വാർട്ടറിൽ അർജന്റീനക്ക് എതിരാളിയായി വന്നത് ഫ്രാൻസ്.
    അടിയും തിരിച്ചടിയുമായ ഗോൾ മഴ പെയ്ത ആ മത്സരത്തിൽ കിലിയൻ എംബാപ്പേ ഒരു കൗമാര ഹീറോ ആയി മാറി.
    ഇരട്ട ഗോളുകളുമായി അവൻ ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്ക് നയിച്ചു.
    മെസ്സിയെ പോലെ അവസാന 16ൽ മടങ്ങുകയായിരുന്നു റൊണാൾഡോയുടെ വിധിയും.
    ഇരട്ടഗോളുമായി എദിൻസൺകവാനി തിളങ്ങിയ മത്സരത്തിൽ ഉറുഗ്വായ് പോർച്ചുഗലിനെ പടിക്ക് പുറത്താക്കി.
  &lt;/p&gt;

  &lt;p&gt;
    സ്പെയിനിനെ പെനൽറ്റിയിൽ ആതിഥേയ റഷ്യ കീഴടക്കിയപ്പോൾ, മറുവശത്ത് ബ്രസീൽ മെക്സിക്കോയെ വഴിക്ക് വിട്ട് സ്വപ്നപ്രയാണം തുടർന്നു.
    പക്ഷേ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
    ക്വാർട്ടറിൽ ബെൽജിയത്തിന്റെ സുവർണ്ണ തലമുറ കടന്നുവന്നു.
    ഒറ്റയ്ക്കൊരു കോട്ടപോലെ, ആർക്കും വഴങ്ങാതെ തിബോ കൂർത്വ ഗോൾ വലക്ക് മുന്നിൽ നിലയുറപ്പിച്ചതോടെ നെയ്മറും സംഘവും കണ്ണീരോടെ തിരിച്ചുപോന്നു.
    ബ്രസീൽ 25 ഷോട്ടുകൾ പായിച്ചിട്ടും ഒരൊറ്റ ഗോൾ മാത്രം.
  &lt;/p&gt;

  &lt;h2&gt;ക്രൊയേഷ്യ: ചെറിയ രാജ്യം, വലിയ ഹൃദയം&lt;/h2&gt;

  &lt;p&gt;
    കളി അവസാന ഘട്ടത്തിലെത്തിയപ്പോഴേ അതൊരു യൂറോപ്യൻ ഫൈനൽ ആകുമെന്ന് ഉറപ്പായിരുന്നു.
    ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകൾക്ക് പുറമേ ഇത്തിരി കുഞ്ഞൻ ക്രൊയേഷ്യയും സെമി ഫൈനലിൽ എത്തി.
    ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ നിലംപരിശാക്കി സൂചന നൽകിയ അവർ, നോക്കൗട്ടിൽ ഡെൻമാർക്കിനെയും റഷ്യയെയും മറികടന്നു.
  &lt;/p&gt;

  &lt;p&gt;
    ലൂക്ക മോദ്രിച്ച്, ഇവാൻ റാകിടിച്ച്, മാരിയോ മാൻഡ്സുകിച്ച്, പേരിഷിച്ച്.
    യൂറോപ്യൻ ക്ലബ്ബുകളിലെ പരിചയസമ്പന്നരായ ഒരുപാടുപേർ ആ ക്രൊയേഷ്യൻ നിരയിൽ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ജീവനാഡി മോദ്രിച്ച് തന്നെ ആയിരുന്നു.
    മിഡ്ഫീൽഡിൽ അദ്ദേഹം രചിച്ച കവിതയുടെ താളമായിരുന്നു ആ കുതിപ്പിന്റെ രഹസ്യം.
  &lt;/p&gt;

  &lt;p&gt;
    ഫ്രാൻസ്-ബെൽജിയം സെമി ഫൈനൽ സമുഏൽ ഉംതിതിയുടെ ഹെഡർ ഗോളിൽ നിർണായകമായി.
    മറുവശത്ത് ആദ്യം ലീഡ് എടുത്ത ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യ ഒരു അവിശ്വസനീയ കംബ്യാക്ക് സ്വന്തമാക്കി.
    ഫുൾ ടൈം വിസിലിന്റെ പിന്നാലെ മോസ്കോയിലെ ലുഴ്നിക്കി സ്റ്റേഡിയം ക്രൊയേഷ്യക്കാരുടെ ആനന്ദക്കണ്ണീർ കൊണ്ട് നനഞ്ഞു.
    ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനൽ.
    അവർ ആഘോഷമാക്കി.
    ഈ അണ്ടർഡോഗുകളുടെ കുതിപ്പ് പത്രമാധ്യമങ്ങളിൽ തലക്കെട്ടുകളായി.
    എങ്ങും ചർച്ചാ വിഷയം ക്രൊയേഷ്യ മാത്രമായിരുന്നു.
  &lt;/p&gt;

  &lt;h2&gt;ഫൈനൽ: മഴയത്ത് ഫ്രാൻസിന്റെ കിരീടം&lt;/h2&gt;

  &lt;p&gt;
    ഒടുക്കം ആ ദിവസം വന്നെത്തി.
    ഫ്രാൻസ് vs ക്രൊയേഷ്യ ഫൈനൽ.
    ലുഴ്നിക്കിയിൽ ക്രൊയേഷ്യ ഒരു അത്ഭുതം കൂടി നടത്തുമോ എന്ന് കാണാൻ ഗ്യാലറി നിറഞ്ഞുകവിഞ്ഞു.
    മാൻഡ്സുകിച്ചിന്റെ സ്വന്തം ഗോളിൽ പുറകിൽ പോയ ക്രൊയേഷ്യ 10 മിനിറ്റിനകം തിരിച്ചടിച്ചു.
  &lt;/p&gt;

  &lt;p&gt;
    പക്ഷേ ചാട്ടുളി പോലെ പാഞ്ഞ എംബാപ്പേയും ഡിഫൻഡർമാർക്കിടയിലൂടെ ഒഴുകി നടന്ന ഗ്രിസ്മാനും ചേർന്ന് ക്രൊയേഷ്യൻ മോഹങ്ങൾ ചുട്ടുചാമ്പലാക്കി.
    ഗ്രിസ്മാന്റെ പെനൽറ്റി ഗോൾ, പോഗ്ബയുടെ ഇടങ്കാലൻ ഔട്ട്സൈഡ് ദ ബോക്സ് ഗോൾ, ഒടുക്കം എംബാപ്പേയുടെ ലോങ് റേഞ്ചർ.
    ഈ മൂന്നും ചേർന്ന് ക്രൊയേഷ്യൻ പതനം പൂർണ്ണമാക്കി.
    ലോറിസിന്റെ പിഴവ് മുതലെടുത്ത് മാൻഡ്സുകിച്ച് ഒരു പ്രായശ്ചിത്ത ഗോൾ നേടിയെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
  &lt;/p&gt;

  &lt;p&gt;
    കനത്ത മഴയുടെ അകമ്പടിയിൽ ഹ്യൂഗോ ലോറിസ് വിശ്വ കിരീടം ആകാശത്തേക്ക് ഉയർത്തി.
    യൂറോ ഫൈനലിലെ തോൽവിഭാരം ദിദ്യേ ദേഷാങ്പും സംഘവും ആ മഴയിൽ ഒഴുക്കിക്കളഞ്ഞു.
    മൈതാനത്ത് ഓടിനടന്ന എൻഗോളോ കാന്റേ, മിഡ്ഫീൽഡിൽ മായാജാലം തീർത്ത പോഗ്ബ, യങ് സെൻസേഷൻ കിലിയൻ എംബാപ്പേ.
    എല്ലാവരും ലോകം ജയിച്ചവരായി.
  &lt;/p&gt;

  &lt;p&gt;
    നാണയത്തിന്റെ മറുവശം എന്നപോലെ, ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയ ലൂക്ക മോദ്രിച്ച് തോൽവിയുടെ ഭാരത്താൽ വിളർത്ത് നിന്നു.
  &lt;/p&gt;

  &lt;p&gt;
    വമ്പന്മാർ കാലിടറിയ ഇത്തിരിക്കുഞ്ഞന്മാർ, ഫൈനൽ വരെ കുതിച്ച ത്രില്ലർ മത്സരങ്ങൾ, ബങ്കർ ഗോളുകൾ.
    ഇതൊക്കെ ചേർന്നതാണ് 2018 റഷ്യ ലോകകപ്പ് ഇന്നും ഓർമ്മകളിൽ നിലനിൽക്കുന്നതിന്റെ കാരണം.
    ഇതിൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതായിരുന്നു?
  &lt;/p&gt;
&lt;/article&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/3332117861477122481/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2026/07/reliving-russia-world-cup-2018-malayalam.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3332117861477122481'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3332117861477122481'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2026/07/reliving-russia-world-cup-2018-malayalam.html' title='സോച്ചി മുതൽ മോസ്കോ വരെ, എംബാപ്പേയുടെ ഉദയം, റഷ്യൻ ലോകകപ്പ്!'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOt2aoK3yMo1S0YzvOWxqDRxJYXrC0oB7LGm1hVOsBEsfb8DO7t3aEoB3vLJBlVbnKmQR4JUo050eq1Ec3JzDSzWGPzETz_na1qaPFtB2TW4g6I3FACor9IFl9IG5RGy06tuz0k8pJe6VmBuqaEzU9cOivw-NHu-znZ2YoPOtf7qZ6Zz0U_fepxo8J4M8/s72-c/russia-2018-world-cup-a-memory-malayalam.png" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-2417989776526936125</id><published>2026-06-30T11:43:44.311-07:00</published><updated>2026-07-02T10:19:58.905-07:00</updated><category scheme="http://www.blogger.com/atom/ns#" term="FIFA World Cup"/><category scheme="http://www.blogger.com/atom/ns#" term="Football Stories"/><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>കോട്ടക്കലിൽ വന്ന നെയ്മർ, മെസ്സിയുടെ കണ്ണീരും, ബ്രസീൽ ലോകകപ്പ് ഒരു ഓർമ്മ!</title><content type='html'>&lt;p&gt;ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും ഒരിക്കലും മറക്കാത്ത ഒരു ലോകകപ്പ്. ബ്രസീലിന് അത് അപമാനത്തിന്റെ ചരിത്രമാണെങ്കിൽ, അർജന്റീനക്ക് അതൊരു തീരാവേദനയാണ്. സുനീഗയുടെ കുത്തേറ്റ് പൊളഞ്ഞ നെയ്മറെയും, തലകുനിച്ച് മാരക്കാനയുടെ പടിയിറങ്ങിപ്പോയ ലയണൽ മെസ്സിയെയും എങ്ങനെ മറക്കാൻ. പറഞ്ഞുവരുന്നത് 2014 ലോകകപ്പിനെ കുറിച്ചാണ്.&lt;/p&gt;

&lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4yWGvaEXf-SVjFaRdyLZ7aC5kg2Il44lD6aYWNZsbisM-_5vFnFeY3rbsEEUQlS6Wzya_1KvlQw_wsEvfVaqjG5FLmDjW-vQ4P57t6BOsfX_oOGVN8gKAc52TvJCmJf8xs3L3f5zH-I8Y6Gj3eCEtqjYnXrAH0AbLO1mZvfLCBNy7OhXbOe1zC38D0qg/s1600/brazil-world-cup-2014-a-memory-malayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4yWGvaEXf-SVjFaRdyLZ7aC5kg2Il44lD6aYWNZsbisM-_5vFnFeY3rbsEEUQlS6Wzya_1KvlQw_wsEvfVaqjG5FLmDjW-vQ4P57t6BOsfX_oOGVN8gKAc52TvJCmJf8xs3L3f5zH-I8Y6Gj3eCEtqjYnXrAH0AbLO1mZvfLCBNy7OhXbOe1zC38D0qg/s1600/brazil-world-cup-2014-a-memory-malayalam.webp&quot; /&gt;&lt;/a&gt;&lt;/div&gt;

&lt;article&gt;

&lt;p&gt;കേരളത്തിൽ അന്ന് ജൂൺ മാസത്തിലെ കാലവർഷം തിമിർത്ത് പെയ്യുകയായിരുന്നു. മലബാറിൽ ആണെങ്കിൽ ഒരു നോമ്പുകാലവും, നമ്മുടെ കൈകളിലേക്ക് ആൻഡ്രോയിഡ് ഫോണുകൾ വിപ്ലവം പോലെ കടന്നുവന്ന സമയം. വാട്ട്സ്ആപ്പും ഫേസ്ബുക്കും എല്ലാം സജീവമായ ശേഷമുള്ള ആദ്യത്തെ ലോകകപ്പ് കൂടിയായിരുന്നു ഇത് ഫാൻ ഫൈറ്റിന്റെ പുതിയ തലങ്ങൾ തുറന്ന ഒരു കാലം.&lt;/p&gt;

&lt;p&gt;ഫുട്ബോൾ ലോകം അന്ന് രണ്ടുപേർ പങ്കിട്ടെടുക്കുന്ന കാലമാണ്. ലയണൽ ആന്ദ്രേസ് മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും ഇരുവരും തങ്ങളുടെ കരിയറിന്റെ പീക്കിൽ ഇരിക്കുന്ന കാലം. അവർക്കിടയിലേക്ക് സാംബ ഫുട്ബോളിന്റെ പ്രതാപവുമായി ഒരു 22 കാരൻ കൂടി അണിനിരന്നു നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ. 2014 ബ്രസീലിയൻ ലോകകപ്പിനെ ഒന്ന് ഓർത്തെടുക്കാം.&lt;/p&gt;

&lt;h2&gt;ഗ്രൂപ്പ് ഘട്ടം: തകർന്ന സാമ്രാജ്യങ്ങൾ&lt;/h2&gt;

&lt;p&gt;2014 ലോകകപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനും റണ്ണേഴ്സ് അപ്പായ നെതർലൻഡ്സും തമ്മിൽ. വലിയ ഹൈപ്പ് ഉണ്ടായിരുന്ന ആ മത്സരം 2010ൽ ആൻഡ്രേസ് ഇനിയസ്റ്റയുടെ ഗോളിൽ നഷ്ടമായ ലോകകപ്പിന്റെ കണക്ക് വീട്ടാൻ ഉറച്ചാണ് നെതർലൻഡ്സ് വന്നത്. മത്സരത്തിന്റെ 27-ആം മിനിറ്റിൽ സാബി അലോൻസോ വഴി സ്പെയിൻ മുന്നിലെത്തി. പക്ഷേ അധികം വൈകാതെ ഡച്ചുകാരുടെ മറുപടി വന്നു സാൽവദോറിലെ സ്റ്റേഡിയത്തിൽ, ഒരു ഡോൾഫിനെ പോലെ പറന്ന്, സ്പാനിഷ് കീപ്പർ കാസിയസിന്റെ തലക്ക് മുകളിലൂടെ റോബിൻ വാൻ പേഴ്സി തൊടുത്ത ആ വിഖ്യാതമായ ഹെഡറിൽ നെതർലൻഡ്സ് സമനിലപിടിച്ചു. ഒരു ക്ലോസ് ഫൈറ്റ് പ്രതീക്ഷിച്ചവർക്ക് മുന്നിൽ പിന്നീട് നെതർലൻഡ്സ് ആളിക്കത്തി. ടിക്കി-ടാക്കയെ അവർ വലിച്ചുചിന്തി. ഫുട്ബോൾ ലോകം അമ്പരപ്പോടെ അത് നോക്കിനിന്നു. ഒടുവിൽ അന്തിമ സ്കോർ: 5–1. ടിക്കി-ടാക്ക കൊണ്ട് ലോക ഫുട്ബോളിനെ ഭരിച്ച സ്പാനിഷുകാരുടെ ഒരു യുഗാന്ത്യം കൂടിയാണ് അവിടെ സംഭവിച്ചത്.&lt;/p&gt;

&lt;p&gt;സ്പെയിൻ മാത്രമല്ല, പല യൂറോപ്യൻ വമ്പന്മാരും ആദ്യമേ മടങ്ങിയ ലോകകപ്പായിരുന്നു ഇത്. ഗ്രൂപ്പ് ജിയിൽ ജർമനി, യുഎസ്, ഘാന എന്നിവർക്കൊപ്പം ഇറങ്ങിയ പോർച്ചുഗലിനെ ആദ്യമേ ജർമനി തകർത്തു. ഗ്രൂപ്പിൽ യുഎസ്സിനും പോർച്ചുഗലിനും നാലു പോയിന്റ് വീതം; പക്ഷേ ഗോൾ ശരാശരിയുടെ ബലത്തിൽ യുഎസ് പ്രീ-ക്വാർട്ടറിലേക്ക്. അതോടെ വലിയ താരതിളക്കത്തിൽ വന്ന ക്രിസ്ത്യാനോയുടെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു.&lt;/p&gt;

&lt;p&gt;അതിലേറെ കൗതുകം ഗ്രൂപ്പ് ഡി ആയിരുന്നു. മൂന്ന് മുൻ ലോകചാമ്പ്യന്മാർ ഒരേ ഗ്രൂപ്പിൽ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ്. ഇവർക്കൊപ്പം കോസ്റ്ററീക്കയും. ഇറ്റലിയും ഇംഗ്ലണ്ടും ഗ്രൂപ്പ് ഘട്ടം അനായാസം കടക്കുമെന്നായിരുന്നു പ്രവചനങ്ങളെല്ലാം. പക്ഷേ കോസ്റ്ററീക്കയും ഉറുഗ്വായും സകല പ്രവചനങ്ങളെയും ചവറ്റുകൊട്ടയിലിട്ടു; ഇംഗ്ലണ്ടിനും ഇറ്റലിക്കും കണ്ണീർ മടക്കം. അതിനിടയിൽ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഇറ്റാലിയൻ ഡിഫൻഡർ കെല്ലീനിയെ സുവാരസ് കടിച്ചതും വലിയ വാർത്തയായി.&lt;/p&gt;

&lt;h2&gt;മെസ്സിയും നെയ്മറും: ഒരേ ടൂർണമെന്റ്, രണ്ട് ദുരന്തങ്ങൾ&lt;/h2&gt;

&lt;p&gt;2010ൽ കണ്ട മെസ്സിയല്ലായിരുന്നു 2014ൽ. ആ മഹാമാന്ത്രികൻ ബ്രസീലിയൻ പുല്ലിൽ നൃത്തമാടി തുടങ്ങി. ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ ഗോൾ നേടി സൂചന നൽകി. പിന്നാലെ ഇറാനെതിരായ മത്സരത്തിൽ അർജന്റീനക്ക് മുന്നിൽ ഇറാൻ ബസ് പാർക്കിങ് നടത്തി നിന്നു. സകല പണിയും പുറത്തെടുത്തിട്ടും ഇറാൻ പ്രതിരോധം ഒരു തെല്ലും കുലുങ്ങുന്നില്ല. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നു, അർജന്റീന ആരാധകരുടെ നെഞ്ചിടിക്കുന്ന നേരത്ത്, ഒരു ഇടങ്കാലിൽ നിന്ന് ഒരു കൊള്ളിയാൻ മിന്നൽ ഇറാൻ വലയ്ക്കകത്തേക്ക് പാഞ്ഞുകയറി. ഇറാൻ ഗോൾകീപ്പർ അലി റസ തല ഉയർത്താനാകാതെ നോക്കിനിന്നു. ലയണൽ ആന്ദ്രേസ് മെസ്സി വെൽ ആൻഡ് ട്രൂലി അറൈവ്ഡ്. പിന്നാലെ നൈജീരിയക്കെതിരെ ഇരട്ടഗോളും നേടി മെസ്സി ഗ്രൂപ്പ് സ്റ്റേജിൽ തിളങ്ങി.&lt;/p&gt;

&lt;p&gt;അപ്പുറത്ത് ബ്രസീലിനായി നെയ്മറും ആളിക്കത്തുകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഇരട്ടഗോളുകളുമായി മാസ് എൻട്രി. പിന്നാലെ കാമറൂണിനെതിരെയും ഇരട്ടഗോൾ. ബ്രസീൽ ആരാധകർ നെയ്മറെ ആഘോഷമായി ഏറ്റെടുത്തു. പക്ഷേ മുന്നോട്ടുള്ള പാതകളിൽ തങ്ങളെ വലിയ അപകടങ്ങൾ കാത്തിരിക്കുന്നുവെന്ന് അവർ അറിഞ്ഞതേ ഇല്ല.&lt;/p&gt;

&lt;p&gt;പ്രീ-ക്വാർട്ടറിൽ അയൽക്കാരായ ചിലിക്കെതിരെ ബ്രസീൽ നടത്തിയത് കനത്ത പോരാട്ടം. ഒടുക്കം ശ്വാസമടക്കിപ്പിടിക്കുന്ന പെനൽറ്റി ഷൂട്ടൗട്ടിലൂടെ ബ്രസീൽ ക്വാർട്ടർ ഫൈനൽ കടമ്പ കടന്നു. ക്വാർട്ടറിൽ മുന്നിലെത്തിയത് ഒരു ലാറ്റിൻ അമേരിക്കൻ സ്വപ്നം ജെയിംസ് റോഡ്രിഗ്സ് എന്ന ആ ടൂർണമെന്റിന്റെ വണ്ടർ ബോയ്. പ്രീ-ക്വാർട്ടറിൽ ഉറുഗ്വായ്ക്കെതിരെ റോഡ്രിഗ്സ് എടുത്ത ആ വോളി — ഒരു ചാട്ടുളി പോലെ ഉറുഗ്വായ്‌ വല പിളർക്കുമ്പോൾ കമന്ററ്റേറ്റർമാർ പോലും അലറിവിളിച്ചു.&lt;/p&gt;

&lt;p&gt;ക്വാർട്ടറിൽ കൊളംബിയൻ വെല്ലുവിളി കടന്നെങ്കിലും ആ രാത്രി ബ്രസീലിന് ഉണങ്ങാത്ത ഒരു മുറിവ് ഏൽക്കുകയായിരുന്നു. മത്സരത്തിന്റെ 88-ആം മിനിറ്റ്. ആകാശത്ത് നിന്ന് വന്ന ഒരു പന്ത് നിയന്ത്രിക്കാൻ നെയ്മർ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. ആ സമയത്ത് കൊളംബിയൻ ഡിഫൻഡർ കാമിലോ സുനീഗ കാൽമുട്ട് കയറ്റി. ആ നിമിഷം വേദനയാൽ നെയ്മറിന്റെ ശരീരം വില്ലുപോലെ വളഞ്ഞുപോയി; മൈതാനം നിശ്ശബ്ദമായി. ബ്രസീൽ ടീം റിയോ ഡി ജനൈറോയിലേക്ക് മടങ്ങുമ്പോൾ ഹെലികോപ്റ്ററിൽ സ്ട്രക്ചറിൽ കിടത്തിയാണ് നെയ്മറെ കൊണ്ടുപോയത്. ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ട ബ്രസീൽ ജനത തെരുവുകളിൽ പ്രാർഥനകൾ തുടങ്ങി; സുനീഗക്ക് ലോകമെമ്പാടും ഒരു വില്ലന്റെ മുഖം കിട്ടി.&lt;/p&gt;

&lt;p&gt;ഒടുക്കം മെഡിക്കൽ റിപ്പോർട്ടിൽ നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് തെളിഞ്ഞു. ചികിത്സക്കിടെ ഡോക്ടർ പറഞ്ഞതിങ്ങനെ: &quot;നിനക്ക് രണ്ട് വാർത്തകൾ തരാനുണ്ട് ഒന്ന് നല്ലത്, ഒന്ന് ചീത്തത്. ചീത്ത വാർത്ത: നിന്റെ ലോകകപ്പ് ഇതോടെ അവസാനിച്ചിരിക്കുന്നു. നല്ല വാർത്ത: ആ ഇടി ഒരൊറ്റ സെന്റിമീറ്റർ കൂടി മുകളിലേക്ക് മാറിയിരുന്നെങ്കിൽ, ഒരുപക്ഷേ നിനക്ക് ഒരിക്കലും നടക്കാൻ പോലും ആകില്ലായിരുന്നു.&quot; അതിനിടെ &quot;നെയ്മർ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക്&quot; എന്നൊരു അഭ്യൂഹം കേരളത്തിലെ സോഷ്യൽ മീഡിയയും മുഖ്യധാരാ മീഡിയകളും ഒരേപോലെ ഏറ്റെടുത്തു ഇന്നോർക്കുമ്പോൾ ചിരിവരുന്ന ഒരു നിമിഷം.&lt;/p&gt;

&lt;h2&gt;മിനൈറോ ദുരന്തം: ഫുട്ബോൾ ചരിത്രത്തിലെ ആറ് മിനിറ്റ്&lt;/h2&gt;

&lt;p&gt;സെമിഫൈനലിൽ ബ്രസീലിന് ഏറ്റുമുട്ടേണ്ടി വന്നത് കരുത്തരായ ജർമനിയെ. നെയ്മർ ഇല്ലാത്തതിനൊപ്പം രണ്ട് മഞ്ഞക്കാർഡ് കാരണം തിയാഗോ സിൽവക്കും പുറത്തിരിക്കേണ്ടി വന്നു. എങ്കിലും ബ്രസീലിന് ആത്മവിശ്വാസത്തിന് കുറവൊന്നുമില്ലായിരുന്നു; കളി നാട്ടിൽ നടക്കുന്നതിന്റെ മേൽക്കൈ വേറെയുമുണ്ട്. വമ്പൻ ഹൈപ്പിൽ സെമിക്കായി വിസിൽ മുഴങ്ങി.&lt;/p&gt;

&lt;p&gt;കേരളവും കൺചിമ്മാതെ അത് നോക്കിനിന്നു. അവർക്ക് മുന്നിൽ ലോക ഫുട്ബോളിലെ ഏറ്റവും മഹത്തായ സാമ്രാജ്യങ്ങളിൽ ഒന്ന് തകർന്നുവീഴുകയാണ്. സ്വന്തം ടീമിന്റെ ശവസംസ്കാര ചടങ്ങുകൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ബ്രസീൽ പതാകയുമായി മൈതാനത്തെത്തിയ പതിനായിരക്കണക്കിന് മഞ്ഞക്കുപ്പായക്കാർ നിനച്ചതേ ഇല്ല.&lt;/p&gt;

&lt;p&gt;ആത്മാവ് നഷ്ടപ്പെട്ട ഒരുകൂട്ടം കളിക്കാരാണ് ആ ദിവസം ബ്രസീൽ കുപ്പായമിട്ട് മൈതാനത്തേക്ക് നടന്നുപോയത്. മറുഭാഗത്തോ: ദയയും ദാക്ഷിണ്യവുമില്ലാത്ത ഒരു കൊലയാളി സംഘം. ഫിലിപ്പ് ലാം, തോമസ് മ്യൂളർ, ടോണി ക്രൂസ്, മാരിയോ ഗോഡ്സെ, മാനുവൽ നോയർ.&lt;/p&gt;

&lt;p&gt;കളി തുടങ്ങിയ 11-ആം മിനിറ്റിൽ തന്നെ ബ്രസീലിന്റെ ആദ്യ ചോര വീണു: തോമസ് മ്യൂളർ ബ്രസീലിന്റെ വല കുലുക്കി. സ്റ്റേഡിയം ഒന്ന് ഞെട്ടിമറിഞ്ഞു. പക്ഷേ അത് വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ആ സ്റ്റേഡിയം കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ആറ് മിനിറ്റുകളാണ്. 21-ആം മിനിറ്റ് മുതൽ 29-ആം മിനിറ്റ് വരെ കേവലം 360 സെക്കൻഡുകൾക്കുള്ളിൽ നാലുതവണ ജർമനി ബ്രസീൽ വലയിലേക്ക് ബോംബുകൾ വർഷിച്ചു. ശ്വാസമെടുക്കാൻ പോലും അനുവദിക്കാതെ ഇരയെ വേട്ടയാടുന്ന മൃഗങ്ങളെ പോലെ അവർ ബ്രസീലിനെ കൊന്നൊടുക്കി.&lt;/p&gt;

&lt;p&gt;ആ സ്കോർബോർഡ് വിശ്വസിക്കാനാകാതെ ലോകം തരിച്ചുനിന്നു 7–1. ബ്രസീൽ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നാണക്കേടും ഭയാനകവുമായ രാത്രി. ലോകമെമ്പാടുമുള്ള ക്യാമറക്കണ്ണുകൾ ഗ്യാലറിയിലേക്ക് നീണ്ടു. പ്ലാസ്റ്റിക് ലോകകപ്പ് കെട്ടിപ്പിടിച്ച് കരയുന്ന ആ വൃദ്ധൻ ആ ദുരന്തത്തിന്റെ ചിരന്തന സ്മാരകമായി ഇന്നും നിലനിൽക്കുന്നു. സ്വന്തം ടീം തകർന്നടിയുന്നത് കണ്ട് നിസ്സഹായരായ കുരുന്നുകൾ, മുഖം പൊത്തി നിലവിളിക്കുന്ന അമ്മമാർ അതൊരു തോൽവിയായിരുന്നില്ല; ഫുട്ബോൾ കൊണ്ട് എല്ലാം കെട്ടിപ്പടുത്ത ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഏറ്റ മുറിവായിരുന്നു. പിന്നീടൊരിക്കലും ബ്രസീൽ, പഴയ ബ്രസീൽ ആയിട്ടില്ല.&lt;/p&gt;

&lt;h2&gt;മെസ്സിയുടെ ഫൈനൽ: കിരീടമില്ലാത്ത രാജാവ്&lt;/h2&gt;

&lt;p&gt;മറുവശത്ത്, ബ്രസീലിനേക്കാൾ കടുത്ത എതിരാളികളാണ് ആൽബിസെലെസ്തേക്ക് കാത്തിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഗ്നിപരീക്ഷകൾ കടന്നെത്തിയ ലയണൽ മെസ്സിയുടെ അർജന്റീനക്ക് മുന്നോട്ടുള്ള നോക്കൗട്ട് പാത ഓരോ സെക്കൻഡിലും ആരാധകരുടെ ശ്വാസം നിർത്തുന്നതായിരുന്നു.&lt;/p&gt;

&lt;p&gt;സ്വിറ്റ്സർലൻഡിനെതിരായ പ്രീ-ക്വാർട്ടറിൽ 117 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമും സമനിലയിൽ. ഷൂട്ടൗട്ട് ഒരു ഘട്ടം മുന്നിൽ കണ്ട് സ്വിസ് ടീം കളിക്കുകയാണ്. പക്ഷേ അതിനിടയിൽ ഒരു എൻട്രി. ഡിഫൻഡർമാർ ചുറ്റും കൂടിയിട്ടും ആ നൃത്തം ചെയ്യുന്ന കാലുകളെ അളക്കാൻ അവർക്കായില്ല. മെസ്സി പന്ത് ഡി മരിയക്ക് നീട്ടി ഡി മരിയ സ്കോർ ചെയ്തു.&lt;/p&gt;

&lt;p&gt;ക്വാർട്ടർ ഫൈനലിൽ അർജന്റീന ഏറ്റുമുട്ടിയത് ഈഡൻ ഹസാർഡും വിൻസന്റ് കോമ്പനിയുമുള്ള ബെൽജിയത്തെ ആ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിൽ ഒന്ന്. 8-ആം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ ഗോൾ നേടി. പിന്നീട് ഹവ്യേർ മഷ്ചറാനോ ഒരു കോട്ടകെട്ടി നിന്നു. ഒടുക്കം ആ ഒരൊറ്റ ഗോളിന്റെ ബലത്തിൽ 24 വർഷങ്ങൾക്ക് ശേഷം അർജന്റീന സെമി ഫൈനലിലേക്ക്.&lt;/p&gt;

&lt;p&gt;സെമിഫൈനലിൽ ആര്യൻ റോബനും വാൻ പേഴ്സിയുമുള്ള ഡച്ചുപടയെ കടുത്ത ഫിസിക്കൽ ഗെയിമിലൂടെ ഏറ്റുമുട്ടി. 90-ആം മിനിറ്റിൽ ആര്യൻ റോബൻ അർജന്റീൻ ബോക്സിലേക്ക് ഇരച്ചുകയറിയപ്പോൾ ആരാധകരുടെ നെഞ്ചൊന്ന് കുലുങ്ങി. പക്ഷേ കണ്ണ് തെറ്റാതെ ഒരാൾ മാത്രം ഉണ്ടായിരുന്നു സ്വന്തം ശരീരം ഒരു മതിൽ പോലെ എറിഞ്ഞ ഹവ്യേർ മഷ്ചറാനോ. ഒടുക്കം ഷൂട്ടൗട്ടിൽ ഗോൾകീപ്പർ സെർഹിയോ റൊമേറോ ഡച്ചുകളുടെ കിക്കുകൾ ഒരു പൂച്ചയെ പോലെ തട്ടിയകറ്റി. അവസാനകിക്ക് മാക്സി റോഡ്രിഗ്സ് വലയിലാക്കി. ടെലിവിഷൻ യുഗത്തിന് ശേഷം അർജന്റീനയുടെ ആദ്യ ഫൈനൽ.&lt;/p&gt;

&lt;p&gt;ജൂലൈ 13, ഫൈനൽ. വിഖ്യാതമായ മാരക്കാനെ സ്റ്റേഡിയം ഒരുങ്ങി. ജർമനിയും കുന്നോളം പ്രതീക്ഷകളുമായി അർജന്റീനയും നേർക്കുനേർ. 21-ആം മിനിറ്റിൽ ടോണി ക്രൂസിന്റെ അബദ്ധത്തിൽ ഗോൺസാലോ ഹിഗ്വെയ്നിന് ഒരു സുവർണ്ണാവസരം. ജർമൻ കീപ്പർ മാനുവൽ നോയർ മാത്രം മുന്നിൽ. പക്ഷേ ഹിഗ്വെയ്ൻ അത് തെറ്റിച്ചു സ്റ്റേഡിയം ഒന്നടങ്കം തലയിൽ കൈവെച്ചുപോയി.&lt;/p&gt;

&lt;p&gt;ഒടുക്കം മത്സരം അധിക സമയത്തേക്ക്. എക്സ്ട്ര ടൈമിന്റെ 113-ആം മിനിറ്റ്. ആൻഡ്രേ ഷൂർലെയുടെ ക്രോസ് സ്വീകരിച്ച് ജർമനിയുടെ പകരക്കാരൻ മാരിയോ ഗോഡ്സെ തൊടുത്ത ക്ലിനിക്കൽ വോളി അർജന്റീന വലയിൽ ആഞ്ഞുതറഞ്ഞു. ഗെയിം ഓവർ.&lt;/p&gt;

&lt;p&gt;ലോകമാകെയുള്ള അർജന്റീന ആരാധകർക്ക് ഒരു കഠാരി കുത്തിയ വേദന. ജർമനി ആനന്ദ നൃത്തം ചവിട്ടുമ്പോൾ ക്യാമറ കണ്ണുകൾ പാപഭാരത്തോടെ നിൽക്കുന്ന മെസ്സിയുടെ മുഖത്തേക്ക് നീണ്ടു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കൈകളിലേന്തി, സ്വർണ്ണക്കിരീടത്തിന് തൊട്ടരികിലൂടെ, അതീവ ദുഃഖത്തോടെ തലകുനിച്ച് നടന്നുപോകുന്ന മെസ്സിയുടെ ആ ചിത്രം ഐക്കോണിക് ആയി മാറി. കിരീടമില്ലാത്ത രാജാവായാണ് മെസ്സി ആ ദിവസം മാരക്കാനയുടെ പടവുകൾ ഇറങ്ങിപ്പോയത്.&lt;/p&gt;

&lt;h2&gt;ജർമൻ ജയം: ഒരു പുനരുദ്ധാരണം&lt;/h2&gt;

&lt;p&gt;ജർമൻ പടക്ക് ഇത് ഒരു വീണ്ടെടുപ്പിന്റെ കാലമായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഫിലിപ്പ് ലാം. മധ്യനിരയിൽ പന്തുകൾ നൂലിൽ കോർത്തതുപോലെ പാസ് ചെയ്ത ടോണി ക്രൂസും ബസ്റ്റ്യൻ ഷ്വൈൻഷ്റ്റൈഗറും മെസ്സൂട്ട് ഒസിലും. ഗോൾ തേടി വട്ടമിട്ട് പറക്കുന്ന തോമസ് മ്യൂളറും മിറോസ്ലാവ് ക്ലോസേയും. അവർക്ക് മുന്നിൽ ഒരു പ്രതിരോധ കോട്ടയായ ജെറോം ബോആടെങ്ങും മാറ്റ്സ് ഹൂമൽസും. ഗോൾ വലക്ക് മുന്നിൽ സാക്ഷാൽ മാനുവൽ നോയർ. ആകെ മൊത്തം ഒരു ജർമൻ മെഷീൻ.&lt;/p&gt;

&lt;p&gt;2014 ബ്രസീൽ ലോകകപ്പ് നമുക്ക് സമ്മാനിച്ചത് ജർമനിയുടെ ക്ലിനിക്കൽ ഫുട്ബോളും, നെയ്മറിന്റെ പരിക്കിന്റെ വേദനയും, ബ്രസീലിന്റെ കണ്ണീരും, മെസ്സിയുടെ നോവുമാണ്. കാലം എത്ര മാറിയാലും, നമ്മുടെ യൗവനത്തെയും കൗമാരത്തെയും പ്രണയഭരിതമാക്കിയ ആ ബ്രസീൽ ലോകകപ്പിന്റെ ഓർമ്മകൾ മാരക്കാനയിലെ സ്വർണ്ണ സൂര്യാസ്തമനത്തിന്റെ ഭംഗിയോടെ നമ്മുടെ മനസ്സുകളിൽ ഉണ്ടാകും.&lt;/p&gt;
&lt;/article&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/2417989776526936125/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2026/06/brazil-world-cup-2014-a-memory-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2417989776526936125'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2417989776526936125'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2026/06/brazil-world-cup-2014-a-memory-malayalam.html' title='കോട്ടക്കലിൽ വന്ന നെയ്മർ, മെസ്സിയുടെ കണ്ണീരും, ബ്രസീൽ ലോകകപ്പ് ഒരു ഓർമ്മ!'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4yWGvaEXf-SVjFaRdyLZ7aC5kg2Il44lD6aYWNZsbisM-_5vFnFeY3rbsEEUQlS6Wzya_1KvlQw_wsEvfVaqjG5FLmDjW-vQ4P57t6BOsfX_oOGVN8gKAc52TvJCmJf8xs3L3f5zH-I8Y6Gj3eCEtqjYnXrAH0AbLO1mZvfLCBNy7OhXbOe1zC38D0qg/s72-c/brazil-world-cup-2014-a-memory-malayalam.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-5536332402504808805</id><published>2021-06-08T04:54:00.002-07:00</published><updated>2026-07-02T10:16:37.174-07:00</updated><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>ആദ്യ കിരീടം തേടി മെസ്സിയിറങ്ങുമ്പോൾ </title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;ഫുട്ബോൾ ഭൂമികയിലെ ഇതിഹാസ പുരുഷനായി കാലം വാഴ്ത്തിയ ലയണൽ മെസ്സിയെന്ന താര രാജാവിന്റെ ഒരു പക്ഷെ, അവസാന കോപ്പ അമേരിക്കയാവും ഇത്.&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;img alt=&quot;Lionel Messi special article in Malayalam&quot; border=&quot;0&quot; data-original-height=&quot;320&quot; data-original-width=&quot;320&quot; height=&quot;320&quot; src=&quot;https://1.bp.blogspot.com/-r1wTsZpTMQg/YL9aKw1AmRI/AAAAAAAAAio/Vrw8rLpqa9gcfUZwaoaz6wBE69Tx5kHxwCNcBGAsYHQ/w320-h320/Lionel%2BMessi%2Bspecial%2Barticle%2Bin%2BMalayalam.jpg&quot; title=&quot;Lionel Messi special article in Malayalam&quot; width=&quot;320&quot; /&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;ക്ലബ്ബ് ഫുട്ബാളിൽ ബാഴ്‌സലോണയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് കൈ പിടിച്ച് ഉയർത്തുമ്പോഴും ജന്മനാടായ അർജന്റീനക്കായി ഒരു അന്താരാഷ്ട്ര കിരീടം പോലും സമ്മാനിക്കാനാവാതെ പടിയിറങ്ങേണ്ടി വന്നാൽ മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ വലിയൊരു വിടവായി ലോകം അതിനെ വ്യാഖ്യാനിക്കും.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;2014 ലോകകപ്പിൽ ജർമനി രാജാക്കന്മാരാവുമ്പോൾ നിറ കണ്ണുകളോടെ കിരീടത്തിലേക്ക് നോക്കാൻ മാത്രേ മെസ്സിക്കായുള്ളു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പതിറ്റാണ്ടു കാലം ഫുട്ബോൾ ജീവത്തിൽ രാജ്യത്തിനായി ഇതുവരെ നേടാനായത് 2008 ഒളിപിബിക്സ് സ്വർണം മാത്രം.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;വീണ്ടുമൊരു കിരീട പോരാട്ടത്തിന് മെസിയൊരുങ്ങുമ്പോൾ, ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ. തന്റെ കരിയറിൽ നിർബന്ധമായും വേണ്ട കിരീടം സ്വന്തം നാട്ടിലേക്കെത്തിക്കുക.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അർജന്റീനയുടെ ഇതിഹാസ പുസ്തകത്തിൽ വൻ ആധ്യമായ സാക്ഷാൽ മറഡോണയുടെ പിൻകാമിയായിട്ടാണ് ആരാധക ലോകം താരത്തിന് നൽകിയ വിശേഷണം.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അതിന് കാരണങ്ങൾ ഒട്ടനവധിയുണ്ട് 1993 ൽ കോപ്പ അമേരിക്ക നേടിയതിനു ശേഷം ഒരു അന്താരാഷ്ര കിരീടവും സീനിയർ ടീമിന് നേടാനായില്ല.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ആ വിടവ്  അർജന്റീന ഫുട്ബോൾ  കാത്തിരുന്നത് ഒരു &#39;മിശിഹയുടെ &#39; പിറവിക്കായിരുന്നു. കാത്തിരിപ്പിനൊടുവിൽ ലയണൽ മെസ്സിയെന്ന കാൽപ്പന്തു മാന്ത്രികൻ ജന്മം കൊണ്ടപ്പോൾ, അർജന്റീനക്കാർ ആ താരത്തിനോട് അവശ്യപെട്ടത് ലോകകിരീടം മാത്രമാണ്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;2006 ലോകകപ്പിൽ മെസ്സിയുടെ അരങ്ങേറ്റം. അന്ന് സെർബിയക്കെതിരെ ലക്ഷ്യം കണ്ട് ആ ലോകകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2010 ദക്ഷിണാഫ്രിക്കൻ ലോകകാപ്പിലാണ് മെസ്സിക്ക് സമ്മർദ്ദമേറുന്നത്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും ബാലൻ ഡി ഓർ പുരസ്‌ക്കാരവും നേടിയ മെസ്സി കിരീടവുമായി എത്തുമെന്ന് അർജന്റീനക്കാർ വിശ്വസിച്ചു. എന്നാൽ സാക്ഷാൽ മറഡോണയുടെ ശിക്ഷണത്തിലുള്ള അർജന്റീന ക്വാർട്ടർ ഫൈനലിൽ 4-0 ന് തോറ്റുമടങ്ങി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;2014 ലും ദുരന്ത നായകനാവാനായിരുന്നു മെസ്സിയുടെ വിധി. നിർണായക മത്സരത്തിൽ ഗോൾ നേടി ടീമിനെ ഫൈനൽവരെ എത്തിച്ചെങ്കിലും, ജർമനിക്കു മുന്നിൽ അടി തെറ്റി. ആ ടൂർണമെന്റിൽ മികച്ച താരമായി മെസ്സിയെ തിരഞ്ഞെടുത്തെങ്കിലും ലോകം ആഗ്രഹിച്ചിരുന്നത് അത് മാത്രാല്ലായിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പിന്നാലെയെത്തിയ രണ്ട് കോപ്പ അമേരിക്കയിലും (2015,16) ഫൈനൽ വരെയെത്തി രണ്ട് തവണയും ധൗർഭാഗ്യം ടീമിനെ പിടികൂടി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;വീണ്ടുമൊരു വിഷ്വ പോരാട്ടത്തിനൊരുങ്ങുമ്പോൾ അയാൾ ഒറ്റക്കല്ല ചങ്കുറപ്പുള്ള പോരാളികൾ കൂടെയുണ്ട്. മറൊഡോണാ ഇതിഹാസം വിടപറഞ്ഞതിന് ഇറങ്ങുന്ന ആദ്യടൂർണ്ണമെന്റാണിത് മാറോടണക്ക് വേണ്ടി ഈ കിരീടം അർജന്റീനക്ക് നേടിയേ മതിയാവു.&lt;/p&gt; &lt;b&gt;&lt;p style=&quot;font-size: medium;&quot;&gt;നന്ദി.... സോക്കർ മലയാളം&lt;/p&gt;&lt;/b&gt;

&lt;h2&gt;അപ്ഡേറ്റ് (2026): കഥ അവിടെ അവസാനിച്ചില്ല...&lt;/h2&gt;

&lt;blockquote&gt;2021-ൽ ഈ ലേഖനം എഴുതുമ്പോൾ, ലയണൽ മെസ്സി തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അതിന് പിന്നാലെ ഫുട്ബോൾ ലോകം കണ്ടത് ഒരു അത്ഭുതകരമായ പുനർജന്മമായിരുന്നു. 2021-ലെ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ മണ്ണിൽ കിരീടം ഉയർത്തിയപ്പോൾ, വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. തുടർന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമ കിരീടവും സ്വന്തമാക്കി.
  
  &lt;br&gt;&lt;br&gt;

എന്നാൽ കഥയുടെ ഉച്ചകോടി ഖത്തർ ലോകകപ്പ് 2022 ആയിരുന്നു. ഓരോ മത്സരവും ഒരു കവിതയായി മാറിയപ്പോൾ, ഫൈനലിൽ ഫ്രാൻസിനെതിരെ നടന്ന മഹാസമരത്തിൽ ലോകകപ്പ് കിരീടം മെസ്സിയുടെ കൈകളിൽ എത്തി. അതോടെ ഒരു തലമുറയുടെ സ്വപ്നം സാക്ഷാത്കാരമായി.
   
  &lt;br&gt;&lt;br&gt;

അവിടെ പോലും കഥ അവസാനിച്ചില്ല. 2024-ലെ കോപ്പ അമേരിക്കയിലും അർജന്റീന വീണ്ടും കിരീടം നേടി, മെസ്സിയുടെ അന്താരാഷ്ട്ര കരിയർ ഒരു പൂർണതയിലേക്ക് എത്തിച്ചു. പിന്നീട് സംഭവിച്ചത് ഒരു താരത്തിന്റെ വിജയമല്ല, ഒരു ഇതിഹാസത്തിന്റെ പൂർണതയായിരുന്നു.&lt;/blockquote&gt;
</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/5536332402504808805/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/06/messi-seeks-first-international-title.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5536332402504808805'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5536332402504808805'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/06/messi-seeks-first-international-title.html' title='ആദ്യ കിരീടം തേടി മെസ്സിയിറങ്ങുമ്പോൾ '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-r1wTsZpTMQg/YL9aKw1AmRI/AAAAAAAAAio/Vrw8rLpqa9gcfUZwaoaz6wBE69Tx5kHxwCNcBGAsYHQ/s72-w320-h320-c/Lionel%2BMessi%2Bspecial%2Barticle%2Bin%2BMalayalam.jpg" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-3056842878678496568</id><published>2021-04-10T07:33:00.004-07:00</published><updated>2026-06-08T10:44:15.227-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Facts"/><title type='text'>എന്ത് കൊണ്ടാണ് എഡ്ഗർ ഡേവിഡ് കണ്ണട വെച്ച് കളിച്ചിരുന്നത്?</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;കണ്ണട വെച്ച് കളിക്കുന്ന ഫുട്ബോൾ കളിക്കാരനോ !. കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ ? അതെ അങ്ങനെ ഒരാളുണ്ടായിരുന്നു പേര് &#39;&lt;a href=&quot;https://www.soccermalayalam.in/2021/04/edger-davids-life-story-in-malayalam.html&quot; target=&quot;_blank&quot;&gt;എഡ്ഗർ ഡേവിഡ്‌സ്.&lt;/a&gt;&lt;/p&gt;   &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;img alt=&quot;Edger Davids Life Story In Malayalam by Soccer Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-cxwphKh5KgA/YHG22pehQjI/AAAAAAAAAfA/_kER6-5Yzw0UXj3XKWj5Mqdh3NzpXTHaQCNcBGAsYHQ/s16000/Edger%2BDavids%2BLife%2BStory%2BIn%2BMalayalam%2Bby%2BSoccer%2BMalayalam.webp&quot; title=&quot;Edger Davids Life Story In Malayalam by Soccer Malayalam&quot; /&gt;&lt;/div&gt; &lt;h2 style=&quot;font-size: medium;&quot;&gt;മുൻ ഡച്ച് ഫുട്ബോളർ എഡ്ഗർ ഡേവിഡ്‌സ് എന്തുകൊണ്ടാണ് ഗ്ലാസ്സുകൾ ധരിച്ചു കളിക്കുന്നത് ?.&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഈ ഗ്ലാസ്സുകൾക്ക് പിന്നിലെ കാരണത്തെ കുറിച്ചറിയണമെങ്കിൽ 1995 ലേക്ക് തിരിഞ്ഞ് നോക്കേണ്ടിയിരിക്കുന്നു. 1995 - ൽ അദ്ദേഹത്തിന്റെ വലത് കണ്ണിന് കാര്യമായി പരിക്കേറ്റിരുന്നു. തുടർന്ന് കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഒരു &lt;a href=&quot;https://www.soccermalayalam.in/search/label/Football%20News%20Malayalam&quot; target=&quot;_blank&quot;&gt;ഫുട്ബോളർ&lt;/a&gt; എന്ന നിലയിൽ ഡേവിഡ്‌സിന് ഇതൊരു വലിയ പ്രശ്നം തന്നെയായിരുന്നു. കാര്യങ്ങൾ കൂടുതൽ കുഴപ്പമായത് കൊണ്ട് തന്നെ അദ്ദേഹം തന്റെ വിരമിക്കലിന്റെ വക്കിലെത്തി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;കാരണം അദ്ദേഹത്തിന് ഗ്ലോക്കോമ ബാധിച്ചിരുന്നു. അതായത് തലച്ചോറിൽ നിന്നും നദികളിലേക്കുള്ള തകരാറും അതുമൂലം കണ്ണിന് കാഴ്ച്ച നഷ്ട്ടപ്പെടുന്ന അവസ്ഥ.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;1999 - ൽ അദ്ദേഹം ഒരു സർജറിക്ക് വിധേയനായി. തീർച്ചയായും ഈ ഒരു സർജറി വിജയകരമാവുകയും തന്റെ നാഡികൾ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നാൽ ഒരു &lt;a href=&quot;https://www.soccermalayalam.in/search/label/Football%20News%20Malayalam&quot; target=&quot;_blank&quot;&gt;ഫുട്ബോളർ&lt;/a&gt; എന്നനിലയിൽ കണ്ണുകൾക്ക് കൂടുതൽ സമ്മർദ്ദം വരുന്നത് കൊണ്ട് തന്നെ തന്റെഡോക്ടർ അദ്ദേഹത്തോട് ഒരു പ്രൊട്ടക്റ്റീവ് ഗ്ലാസ്സ് ധരിക്കാൻ ആവശ്യപ്പെട്ടു. പ്രതേകിച്ച് കളിക്കുമ്പോൾ.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഡോക്ടറുടെ ഈ പ്രാധാന്യമേറിയ നിർദ്ദേശം കണക്കിലെടുത്തുകൊണ്ട്. എഡ്ഗർ ഡേവിഡ് തന്റെ &lt;a href=&quot;https://www.soccermalayalam.in/search/label/Football%20Story%20Malayalam&quot;&gt;ഫുട്ബോൾ&lt;/a&gt; കരിയറിലേക്ക് തിരിച്ചെത്തി. അദ്ദേഹം തന്റെ ഈ വൈകല്യം തന്റെ പാഷൻ ഐക്കൺ ആക്കി മാറ്റി. അദ്ദേഹം ധരിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഏറ്റവും സ്റ്റെയിലിഷ് കണ്ണടകൾ ആയിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്ബോൾ ലോകം കണ്ട ഏറ്റവും സ്റ്റൈലിഷ് കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയർ പരിശോധിക്കുകയാണെങ്കിൽ &lt;a href=&quot;https://www.soccermalayalam.in/search/label/Barcelona&quot; target=&quot;_blank&quot;&gt;ബാഴ്‌സലോണ&lt;/a&gt;, &lt;a href=&quot;https://www.soccermalayalam.in/search/label/Juventus&quot; target=&quot;_blank&quot;&gt;ജുവെന്റസ്&lt;/a&gt;, അയാക്സ്, ടോട്ടൻഹാം എന്നീ നിരവധി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ക്രിയാത്മകവും സമർത്ഥനുമായ മിഡ്ഫീൽഡർ ആയിരുന്ന ഡേവിഡിന് ലൂയി വാൻ ഗാൽ &quot;ദി പിറ്റ്ബുൾ&quot; എന്ന് വിളിപ്പേരു നൽകി.&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/3056842878678496568/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/04/edger-davids-life-story-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3056842878678496568'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3056842878678496568'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/04/edger-davids-life-story-in-malayalam.html' title='എന്ത് കൊണ്ടാണ് എഡ്ഗർ ഡേവിഡ് കണ്ണട വെച്ച് കളിച്ചിരുന്നത്?'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-cxwphKh5KgA/YHG22pehQjI/AAAAAAAAAfA/_kER6-5Yzw0UXj3XKWj5Mqdh3NzpXTHaQCNcBGAsYHQ/s72-c/Edger%2BDavids%2BLife%2BStory%2BIn%2BMalayalam%2Bby%2BSoccer%2BMalayalam.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-5387954385618781862</id><published>2021-03-06T06:47:00.008-08:00</published><updated>2026-06-08T10:41:52.999-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><title type='text'>അർജന്റീനയുടെ മാലാഖ; ഡിമരിയയുടെ ജീവിത കഥ</title><content type='html'>&lt;a name=&#39;more&#39;&gt;&lt;/a&gt;&lt;span style=&quot;font-size: medium;&quot;&gt;എയ്ഞ്ചൽ ഡിമരിയ അർജന്റീനയുടെ മാലാഖ, കഴിഞ്ഞ 12 വർഷമായി അർജന്റീനൻ ഫുട്ബോൾ ടീമിന്റെ അഭിവാജ്യ ഘടകമാണ് എയ്ഞ്ചൽ ഡിമരിയ.&lt;/span&gt;&lt;p&gt;&lt;/p&gt;&lt;h2 style=&quot;clear: both; text-align: left;&quot;&gt;&lt;img alt=&quot;ANGEL DI MARIA LIFE STORY IN MALAYALAM&quot; border=&quot;0&quot; data-original-height=&quot;1080&quot; data-original-width=&quot;1920&quot; src=&quot;https://1.bp.blogspot.com/-v1W7w808JdE/YEOU2eQq3mI/AAAAAAAAAU8/WszHbq4e2ZcXa5jo4DUwPi8Uli0ur35SgCNcBGAsYHQ/s16000/ANGEL%2BDI%2BMARIA%2BLIFE%2BSTORY%2BIN%2BMALAYALAM.jpg&quot; title=&quot;ANGEL DI MARIA LIFE STORY IN MALAYALAM&quot; /&gt;&lt;/h2&gt;&lt;h2 style=&quot;clear: both; text-align: left;&quot;&gt;കുട്ടിക്കാലം:&lt;/h2&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;br /&gt;സാക്ഷാൽ ലയണൽ മെസ്സിയുടെ ജന്മദേശമായ മധ്യ അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ ഫെബ്രുവരി 14 ന് പിതാവ് മിഗേൽ ഡിമരിയക്കും മാതാവ് ദിയാനാ ഹെർണാണ്ടസ് എന്നിവർക്ക് അവൻ ജനിച്ചു.&lt;br /&gt;&lt;br /&gt;ഏതൊരു ഫുട്ബോൾ കളിക്കാരനെ പോലെ തന്നെ ഡിമരിയയുടെ കുട്ടിക്കാലവും വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു ഡിമരിയയുടെയും ബാല്യം.&lt;br /&gt;&lt;br /&gt;അച്ഛൻ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ റിവർ പ്ലേറ്റിന്റെ അംഗമായിരുന്നു അദ്ദേഹം, ക്ലബ്ബിന്റ ഒന്നാം അംഗ ടീമിൽ കളിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു.&lt;br /&gt;&lt;br /&gt;ഡിമരിയയുടെ അച്ഛന്റെ സ്വപ്നം പൂവണിയുന്നതിന് മുൻപ് വിധി അദ്ദേഹത്തോട് ക്രൂരത കാട്ടി, കാലിന് പരിക്ക് പറ്റിയ അദ്ദേഹത്തിന് ഫുട്ബോളിനോട് തന്നെ വിടപറയേണ്ടി വന്നു.&lt;br /&gt;&lt;br /&gt;അവസാനം അദ്ദേഹം ഫുട്ബോൾ ഉപേക്ഷിച്ചു അടുത്തുള്ള കൽക്കരി യാർഡിൽ പണിയെടുക്കാൻ തുടങ്ങി, അവിടേക്ക് ഡിമരിയയും പോകാറുണ്ടായിരുന്നു. കഠിനമായി പണിയെടുത്താണ് നീണ്ട 16 വർഷം അദ്ദേഹം കുടുംബം നോക്കിയത്.&lt;br /&gt;&lt;br /&gt;കുഞ്ഞായിരിക്കെ ഡിമരിയക്ക് വെറുതെ ഇരിക്കാൻ കഴിയില്ലായിരുന്നു. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണമായിരുന്നു. അവന് ഹൈപ്പർ നെറ്റിക്ക് എന്ന അസുഖമാണെന്ന് ഡോക്ടർമാർ വിധി എഴുതി.&lt;br /&gt;&lt;br /&gt;അവന്റ എക്ട്രാ എനർജി ഡിസ്ചാർജ് ചെയ്യാൻ സ്പോർട്സിലേക്ക് വിടാനാണ് ഡോക്ടർമാർ അവന്റ മാതാപിതാക്കളോട് ആവിശ്യപ്പെട്ടത്.&lt;br /&gt;&lt;br /&gt;ആ മൂന്ന് വയസുകാരനെ ഫുട്ബോളോ മാർഷ്യൽ ആർട്സോ പരിശീലിപ്പിക്കാനായിരുന്നു ഉപദേശം. അവസാനം അവനെ ഫുട്ബാളിലേക്ക് വിടാൻ പറഞ്ഞത് അവന്റ അമ്മയായിരുന്നു.&lt;br /&gt;&lt;br /&gt;സ്വപ്‌നങ്ങൾ എത്തി പിടിക്കാനാവാത്ത തന്റെ ഭർത്താവിന്റെ ദുഃഖം അവർക്ക് അറിയാമായിരുന്നു, തന്റെ മകനിലൂടെ ആ സ്വപ്നം പൂവണിയട്ടെ എന്ന് അവർ ആശിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെ തന്റെ മൂന്നാം വയസിൽ ഡിമരിയക്ക് ഫുട്ബാൾ കൂട്ടിനെത്തി. വീടിന്റ പുറത്തും അകത്തും തെരുവുകളിലും അവൻ പന്ത് തട്ടി തുടങ്ങി. 1995 - ൽ തന്റെ ഏഴാം വയസ്സിൽ റൊസാരിയോ സെൻട്രൽ ടീമിൽ ചേർന്നു.&lt;br /&gt;&lt;br /&gt;ഡിമരിയക്ക് ബൂട്ട് വാങ്ങാൻ പോലും അവന്റ കുടുംബം വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;h3 style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;സീനിയർ കരിയർ:&lt;/span&gt;&lt;/h3&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;അങ്ങനെ 2005 ഡിസംബർ 10 നാണ് താരം റൊസാരിയോ സെൻട്രൽ ക്ലബ്ബിനായി സീനിയർ ക്ലബ്ബിൽ പന്ത് തട്ടുന്നത്, അന്ന് താരത്തിന് 18 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. രണ്ട് വർഷമാണ് ഡിമരിയ റൊസാരിയോ സെൻട്രലിനായി ബൂട്ട് ക്കെട്ടിയത്.&lt;br /&gt;&lt;br /&gt;2007 ഫിഫ അണ്ടർ 20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തെ തേടി യൂറോപ്യൻ ക്ലബ്ബുകൾ തേടിയെത്തി.&lt;br /&gt;&lt;br /&gt;ടൂർണമെന്റിൽ അര്ജന്റീന ജേതാക്കളാവുന്നതിൽ ഡിമരിയ സുപ്രധാന പങ്ക് വഹിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണൽ, അര്ജന്റീനയിലെ പ്രശസ്ത ക്ലബ്ബായ ബക്കാ ജൂനിയറും താരത്തെ തേടി രംഗത്തുണ്ടായിരുന്നു, എന്നാൽ താരം പോർച്ചുഗൽ ക്ലബ്ബായ ബെൻഫിക്കെയിലേക്കാണ് ചേക്കേറിയത്.&lt;br /&gt;&lt;br /&gt;മൂന്ന് വർഷമാണ് ഡിമരിയ ബെൻഫിക്കയിൽ താരം പന്ത് തട്ടിയത്. താരത്തിന്റെ കരിയറിലെ വലിയ വഴിതിരിവായിരുന്നു ആ മൂന്ന് വർഷങ്ങൾ.&lt;br /&gt;&lt;br /&gt;ആ സമയം ഇതിഹാസ താരം മറഡോണ പറഞ്ഞത് ഡിമരിയയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് &quot;അര്ജന്റീനയിലെ അടുത്ത സൂപ്പർ താരമാണ് ഡിമരിയ&quot;.&lt;br /&gt;&lt;br /&gt;2008 ലെ ഒളിമ്പിക്സിൽ മെസ്സിയടക്കം സൂപ്പർ താരങ്ങളോടൊപ്പം ഡിമരിയയും ഉണ്ടായിരുന്നു, ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.&lt;br /&gt;&lt;br /&gt;ആ വർഷം ഡിമരിയയെ തേടിയെത്തിയത് അര്ജന്റീനനൻ ദേശിയ ടീമിലേക്കുള്ള വിളിയായിരുന്നു, ആ വർഷം അദ്ദേഹം ആൽവി സെലസ്റ്റകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു.&lt;br /&gt;&lt;br /&gt;അർജെന്റിനയിലും യൂറോപ്പിലും ഡിമരിയയെ സൂപ്പർ താരമായി വാഴ്ത്തപ്പെട്ടു, ആ സമയം താരത്തിന് ആരാധക വൃന്തവും കൂടി വന്നു.&lt;br /&gt;&lt;br /&gt;2010 ലോകകപ്പ് അര്ജന്റീനനൻ ടീമിലും ഡിമരിയക്ക് സ്ഥാനമുണ്ടായിരുന്നു, ലോക കപ്പ് അവസാനിച്ചപ്പോഴേക്കും അദ്ദേഹം ബെൻഫിക്ക വിട്ട് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ റയൽ മാഡ്രിഡിലേക്ക് എത്തിയിരുന്നു.&lt;br /&gt;&lt;br /&gt;2013-14 സീസണിൽ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങി വൻ തുകക്ക് ഗരത് ബെയിലിനെ ടീമിലെത്തിച്ച റിയൽ മാഡ്രിഡ്‌ മികച്ച പ്രകടനം നടത്തിയിട്ട് കൂടി ഡിമരിയയെ പുറത്താക്കാൻ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;റിയൽ മാഡ്രിഡുമായി ബന്ധം വഷളമായി തുടങ്ങിയപ്പോഴേക്കും ഡിമരിയക്ക് ആശ്വാസമായി കാൽപന്ത് കളിയുടെ വിശ്വാ മാമാങ്കം വന്നത്തി, 2014 ബ്രസീൽ ലോകകപ്പിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ നേതൃത്തതിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഫൈനൽ വരെ അര്ജന്റീന എത്തിയിരുന്നു, ഡിമരിയക്കും മോശമല്ലാത്ത ഓർമകൾ സമ്മാനിച്ച ലോകകപ്പ് കൂടിയായിരുന്നു അത്.&lt;br /&gt;&lt;br /&gt;ലോകകപ്പിന് ശേഷം ഡിമരിയ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചേസ്റ്റർ യൂണിറ്റഡിലേക്കും പിന്നീട് 2015 ൽ താരം പി.എസ്.ജി യിലേക്കും ചേക്കേറി. നിലവിൽ ഇപ്പോൾ ഡിമരിയ പി.എസ്.ജി യിൽ എംബാപ്പെക്കും നെയ്മർക്കുമൊപ്പം പന്ത് തട്ടുന്നു.&lt;/span&gt;&lt;blockquote class=&quot;twitter-tweet&quot;&gt;&lt;p dir=&quot;ltr&quot; lang=&quot;und&quot;&gt;&lt;a href=&quot;https://t.co/YTePHMqnkp&quot;&gt;https://t.co/YTePHMqnkp&lt;/a&gt;&lt;/p&gt;— SOCCER MALAYALAM (@SoccerMalayalam) &lt;a href=&quot;https://twitter.com/SoccerMalayalam/status/1368748464268480516?ref_src=twsrc%5Etfw&quot;&gt;March 8, 2021&lt;/a&gt;&lt;/blockquote&gt; &lt;script async=&quot;&quot; charset=&quot;utf-8&quot; src=&quot;https://platform.twitter.com/widgets.js&quot;&gt;&lt;/script&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/5387954385618781862/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/03/angel-di-maria-life-story-in-malayalam.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5387954385618781862'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5387954385618781862'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/03/angel-di-maria-life-story-in-malayalam.html' title='അർജന്റീനയുടെ മാലാഖ; ഡിമരിയയുടെ ജീവിത കഥ'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-v1W7w808JdE/YEOU2eQq3mI/AAAAAAAAAU8/WszHbq4e2ZcXa5jo4DUwPi8Uli0ur35SgCNcBGAsYHQ/s72-c/ANGEL%2BDI%2BMARIA%2BLIFE%2BSTORY%2BIN%2BMALAYALAM.jpg" height="72" width="72"/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-7725347221918483254</id><published>2021-01-10T02:40:00.008-08:00</published><updated>2026-06-08T10:44:08.940-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football History"/><title type='text'>ഒരു കളിയിൽ ഒരു താരത്തിന് മൂന്ന് മഞ്ഞ കാർഡുകൾ ലഭിച്ചപ്പോൾ... </title><content type='html'>&lt;a name=&#39;more&#39;&gt;&lt;/a&gt;&lt;p&gt;&lt;/p&gt;&lt;span style=&quot;font-size: medium;&quot;&gt;നിരവധി നിയമങ്ങളാൽ പ്രസിദ്ധമായ കായിക മത്സരമാണ് ഫുട്ബോൾ എന്നത് നമുക്കറിയാം. മഞ്ഞ കാർഡുകൾ, ചുവപ്പ് കാർഡുകൾ, ഓഫ്‌സൈഡ് അങ്ങനെ നിരവധി നിയമങ്ങൾ.&lt;br /&gt;&lt;br /&gt;മത്സരങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിൽ കാർഡുകളുടെ പങ്ക് വളരെ വലുതാണ്, കളിക്കാർ അച്ചടക്ക ലംഘനം നടത്തുമ്പോൾ കാണിക്കുന്നവയാണ് കാർഡുകൾ&lt;/span&gt;&lt;br /&gt;&lt;p&gt;&lt;img alt=&quot;Interesting Football Story In Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-T-8RHbwOB4g/X_rY-2clP2I/AAAAAAAAARg/6CCjLfvELZYHVpgO9HlMr0_RPDP0XfkKACNcBGAsYHQ/s16000/Soccer%2BMalayalam%2B-%2BReferee%2Bgives%2B3%2Byellow%2Bcards%2Bto%2Ba%2Bsingle%2Bplayer%2Bin%2Ba%2Bmatch%2BMalayalam%2B-%2BFootball%2BStory%2BMalayalam.jpg&quot; style=&quot;text-align: center;&quot; title=&quot;Interesting Football Story In Malayalam&quot; /&gt;&lt;/p&gt;&lt;span style=&quot;font-size: medium;&quot;&gt;അങ്ങനെ നോക്കുകയാണെങ്കിൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ വാങ്ങിയിട്ടുള്ള താരമാണ് സെർജിയോ റാമോസ് !. റിയൽ മാഡ്രിഡിനും സ്പെയിനിനും വേണ്ടി 614 മത്സരങ്ങളിൽ നിന്നും 211 മഞ്ഞ കാർഡുകൾ വാങ്ങിയിട്ടുണ്ട്.&lt;/span&gt;&lt;div&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;സാധാരണ ഫുട്ബോളിൽ ഒരു കളിക്കാരന് രണ്ട് മഞ്ഞ കാർഡ് കിട്ടി കഴിഞ്ഞാൽ അദ്ദേഹത്തിന് ചുവപ്പ് കാർഡ് കിട്ടി കളത്തിനു പുറത്ത് പോവാറാണ് പതിവ്.&lt;br /&gt;&lt;br /&gt;എന്നാൽ ഈ പതിവ് തെറ്റിച്ചു കൊണ്ട് ഫുട്ബാളിന്റെ ചരിത്രത്തിൽ തന്നെ മൂന്ന് മഞ്ഞ കാർഡുകൾ ഒരു കളിക്കാരന് അനുവദിക്കപ്പെടുന്നു !.  &lt;br /&gt;&lt;br /&gt;ഈ സംഭവത്തെ കുറിച്ചറിയണമെങ്കിൽ 2006 ജർമനിയിൽ വെച്ച് നടന്ന ലോകകപ്പിലേക്ക് തിരിഞ്ഞു നോക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;2006 ഫിഫ ലോകകപ്പ്, ഗ്രൂപ്പ് എഫ് ലെ ക്രൊയേഷ്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ സംഭവം അരങ്ങേറുന്നത്. ആ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്രസീൽ.&lt;br /&gt;&lt;br /&gt;അത് കൊണ്ട് തന്നെ ഈ ഒരു മത്സരത്തിൽ വിജയിക്കുന്നവർക്ക് രണ്ടാം സ്ഥാനത്തോട് കൂടി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവും. ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരമായിരുന്നു അത്.&lt;br /&gt;&lt;br /&gt;ഈ മത്സരം നിയന്ത്രച്ചിരുന്നത് ഇംഗ്ലീഷ് റഫറി ഗ്രഹാം പോൾ ആയിരുന്നു. അന്നത്തെ കാലത്തെ വളരെ ജനപ്രിയവും അനുഭവ സമ്പത്തുള്ള റഫറി തന്നെയായിരുന്നു ഗ്രഹാം പോൾ എന്ന ഇഗ്ലീഷ് റഫറി.&lt;br /&gt;&lt;br /&gt;ഈ മത്സരത്തിന് മുൻപ് ലോകകപ്പിൽ രണ്ട് മത്സരങ്ങൾ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ റഫറിങ് ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;മത്സരത്തിന്റെ ആദ്യ പകുതി പതിവ് പോലെ കടന്ന് പോയി. എന്നാൽ മത്സരം രണ്ടാം പകുതിയിലേക്ക് പിന്നിട്ടപ്പോൾ ഒരുപാട് സംഭവങ്ങൾ അരങ്ങേറി.&lt;br /&gt;&lt;br /&gt;ജോസിപ്പ് സിമുനിച്ച് എന്ന താരം തന്റെ എതിർ ടീമിന്റെ താരത്തെ ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി അദ്ദേഹത്തിന് ആദ്യ മഞ്ഞ കാർഡ് &lt;br /&gt;നൽകി. തുടർന്ന് മത്സരം തുടർന്നു, ഒരുപാട് മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഫൗൾ കൂടി ഈ തരത്തിൽ നിന്നും ഉണ്ടായി അങ്ങനെ റഫറി അദ്ദേഹത്തിന് രണ്ടാം മഞ്ഞ കാർഡും നൽകി.&lt;br /&gt;&lt;br /&gt;സാധാരണ ഒരു മത്സരത്തിൽ ഒരു കളിക്കാരന് രണ്ട് മഞ്ഞ കാർഡുകൾ ലഭിച്ചു കഴിഞ്ഞാൽ ചുവപ്പ് കാർഡ് നൽകി ആ താരത്തെ കളത്തിൽ നിന്നും പുറത്തേക്ക് അയകാറാണ് പതിവ്.&lt;br /&gt;&lt;br /&gt;എന്നാൽ ! റഫറി ആ കളിക്കാരനോട് ഒന്നും പറഞ്ഞതുമില്ല, റഫറി ചുവപ്പ് കാർഡ് നൽകിയതുമില്ല, ജോസിപ്പ് സിമുനിച്ച് കളത്തിൽ നിന്നും പോയതുമില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ കളി തുടർന്നു,  കളിയുടെ ഇഞ്ചുറി ടൈമിൽ ഗ്രഹാം പോൾ എന്ന ഇംഗ്ലീഷ് റഫറിയും ജോസിപ്പ് സിമുനിച്ച് എന്ന താരവും തമ്മിൽ മറ്റൊരു വാക്ക് തർക്കം ഉണ്ടായി, റഫറി അദ്ദേഹത്തിന് മൂന്നാം മഞ്ഞ കാർഡും നൽകി, ചുവപ്പ് കാർഡ് കൊടുത്ത് അദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്നും പറഞ്ഞയച്ചു.&lt;br /&gt;&lt;br /&gt;ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;br /&gt;&quot;ഞാൻ അന്ന് എന്താണ് ചെയ്‌തെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല, ഞാൻ ആ മത്സരം വീണ്ടും വീണ്ടും കണ്ട് നോക്കി.. ഞാൻ ഒരു മനുഷ്യനല്ലേ തെറ്റുകൾ ആർക്കും സംഭവിക്കാം&quot;&lt;/span&gt;&lt;div&gt;&lt;span style=&quot;font-family: Manjari; font-size: 18px;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style=&quot;font-family: Manjari;&quot;&gt;&lt;div class=&quot;separator&quot; style=&quot;clear: both; font-size: 18px; text-align: center;&quot;&gt;&lt;iframe allowfullscreen=&quot;&quot; class=&quot;BLOG_video_class&quot; height=&quot;266&quot; src=&quot;https://www.youtube.com/embed/S7UDs-fDCZY&quot; width=&quot;320&quot; youtube-src-id=&quot;S7UDs-fDCZY&quot;&gt;&lt;/iframe&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/7725347221918483254/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/01/referee-gives-3-yellow-cards-to-a-single-player-in-a-match-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7725347221918483254'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7725347221918483254'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/01/referee-gives-3-yellow-cards-to-a-single-player-in-a-match-malayalam.html' title='ഒരു കളിയിൽ ഒരു താരത്തിന് മൂന്ന് മഞ്ഞ കാർഡുകൾ ലഭിച്ചപ്പോൾ... '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-T-8RHbwOB4g/X_rY-2clP2I/AAAAAAAAARg/6CCjLfvELZYHVpgO9HlMr0_RPDP0XfkKACNcBGAsYHQ/s72-c/Soccer%2BMalayalam%2B-%2BReferee%2Bgives%2B3%2Byellow%2Bcards%2Bto%2Ba%2Bsingle%2Bplayer%2Bin%2Ba%2Bmatch%2BMalayalam%2B-%2BFootball%2BStory%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-1867353944570630498</id><published>2021-01-04T23:31:00.015-08:00</published><updated>2026-06-08T10:41:52.999-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><title type='text'>പൗലോ ദിബാലയുടെ ജീവിത കഥ, അർജന്റീനയുടെ &#39;ലാ ജോയ&#39; </title><content type='html'>&lt;script data-ad-client=&quot;ca-pub-9877378633938349&quot; async src=&quot;https://pagead2.googlesyndication.com/pagead/js/adsbygoogle.js&quot;&gt;&lt;/script&gt;&lt;a name=&#39;more&#39;&gt;&lt;/a&gt;&lt;span style=&quot;font-size: medium;&quot;&gt;പൗലോ ദിബാല... അർജന്റീനയുടെ വജ്ര കണ്ണുള്ള രാജകുമാരൻ. &#39;ലാ ജോയ&#39; അഥവാ &#39;ഗോൾഡൻ ബോയ്&#39; എന്നാണ് അർജന്റീനൻ യുവതാരം പൗലോ ദിബാല ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ഇതിനോടകം തന്നെ&lt;a href=&quot;https://www.soccermalayalam.in/search/label/Serie%20A&quot; target=&quot;_blank&quot;&gt; ഇറ്റാലിയൻ ലീഗിലും&lt;/a&gt; ലോകഫുട്ബോളിലും തന്റേതായ സ്ഥാനം കണ്ടെത്താൻ ഈ  27 കാരനായി.&lt;/span&gt;&lt;p&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;img alt=&quot;Paulo Dybala Life Story In Malayalam By Soccer Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-gEJOhlR50HI/X_QVU_DyDvI/AAAAAAAAARU/CoznK6RiEFU8CGGRN_sXTX_hEVVTk3EtgCNcBGAsYHQ/s16000/Paulo%2BDybala%2BLife%2BStory%2BIn%2BMalayalam%2B-%2BSoccer%2BMalayalam.jpg&quot; title=&quot;Paulo Dybala Life Story In Malayalam By Soccer Malayalam&quot; /&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;അർജന്റീനയിലെ കോർഡോബയിലെ ലഗൂന ലാർജയിൽ ജനിച്ച ദിബാല ലോക ഫുട്ബോളിൽ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളാണ്. ഇതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവിത കഥയുണ്ട്.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;1993 നവംബർ 15 നാണ് പൗലോ ഭ്രൂണോ എക്സെക്വൽ ദിബാലയുടെ ജനനം. അച്ഛൻ അഡോൾഫോ ദിബാല, അമ്മ അലീസിയയുടെയും മൂന്ന് മക്കളിൽ ഇളയവൻ.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;ഒരു മധ്യവർഗ കുടുംബമായിരുന്നു അവരുടേത്. ചേട്ടന്മാരായ ഗുസ്താവോ ദിബാലക്കും മരിയാനോ ദിബാലക്കും ഏറെ പ്രിയപ്പെട്ടവനായി പൗലോ ദിബാല വളർന്നു.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;ജനനത്തിനു മുൻപ് തന്നെ അവൻ ഫുട്ബോളറാവുമെന്ന് അച്ഛൻ പ്രവചിച്ചിരുന്നു. തൻറെ മക്കളിൽ ഒരാളെങ്കിലും ഫുട്ബോൾ കളിക്കാരനായി കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഗുസ്താവോക്കും മരിയാനോക്കും കഴിയാതിരുന്നത് പൗലോയിലൂടെ സാധ്യമാവുമെന്ന് അദ്ദേഹം വിശ്വസിച്ചു.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;നന്നേ ചെറുപ്പത്തിലേ ദിബാല ഫുട്ബോളിനെ സ്നേഹിച്ചു അച്ഛന്റെ എല്ലാ പിന്തുണയും അവനുണ്ടായിരുന്നു. മകനെ എല്ലാ ദിവസവും പരിശീലനത്തിനു വേണ്ടി കൊണ്ട് പോയിരുന്നത് അച്ഛൻ അഡോൾഫോയായിരുന്നു. അതിനു വേണ്ടി കാറിന് ഇന്ധനം നിറക്കാൻ തന്റെ കയ്യിലുള്ള തന്റെ അവസാന നാണയവും അയാൾ ചിലവാക്കി.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;തന്റെ പ്രവചനം പുലർന്ന് കാണാനുള്ള ആഗ്രഹമല്ല അഡോൾഫോയെ ഇതിന് പ്രേരിപ്പിച്ചത് മറിച്ച് മകൻ ഫുട്ബാളിനോട് കാണിക്കുന്ന അധിനിവേശവും ആത്മാർത്ഥതയായിരുന്നു അദ്ദേഹത്തെ സ്വാധീനിക്കുകയായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;കുഞ്ഞായിരിക്കുമ്പോൾ വേണ്ടത്ര കളിക്കാനുള്ള സമയം കിട്ടാതിരുന്നാലോ! നന്നായി കളിക്കാൻ കഴിയാതിരുന്നാലോ! ദിബാല വളരെ ദുഃഖിതനാവുമായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;&quot;എന്റെ അച്ഛൻ എനിക്കൊപ്പം ട്രെയ്നിങ് ഗ്രൗണ്ടിൽ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എനിക്ക് വേണ്ടത്ര സമയം കളിക്കാൻ  ലഭിക്കാതിരുന്നാലും, മികച്ച പ്രകടനം നടത്താനാവാതിരുന്നാലും അന്നൊക്കെ ഞാൻ  ബാത്ത്റൂമിൽ കയറി വാതിലടച്ചു പൊട്ടി കരയുമായിരുന്നു&quot; ദിബാല തന്റെ കുട്ടികാലത്തെ ഓർത്തെടുത്തു.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;തന്റെ മകൻ ഫുട്ബോൾ ലോകത്തെ സുവർണ്ണ താരമായി മാറുന്നത് കാണാൻ അച്ഛൻ അഡോൾഫോക്ക് ഭാഗ്യമുണ്ടായില്ല. മകനിൽ ഒരു വലിയ സ്വപ്നം സന്നിവേശിപ്പിച്ച് അതിലേക്ക് സഞ്ചരിക്കാനുള്ള ഒരു വഴി തെളിയിച്ച ആ പിതാവ് അവന്റെ 15 - ആം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു. 2008 സെപ്റ്റംബറിൽ ക്യാൻസറിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അച്ഛന്റെ വിയോഗം ദിബാലയുടെ ഉള്ളിൽ വേദനയോടെ നിൽക്കുന്നു !&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;അമ്മ അലീസിയയോടുള്ള താരത്തിന്റെ ആത്മബന്ധം ഏറെ മാതൃകാ പരമാണ് ദിബാല തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യം കൽപിക്കുന്ന വെക്തിയാണ് അലീസിയ. ദിബാലയുടെ ഇടത് വാരിയെല്ലുകളുടെ ഭാഗത്ത് അറബി അക്ഷരത്തിൽ അമ്മയുടെ പേര് പച്ച കുത്തിയിരിക്കുന്നത് കാണാം.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;ഗോൾ നേടിയതിനു ശേഷമുള്ള ദിബാലയുടെ മാസ്ക്ക് സെലിബ്രേഷൻ ആരാധകർക്കിടയിൽ ആവേശമാണ്. ഗ്ലാഡിയേറ്റർസ് ഫൈറ്റിനായി ഉപയോഗിക്കുന്ന മാസ്ക് ആണ് ഇതിനുള്ള പ്രജോദനം എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;പ്രാദേശിക ക്ലബ്ബായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡി കോർഡോബയിലൂടെ യായിരുന്നു പൗലോ ദിബാലയുടെ പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറ്റം. 2003 ൽ തന്റെ പത്താം വയസിൽ യൂത്ത് ടീമുകളിൽ കളിച്ച താരം 2011 ൽ സീനിയർ ടീമിൽ ഇടം പിടിച്ചു. ക്ലബ്ബിന് വേണ്ടി 40 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി 2011-12 സീസണിൽ ദിബാല കളിച്ചത്.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;ഒരു പിടി റെക്കോർഡുകൾ തകർത്ത് കൊണ്ടായിരുന്നു താരത്തിന്റെ സീനിയർ തലത്തിലേക്കുള്ള രംഗ പ്രവേശനം. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറി.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;ആ മിന്നും താരത്തെ തേടി യൂറോപ്യൻ വമ്പന്മാർ പറന്നെത്തി ഒടുവിൽ ഇറ്റാലിയൻ ക്ലബ്ബ് പലർമോയിലേക്ക് ചേക്കേറി. മൂന്ന് വർഷത്തിന് ശേഷം 2015 ൽ യുവന്റസിൽ ചേർന്ന താരം ഫുട്ബോളിൽ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.&lt;/span&gt;&lt;/p&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;2015 ൽ ആൽബിസെലെസ്റ്റകൾക്ക് വേണ്ടി അരങ്ങേറിയ ദിബാല ഇതുവരെ 13 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു അർജന്റീനൻ ഫുട്ബാളിന്റെ ഭാവി ഈ സുവർണ്ണ താരത്തിലാണെന്ന വിശ്വാസത്തിലാണ് ആരാധകർ...&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-family: Manjari;&quot;&gt;&lt;span style=&quot;font-size: 18px;&quot;&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/1867353944570630498/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/01/paulo-dybala-life-story-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1867353944570630498'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1867353944570630498'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/01/paulo-dybala-life-story-in-malayalam.html' title='പൗലോ ദിബാലയുടെ ജീവിത കഥ, അർജന്റീനയുടെ &#39;ലാ ജോയ&#39; '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-gEJOhlR50HI/X_QVU_DyDvI/AAAAAAAAARU/CoznK6RiEFU8CGGRN_sXTX_hEVVTk3EtgCNcBGAsYHQ/s72-c/Paulo%2BDybala%2BLife%2BStory%2BIn%2BMalayalam%2B-%2BSoccer%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-2515865491430473571</id><published>2021-01-03T08:54:00.015-08:00</published><updated>2026-06-08T10:44:35.079-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Information"/><title type='text'>ഫുട്ബോൾ ക്വിസ് -  ഭാഗം 1 പ്രീമിയർ ലീഗ്, ലോകകപ്പ്</title><content type='html'>&lt;script data-ad-client=&quot;ca-pub-9877378633938349&quot; async src=&quot;https://pagead2.googlesyndication.com/pagead/js/adsbygoogle.js&quot;&gt;&lt;/script&gt;&lt;a name=&#39;more&#39;&gt;&lt;/a&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;a href=&quot;https://www.soccermalayalam.in/search/label/English%20Premier%20League&quot; target=&quot;_blank&quot;&gt;ഇംഗ്ലീഷ് പ്രീമിയർ ലീഗ്&lt;/a&gt;, &lt;a href=&quot;https://www.soccermalayalam.in/search/label/World%20Cup&quot; target=&quot;_blank&quot;&gt;ലോകകപ്പ്&lt;/a&gt; എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്കായി സോക്കർ മലയാളം നൽകുന്നു. പ്രധാനപ്പെട്ടവയിലേക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ചെയ്തിട്ടുമുണ്ട്.&lt;/span&gt;&lt;p style=&quot;text-align: left;&quot;&gt;&lt;span style=&quot;font-family: Manjari;&quot;&gt;&lt;/span&gt;&lt;/p&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;span style=&quot;font-family: Manjari;&quot;&gt;&lt;img alt=&quot;Football Quiz Malayalam Questions &amp;amp; Answers&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-QgPqlg-CAXo/X_H2RdfyqnI/AAAAAAAAARI/I-L-VWtnpOIosgiDi57xZDucM6BW-6dsQCNcBGAsYHQ/s16000/Football%2BQuiz%2BMalayalam%2BQuestions%2Band%2BAnswers%2B-%2BSoccer%2BMalayalam.jpg&quot; title=&quot;Football Quiz Malayalam Questions &amp;amp; Answers&quot; /&gt;&lt;/span&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;h3 style=&quot;text-align: left;&quot;&gt;&lt;span style=&quot;font-family: Manjari; font-size: 18px;&quot;&gt;&lt;/span&gt;&lt;/h3&gt;&lt;h3 style=&quot;text-align: left;&quot;&gt;&lt;span style=&quot;font-size: medium;&quot;&gt;പ്രീമിയർ ലീഗ് - ചോദ്യങ്ങൾ&lt;/span&gt;&lt;/h3&gt;&lt;div&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt;പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടിയ കളിക്കാരൻ?&lt;/li&gt;&lt;li&gt;ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം? എത്ര?&lt;/li&gt;&lt;li&gt;260 ഗോളുകളുമായി, ആരാണ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ?&lt;/li&gt;&lt;li&gt;പ്രീമിയർ ലീഗ് ഉദ്ഘാടന സീസൺ (വർഷം)?&lt;/li&gt;&lt;li&gt;ഏത് ടീമാണ് ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയത്?&lt;/li&gt;&lt;li&gt;പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകളുള്ള ഗോൾ കീപ്പർ ആരാണ്? എത്ര?&lt;/li&gt;&lt;li&gt;പ്രീമിയർ ലീഗ് ഉദ്ഘാടന  സീസണിൽ എത്ര ക്ലബ്ബുകൾ പങ്കെടുത്തു?&lt;/li&gt;&lt;li&gt;2018-19 പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് മൂന്ന് താരങ്ങൾ പങ്കിട്ട് എടുക്കുകയായിരുന്നു, ആരെക്കെയാണ് ആ താരങ്ങൾ?&lt;/li&gt;&lt;li&gt;പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നേടിയ ഗോൾ (7.69 സെക്കൻഡിൽ) ആരാണ് ഇത് സ്കോർ ചെയ്തത്?&lt;/li&gt;&lt;/ol&gt;&lt;h3 style=&quot;text-align: left;&quot;&gt;പ്രീമിയർ ലീഗ് - ഉത്തരങ്ങൾ&lt;/h3&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt;സാദിയോ മാനേ (2 മിനുട്ട്, 56 സെക്കന്റ്) സതാംപ്ടൺ X ആസ്റ്റൺ വില്ല&lt;/li&gt;&lt;li&gt;ഗാരെത്ത് ബാരി, 653 മത്സരങ്ങൾ &lt;/li&gt;&lt;li&gt;അലൻ ഷിയറർ&lt;/li&gt;&lt;li&gt;1992-93&lt;/li&gt;&lt;li&gt;മാഞ്ചസ്റ്റർ യുണൈറ്റഡ്&lt;/li&gt;&lt;li&gt;പീറ്റർ ചെക്ക്&lt;/li&gt;&lt;li&gt;22 ക്ലബ്ബുകൾ &lt;/li&gt;&lt;li&gt;ഓബാമേയാങ്, മുഹമ്മദ് സലാഹ്, സാദിയോ മാനെ&lt;/li&gt;&lt;li&gt;ഷെയ്ൻ ലോംഗ് (2018-19 സതാംപ്ടൺ X വാട്ട്ഫോർഡ്)&lt;/li&gt;&lt;/ol&gt;&lt;span style=&quot;font-size: medium;&quot;&gt;ലോകകപ്പ് - ചോദ്യങ്ങൾ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ആദ്യത്തെ ലോകകപ്പ് ട്രോഫിയുടെ പേര് എന്താണ്?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ആദ്യമായി ലോകകപ്പ് നേടിയ രാജ്യം?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;______ മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തുകയും, പക്ഷെ ഒരു തവണ പോലും ലോകകപ്പ് നേടിയിട്ടില്ല &lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി 2026 ലോകകപ്പ് ആതിഥേയത്വം വഹിക്കും. ഏതൊക്കെ രാജ്യങ്ങൾ?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഏത് ലോകകപ്പിലാണ് &lt;a href=&quot;https://www.blogger.com/u/1/#&quot;&gt;ഡീഗോ മറഡോണ&lt;/a&gt; തന്റെ കുപ്രസിദ്ധമായ &#39;ഹാൻഡ് ഓഫ് ഗോഡ്&#39; ഗോൾ നേടിയത്? (വർഷം, രാജ്യം)&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം? എത്ര?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയിട്ടുള്ള താരങ്ങൾ?&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;രണ്ട് ഇംഗ്ലണ്ട് കളിക്കാർ &lt;a href=&quot;https://www.blogger.com/u/1/#&quot;&gt;ലോകകപ്പ് ഗോൾഡൻ ബൂട്ട്&lt;/a&gt; നേടിയിട്ടുണ്ട്. ആരെക്കെയാണ്?&lt;/span&gt;&lt;/li&gt;&lt;/ol&gt;&lt;/span&gt;&lt;br /&gt;&lt;span style=&quot;font-size: medium;&quot;&gt;ലോകകപ്പ് - ഉത്തരങ്ങൾ &lt;br /&gt;&lt;/span&gt;&lt;br /&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ജൂൾസ് റിമെറ്റ് ട്രോഫി&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഉറുഗ്വേ&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ബ്രസീൽ&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;നെതർലാന്റ്സ്&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;മെക്സിക്കോ 1986&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;മിറോസ്ലാവ് ക്ലോസെ&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;മരിയോ സാഗല്ലോ, ദിദിയർ ദെഷാംസ്, &lt;a href=&quot;https://www.blogger.com/u/1/#&quot;&gt;ഫ്രാൻസ് ബെക്കൻബവർ&lt;/a&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഗാരി ലിനേക്കർ (1986), ഹാരി കെയ്ൻ (2018)&lt;/span&gt;&lt;/li&gt;&lt;/ol&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;Part 2 - Coming Soon...&lt;/b&gt;.&lt;/div&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/2515865491430473571/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2021/01/football-quiz-malayalam-questions-and-answers.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2515865491430473571'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2515865491430473571'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2021/01/football-quiz-malayalam-questions-and-answers.html' title='ഫുട്ബോൾ ക്വിസ് -  ഭാഗം 1 പ്രീമിയർ ലീഗ്, ലോകകപ്പ്'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-QgPqlg-CAXo/X_H2RdfyqnI/AAAAAAAAARI/I-L-VWtnpOIosgiDi57xZDucM6BW-6dsQCNcBGAsYHQ/s72-c/Football%2BQuiz%2BMalayalam%2BQuestions%2Band%2BAnswers%2B-%2BSoccer%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-5522928631671834641</id><published>2020-12-13T02:31:00.006-08:00</published><updated>2026-06-08T10:43:59.581-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football History"/><title type='text'>ഫുട്ബോൾ ലോകത്ത് നടന്ന ഏറ്റവും ദാരുണമായ ദുരന്തങ്ങൾ </title><content type='html'>&lt;p&gt;&lt;span style=&quot;font-size: medium;&quot;&gt;ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് ആളുകൾ ആസ്വദിക്കുന്ന ഒരു മനോഹരമായ മത്സരമാണ് ഫുട്ബോൾ. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിരവധി ദുരന്തങ്ങൾ ഫുട്ബോൾ ലോകത്ത് നടന്നിട്ടുണ്ട്. &lt;/span&gt;&lt;img alt=&quot;Football Disaster - Soccer Malayalam - Football Stories In Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-CVU8LmO-OXs/X9XsUpi76WI/AAAAAAAAAKM/0yDxb4gxjnMwk1TR2MQtPkAx_UPWdFGaACNcBGAsYHQ/s16000/Football%2BDisaster%2BMalayalam%2B-%2BSoccer%2BMalayalam%2B-%2BFootball%2BStories%2BIn%2BMalayalam.jpg&quot; style=&quot;font-family: Manjari; font-size: 18px; text-align: center;&quot; title=&quot;Football Disaster - Soccer Malayalam - Football Stories In Malayalam&quot; /&gt;&lt;/p&gt;&lt;span style=&quot;font-size: medium;&quot;&gt;&lt;br /&gt;&lt;br /&gt;ഈ ദുരന്തങ്ങൾ എല്ലാം മനഃപൂർവ്വം അല്ലെങ്കിൽ പ്രകൃതി കാരണം സംഭവിച്ചവയാണ്. കൂടാതെ നിരവധി ജീവൻ നഷ്ട്ടപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വിവിധ മുൻ കരുതൽ നടപടികളിലൂടെ ഈ അടുത്ത കാലത്തായി ദുരന്തങ്ങളുടെ എണ്ണം കുറഞ്ഞു വെങ്കിലും ഭൂതകാലത്തെ നമുക്ക് മായ്ക്കാൻ കഴിയില്ലല്ലോ.&lt;br /&gt;&lt;br /&gt;അത്തരത്തിൽ ഫുട്ബോൾ ലോകത്ത് നടന്ന ദുരന്തങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.&lt;/span&gt;&lt;br /&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ദേശീയ സ്റ്റേഡിയം ദുരന്തം&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഘാന ദുരന്തം&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഗ്വാട്ടിമാല ദുരന്തം&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span style=&quot;font-size: medium;&quot;&gt;ഹിൽസ്ബറോ ദുരന്തം&lt;/span&gt;&lt;/li&gt;&lt;/ol&gt;&lt;h4 style=&quot;text-align: left;&quot;&gt;1. ദേശീയ സ്റ്റേഡിയം ദുരന്തം&lt;/h4&gt;&lt;span style=&quot;font-size: medium;&quot;&gt;തിയ്യതി : മെയ് 24 1964&lt;br /&gt;സ്ഥലം   : ദേശീയ സ്റ്റേഡിയം, ലിമ, പെറു&lt;br /&gt;മരണം  : 318 &lt;br /&gt;&lt;br /&gt;ദേശീയ സ്റ്റേഡിയം ദുരന്തം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് കണക്കാക്കുന്നത്. ലിമയിലെ ദേശിയ സ്റ്റേഡിയത്തിൽ നടന്ന പെറുവും അർജന്റീനയും തമ്മിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലാണ് ഈ സംഭവം നടന്നത്.&lt;br /&gt;&lt;br /&gt;പെറുവിന്റെ രണ്ട് ഗോളുകൾ അനുവദിക്കാത്ത ആ നിർഭാഗ്യകരമായ ദിവസത്തിൽ ഇരു രാജ്യങ്ങളും കടുത്ത ശത്രുത പങ്കിട്ടു. പെറുവിയൻ ആരാധകർ കലാപം ആരംഭിക്കുകയും 318 പേർ കൊല്ലപ്പെടുകയും 500 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.&lt;/span&gt;&lt;h4 style=&quot;text-align: left;&quot;&gt;2. ഘാന ദുരന്തം&lt;/h4&gt;&lt;div&gt;&lt;span style=&quot;font-size: medium;&quot;&gt;തിയ്യതി : മെയ് 9 2001 &lt;br /&gt;സ്ഥലം   : അക്ര സ്പോർട്സ് സ്റ്റേഡിയം, ഘാന&lt;br /&gt;മരണം  : 126&lt;br /&gt;&lt;br /&gt;ഹാർട്ട്സ് ഓഫ് ഓക്കും അസന്റേ കൊട്ടോക്കോയും തമ്മിലുള്ള മത്സരത്തിനിടെ അക്ര സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. അക്രമാസക്തരായ ചില ആരാധകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, ഇത് സ്റ്റേഡിയം മുഴുവൻ അസ്വസ്ഥത സൃഷ്ടിച്ചു.&lt;br /&gt;&lt;br /&gt;70,000 പേർ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. 126 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.&lt;/span&gt;&lt;span style=&quot;font-family: Manjari;&quot;&gt;&lt;div&gt;&lt;span&gt;&lt;span style=&quot;font-size: 18px;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;h4 style=&quot;text-align: left;&quot;&gt;3. ഗ്വാട്ടിമാല ദുരന്തം&lt;/h4&gt;&lt;div&gt;&lt;span style=&quot;font-size: medium;&quot;&gt;തിയ്യതി : ഒക്ടോബർ 16 1996  &lt;br /&gt;സ്ഥലം   : മാറ്റിയോ ഫ്ലോറസ് ദേശീയ സ്റ്റേഡിയം, ഗ്വാട്ടിമാല സിറ്റി&lt;br /&gt;മരണം  : 80+&lt;br /&gt;&lt;br /&gt;ഗ്വാട്ടിമാലയും കോസ്റ്റാറിക്കയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് ഈ മാരകമായ സംഭവം നടക്കുന്നത്. ധാരാളം ആരാധകർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. അത് വലിയ ദുരന്തത്തിന് കാരണമായി.&lt;br /&gt;&lt;br /&gt;80 ലധികം പേർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;h4 style=&quot;text-align: left;&quot;&gt;4. ഹിൽസ്ബറോ ദുരന്തം&lt;/h4&gt;&lt;span style=&quot;font-size: medium;&quot;&gt;തിയ്യതി : ഏപ്രിൽ 15 1989   &lt;br /&gt;സ്ഥലം   : ഹിൽസ്ബറോ സ്റ്റേഡിയം, ഷെഫീൽഡ്, ഇംഗ്ലണ്ട്&lt;br /&gt;മരണം  : 896&lt;br /&gt;&lt;br /&gt;ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഹിൽസ്ബറോ ദുരന്തം. ലിവർപൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള എഫ്എ കപ്പ് മത്സരത്തിനിടയിലാണ് നിർഭാഗ്യകരമായ സംഭവം നടക്കുന്നത്. മത്സരം നടക്കുന്നതിനിടയിൽ, പോലീസ് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നു, അത് പുറത്തു കാത്തു നിന്ന ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുന്നതിന് കാരണമായി. ഇത് വലിയ ദുരന്തത്തിന് കാരണമായി.&lt;br /&gt;&lt;br /&gt;ഈ സംഭവത്തിൽ 776 പേർക്ക് പരിക്കേൽക്കുകയും 96 പേർ മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ സ്റ്റീഫൻ ജെറാർഡിന്റെ 10 വയസ്സുള്ള കസിൻ മരണപ്പെടുകയുണ്ടായി.&lt;/span&gt;&lt;/div&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/5522928631671834641/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/12/football-stories-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5522928631671834641'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5522928631671834641'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/12/football-stories-in-malayalam.html' title='ഫുട്ബോൾ ലോകത്ത് നടന്ന ഏറ്റവും ദാരുണമായ ദുരന്തങ്ങൾ '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-CVU8LmO-OXs/X9XsUpi76WI/AAAAAAAAAKM/0yDxb4gxjnMwk1TR2MQtPkAx_UPWdFGaACNcBGAsYHQ/s72-c/Football%2BDisaster%2BMalayalam%2B-%2BSoccer%2BMalayalam%2B-%2BFootball%2BStories%2BIn%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-7244263246760989516</id><published>2020-12-11T00:16:00.012-08:00</published><updated>2026-07-10T09:35:58.358-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football History"/><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'>വാശിയേറിയ എൽ ക്ലാസിക്കോയ്ക്ക് പിന്നിലെ ചരിത്രം   </title><content type='html'>&lt;script data-ad-client=&quot;ca-pub-9877378633938349&quot; async src=&quot;https://pagead2.googlesyndication.com/pagead/js/adsbygoogle.js&quot;&gt;&lt;/script&gt;&lt;span style=&quot;font-size: medium;&quot;&gt;ക്ലബ് ഫുട്ബോളിലെ ഏറ്റവും വാശിയേറിയതും, ആവേശകരവുമായ മത്സരങ്ങളിൽ ഒന്നാണ് സ്പാനിഷ് വമ്പൻ മാരായ ബാഴ്സലോണയും റിയൽ മാഡ്രിഡും തമ്മിലുള്ള &#39;എൽ ക്ലാസിക്കോ&#39;.&lt;/span&gt;&lt;br /&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;img alt=&quot;El Clasico History In Malayalam - El Clasico Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-OQM4ugYkMpQ/X9Mp3Ug36PI/AAAAAAAAAKA/H8bQGrTUQSknUwlc6F_nV3aK3J6Emb4PgCNcBGAsYHQ/s16000/History%2BBehind%2BEl%2BClasico%2BMalayalam%2B-%2BSoocer%2BMalayalam%2B-%2BFootball%2BStories%2BMalayalam.jpg&quot; title=&quot;El Clasico History In Malayalam - El Clasico Malayalam&quot; /&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;span style=&quot;font-size: medium;&quot;&gt;ലോകമെമ്പാടുമുള്ള ഏകദേശം 400 മില്ല്യൺ ആളുകളാണ് ഈ ഒരു മത്സരം കാണുന്നത്. എൽ ക്ലാസിക്കോ എന്ന റൈവൽറിക്ക് പിന്നിലെ ചരിത്രമാണ് ഇവിടെ പറയുന്നത്.&lt;/span&gt;&lt;div&gt;&lt;h3 style=&quot;text-align: left;&quot;&gt;ബാഴ്‌സലോണ ക്ലബ്ബ് രൂപീകരണം&lt;/h3&gt;&lt;span style=&quot;font-size: medium;&quot;&gt;1889 ൽ ജോൺ ക്യാമ്പെർ എന്ന ആളാണ് ബാഴ്‌സലോണ എന്ന ക്ലബ്ബിന് തുടക്കമിടുന്നത്. കൂടുതലും വിദേശ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബ് തുടങ്ങുന്നത്. &lt;br /&gt;റിയൽ മാഡ്രിഡ് ക്ലബ്ബ് രൂപീകരണം &lt;br /&gt;&lt;br /&gt;എന്നാൽ റിയൽ മാഡ്രിഡ് ആകെട്ടെ 1902 ലാണ് സ്ഥാപിതമാകുന്നത്.&lt;br /&gt;ആദ്യമായി ഏറ്റുമുട്ടുന്നത് &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style=&quot;font-size: medium;&quot;&gt;അതേ വർഷം തന്നെ അതായത് സ്പാനിഷ് രാജാവായ അൽഫോൺസ പതിമൂന്നാമന്റെ കാലത്താണ്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം അരങ്ങേറുന്നത്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ബാഴ്‌സലോണയും പങ്കെടുത്തിരുന്നു. &lt;br /&gt;&lt;br /&gt;ഒടുവിൽ ഇരുവരും തമ്മിൽ നടന്ന മത്സരത്തിൽ ബാഴ്സ 3-1 ന് വിജയിച്ചു. എന്നാൽ ഫൈനലിൽ ആകട്ടെ അവർ സ്പാനിഷ് ക്ലബ്ബ് ആയ ബാസ്‌ക്കസിനോട് പരാജയപ്പെട്ടു. &lt;br /&gt;&lt;br /&gt;വർഷങ്ങൾക്ക് ശേഷം 1929 ലാണ് സ്പാനിഷ് പ്രീമിയറാ ഡിവിഷൻ തുടങ്ങുന്നത്. 1902 മുതൽ 1929 വരെ ഇരുവരും തമ്മിൽ കളിച്ച മത്സരങ്ങളിൽ കൂടുതലും ജയിച്ചത് ബാഴ്‌സയായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാൽ 1929 ന് ശേഷം റിയൽ മാഡ്രിഡ് കൂടുതൽ കരുത്തരായി രണ്ടു തവണ അടുപ്പിച്ച് അവർ ലീഗ് കിരീടം സ്വന്തമാക്കി&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;h3 style=&quot;text-align: left;&quot;&gt;സിവിൽ വാർ &lt;/h3&gt;&lt;br /&gt;&lt;span style=&quot;font-size: medium;&quot;&gt;എന്നാൽ സ്പാനിഷ് മൊണാർക്കി തകർന്നതോടെ സിവിൽ വാറിന് തുടക്കമായി. 1933 ൽ ആരംഭിച്ച സ്പാനിഷ് സിവിൽ വാർ ഒരു തരത്തിൽ ബാഴ്സലോണ റിയൽ മാഡ്രിഡ് റൈവൽറിയെ ബാധിച്ചു.&lt;br /&gt;കാറ്റലോണിയ-സ്പെയിൻ &lt;br /&gt;&lt;br /&gt;കാറ്റലോണിയയെ അനുകൂലിച്ചവരും സ്പെയിനിനെ അനുകൂലിച്ചവരും രണ്ടു വിഭാഗമായി. ബാഴ്സലോയാകട്ടെ അവരുടെ ലോഗോയിൽ കാറ്റലോണിയയുടെ ഫ്ലാഗ് എന്നന്നേക്കുമായി പതിച്ചു.&lt;br /&gt;&lt;br /&gt;ഇതോടെ ബാഴ്സലോണയും റിയൽ മാഡ്രിഡ് എന്നന്നേക്കുമായി വാശിയേറിയ പോരാട്ടമായി മാറി.&lt;br /&gt;&lt;br /&gt;1943 ൽ വളരെ അപ്രധീക്ഷിതമായ ഫലമാണ് എൽക്ലാസിക്കോയിൽ പിറന്നത്. കോപ്പ ഡെൽ റെയിൽ ആദ്യ പാദ സെമി ഫൈനലിൽ മൂന്ന് ഗോളുകൾക്ക് ജയിച്ച ബാഴ്സ പിന്നീട് രണ്ടാം പാദത്തിൽ 11-1 നാണ് റിയലിനോട് തകർന്നടിഞ്ഞത്. &lt;br /&gt;&lt;br /&gt;1950 കളിൽ ഇരുവരും യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളായി മാറുകയും ചെയ്തു. പിന്നീട് 1953 ൽ ഇരുവരും ഒരു കളിക്കാരനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ആരാകും ആ കളിക്കാരൻ??.&lt;br /&gt;&lt;br /&gt;ഇത് മറ്റാരുമല്ല അർജന്റീനൻ  താരം ഡി സ്റ്റെഫാനോ ആയിരുന്നു. അർജന്റീനൻ ക്ലബ്ബ് റിവർ പ്ലൈറ്റിൽ നിന്നും അദ്ദേഹത്തെ സൈൻ ചെയ്തത് റിയൽ മാഡ്രിഡ് ആയിരുന്നു. ഒരുപക്ഷെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദ പരമായ ട്രാൻസ്ഫർ ആയിരുന്നു അത്.&lt;br /&gt;&lt;br /&gt;എന്നാൽ ബാഴ്സയുടെ പക്കൽ ഒരു പ്രധാന കളിക്കാരൻ കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരാണ് ലാഡിസ്ലാവ് കുബാല. ഇതോടെ ബാഴ്സ കുബാലയുടെ ബാർസയായും റിയൽ ഡി സ്റ്റെഫാനയുടെ റിയൽ ആയും അറിയപ്പെടാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;പക്ഷെ 1954 ൽ റിയൽ ഒരിക്കൽ കൂടി ബാഴ്‌സയെ തകർത്തു ഇക്കുറി 5-0 ആയിരുന്നു സ്‌കോർ. പിന്നീട് 1970 കളിൽ ബാഴ്സലോണ അടിമുടി മാറി.&lt;br /&gt;&lt;br /&gt;ഇതിന്റെ കാരണം!! മറ്റൊന്നുമല്ല ഈ വർഷങ്ങളിലാണ് ഡച്ച് നായകൻ യോഹാൻ ക്രൈഫ് കളിച്ചിരുന്നത്. അതു കൊണ്ട് തന്നെ ആ ഒരു ബാഴ്‌സയെ നമുക്ക് ഊഹിക്കാൻ കഴിയും.&lt;br /&gt;&lt;br /&gt;ടോട്ടൽ ഫുട്ബോൾ, ടിക്കി ടാക്ക 1974 ൽ ബാഴ്സ റിയൽ മാഡ്രിഡിനെ 5 ഗോളുകൾക്ക് തകർത്തു. &lt;br /&gt;&lt;br /&gt;ബാഴ്സയും റിയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടങ്ങൾ എന്നന്നേക്കുമായി തുടർന്ന് കൊണ്ടേയിരുന്നു. ഇതാണ് എൽ ക്ലാസിക്കോയുടെ യഥാർത്ഥ ചരിത്രം.&lt;br /&gt;&lt;br /&gt;എന്നാൽ നമുക്ക് അറിയാവുന്നത് 1999 ന് ശേഷമുള്ള എൽ ക്ലാസിക്കോയെ കുറിച്ചായിരിക്കും കാരണം. 1999 ന് ശേഷമാണ് ഇരു ടീമുകളിൽ അറിയപ്പെടുന്ന ഇതിഹാസ താരങ്ങൾ ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നത്.&lt;br /&gt;&lt;br /&gt; (രാഹുൽ, ലുയിസ് ഫിഗോ, റൊണാൾഡീഞ്ഞോ, റൊണാൾഡോ നാസാരിയോ, സാവി, ഇനിയേസ്റ്റ, &lt;a href=&quot;https://www.blogger.com/u/1/#&quot;&gt;മെസ്സി&lt;/a&gt;, ക്രിസ്റ്റ്യാനോ റൊണാൾഡോ, സിദാൻ)&lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/7244263246760989516/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/12/the-history-behind-el-clasico-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7244263246760989516'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7244263246760989516'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/12/the-history-behind-el-clasico-malayalam.html' title='വാശിയേറിയ എൽ ക്ലാസിക്കോയ്ക്ക് പിന്നിലെ ചരിത്രം   '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-OQM4ugYkMpQ/X9Mp3Ug36PI/AAAAAAAAAKA/H8bQGrTUQSknUwlc6F_nV3aK3J6Emb4PgCNcBGAsYHQ/s72-c/History%2BBehind%2BEl%2BClasico%2BMalayalam%2B-%2BSoocer%2BMalayalam%2B-%2BFootball%2BStories%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-4502072576540118406</id><published>2020-12-07T04:31:00.013-08:00</published><updated>2026-06-08T10:43:35.267-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Facts"/><title type='text'>ലയണൽ മെസ്സിയെ കുറിച്ചുള്ള അതി മനോഹരമായ വാക്കുകൾ</title><content type='html'>&lt;a name=&#39;more&#39;&gt;&lt;/a&gt;&lt;div&gt;&lt;span style=&quot;font-size: medium;&quot;&gt;കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ എഴുതിയ അതി മനോഹരമായ വാക്കുകൾ.&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span style=&quot;font-family: Manjari; font-size: 18px; text-align: left;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;img alt=&quot;Lionel Messi Whatsapp Status Malayalam&quot; border=&quot;0&quot; data-original-height=&quot;719&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-L44eJEBB5gc/X84gluMqUyI/AAAAAAAAAJw/tt1NMiYFT5wokqsQuZY9SJPQi0MpUS1DACNcBGAsYHQ/s16000/Lionel%2BMessi%2B%2BWhatsapp%2BStatus%2BMalayalam%2B-%2BSoccer%2BMalayalam_%2BMalayalam%2BFootball%2BStories%2BIn%2BMalayalam.jpg&quot; title=&quot;Lionel Messi Whatsapp Status Malayalam&quot; /&gt;&lt;/div&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;br /&gt;&lt;/div&gt;&lt;span style=&quot;font-size: medium;&quot;&gt;&quot;നിന്റെ മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴെക്കെ... ഞാൻ നിന്റെ കാൽപാദങ്ങൾ ഉറ്റു നോക്കുന്നു. കാരണം ! ആ കാലടികൾ ഭൂമിക്ക് മീതെയും, ജലത്തിനു മീതെയും സഞ്ചരിച്ചവയാണ്.... നീ  ഇല്ലായിരുന്നെങ്കിൽ എന്ന് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. കാരണം നീ ഇല്ലെങ്കിൽ ഫുട്ബോൾ ഇല്ലാ എന്നതാണ് സത്യം&quot;&lt;br /&gt;&lt;br /&gt;&quot;വരുന്നത് ഭടനോ, മന്ത്രിയോ, പടയാളിയോ അല്ല വരുന്നത് രാജാവെങ്കിൽ ആ വരവ് രാജകീയമായിരിക്കും മെസ്സി&quot;&lt;br /&gt;&lt;br /&gt;&quot;കാടിളക്കി നാടിളക്കി പാഞ്ഞു വരുന്ന കാട്ടുകൊമ്പന്റെ മസ്തിഷ്കത്തിലേക്ക് വേട്ടക്കാരൻ നിറയൊഴിക്കുന്നത് പോലെ, എതിരാളികളുടെ ബോക്സിലേക്ക് മഴവിൽ ചാരുത കണക്കെ ഇടിമിന്നൽ ഗോളുകൾ വർഷിക്കുന്ന കാൽപനിക ഫുട്ബോളിലെ മായാജാലക്കാരൻ - ലിയോ മെസ്സി&quot;&lt;br /&gt;&lt;br /&gt;&quot;ഉറക്കം കളഞ്ഞു കളി കാണാൻ പഠിപ്പിച്ചു, കാറ്റു നിറച്ച പന്തിനെ പ്രണയിക്കാൻ പഠിപ്പിച്ചു, ശത്രുക്കളെ മിത്രങ്ങളാക്കി തന്നു ഇതുവരെ നേരിൽ കാണാത്ത കൂട്ടുകാരെ കാണിച്ചു തന്നു... ഇതെല്ലം ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഈ കുറിയ മനുഷ്യനാണ് ഞങ്ങളുടെ അഹങ്കാരം - ലയണൽ മെസ്സി&quot;&lt;br /&gt;&lt;br /&gt;&quot;ഉരുണ്ട ഭൂമിയിലെ പരന്ന ഗ്രൗണ്ടിൽ എതിരാളികളെ കാലിലെ തന്ത്ര കൊണ്ട് താഴ് ഇട്ട് പൂട്ടി കളിക്കളത്തിൽ കാവ്യാനുഭൂതി സൃഷ്ട്ടിക്കുന്ന കാട്ടാളൻ മാരുടെ വീരനായകൻ - ലയണൽ മെസ്സി&quot;&lt;br /&gt;&lt;br /&gt;&quot;നാളെ ഒരുപാട് സ്റ്റാറ്റസുകൾ കാണാം പക്ഷെ ഇത് ഇവിടെ ഇടാതിരിക്കാൻ വയ്യ . മെസ്സി എന്ന ഇതിഹാസത്തിനെ സൃഷ്ട്ടിച്ചതിൽ മറ്റൊരു ഇതിഹാസത്തിന്റെ കയ്യൊപ്പു കൂടി ഉണ്ട്. ഗോൾ അടിക്കാനുള്ള മെഷീനിൽ ഓയിൽ ഇട്ടുകൊടുത്ത സാക്ഷാൽ റൊണാഡീഞ്ഞോ... മറക്കില്ല ഈ ഇടം കാലനെ തന്നതിൽ - ലയണൽ മെസ്സി ഉയിർ, റൊണാൾഡീഞ്ഞോ ഉയിർ&quot;&lt;br /&gt;&lt;br /&gt;&quot;അസ്തമയത്തിനു ശേഷം വീണ്ടുമൊരു  ഉദയമില്ലെങ്കിൽ പിന്നെ അതൊരു സൂര്യനല്ലാതിരിക്കണം..... കുരിശേറ്റത്തിന് ശേഷം വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പ് ഇല്ലെങ്കിൽ അയാളൊരു മിശിഹ അല്ലാതിരിക്കണം... ആയതിനാൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക്ക കാരണം ഇനിയും ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാകും, പിറകെ അത്ഭുതങ്ങളും കാരണം അയാൾ ജീവനോടെയുണ്ട്&quot;&lt;br /&gt;&lt;br /&gt;&quot;ഇതിഹാസ നായകന്റെ വീര കഥകൾ പറഞ്ഞു തീർക്കാൻ കഴിയാത്ത വിധം, അവൻ രചിച്ചു കഴിഞ്ഞു.....!! അതിലേറെ ഇനി കാലം തെളിയിക്കും&quot;&lt;br /&gt;&lt;br /&gt;&lt;br /&gt;&quot;ആയിരക്കണക്കിന് ഫുട്ബോൾ കളിക്കാർ ഉള്ള ഈ ലോകത്ത് നൂറു കണക്കിന് ലെജെന്റ്സ് ഉണ്ടായിട്ടും ആർക്കും എത്തി പിടിക്കാൻ കഴിയാത്ത ഫുട്ബോൾ ലോകത്തെ ഉയരങ്ങൾ കീഴടക്കിയവൻ - ലിയോ മെസ്സി &quot;&lt;/span&gt;&lt;div&gt;&lt;span style=&quot;font-family: Manjari; font-size: 18px;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style=&quot;font-family: Manjari; font-size: 18px;&quot;&gt;&lt;/span&gt;&lt;/div&gt;&lt;blockquote&gt;&lt;span style=&quot;font-size: medium;&quot;&gt;ലയണൽ മെസ്സിയെ കുറിച്ചുള്ള ഏറ്റവും സവിശേമായ കാര്യമെന്തന്നാൽ മെസ്സിക്കറിയില്ല അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസ്സി എന്നത്&lt;br /&gt;&lt;br /&gt;-ഉറുഗ്വേൻ സാഹിത്യകരൻ-&lt;/span&gt;&lt;/blockquote&gt;&lt;div&gt;&lt;span style=&quot;font-family: Manjari; font-size: 18px;&quot;&gt;&lt;/span&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/4502072576540118406/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/12/messi-malayalam-whatsapp-status-status.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/4502072576540118406'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/4502072576540118406'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/12/messi-malayalam-whatsapp-status-status.html' title='ലയണൽ മെസ്സിയെ കുറിച്ചുള്ള അതി മനോഹരമായ വാക്കുകൾ'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-L44eJEBB5gc/X84gluMqUyI/AAAAAAAAAJw/tt1NMiYFT5wokqsQuZY9SJPQi0MpUS1DACNcBGAsYHQ/s72-c/Lionel%2BMessi%2B%2BWhatsapp%2BStatus%2BMalayalam%2B-%2BSoccer%2BMalayalam_%2BMalayalam%2BFootball%2BStories%2BIn%2BMalayalam.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-5447460156503353684</id><published>2020-12-03T08:24:00.005-08:00</published><updated>2026-06-08T10:43:27.748-07:00</updated><category scheme="http://www.blogger.com/atom/ns#" term="Special Writings"/><title type='text'> എം.എസ്.എൻ എന്ന ഗോൾഡൻ ട്രയോ - യൂറോപ്പിലെ പേടി സ്വപ്നം !</title><content type='html'>&lt;span style=&quot;font-size: medium;&quot;&gt;മെസ്സി, സുവാരസ്, നെയ്മർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയായിരുന്നു ( എം.എസ്.എൻ) എന്ന ഈ ഗോൾഡൻ ട്രയോ. &lt;/span&gt;&lt;br /&gt;&lt;div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: justify;&quot;&gt;&lt;span style=&quot;font-family: Manjari; font-size: 18px; text-align: left;&quot;&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;img alt=&quot;MSN Malayalam - Messi, Suarez, Neymar Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-Vy7Q1QcRJlo/X8kQ9EmDDXI/AAAAAAAAAJg/tAII2Jn07qsvoiaOrnw_Uq-FFeCZN3htQCNcBGAsYHQ/s16000/Messi%2BSuvarez%2BNeymar%2B%2528MSN%2529%2BMalayalam%2B-%2BSoccer%2BMalayalam%2B-%2BMalayalam%2BFootball%2BStories.jpg&quot; title=&quot;MSN Malayalam - Messi, Suarez, Neymar Malayalam&quot; /&gt;&lt;/div&gt;&lt;/div&gt;&lt;div class=&quot;separator&quot; style=&quot;clear: both; text-align: center;&quot;&gt;&lt;br /&gt;&lt;/div&gt;&lt;span style=&quot;font-size: medium;&quot;&gt;ലൂയിസ് സുവാരസ് 2014 ൽ ബാഴ്സയിൽ ചേരുന്നതിനു മുൻപ് തന്നെ മെസ്സിയും നെയ്മറും ബാഴ്സയുടെ മുന്നേറ്റ നിര അടക്കി ഭരിച്ചിരുന്നു. എന്നാൽ ലൂയിസ് സുവാരസിന്റെ വരവോടെ ബാഴ്സലോണ എന്ന സ്പാനിഷ് വമ്പൻ മാർ സൃഷ്ട്ടിച്ചത് ലോകത്തെ ഏറ്റവും മികച്ച ടീമിനെയായിരുന്നു.&lt;br /&gt;&lt;br /&gt;വൺ ടു പാസുകൾ കളിച്ചു മുന്നേറാനും പെർഫെക്റ്റ് കോമ്പിനേഷനിലൂടെ അറ്റാക്കിങ്ങിന് മൂർച്ച കൂട്ടാനും മെസ്സി, സുവാരസ്, നെയ്മർ സഖ്യത്തിന് സാധിച്ചു.&lt;br /&gt;&lt;br /&gt;മൂന്ന് പേരും അണിനിരന്നപ്പോൾ ബാഴ്സയുടെ അറ്റാക്കിങ് കെമിസ്ട്രി തീർത്തും പെർഫെക്റ്റ് ആയിരുന്നു. ഒരു സെൽഫിഷ് മുന്നേറ്റം നടത്തുന്നതിനേക്കാൾ ഗോൾ പോസ്റ്റിന്റെ മുന്നിൽ പോലും പരസ്പ്പരം പാസുകൾ നൽകി കളിക്കാൻ മൂന്നുപേരും ഏറെ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;എന്തിനേറെപ്പറയുന്നു പെനാൽറ്റി വരെ മെസ്സി സുവാരസിന് അസ്സിസ്റ്റായി നൽകി.&lt;br /&gt;&lt;br /&gt;2014 ൽ എൽ ക്ലാസിക്കോയിൽ നെയ്മർ ബാഴ്സക്ക് ഒരു ഗോൾ ലീഡ് നൽകിയെങ്കിലും ബാഴ്സ അന്ന് 3-1 ന് പരാജയപ്പെട്ടു. പക്ഷെ ആ തോൽവിക്ക് ശേഷം 2017 വരെയുള്ള വർഷങ്ങൾക്കിടയിൽ ഈ മൂവർ സംഗം കത്തി ജ്വലിച്ചു.&lt;br /&gt;&lt;br /&gt;ഗോളുകൾ നേടുക എന്നത് മൂന്നുപേരെ സംബന്ധിച്ചെടുത്തോളം വളരെ എളുപ്പമുള്ള കാര്യമായിരുന്നു. 2014-15 സീസണിൽ മാത്രമായി 151 മത്സരങ്ങളിൽ നിന്ന് എം.എസ്.എൻ എന്ന ട്രയോ ഒരുമിച്ച് നേടിയത് 122 ഗോളും 55 അസിസ്റ്റുകളുമായിരുന്നു.&lt;br /&gt;&lt;br /&gt;പതിവ് പോലെ ട്രിബിൾ ചെയ്ത് അതിവേഗം മുന്നേറിയ മെസ്സിയെ തടയാൻ പ്രധിരോധ നിരക്കാർ പാടുപെട്ടു. നെയ്മറുടെ സ്കില്ലുകൾക്ക് മുന്നിൽ പ്രധിരോധ നിരക്കാർ ഇല്ലാതായി. സുവാരസിന്റെ ഫിനിഷിങ് മികവിൽ ഗോൾ കീപ്പർ മാർ അമ്പരുന്നു.&lt;br /&gt;&lt;br /&gt;ഓരോ മത്സരത്തിലെയും എം.എസ്.എൻ ന്റെ ഗോൾ ശരാശരി 81% ത്തിന് മുകളിൽ ആയിരുന്നു. മൂന്ന് പേരും അണിനിരന്ന മൂന്ന് സീസണുകളിൽ ബാഴ്സലോണ സ്വന്തമാക്കിയത് രണ്ട് ലാലിഗ കിരീടങ്ങളും മൂന്ന് സ്പാനിഷ് കപ്പും ഒരു ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും സൂപ്പർ കപ്പും ഉൾപ്പടെ 8 കിരീടങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ഈ മൂന്ന് സീസണുകളിലായി കളിച്ച 450 മത്സരങ്ങളിലായി എം.എസ്.എൻ നേടിയത് 364 ഗോളുകളും 171 അസ്സിസ്സ്കളും.&lt;br /&gt;&lt;br /&gt;മെസ്സിയും സുവാരസും നെയ്മറും തമ്മിലുള്ള ബന്ധം ഫുട്ബാളിനകത്തു മാത്രമല്ല പുറത്തും പടർന്ന് പന്തലിച്ചു. ലാറ്റിനമേരിക്കൻ റയിബൽസ് ആയത് കൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ വിപരീതമായിരുന്നു. പക്ഷെ മൂന്ന് പേർക്കിടയിലെ ആ നല്ല സൗഹൃദം അവർ നല്ല രീതിതയിൽ തന്നെയാണ് മുന്നോട്ട് കൊണ്ട് പോയത്.&lt;br /&gt;&lt;br /&gt;നെയ്മറുടെ 2017 ലെ പി.എസ്.ജി യിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫെറിനെ തുടർന്ന്  എം.എസ്.എൻ എന്നത് വെറും ഓർമ മാത്രമായി മാറി. തീർച്ചയായും നെയ്മർ മെസ്സിയും സുവാരസുമായുള്ള നല്ല ഓർമ്മകൾ ഇന്നും മിസ്സ് ചെയ്യുന്നു. &lt;br /&gt;&lt;br /&gt;നെയ്മറുടെ ആ വലിയ വിടവ് നികത്താൻ ബാഴ്സ അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്നും ഗ്രിസ്‌മാനെ ടീമിലെത്തിച്ചു പക്ഷെ കാര്യങ്ങൾ 100% പ്രവർത്തികമായില്ല.&lt;br /&gt;&lt;br /&gt;നെയ്മർ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കാൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇത് വരെ നടന്നിട്ടില്ല. &lt;/span&gt;&lt;br /&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/5447460156503353684/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/12/messi-suarez-neymar-malayalam.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5447460156503353684'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5447460156503353684'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/12/messi-suarez-neymar-malayalam.html' title=' എം.എസ്.എൻ എന്ന ഗോൾഡൻ ട്രയോ - യൂറോപ്പിലെ പേടി സ്വപ്നം !'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-Vy7Q1QcRJlo/X8kQ9EmDDXI/AAAAAAAAAJg/tAII2Jn07qsvoiaOrnw_Uq-FFeCZN3htQCNcBGAsYHQ/s72-c/Messi%2BSuvarez%2BNeymar%2B%2528MSN%2529%2BMalayalam%2B-%2BSoccer%2BMalayalam%2B-%2BMalayalam%2BFootball%2BStories.jpg" height="72" width="72"/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-2146861217844241037</id><published>2020-11-26T04:27:00.009-08:00</published><updated>2026-06-08T10:41:52.999-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><title type='text'>ഇടത് വിങ്ങിലെ ബ്രസീലിയൻ ജിന്ന് - മാഴ്‌സെലോ </title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;1988 മെയ് 12 ന് റിയോടി ജനീറോയിലാണ് മാഴ്‌സെലോ ജനിച്ചത്. മാഴ്‌സെലോയുടെ കുടുംബം ദാരിദ്രത്തിലാണ് അവർ കഴിഞ്ഞു പോന്നത്. അന്നന്നത്തെ ആഹാരത്തിനുള്ള മാഴ്‌സെലോയുടെ അച്ഛൻ മകൻ ഒരിക്കലും ഫയർമാൻ ആകരുതെന്ന് ആഗ്രഹിച്ചു. കുഞ്ഞായിരുന്നപ്പോൾ അച്ഛൻ ഫയർ ഫൈറ്റിങ് ഉപകരണങ്ങളും കാണിച്ചു തരുമായിരുന്നു. ഞാൻ ഒരിക്കലും ആ ജോലി തിരഞ്ഞെടുക്കരുതെന്ന് ആഗ്രഹിച്ചു. കാരണം അവരെല്ലാം ദരിദ്രരായിരുന്നു മാഴ്‌സെലോ ഒരിക്കൽ പറഞ്ഞു.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-0Cyt5nwP8Rk/YHKAl0itwQI/AAAAAAAAAfI/gdVO6_1luQwHq3Zucza9cfvZTxzpEJhUgCNcBGAsYHQ/s0/Marcelo%2BLife%2BStory%2BIn%2BMalayalam..webp&quot; style=&quot;display: block; padding: 1em 0; text-align: center; &quot;&gt;&lt;img alt=&quot;Marcelo Life Story In Malayalam by Soccer Malayalam&quot; border=&quot;0&quot; data-original-height=&quot;360&quot; data-original-width=&quot;629&quot; src=&quot;https://1.bp.blogspot.com/-0Cyt5nwP8Rk/YHKAl0itwQI/AAAAAAAAAfI/gdVO6_1luQwHq3Zucza9cfvZTxzpEJhUgCNcBGAsYHQ/s0/Marcelo%2BLife%2BStory%2BIn%2BMalayalam..webp&quot;/&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;മാഴ്‌സെലോ ബ്രസീലിന്റെ മാണിക്യം. കേരളത്തിലെ ആരാധകർക്ക് മാഴ്‌സെലോ ജിന്നാണ് ! ഇടത് വിങ്ങിൽ മായാജാലം തീർക്കുന്ന ജിന്ന്. കാരണം ആ തരത്തിലുള്ള പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് മാരിൽ ഒരാളായാണ് ഫുട്ബോൾ ലോകം മാഴ്‌സെലോയെ കണക്കാക്കപ്പെടുന്നത്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt; ഫുട്ബാളിനോടായിരുന്നു കുഞ്ഞു മാഴ്‌സെലോയുടെ പ്രണയം. തെരുവിൽ അവൻ പന്ത് തട്ടി നടന്നു. ബീച്ചിൽ അവൻ ഫുട്സാൽ കളിച്ചു. പതിമൂന്നാം വയസിൽ താരം ഫ്ലൂമിനൻസ് എഫ്.സി യിൽ എത്തി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;മാഴ്‌സെലോ ഇന്നത്തെ നിലയിലെത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും. അദ്ദേഹത്തിന്റെ മുത്തച്ഛൻ സാൻ പെഡ്രോക്ക് നൽകണം. അക്കാദമിയിലെ ട്രെയിനിങ്ങിനും യാത്ര കൂലിക്കും പണമില്ലാതെ വിഷമിച്ച മാഴ്‌സെലോയെ സഹായിച്ചത് പെഡ്രോ ആയിരുന്നു. പരിശീലനത്തിന് പതിമൂന്നു ബ്രസീലിയൻ റിയാൽസ് നൽകണമായിരുന്നു അതൊരു വലിയ തുകയായിരുന്നു അവർക്ക് അതിനു വേണ്ടി പകലന്തിയോളം പണിയെടുത്തു പല ദിവസങ്ങളിലും അയാൾ ഒന്നിലധികം ജോലികൾ ചെയ്ത് പണം സമ്പാദിച്ചു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;കുഞ്ഞ് മാഴ്‌സെലോയെ ട്രെയിനിങ് ഗ്രൗണ്ടുകളിലേക്ക് അനുഗമിച്ചത് മുത്തച്ഛനായിരുന്നു. വളർന്ന് താരമായപ്പോൾ മാഴ്‌സെലോ മുത്തച്ഛനെ മറന്നില്ല തന്റെ ആദ്യത്തെ മുഴുവൻ സാലറിയും മാഴ്‌സെലോ നൽകിയത് തന്റെ മുത്തച്ഛനായിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;തന്റെ ഓരോ ഗോളുകളും അവൻ തന്റെ മുത്തച്ഛന് സമർപ്പിച്ചു 2014 ലോകകപ്പ് സമയത്താണ് പെഡ്രോ ലോകത്തോട് വിടപറഞ്ഞത്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;മാഴ്‌സെലോയുടെ മികവ് നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഫ്ലൂമിനൻസ് ക്ലബ്ബ് മികച്ച പിന്തുണയാണ് നൽകിയത്. വളരെ കഠിനാധ്വാനിയായ പ്രതിപാ ശാലിയായ അറ്റാക്കിങ് ഫുൾ ബാക്കായി അവൻ അതിവേഗം പേരെടുത്തു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;2002 ൽ ഫ്ലൂമിനൻസ് ടീമിലെത്തിയ താരം മൂന്ന് വർഷം യൂത്ത് ടീമിൽ കളിച്ചു. തുടർന്ന് സീനിയർ ടീമിൽ മുപ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും താരത്തെ തേടി യൂറോപ്യൻ ക്ലബ്ബുകൾ എത്തി. ഒടുവിൽ 2007 ൽ സ്പാനിഷ് ക്ലബ്ബ് റിയൽ മാഡ്രിഡ് സ്വന്തമാക്കി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;&quot;മികച്ച ഒരു സൈനിങ്ങാണ് നമ്മൾ നടത്തിരിക്കുന്നത്. ടീമിലേക്ക് ഫ്രഷ്‌നെസ്സ് കൊണ്ടുവരാൻ കഴിയുന്ന താരമാണവൻ. യൂറോപ്പിലെ എല്ലാ ക്ലബ്കളും ആഗ്രഹിക്കുന്ന ഒരു മുത്തിനെ യാണ് നാം ഇന്ന് സ്വന്തമാക്കിയത്.&quot;&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;മാഴ്‌സെലോയെ ടീമിലെത്തിച്ചതിനെ കുറിച്ച് അന്നത്തെ റയൽ പ്രസിഡന്റ് പറഞ്ഞതാണിത്&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ബ്രസീലിന്റെ ഇതിഹാസ താരം റോബർട്ടോ കാർലോസിനോടാണ് പലപ്പോഴും അവൻ താരതമ്യപെടുത്തിയത്.&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/2146861217844241037/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/marcelo-life-story-in-malayalam.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2146861217844241037'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/2146861217844241037'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/marcelo-life-story-in-malayalam.html' title='ഇടത് വിങ്ങിലെ ബ്രസീലിയൻ ജിന്ന് - മാഴ്‌സെലോ '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-0Cyt5nwP8Rk/YHKAl0itwQI/AAAAAAAAAfI/gdVO6_1luQwHq3Zucza9cfvZTxzpEJhUgCNcBGAsYHQ/s72-c/Marcelo%2BLife%2BStory%2BIn%2BMalayalam..webp" height="72" width="72"/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-796284187305684481</id><published>2020-11-25T05:09:00.013-08:00</published><updated>2026-06-08T10:42:48.487-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Information"/><title type='text'> നിങ്ങൾക്ക് അറിയാത്ത 5 ഫുട്ബോൾ നിയമങ്ങൾ </title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;നിരവധി നിയമങ്ങളാൽ പ്രസിദ്ധമായ ഒരു കളിയാണ് ഫുട്ബോൾ എന്നത്  നമുക്കറിയാം. മഞ്ഞ കാർഡുകൾ, ചുവപ്പ് കാർഡുകൾ വി.എ.ആർ, ഓഫ്‌സൈഡ് അങ്ങനെ നിരവധി നിയമങ്ങൾ.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നാൽ നമുക്കറിയാത്ത നിരവധി ഫുട്ബോൾ നിയമങ്ങൾ ഉണ്ട്. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ എല്ലാ നിയമങ്ങളും അറിയാൻ പ്രയാസമാണ്. അത്തരത്തിലുള്ള ഫുട്ബോൾ നിയമങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-BGk-vBp2Fus/YHCW6xwS5xI/AAAAAAAAAe4/W8H3jKVPqHYbfhKT9ODYeU60uHCX70FRwCNcBGAsYHQ/s0/%2528FIFA%2529%2Bfootball%2Brules%2Bin%2BMalayalam%2Bby%2BSoccer%2BMalayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;(FIFA) Football rules in Malayalam by Soccer Malayalam&quot; border=&quot;0&quot; data-original-height=&quot;719&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-BGk-vBp2Fus/YHCW6xwS5xI/AAAAAAAAAe4/W8H3jKVPqHYbfhKT9ODYeU60uHCX70FRwCNcBGAsYHQ/s16000/%2528FIFA%2529%2Bfootball%2Brules%2Bin%2BMalayalam%2Bby%2BSoccer%2BMalayalam.webp&quot; title=&quot;(FIFA) Football rules in Malayalam by Soccer Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;h2 style=&quot;font-size: medium;&quot;&gt;1.  ഗോൾകീപ്പർക്ക് ഫുട്ബോൾ പിടിക്കാനുള്ള പരമാവധി സമയം 6 സെക്കന്റ് ആണ്&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഒരുപക്ഷെ ഈ നിയമത്തെ പറ്റി പലർക്കും അറിയാവുന്നതായിരിക്കും, എന്നിരുന്നാലും ഇന്ന് പല വലിയ മത്സരങ്ങളിൽ പോലും റഫറിമാർ ഈ നിയമം ശ്രദ്ധിക്കുന്നില്ല. ഈ നിയമം ലംഗിച്ചാൽ ആ ടീമിന് എതിരെ റഫറിക്ക് ഫ്രീകിക്ക് നൽകാവുന്നതാണ്&lt;/p&gt; &lt;h2 style=&quot;font-size: medium;&quot;&gt;2. കളി തുടങ്ങുന്നതിന് മുൻപ് തന്നെ റഫറിക്ക് ചുവപ്പ് കാർഡ് പുറത്തെടുക്കാം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഒരു കളിക്കാരൻ മറ്റൊരു കളിക്കാരനോട് അപമര്യാദയായി പെരുമാറുകയോ അല്ലെങ്കിൽ മറ്റ് നിയമങ്ങൾ ലംഗിക്കുകയോ ചെയ്താൽ റഫറിക്ക് മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ ചുവപ്പ് കാർഡ് നൽകാൻ അധികാരമുണ്ട്. ഇത്തരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ താരമാണ് പേട്രിസ് എവ്ര&lt;/p&gt; &lt;hp style=&quot;font-size: medium;&quot;&gt;3. പെനാൽറ്റി എടുക്കുന്ന സമയത്ത് ഗോൾകീപ്പർ വലയിലോ ക്രോസ്സ് ബാറിലോ തൊടാൻ പാടില്ല.&lt;p style=&quot;font-size: medium;&quot;&gt;പെനാൽറ്റി എടുക്കുന്ന സമയത്ത് ഗോൾകീപ്പർക്ക്  വലയിലോ ക്രോസ്സ് ബാറിലോ തൊടാൻ പാടില്ല കൂടാതെ, ഇടത്തോട്ടും വലത്തോട്ടും അനങ്ങി കളിക്കാൻ പാടില്ല.&lt;/p&gt; &lt;/hp&gt;&lt;h2 style=&quot;font-size: medium;&quot;&gt;4. വെറും 7 കളിക്കാരെ വെച്ച് മത്സരം തുടങ്ങാം !&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്ബളിൽ ഒരു ടീമിൽ പരമാവധി ഇറങ്ങാവുന്ന കളിക്കാരുടെ എണ്ണം 11 ആണ്. ചില സന്ദർഭങ്ങളിൽ കളിക്കാരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ വെറും 7 കളിക്കാരെ വെച്ച് കളി തുടങ്ങാവുന്നതാണ്.&lt;/p&gt;   &lt;h2 style=&quot;font-size: medium;&quot;&gt;5. ഫുട്ബോൾ പെർഫെക്റ്റ് കണ്ടീഷനിൽ ആയിരിക്കണം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഒരു ഫുട്ബോൾ മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് പെർഫെക്റ്റ് കണ്ടീഷനിൽ ആയിരിക്കണംഅതായത് പന്തിൽ കാറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്, ഇത്തരം സന്ദർഭങ്ങളിൽ ഒരു കളിക്കാരൻ ഗോൾ സ്കോർ ചെയ്താൽ ആ ഗോൾ സ്വീകരിക്കുകയില്ല.&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/796284187305684481/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/some-football-rules-you-didnt-know-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/796284187305684481'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/796284187305684481'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/some-football-rules-you-didnt-know-in-malayalam.html' title=' നിങ്ങൾക്ക് അറിയാത്ത 5 ഫുട്ബോൾ നിയമങ്ങൾ '/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-BGk-vBp2Fus/YHCW6xwS5xI/AAAAAAAAAe4/W8H3jKVPqHYbfhKT9ODYeU60uHCX70FRwCNcBGAsYHQ/s72-c/%2528FIFA%2529%2Bfootball%2Brules%2Bin%2BMalayalam%2Bby%2BSoccer%2BMalayalam.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-1320353982347996964</id><published>2020-11-24T08:23:00.026-08:00</published><updated>2026-06-08T10:42:41.670-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Information"/><title type='text'>ഫുട്ബാൾ വാർത്തകൾ അറിയാനുള്ള  മികച്ച വെബ്സൈറ്റുകൾ</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;ഒരു ഫുട്ബോൾ പ്രേമിയെന്ന നിലയിൽ ഫുട്ബോൾ ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും കാലികമാക്കേണ്ടത് അത്യാവശ്യമാണ്.  ഗ്രൗണ്ടിന്റെ അകത്തായാലും പുറത്തായാലും. ഫുട്ബോൾ വാർത്തകളും വിശേഷങ്ങളും, ട്രാൻസ്ഫർ വാർത്തകൾ, ദിവസേന നടക്കുന്ന മത്സരങ്ങളുടെ മാച്ച് പ്രിവ്യുകൾ തുടങ്ങിയ വിവരങ്ങൾ നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഇന്ന് വെബ്‌ലോകത്ത് ഉണ്ട്.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-nABgIRxwZCI/YHCTYsWAxyI/AAAAAAAAAeo/U7AbAuFWKrQSNNOV1HXpjSAPdYJckzKZQCNcBGAsYHQ/s0/The%2BBest%2BWebsites%2BFor%2BFootball%2BNews%2BMalayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;The Best Websites For Football News Malayalam&quot; border=&quot;0&quot; data-original-height=&quot;720&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-nABgIRxwZCI/YHCTYsWAxyI/AAAAAAAAAeo/U7AbAuFWKrQSNNOV1HXpjSAPdYJckzKZQCNcBGAsYHQ/s16000/The%2BBest%2BWebsites%2BFor%2BFootball%2BNews%2BMalayalam.webp&quot; title=&quot;The Best Websites For Football News Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നിരുന്നാലും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ എളുപ്പമല്ല. ഭാഗ്യവശാൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്. ഇവിടെ പറയുന്ന 5 വെബ്സൈറ്റുകളിലൂടെ നിങ്ങൾ തിരയുന്ന വാർത്തകളും മറ്റും പല കാര്യങ്ങളും ലഭിക്കും.&lt;/p&gt;&lt;ol style=&quot;text-align: left;&quot;&gt;&lt;li&gt; ഗോൾ.കോം&lt;/li&gt;&lt;li&gt;101ഗ്രേറ്റ്ഗോൾസ്.കോം&lt;/li&gt;&lt;li&gt;ഫോർഫോർടു.കോം&amp;nbsp;&lt;/li&gt;&lt;li&gt;ദിസ്ഈസ്ആൻഫീൽഡ്.കോം&lt;/li&gt;&lt;li&gt;സ്പോർട്സ്മോൾ.കോം&amp;nbsp;&lt;/li&gt;&lt;/ol&gt; &lt;h2 style=&quot;font-size: medium;&quot;&gt;1. ഗോൾ.കോം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്ബോൾ വാർത്തകളുടെ ഉറവിടം തിരയുന്ന ഏതൊരാൾക്കും അനുയോജ്യമായ ലോക പ്രശസ്ത ഫുട്ബോൾ അധിഷ്ഠിത വെബ്സൈറ്റ് ആണ് ഗോൾ.കോം. ട്രാൻസ്ഫർ വാർത്തകൾ, മത്സര ഫലങ്ങൾ ഫുട്ബോളിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ നൽകുന്നു. കൂടാതെ ഗ്രൗണ്ടിനകത്തും പുറത്തുമുള്ള ഏറ്റവും പുതിയ വാർത്തകൾ വേഗത്തിലെത്തിക്കുന്നു. കൂടാതെ ഈ വെബ്സൈറ്റിൽ ലീഗ് പട്ടികകൾ, തത്സമയ സ്‌കോറുകൾ, പ്രവചനങ്ങൾ മറ്റും നിങ്ങൾക്ക് കാണാൻ സാധിക്കും.&lt;/p&gt; &lt;h2 style=&quot;font-size: medium;&quot;&gt;101ഗ്രേറ്റ്ഗോൾസ്.കോം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്ബോളിനെ കുറിച്ചുള്ള ഏറ്റവും മികച്ച രീതിയിൽ ലേഖനങ്ങൾ നൽകുന്നതിൽ പ്രത്യേകതയുള്ള ഒരു വെബ്സൈറ്റ് ആണ് 101ഗ്രേറ്റ്ഗോൾസ്.കോം. ഏതൊരു ഏതൊരു ഫുട്ബോൾ പ്രേമിയും അന്വേഷിക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ വിലയിരുത്തലുകൾ, ഫുട്ബോൾ ലോകത്തെ അഭ്യൂഹങ്ങൾ  ട്രാൻസ്ഫർ വാർത്തകൾ, മറ്റു പ്രസക്തമായ വിവരങ്ങൾ എന്നിവ നിങ്ങൾക്ക് ഈ വെബ്സൈറ്റിലൂടെ കാണാൻ സാധിക്കും. കൂടാതെ  വെബ്സൈറ്റ് ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് ലിങ്കുകളും ഫുട്ബോൾ വാതുവയ്പ്പ് ടിപ്പുകളും വാഗ്ദാനം ചെയ്യുന്നു.&lt;/p&gt; &lt;h2 style=&quot;font-size: medium;&quot;&gt;3. ഫോർഫോർടു.കോം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt; ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് ഫോർഫോർടു.കോം എന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, അഭ്യൂഹങ്ങൾ, ഫിഫ ഫുട്ബോൾ മാനേജർ ഗെയിമുകളെ കുറിച്ചുള്ള ലേഖനങ്ങളെ വിലയിരുത്തൽ എന്നിവ നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ കാണാൻ സാധിക്കും.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്തിന് പറയുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗുകളിലെ എല്ലാ ടീമുകൾക്കും പ്രേത്യേക സെക്ഷനുകൾ സൈറ്റ്നൽകുന്നു. ഫോർഫോർടു.കോം ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു കാരണം ഫുട്ബോൾ വാർത്തകൾ എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ഈ സൈറ്റ് നൽകുന്നു എന്നതാണ്.&lt;/p&gt; &lt;h2 style=&quot;font-size: medium;&quot;&gt;4. ദിസ്ഈസ്ആൻഫീൽഡ്.കോം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt; ദിസ്ഈസ്ആൻഫീൽഡ്.കോം എന്തിനെ കുറിച്ചാണ് എന്ന് മനസിലാക്കാൻ പ്രയാസമില്ല !. അതെ നിങ്ങൾ ഉദ്ദേശിച്ച പോലെ ഫുട്ബോൾ, പ്രീമിയർ ലീഗ്, ലിവർപൂളുമായി എന്തും നൽകുന്ന ഒരു പോർട്ടൽ ആണ്. ഈ പോർട്ടലിൽ വരാനിരിക്കുന്ന മാച്ച് പ്രീവ്യൂകൾ, മത്സരങ്ങളുടെ അഭിപ്രായങ്ങൾ, ട്രാൻസ്ഫർ വാർത്തകൾ മാച്ച് റിപ്പോർട്ടുകൾ, ലിവർപൂൾ എഫ്‌.സി യെ കുറിച്ചുള്ള ചരിത്രം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നൽകുന്നു.&lt;/p&gt; &lt;h2 style=&quot;font-size: medium;&quot;&gt;5. സ്പോർട്സ്മോൾ.കോം&lt;/h2&gt; &lt;p style=&quot;font-size: medium;&quot;&gt;സ്പോർട്സമോൾ വെബ്സൈറ്റ് ഫുട്ബോൾ വാർത്തകൾ, ട്രാൻസ്ഫർ വാർത്തകൾ മാച്ച് പ്രിവ്യുകൾ എന്നിവ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. ഫുട്ബോളിനെ കുറിച്ച് കാലികമായ വിവരങ്ങൾ  ലഭിക്കുവാൻ ഈ വെബ്സൈറ്റ്  സന്ദർശിക്കാം.&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/1320353982347996964/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/the-best-websites-for-football-news-and-articles-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1320353982347996964'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/1320353982347996964'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/the-best-websites-for-football-news-and-articles-in-malayalam.html' title='ഫുട്ബാൾ വാർത്തകൾ അറിയാനുള്ള  മികച്ച വെബ്സൈറ്റുകൾ'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-nABgIRxwZCI/YHCTYsWAxyI/AAAAAAAAAeo/U7AbAuFWKrQSNNOV1HXpjSAPdYJckzKZQCNcBGAsYHQ/s72-c/The%2BBest%2BWebsites%2BFor%2BFootball%2BNews%2BMalayalam.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-7665836924012146219</id><published>2020-11-21T09:35:00.027-08:00</published><updated>2026-06-08T10:42:33.754-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Facts"/><title type='text'>എന്തുകൊണ്ടാണ് ഗോൾ കീപ്പർ ചെക്ക് ഹെൽമെറ്റ് ധരിച്ച് കളിക്കുന്നത് !</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ മാരിൽ ഒരാളാണ് പീറ്റർ ചെക്ക്. പക്ഷെ ചെക്കിനെ നമ്മൾ കളിക്കളത്തിൽ കാണുമ്പോൾ എല്ലാം അദ്ദഹം ഒരു ഹെൽമെറ്റ് ധരിച്ചിട്ടുണ്ടാകും. എന്തു കൊണ്ടാണ് പീറ്റർ ചെക്ക് കളിക്കുമ്പോഴെല്ലാം ഹെൽമെറ്റ് ധരിക്കുന്നത് ?.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-qKR_hKQIB9o/YHCOzaFhwxI/AAAAAAAAAeg/I4nLtUvTiRQZh1PxXllWtqUe9rkNLXoUACNcBGAsYHQ/s0/Football%2BStories%2BIn%2BMalayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;Football Stories In Malayalam&quot; border=&quot;0&quot; data-original-height=&quot;718&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-qKR_hKQIB9o/YHCOzaFhwxI/AAAAAAAAAeg/I4nLtUvTiRQZh1PxXllWtqUe9rkNLXoUACNcBGAsYHQ/s16000/Football%2BStories%2BIn%2BMalayalam.webp&quot; title=&quot;Football Stories In Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;ചെൽസിക്ക് 2012 ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പീറ്റർ ചെക്ക്. കൂടാതെ ടീമിന് വേണ്ടി നാല് പ്രീമിയർ ലീഗ് കിരീടവും നാല് എഫ്.എ കപ്പുമുൾപ്പെടെ നിരവധി കിരീടങ്ങളും നേടിക്കൊടുത്തു. മാത്രമല്ല ആഴ്‌സണലിനു വേണ്ടി എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ലീഗ് കപ്പും അദേഹം നേടി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പക്ഷെ ഈ നേട്ടങ്ങളെല്ലാം കൈവരിക്കുമ്പോഴെല്ലാം ചെക്കിന്റെ കൂടെ പിറപ്പായി ഒരു ഹെൽമെറ്റ് ഉണ്ടായിരുന്നു. ഈ ഹെൽമെറ്റ് ഉള്ളത് കൊണ്ട് തന്നെ അദ്ദേഹം മറ്റു ഗോൾ കീപ്പർ മാരിൽ നിന്നും കാഴ്ച്ചയിൽ വ്യത്യസ്തമായിരുന്നു.&lt;/p&gt; &lt;h1 style=&quot;font-size: medium;&quot;&gt;അദ്ദഹം ഹെൽമെറ്റ് ധരിക്കുന്നതിനു പിന്നിൽ ഞെട്ടിക്കുന്ന ഒരു കഥയുണ്ട്. !!&lt;/h1&gt; &lt;p style=&quot;font-size: medium;&quot;&gt;2006 ഒക്ടോബർ 14 ന് ചെൽസിക്ക് പ്രീമിയർ ലീഗിൽ റീഡിങ്ങിനെതിരെ യായിരുന്നു മത്സരം. മത്സരം മത്സരം തുടങ്ങി ഒരു മിനിറ്റിനുള്ളിൽ തന്നെ അത് സംഭവിച്ചു !!&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;റീഡിങ് മിഡ്‌ഫീൽഡർ ആയ സ്റ്റീഫൻ ഹണ്ട് ചെൽസിയുടെ ബോക്സിലേക്ക് കുതിച്ചു കയറി. ബോൾ തടുക്കാൻ സ്ലൈഡ് ചെയ്തു വന്ന ചെക്കിന്റെ തല ഹണ്ടിന്റെ വലത് കാൽമുട്ടിൽ ശക്തിയോടെ ഇടിച്ചു. ഇടിയുടെ ശക്തിയിൽ അദ്ദേഹം ഒരു നിമിഷത്തേക്ക് അബോധാവസ്ഥയിൽ കിടന്നു ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പക്ഷെ ഡോക്ടർമാർ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം ചെക്ക് നേരിട്ടത് മരണത്തെ ആയിരുന്നു എന്നതാണ്. കാരണം ചെക്കിന്റെ തല ഫ്രാക്ചർഡ് ആയി, സർജറിക്ക് ശേഷം അദ്ദേഹം പരിശീലനത്തിന് തിരിച്ചെത്തിയെങ്കിലും. കളിക്കളത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് ഏകദേശം മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പക്ഷെ ഡോക്ടർമാരുടെ ആവിശ്യ പ്രകാരം അദ്ദേഹം പിന്നീട് ഒരു ഹെൽമെറ്റ് ധരിച്ചുകൊണ്ടായിരുന്നു കളത്തിലിറങ്ങിയിരുന്നത്. ഹെൽമെറ്റ് ഇല്ലങ്കിൽ അത് അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. പിന്നീട് അങ്ങോട്ട് ആ ഹെൽമെറ്റ് ചെക്കിന്റെ കളി ജീവിതത്തിന്റ ഭാഗമായി മാറി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;2015 ൽ പീറ്റർ ചെക്ക് തന്റെ ഹെൽമെറ്റ് ഇല്ലാതെ കളിക്കുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തന്റെ ഡോക്ടർ മാർ അത് നിഷേധിച്ചു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസ ഗോൾ കീപ്പർ ആയ ചെക്ക് 2019 മെയ് 29 ആം തിയ്യതി ഫുട്ബാളിൽ നിന്നും വിരമിച്ചു&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/7665836924012146219/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/why-did-petr-check-wear-helmet-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7665836924012146219'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/7665836924012146219'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/why-did-petr-check-wear-helmet-malayalam.html' title='എന്തുകൊണ്ടാണ് ഗോൾ കീപ്പർ ചെക്ക് ഹെൽമെറ്റ് ധരിച്ച് കളിക്കുന്നത് !'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-qKR_hKQIB9o/YHCOzaFhwxI/AAAAAAAAAeg/I4nLtUvTiRQZh1PxXllWtqUe9rkNLXoUACNcBGAsYHQ/s72-c/Football%2BStories%2BIn%2BMalayalam.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-8931627604200382339</id><published>2020-11-17T23:47:00.021-08:00</published><updated>2026-07-10T10:01:28.303-07:00</updated><category scheme="http://www.blogger.com/atom/ns#" term="FIFA World Cup"/><category scheme="http://www.blogger.com/atom/ns#" term="Football Stories"/><title type='text'>രണ്ട് തവണ ലോകകപ്പ് മോഷണം പോയ  കഥ ...</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;ഫുട്ബോളിലെ ഏറ്റവും വിലപ്പെട്ട അംഗീകാരമാണ് ഫിഫ വേൾഡ് കപ്പ്. ബ്രസീൽ, അർജന്റീന, ഇറ്റലി, ജർമ്മനി, ഉറുഗ്വേ, ഫ്രാൻസ് എന്നീ ടീമുകൾ ലോക കിരീടം ഒന്നിൽ കൂടുതൽ തവണ നേടിയിട്ടുണ്ട്. എന്നാൽ ഈ ലോക കപ്പ് ഒന്നിൽ കൂടുതൽ മോഷ്ട്ടിക്ക പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷെ യഥാർത്ഥത്തിൽ ലോക കിരീടം രണ്ട് തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-U3im0OqproM/YHCJpF-tF0I/AAAAAAAAAeQ/SGYflxMgc7UWTGP1XkKnImp1SsRfM0dmwCNcBGAsYHQ/s0/World%2BCup%2BStolen%2BArticle.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;World Cup Stolen Article by Soccer Malayalam&quot; border=&quot;0&quot; data-original-height=&quot;726&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-U3im0OqproM/YHCJpF-tF0I/AAAAAAAAAeQ/SGYflxMgc7UWTGP1XkKnImp1SsRfM0dmwCNcBGAsYHQ/s16000/World%2BCup%2BStolen%2BArticle.webp&quot; title=&quot;World Cup Stolen Article by Soccer Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;1930 - ലാണ് ഫിഫ വേൾഡ് കപ്പ് ആരംഭിക്കുന്നത്. ആദ്യ കിരീടം ചൂടിയതാകട്ടെ ഉറുഗ്വേ. എന്നാൽ ആ വർഷം മുതൽ 1970 - വരെ ഉണ്ടായിരുന്ന ലോകകപ്പ് നമ്മൾ ഇന്ന് കാണുന്ന സ്വർണ്ണ ഭൂഗോളത്തിന്റെ കിരീടം ആയിരുന്നില്ല. അന്നത്തെ ലോക കിരീടത്തിന്റെ പേരാണ് ജൂൾസ് റിമററ്റ് ട്രോഫി (Jules Rimet Trophy). വിക്ടറി എന്ന പേരിൽ രൂപ കല്പ്പന ചെയ്ത ആ ട്രോഫി പിന്നീട് മുൻ ഫിഫ പ്രസിഡന്റ് ജൂൾസ് റിമററ്റ് ന്റെ പേരിൽ അറിയപ്പെട്ടു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നാൽ ഈ ട്രോഫി 1966 - ലാണ് ആദ്യമായി നഷ്ടമാവുന്നത്. ലോക കപ്പ് നടക്കുന്നതിന് നാലു മാസം മുൻപ് ഈ ഒരു ട്രോഫി ഒരു എക്സിബിഷനിലൂടെ പ്രദർശിപ്പിച്ചിരുന്നു. 1966 - ലോക കപ്പിന്റെ വേദിയായ ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ഹാളിലാണ് ഈ പ്രദർശനം നടക്കുന്നത്. ട്രോഫിക്ക് കാവലായി രണ്ട് യൂണിഫോം ധരിച്ച ഓഫിസർ മാരും ഡിസ്പ്ലേ കാബിനെറ്റിനു പുറകെ അഡീഷണൽ ഓഫിസർ മാരുമുണ്ടായിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഞായറാഴ്ച്ച കളിലാകട്ടെ ഹാളിൽ മറ്റു സേവനങ്ങളും നടന്നിരുന്നു. എന്നാൽ മാർച്ച് 20 ഞായറാഴ്ച്ച 12:10 നായിരുന്നു ഓഫീസർ മാർ ആ കാഴ്ച്ച കാണുന്നത്. കെട്ടിടത്തിന്റെ വാതിൽ പൊട്ടിച്ചു കൊണ്ട് ആരോ ട്രോഫി മോഷ്ട്ടിച്ചിരിക്കുന്നു. സംഭവത്തിന് ശേഷം പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരാണ് മോഷണം നടത്തിയെതെന്നോ, നഷ്ട്ട പെട്ട ട്രോഫി അവർക്ക് കണ്ടെത്തണോ കഴിഞ്ഞില്ല.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നാൽ സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷം ട്രോഫി കണ്ടെത്തി. ഡേവിഡ് കോർബെറ്റ്‌ എന്ന വ്യക്തിയും തന്റെ നായയും കൂടി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്യുളോയിലൂടെ നടക്കുകയായിരുന്നു വീടിന്റെ സമീപത്തു നിന്നും ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞ എന്തോ ഒന്ന് തന്റെ നായയായ പിക്കൽസ് വലിച്ചെടുത്തു. പൊളിച്ചു നോക്കിയപ്പോൾ കോർബെറ്റ്‌ കണ്ടെത്താക്കട്ടെ ഒരു ട്രോഫി ആയിരുന്നു. വിജയികളുടെ പേര് രേഖപ്പെടുത്തിയത് കണ്ടപ്പോൾ അദ്ദേഹം ഉറപ്പിച്ചു അത് നഷ്ട്ട പെട്ട ജൂൾസ്  റിമററ്റ് ട്രോഫി ആണെന്ന്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt; ഉടൻ തന്നെ അദ്ദേഹം അത് പൊലീസിൽ ഏൽപിച്ചു. അങ്ങനെ മോഷ്ട്ടിക്ക പെട്ട ഏഴാം ദിവസം ട്രോഫി കണ്ടെത്തി. ട്രോഫി കണ്ടെത്തിയ നായ പിന്നീട് സെലിബ്രറ്റിയായി മാറി, പിന്നീട് പല സിനിമകളിലും പ്രത്യക്ഷപെട്ടു. പ്രതിഫലമായി ആറായിരം യൂറോസ് അതായത് 5 ലക്ഷം രൂപ നായയുടെ മുതലാളിക്ക് ലഭിച്ചു. മോഷ്ട്ടാവ് എന്ന് കരുത പെടുന്ന എഡ്‌വേർഡ്‌ ബെച്ചിലിയെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പിന്നീട് 1970 - ലെ ലോക കിരീടം സ്വന്തമാക്കിയത് പെലെയുടെ ബ്രസീൽ ആയിരുന്നു. 1974 മുതൽ പുതിയ ലോക കപ്പ് ആയത് കൊണ്ട് തന്നെ 1970 - ലെ ജൂൾസ് റിമററ്റ് ട്രോഫി ബ്രസീലിന് എന്നന്നേക്കുമായി നൽകി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എന്നാൽ ഈ ട്രോഫി 1983 - ൽ ഒരിക്കൽ കൂടി മോഷ്ടിക്കപ്പെടുന്നു.  ഇക്കുറി സംഭവം നടന്നത് ബ്രസീലിലെ റിയോടി ജനീറോയിലാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ട്രോഫി റൂമിൽ നിന്നാണ് ട്രോഫി ഒരിക്കൽ കൂടി നഷ്ടമാകുന്നത്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പക്ഷെ പിന്നീട് ഒരിക്കലും ആ ട്രോഫി കണ്ടെത്താനായില്ല. ഈ ട്രോഫിക്ക് പകരം ബ്രസീലിനു നൽകിയത് ഡ്യൂപ്ലിക്കേറ്റ് ട്രോഫി ആയിരുന്നു&lt;/p&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/8931627604200382339/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/when-the-world-cup-trophy-was-stolen-twice-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/8931627604200382339'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/8931627604200382339'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/when-the-world-cup-trophy-was-stolen-twice-malayalam.html' title='രണ്ട് തവണ ലോകകപ്പ് മോഷണം പോയ  കഥ ...'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-U3im0OqproM/YHCJpF-tF0I/AAAAAAAAAeQ/SGYflxMgc7UWTGP1XkKnImp1SsRfM0dmwCNcBGAsYHQ/s72-c/World%2BCup%2BStolen%2BArticle.webp" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-5306100321527253908</id><published>2020-11-17T23:30:00.023-08:00</published><updated>2026-06-08T10:41:52.999-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><title type='text'>നെയ്മർ ജൂനിയറുടെ ജീവിത കഥ &quot;ബ്രസീലിന്റെ സുൽത്താൻ&quot;</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;1992 &lt;a href=&quot;https://www.soccermalayalam.in/search/label/Football%20Story&quot; target=&quot;_blank&quot;&gt;ഫുട്ബാളിന്റെ&lt;/a&gt; ഈറ്റില്ലമായ ബ്രസീലിലെ മോഗി ദാസ് ക്രൂസസ്‌ നഗരത്തിൽ അവൻ പിറന്ന് വീണു. പട്ടിണിയിലും അച്ഛന്റെ ആഗ്രഹങ്ങൾക്ക് ചിറക് വിരിക്കാൻ അവൻ തെരുവുകളിലൂടെ ഓടി തുടങ്ങി. പറഞ്ഞ് വരുന്നത് ബ്രസീൽ സാമ്രാജ്യത്തിന്റെ യുവ രാജാവിനെ കുറിച്ചാണ് നെയ്മർ ജൂനിയർ.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-VAxuIw0h4tE/YHCJXCIJckI/AAAAAAAAAeI/TZOmjU4sd-coQ5iuehRG07wi6QaCFCRegCNcBGAsYHQ/s0/Neymar%2BJr%2BLife%2BStory%2BIn%2BMalayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;Neymar Jr Life Story In Malayalam&quot; border=&quot;0&quot; data-original-height=&quot;734&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-VAxuIw0h4tE/YHCJXCIJckI/AAAAAAAAAeI/TZOmjU4sd-coQ5iuehRG07wi6QaCFCRegCNcBGAsYHQ/s16000/Neymar%2BJr%2BLife%2BStory%2BIn%2BMalayalam.webp&quot; title=&quot;Neymar Jr Life Story In Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;പെലെ ക്കും റിവാൾഡോക്കും റൊണാൾഡീഞ്ഞോക്കും ശേഷം ആരാണിയും ബ്രസീലിന്റെ ആ മഹത്തായ പത്താം നമ്പർ ജേഴ്‌സി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമായിരുന്നു നെയ്മർ.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്സാലിലെ തന്റെ മികവ് കണ്ട് സാന്റോസിലെത്തിയ നെയ്മർ അവിടെ കളി മികവ് കൊണ്ട് ലോകത്തിനെ അവന്റെ കാലുകളിലേക്ക് ആകർഷിച്ചു. അവിടെന്ന് പിന്നെ അങ്ങോട്ട് ചേക്കേറിയത് സ്പാനിഷ് ഫുട്ബോളിലെ വമ്പൻമാരായ ബാഴ്സയിലേക്കായിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച അക്രമകാരികളായ മൂവർ സംഘത്തിന് രൂപം കൊള്ളുന്നത്. &lt;a href=&quot;https://www.soccermalayalam.in/search/label/Barcelona&quot; target=&quot;_blank&quot;&gt;ബാഴ്സയുടെ&lt;/a&gt; &lt;a href=&quot;https://www.soccermalayalam.in/2020/12/messi-suarez-neymar-malayalam.html&quot; target=&quot;_blank&quot;&gt;MSN&lt;/a&gt; എന്ന് കേട്ടാൽ തന്നെ പേടിക്കാത്ത ഒരു എതിരാളികൾ പോലുമില്ലായിരുന്നു. അതിന്റെ അവസാന അസ്ത്രമായിരുന്നു നെയ്മർ.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt; 2017 ലായിരുന്നു ലോക റെക്കോർഡ് ട്രാൻസ്ഫെറിൽ ഫ്രാൻസിന്റെ പുൽ മൈതാനങ്ങളെ വിറപ്പിക്കാൻ നെയ്മർ &lt;a href=&quot;https://www.soccermalayalam.in/search/label/PSG&quot; target=&quot;_blank&quot;&gt;ഫ്രാൻസിലേക്ക്&lt;/a&gt; ചേക്കേറുന്നത്.ഓരോ തവണ പരിക്കുകൾ അവനെ പരിക്ഷീക്കുമ്പോഴും അവന്റെ തിരിച്ചു വരവുകൾ കണ്ട് ഫുട്ബോൾ ലോകം തന്നെ അമ്പരന്നു പോയി. വീഴുമെന്ന് നിങ്ങൾ കരുതേണ്ട കാരണം ഓരോ പ്രാവിശ്യം വീഴുമ്പോഴും നിങ്ങൾ പുച്ഛിക്കുമ്പോഴും അവൻ കൂടുതൽ ശക്തനാവുകയാണ് കാരണം ഇത് ബ്രസീലിന്റെ സുൽത്താനാണ് നെയ്മർ ഡാ സിൽവാ ജൂനിയർ.&lt;/p&gt; &lt;blockquote&gt;&lt;p style=&quot;font-size: medium;&quot;&gt;വീഴുമെന്ന് നിങ്ങൾ കരുതേണ്ട കാരണം ഓരോ പ്രാവിശ്യം വീഴുമ്പോഴും നിങ്ങൾ പുച്ഛിക്കുമ്പോഴും അവൻ കൂടുതൽ ശക്തനാവുകയാണ് കാരണം ഇത് ബ്രസീലിന്റെ സുൽത്താനാണ് നെയ്മർ ഡാ സിൽവാ ജൂനിയർ.&lt;/p&gt;&lt;/blockquote&gt;</content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/5306100321527253908/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/neymar-jr-story-in-malayalam.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5306100321527253908'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/5306100321527253908'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/neymar-jr-story-in-malayalam.html' title='നെയ്മർ ജൂനിയറുടെ ജീവിത കഥ &quot;ബ്രസീലിന്റെ സുൽത്താൻ&quot;'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-VAxuIw0h4tE/YHCJXCIJckI/AAAAAAAAAeI/TZOmjU4sd-coQ5iuehRG07wi6QaCFCRegCNcBGAsYHQ/s72-c/Neymar%2BJr%2BLife%2BStory%2BIn%2BMalayalam.webp" height="72" width="72"/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3700827839295581350.post-3292497580532525596</id><published>2020-11-17T23:29:00.020-08:00</published><updated>2026-06-08T10:55:47.026-07:00</updated><category scheme="http://www.blogger.com/atom/ns#" term="Football Players LIfe Stories"/><title type='text'>ഇതാണ് ലയണൽ മെസ്സിയുടെ ജീവിത കഥ</title><content type='html'>&lt;p style=&quot;font-size: medium;&quot;&gt;എന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് എന്നൊക്കെ പറഞ്ഞ് സ്വന്തം സ്വപ്നം ഒക്കെ മാറ്റി വെച്ചിട്ട് എന്നെ കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടായിട്ടും ലോകത്തിന്റെ നേരുകയ്യിൽ തന്നെ ഇന്ന് ലോകത്ത് ഏറ്റവും നല്ല കളിക്കാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനക്കാരുടെ ക്കാരുടെ മിശിഹ യായ നമ്മുടെ സ്വന്തം സാക്ഷാൽ &lt;a href=&quot;https://www.soccermalayalam.in/2020/12/messi-malayalam-whatsapp-status-status.html&quot; target=&quot;_blank&quot;&gt;ലയണൽ മെസ്സിയെ&lt;/a&gt; കുറിച്ചാണ്.&lt;/p&gt; &lt;div class=&quot;separator&quot; style=&quot;clear: both;&quot;&gt;&lt;a href=&quot;https://1.bp.blogspot.com/-jQY4_pvXmsI/YHCHp-bxOBI/AAAAAAAAAeA/pvWMDvFA3cQgff1SnvJdzQhW_kyFdVA_ACNcBGAsYHQ/s0/Lionel%2BMessi%2BLife%2BStory%2BIn%2BMalayalam.webp&quot; style=&quot;display: block; padding: 1em 0px; text-align: center;&quot;&gt;&lt;img alt=&quot;Lionel Messi Life Story In Malayalam&quot; border=&quot;0&quot; data-original-height=&quot;719&quot; data-original-width=&quot;1280&quot; src=&quot;https://1.bp.blogspot.com/-jQY4_pvXmsI/YHCHp-bxOBI/AAAAAAAAAeA/pvWMDvFA3cQgff1SnvJdzQhW_kyFdVA_ACNcBGAsYHQ/s16000/Lionel%2BMessi%2BLife%2BStory%2BIn%2BMalayalam.webp&quot; title=&quot;Lionel Messi Life Story In Malayalam&quot; /&gt;&lt;/a&gt;&lt;/div&gt; &lt;p style=&quot;font-size: medium;&quot;&gt;1987 ജൂൺ 24 നാണ് അർജന്റീനയിലെ ഒരു സ്റ്റീൽ കമ്പനിയിൽ ജോലിക്കാരനായ ഒരു അച്ഛനും അതുപോലെ തന്നെ തൂപ്പ്കാരിയായ അമ്മക്കും മക്കളിൽ മൂന്നാമനായിട്ട് ഒരു കുട്ടി ജനിക്കുന്നത്. അവർ ആ കുട്ടിക്ക് പേരിട്ടു ലയണൽ മെസ്സി. കുട്ടി പിച്ച വെക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ ഒരു ഫുട്ബോൾ സമ്മാനിക്കുക്കയാണ് അതോടു കൂടിത്തന്നെ മെസ്സിക്ക് &lt;a href=&quot;https://www.soccermalayalam.in/search/label/Football%20Story&quot; target=&quot;_blank&quot;&gt;ഫുട്ബാളിനോടുള്ള&lt;/a&gt; അടുപ്പം കൂടുകയാണ്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അങ്ങനെ അഞ്ചാമത്തെ വയസിൽ അച്ഛൻ പരിശീലിപ്പിക്കുന്ന ഒരു ക്ലബ്ബിൽ ഈ കുട്ടി ജോയിൻ ചെയ്യുകയാണ് വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതുകൊണ്ട് തന്നെ ഈ കാലഘട്ടങ്ങളിൽ ഒരു ചായക്കടയിൽ ജോലി ചെയ്യുമായിരുന്നു മെസ്സി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഫുട്ബാളിനോടുള്ള അദ്ദേഹത്തിന്റെ അതിയായ ഇഷ്ടവും സമർപ്പണവും കൊണ്ട് ന്യൂവെൽസ് ഓൾഡ് ബോയ്സിൽ മെസ്സിയെ എടുക്കാൻ കാരണമായി മാറുകയാണ് ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ചു കൊണ്ട് മെസ്സി മുന്നേറി കൊണ്ടിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അങ്ങനെ പതിനൊന്നാമത്തെ വയസ്സിലാണ് വളർച്ചക്ക് ആവിശ്യമായ ഒരു ഹോർമോണിന്റെ കുറവ് മെസ്സിക്ക് ഉണ്ട് എന്നുള്ളത് കണ്ടെത്തുകയാണ്.ഈ ഒരു ഹോർമോണിന്റെ കുറവ് ശരീരത്തിൽ ഉള്ളത് കൊണ്ട് തന്നെ രക്ത സമ്മർദ്ദം കുറയാനും അതുപോലെ തന്നെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടാനും പെട്ടന്ന് തന്നെ ക്ഷീണിക്കാനും സാധ്യത ഉണ്ടായിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;എങ്കിൽ പോലും അദ്ദേഹം അദ്ദേഹത്തിന്റെ സ്വപ്നമായിട്ടുള്ള അദ്ദേഹത്തിന്റെ ഫുട്ബോൾ ഭ്രാന്ത് കൊണ്ട് അദ്ദേഹം ആ ഫുട്ബോൾ തട്ടികൊണ്ട് ആ മൈതാനങ്ങളിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് ആ കുടുംബത്തിനെ സംബന്ധിച്ചെടുത്തോളം വലിയ ഒരു കാര്യം തന്നെ ആയിരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;മാസം ഏകദേശം 900 ത്തോളം ഡോളർ അദ്ദേഹത്തിന്റെ ചികിത്സാ ചിലവിനായിട്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഈ ഒരറ്റ കാരണം പറഞ്ഞു കൊണ്ട് റിവർ പ്ലേറ്റ് എന്ന ക്ലബ് മെസ്സിയെ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറുകയാണ്. പക്ഷെ തോറ്റുകൊടുക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. ഫുട്ബോൾ കാണുമ്പോൾ എന്തോ ! അദ്ദേഹത്തിന്റെ വേദനകളൊക്കെ അദ്ദേഹം മറന്നിട്ടുണ്ടായിയുന്നു. അദ്ദേഹം വീണ്ടും പന്തു തട്ടി കൊണ്ടേ ഇരുന്നു.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പതിനൊന്നാം വയസിൽ &lt;a href=&quot;https://www.soccermalayalam.in/search/label/Barcelona&quot; target=&quot;_blank&quot;&gt;ബാഴ്‌സലോണ&lt;/a&gt; ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ മെസ്സിയെ ബാഴ്‌സലോണ ക്ലബ്ബിലേക്ക് എടുക്കാൻ തീരുമാനിക്കുകയാണ്. പക്ഷെ ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മറ്റുള്ള ആളുകൾക്കൊന്നും ഈ തീരുമാനം ഉചിതമായി തോന്നിയില്ല. അത് കൊണ്ട് ആ സമയത്ത് തന്നെ മെസ്സിയെ ക്ലബ്ബിലേക്കെടുക്കുന്ന കാര്യം നടക്കാതെ പോയി.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പിന്നീട് രണ്ടുമാസങ്ങൾക്ക് ശേഷം അവർ വിളിച്ചു വരുത്തുകയും കരാർ ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. ഈ കരാറിന്റെ കാര്യം വളരെ തമാശയാണ്. സാധാരണ രീതിയിലുള്ള മുദ്ര പേപ്പറിലായിരുന്നില്ല ഈ കരാർ ഒപ്പിട്ടു കൊടുത്തിട്ടുണ്ടായിരുന്നത്. വെറും നാപ്കിൻ ഷീറ്റിലായിരുന്നു ഈ കരാറെഴുതി ഒപ്പിട്ടുണ്ടായിരുന്നത്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അതോടു കൂടി തന്നെ മെസ്സിയുടെ മുഴുവൻ ചികിത്സാ ചിലവും ബാഴ്‌സലോണ ക്ലബ്ബ് ഏറ്റടുക്കുകയാണ്. അതോടൊപ്പം ബാർസലോണയുടെ യൂത്ത് അക്കാദമിയിൽ മെസ്സി പന്തു തട്ടാൻ ആരംഭിക്കുകയാണ്. തന്റെ ചികിത്സാ ചിലവ് മുഴുവൻ ഏറ്റടുത്ത ബാഴ്‌സലോണ ക്ലബ്ബിന് എന്തെങ്കിലും ഒന്ന് പകരമായിട്ട് ചെയ്യണം എന്നത് അദ്ദേഹത്തിന്റെ മനസ്സിൽ വല്ലാത്ത മോഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാക്സിമം ഡെഡിക്കേറ്റഡ് ആയിട്ട് അദ്ദേഹം ഫുട്ബോൾ കളിക്കാൻ തുടങ്ങി.&lt;/p&gt; &lt;p&gt; style=&quot;font-size: medium;&quot;&amp;gt;അങ്ങനെ പതിനാറാം വയസിൽ ബാഴ്‌സലോണ ക്ക് വേണ്ടി ആദ്യമായി കുപ്പായമണിയുകയാണ്. ആ ഒരു മത്സരത്തിൽ മെസ്സി ഉള്ളത് കൊണ്ട് മാത്രം ബാർസിലോണ ജയിക്കുകയാരിന്നു. 2003 നവംബർ 13 ന് പോർട്ടോ ക്ക് എതിരെയായിരുന്നു ഈ ഒരു മത്സരം.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;പിന്നീട് അങ്ങോട്ട് മെസ്സിയുടെ കാലമായിരുന്നു മെസ്സി യുഗം അവിടെനിന്ന് ആരംഭിക്കുകയാണ്. മറ്റുള്ള ആളുകളെ സംബന്ധിച്ചു നോക്കുമ്പോൾ വളരെ വലിപ്പം കുറഞ്ഞ വ്യക്തിയാണ് മെസ്സി. പിന്നീട് അങ്ങോട്ട് മെസ്സിയുടെ കാലമായിരുന്നു മെസ്സി യുഗം അവിടെനിന്ന് ആരംഭിക്കുകയാണ്. മറ്റുള്ള ആളുകളെ സംബന്ധിച്ചു നോക്കുമ്പോൾ വളരെ വലിപ്പം കുറഞ്ഞ വ്യക്തിയാണ് മെസ്സി. പക്ഷെ അദ്ധേഹത്തിന്റെ ഡിസബിലിറ്റികളെ അദ്ദേഹം കണക്കാതെ അദ്ദേഹത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞു കൊണ്ട് അതുമായി അദ്ദേഹം മുന്നോട്ടിറങ്ങുകയാണ്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;അതുമായി അദ്ദേഹം ഫുട്ബോൾ മൈതാനങ്ങളിൽ ഇറങ്ങുകയും തന്റെ ചെറിയ കാലുകൾ കൊണ്ട് ഗ്രൗണ്ടിൽ അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യുകയാണ്. അങ്ങനെ രണ്ട് വർഷങ്ങൾ കഴിഞ്ഞ് 2005 മെയ് ആയപ്പോയേക്കും തന്നെ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മെസ്സിയെ തേടി വന്നു. കാലം മുന്നോട്ട് പോവുകയാണ് ഇരുപത്തിയഞ്ചാമത്തെ വയസിൽ &lt;a href=&quot;https://www.soccermalayalam.in/search/label/La%20Liga&quot; target=&quot;_blank&quot;&gt;ലാലിഗയിൽ&lt;/a&gt; ഇരുന്നൂറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ താരം എന്ന ബഹുമതി മെസ്സിയെ തേടി വരികയാണ്. ഇന്ന് ഇപ്പോൾ മെസ്സിയുടെ കയ്യിൽ 8 ബാലൻ ഡി ഓർ അവാർഡുകളും, 5 ഗോൾഡൻ ബൂട്ടികളും ഉണ്ട്.&lt;/p&gt;&lt;p&gt;2021-ൽ 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്റീന കോപ്പ അമേരിക്ക നേടി ബ്രസീലിനെ അവരുടെ തന്നെ മൈതാനത്ത് തോൽപ്പിച്ചു കൊണ്ട്. മെസ്സിക്ക് ഒടുവിൽ അദ്ദേഹത്തിന്റെ ആദ്യ അന്തർദ്ദേശീയ ട്രോഫി ലഭിക്കുകയായിരുന്നു. 2022-ലെ ഖത്തർ ലോകകപ്പ് ആകട്ടെ മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായി മാറി ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്റീന ലോകചാമ്പ്യൻമാരായി. ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എല്ലാം മെസ്സിക്ക്. 2024-ൽ വീണ്ടും കോപ്പ അമേരിക്ക നേടി, അദ്ദേഹം തെളിയിച്ചു ഈ യാത്ര ഇനിയും തീർന്നിട്ടില്ല. &lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;ഒരുപക്ഷെ മെസ്സി എന്നു പറയുന്ന ആ ബാലൻ തനിക്ക് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലിരിക്കുകയാണെങ്കിൽ ഇന്ന് നമ്മളറിയുന്ന മെസ്സി ഒരിക്കലും ജനിക്കില്ലായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ കഴിവില്ലായ്മയെ മുഴുവൻ മറന്ന് തന്റെ കഴിവുകളെ പരിപോഷിപ്പിച്ച് എടുത്ത് ലോകത്തിനു മുൻപിൽ തനിക്ക് കഴിയുമെന്ന് കാണിച്ച് മുന്നേറുകയാണ്. ഇന്നും അദ്ദേഹത്തിന്റെ ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്.&lt;/p&gt; &lt;p style=&quot;font-size: medium;&quot;&gt;തന്റെ ചെറുപ്പ കാലത്തു തനിക്ക് അസുഖം വന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹിച്ചത് കൊണ്ട് തന്നെ ഇന്ന് അർജന്റീനയിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും എന്തെങ്കിലും അസുഖം വന്ന് കഴിഞ്ഞാൽ ഓടിച്ചെല്ലാൻ അവർക്ക് വേണ്ടി മെസ്സി ഒരു ഫൗണ്ടേഷൻ തുടങ്ങിയിട്ടുണ്ട് 2007 ൽ. ലിയോ മെസ്സി എന്ന് പറയുന്ന ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ ആരോഗ്യംവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്.&lt;/p&gt; &lt;blockquote&gt;&lt;p style=&quot;font-size: medium;&quot;&gt;ലയണൽ മെസ്സിയെ കുറിച്ചുള്ള ഏറ്റവും സവിശേമായ കാര്യമെന്തന്നാൽ മെസ്സിക്കറിയില്ല അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസ്സി എന്നത്&lt;/p&gt; -ഉറുഗ്വേൻ സാഹിത്യകരൻ-&lt;/blockquote&gt; </content><link rel='replies' type='application/atom+xml' href='https://www.soccermalayalam.in/feeds/3292497580532525596/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.soccermalayalam.in/2020/11/-lionel-messi-story-in-malayalam.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3292497580532525596'/><link rel='self' type='application/atom+xml' href='https://www.blogger.com/feeds/3700827839295581350/posts/default/3292497580532525596'/><link rel='alternate' type='text/html' href='https://www.soccermalayalam.in/2020/11/-lionel-messi-story-in-malayalam.html' title='ഇതാണ് ലയണൽ മെസ്സിയുടെ ജീവിത കഥ'/><author><name>Rashid Machingal</name><uri>http://www.blogger.com/profile/14801912800121331340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6fRjqtruGyabILHUL2rPkZqrHTuopt9T6OKg7kQsLhED3K1gS9sLKPBeCljJQZStSR3UXzUX53mrH-idiDqFHT1MFTxuzhcukoAzITQPpT8PtGoJth4anz5xQMzexh4UoZ7thWdZ-lca24ADs72C2yxPDUVsF6WU7r9c33dAo2AG4QcA/s1600/90792555%20(1).jpeg'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://1.bp.blogspot.com/-jQY4_pvXmsI/YHCHp-bxOBI/AAAAAAAAAeA/pvWMDvFA3cQgff1SnvJdzQhW_kyFdVA_ACNcBGAsYHQ/s72-c/Lionel%2BMessi%2BLife%2BStory%2BIn%2BMalayalam.webp" height="72" width="72"/><thr:total>0</thr:total></entry></feed>