<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0"><channel><atom:id>tag:blogger.com,1999:blog-1957131647955846426</atom:id><lastBuildDate>Fri, 17 Feb 2012 03:23:40 +0000</lastBuildDate><category>ഐപോഡ്</category><category>ബ്ലൂ ടൂത്ത്</category><category>വെബ്</category><category>മെമ്മറി</category><category>മൊബൈല്‍</category><category>കംപ്യൂട്ടര്‍</category><category>മള്‍ട്ടിമീഡിയ</category><category>ക്യാമറ</category><title>THE BLOG (E LOKAM) HAS MOVED TO THE NEW LOCATION</title><description /><link>http://elokam.blogspot.com/</link><managingEditor>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</managingEditor><generator>Blogger</generator><openSearch:totalResults>195</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/blogspot/RaiV" /><feedburner:info uri="blogspot/raiv" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:browserFriendly></feedburner:browserFriendly><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-5050465476129686718</guid><pubDate>Fri, 14 Aug 2009 06:32:00 +0000</pubDate><atom:updated>2009-08-13T23:39:01.641-07:00</atom:updated><title>ഡൌണ്‍ലോഡ്</title><description>കാലം വളരെ മോശമാണ്. ഇന്നു റിലീസ് ചെയ്യുന്ന സിനിമകള്‍ ഏതാണെന്നു നോക്കിയിട്ട് നേരേ തിയറ്ററിലേയ്ക്കോടിയിരുന്ന കാലത്തു നിന്ന് റിലീസിങ് സിനിമകള്‍ റിലീസിന് ഒരാഴ്ച മുമ്പേ ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നിടത്ത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. അതിനാകട്ടെ അനധികൃതമായി സിനിമകള്‍ അപ്ലോഡ് ചെയ്ത് സൌജന്യഡൌണ്‍ലോഡിങ് അനുവദിക്കുന്ന ആയിരക്കണക്കിനു വെബ്സൈറ്റുകളും ഉണ്ട്. സിനിമകളുടെ കാര്യം പോലെ തന്നെ മറ്റ് വിഡിയോ, ഓഡിയോ ആല്‍ബങ്ങളുടെയും സ്ഥിതി. &lt;br /&gt;
&lt;br /&gt;
വ്യാജ സിഡിയെക്കാള്‍ മലയാള സിനിമയെ ഇനിയുള്ള കാലം വേട്ടയാടാന്‍ പോകുന്നത് ഇ-വിഡിയോ ആയിരിക്കും. അനധികൃത വിഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നതും കുറ്റകരമാണെന്നതിനാല്‍ സൂക്ഷിക്കുക. എന്നാല്‍ അംഗീകൃത വിഡിയോ കുറഞ്ഞ ചെലവില്‍, പറ്റിയാല്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യുക എന്നത് ലാഭകരമായ സംഗതിയാണ്. അതെവിടെ കിട്ടും എന്നതറിയുകയേ വേണ്ടൂ.വിഡിയോ മ്യൂസിക് ഫയലുകള്‍ കുറഞ്ഞ ചെലവില്‍ ഡൌണ്‍ലോഡ് ചെയ്യാനുപകരിക്കുന്ന ചില സൈറ്റുകള്‍ പരിചയപ്പെടാം. &lt;br /&gt;
&lt;br /&gt;
ഐ ട്യൂണ്‍സ് (apple.com/itunes)ആയിരക്കണക്കിനു വിഡിയോകളും ഗാനങ്ങളും പോഡ്കാസ്റ്റുകളും കുറഞ്ഞ ചെലവില്‍ അതേ സമയം ഉന്നതനിലവാരത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും പ്രചാരമുള്ള സൈറ്റാണ് ആപ്പിള്‍ ഐ ട്യൂണ്‍സ്. ഐ ട്യൂണ്‍സ് എന്ന സൌജന്യ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ എളുപ്പത്തില്‍ ഡൌണ്‍ലോഡിങ് നടക്കും. ഐ ട്യൂണ്‍സ് സോഫ്റ്റ്വെയര്‍ ഒരു മികച്ച മ്യൂസിക് മാനേജ്മെന്റ് സിസ്റ്റം കൂടിയാണ്. &lt;br /&gt;
&lt;br /&gt;
ഗൂഗിള്‍ വിഡിയോ (video.google.com/)ഓണ്‍ലൈന്‍ വിഡിയോ ഷെയറിങ്ങില്‍ അവസാന വാക്ക് യു ട്യൂബ് ആണെങ്കിലും വിഡിയോ തിരയുന്നവര്‍ക്ക് പൂര്‍ണമായ തൃപ്തി നല്‍കാന്‍ യൂ ട്യൂബ് മതിയായെന്നു വരില്ല. ഗൂഗിളിന്റെ തന്നെ വിഡിയോ ഇന്‍ഡക്സിങ് സംവിധാനമായ ഗൂഗിള്‍ വിഡിയോ ഇക്കാര്യത്തില്‍ നമ്മെ സഹായിക്കും. യൂ ട്യൂബ്, മെറ്റാകേഫ്, ഡെയ്ലിമോഷന്‍, മൈ സ്പേസ്, ആമസോണ്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഡിയോ ഷെയറിങ് പ്ളാറ്റ്ഫോമുകളിലെ വിഡിയോകള്‍ ഇതില്‍ സേര്‍ച്ച് ചെയ്തെടുക്കാം. ഇത്തരം സംവിധാനങ്ങളില്‍ നിന്നു വിഡിയോ ഡൌണ്‍ലോഡിങ് സാധ്യമാക്കുന്ന ഏതെങ്കിലും ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിച്ച് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം. &lt;br /&gt;
&lt;br /&gt;
ആമസോണ്‍ വിഡിയോ (amazon.com/Video-On-Demand/)ആമസോണ്‍ അടുത്തകാലത്ത് ആരംഭിച്ച ഓണ്‍ ഡിമാന്‍ഡ് വിഡിയോ സംവിധാനമാണിത്. മിക്കവാറും പുതിയ വിഡിയോകളും സിനിമകളും ഇതില്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഒരു ഡോളറില്‍ താഴെ ഇവ ലഭ്യമാകും. ആമസോണ്‍ വിഡിയോ കാണുന്നതിന് പ്രത്യേക സോഫ്റ്റ്വെയറുകളോ വിഡിയോ പ്ളേയറുകളോ ആവശ്യമില്ല. ആപ്പിള്‍ മാക് ക്യുക്ടൈം, വിന്‍ഡോസ് മീഡിയ പ്ളേയറുകളില്‍ ഇവ കാണാം. &lt;br /&gt;
&lt;br /&gt;
മൂവി ഡൌണ്‍ലോഡ് (themoviedownloads.com/ )എട്ട് കോടിയോളം വിഡിയോ ഫയലുകളുടെ ഡേറ്റാബേസ് സ്വന്തമായുള്ള മൂവി ഡൌണ്‍ലോഡ് പ്രതിമാസ വരിസംഖ്യ വഴി വരിക്കാര്‍ക്ക് വിഡിയോ യഥേഷ്ടം ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നു. ഫുള്‍ വിഡിയോ ഡൌണ്‍ലോഡിങ് സാധ്യതയുള്ളതിനാല്‍ പ്രിയപ്പെട്ട സിനിമകള്‍ തേടി മറ്റെവിടെയും പോകേണ്ടതില്ല. &lt;br /&gt;
&lt;br /&gt;
റിയല്‍ (video.au.real.com/)പ്രതിമാസ ഫീസ് വഴി വിഡിയോ ഡൌണ്‍ലോഡിങ് സൌകര്യമൊരുക്കുന്ന റിയല്‍ വിഡിയോകള്‍ സൌജന്യ വിഡിയോ പ്ളേയറായ റിയല്‍ പ്ളേയറിലൂടെയേ കാണാനാവൂ. സൂപ്പര്‍ പാസ് അക്കൌണ്ട് വഴി അംഗത്വം നേടുന്നവര്‍ക്ക് റിയല്‍ വിഡിയോകള്‍ കാണാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. &lt;br /&gt;
&lt;br /&gt;
ബ്ളോക്ബസ്റ്റര്‍ (blockbuster.com/download) മറ്റു സേവനങ്ങള്‍ എല്ലാത്തരം വിഡിയോകളും ഡൌണ്‍ലോഡിങ്ങിനും സ്ട്രീമിങ്ങിനും ലഭ്യമാക്കുപമ്പോള്‍ ബ്ളോക്ബസ്റ്റര്‍ ലഭ്യമാക്കുന്നത് ഹോളിവുഡ് സിനിമകളാണ്. ഏറ്റവും പുതിയ സിനിമകള്‍ വരെ ബ്ളോക്ബസ്റ്ററില്‍ നിന്നു വാടകയ്ക്കോ വിലയ്ക്കോ വാങ്ങാം. ഒന്നോ രണ്ടോ ഡോളര്‍ ആണ് വാടകയെങ്കില്‍ 10 മുതല്‍ 20 ഡോളര്‍ വരെയാണ് വില. &lt;br /&gt;
&lt;br /&gt;
മൂവിപ്രോ (moviepro.net/)ഐപോഡ് പിഎസ്പി സംവിധാനങ്ങളിലേക്ക് നേരിട്ടു ഡൌണ്‍ലോഡ് ചെയ്യാവുന്ന വിഭാഗങ്ങളിലായി ലിസ്റ്റ് ചെയ്തിരിക്കുന്നതും സഹായകരമാണ്. മിക്ക സിനിമകളും വളരെ കുറഞ്ഞ നിരക്കില്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാം. നാലായിരത്തിലേറെ സിനിമകളാണ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. &lt;br /&gt;
&lt;br /&gt;
സിനിമ നൌ (cinemanow.com/) മിക്കവാറും എല്ലാ സിനിമകളും തന്നെ സ്ട്രീം ചെയ്തു കാണാനോ വില കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യാനോ അവസരം നല്‍കുന്ന വെബ്സൈറ്റാണ് സിനിമ നൌ. ഫോണില്‍ ഓര്‍ഡര്‍ നല്‍കാമെന്നത് മറ്റൊരു പ്രത്യേകത. &lt;br /&gt;
&lt;br /&gt;
എംടിവി (mtv.com/music/downloads/ ) എംടിവിയുടെ സൌജന്യ മ്യൂസിക് ഡൌണ്‍ലോഡ് സംവിധാനമാണിത്. മിക്കവാറും എല്ലാ സംഗീത അല്‍ബങ്ങളും ഹിറ്റ് ഗാനങ്ങളും ഈ സൈറ്റില്‍ നിന്നു സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. രാജ്യാന്തര സിനിമ, സംഗീതം എന്നു വിശേഷിപ്പിക്കാവുന്ന ഹോളിവുഡ് സിനിമകളുടെയും പോപ് സംഗീതത്തിന്റെയും കാര്യത്തില്‍ നമ്മുടെ ആവശ്യം നിറവേറ്റാന്‍ ഇവയൊക്കെ ധാരാളം. എന്നാല്‍ മലയാളം സിനിമ, സംഗീതം എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ അംഗീകൃതസൈറ്റുകള്‍ അധികമില്ല.&lt;br /&gt;
&lt;br /&gt;
വിവിധ വിതരണ കമ്പനികള്‍ തങ്ങളുടെ സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള ആലോചനയിലാണ്. മലയാളം എംപിത്രി ഡൌണ്‍ലോഡിങ്ങിന് അനേകം വെബ്സൈറ്റുകള്‍ നിലവിലുണ്ടെങ്കിലും cooltoad.com,123musiq.com,vellithira.in തുടങ്ങിയ സൈറ്റുകള്‍ ഒരു പരിധിവരെ ഇയാവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്.mininova.org/, torrentz.com/, rapidshare.com/, megashare.com/ തുടങ്ങിയ സൈറ്റുകളില്‍ വിഡിയോയും സിനിമകളും തിരയാം, പരിധിയില്ലാതെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-5050465476129686718?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/08/blog-post.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-6298190951754801620</guid><pubDate>Fri, 10 Jul 2009 09:02:00 +0000</pubDate><atom:updated>2009-07-12T02:02:57.368-07:00</atom:updated><title>തട്ടിപ്പിന്റെ ഫോര്‍വേഡുകള്‍</title><description>ഒരു ഇമെയില്‍ എട്ടു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ ലാപ്ടോപ് ചുമ്മാ കിട്ടുമോ ? കിട്ടുമെന്നു കരുതി എട്ടിനു പതിനാറു പേര്‍ക്കു വീതം മെയില്‍ അയച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. കാന്‍സര്‍ വരാനുള്ള ഭീകരമായ കാരണങ്ങള്‍ കാണിച്ച് അമിേക്കയിലെ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഒരു കാന്‍സര്‍ അപ്ഡേറ്റ് വിശ്വസിച്ച് ഭക്ഷണപാനീയങ്ങളെ ഭയന്നു കഴിയുന്നവരും അറിയുക, നിങ്ങള്‍ വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
സത്യസന്ധമെന്നു തോന്നുന്ന വിധം കെട്ടിച്ചമച്ച ഇത്തരം ആയിരക്കണക്കിനു മെയിലുകളാണ് സത്യമെന്നു കരുതി സമ്മിശ്രവികാരങ്ങളോടെ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇ മെയില്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് സോണി എറിക്സണ്‍ സൌജന്യമായി ലാപ്ടോപ് നല്‍കുന്നു എന്നു പ്രചരിപ്പിച്ച വ്യാജമെയിലാണ് അടുത്തകാലത്ത് ഏറെപ്പേരെ വഴിതെറ്റിച്ച തട്ടിപ്പ്. തട്ടിപ്പേത് സത്യമേത് എന്നു തിരിച്ചറിയാനാവാത്ത വിധം സങ്കീര്‍ണമാണ് ഫോര്‍വേഡ് ഇമെയിലുകളുടെ സ്ഥിതി. ഇന്‍ബോക്സിലേക്കു വന്നു ചാാടുന്ന മെയിലുകളെ വിശ്വസിക്കുക അല്ലെങ്കില്‍ അവിശ്വസിക്കുക എന്നല്ലാതെ മറ്റു മാര്‍ഗമില്ല. അവിശ്വസിക്കാന്‍ തീരുമാനിച്ചാലും ചിലത് അവയുടെ ആധികാരികത കൊണ്ട് വളരെ വിശ്വസനീയമായി തോന്നുമെന്നതിനാല്‍ പിന്നെയും ഫോര്‍വേഡ് ചെയ്യുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമമായി ഫോര്‍വേഡ് മെയിലുകള്‍ നുണകളെ സത്യമാക്കുന്നു, അര്‍ഥസത്യങ്ങള്‍ വച്ചു ഭീതി പരത്തുന്നു. &lt;br /&gt;
&lt;br /&gt;
ആരോഗ്യസംബന്ധമായ മെയില്‍ തട്ടിപ്പുകള്‍ക്കാണ് ആളുകള്‍ ഏറ്റവുമധികം വിധേയരാകുന്നത്. ഏറെ പ്രചരിച്ച തട്ടിപ്പു മെയിലാണ് ജോണ്‍ ഹോപ്കിന്‍സ് കിമ്മല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള കാന്‍സര്‍ അപ്ഡേറ്റ്. വീടിനു പുറത്തിറങ്ങാതെ, തുള്ളിവെള്ളം പോലും കഴിക്കാതെ ജീവിച്ചാല്‍ കാന്‍സര്‍ വരാതെ മരിക്കാം എന്നാണു മെയിലിന്റെ രത്നച്ചുരുക്കം. വര്‍ഷങ്ങളായി കറങ്ങിനടക്കുന്ന ഈ മെയിലുമായി യാതൊരു ബന്ധവുമില്ലെന്ന് 2007 മാര്‍ച്ചില്‍ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അല്‍പസത്യങ്ങളടങ്ങിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്നിടത്താണ് സാധാരണക്കാര്‍ പിന്നെയും അബദ്ധത്തില്‍ ചാാടുന്നത്. &lt;br /&gt;
&lt;br /&gt;
ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നു പ്രചരിപ്പിക്കുന്ന ഒരു മെയില്‍ 2008 മുതല്‍ പ്രചരിക്കുന്നുണ്ട്. ഓരോ രാജ്യക്കാര്‍ക്കും സ്വന്തം ദേശീയഗാനമായിരിക്കും ലോകത്തിലെ ഏറ്റവും മികച്ചതെന്നിരിക്കെ യുനെസ്കോ ഇങ്ങനൊരു മണ്ടത്തരം കാണിക്കില്ല എന്നു സാമാന്യബുദ്ധികൊണ്ടു ചിന്തിക്കാമെങ്കിലും ഇതു സത്യമാണോ എന്നു പരിശോധിക്കാന്‍ നില്‍ക്കാതെ  ഇപ്പോള്‍ എസ്എംഎസ് രൂപത്തില്‍ രാജ്യസ്നേഹികള്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്ര നിരുപദ്രവമല്ല എല്ലാ മെയിലുകളും. ജാതിമത സ്പര്‍ധ വര്‍ധിപ്പിക്കാനുദ്ദേശിച്ച് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ചില മെയിലുകളുമുണ്ട്. അത്തരത്തിലൊന്നാണ് ഇറാനില്‍ റൊട്ടി മോഷ്ടിച്ച ബാലനു ക്രൂരന്മാരായ നാട്ടുകാര്‍ നല്‍കിയ ശിക്ഷ. &lt;br /&gt;
&lt;br /&gt;
നിലത്തു കിടക്കുന്ന ബാലന്റെ കയ്യിലൂടെ കാര്‍ കയറ്റിയിറക്കുന്ന ഭീകരമായ ശിക്ഷയുടെ ആറ് ചിത്രങ്ങളാണ് മെയിലില്‍ നല്‍കിയിട്ടുള്ളത്. ശിക്ഷയെക്കുറിച്ച് മൈക്കിലൂടെ പ്രഖ്യാപിക്കുന്ന ഭീകരന്‍ അരികില്‍ കൂളായിരിക്കുന്നു, ക്രൂരന്‍മാരായ നാട്ടുകാര്‍ നോക്കി നില്‍ക്കുന്നു. എന്നാല്‍, സത്യമറിയണമെങ്കില്‍ ഫോര്‍വേഡില്‍ കാണാത്ത ഏഴാമത്തെ ചിത്രം കൂടി കാണണം. അതില്‍ 'ശിക്ഷ'” കഴിഞ്ഞ് ബാലന്‍ എണീറ്റു കുത്തിയിരിക്കുന്നുണ്ട്. സത്യത്തില്‍ ഒരു നാടോടിബാലന്റെ തെരുവ് അഭ്യാസപ്രകടനത്തെയാണ് ഇത്തരത്തില്‍ ശിക്ഷയായി വളച്ചൊടിച്ച് ആയിരങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. &lt;br /&gt;
&lt;br /&gt;
ലോകം മുഴുവന്‍ കറങ്ങി നടന്ന ഇത്തരമൊരു മെയിലില്‍ മലയാളിയായ ബാബു ശശിയുമുണ്ട്. പ്രാഥമികനിഗമനങ്ങള്‍ അനുസരിച്ച് വ്യാജമെന്നു മുദ്രകുത്തിയിരിക്കുന്ന മെയില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നതാര് എന്ന ചോദ്യത്തോടെയാണു തുടങ്ങുന്നത്. ഒബാമയുടെയും, മാര്‍പാപ്പയുടെയുമൊക്കെ പേര് ചോയ്സിലുണ്ടെങ്കിലും ഇ മെയില്‍ പ്രകാരം ശരിയുത്തരം മലയാളിയായ ബാബു ശശിയാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ദൂബായുടെ ഏറ്റവും ഉയരമുള്ള നിലയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നതു വിശ്വസിക്കാം, പക്ഷെ താഴെ വരെ വന്നുപോകാനുള്ള ബുദ്ധിമുട്ടുകാരണം ഒരു വര്‍ഷമായി ബാബു ആകാശത്തോളം പൊക്കത്തില്‍ ക്രെയിനിന്റെ ഉള്ളിലാണ് താമസം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു കളഞ്ഞു മെയില്‍. ബാബുവിന്റെ ആസ്ഥാനം അടയാളപ്പെടുത്തിയ ചിത്രവും മെയിലിനോടൊപ്പമുണ്ട്. &lt;br /&gt;
&lt;br /&gt;
എടിഎം കൊള്ളക്കാരെ പരോക്ഷമായി സഹായിക്കുന്ന ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. എടിഎമ്മിനുള്ളില്‍ നിങ്ങള്‍ പണമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ബഹളമുണ്ടാക്കാന്‍ നില്‍ക്കാതെ പിന്‍നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്താല്‍ എമര്‍ജന്‍സി സന്ദേശം പോവുകയും പോലീസെത്തി നിങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നാണ് സന്ദേശം. ഇത് അസാധ്യമായ കാര്യമല്ല. അമേരിക്കയില്‍ മുമ്പ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിടത്തും ഇത്തരമൊരു സംരംഭം പ്രാബല്യത്തില്‍ വന്നിട്ടില്ല. പിന്‍ നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്ത് കയ്യും കെട്ടി നിന്നാല്‍ പോലീസ് വരില്ല എന്നു ചുരുക്കം. &lt;br /&gt;
&lt;br /&gt;
ഇതുകൊണ്ടൊന്നും തീരുന്നില്ല തട്ടിപ്പുകാരുടെ സൂത്രങ്ങള്‍. ചിലത് നിരുപദ്രവമാണ്, ചിലത് രസകരവും. എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അനേകം മെയിലുകള്‍ ഇവയ്ക്കിടയിലൂടെ വരും. ലോകത്തെ ഞെട്ടിച്ച എയര്‍ ഫ്രാന്‍സ് വിമാനദുരന്തത്തിനു തൊട്ടുമുമ്പ് ഉലയുന്ന വിമാനത്തില്‍ യാത്രക്കാര്‍ ചിന്നിച്ചിതറുന്നതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണ് അമ്പരന്നു പോകാത്തത്. എന്നാല്‍ 2006 മുതല്‍ നടക്കുന്ന എല്ലാ വിമാനാപകടങ്ങളുടെയും ചിത്രമെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജമെയിലിന്റെ അപ്ഡേറ്റ് മാത്രമാണ് എയര്‍ ഫ്രാന്‍സ് ദുരന്തമുഖത്തെ ചിത്രങ്ങള്‍. അതാകട്ടെ, ലോസ്റ്റ് എന്ന ടിവി പരമ്പരയില്‍ നിന്നുള്ള ചിത്രങ്ങളും. &lt;br /&gt;
&lt;br /&gt;
റഷ്യയിലെ മനുഷ്യാവയവഫാക്ടറിയുടെ ചിത്രങ്ങള്‍, ഈജിപ്തില്‍ ഒരു വിചിത്ര എസ്എംഎസ് ലഭിച്ച ഉടനെ ആളുകള്‍ തലവേദന വന്നു മരിക്കുന്ന വാര്‍ത്ത, നരഭോജികളായ ബാക്ടീരിയകളടങ്ങിയ കോസ്റ്റ റിക്കയില്‍ നിന്നുള്ള നേന്ത്രപ്പഴത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് തുടങ്ങി ആളെപ്പേടിപ്പിക്കുന്ന വ്യാജമെയിലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. സൂനാമി കാലത്ത് നിത്യവും അപകടത്തില്‍ പെട്ടു കിട്ടിയ കുട്ടികളുടെ ചിത്രങ്ങളുമായുള്ള മെയിലുകള്‍ ഇവരെ തിരിച്ചറിയൂ എന്ന അപേക്ഷയുമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കൂ എന്ന അപേക്ഷയോടെ കാണാതായ കുട്ടികളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഗൂഗിളിന്റെ സൂറിക് ഓഫിസിന്റെ ചിത്രങ്ങളെന്ന പേരില്‍ നൂതനമായ ഓഫിസ് സംവിധാനത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം മെയിലുകള്‍ സൃഷ്ടിക്കുന്നത്. സൃഷ്ടിക്കുന്നയാള്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്നറിയാതെ ഇരകളാകുന്ന ഓരോരുത്തരും അത് ഫോര്‍വേഡ് ചെയ്യുക കൂടി ചെയ്യുമ്പോള്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
ഫോര്‍വേഡ് മെയിലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക:-&lt;br /&gt;
1. ഒരിക്കലും സുപ്രധാനമായ വിവരങ്ങള്‍ ആധികാരികമായി പങ്കുവയ്ക്കുന്നത് ഇ മെയില്‍ ഫോര്‍വേഡുകളിലൂടെയല്ല. അതിന് ലോകത്ത് അനേകം ശക്തമായ മാധ്യമങ്ങളുണ്ട്. &lt;br /&gt;
2. ആരോഗ്യത്തെപ്പറ്റിയും രോഗത്തെപ്പറ്റിയും മെയില്‍ ഫോര്‍വേഡുകളില്‍ കാണുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും ഒരു കാരണവശാലും മുഖവിലയ്ക്കെടുക്കരുത്. തെറ്റിദ്ധാരണാജനകമായ അത്തരം മെയിലുകള്‍ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്യരുത്. &lt;br /&gt;
3. കാണാതാവുന്ന ആളുകളെ കണ്ടെത്താന്‍ ഇ-മെയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിങ്ങള്‍ ലഭിച്ച ഇ-മെയില്‍ എത്ര പഴക്കമുള്ളതാണെന്നറിയാതെ ഫോര്‍വേഡ് ചെയ്യരുത്. &lt;br /&gt;
4. ഇത് പത്തു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ പുണ്യം കിട്ടും ഇല്ലെങ്കില്‍ മരിച്ചുപോകും എന്ന മട്ടിലുള്ള ബാലിശമായ മെയിലുകളെ അവഗണിക്കുക. ഈശ്വരന്റെ നിലനില്‍പ് ഇ മെയില്‍ ഫോര്‍വേഡുകളിലല്ല. &lt;br /&gt;
5. വ്യക്തികളെയോ കമ്പനികളെയോ ബ്രാന്‍ഡുകളെയോ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്ന മെയിലുകളെ തൊടാതെ വിട്ടേക്കുക. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കാതിരിക്കുക. &lt;br /&gt;
&lt;br /&gt;
വ്യാജഫോര്‍വേഡുകളെ തിരിച്ചറിയാന്‍ ഇവ ശ്രദ്ധിക്കുക:-&lt;br /&gt;
. എല്ലാ വ്യാജഫോര്‍വേഡുകളും ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടാവും. ദയവായി ഇത് നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യൂ എന്ന്. ലോട്ടറിയോ സമ്മാനമോ ദൈവാനുഗ്രഹമോ എന്തായാലും നിശ്ചിത എണ്ണം മെയിലുകള്‍ അയച്ചാല്‍ മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കുന്ന മെയിലുകള്‍. &lt;br /&gt;
. വ്യാജമെയിലുകള്‍ക്ക് അവയുടേതായ ഒരു ഭാഷയുണ്ട്. എന്തിന്റെയോ ഒക്കെ മുള്‍മുനയിലാണ് താനെന്നു വായനക്കാരനെ തോന്നിപ്പിക്കുന്ന ഭാഷ. കഴിയുന്നതും വലി. അക്ഷരങ്ങളില്‍ നിറം കൊടുത്ത് പൊലിപ്പിക്കുന്ന വാക്കുകള്‍ ഇവയുടെ പ്രത്യേകതയാണ്. &lt;br /&gt;
. അനാവശ്യമായ ആധികാരികതയാണ് മറ്റൊന്ന്. ഏതെങ്കിലും പേരെടുത്ത ഏജന്‍സിയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ തന്നെ ലോഗോ ഉപയോഗിച്ചുള്ള പ്രചാരണം. &lt;br /&gt;
. കര്‍ക്കശമായ ഭാഷയിലൂടെ നിസ്സംശയം ഒരു കാര്യം സ്ഥാപിക്കുന്ന ഇത്തരം മെയിലുകള്‍ അവയുടെ വിശ്വനീയത തെളിയിക്കാന്‍ ഒറ്റ ലിങ്കു പോലും നല്‍കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-6298190951754801620?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_10.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-5242858539899121645</guid><pubDate>Thu, 09 Jul 2009 09:00:00 +0000</pubDate><atom:updated>2009-07-12T02:01:18.012-07:00</atom:updated><title>ഫേസ്ബുക്ക് ഇന്ത്യ !</title><description>ഇനിയും ഫേസ്ബുക്ക് ഇന്‍വിറ്റേഷന്‍ കിട്ടാത്ത ആരെങ്കിലുമുണ്ടെങ്കില്‍ നേരേ www.facebook.com എന്ന സൈറ്റില്‍ ചെന്നു റജിസ്റ്റര്‍ ചെയ്ത് ഒരക്കൌണ്ട് ഉണ്ടാക്കുക. മൈസ്പേസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യന്‍ എഡിഷന്‍ തുടങ്ങിയതാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് തരംഗത്തിനു കാരണമായത്. മേയ് ആദ്യവാരം തന്നെ ആറ് ഇന്ത്യന്‍ പ്രാദേശികഭാഷകളില്‍ കൂടി ഫേസ്ബുക്ക് ലഭ്യമാക്കിയതോടെ വളര്‍ച്ചയുടെ വേഗം കൂടി. &lt;br /&gt;
&lt;br /&gt;
ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഓര്‍കുട്ടിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള ബ്രസീലിലും ഇന്ത്യയിലുമാണ് ഫേസ്ബുക്ക് കഴിഞ്ഞ രണ്ടുമാസത്തിനിടെ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയത് എന്നത് ഗൂഗിളിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. ഓര്‍കുട്ടില്‍ പരസ്യവിന്യാസം തുടങ്ങി മൊബൈല്‍ ആപ്ളിക്കേഷനും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഇതൊന്നും സഹായകമായിട്ടില്ല. ഫേസ്ബുക്ക് ആകട്ടെ കോര്‍പറേറ്റ് മാര്‍ക്കറ്റിങ് പരിപാടികളിലൂടെ നിര്‍ണായകമായ സ്വാധീനമുണ്ടാക്കുകയും ചെയ്തു. &lt;br /&gt;
&lt;br /&gt;
ബ്രസീലില്‍ നിന്ന് ഏകദേശം രണ്ടേകാല്‍ കോടി അംഗങ്ങളും ഇന്ത്യയില്‍ നിന്ന് ഒന്നരക്കോടി അംഗങ്ങളുമാണ് ഓര്‍കുട്ടിലുള്ളത്. ജനുവരിക്കു ശേഷം ബ്രസീലില്‍ നിന്ന് അഞ്ചു ലക്ഷം പേരും ഇന്ത്യയില്‍ നിന്ന് 15 ല”ക്ഷം പേരും ഓര്‍കുട്ട് അംഗത്വം ഉണ്ടാക്കി. എന്നാല്‍ കഴിഞ്ഞ 60 ദിവസത്തിനിടയില്‍ മാത്രം ഫേസ്ബുക്കില്‍ ബ്രസീലില്‍ നിന്ന് 10 ലക്ഷം ആളുകള്‍ അംഗത്വം ഉണ്ടാക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ആകെ 32 ലക്ഷം പേര്‍ ഫേസ്ബുക് അംഗങ്ങളായി. ലോകത്താകെ 23 കോടി അംഗങ്ങളുള്ള ഫേസ്ബുക്കില്‍ അനുദിനം ആറു ലക്ഷം പേര്‍ പുതിയ അംഗത്വമെടുക്കുന്നുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-5242858539899121645?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_09.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8817087912435448605</guid><pubDate>Wed, 08 Jul 2009 08:59:00 +0000</pubDate><atom:updated>2009-07-12T02:00:09.837-07:00</atom:updated><title>ചൈനയുടെ കഴുത്തിനു പിടിക്കുന്നു</title><description>ചൈനീസ് ഫോണുകള്‍ നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ചില ചൈനീസ് ഫോണുകള്‍പോലെ തന്നെ ഡ്യൂപ്ളിക്കേറ്റാണെന്നാണ് പലരും കരുതിയിരിക്കുന്നത്. തീവ്രവാദി ഭീഷണി ഉണ്ടായ കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നത് ചൈനീസ് മൊബൈല്‍ ആണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ ഇല്ലാത്ത മോഡലുകള്‍ക്ക് സുരക്ഷാഭീഷണിയുടെ പേരില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വൈകാതെ തന്നെ ചൈനീസ് മോഡലുകള്‍ ഐഎംഇഐ നമ്പരോടുകൂടി ലഭ്യമാകാന്‍ തുടങ്ങിയതോടെ നിരോധനത്തിനുള്ള സാഹചര്യം മാറി. അതേ സമയം, ചൈനയില്‍ നിന്നെത്തുന്ന പ്രധാനമോഡലുകള്‍ മാത്രമാണ് ഐഎംഇഐ നമ്പര്‍ ഏര്‍പ്പെടുത്തിയതെന്നും അതില്ലാത്തവ ധാരാളം ഇപ്പോഴും എത്തുന്നുണ്ടെന്നും പറയുന്നു. &lt;br /&gt;
&lt;br /&gt;
ചൈനയില്‍ നിന്നുള്ള മോഡലുകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ പുതിയ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. സുരക്ഷാഭീഷണിക്കു പുറമേ ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണത്രേ നിരോധനനീക്കം. ചില ചൈനീസ് മോഡലുകളില്‍ വരുന്ന ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണത്രേ പുതിയ നീക്കം. &lt;br /&gt;
എന്നാല്‍ സംഗതി ഇതൊന്നുമല്ലെന്നു പറയുന്ന ചൈനീസ് പ്രേമികള്‍ എല്ലാം നോക്കിയയുടെ കളിയാണെന്ന് ആരോപിക്കുന്നു. &lt;br /&gt;
&lt;br /&gt;
ഇന്ത്യന്‍ വിപണിയില്‍ മേല്‍ക്കൈയുള്ള നോക്കിയയുടെ പാരഡികളാണ് വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നതെന്നിരിക്കെ ചൈനീസ് ഫോണുകള്‍ നോക്കിയയ്ക്ക് ചില്ലറ നഷ്ടമൊന്നുമല്ല ഉണ്ടാക്കുന്നതെന്നു കരുതണം. നോക്കിയ മാത്രമല്ല, ബ്ളാക്ബെറി, ഐഫോണ്‍ തുടങ്ങിയ ലോകോത്തര കമ്പനികളുടെ ജനപ്രിയ മോഡലുകളും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ കൊടുത്താല്‍ വിപണിയില്‍ കിട്ടും. മോക്കിയ, ബ്ളൂബെറി, യുഫോണ്‍ എന്നൊക്കെയാണ് ഈ കമ്പനികളുടെ പേരെന്നു മാത്രം. ഏകദേശ കണക്കനുസരിച്ച് 15 ല”ക്ഷം ചൈനീസ് ഹാന്‍ഡ്സെറ്റുകളാണ് ഇന്ത്യയില്‍ ഒരു മാസം വിറ്റുപോകുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8817087912435448605?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_7885.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-4037759038371669993</guid><pubDate>Wed, 08 Jul 2009 08:57:00 +0000</pubDate><atom:updated>2009-07-12T01:59:21.564-07:00</atom:updated><title>ഫോണില്‍ ഭാഷാവിളയാട്ടം</title><description>ആപ്പിള്‍ ഐഫോണ്‍, ബ്ളാക്ബെറി ഫോണുകളിലേക്കായി സാഖ്ര്‍ എന്ന ഭാഷാവിനിമയ കമ്പനി നിര്‍മിച്ച പുതിയ ആപ്ളിക്കേഷന്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇംഗീഷ് അറബിക് പരിഭാഷാ സേവനങ്ങള്‍ നല്‍കുന്ന സാഖ്ര്‍ യുഎസ് ആഭ്യന്തരസുരക്ഷയ്ക്കുവേണ്ടി ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്. സാഖ്റിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് ഐഫോണ്‍ ബ്ളാക്ബെറി ആപ്ളിക്കേഷന്‍.  &lt;br /&gt;
&lt;br /&gt;
സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വോയ്സ് ട്രാന്‍സ്ലേഷന്‍ സംവിധാനം ഉള്ള ഫോണുകളില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയ ശേഷം പറയുന്ന ഇംഗീഷ് പദങ്ങളെല്ലാം കൃത്യമായും പരിഭാഷപ്പെടുത്തി മറുഭാഗത്ത് ശുദ്ധ അറബിക് ആയി കേള്‍പ്പിക്കും. നിലവില്‍ സൈന്യത്തിന്റെ ആവ്യുത്തിനായി ഇതു പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സൈന്യത്തിനു വേണ്ടി നിര്‍മിച്ച് പിന്നീട് ലോകത്തെ മാറ്റിമറിച്ച ഇന്റര്‍നെറ്റ് പോലെ ഈ മൊബൈല്‍ വോയ്സ് ട്രാന്‍സ്ലേഷന്‍ സംവിധാനവും ജനകീയമാകുമെന്നു പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ സായിപ്പിനെ ഫോണില്‍ വിളിച്ച് പച്ചമലയാളത്തില്‍ പത്തു തെറി വിളിച്ചാല്‍ സായിപ്പ് അത് പുണ്യപുരാതനമായ ഇംഗീഷില്‍ മഹത്വചനങ്ങളായി കേള്‍ക്കുമെന്നു ചുരുക്കം !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-4037759038371669993?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_08.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-2668937697756584676</guid><pubDate>Tue, 07 Jul 2009 08:56:00 +0000</pubDate><atom:updated>2009-07-12T01:57:33.405-07:00</atom:updated><title>മാന്ദ്യമില്ലാതെ മറുവിപണി</title><description>ആഗോളമാന്ദ്യത്തിന്റെ ഭീതിയില്‍ വന്‍കിട മൊബൈല്‍ കമ്പനികള്‍ പോലും വിലകുറഞ്ഞ സെറ്റുകള്‍ പുറത്തിറക്കുമ്പോള്‍ മാന്ദ്യത്തിലും കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ വിപണി. പുതിയ സെറ്റുകള്‍ വിറ്റുപോകുന്നതിനെക്കാള്‍ വേഗത്തിലാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെ ഇടപാടുകള്‍. കൂടുതല്‍ സൌകര്യമുള്ള ഫോണുകള്‍ കുറഞ്ഞവിലയ്ക്ക് പക്ഷെ, സ്വന്തം റിസ്കില്‍ എന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയുടെ മുദ്രാവാക്യം. ഒാരോ ദിവസവും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വന്നിറങ്ങിപ്പോകുന്ന ഫോണുകള്‍ ആയിരക്കണക്കിനാണ്. &lt;br /&gt;
&lt;br /&gt;
ഏറെക്കുറെ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെങ്കിലും ചൈനീസ് ഫോണുകള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഡിമാന്‍ഡ് കുറവാണ്. നോക്കിയ, സോണി എറിക്സണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് വിലയും ഡിമാന്‍ഡും കൂടുതല്‍. ഉപയോഗമനുസസരിച്ചാണ് വിലയും. ഉപയോഗസമയം കുറവാണെങ്കിലും  ഹാന്‍ഡ്സെറ്റ് പോറല്‍ വീണും തിളക്കം നഷ്ടപ്പെട്ടും പോയിട്ടുണ്ടെങ്കിലും വില കുറയും. നോക്കിയ എന്‍ 95, എന്‍ 73, മ്യൂസിക് എക്സ്പ്രസ്സ്, സൂപ്പര്‍നോവ, ക്ളാസിക്, സോണി എറിക്സണ്‍ വാക്മാന്‍ സീരീസ് എന്നിവയാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെ ഏറ്റവും സജീവമായ മോഡലുകള്‍. ഒരു മോഡല്‍ വിപണിയിലിറങ്ങി ഏറിയാല്‍ രണ്ടാഴ്ചക്കുള്ളില്‍ അത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലുമൈത്തും എന്നതാണ് കണക്ക്. വിദേശത്ത്ു നിന്ന് ആരെങ്കിലും കൊണ്ടു വന്ന് മറിച്ചു വില്‍ക്കുന്നതാവാം, ഉപയോഗിച്ച ശേഷം പുതുമ നഷ്ടപ്പെട്ടോ വേണ്ടത്ര സൌകര്യങ്ങളില്ലാഞ്ഞോ മറിച്ചു വില്‍ക്കുന്നതാവാം. &lt;br /&gt;
&lt;br /&gt;
എന്തായാലും കേടായ ഫോണുകള്‍ മറിച്ചു വില്‍ക്കുന്ന സ്ഥലമാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണി എന്ന സങ്കല്‍പം പാടെ മാറിയിട്ടുണ്ട്. പോണ്‍ കേടാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍പനയ്ര്‍ക്കു വയ്ര്‍ക്കുന്ന പതിവില്ല. ഉപോയോഗിക്കാനാവാത്ത ഫോണുകള്‍ ഇറച്ചി വിലയ്ക്ക് വാങ്ങി അതിന്റെ പാര്‍ട്സ് റിപ്പയറങ്ങിനുപയോഗിക്കുകയാണ് ചെയ്യുന്നത്. ബോഡിയില്‍ തെറിയ പൊട്ടലോ പോറലോ ഒക്കെയാണുള്ളതെങ്കില്‍ കുഴപ്പം കൃത്യമായി അടയാളപ്പെടുത്തി അതിന്റെ പേരില്‍ വില കുറയ്ര്‍ക്കാനുള്ളത് കുറച്ചായിരിക്കും കടക്കാര്‍ ഫോണ്‍ വാങ്ങുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നു ഫോണ്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്ന ഫോണിനെന്തെങ്കിലും തകരാറുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചു വില്‍ക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയ്ര്‍ക്ക് വിശ്വസ്തതയും സ്വീകാര്യതയും വര്‍ധിച്ചിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഫോണുകള്‍ക്ക് നിശ്ചതിത വിലയിടാനാവില്ലെങ്കിലും വിപണി പൊതുവായി അംഗീകരിച്ച വിലയ്ര്‍ക്കാണ് മിക്കവാറും ഇടപാടുകള്‍ നടക്കുന്നത്. ബേസിക് ഫോണുകള്‍ 300 മുതല്‍ 1000 രൂപ വരെ വിലയ്ര്‍ക്ക് കിട്ടുമ്പോള്‍ 700 മുതല്‍ 1500 രൂപ വരെ റേഞ്ചില്‍ കളര്‍ ഫോണുകള്‍ ലഭിക്കും. എംഎഫ്എം റേഡിയോ വിജിഎ ക്യാമറ സംവിധാനങ്ങളുള്ള ഫോണുകള്‍ക്ക് 1500 മുതല്‍ 2500 രൂപ വരെയാണ് വില. മുഖ്യവിപണിയില്‍ നല്ല ഡിമാന്‍ഡ് ഉള്ള മോഡലാണെങ്കില്‍ ഏതു ഹാന്‍ഡ്സെറ്റിനും വില കൂടും. കമ്പനി നിര്‍ത്തിയ മോഡലുകള്‍ക്ക് പൊതുവേ വിലകുറയുമെങ്കിലും നല്ല ഡിമാന്‍ഡുള്ള ചില മോഡലുകള്‍ കമ്പനി നിര്‍ത്തിക്കഴിയുമ്പോള്‍ര്‍ വില ഉയരുന്ന സാഹചര്യവുമുണ്ട്. മെഗാപിക്സല്‍ ക്യാമറാഫോണുകള്‍ 2500 രൂപ മുതല്‍ ലഭിക്കും. മെമ്മറികാര്‍ഡുള്ള മെഗാപിക്സല്‍ ക്യാമറ ഫോണുകള്‍ക്ക് 2500-3500 രൂപയാണ് ഏകദേശവില. പിക്സല്‍, മെമ്മറി കാര്‍ഡ് ശേഷി വര്‍ധിക്കുന്നതനുസരിച്ച് വിലയും കൂടും.&lt;br /&gt;
&lt;br /&gt;
സൂപ്പര്‍ ഹിറ്റായിട്ടുള്ള മോഡലുകള്‍ക്ക് വില പൊതുവേ കൂടുതലായിരിക്കും. കഴിഞ്ഞ കുറെക്കാലം സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ വളരെ സജീവമായി നിര്‍ത്തിയിരുന്ന നോക്കിയ എന്‍ 73 അത്തരത്തിലൊരു മോഡലാണ്. 2 ജിബി മെമ്മറി ശേഷിയും 3.2 മെഗാപിക്സല്‍ ക്യാമറയുമുള്ള ഇൌ മള്‍ട്ടിമീഡിയ ഫോണിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെ ശരാശരി വില 7500 രൂപയാണെങ്കില്‍ ശരിക്കുമുള്ള വില ഏകദേശം 12500 രൂപയാണ്. ബേസിക് സെറ്റുകള്‍ വളരെ കുറഞ്ഞ വിലയ്ര്‍ക്ക് ലഭിക്കുമെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത് വന്‍വിലയുള്ള ഹൈ എന്‍ഡ് ഫോണുകളാണ് എന്നതാണ് യാഥാര്‍ഥ്യം. ബേസിക് ഫോണുകള്‍ വാങ്ങുന്നവര്‍ പത്തോ അഞ്ഞൂറോ രൂപ കൂടിയാലും പുതിയത് വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-2668937697756584676?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_07.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-1368625182554049691</guid><pubDate>Sun, 05 Jul 2009 08:56:00 +0000</pubDate><atom:updated>2009-07-12T01:56:43.654-07:00</atom:updated><title>നോക്കിയ തിരിച്ചെടുക്കുന്നു</title><description>ഒരിക്കല്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കുന്ന ബിസിനസ് അത്ര പുതുമയുള്ളതല്ല. എന്നാല്‍ ഉപയോഗശൂന്യമായ ഫോണുകള്‍ തിരിച്ചെടുക്കാന്‍ വേണ്ടി നോക്കിയ ഇൌ വര്‍ഷം ആദ്യം ഇന്ത്യയില്‍ ആവിഷ്കരിച്ച നോക്കിയ ടേക് ബാക് റീസൈക്കിളിങ് പദ്ധതി വന്‍വിജയമായിരിക്കുകയാണ്. പഴയ ഫോണുകള്‍ ഭൂമിക്ക് ഒരു ബാരവാകാതെ റീ സൈക്കിള്‍ ചെയ്യുന്നതിനു വേണ്ടി നോക്കിയ പ്രഖ്യാപിച്ച മാതൃകാപരമായ പദ്ധതി നിലവില്‍ 85 രാജ്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. &lt;br /&gt;
&lt;br /&gt;
ഇന്ത്യയില്‍ ബാംഗ്ലൂര്‍ ഡല്‍ഹി ഗുര്‍ഗോണ്‍ ലുധിയാന എന്നിവിടങ്ങളില്‍ കമ്പനി ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചെടുത്തത് മൂന്നു ടണ്‍ ഫോണുകളാണ്. ഏകദേശം പതിനായിരത്തോളം. നോക്കിയ ഫോണുകള്‍ എന്നൊന്നുമില്ല, ഏതു കമ്പനിയുടെ ഫോണും തിരിച്ചെടുക്കും. പദ്ധതി വിജയമായതോടെ ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി തീരുമാനം. ഇതനുസരിച്ച് വൈകാതെ തന്നെ ചെന്നൈ നഗരത്തിലും പദ്ധതി ആവിഷ്കരിക്കും. തിരിച്ചെടുക്കുന്ന ഒാരോ സെറ്റിനും പകരം ഒാരോ വൃക്ഷത്തൈ വയ്ര്‍ക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. റോട്ടറി, അഹിംസ സംഘടനകളുടെ സഹകരണത്തോടെ ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളില്‍ ആവിഷ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി വരുന്ന വര്‍ഷം 10,000 വൃക്ഷത്തൈകള്‍ നടാനും പദ്ധതിയുണ്ട്.&lt;br /&gt;
&lt;br /&gt;
രാജ്യമെമ്പാടുമുള്ള നോക്കിയ പ്രയോരിറ്റി ഷോപ്പുകളിലും നോക്കിയ കെയര്‍ സെന്ററുകളിലുമായി 1300 റീസൈക്കിള്‍ ബിന്നുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഉപേക്ഷിക്കാനുള്ള ഹാന്‍ഡ്സെറ്റ് ഏതു കമ്പനിയുടേതായാലും അതില്‍ നിക്ഷേപിക്കാം. ചാര്‍ജറുകളും ഹെഡ്സെറ്റുകളും അടക്കമുള്ള ആക്സസറികളും ഇതില്‍ നിക്ഷേപിക്കാം. ലോകത്ത് ഒാരോരുത്തരും ഒാരോ ഹാന്‍ഡ്സെറ്റ് എന്ന കണക്കില്‍ തിരിച്ചുനല്‍കിയാല്‍ ഏകദേശം 80,000 ടണ്‍ മൊബൈല്‍ ഫോണ്‍ മാലിന്യം ശേഖരിക്കാനാകുമെന്നാണ് നോക്കിയ കരുതുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-1368625182554049691?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_05.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-5893868453384633916</guid><pubDate>Sat, 04 Jul 2009 08:55:00 +0000</pubDate><atom:updated>2009-07-12T01:55:59.966-07:00</atom:updated><title>ബിംഗ് വന്നു!</title><description>സേര്‍ച്ച് എന്‍ജിന്‍ രംഗത്ത് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന (ഒന്ന് ഗൂഗിള്‍, രണ്ട് യാഹു) എംഎസ്എന്‍ ലൈവ് സേര്‍ച്ച് മാറ്റി മൈക്രോസോപ്ട് പുതിയ സേര്‍ച്ച് എന്‍ജിന്‍ ആയ ബിംഗ് പ്രകാശനം ചെയ്തു. പഴയ എംഎസ്എന്‍ ലൈവ്സേര്‍ച്ചിന്റെ കാഷ്ബാക്ക് ഇനി ബിംഗിന്റെ കാഷ്ബാക്കായി പ്രവര്‍ത്തിക്കും. ഒപ്പം നവീനമായ പല സവിശേഷതകളും മൈക്രോസോഫ്ട് ബിംഗിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മൈക്രോസോഫ്ട് ഫെയര്‍കാസറ്റ് ബിംഗ് ട്രാവലായും വിര്‍ച്വല്‍ എര്‍ത്ത് ബിംഗ് മാപ്സ് ആയും മാറിയിട്ടുണ്ട്. &lt;br /&gt;
&lt;br /&gt;
സേര്‍ച്ചിങ് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അന്വേഷിക്കുന്ന വിവരങ്ങള്‍ കൃത്യമായി അന്വേഷകനു നല്‍കുന്ന സംവിധാനമാണ് ബിംഗില്‍ ഉള്ളത്. ഒാട്ടോപ്ലേയാണ് മറ്റൊരു സംവിധാനം. അതായത് നിങ്ങള്‍ സേര്‍ച്ച് ചെയ്തെടുക്കുന്ന വിഡിയോ കാണണമെങ്കില്‍ മറ്റുള്ളവയിലെപ്പോലെ സേര്‍ച്ച് റിസള്‍ട്ടുകളില്‍ ക്ളിക്ക് ചെയ്തു പോവേണ്ട. ബിംഗിലെ ഒാട്ടോപ്ലേ സംവിധാനം സേര്‍ച്ച് റിസള്‍ട്ടിലെ വിഡിയോയെ അവിടെ തന്നെ പ്ലേ ചെയ്യിക്കും. എന്തായാലും നിലവിലുള്ള സേര്‍ച്ച് എന്‍ജിനുകളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തുക എന്നതു തന്നെയാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-5893868453384633916?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_04.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-4671105591509095375</guid><pubDate>Fri, 03 Jul 2009 08:54:00 +0000</pubDate><atom:updated>2009-07-12T01:54:58.102-07:00</atom:updated><title>ഒരു സിഡിയില്‍ 2000 സിനിമ</title><description>സിഡി പോയി. ഡിവിഡിയും ബ്ളൂ റേ ഡിസ്കുകളും വന്നിട്ടധികകാലമായില്ല. എന്നിട്ടും സാങ്കേതികമായി അവയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഒരു പുതിയ സിഡി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍. ഒറ്റ സിഡിയില്‍ 1.6 ടെറാബൈറ്റ്സ് (ഏകദേശം 2000 സിനിമകള്‍) സംഭരിക്കാവുന്ന ഈ വരുംകാല സിഡി ഗവേഷണം പൂര്‍ത്തിയായി പ്രചാരത്തിലെത്താന്‍ 10 വര്‍ഷമെങ്കിലുമെടുക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. &lt;br /&gt;
&lt;br /&gt;
സാധാരണ ഡിവിഡി ബേണിങ്ങിന് പ്രകാശകിരണങ്ങളെ ഒറ്റ ഫ്രീക്വന്‍സിയില്‍ ഉപയോഗിക്കുമ്പോള്‍ ഡിസ്കില്‍ സ്വര്‍ണത്തിന്റെ ഘടകങ്ങള്‍ കൂടിച്ചേര്‍ത്ത് വ്യത്യസ്തമമായ വേവ് ലെങ്തുകളിലും പോളറൈസേഷനിലും അനേകം അനേകം ലെയറുകളായാണ് ഈ പുതിയ കണ്ടെത്തലില്‍ ഡേറ്റ് റൈറ്റ് ചെയ്യുന്നത്. പരീക്ഷണഘട്ടത്തില്‍ തന്നെ 10 ലെയറുകളില്‍ വരെ ഡേറ്റ റൈറ്റ് ചെയ്യുന്നതില്‍ വിജയിച്ച ശാസ്ത്രജ്ഞര്‍ 100 ലെയറുകള്‍ വരെ ഉപയോഗിക്കാമെന്നു പ്രതീക്ഷിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-4671105591509095375?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/2000.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-59079750936230396</guid><pubDate>Fri, 03 Jul 2009 08:53:00 +0000</pubDate><atom:updated>2009-07-12T01:54:22.841-07:00</atom:updated><title>എയര്‍ടെല്‍ നെറ്റ് പിസി @ 7999</title><description>മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ നിന്ന് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയിലേക്കും ഡിജിറ്റല്‍ ടിവിയിലേക്കും വിജയകരമായി ഇറങ്ങിച്ചെന്ന എയര്‍ടെല്ലില്‍ നിന്നു വിസ്മയകരമായ മറ്റൊന്നു കൂടി. എയര്‍ടെല്‍ നെറ്റ് പിസിയാണ് ഈ സമ്മാനം. 7999 രൂപയ്ക്ക് ലഭ്യമാകുന്ന ഈ പിസി നെറ്റ് ബ്രൌസിങ്ങിനു വേണ്ടി വന്‍വില കൊടുത്ത് ലാപ്ടോപുകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഒരനുഗ്രഹമായിരിക്കും. ക്ളൌഡ് കംപ്യൂട്ടിങ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്‍കിട സംരംഭം കൂടിയായിരിക്കും ഇത്. &lt;br /&gt;
&lt;br /&gt;
15 ഇഞ്ച് എല്‍സിഡി സ്ക്രീന്‍, മൌസ്, നിവിയോ കംപാനിയന്‍ എന്നിവയാണ് എയര്‍ടെല്‍ നെറ്റ് പിസി യൂണിറ്റില്‍ അടങ്ങിയിരിക്കുന്നത്. ക്ളൌഡ് കംപ്യൂട്ടിങ് ആയതിനാല്‍ ഇതില്‍ ഹാര്‍ഡ് ഡ്രൈവുകള്‍ ഇല്ല. 100 % സുരക്ഷിതമായ ഓണ്‍ലൈന്‍ സ്റ്റോരേജ് ആണ് ലഭ്യമാകുന്നത്. എയര്‍ടെല്‍ 10 ജിബി സ്റ്റോറേജ് ആണ് സൌജന്യമായി നല്‍കുന്നത്. എയര്‍ടെല്‍ ബ്രോഡബാന്‍ഡ് ഉപോക്താക്കള്‍ക്കായി ലഭ്യമാക്കുന്ന നെറ്റ് പിസി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും പരിസരങ്ങളിലും മാത്രമാണ് ലഭ്യമാക്കുന്നത്. 10 ലക്ഷം നെറ്റ് പിസികള്‍ ഈ വര്‍ഷം വിറ്റഴിക്കാനാകുമെന്നാണ് എയര്‍ടെല്‍ കരുതുന്നത്. ഹോം, ബിസിനസ് , പ്രൊഫഷനല്‍ എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ഉള്ളത്. പ്രതിമാസം യഥാക്രമം 699, 899, 1199 എന്നിങ്ങനെയാണ് ഇടാക്കുന്നത്. സിഡി ഡ്രൈവ് ഇല്ലെന്നുതും ഹാര്‍ഡ്വെയര്‍ അപ്ഗ്രെഡേഷന്‍ സാധ്യമല്ലെന്നതുമാണ് പ്രധാന പോരായ്മകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-59079750936230396?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/7999.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-6902757516424666305</guid><pubDate>Thu, 02 Jul 2009 08:53:00 +0000</pubDate><atom:updated>2009-07-12T01:53:27.569-07:00</atom:updated><title>ജിമെയില്‍ പ്രിവ്യൂ</title><description>വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്കു വേണ്ടി ജിമെയിലിന്റെ പുതിയ സംവിധാനം. ജിമെയില്‍ ഇന്‍ബോക്സ് പേജ് ലോഡ് ആവാന്‍ താമസം നേരിടുന്നവര്‍ക്കു വേണ്ടിയാണ് ജിമെയില്‍ പ്രിവ്യൂ ലഭ്യമാക്കുക. പേജ് ലോഡ് ആവുന്ന സമയത്ത് ഈ പ്രിവ്യൂവില്‍ ഏറ്റവും അവസാനം വന്ന 10 മെയിലുകള്‍ കാണാം. എന്നാല്‍ അവ ഓപ്പണ്‍ ചെയ്യാനോ വായിക്കാനോ സാധിക്കില്ല. ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉള്ളവരെ സംബന്ധിച്ച് ഇങ്ങനെയൊരു സേവനം ഉള്ളതു പോലും അറിയാന്‍ പോകുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ബോക്സ് ലഭ്യമാകുമ്പോള്‍ പ്രിവ്യൂവിന്റെ ആവശ്യവുമില്ല. അതേ സമയം, കണക്ഷന്‍ സ്പീഡ് കുറവുള്ളവരെ സംബന്ധിച്ച് പേജ് ഓപ്പണാവാന്‍ കാത്തിരിക്കണോ വേണ്ടയോ എന്ന് ഈ പ്രിവ്യൂ കണ്ടു തീരുമാനിക്കാം എന്നൊരു ഗുണമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-6902757516424666305?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_2932.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-2542902400693361971</guid><pubDate>Thu, 02 Jul 2009 08:51:00 +0000</pubDate><atom:updated>2009-07-12T01:52:16.632-07:00</atom:updated><title>സൂസൂവിന് അവാര്‍ഡ്</title><description>വൊഡാഫോണിന്റെ പുതിയ സൂപപ്പര്‍ഹിറ്റ് പരസ്യമായ സൂസൂവിന് മൃഗസ്നേഹികളുടെ രാജ്യാന്തരസംഘടനയായ പെറ്റയുടെ പ്രഥമ ഗിറ്റര്‍ ബോക്സ് അവാര്‍ഡ് ലഭിച്ചു. മൃഗങ്ങള്‍ക്കു പകരം മനുഷ്യരെ ഉപയോഗിച്ച് കൂടുതല്‍ ക്രിയാത്മകമായ പരീക്ഷണം നടത്തിയതിനാണ് പുരസ്കാരം. മുമ്പ് കമ്പനിയുടെ തന്നെ പഗ് പരസ്യത്തിനെതിരെ പെറ്റ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
പരസ്യം ഹിറ്റായതോടെ ആളുകള്‍ പഗ്ഗുകളെ വാങ്ങിക്കൂട്ടുന്നതായും പിന്നെ താല്‍പര്യം നശിക്കുമ്പോള്‍ അവയെ ശ്രദ്ധിക്കാതെ പീഡിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് പതിവാണെന്നുമായിരുന്നു വാദം. പുതിയ പരസ്യം ഏതായാലും മൃഗസ്നേഹികളെ സന്തോഷിപ്പിച്ചിരിക്കുകയാണ്. വെളുത്ത കൌതുകമുണര്‍ത്തുന്ന ഈ ജീവികളായി വേഷമിടുന്നത് മനുഷ്യരാണെന്നറിഞ്ഞിട്ടും പരസ്യത്തിന് ആരാധകര്‍ കൂടുന്നതേയുള്ളൂ. മലയാളി പരസ്യനിര്‍മാതാക്കളായ പ്രകാശ് വര്‍മയുടെ ബാംഗൂരിലെ നിര്‍വാണ പരസ്യക്കമ്പനിയാണ് സൂസൂ പരസ്യം നിര്‍മിച്ചിരിക്കുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-2542902400693361971?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_02.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-2587556455239317453</guid><pubDate>Wed, 01 Jul 2009 08:52:00 +0000</pubDate><atom:updated>2009-07-12T01:53:01.143-07:00</atom:updated><title>യാഹൂ ബസ്സ് വന്നു</title><description>യാഹൂവിന്റെ സോഷ്യല്‍ ന്യൂസ് സൈറ്റായ യാഹൂ ബസ്സ് ഇന്ത്യന്‍ എഡിഷന്‍ ആരംഭിച്ചു. ആദ്യമായാണ് യുഎസിനു പുറത്ത് യാഹൂ ബസ്സ് സേവനം ആരംഭിക്കുന്നത്. ഡിഗ്, ഇന്ത്യന്‍പാഡ് തുടങ്ങിയ സൈറ്റുകള്‍ പോലെ തന്നെയാണ് യാഹൂ ബസ്സിന്റെയും പ്രവര്‍ത്തനം. കമ്മ്യൂണിറ്റി ബേസ്ഡ് ന്യൂസ് ആര്‍ട്ടിക്കിള്‍ വെബ്സൈറ്റായി പ്രവര്‍ത്തിക്കുന്ന ബസ്സില്‍ വാര്‍ത്തകള്‍ ചേര്‍ക്കാനും ലിങ്ക് നല്‍കാനും വോട്ട് ചെയ്യാനുമൊക്കെ സൈകര്യമുണ്ട്. &lt;br /&gt;
&lt;br /&gt;
വന്‍കിട സൈറ്റുകളോടൊപ്പം തന്നെ ചെറുകിട സൈറ്റുകള്‍ക്കും ബ്ളോഗുകള്‍ക്കുമൊക്കെ തങ്ങളുടെ വാര്‍ത്താലേഖനങ്ങള്‍ പ്രചരിപ്പിക്കാനും വായനക്കാരെ ആകര്‍ഷിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരഞ്ഞെടുത്ത ലേഖനങ്ങളും വാര്‍ത്തകളും ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ യാഹൂ ബസ് സഹായകമാകും. നിലവില്‍ ഇന്ത്യയിലെ പ്രധാന ന്യൂസ് സൈറ്റുകളെല്ലാം ബസ്സില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കും തങ്ങളുടെ വാര്‍ത്താലിങ്കുകള്‍ പോസ്റ്റ് ചെയ്യാനും ബസ്സ് വിഡ്ജറ്റ് തങ്ങളുടെ പോസ്റ്റുകളോടൊപ്പം ചേര്‍ത്ത് വോട്ടിങ് ഉള്‍പ്പെടുത്താനും സാധിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-2587556455239317453?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post_01.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-6849486709386116857</guid><pubDate>Wed, 01 Jul 2009 08:50:00 +0000</pubDate><atom:updated>2009-07-12T01:51:07.493-07:00</atom:updated><title>അന്വേഷിക്കുവിന്‍ കണ്ടെത്തും !</title><description>ഒരിക്കലും അവസാനിക്കാത്ത ഒരു അന്വേഷണമാണ് ജീവിതം. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, രതി അങ്ങനെ വേണ്ടതും വേണ്ടാത്തതുമെല്ലാം അന്വേഷിച്ചു കണ്ടെത്തുകയാണ് ആധുനികമനുഷ്യന്‍. എന്നാല്‍ അതിനെക്കാള്‍ സങ്കീര്‍ണമാണ് അവനവനെ തന്നെ അന്വേഷിക്കുന്നത്. കൃത്യമായ സൂചനകളും വഴികാട്ടികളുമില്ലാതെ ഒരാള്‍ സ്വയം അന്വേഷിച്ചു തുടങ്ങുമ്പോള്‍ ഒരു പക്ഷേ ആരും കൂട്ടിനുണ്ടായെന്നു വരില്ല. അത്തരമൊരു പ്രതിസന്ധി നേരിടുന്നവര്‍ ഇനി വിഷമിക്കേണ്ട, നിങ്ങളെയും ഗൂഗിള്‍ സേര്‍ച്ച് സഹായിക്കും. ആത്മാന്വേഷണം എന്ന ആത്മീയാന്വേഷണത്തെ സഹായിക്കാന്‍ ദൈവം തമ്പുരാനു മാത്രമേ പറ്റൂ. ഇത് ഗൂഗിളില്‍ സ്വന്തം പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കുന്ന വിദ്വാന്‍മാര്‍ക്കുള്ള സഹായമാണ്. &lt;br /&gt;
&lt;br /&gt;
ഗൂഗിള്‍ സേര്‍ച്ചില്‍ എല്ലാം അന്വേഷിക്കാം. പോര്‍ണോഗ്രഫി അല്ലാത്ത എന്തും ഗൂഗിള്‍ ഫില്‍ട്ടര്‍ ചെയ്യാതെ നിങ്ങള്‍ക്കു മുമ്പിലെത്തിക്കും. അല്ലെങ്കിലും അത്തരം അന്വേഷണങ്ങള്‍ക്കു വേണ്ടി ഉള്ളതാണല്ലോ ഗൂഗിള്‍ സേര്‍ച്ച്. ആത്മാനുരാഗത്തിന്റെ അളവുകോലുകള്‍ വച്ചുനോക്കിയാല്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ നടക്കുന്നത് ഗൂഗിളില്‍ സ്വന്തം പേര് സേര്‍ച്ച് ചെയ്യുന്നതാണെന്ന് സ്വിസ്- ഓസ്ട്രേലിയന്‍ ശാസ്ജ്ഞര്‍ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈഗോ സര്‍ഫിങ് എന്നിതിന് അവര്‍ പേരും നല്‍കിയിട്ടുണ്ട്. ഗൂഗിളില്‍ എന്തെങ്കിലും സേര്‍ച്ച് ചെയ്യുന്നവരും വെറുതെ ഇരുന്നു ബോറടിക്കുന്നവരും സ്വന്തം പേര് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യുന്നത് ഗൂഗിള്‍ യുഗത്തില്‍ വ്യാപകമായിരിക്കുന്ന സംഗതിയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. &lt;br /&gt;
&lt;br /&gt;
ഇത്തരത്തില്‍ സ്വയം അന്വേഷിക്കുന്നവര്‍ക്കു ലഭിക്കുന്ന ഉത്തരം എന്തായിരിക്കും. മറ്റെന്തിനെക്കുറിച്ച് അന്വേഷിച്ചാലും കോടിക്കണക്കിനു ഫലം കാണിക്കുന്നിടത്ത് സ്വന്തം പേര് ചിലപ്പോള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കിയെന്നു വരില്ല, നിങ്ങള്‍ ഒരു പ്രസിദ്ധനോ കുപ്രസിദ്ധനോ അല്ലെങ്കില്‍. അന്വേഷിക്കുന്നവര്‍ക്കു ലഭിക്കുന്നതും ഇത്തരത്തിലുള്ള മറുപടിയായിരിക്കും. &lt;br /&gt;
&lt;br /&gt;
സേര്‍ച്ച് ചെയ്യുന്നയാള്‍ക്ക് തന്നെക്കുറിച്ചു തന്നെയുള്ള റിസള്‍ട്ടുകളെ സ്വാധീനിക്കാനാവില്ല എന്നതാണ് ഈഗോ സര്‍ഫിങ്ങിന്റെ ത്രില്‍. മറ്റൊന്ന് തന്റെ പേര് തിരയുന്ന മറ്റുളളവരും ഇതേ ഫലങ്ങള്‍ തന്നെയാണ് കാണുന്നത് എന്നത് സ്വന്തം പേര് തിരയുന്നവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയോ മനസമാധാനം കളയുകയോ ചെയ്യാം. ഇന്റര്‍നെറ്റില്‍ കാര്യമായ പ്രവര്‍ത്തനമില്ലാത്ത ഒരാള്‍ നേരേ ചെന്ന് ഗൂഗിള്‍ സേര്‍ച്ചില്‍ പേര് ടൈപ്പ് ചെയ്തു നോക്കിയാല്‍ ഫലമൊന്നും കിട്ടിയെന്നു വരില്ല. സേര്‍ച്ച് ചെയ്യുന്നയാളുടെ പേര് ഇനിഷ്യല്‍ സഹിതം പൂര്‍ണരൂപത്തില്‍ നല്‍കിയാലേ ശരിയായ ഫലം ലഭിക്കൂ. അല്ലെങ്കില്‍ പേരിനോട് സാദൃശ്യമുള്ള ഒരായിരം പേരുകള്‍ പ്രത്യക്ഷപ്പെടും. താനൊരു സംഭവമാണെന്നു വിശ്വസിക്കുന്നവന്റെ ആത്മവിശ്വാസം അതോടെ അവസാനിക്കും. &lt;br /&gt;
&lt;br /&gt;
എന്നാല്‍, സജീവമായ ഓണ്‍ലൈന്‍ ജീവിതമുള്ളവര്‍ക്ക് ഈഗോ സര്‍ഫിങ് വളരെ പ്രധാനമാണ്. അത്തരക്കാര്‍ക്ക് തന്റെ പേര് ഒരു ബ്രാന്‍ഡ് ആയി മാറ്റുക എന്നതാവും സ്വപ്നം. ഓരോ ദിവസവും തന്റെ പേര് സേര്‍ച്ച് റിസള്‍ട്ടുകളില്‍ എന്തു സ്വാധീനമുണ്ടാക്കുന്നു എന്നത് ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഡവലപ്മെന്റില്‍ വളരെ നിര്‍ണായകവുമാണ്. നിങ്ങള്‍ക്കു പുറമേ മറ്റുള്ളവരും നിങ്ങളെ സേര്‍ച്ച് ചെയ്യുന്നു എന്നതാണ് ഈ വളര്‍ച്ചയുടെ രഹസ്യം. &lt;br /&gt;
&lt;br /&gt;
കാര്യമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനമില്ലാത്തവര്‍ക്കും ഒന്നോ രണ്ടോ റിസള്‍ട്ടുകള്‍ ഉണ്ടാക്കാന്‍ ഗൂഗിള്‍ സഹായിക്കും. ഗൂഗിള്‍ പ്രൊഫൈല്‍ ആണ് സംഗതി. ഗൂഗിള്‍ ഐഡി ഉള്ള ആര്‍ക്കും ഒരു ഗൂഗിള്‍ പ്രൊഫൈല്‍ ഉണ്ടാക്കാം. വളരെ കുറച്ചു വിവരങ്ങള്‍ മാത്രം പങ്കുവച്ച് വേണമെങ്കില്‍ ഒരു ചിത്രവും ചേര്‍ത്ത് നിങ്ങളുടെ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം സേര്‍ച്ച് റിസള്‍ട്ടുകളില്‍ കാണിക്കത്തക്കവിധം ഷെയര്‍ ചെയ്താല്‍ മതി. &lt;br /&gt;
&lt;br /&gt;
ഗൂഗിള്‍ പ്രൊഫൈല്‍ നിങ്ങളുടെ പേരിലുള്ള അന്വേഷണങ്ങള്‍ക്കുള്ള ആദ്യമറുപടിയായി സേര്‍ച്ച് റിസള്‍ട്ടുകളില്‍ ആദ്യഭാഗത്തു തന്നെ വരുന്നതിനുള്ള ഈഗോ സര്‍ഫിങ് ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു സൂക്ഷിച്ചാല്‍ അന്വേഷകര്‍ക്കു സഹായകമായിരിക്കും, നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ പേര് തിരയുന്നതെങ്കില്‍. അതുകൊണ്ട് ഒരു ഗൂഗിള്‍ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം ധൈര്യമായി സേര്‍ച്ചുക, മാന്യമായ ഒരു സ്ഥാനം നിങ്ങള്‍ക്കുമുണ്ടാകും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-6849486709386116857?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/07/blog-post.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8564089224232096149</guid><pubDate>Sun, 28 Jun 2009 08:49:00 +0000</pubDate><atom:updated>2009-07-12T01:50:01.964-07:00</atom:updated><title>ഇമേജ് സേര്‍ച്ചിലെ പുതുമകള്‍</title><description>ഗൂഗിള്‍ ഇമേജ് സേര്‍ച്ച് ചിത്രങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് പണ്ടേ പ്രിയമാണ്. എന്നാല്‍ പലരും പയറ്റിനോക്കാത്ത പല അടവുകളും ഇമേജ് സേര്‍ച്ചിനൊപ്പം പുതുതായി ഗൂഗിള്‍ ചേര്‍ത്തിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള വലിപ്പത്തിലുള്ള ചിത്രങ്ങള്‍ മാത്രം തിരയാം എന്നത് പണ്ടുമുതലേ ഉള്ള സവിശേഷതയാണ്. ഇടതുഭാഗത്ത് മുകളില്‍ എക്സ്ട്ര ലാര്‍ജ് ഇമേജസ്, ലാര്‍ജ് ഇമേജസ്, മീഡിയം ഇമേജസ്, സ്മോള്‍ ഇമേജസ് എന്നിങ്ങനെ അനേകം ഓപ്ഷനുകളുണ്ട്. കണ്ടന്റ്, കളര്‍ ഫില്‍ട്ടര്‍ സംവിധാനമാണ് പുതിയത്. ഇതനുസരിച്ച് നിങ്ങവ് സേര്‍ച്ച് ചെയ്ത ഫലങ്ങളിലേക്കു തിരിയും മുമ്പ് ന്യൂസ്, ഫേസ്, ക്ളിപ് ആര്‍ട്, ലൈന്‍ ഡ്രോയിങ്, ഫോട്ടോ എന്നിങ്ങനെ ഇമേജ് സേര്‍ച്ച് ഫലത്തെ ഒന്നുകൂടി ഫില്‍ട്ടര്‍ ചെയ്യാം. സമയവും അധ്വാനവും എത്രയേറെ ലാഭിക്കാമെന്നു പറയേണ്ടതില്ല.&lt;br /&gt;
&lt;br /&gt;
ഒന്നുകൂടി. നിങ്ങള്‍ തിരയുന്ന ഒരു ചിത്രം ഏതെങ്കിലും പ്രത്യേക വര്‍ണത്തില്‍ ആവശ്യമുണ്ടെങ്കില്‍ കളര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാം. ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നാലു നിറങ്ങളാണ് ഫില്‍ട്ടറില്‍ നല്‍കിയിരിക്കുന്നത്. ആവശ്യമുള്ള നിറത്തില്‍ ക്ളിക്ക് ചെയ്താല്‍ ആ നിറത്തിലും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ഷേഡുകളിലും ഉള്ള ഇമേജുകള്‍ മാത്രം കാണിക്കും. സമയം പിന്നെയും ലാഭം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8564089224232096149?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/06/blog-post_28.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-5322004375767231836</guid><pubDate>Sat, 27 Jun 2009 08:48:00 +0000</pubDate><atom:updated>2009-07-12T01:49:22.212-07:00</atom:updated><title>നോക്കിയ കുറഞ്ഞ വിലയ്ക്ക്</title><description>അവസരത്തിനൊത്തുയരുന്നതുപോലെ തന്നെ താഴാനും പറ്റുന്ന സാധനമാണ് വില എന്നു തെളിയിക്കുകയാണ് നോക്കിയ. മൊത്തത്തില്‍ മൊബൈല്‍ ഫോണ്‍ വിപണിയെ ചെറിയൊരു മാന്ദ്യം ബാധിച്ചിരിക്കുന്ന സമയത്ത് വില കുറഞ്ഞ ഫോണുകള്‍ വിപണിയിലിറക്കി മാന്ദ്യവും മുതലാക്കുകയാണ് നോക്കിയ. 1250 രൂപ മുതല്‍ നോക്കിയ ഫോണുകള്‍ വിപണിയില്‍ ഉള്ളപ്പോള്‍ പിന്നെന്തു വില കുറഞ്ഞ ഫോണ്‍ ? &lt;br /&gt;
&lt;br /&gt;
ബേസിക് ഫോണുകള്‍ പിന്നെയും വില കുറച്ചിട്ടു കാര്യമില്ല എന്നു കമ്പനിക്കറിയാം. ഒന്നാം തരം ത്രിജി ഫോണ്‍ ആണ് കമ്പനി വിലകുറച്ചിറക്കുന്നത്. ഒപ്പം വേറെയും മോഡലുകള്‍. നോക്കിയ 2730, 7020, 2720 എന്നിവയാണ് പുതിയ മോഡലുകള്‍. 2 ഇഞ്ച് ഡിസ്പ്ളേ, മൈക്രോ യുഎസ്ബി കണക്ടര്‍, ബ്ളൂടൂത്ത് 2.0, 3..5 എംഎം ജാക്, 2 മെഗാപിക്സല്‍ ക്യാമറ, ഫോര്‍ ബാന്‍ഡ് ത്രി ജി കണക്ടിവിറ്റി, എഡ്ജ് തുടങ്ങി ഒറ്റശ്വാസത്തില്‍ പറഞ്ഞാല്‍ തീരാത്ത സൌകര്യങ്ങളാണ് 2730 എന്ന മോഡലില്‍ 5300 രൂപയ്ക്ക് നോക്കിയ നല്‍കുന്നത്. &lt;br /&gt;
&lt;br /&gt;
നോക്കിയ 7020ല്‍ 2 മെഗാപിക്സല്‍ ക്യാമറ, സ്പീക്കര്‍ ഫോണ്‍, മ്യൂസിക് പ്ലേയര്‍, വോയ്സ് കമാന്‍ഡ്സ്, ജിപിഎസ്, ബ്ളൂടൂത്ത്, പേഴ്സനല്‍ ഓര്‍ഗനൈസര്‍, ഇമെയില്‍, എഡ്ജ് തുടങ്ങിയ സംവിധാനങ്ങളാണുള്ളത്. വില ഏകദേശം 6000 രൂപ. 1.3 മെഗാപിക്സല്‍ ക്യാമറ, മ്യൂസിക് പ്ലേയര്‍, എഫ്എം റേഡിയോ, വോയ്സ് റെക്കോഡര്‍, സ്പീക്കര്‍ ഫോണ്‍ തുടങ്ങിയ സൌകര്യങ്ങളുള്ള ഡ്യുവല്‍ ബാന്‍ഡ് മോഡലാണ് നോക്കിയ 2720. ഏകദേശ വില 3600 രൂപ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-5322004375767231836?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/06/blog-post_27.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-7855273171249238463</guid><pubDate>Wed, 24 Jun 2009 08:47:00 +0000</pubDate><atom:updated>2009-07-12T01:48:00.366-07:00</atom:updated><title>ഇനി നമ്പര്‍ മാറേണ്ട !</title><description>ആഴ്ചയില്‍ ഓരോ സര്‍വീസ് പ്രൊവൈഡര്‍ എന്ന കണക്കില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് രംഗത്ത് മല്‍സരം മുറുകുമ്പോള്‍ മികച്ച പ്ളാന്‍ തിരഞ്ഞെടുത്ത് ഒരു സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതുകൊണ്ട് പല പ്രയോജനങ്ങള്‍ ഉണ്ടാകാമെങ്കിലും ഉപദ്രവം ഒന്നേയുള്ളൂ. നിങ്ങള്‍ കോണ്‍ടാക്ടില്‍ സേവ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന നമ്പരുകളില്‍ പകുതിയെങ്കിലും മാറിയിട്ടുണ്ടാവും. ചുരുക്കത്തില്‍ ഒരുത്തനെയും വിളിച്ചാല്‍ കിട്ടില്ല. ഇതിന് ഇതുവരെ ഒരു വരെ ഒരു പ്രതിവിധിയേ ഉണ്ടായിരുന്നുള്ളൂ, നമ്പര്‍ മാറാതിരിക്കുക. അതൊരു പ്രതിവിധിയല്ലാത്തതിനാല്‍ ഈ പ്രശ്നത്തിനുള്ള ഒറ്റമൂലി വരുന്നു- മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) അഥവാ നമ്പര്‍ മാറാതെ കണക്ഷന്‍ മാറാനുള്ള വിദ്യ. &lt;br /&gt;
&lt;br /&gt;
മറ്റ് രാജ്യങ്ങളില്‍ ഈ സേവനം നേരത്തെയുണ്ടെങ്കിലും കാക്കത്തൊള്ളായിരം സര്‍വീസ് പ്രൊവൈഡര്‍മാരുള്ള ഇന്ത്യയില്‍ ട്രായ് നിയന്ത്രണത്തിലുള്ള സംവിധാനത്തില്‍ അതത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും ദീര്‍ഘനാള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഒടുവില്‍ ഈ നൂതനസൌകര്യവും ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. ഇതനുസരിച്ച് തിരഞ്ഞെടുത്ത നഗരങ്ങളില്‍ സെപ്റ്റംബര്‍ 20 മുതലും രാജ്യമൊട്ടാകെ 2010 മാര്‍ച്ച് 20 മുതലും ഈ സംവിധാനം ലഭ്യമാകും. നിലവിലുള്ള ഓപ്പറേറ്റന്‍ ലൈസന്‍സിനു പുറമേ പ്രത്യേക ലൈസന്‍സ് പ്രകാരമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന മെട്രോകളിലും തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലും സേവനം ലഭ്യമാകും. &lt;br /&gt;
&lt;br /&gt;
ഇതനുസരിച്ച് നിങ്ങള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പര്‍ ഒരിക്കലും മാറാതെ തന്നെ വിവിധ കമ്പനികളുടെ കണക്ഷന്‍ ഉപയോഗിക്കാനാവും. ഉദാഹരണത്തിന് ബിഎസ്എന്‍എല്‍ ഉപയോക്താവിന് ഐഡിയ കണക്ഷനിലേക്കു മാറണമെങ്കില്‍ പുതിയ സംവിധാനത്തില്‍ നമ്പര്‍ മാറ്റേണ്ടതില്ല. എംഎന്‍പി വന്നു കഴിഞ്ഞാല്‍ ഒരാളുടെ നമ്പര്‍ നോക്കി കണക്ഷന്‍ ഏതാണെന്നു പറയാന്‍ കഴിയില്ല എന്നു ചുരുക്കം. ഒരാള്‍ ഓരോ ആഴ്ചയും ഓരോ കണക്ഷനിലേക്കു മാറിയാല്‍ പോലും മറ്റുള്ളവര്‍ അറിയില്ല. &lt;br /&gt;
&lt;br /&gt;
രാജ്യത്തെ സോണ്‍ ഒന്ന്, സോണ്‍ രണ്ട് എന്നിങ്ങനെ തിരിച്ച് രണ്ട് ഏജന്‍സികളെയാണ് എംഎന്‍പി സേവനം നല്‍കകുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സോണ്‍ ഒന്നില്‍ സിനിവേഴ്സ് ടെക്നോളജീസും കേരളം ഉള്‍പ്പെടുന്ന സോണ്‍ രണ്ടില്‍ എംഎന്‍പി ഇന്റര്‍കണക്ഷന്‍സ് ടെലികോം സൊലൂഷന്‍സ് ഇന്ത്യയും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നല്‍കും. &lt;br /&gt;
&lt;br /&gt;
ട്രായ് നല്‍കുന്ന സൂചനകള്‍ അനുസരിച്ച് നമ്പര്‍ മാറാതെ കണക്ഷന്‍ മാറാന്‍ പരമാവധി രണ്ടു ദിവസത്തെ കാലതാമസമേ നേരിടൂ. ഒറ്റത്തവണ ഇങ്ങനെ മാറുന്നതിന് ഏകദേശം 300 രൂപയായിരിക്കും സര്‍വീസ് ചാര്‍ജ്. അടിക്കടി മാറാത്ത നമ്പരുകളുടെ കാലം അതിവിദുരമല്ല എന്നു ചുരുക്കം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-7855273171249238463?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/06/blog-post_24.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-5579358036975815191</guid><pubDate>Mon, 22 Jun 2009 08:46:00 +0000</pubDate><atom:updated>2009-07-12T01:47:01.518-07:00</atom:updated><title>നാടന്‍ സ്പൈസ്</title><description>സ്പൈസ് മൊബൈല്‍ പുറത്തിറക്കിയിരിക്കുന്ന തികച്ചും നാടനായ മോഡലാണ് എസ് 5330. പഞ്ചാംഗം ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെങ്കിലും ഇതിന്റെ വിലയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. 2799 രൂപയ്ക്ക് ഈ ഫോണില്‍ ലഭിക്കുന്നത് വൈവിധ്യമാര്‍ന്ന സൌകര്യങ്ങളാണ്. 3 ഡി സ്റ്റൈല്‍ മെനു, എംപിത്രി പ്ളേയര്‍, എഫ്എം റേഡിയോ, എഫ്എം റെക്കോര്‍ഡിങ്, മൊബൈല്‍ ട്രാക്കിങ് സംവിധാനം, ജിപിആര്‍എസ് എന്നിവയ്ക്കു പുറമേ 2 ജിബി വരെ എക്പാന്‍ഡ് ചെയ്യാവുന്ന മെമ്മറി ശേഷിയുമുണ്ട്. പ്രധാന മതപരമായ ദിവസങ്ങളെല്ലാം രേഖപ്പെടുത്തിയ പഞ്ചാംഗം കലണ്ടറാണ് ഇതിലുള്ളത്. &lt;br /&gt;
&lt;br /&gt;
ഇംഗീഷിനു പുറമേ ബംഗാളി തമിഴ്, തെലുങ്ക് എന്നീ ഭാഷകളും സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ റോയിട്ടേഴ്സില്‍ നിന്നുള്ള ക്രിക്കറ്റ്, കാലാവസ്ഥാ, വാര്‍ത്താ അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഈ വിലയ്ക്ക് ഇത്രയും സംവിധാനങ്ങള്‍ എന്നതു തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഡ്യുവല്‍ സിം ഉള്‍പ്പെടെ ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ചിട്ടുള്ള സ്പൈസിന്റെ ഈ മോഡല്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-5579358036975815191?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/06/blog-post.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8914740518499502196</guid><pubDate>Thu, 07 May 2009 21:21:00 +0000</pubDate><atom:updated>2009-05-10T14:28:50.608-07:00</atom:updated><category domain="http://www.blogger.com/atom/ns#">മള്‍ട്ടിമീഡിയ</category><title>ഖാന്‍ ചക്രവര്‍ത്തിയുടെ ബ്രാന്‍ഡുകള്‍</title><description>ബ്രാന്‍ഡ് അംബാസിഡര്‍ എന്നു പറയുന്നത് നെഞ്ചത്തു പരസ്യം പതിപ്പിച്ചു നടക്കുന്ന ചെറുകിട പരിപാടിയാണെന്നു കരുതി അതു വേണ്ടെന്നു വച്ചവരെ കാലം മണ്ടന്‍മാരേ എന്നു വിളിക്കും. എങ്ങനെ സ്വയം ഒരു ബ്രാന്‍ഡ് ആവാം എന്നു കിണഞ്ഞു പരിശ്രമിക്കുന്നവരും നാളെ അതേ ചീത്തപ്പേരു കേള്‍ക്കും. കാരണം, പേരും പ്രശസ്തിയും ആരാധകരുടെ എണ്ണവും ഒക്കെ വച്ചുനോക്കിയാല്‍ ഒന്നല്ല, ഒരു മൂന്നു ബ്രാന്‍ഡാവാനുള്ള ഗാമറുള്ള ഷാറൂഖ് ഖാന്‍ ഇതുവരെ സ്വയം ഒരു ബ്രാന്‍ഡ് ആയി പ്രഖ്യാപിച്ചിട്ടില്ല. ബിഗ്ബി എന്നു പറയുന്നതുപോലെ കിങ് ഖാന്‍ എന്നൊക്കെ പത്രങ്ങള്‍ പറയുന്നുണ്ടെങ്കിലും അതിലൊക്കെ ലഹരിപിടിച്ച് കാശുണ്ടാക്കാനുള്ള വഴികള്‍ ജാഡകള്‍ക്കു വേണ്ടി വെറുതെ കളയാന്‍ ഷാറൂഖ് ഉദ്ദേശിച്ചിട്ടുമില്ല. &lt;br /&gt;
&lt;br /&gt;
സൂപ്പര്‍ ബ്രാന്‍ഡ് ആണെങ്കിലും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായത് ഷാറൂഖ് ഖാന്‍ ആണ്. ആകെ മൊത്തം ടോട്ടല്‍- 39. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുുമുണ്ട്. ടാറ്റ മീഡിയ റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് സിനിമയുടെ രോമാഞ്ചമായ കിങ് ഖാന്‍ പരസ്യങ്ങളിലൂടെ ടിവിയില്‍ ഉളവാക്കുന്ന സ്വാധീനം വെളിപ്പെട്ടത്. പെപ്സി, ഹ്യുണ്ടായ്, എയര്‍ടെല്‍, വിഡിയോകോണ്‍, സണ്‍ഫീസ്റ്റ്, ടാഗ്ഹ്യുവര്‍, ഡിഷ് ടിവി, മയൂര്‍ സ്യൂട്ടിങ്സ് തുടങ്ങി 39 ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാറൂഖ്. പോരെങ്കില്‍ തുണിക്കട ഉദ്ഘാടനം മുതല്‍ പതിനാറടിയന്തിരം വരെ ഏതു ചടങ്ങിലും പങ്കെടുക്കുകയും ചെയ്യും. ചടങ്ങ് ഒന്നിന് ഒന്നരക്കോടി രൂപ. മുന്‍വര്‍ഷം ഒന്നാംനിരയില്‍ നിന്നിരുന്ന അമിതാഭ് ബച്ചനും സച്ചിന്‍ ടെന്‍ഡുക്കറും 20008ല്‍ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ഇല്ല. &lt;br /&gt;
&lt;br /&gt;
ഏറ്റവും അവസാനം ഖാന്‍ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നേടിയ ഉല്‍പന്നം ലിംക് പേനയാണ്. നോക്കിയ മൊബൈലിന്റെ ബ്രാന്‍ഡ് അംബാസിഡറായ ശേഷം ഷാറൂഖ് ഖാന്‍ തന്നെ നിര്‍മിച്ച ഓംശാന്തി ഓം എന്ന സിനിമ എന്‍ 96 ഫോണില്‍ കമ്പനി ലഭ്യമാക്കിയിരുന്നു. 2008ല്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പരസ്യത്തില്‍ ഉപയോഗിച്ചതിന്റെ ക്രെഡിറ്റ് എയര്‍ടെല്ലിനാണ്. പെസ്പിക്കാണ് രണ്ടാം സ്ഥാനം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8914740518499502196?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/05/blog-post_07.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8068467036072244643</guid><pubDate>Mon, 04 May 2009 21:20:00 +0000</pubDate><atom:updated>2009-05-10T14:28:17.183-07:00</atom:updated><category domain="http://www.blogger.com/atom/ns#">മൊബൈല്‍</category><title>നോക്കിയ ഇ-75</title><description>ബിസിനസ്- സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ നോക്കിയ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണാണ് ഇ-75. ഫുള്‍ കീബോര്‍ഡ് ഉള്ള ഫോണ്‍ പക്ഷെ വലിപ്പക്കൂടുതല്‍ തോന്നിക്കില്ല. കീബോര്‍ഡ് സ്ളൈഡിങ് സംവിധാനമാണ് ഇതിനു സസഹായിക്കുന്നത്. ധനാക്കിയയുടെ ആദ്യത്തെ ഫുള്‍ സ്ളൈഡ് ഔട്ട് കീബോര്‍ഡുള്ള ഫോണ്‍ കൂടിയണ് ഇ-75. സമ്പൂര്‍ണ കീബോര്‍ഡുള്ള നോക്കിയ കമ്മ്യൂണിക്കേറ്റര്‍ സീരീസും ബ്ളാക്ബെറിയെ അനുസ്മരിപ്പിക്കുന്ന ഇ-71 ഫോണും നല്‍കാത്ത അനേകം സവിശേഷതകള്‍ ഇതിലുണ്ട്. സ്ളൈഡ് ഔട്ട് കീബോര്‍ഡുള്ള ഫോണുകള്‍ പൊതുവേ വലിപ്പമുള്ളവയാണെങ്കില്‍ ഇ-75 തീരെ മെലിഞ്ഞിട്ടാണ്. ഇന്നത്തെ ഏതൊരു സ്ളിംഫോണിനോടും മല്‍സരിക്കാവുന്ന ആത്മവിശ്വാസം. &lt;br /&gt;
&lt;br /&gt;
മികച്ച സ്ക്രീന്‍ ഡിസ്പ്ളേ, ബ്ളൂടൂത്ത്, വൈഫൈ, ജിപിഎസ്, 3.2 മെഗാപിക്സല്‍ ക്യാമറ, എല്‍ഇഡി ഫ്ലാഷ്, ശേഷി വര്‍ധിപ്പിക്കാവുന്ന മെമ്മറി പോര്‍ട്ട്, മീഡിയ പ്ളേയര്‍, ക്വിക്ക് ഓഫിസ് തുടങ്ങിയവയാണ് പ്രധാനസവിശേഷതകള്‍. ധനാക്കിയ പുതിയ ഫോണുകളുടെയെല്ലാം സവിശേതയായ ആക്സിലെറോമീറ്റര്‍ ഇതിലുമുണ്ട്. അതായത്. നിങ്ങള്‍ ഫോണ്‍ എങ്ങനെ പിടിച്ചാലും നിങ്ങളുടെ കാഴ്ചയ്ക്ക് അനുയോജ്യമായ വിധത്തില്‍ സ്ക്രീന്‍ ഡിസ്പ്ളേ തിരിഞ്ഞുുവന്നുകൊള്ളും. ഫുള്‍ കീബോര്‍ഡ് സ്ളൈഡ് ഔട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി സ്ക്രീന്‍ ലാന്‍ഡ് സ്കേപ് മോഡിലേക്കു വന്നുകൊള്ളും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8068467036072244643?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/05/75.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-2291419881271166808</guid><pubDate>Sat, 02 May 2009 21:20:00 +0000</pubDate><atom:updated>2009-05-10T14:29:39.274-07:00</atom:updated><category domain="http://www.blogger.com/atom/ns#">വെബ്</category><title>ബ്ളോഗിങ് പ്രതിസന്ധി</title><description>വളരെ നിര്‍ണായകമായ ചില നിയമങ്ങളും നിര്‍വചനങ്ങളും ഉണ്ടാവേണ്ട സമയമായിരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ പെട്ട് പത്രങ്ങള്‍ മരിക്കുകയും ഓണ്‍ലൈന്‍ ജേണലിസം മൊത്തത്തിലും ബ്ലോഗിങ് പ്രത്യേകിച്ചും വളരുകയും ചെയ്യുമ്പോള്‍ മുഖ്യധാര എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെക്കാള്‍ പതിനായിരം മടങ്ങ് ബ്ളോഗുകള്‍ കോടിക്കണക്കിനു വായനക്കാരുടെ പ്രിയപ്പെട്ടവയായി മാറുമ്പോള്‍ ബ്ളോഗും മുഖ്യധാരയുടെ ഭാഗമാവില്ലേ എന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
അവശകലാകാരന്‍മാരുടെ അപ്രകാശിത സൃഷ്ടികള്‍ വെളിച്ചം കാണിക്കുന്ന മാധ്യമം എന്ന നിലയില്‍ നിന്നു ബ്ളോഗുകള്‍ വളരെദൂരം മുന്നോട്ടുപോയിരിക്കുന്നു. വെളിച്ചം കാണിക്കാന്‍ വേണ്ടി മാത്രം രംഗത്തെത്തിയവര്‍ സൃഷ്ടികള്‍ തീരുമ്പോള്‍ ഇരുട്ടില്‍ മറയുമെന്നതു വേറെ കാര്യം. എന്നാല്‍ ബ്ളോഗിങ് എന്ന പ്രക്രിയയെ അതിന്റെ എല്ലാ തീവ്രതയോടും കൂടി പിന്‍തുടരുന്നവര്‍ ഒരിക്കലും തളരുന്നില്ല എന്നാണ് അനുഭവപാഠം. മുഖ്യധാരാമാധ്യമങ്ങളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ബ്ളോഗുകള്‍ പുരോഗമിക്കുമ്പോഴും സമൂഹത്തിലെ മുഖ്യധാര ബ്ളോഗുകളെ അംഗീകരിക്കുന്നില്ലെന്നാണ് പപരാതി. ഒരു കേസോ പുലിവാലോ ഉണ്ടായാല്‍ സാധാരണ പത്രപ്രവര്‍ത്തകന്‍ സംരക്ഷിക്കപ്പെടും ബ്ളോഗര്‍ ഇരുമ്പഴിക്കുള്ളില്‍ ഉണ്ട തിന്നും; അതാണ് നാട്ടുനടപ്പ്. വന്‍കിടക്കാര്‍ക്ക് ബ്ളോഗര്‍മാരെ നക്സലുകളെ എന്നപോലെ പേടിയാണത്രേ. &lt;br /&gt;
&lt;br /&gt;
എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളം പുലര്‍ത്തുന്ന മാന്യതയും മര്യാദയും ഒന്നും ബ്ളോഗര്‍മാര്‍ക്കില്ലാത്തതാണ് ബ്ളോഗര്‍മാര്‍ക്ക് അംഗീകാരം ലഭിക്കാത്തതിനു കാരണമെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ പരസ്യക്കാരുടെയും വായനക്കാരുടെയും താല്‍പര്യം സംരക്ഷിക്കേണ്ട കാര്യമില്ലാത്തതിനാല്‍ തങ്ങള്‍ പറയുന്നതാണ് ശരിക്കും സത്യം എന്നും  ആ സത്യത്തോട് അതൃപ്തിയുള്ളവര്‍ കെട്ടിച്ചമയ്ക്കുന്നതാണ് എല്ലാ ആരരോപണങ്ങളും എന്നാണ് എതിര്‍വാദം. എന്തായാലും ബ്ളോഗിങ് പ്രതിസന്ധിയിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോവുകയാണ്. മഴയത്തോ വെയിലത്തോ എന്നറിയാതെ പത്തുപതിനഞ്ചുകോടി ബ്ളോഗര്‍മാര്‍ തങ്ങളുടെ ചരിത്രപരമായ ദൌത്യം തുടരുകയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-2291419881271166808?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/05/blog-post_02.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8074081919110263576</guid><pubDate>Fri, 01 May 2009 21:19:00 +0000</pubDate><atom:updated>2009-05-10T14:28:17.184-07:00</atom:updated><category domain="http://www.blogger.com/atom/ns#">മൊബൈല്‍</category><title>ഫോണ്‍ ബാക് അപ്</title><description>ഡെയ്ലി കഞ്ഞിവച്ചു തരുന്ന ഭാര്യ ഒരു ദിവസം ബാഗുമെടുത്ത് പിണങ്ങിപ്പോകുന്നതു വരെ അവളുടെ വില ഒരുത്തനും മനസ്സിലാക്കില്ല എന്നു പറയുന്നതുപോലെ രാവിലെ മുതല്‍ പാതിരയാകുവോവം ഞെക്കിയും കുത്തിയും കളിക്കുന്ന മൊബൈല്‍ ഫോണ്‍ ഒരു ദിവസം അടിച്ചുപോയെങ്കിലേ അതിന്റെ വിലയെന്താണെന്നു മനസ്സിലാവൂ. അതുപോലൊരെണ്ണം പുതുതായി വാങ്ങാനുളള വിലയല്ല ഉദ്ദേശിച്ചത്. പലപ്പോഴായി അതില്‍ സേവ് ചെയ്തിട്ടുള്ള കോണ്‍ടാക്ടുകളും എസ്എംഎസുകളും തുടങ്ങി അപൂര്‍വമായി വീണുകിട്ടി നിങ്ങളിലെ ഫോട്ടോഗ്രഫര്‍ അതിസാഹസികമായ എടുത്ത ചിത്രങ്ങളും വരെ ചുമ്മാ അങ്ങു കൈവിട്ടുപോകുമ്പോള്‍ മനസ്സിലാവും അതിന്റെ ഒരു ബുദ്ധിമുട്ട്.&lt;br /&gt;
&lt;br /&gt;
മറ്റെല്ലാം സഹിക്കാം, പക്ഷെ പത്തോ അഞ്ഞൂറോ കോണ്‍ടാക്ടുകള്‍ അടങ്ങുന്ന ഫോണ്‍ബുക്ക് ഇല്ലാതാവുന്ന ദിവസത്തെക്കുറിച്ച് സങ്കല്‍പിക്കാനാവില്ലെന്നാണ് ഒരിക്കലെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ പറയുന്നത്. ധഫാണ്‍ നഷ്ടപ്പെടാതെ നോക്കുക എന്നതല്ലാതെ മറ്റെന്തു പോംവഴിയാണുള്ളത് എന്നാലോചിക്കുന്നവര്‍ക്കു വേണ്ടി സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സേവനമാണ് ഫോണ്‍ ബാക് അപ്. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതു കമ്പനിയുടെയായാലും ശരി അതിലെ വിവരങ്ങള്‍ കൈവിട്ടുപോകാതൊരു പിടി പിടിക്കാന്‍ ഈ സേവനം കൊണ്ടു സാധിക്കും. ധഫാണ്‍ മോഷണം പോയാലും അതിലെ വിവരങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചു കിട്ടുമെന്നു വന്നാല്‍ കുറച്ചെങ്കിലും ആശ്വാസമുണ്ടാവുമല്ലോ. &lt;br /&gt;
&lt;br /&gt;
മിക്കവാറും എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാരും ഫോണ്‍ ബാക് അപ് സൌകര്യം തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. éപ്രധാനമായും ഫോണ്‍ബുക്കും എസ്എംഎസ് മെമ്മറിയുമാണ് സംരക്ഷ”ിക്കപ്പെടുക. ചിലര്‍ ഫോണിലെ മറ്റുവിവരങ്ങളും ബാക് അപ് ചെയ്തു സംരക്ഷിക്കുന്നുണ്ട്. ഈ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി നിങ്ങളുടെ സര്‍വീസ് പ്രൊവൈഡറുമായി വേണം ബന്ധപ്പെടാന്‍. പ്രതിമാസ വാടക ഈടാക്കിയാണ് ബാക് അപ് സൌകര്യം നല്‍കുന്നത്. ഉദാഹരണത്തിന് ബിഎസ്എന്‍എല്‍ ഫോണ്‍ ബാക് അപ് ചെയ്യുന്നതിന് ഒരു ഉപയോക്താവില്‍ നിന്ന് പ്രതിമാസം 30 രൂപയാണ് ഈടാക്കുന്നത്. ഈ സൌകര്യം ആക്ടിവേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് 12555 എന്ന നമ്പര്‍ ഡയല്‍ ചെയ്യുകയേ വേണ്ടൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8074081919110263576?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/05/blog-post.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-3239939498861339627</guid><pubDate>Thu, 30 Apr 2009 21:18:00 +0000</pubDate><atom:updated>2009-05-10T14:29:39.274-07:00</atom:updated><category domain="http://www.blogger.com/atom/ns#">വെബ്</category><title>ജിമെയില്‍ മായ !</title><description>ഓരോ ദിവസവും ഓരോ കണ്ടുപിടുത്തമെന്ന മട്ടില്‍ പുതിയ പുതിയ സംവിധാനങ്ങളും പ്രതിഭാസങ്ങളും കൊണ്ട് ഉപയോക്താക്കളെ വീര്‍പ്പുമുട്ടിക്കുകയാണ് ജിമെയില്‍. ഏറ്റവും പുതിയതായി ജിമെയില്‍ ചേര്‍ത്തിരിക്കുന്ന സംവിധാനമാണ് സജെസ്റ്റ് മോര്‍ റെസീപിയന്റ്സ്. നിങ്ങള്‍ ടു അഡ്രസ് ബോക്സില്‍ ഒരു ഇ മെയില്‍ വിലാസം ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ അക്ഷരത്തിലുള്ള, നിങ്ങള്‍ മുന്‍പ് മെയിലിടപാടുകള്‍ നടത്തിയിട്ടുള്ള അനേകം വിലാസങ്ങള്‍ പ്രത്യ-ക്ഷപ്പെടുന്നത് പണ്ടേയുള്ള സംവിധാനമാണ്. ഇത് അതിനുമപ്പുറത്തെ സൌകര്യമാണ്. നിങ്ങള്‍ പതിവായി ഒന്നിലേറെ പേര്‍ക്ക് മെയിലുകള്‍ അയക്കുന്ന ആളാണെങ്കില്‍, ആ റെസീപിയന്‍സിനെ എല്ലാം ചേര്‍ത്ത് നിങ്ങള്‍ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടില്ലെങ്കില്‍ കൂടി അതില്‍ ആദ്യത്തെ ആളുടെ അഡ്രസ് കൊടുക്കുമ്പോഴേ മുമ്പ് നിങ്ങള്‍ ആ വിലാസത്തോ&lt;br /&gt;
ടൊപ്പം അയച്ച മറ്റുള്ളവരുടെ വിലാസങ്ങള്‍ കൂടി അഡ്രസ് ബോക്സില്‍ പ്രത്യക്ഷപ്പെടും. എന്തൊരു മായ !&lt;br /&gt;
&lt;br /&gt;
ഇത് മായയും കൂയയുമൊന്നുമല്ലെന്നാണ് ജിമെയില്‍ പറയുന്നത്. മുമ്പ് ഒന്നിലേറെ തവണ ഒരേ ആളുകള്‍ക്ക് മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍ ആ ഹിസ്റ്ററിയില്‍ നിന്ന് വീണ്ടും അതേ വിലാസങ്ങള്‍ സജെസ്റ്റ് ചെയ്യുന്നു എന്നു മാത്രം. നിങ്ങള്‍ രാവിലെ ഓഫിസിലെത്തുമ്പോഴേ 10 സൂഹൃത്തുക്കള്‍ക്ക് ഗുഡ് മോര്‍ണിങ് അയക്കുന്ന ആളാണെങ്കിലും മാസാവസാനം കടം ചോദിച്ചു കൊണ്ട് 25 പേര്‍ക്ക് മെയിലയക്കുന്ന ആളാണെങ്കിലും ശരി, അടുത്ത തവണ മെയിലയക്കുമ്പോള്‍ വീണ്ടും അതേ വിലാസങ്ങള്‍ സംഘടിപ്പിക്കാന്‍ നില്‍ക്കേണ്ട. ആദ്യത്തെ ആളുടെ വിലാസം അടിക്കുമ്പോഴേ ജിമെയിലിനു കാര്യം മനസ്സിലാവും. ബാക്കി വിലാസങ്ങളെല്ലാം കൂടി അഡ്രസ് ബോക്സിലേക്കു വാരിയിടുന്നതോടെ നിങ്ങളുടെ പണി എളുപ്പമാവുന്നു. ഗൂഗിള്‍ എത്ര മെയില്‍ കണ്ടതാ !&lt;br /&gt;
&lt;br /&gt;
മറ്റൊരു മായ ചിത്രങ്ങള്‍ അയക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ്. ഇനി മുതല്‍ ജിമെയിലില്‍ ചിത്രങ്ങള്‍ അറ്റാച്ച് ചെയ്യേണ്ട കാര്യമില്ല. ചിത്രം അറ്റാച്ച് ചെയ്തച്ചയച്ചു ജീവിക്കുന്നവര്‍ക്ക് ഇനി പൂര്‍ണമായും ജിമെയിലില്‍ മുഴുകാം. കാരണം, ചിത്രങ്ങള്‍ ഇനി മുതല്‍ അറ്റാച്ച് ചെയ്യുകയല്ല, അപ്ലോഡ് ചെയയ്യുകയാണ് ചെയ്യേണ്ടത്. ജിമെയിലില്‍ കംപോസ് ഫീല്‍ഡിലേക്ക് നേരിട്ട് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം. ഫീല്‍ഡിന്റെ മുകളില്‍ കാണിച്ചിരിക്കുന്ന ചെറിയ ഇമേഡ് ഐകണില്‍ ക്ളിക്ക് ചെയ്ത് കംപ്യൂട്ടറില്‍ നിന്നു നേരിട്ടോ ഫോട്ടോ യുആര്‍എല്‍ നല്‍കിയോ മെയിലിലേക്ക് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം. വെരി സിംപിള്‍ !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-3239939498861339627?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/04/blog-post_30.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-6992477772162296120</guid><pubDate>Tue, 28 Apr 2009 21:17:00 +0000</pubDate><atom:updated>2009-05-10T14:29:58.735-07:00</atom:updated><category domain="http://www.blogger.com/atom/ns#">മള്‍ട്ടിമീഡിയ</category><title>ഫ്ലാഷ് ടിവി !!!</title><description>അങ്ങനെ തര്‍ത്തും വിപ്ളവകരമായ ആ മാറ്റം ടെലിവിഷനിലേക്കും വരുന്നു. ടെലിവിഷനില്‍ ഇനിയെന്തു വിപ്ളവം എന്നു തോന്നാം. ഇതുവരെ നടന്നതൊന്നും വിപ്ളവമായിരുന്നില്ല എന്നു പോലും തോന്നത്തക്കവിധം ശക്തമാണ് അത്. ഇന്റര്‍നെറ്റില്‍ വിഡിയോ കാണുന്നതില്‍ എക്കാലത്തെയും മികച്ച വിപ്ലവം സാധ്യമാക്കിയ ഫ്ലാഷ് പ്ലേയര്‍ തന്നെയാണ് ടെലിവിഷനുകളിലും ഇത് സാധ്യമാക്കുന്നത്. യു ട്യൂബ് അടക്കമുള്ള ഇന്റര്‍നെറ്റ് വിഡിയോ സ്ട്രീമിങ് സംവിധാനങ്ങള്‍ പ്വര്‍ത്തിക്കുന്നത് ഫ്ലാഷ് അടിസ്ഥാനമാക്കിയാണ്. അഡോബി ഫ്ലാഷ് പ്ലേയര്‍ സത്യത്തില്‍ ഒരു വിര്‍ച്വല്‍ സ്ക്രീന്‍ ആണ്. ടെലിവിഷന്‍ സ്ക്രീനിലോ പ്രൊജക്ടറിലോ ഉള്ള ഒന്നും ഫ്ലാഷ് പ്ലേയറില്ല. സ്ക്രിപറ്റിങ്ങില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലാഷ് പ്ലേയര്‍ മറ്റൊരിടത്തുള്ള വിഡിയോ ഫയലുകളെ സ്ട്രീം ചെയ്യുകയാണ് ചെയ്യുന്നത്. ഇതാണ് ടിവിയിലേക്കും വരുന്നത്. &lt;br /&gt;
&lt;br /&gt;
അതായത്, ഫ്ലാഷ് വരുന്നതോടെ പിക്ചര്‍ ട്യൂബും കുന്തവും കുടച്ചക്രവുമൊക്കെയുള്ള നല്ല ഹൈറ്റും വെയ്റ്റുമുള്ള ടെലിവിഷന്‍ സെറ്റുകള്‍ ഇല്ലാതായേക്കും. ഫ്ലാഷുള്ളപ്പോള്‍ പിക്ചര്‍ ട്യൂബൊക്കെ ഒരു വലിയ തമാശയായി തോന്നും. ലോകത്തെ 90 ശതമാനം കംപ്യൂട്ടറുകളിലും ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നു പറയുമ്പോള്‍ മനസ്സിലാവും വിഡിയോ സ്ട്രീമിങ്ങില്‍ ഫ്ലാഷ് അവസാനവാക്കാണെന്ന്. ടെലിവിഷനിലും ഫ്ലാഷ് സാധ്യമാകുന്നതോടെ ടെലിവിഷന്‍ എന്ന സംഗതിയുടെ നിര്‍വചനം പോലും മാറിപ്പോയേക്കും. ഫ്ലാഷ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ സെറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ വികസിപ്പെടുക്കാനാവുമെന്ന് അഡോബി പ്രതിനിധികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-6992477772162296120?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/04/blog-post_28.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item><item><guid isPermaLink="false">tag:blogger.com,1999:blog-1957131647955846426.post-8996116387678575369</guid><pubDate>Tue, 28 Apr 2009 21:16:00 +0000</pubDate><atom:updated>2009-05-10T14:28:17.184-07:00</atom:updated><category domain="http://www.blogger.com/atom/ns#">മൊബൈല്‍</category><title>ഉടന്‍ വരുന്നു ! ബ്ളൂടൂത്ത് 3.0</title><description>മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം ബ്ളൂടൂത്ത് എന്നു പറയുന്ന സംവിധാനം എത്ര ഉപകാരപ്രദമാണെന്ന്. നിമിഷനേരം കൊണ്ട് ഫയലുകള്‍ അഞ്ചു പൈസ ചിലവില്ലാതെ ഈ വയര്‍ലെസ് സംവിധാനത്തിലൂടെ മറ്റ് ഫോണിലേക്കും ബ്ളൂടൂത്ത് കണക്ടിവിറ്റിയുള്ള ഏതു കുന്തത്തിലേക്കും അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കുന്ന ഈ സംവിധാനം ഹ്രസ്വദൂര വയര്‍ലെസ് ആശയവിനിമയരംഗത്തെ കുറച്ചൊന്നുമല്ല മാറ്റിമറിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികവിദ്യ പുരോഗമിക്കുകയാണ്. ഫോണുകള്‍ കൂടുതല്‍ മെമ്മറിശേഷിയുമായി വിപണിയിലെത്തുന്നു. &lt;br /&gt;
&lt;br /&gt;
ഓഡിയോ, വിഡിയോ നിലവാരം വര്‍ധിക്കുന്നു, ഇതാകട്ടെ ആത്യന്തികമായി ഫയല്‍ സൈസ് വര്‍ധിപ്പിക്കുന്നു. ബ്ളൂടൂത്ത് ഒരു അതിവേഗ ഫയല്‍ ട്രാന്‍സ്ഫര്‍ സംവിധാനമൊന്നുമല്ല, എങ്കിലും വേഗമുള്ളതു തന്നെ. എന്നാല്‍ മൂന്നോറോ നാനൂറോ എംബി വലിപ്പമുള്ള ഒരു ഫയല്‍ ബ്ളൂടൂത്ത് വഴി അയക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ തോന്നും. ഞെങ്ങിഞെരുങ്ങി കുറേ സമയം കൊണ്ടേ കാര്യം സാധിക്കൂ. കാര്യങ്ങള്‍ പുരോഗമിക്കുകയായതുകൊണ്ട് ഫയലുകള്‍ ചെറുതാക്കണം എന്നു പറയുന്നതിലര്‍ത്ഥമില്ല. ബ്ളൂടൂത്ത് കൂടുതതല്‍ വിശാലമാകണം എന്നതു തന്നെയാണ് പോംവഴി. &lt;br /&gt;
&lt;br /&gt;
ബ്ളൂടൂത്തിന്റെ ഏറ്റവും അവസാനം നിലവില്‍ വന്ന വേര്‍ഷനുകള്‍ ബ്ളൂടൂത്ത് 2.0, ബ്ളൂടൂത്ത് 2.1 എന്നിവയാണ്. എന്നു വച്ചാല്‍ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലുള്ളത് ഇവയിലേതെങ്കിലുമൊക്കെയായിരിക്കും എന്നു ചുരുക്കം. ബ്ളൂടുത്ത് സ്പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് എന്ന ബ്ളൂടൂത്ത് സാങ്കേതികവിദ്യയുടെ ലോകതറവാട്ടില്‍ നിന്ന് ഇനി പുറത്തുവരാനിരിക്കുന്നത് ബ്ളൂടൂത്ത് 3.0 ആണ്. അത്രേയുള്ളോ, ഞങ്ങള്‍ കരുതി മിനിമം ബ്ളൂടൂത്ത് 10.0 എങ്കിലുമായിരിക്കുമെന്ന് കരുതരുത്. ഭൂകമ്പതവ്രതപോലെയാണ് ബ്ളൂടൂത്ത് വേര്‍ഷനുകള്‍ തമ്മിലുളള വ്യത്യാസം. ബ്ളൂടൂത്ത് 2.1 ലൂടെ ഒരുമിനിട്ടുകൊണ്ട് ഒരു ആനയെ അയക്കാമെങ്കില്‍ ബ്ളൂടൂത്ത് 3.0 യിലൂടെ ഈ സമയം കൊണ്ട് 100 ആനകളെ അയക്കാം. എന്നുവച്ചാല്‍ അതിവേഗം. പക്ഷെ, 10 മീറ്റര്‍ എന്ന ദൂരപരിധി വര്‍ധിക്കുമോ എന്നത് കണ്ടറിയണം. കൂടുതല്‍ ദൂരേയ്ക്ക് ഫയലുകള്‍ അയക്കാന്‍ വേറെ മികച്ച സങ്കേതങ്ങള്‍ ഉള്ളതിനാല്‍ ദൂരത്തെക്കാള്‍ വേഗത്തിനു തന്നെയാണ് ബ്ളൂടൂത്തില്‍ പ്രസക്തി. &lt;br /&gt;
&lt;br /&gt;
സാങ്കേതികമായി പറഞ്ഞാല്‍ വൈഫൈ സാങ്കേതികവിദ്യ നിലനില്‍ക്കുന്ന 802.11 പ്രോട്ടോകോളില്‍ ലഭ്യമാകുന്ന വേഗമായിരിക്കും ബ്ളൂടൂത്ത് 3.0ല്‍ ലഭ്യമാകുക. എന്നാല്‍  ഇതിനെ വൈഫൈ എന്നു വിളിക്കാന്‍ സാധിക്കുകയുമില്ല. ചുരുക്കത്തില്‍ ഒരു മ്യൂസിക് വിഡിയോ കൈമാറുന്ന സമയം കൊണ്ട് ഇനി ഒരു ഡിവിഡി പൂര്‍ണമായി കൈമാറാം. വയര്‍ലെസ് സാങ്കേതികവിദ്യയില്‍ ബ്ളൂടൂത്തും അതിവേഗപാതയിലേക്കെത്തുമ്പോള്‍ ഏതൊക്കെ ഉപകരണങ്ങള്‍ ബ്ളൂടൂത്ത് ലഭ്യതയോടെ രംഗത്തിറങ്ങും  എന്നതേ അറിയേണ്ടതുള്ളൂ. ഈ വരുന്ന 21ന് ബ്ളൂടൂത്ത് 3.0 ഒദ്യോഗികമായി ലോഞ്ച് ചെയ്യുമെങ്കിലും എത്രനാള്‍ കൊണ്ട് നമുക്ക് ഇത് ലഭ്യമാകും എന്നു പറയാന്‍ കഴിയില്ല. നിലവിലുള്ള ബ്ളൂടൂത്തിനെ അപ്ഗ്രേഡ് ചെയ്യുന്നതും പ്രായോഗികമല്ല. ബ്ളൂടൂത്ത് 3.0 എനേബിള്‍ ചെയ്ത ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1957131647955846426-8996116387678575369?l=elokam.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://elokam.blogspot.com/2009/04/30.html</link><author>noreply@blogger.com (Berly Thomas | ബെര്‍ളി തോമസ്)</author></item></channel></rss>

