<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:blogger='http://schemas.google.com/blogger/2008' xmlns:georss='http://www.georss.org/georss' xmlns:gd="http://schemas.google.com/g/2005" xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1614140258175816224</id><updated>2024-09-05T11:31:17.323+03:00</updated><category term="നോവല്‍-2"/><category term="നോവല്‍-1"/><category term="നോവല്‍-3"/><category term="നോവല്‍-4"/><category term="കഥ"/><category term="കവിത"/><category term="ഓര്‍മ്മ"/><category term="മാജിക്ക്"/><title type='text'>കിളിവാതില്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kilivaatil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default?start-index=26&amp;max-results=25'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>66</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1614140258175816224.post-1239316694184888279</id><published>2009-12-24T20:55:00.003+03:00</published><updated>2009-12-24T21:01:34.907+03:00</updated><title type='text'>ഒരു ക്രിസ്തുമസ്സ് കഥ</title><content type='html'>പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ, നിങ്ങളെല്ലാവരും ക്രിസ്തുമസ് ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം. നക്ഷ്ത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കി ക്രിസ്മസ്സ് ദിനം വന്നണയുന്നതു നോക്കി ക്ഷമയോടു കൂടി കാത്തിരിക്കുകയാണ് എല്ലാവരും അല്ലേ.പ്രിയപ്പെട്ട കുട്ടികളേ എന്താണ് ക്രിസ്തുമസ്സ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ? യേശുദേവന്‍ യോസഫിന്റെയും, മേരിയുടെയും മകനായി ഭൂമിയില്‍ വന്ന് പിറന്ന ദിനമാണ് ലോകജനത ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.&lt;br /&gt;&lt;br /&gt;ക്രിസ്തുമസ്സിനെക്കുറിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്. ഇതാ ഒരു നല്ല കഥ കേട്ടോളൂ..പണ്ട് ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാന്‍ വേണ്ടി പുല്‍ക്കൂടും, ക്രിസ്തുമസ്സ് വിളക്കുകളുമൊക്കെയൊരുക്കി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടെ തലേന്ന് ഗ്രാമത്തില്‍ ഒരു അശരീരിയുണ്ടായി. ആ അശരീരി ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;“പ്രിയപ്പെട്ടവരേ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ആരാണോ അവരുടെ വീടിന്‍ മുകളില്‍ ഇന്ന് രാത്രിയില്‍ ഒരു ദിവ്യ നക്ഷത്രമുദിക്കുകയും അവര്‍ക്ക് ഉണ്ണിയേശുവിനെ കാണുവാന്‍ കഴിയുകയും ചെയ്യും..“&lt;br /&gt;&lt;br /&gt;“ഉണ്ണിയേശുവിനെ നേരിട്ട് കാണുകയോ..? ഇതില്‍ പരം സന്തോഷം ജീവിത്തില്‍ എന്തുണ്ട്” അശരീരി കേട്ട ഗ്രാമീണരാകെ സന്തോഷത്തിലായി. “ഞാനാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍.. എനിക്കാണ് ഉണ്ണിയേശുവിനെ കാണുവാനുള്ള ഭാഗ്യമുണ്ടാവുക..“ ഗ്രാമീണര്‍ ഓരൊരുത്തരും സ്വയം പറഞ്ഞു. അതെ എല്ലാവരും ഉണ്ണിയേശുവിനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ഒരുക്കത്തോടു കൂടി കാത്തിരുന്നു. അങ്ങനെ രാത്രിയായി.പെട്ടന്നാണ് എവിടെയോ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഗ്രാമീണരുടെ കാതുകളിലെത്തിയത്.&lt;br /&gt;&lt;br /&gt;“അയ്യോ അത് ഉണ്ണിയേശുവിന്റെ കരച്ചിലാണ്.. അത് ഉണ്ണി യേശുവാണ്… “ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. എന്നാല്‍ അഴുക്കു ചാലിനടുത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെയാണ് അവര്‍ അവിടെ കണ്ടത്.&lt;br /&gt;&lt;br /&gt;“ഇതാരുടെ കുഞ്ഞാണ്..? ആരാണ് ഇതിനെ ഈ തണുപ്പത്ത് ഇവിടെ കൊണ്ടിട്ടത്…ഈ വ്യത്തികെട്ട ജന്തുവിന്റെ കരച്ചില് കേട്ടില്ലേ” കൂടി വന്നവരെല്ലാം തമ്മില്‍ തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ ആ കുഞ്ഞിന് അവിടെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ആ ഗ്രാമത്തില്‍ ചാര്‍ളി എന്നു പേരായ ഒരു കുഷ്ടരോഗിയുണ്ടായിരുന്നു. എല്ലാവരാലും നിന്ദിതനായി തന്റെ കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്ന ചാര്‍ളിയും ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചാര്‍ളി വേഗം ആ കുഞ്ഞിന്റെ അടുക്കലെത്തി, മറ്റൊന്നും ചിന്തിക്കാതെ തണുത്തു വിറച്ച് കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോട് ചേര്‍ത്തു. തന്റെ കീറിയ കുപ്പായം കൊണ്ട് അയാള്‍ അതിനെ പൊതിഞ്ഞു. പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചാര്‍ളി ആ കുഞ്ഞിനെയും കൊണ്ട് തന്റെ കുടിലിലേക്ക് പോയി.പെട്ടന്നാണ് തന്റെ കൈയ്യിലിക്കുന്ന കുഞ്ഞിന്റെ മുഖം പ്രകാശഭരിതമാകുന്നത് ചാര്‍ളി കണ്ടത്. കുഞ്ഞ് ചാര്‍ളിയെ നോക്കി ചിരിക്കുവാന്‍ തുടങ്ങി. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ളിയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് എവിടെയോ അപ്രത്യക്ഷമാവുകയും ചാര്‍ളിക്ക് ചുറ്റും ഒരു ദിവ്യപ്രകാശം നിറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“ചാര്‍ളി ഞാന്‍ ഉണ്ണിയേശുവായിരുന്നു…” അപ്പോള്‍ ചാര്‍ളി ഒരു അശരീരി കേട്ടു. “ഈ ഗ്രാമത്തിലെ മനുഷ്യരെ പരീക്ഷിക്കുവാനാണ് ഞാനെത്തിയത്. എന്നെ കൈക്കൊണ്ട നീയാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. നിന്റെ ശരീരത്തിലെ കുഷ്ടരോഗമെല്ലാം ഇതാ ഞാന്‍ സൌഖ്യമാക്കിയിരുക്കുന്നു…”പെട്ടന്നാണ് ചാര്‍ളിയുടെ ശരീരത്തിലെ കുഷ്ട രോഗമെല്ലാം മാറിയത്&lt;br /&gt;&lt;br /&gt;“ഉണ്ണിയേശുവിനെ കാണുകയോ..’ അയാളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു.ഈ സമയത്താണ് ഉണ്ണിയേശുവിനെ കാത്തിരുന്ന് മടുത്ത ഗ്രാമീണര്‍ ചാര്‍ളിയുടെ വീടിന്‍ മുകളില്‍ ഒരു ദിവ്യനക്ഷത്രമുദിച്ച് നില്‍ക്കുന്നത് കണ്ട അങ്ങോട് ഓടിയെത്തിയത്.&lt;br /&gt;&lt;br /&gt;“എവിടെ ഉണ്ണിയേശു..” അവര്‍ ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളി നടന്നതെല്ലാം അവരോട് വിസ്തരിച്ചു. ചാര്‍ളി പറഞ്ഞത് കേട്ട് ഗ്രാമീണര്‍ ലജ്ജയോടെ തലതാഴ്തി.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട കുട്ടികളേ, കഥ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ..? ക്രിസ്തുമസ് ഒരു ആഘോഷം മാത്രമല്ല. അനുഭവം കൂടിയാണ്. ഉണ്ണിയേശു നമ്മുടെ മനസ്സിലാണ് ജനിക്കേണ്ടത്. ഉണ്ണി യേശു നമ്മുടെ മനസ്സുകളില്‍ ജനിക്കണമെങ്കില്‍ നാം നല്ല കുട്ടികളായിരിക്കണം. മാതാപിതാക്കളെ അനുസരിക്കണം. നന്നായി പഠിക്കണം. മറ്റുള്ളവരെ സഹായിക്കണം.അപ്പോള്‍ എല്ലാവര്‍ക്കും എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/1239316694184888279/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/1239316694184888279' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1239316694184888279'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1239316694184888279'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2009/12/blog-post_24.html' title='ഒരു ക്രിസ്തുമസ്സ് കഥ'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-509384256267346717</id><published>2009-12-04T19:26:00.002+03:00</published><updated>2009-12-04T19:29:21.194+03:00</updated><category scheme="http://www.blogger.com/atom/ns#" term="കഥ"/><title type='text'>കള്ളന്‍</title><content type='html'>&lt;p&gt;ചാര്‍ളി ഒരു പെരുങ്കള്ളനായിരുന്നു. ഒരിക്കല്‍ ചാര്‍ളി മോഷണ ശ്രമത്തിനിടെ പോലീസിന്റെ കണ്ണില്‍ പെട്ടു. പോലീസ് തന്നെ പിടികൂടുമെന്നറിഞ്ഞപ്പോള്‍ പ്രാണര്‍ക്ഷാര്‍ത്ഥം ചാര്‍ളി ഒരു വ്യദ്ധയുടെ വീട്ടില്‍ ഓടി കയറി. ചാര്‍ളിയെ കണ്ടതും വ്യദ്ധ പേടിച്ച് നിലവിളിക്കുവാന്‍ തുടങ്ങി..&lt;/p&gt;&lt;p&gt; “പോലീസ് എന്റെ പിന്നാലെയുണ്ട്, ദയവായി നിലവിളി കൂട്ടി എന്നെ അവര്‍ക്ക് പിടിച്ചു കൊടുക്കരുത്.. തല്‍ക്കാലം നിങ്ങള്‍ എന്നെ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുവാന് അവസരം തന്നാല്‍ നിങ്ങള്‍ക്ക് രണ്ട് പൊന്‍ നാണയങ്ങള്‍ ഞാന്‍ തരാം…” ചാര്‍ളി വ്യദ്ധയോട് പറഞ്ഞു. &lt;/p&gt;&lt;p&gt;രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു. അവര്‍ ചാര്‍ളിക്ക് ഒളിച്ചിരിക്കുവാന്‍ തന്റെ വീട്ടില്‍ ഒരിടം നല്‍കി.. ഈ സമയത്താണ് ചാര്‍ളിയെ പിന്തുടര്‍ന്നു വന്ന പോലീസുകാര്‍ വ്യദ്ധയുടെ വീട്ടിലെത്തിയത്. &lt;/p&gt;&lt;p&gt;“ആ പെരുങ്കള്ളനായ ചാര്‍ളി ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ..? “പോലീസുകാരിലൊരാള്‍ വ്യദ്ധയോട് ചോദിച്ചു. “ഇല്ല…” വ്യദ്ധ കല്ലുവച്ച നുണ പോലീസുകാരോട് പറഞ്ഞു. “അവനെ പിടികൂടുവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങള്‍ക്ക് പത്തു പൊന്‍നാണയം ഞങ്ങള്‍ തരാം…&quot; &lt;/p&gt;&lt;p&gt;പത്ത് പൊന്‍നാണയമെന്ന് കേട്ടപ്പോള്‍ വ്യദ്ധയുടെ ഭാവം മാറി. അവര്‍ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കി. ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താലോ..? വ്യദ്ധ ചിന്തിച്ചു. ചാര്‍ളിയെ ഒറ്റിക്കൊടുത്താല്‍ തനിക്ക് കിട്ടുവാന്‍ പോകുന്നത് പത്ത് പൊന്‍ നാണയങ്ങളാണ്.., ചാര്‍ളിയെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചാല്‍ വെറും രണ്ട് പൊന്‍നാണയങ്ങള്‍ മാത്രം...’ വ്യദ്ധ ചിന്തിച്ചു. പക്ഷേ ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താല്‍ വലിയ അപകടവുമാണ്. കാരണം അയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നറങ്ങിയാല്‍ തന്നെ ശരിപ്പെടുത്തുമെന്ന് വ്യദ്ധ ഭയപ്പെട്ടു. &lt;/p&gt;&lt;p&gt;“പറയൂ.. ചാര്‍ളി ഇവിടെ വന്നോ..” പോലീസുകാരന്‍ വ്യദ്ധയോട് ചോദ്യം ആവര്‍ത്തിച്ചു. വ്യദ്ധ പോലീസുകാരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു. അവര്‍ക്ക് പോലീസുകാരില്‍ നിന്ന് പൊന്‍ നാണയവും വേണം. പക്ഷേ ചാര്‍ളിയെ ഒറ്റിക്കൊടുത്താലുണ്ടാകുന്ന ഭവിഷത്തുകളെ നേരിടുവാനുള്ള ധൈര്യവുമില്ലായിരുന്നു. &lt;/p&gt;&lt;p&gt;“പറയൂ ചാര്‍ളി ഇവിടെയെങ്ങാനും വന്നോ..?” വ്യദ്ധ മറുപടി പറയുവാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.. “അത്... ചാര്‍ളിയെ ഞാന്‍ കണേടയില്ല..” വ്യദ്ധ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. സത്യത്തില്‍ തന്റെ വിരല്‍ക്കൊണ്ട് ചാര്‍ളിയെ പോലീസുകാര്‍ക്ക് വ്യദ്ധ കാട്ടി കൊടുക്കുകയായിരുന്നു. പക്ഷേ പോലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല. അവര്‍ വ്യദ്ധയുടെ വീട്ടില്‍ നിന്ന് പോയി. വ്യദ്ധയാകെ നിരാശിതയായി. &lt;/p&gt;&lt;p&gt;പോലീസുകാര്‍ പോയെന്ന് മനസ്സിലാക്കിയ ചാര്‍ളി വ്യദ്ധയോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകാനൊരുങ്ങി… “ചാര്‍ളി നിങ്ങളെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചതിന് എനിക്കുള്ള പ്രതിഫലമെവിടെ…?” പെട്ടന്ന് ചാര്‍ളിയുടെ മുന്നിലെത്തിയ വ്യദ്ധ അയാ‍ളോട് ചോദിച്ചു.. &lt;/p&gt;&lt;p&gt;“ത്ഫൂ.. പ്രതിഫലം പോലും…” ചാര്‍ളി വ്യദ്ധയുടെ മുഖത്ത് കാറിത്തുപ്പി. “നിങ്ങള്‍ നാവു കൊണ്ട് പോലീസുകാരില്‍ നിന്നെ എന്നെ രക്ഷിച്ചെങ്കിലും നിങ്ങളുടെ വിരലുകൊണ്ട് എന്നെ അവര്‍ക്ക് ചൂണ്ടിക്കൊടുക്കുകയായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് നിങ്ങളുടെ വ്യത്തികെട്ട ആ പ്രവര്‍ത്തി പോലീസുകാര്‍ ശ്രദ്ധിച്ചില്ല.. വാക്കും, പ്രവര്‍ത്തിയും ഒരുപോലെയായിരിക്കണം തള്ളേ… നിങ്ങള്‍ നിങ്ങളുടെ നാവിനോട് കാട്ടിയ വിശ്വസ്തത, നിങ്ങളുടെ പ്രവത്തിയിലും കാട്ടിയിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ പൂവിട്ടു പൂജിക്കുമായിരുന്നു…” അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി അവിടെ നിന്നും നടന്നകന്നു. ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് വ്യദ്ധയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി… &lt;/p&gt;&lt;p&gt;പ്രിയപ്പെട്ട കുട്ടികളേ, ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമ്മുടെ വാക്കും പ്രവര്‍ത്തിയും ഒരു പോലെ ആയിരിക്കണമെന്നാണ്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നവരെ ഒരിക്കലും വിശ്വസിക്കുവാന്‍ പാടില്ല&lt;/p&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/509384256267346717/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/509384256267346717' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/509384256267346717'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/509384256267346717'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2009/12/blog-post.html' title='കള്ളന്‍'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-993877912938377469</id><published>2009-09-30T19:28:00.001+03:00</published><updated>2009-09-30T19:30:04.353+03:00</updated><title type='text'>എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി (കുഞ്ഞിക്കഥ)</title><content type='html'>റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍.&lt;br /&gt;&lt;br /&gt;സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”&lt;br /&gt;&lt;br /&gt;ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി. സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.&lt;br /&gt;&lt;br /&gt; “എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…&lt;br /&gt;&lt;br /&gt;എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.&lt;br /&gt;&lt;br /&gt;“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു…&lt;br /&gt;&lt;br /&gt;“ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“&lt;br /&gt;&lt;br /&gt;ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.&lt;br /&gt;&lt;br /&gt;“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു&lt;br /&gt;&lt;br /&gt;“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ...&quot; ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.&lt;br /&gt;&lt;br /&gt;“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.&lt;br /&gt;&lt;br /&gt;കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/993877912938377469/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/993877912938377469' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/993877912938377469'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/993877912938377469'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2009/09/blog-post.html' title='എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി (കുഞ്ഞിക്കഥ)'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-7290263273736737121</id><published>2009-08-04T09:51:00.003+03:00</published><updated>2009-08-04T10:01:16.937+03:00</updated><category scheme="http://www.blogger.com/atom/ns#" term="കഥ"/><title type='text'>അപ്പൂസിന്റെ അച്ഛന്‍ (കഥ)</title><content type='html'>അപ്പൂസിന്റെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു. നിറയെ മാമ്പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവില്‍ വിരുന്നിനെത്തിയ വണ്ടുകളുടെയും, പൂമ്പാറ്റകളുടെയും, പക്ഷികളുടെയും ബഹളമായിരുന്നു. കിളിച്ചുണ്ടന്‍ മാവ് പൂത്തതില്‍ അപ്പൂസിനെക്കാള്‍ സന്തോ‍ഷം അവര്‍ക്കായിരുന്നു.&lt;br /&gt;&lt;br /&gt;ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസിലാണ് അഞ്ചു വയസ്സുള്ള അപ്പൂസ് പഠിക്കുന്നത്. പുസ്തക സഞ്ചിയും തൂക്കി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നീതു ചേച്ചിയോടും കൂട്ടുകാരോടുമൊപ്പം തുള്ളീച്ചാടി പള്ളിക്കൂടത്തില്‍ പോകുവാന്‍ അപ്പൂസിനു വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വിട്ട് ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ദിവസം പോലും അപ്പൂസിനു യാതൊരു സങ്കടവും തോന്നാതിരുന്നത്. പക്ഷേ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ പലരും അച്ഛനമ്മമാരെ കാണാതെ അന്നു പേടിച്ചു കരയുന്നുണ്ടായിരുന്നു. നീതുചേച്ചിയുള്ളപ്പോള്‍ അപ്പൂസിനു എന്തോന്നു പേടിക്കാന്‍? നീതുചേച്ചിയാണെങ്കില്‍ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു. പള്ളിക്കൂടത്തിലെത്തിയാല്‍ ഒരു നിഴല്‍പ്പോലെ നീതുചേച്ചി അപ്പൂസിനോടൊപ്പമുണ്ടാവും. അപ്പൂസിനെ ആരെങ്കിലും വഴക്കു പറഞ്ഞാല്‍ മതി നീതുചേച്ചി വിടില്ല. നീതുചേച്ചിയുടെ കൈയ്യില്‍ തൂങ്ങി പുഴയോരത്തുകൂടി പള്ളിക്കൂടത്തില്‍ പോകുന്നതു തന്നെ ഒരു സുഖമല്ലേ?&lt;br /&gt;&lt;br /&gt;എന്നാല്‍ കിളിച്ചുണ്ടന്‍ മാവ് പൂത്തതോടു കൂടി അപ്പൂസിന്‍ പള്ളിക്കൂടത്തില്‍ പോകാനുള്ള ആശയൊക്കെ മെല്ലെ കുറഞ്ഞു. എങ്ങനെ പള്ളിക്കൂടത്തില്‍ പോകും? മാമ്പഴക്കൊതിയനല്ലേ അവന്‍.. മാമ്പൂക്കളെല്ലാം ഉണ്ണിമാങ്ങകളായി പെട്ടന്ന് വളര്‍ന്ന് മാമ്പഴമായി തീരുന്നതും വയറുനിറയെ രുചിയുള്ള കിളിച്ചുണ്ടന്‍ മാമ്പഴം തിന്നുന്നതും, അവന്‍ സ്വപ്നം കണ്ടു. കിളിച്ചുണ്ടന്‍ മാവില്‍ തേനുണ്ണാന്‍ മാമ്പൂക്കള്‍ക്കു ചുറ്റും വട്ടമിട്ട് പറക്കാറുള്ള വണ്ടുകളെയും, പൂമ്പാറ്റകളെയും, മാഞ്ചില്ലകളില്‍ ഓടിക്കളിക്കാറുള്ള അണ്ണാറക്കണ്ണന്മാരെയും, കിളികളെയും, മാഞ്ചില്ലകള്‍ പിടിച്ചു കുലുക്കുവാനെത്തുന്ന കാറ്റിനെയും അപ്പൂസ് വല്ലാതെ വെറുത്തിരുന്നു. ഇവരെല്ലാം മാമ്പൂക്കള്‍ കൊഴിച്ചു കളയുവാനെത്തുന്നവരല്ലേ..? മാ‍മ്പൂക്കളെല്ലാം കൊഴിഞ്ഞുവീണു പോയാല്‍ മാമ്പഴം കഴിക്കുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;പള്ളിക്കൂടം വിട്ടു വന്നാലുടന്‍ അപ്പൂസ് മാഞ്ചുവട്ടില്‍ തന്നെയുണ്ടാവും. അണ്ണാറക്കണ്ണന്മാരെയും കിളികളെയും മാവില്‍ നിന്ന് ആട്ടിയോടിക്കുകയാണ്‍ അപ്പൂസിന്റെ പ്രധാന ജോലി. എന്നാല്‍ പടിഞ്ഞാറു നിന്നും വീശിയടിക്കാറുള്ള കാറ്റ് മാത്രം അപ്പൂസിനെ അവഗണിച്ചുകൊണ്ട് മാഞ്ചില്ലകളില്‍ ആടി രസിക്കുകയും, മാമ്പൂക്കള്‍ കൊഴിച്ചുകളയുകയും ചെയ്തു. മാഞ്ചുവട്ടില്‍ വീണു കിടക്കുന്ന മാമ്പൂക്കളെ നോക്കി അപ്പൂസ് പലപ്പോഴും കണ്ണീരൊഴുക്കാറുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;“എടാ അപ്പൂസേ.. മാമ്പൂക്കളെല്ലാം മാങ്ങയായി തീരില്ലെടാ, കുറയൊക്കെ കൊഴിഞ്ഞു പോകും. കുറയൊക്കെ മാങ്ങയായി തീരും.. നീ അതിന്‍ വിഷമിക്കുന്നതെന്തിനാടാ..” നീതുചേച്ചി അപ്പുവിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അപ്പൂസിന് വിഷമം വിട്ട് മാറിയില്ല. ദിവസങ്ങള്‍ പലതു കഴിഞ്ഞതോടു കൂടി അപ്പൂസിന്റെ കിളിച്ചുണ്ടന്‍ മാവില്‍ ഒരു ഉണ്ണിമാങ്ങകള്‍ പ്രത്യക്ഷമായി തുടങ്ങി..&lt;br /&gt;&lt;br /&gt;”ഹായ്….&quot; അപ്പൂസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. താഴെ വീഴുന്ന ഉണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും ചേര്‍ത്ത് നീതുചേച്ചിയോടൊപ്പം അപ്പൂസും കറുമുറെ കടിച്ചു തിന്നു. കുറയൊക്കെ പുസ്ത്ക സഞ്ചിയിലാക്കി തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് കൊണ്ടുപോയി കൊടുക്കുവാനും അപ്പൂസ് മറന്നില്ല.&lt;br /&gt;&lt;br /&gt;“അപ്പൂസേ..,മാങ്ങ പഴുക്കുമ്പോള്‍ ഞങ്ങളെയൊക്കെ മറക്ക്വോ..” കൂട്ടുകാര്‍ അപ്പൂസിനോട് ചോദിച്ചു.“ഇല്യ് ആരെയും മറക്കൂല്യ. ല്ലാര്‍ക്കും ഒരുപാട് മാമ്പഴം തരാം“ അപ്പൂസ് കൂട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. അപ്പൂസിന്റെ കൂട്ടുകാര്‍ക്കും വളരെ സന്തോഷമായി.&lt;br /&gt;&lt;br /&gt;&lt;br /&gt;ദിവസങ്ങളും, ആഴ്ചകളും പലതും കഴിഞ്ഞു. കിളിച്ചുണ്ടന്‍ മാവിലെ ഉണ്ണിമാങ്ങകളെല്ലാം വളര്‍ന്നു വലുതായി. “അപ്പൂസേ നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴം പഴുത്തു തുടങ്ങിയെടാ മോനേ, ദേ ഇന്ന് അമ്മയ്ക്ക് രണ്ടു മാമ്പഴം വീണു കിട്ടിയിരിക്കുന്നു..” അന്നു പള്ളിക്കൂടത്തില്‍ നിന്നെത്തിയ അപ്പൂസിനെ അമ്മ ആ സന്തോഷവാര്‍ത്ത അറിയിച്ചു. അമ്മ പറഞ്ഞത് കേട്ട് അപ്പൂസിനു സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മ അപ്പൂസിനും നീതുചേച്ചിക്കും ഓരോ മാമ്പഴം വീതം നല്കി.&lt;br /&gt;&lt;br /&gt;“ഹായ്, എന്തു മധുരം! ഒരഞ്ചാറെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍..? മാമ്പഴം തിന്നുന്നതിനിടയില്‍ അപ്പൂസ് പറഞ്ഞു. “കൊതിയന്‍..” നീതുചേച്ചി അപ്പൂസിനെ കളിയാക്കി അടുത്ത ദിവസം ക്ലാസിലെത്തിയ അപ്പൂസ് മാമ്പഴത്തിന്റെ കാര്യം കൂട്ടുകാരോടെല്ലാം പറഞ്ഞു.&lt;br /&gt;&lt;br /&gt;“അപ്പൂസേ, മാമ്പഴം കാക്ക കൊത്തി തിന്നാതെ നോക്കണേ..” കൂട്ടുകാരുടെ വക ഉപദേശവും അപ്പൂസിന്‍ ലഭിച്ചു. “ങും, എന്നാ കാക്കയെ ഞാന്‍ എറിഞ്ഞു കൊല്ലും..” അപ്പൂസ് പറഞ്ഞു.&lt;br /&gt;&lt;br /&gt;“അപ്പൂസേ, വല്ല കാക്കയോ, കിളിയോ മാമ്പഴമെല്ലാം കൊത്തിതിന്നുന്നതിന്‍ മുമ്പേ കൊച്ചുപുരയ്ക്കലെ രാഘവനെ നാളെ മാമ്പഴം പറിക്കുവാന്‍ അച്ഛനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.. അപ്പൂസിനും നാളെ ഏതായാലും അവധിയല്ലേ..” അമ്മ അപ്പൂസിനോട് അന്നു പറഞ്ഞു. തനിക്കു പഠിത്തമുള്ള ദിവസം മാമ്പഴം പറിക്കുവാന്‍ ആരെങ്കിലും വരുമെന്നായിരുന്നു അപ്പൂസിന്റെ സങ്കടം. ഏതായാലും അമ്മ പറഞ്ഞത് കേട്ടതോടു ആ സങ്കടവും മാറിക്കിട്ടി.&lt;br /&gt;&lt;br /&gt;‘നാളെ എപ്പോഴായിരിക്കും മാമ്പഴം പറിക്കുവാന്‍ ആളെത്തുക..നാളെ എന്തോരം മാമ്പഴം തനിക്ക് തിന്നാം..” അപ്പൂസ് മധുരസ്വപ്നങ്ങള്‍ കണ്ട് കൊണ്ടാണ്‍ അന്ന് ഉറങ്ങിയത്.നേരം പുലര്‍ന്നു. മാമ്പഴം പറിക്കുവാന്‍ വരുന്ന ആളിനെയും നോക്കി നിരത്തിലേക്ക് കണ്ണും നട്ട് മാഞ്ചുവട്ടില്‍ അപ്പൂസ് ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതും കഴിഞ്ഞിരുന്നു. ഇടയ്ക്ക് മാമ്പഴം കൊത്തിത്തിന്നുവാനെത്തിയ കിളികളെയും, അണ്ണാറക്കണ്ണന്മാരെയും ആട്ടിയോടിക്കുവാനും അപ്പൂസ് മറന്നില്ല.&lt;br /&gt;&lt;br /&gt;“ഏതായാലും രാഘവന്‍ ഇന്ന് മാമ്പഴം പറിക്കുവാന്‍ വരുമെന്ന് തോന്നുന്നില്ല. അല്ലേലും വാക്കിന്‍ യാതോരു വിലയുമില്ലാത്തവനാ അവന്‍. പാവം അപ്പൂസ് രാവിലെ മുതല്‍ അവന്‍ മാഞ്ചുവട്ടിലിരിക്കുവാ. ഒരിറ്റുവെള്ളം വെള്ളം പോലും അവന്‍ കുടിച്ചിട്ടില്യ് .നിങ്ങളേതാലും രാഘവന്റെ വീട് വരെ പോയി അന്വേഷിക്കുക. വീട്ടിവച്ചോ വഴിക്കു വച്ചോ അവനെ കണ്ടാല്‍ കയ്യോടെ പിടികൂടി കൊണ്ടുവരാമല്ലോ..” അമ്മ അച്ഛനോട് പറയുന്നത് അപ്പൂസ് കേട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;“അപ്പൂസേ നീ വല്ലതു പോയി കഴിക്കെടാ മോനേ, അച്ഛനേതായാലും രാഘവന്റെ വീടു വരെ പോയിട്ടു വരാം..” അപ്പൂസിനോട് അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛന്‍ രാഘവന്റെ വീട്ടിലേക്ക് പോയി. “ദൈവമേ, രാഘവനെ കാണണമേ..” അപ്പൂസിസ് മനമുരുകി പ്രാര്‍ത്ഥിച്ചു. ‘ഏതായാലും അച്ഛന്‍ തിരിച്ചു വരാതെ ഈ മാഞ്ചുവട്ടില്‍ നിന്ന് എങ്ങോട്ടും പോകുന്ന പ്രശ്നമില്ല.’ അപ്പൂസ് തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;അപ്പൂസ് നിരത്തിലേക്ക് മിഴികള്‍ നട്ട് വീണ്ടും കാത്തിരിപ്പായി. ഒരു പാട് സമയം കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചെത്തിയില്ല. അപ്പൂസിന്റെ ക്ഷമ നശിച്ചു. കിളിച്ചുണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ നാലഞ്ചു മാമ്പഴം പഴുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ അപ്പൂസിന്റെ വായില്‍ വെള്ളമൂറി. നീതുചേച്ചിയും അമ്മയും അടുക്കളയിലാണെന്ന് അപ്പു മനസ്സിലാക്കി. രാഘവനെ വിളിക്കാന്‍ പോയ അച്ഛന്‍ ഉടനെയൊന്നും തിരിച്ചെത്തുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല. മെല്ലെ മാവില്‍ കയറി ആ മാമ്പഴം പറിച്ചാലോ..? അപ്പൂസ് ചിന്തിച്ചു. അവന്‍ പിന്നീട് ആലോചിക്കാനൊന്നും പോയില്ല്. ഒരു വിധത്തില്‍ അള്ളിപ്പിടിച്ച് മാവില്‍ കയറുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;“ടാ..’ പെട്ടന്നാണ് അച്ഛന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം അപ്പൂസിന്റെ കാതുകളില്‍ മുഴങ്ങിയത്. ഭയന്ന് മാവില്‍ നിന്ന് പിടിവിട്ടിപോയ അപ്പൂസ് അച്ഛന്റെ കാല്‍ക്കലാണ്‍ വീണത്. “ആരു പറഞ്ഞെടാ നിന്നോട് മാവില്‍ കേറാന്‍..’ അപ്പൂസിന്റെ ഉത്തരത്തിന്‍ കാത്തു നില്‍ക്കാതെ കൈയ്യില്‍ കിട്ടിയ വടികൊണ്ട് അപ്പൂസിനെ തലങ്ങും, വിലങ്ങും തല്ലുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു. അപ്പൂസിന്റെ നിലവിളി കേട്ടാണ്‍ അമ്മയും, നീതു ചേച്ചിയും ഓടിയെത്തിയത്.&lt;br /&gt;&lt;br /&gt;“മതി അവനെ തല്ലിച്ചതച്ചത്..? എന്തിനാണവനെ തല്ലുന്നത്..” അമ്മ ഓടി വന്ന് തടസ്സം നിന്നപ്പോഴാണ് അച്ചന് അടി നിര്‍ത്തിയത്.. “കുരുത്തം കെട്ടവന്‍ മാവില്‍ വലിഞ്ഞു കേറുന്നു. അതില്‍ നിന്നെങ്ങാനും ഇവന് വീണു പോയാല്‍ ഇവന്റെ പൊടി കിട്ടുമോ..” അച്ഛന്‍ ആക്രോശിക്കുകയായിരുന്നു. അപ്പൂസ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.&lt;br /&gt;&lt;br /&gt;&quot;കുരുത്തക്കേട് കാണിച്ചാല്‍ കൊന്നു കളയും ഞാന്‍..” അച്ഛന്‍ അപ്പൂസിന്‍ മുന്നറിയിപ്പു നല്‍കി.. ‘സാരമില്ല കുട്ടാ, തെറ്റു ചെയ്തതുകൊണ്ടല്ലേ അച്ഛന്‍ അടിച്ചത്..” അമ്മ അപ്പൂസിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവന്‍ പൊട്ടിക്കരയുകയായിരുന്നു.&lt;br /&gt;&lt;br /&gt;അന്ന് രാത്രിയില്‍ അപ്പൂസിന്‍ ഉറക്കം വന്നില്ല. അവന്‍ എങ്ങനെ ഉറങ്ങുവാന്‍ കഴിയും? ഒരിക്കല്‍പ്പോലും ഒന്ന് വഴക്ക് പറയുക പോലും ചെയ്തിട്ടില്ലാത്ത അച്ഛനല്ലേ അവന് അന്ന് പൊതിരെ തല്ലിയത്. തന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നില്ലായിരുന്നെങ്കില്‍ അച്ചന് തന്നെ തല്ലി കൊല്ലുമായിരുന്നില്ലേ.?&lt;br /&gt;&lt;br /&gt;“അപ്പൂസേ..” തലയണയില്‍ മുഖമമര്‍ത്തി തേങ്ങിക്കരയുന്ന അപ്പൂസിന്റെ അരികില്‍ അച്ചനെത്തി. അപ്പൂസ് നിറമിഴികളോടു കൂടി അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളില്‍ വാത്സല്യത്തിലെ കടലിരമ്പുന്നത് അവന്‍ കണ്ടു. “സാരമില്ലപ്പൂസേ..” അപ്പൂസിന്റെ തലയില് മെല്ലെ തലോടിക്കൊണ്ട് അച്ഛന് പഞ്ഞു.&lt;br /&gt;&lt;br /&gt;“അപ്പൂസ് കുറുമ്പ് കാട്ടിയതു കൊണ്ടല്ലേ അച്ഛന്‍ മോനെ തല്ലിയത്..അല്ലാതെ അപ്പൂസിനോട് എനിക്കൊരു ദേഷ്യവുമുണ്ടായിട്ടല്ല. ന്റെ അപ്പൂസ് നല്ല കുട്ടിയാണെന്ന് അച്ഛനറിയാം.. ന്റെ അപ്പൂസ് മാവേന്നെങ്ങാനും വീണ് കാലും കൈയ്യും ഒടിഞ്ഞുപോയാല്‍ അച്ഛനെത്രമാതം വേദനിക്കൂന്ന് അപ്പൂസെന്തേ മനസ്സിലാക്കാത്തത്..?..&quot; അച്ഛന്റെ ചോദ്യത്തിന്‍ അപ്പൂസ് ഉത്തരം പറഞ്ഞില്ല. ഏതായാലും അച്ഛന്‍ തന്നെ ആശ്വസിപ്പിച്ചല്ലോ. അതുമതി. അപ്പൂസിന്റെ സങ്കടമെല്ലാം പമ്പ കടന്നിരുന്നു.&lt;br /&gt;&lt;br /&gt;“ആ രാഘവന്‍ പനി പിടിച്ച് കിടക്കുവാ, അതുകൊണ്ടാ അയാള്‍ മാമ്പഴം പറിക്കാന്‍ വരാഞ്ഞത്. നാളെ നേരം വെളുക്കട്ടെ. പട്ടണത്തില്‍ പോയി അച്ചന്‍ വേറെ ആരെയെങ്കിലും വിളിച്ചോണ്ടു വരാം.” അച്ഛന്‍ അപ്പൂസിന്‍ ഉറപ്പു നല്‍കി. അപ്പൂസിനു സന്തോഷമായി. അടുത്ത ദിവസം രാവിലെ അച്ഛന്‍ പട്ടണത്തിലേക്ക് പോകുന്നത് അപ്പൂസ് കണ്ടു. അച്ഛന്റെ വരവും കാത്ത് അവന്‍ മാഞ്ചുവട്ടിലിരുപ്പായി.&lt;br /&gt;&lt;br /&gt;മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും പട്ടണത്തില്‍പ്പോയ അച്ഛന്‍ തിരിച്ചെത്തിയില്ല. അച്ഛന്‍ താമസിക്കുന്നതെന്തേ..? അപ്പൂസ് ചിന്തിച്ചു.“സീതക്കുഞ്ഞേ, സീതക്കുഞ്ഞേ..” അടുത്ത വീട്ടിലെ സെയ്താലിക്ക നിലവിളിച്ചു കൊണ്ട് ഗേറ്റ് കടന്ന് ഓടിക്കിതച്ചെത്തുന്നത് അപ്പൂസ് കണ്ടു. സെയ്താലിക്കയുടെ നിലവിളി കേട്ട് അമ്മയും, നീതുചേച്ചിയും മുറ്റത്തേക്ക് ഓടിയെത്തി. അപ്പൂസും അവരുടെ അരികിലെത്തി.&lt;br /&gt;&lt;br /&gt;“ന്റെ റബ്ബേ, ഞാനെങ്ങനെയാ ഇവരുടെ മുഖത്തു നോക്കി ഇത് പറയുക..” അമ്മയുടെയും, നീതുചേച്ചിയുടെയും, അപ്പൂസിന്റെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് സെയ്താലിക്ക പറഞ്ഞു. “എന്താണിക്കാ..” സെയ്താലിക്കയുടെ മുഖത്തെ പരിഭ്രാന്തി കണ്ട് അമ്മ ആകാംക്ഷഭരിതയായി.&lt;br /&gt;&lt;br /&gt;“എന്റെ മോളെ, ബെഷമിക്കുന്ന ഒരു കാര്യമാ സെയതാലിക്ക പറയാന്‍ പോണെ, പക്ഷേ പറയാതിരിക്കാനും ന്‍ക്ക് പറ്റില്ലല്ലോ പടച്ചോനേ..” മുഖത്തെ വിയര്‍പ്പു തുടയ്ക്കുന്നതിനിടയില്‍ സെയ്താലിക്ക സങ്കടപ്പെട്ടു&lt;br /&gt;&lt;br /&gt;“പട്ടണത്തില്‍ രണ്ട് പാര്‍ട്ടിക്കര്‍ തമ്മില്‍ രാവിലെ പൊട്ടിപ്പുറപ്പെട്ട സംഘട്ടനം ഒഴിവാക്കാന്‍ പോലീസ് വെടി വച്ചതാ. ഒന്നു രണ്ട് പേര്‍ വെടിവയ്പ്പില് മരിക്കുകയും ചെയ്തു. അതില്‍ നമ്മുടെ ഹരിക്കുഞ്ഞും…”&lt;br /&gt;&lt;br /&gt;ന്റെ ദൈവമേ…” സെയ്താലിക്ക പറഞ്ഞു തീര്‍ന്നില്ല അമ്മയും നീതുചേച്ചിയും നിലവിളിക്കുകയും നെഞ്ചത്തടിച്ച് കരയുന്നതു അപ്പൂസ് കണ്ടു. അപ്പൂസിന് പെട്ടന്ന് കാര്യമൊന്നും മനസ്സിലായില്ല. എങ്കിലും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം അവനും കരഞ്ഞു.&lt;br /&gt;&lt;br /&gt;അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് അപ്പൂസിന്റെ വീട്ടില്‍ നാട്ടുകാരുടെയും, ബന്ധുക്കളുടെയും പ്രവാഹമായിരുന്നു.“ഹരി ഒരു പാര്‍ട്ടിയിലുമില്ലാത്ത ആളാണല്ലോ. പിന്നെങ്ങനെയാ ഇതു സംഭവിച്ചത്.?.” വല്യമ്മാവനോട് ആരോ ചോദിക്കുന്നത് അപ്പൂസ് കേട്ടു.&lt;br /&gt;&lt;br /&gt;“രാഷ്ട്രീയ ലഹളയുണ്ടായാലും, വര്‍ഗ്ഗീയ ലഹളയുണ്ടായാലും, പോലീസ് വെടിവച്ചാലും ഇന്നാട്ടില്‍ നിരപരാധികളാണല്ലോ മരിക്കുന്നത്.. കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ലല്ലോ…. പട്ടണത്തിലുണ്ടായ സംഘട്ടനം കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതാ ഹരി. പക്ഷേ പോലീസി വെടിവച്ചത് അവനെയും….” വല്യമ്മാമന്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അപ്പൂസ് കണ്ടു.&lt;br /&gt;&lt;br /&gt;വല്യമ്മാമന്‍ തന്നെയാണ്‍ അച്ഛന്റെ ചിതയൊരുക്കുവാന്‍ പണിക്കാരെക്കൊണ്ട് അപ്പൂസിന്റെ വീടിന്റെ മുറ്റത്ത് നിറയെ മാമ്പഴവുമായി നിന്ന കിളിച്ചുണ്ടന്‍ മാവ് മുറുപ്പിച്ചത്. കിളിച്ചുണ്ടന്‍ മാവ് മുറിക്കുമ്പോള്‍ താഴെ വീഴുന്ന മാമ്പഴം പെറുക്കിയെടുക്കുവാന്‍ അയല്പക്കത്തെ കുട്ടികള്‍ മത്സരിക്കുന്നത് അപ്പൂസ് തുറന്ന് കിടന്ന ജാലകത്തിലൂടെ നോക്കി നിന്നു. അവര്‍ മാമ്പഴം ആര്‍ത്തിയോടൂ കൂടി തിന്നുകയാണ്. അപ്പൂസിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.&lt;br /&gt;&lt;br /&gt;അന്ന് സന്ധ്യയായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലസില്‍ അച്ഛന്റെ ജീവനറ്റ ശരീരം അപ്പൂസിന്റെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും, നാട്ടുകാരുടെയും തേങ്ങലിന്റെയും, നിലവിളിയുടെയുമിടയില്‍, അമ്മയുടെയും, നീതുചേച്ചിയുടെയും നിലവിളി ഹ്യദയം പൊട്ടിയുള്ള നിലവിളി ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അപ്പൂസിനും കരച്ചിലടക്കുവാന്‍ കഴിഞ്ഞില്ല. അച്ഛന്റെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവന്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/7290263273736737121/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/7290263273736737121' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7290263273736737121'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7290263273736737121'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2009/08/blog-post.html' title='അപ്പൂസിന്റെ അച്ഛന്‍ (കഥ)'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-535236847072750370</id><published>2009-04-22T09:54:00.002+03:00</published><updated>2009-04-22T09:57:01.733+03:00</updated><title type='text'>എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി</title><content type='html'>റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍. സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു.&lt;br /&gt;&lt;br /&gt;നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി.&lt;br /&gt;&lt;br /&gt;സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.&lt;br /&gt;&lt;br /&gt;“എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.&lt;br /&gt;&lt;br /&gt;“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു…&lt;br /&gt;&lt;br /&gt;“ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“&lt;br /&gt;&lt;br /&gt;ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.&lt;br /&gt;&lt;br /&gt;“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു&lt;br /&gt;&lt;br /&gt;“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ...&quot; ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.&lt;br /&gt;&lt;br /&gt;“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.&lt;br /&gt;&lt;br /&gt;കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/535236847072750370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/535236847072750370' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/535236847072750370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/535236847072750370'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2009/04/blog-post.html' title='എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-471112600127458700</id><published>2008-12-22T12:50:00.000+03:00</published><updated>2008-12-22T12:39:30.412+03:00</updated><category scheme="http://www.blogger.com/atom/ns#" term="കഥ"/><title type='text'>നല്ല മനുഷ്യന്‍</title><content type='html'>&lt;span style=&quot;font-size:130%;&quot;&gt;പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ, നിങ്ങളെല്ലാവരും ക്രിസ്തുമസ് ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം. നക്ഷ്ത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കി ക്രിസ്മസ്സ് ദിനം വന്നണയുന്നതു നോക്കി ക്ഷമയോടു കൂടി കാത്തിരിക്കുകയാണ് എല്ലാവരും അല്ലേ.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട കുട്ടികളേ എന്താണ് ക്രിസ്തുമസ്സ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ? യേശുദേവന്‍ യോസഫിന്റെയും, മേരിയുടെയും മകനായി ഭൂമിയില്‍ വന്ന് പിറന്ന ദിനമാണ് ലോകജനത ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.&lt;br /&gt;&lt;br /&gt;ക്രിസ്തുമസ്സിനെക്കുറിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്. ഇതാ ഒരു നല്ല കഥ കേട്ടോളൂ..&lt;br /&gt;&lt;br /&gt;പണ്ട് ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാന്‍ വേണ്ടി പുല്‍ക്കൂടും, ക്രിസ്തുമസ്സ് വിളക്കുകളുമൊക്കെയൊരുക്കി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടെ തലേന്ന് ഗ്രാമത്തില്‍ ഒരു അശരീരിയുണ്ടായി. ആ അശരീരി ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;“പ്രിയപ്പെട്ടവരേ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ആരാണോ അവരുടെ വീടിന്‍ മുകളില്‍ ഇന്ന് രാത്രിയില്‍ ഒരു ദിവ്യ നക്ഷത്രമുദിക്കുകയും അവര്‍ക്ക് ഉണ്ണിയേശുവിനെ കാണുവാന്‍ കഴിയുകയും ചെയ്യും..“&lt;br /&gt;&lt;br /&gt;“ഉണ്ണിയേശുവിനെ നേരിട്ട് കാണുകയോ..? ഇതില്‍ പരം സന്തോഷം ജീവിത്തില്‍ എന്തുണ്ട്” അശരീരി കേട്ട ഗ്രാമീണരാകെ സന്തോഷത്തിലായി.&lt;br /&gt;&lt;br /&gt;“ഞാനാണ്‍ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍.. എനിക്കാണ് ഉണ്ണിയേശുവിനെ കാണുവാനുള്ള ഭാഗ്യമുണ്ടാവുക..“ ഗ്രാമീണര്‍ ഓരൊരുത്തരും സ്വയം പറഞ്ഞു. അതെ&lt;br /&gt;എല്ലാവരും ഉണ്ണിയേശുവിനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ഒരുക്കത്തോടു കൂടി കാത്തിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ രാത്രിയായി.&lt;br /&gt;പെട്ടന്നാണ് എവിടെയോ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഗ്രാമീണരുടെ കാതുകളിലെത്തിയത്. “അയ്യോ അത് ഉണ്ണിയേശുവിന്റെ കരച്ചിലാണ്.. അത് ഉണ്ണി യേശുവാണ്… “ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. എന്നാല്‍ അഴുക്കു ചാലിനടുത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെയാണ് അവര്‍ അവിടെ കണ്ടത്.&lt;br /&gt;&lt;br /&gt;“ഇതാരുടെ കുഞ്ഞാണ്..? ആരാണ്‍ ഇതിനെ ഈ തണുപ്പത്ത് ഇവിടെ കൊണ്ടിട്ടത്…ഈ വ്യത്തികെട്ട ജന്തുവിന്റെ കരച്ചില് കേട്ടില്ലേ” കൂടി വന്നവരെല്ലാം തമ്മില്‍ തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ ആ കുഞ്ഞിന് അവിടെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ആ ഗ്രാമത്തില്‍ ചാര്‍ളി എന്നു പേരായ ഒരു കുഷ്ടരോഗിയുണ്ടായിരുന്നു. എല്ലാവരാലും നിന്ദിതനായി തന്റെ കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്ന ചാര്‍ളിയും ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചാര്‍ളി വേഗം ആ കുഞ്ഞിന്റെ അടുക്കലെത്തി, മറ്റൊന്നും ചിന്തിക്കാതെ തണുത്തു വിറച്ച് കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോട് ചേര്‍ത്തു. തന്റെ കീറിയ കുപ്പായം കൊണ്ട് അയാള്‍ അതിനെ പൊതിഞ്ഞു. പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചാര്‍ളി ആ കുഞ്ഞിനെയും കൊണ്ട് തന്റെ കുടിലിലേക്ക് പോയി.&lt;br /&gt;&lt;br /&gt;പെട്ടന്നാണ്‍ തന്റെ കൈയ്യിലിക്കുന്ന കുഞ്ഞിന്റെ മുഖം പ്രകാശഭരിതമാകുന്നത് ചാര്‍ളി കണ്ടത്. കുഞ്ഞ് ചാര്‍ളിയെ നോക്കി ചിരിക്കുവാന്‍ തുടങ്ങി. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ളിയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് എവിടെയോ അപ്രത്യക്ഷമാവുകയും ചാര്‍ളിക്ക് ചുറ്റും ഒരു ദിവ്യപ്രകാശം നിറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“ചാര്‍ളി ഞാന്‍ ഉണ്ണിയേശുവായിരുന്നു…” അപ്പോള്‍ ചാര്‍ളി ഒരു അശരീരി കേട്ടു. “ഈ ഗ്രാമത്തിലെ മനുഷ്യരെ പരീക്ഷിക്കുവാനാണ് ഞാനെത്തിയത്. എന്നെ കൈക്കൊണ്ട നീയാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. നിന്റെ ശരീരത്തിലെ കുഷ്ടരോഗമെല്ലാം ഇതാ ഞാന്‍ സൌഖ്യമാക്കിയിരുക്കുന്നു…”&lt;br /&gt;&lt;br /&gt;പെട്ടന്നാണ് ചാര്‍ളിയുടെ ശരീരത്തിലെ കുഷ്ട രോഗമെല്ലാം മാറിയത് “ഉണ്ണിയേശുവിനെ കാണുകയോ..’ അയാളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു.&lt;br /&gt;&lt;br /&gt;ഈ സമയത്താണ് ഉണ്ണിയേശുവിനെ കാത്തിരുന്ന് മടുത്ത ഗ്രാമീണര്‍ ചാര്‍ളിയുടെ വീടിന്‍ മുകളില്‍ ഒരു ദിവ്യനക്ഷത്രമുദിച്ച് നില്‍ക്കുന്നത് കണ്ട അങ്ങോട് ഓടിയെത്തിയത്. “എവിടെ ഉണ്ണിയേശു..” അവര്‍ ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളി നടന്നതെല്ലാം അവരോട് വിസ്തരിച്ചു. ചാര്‍ളി പറഞ്ഞത് കേട്ട് ഗ്രാമീണര്‍ ലജ്ജയോടെ തലതാഴ്തി.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട കുട്ടികളേ, കഥ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ..? ക്രിസ്തുമസ് ഒരു ആഘോഷം മാത്രമല്ല. അനുഭവം കൂടിയാണ്. ഉണ്ണിയേശു നമ്മുടെ മനസ്സിലാണ് ജനിക്കേണ്ടത്. ഉണ്ണി യേശു നമ്മുടെ മനസ്സുകളില്‍ ജനിക്കണമെങ്കില്‍ നാം നല്ല കുട്ടികളായിരിക്കണം. മാതാപിതാക്കളെ അനുസരിക്കണം. നന്നായി പഠിക്കണം. മറ്റുള്ളവരെ സഹായിക്കണം.&lt;br /&gt;&lt;br /&gt;അപ്പോള്‍ എല്ലാവര്‍ക്കും എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു. &lt;/span&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/471112600127458700/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/471112600127458700' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/471112600127458700'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/471112600127458700'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2007/12/blog-post_22.html' title='നല്ല മനുഷ്യന്‍'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-2824871941565026201</id><published>2008-10-19T17:30:00.000+03:00</published><updated>2008-10-19T17:30:00.204+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-9</title><content type='html'>മോസസ്സും, സഹോദരനായ അഹരോനും ഫറവോന്റെ കൊട്ടാരത്തിലെത്തി.&lt;br /&gt;&lt;br /&gt;“പ്രഭോ.. ഞങ്ങള്‍ ദൈവകല്പനപ്രകാരം അങ്ങയെ കാണുവാന്‍ വന്നവരാണ്‍…..“ അഹരോന്‍ തങ്ങളുടെ ആഗമനോദ്ദ്യേശം ഫറവോനെ അറിയിച്ചു. “ഇസ്രയേല്‍ മക്കളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയില്‍ വച്ച് ഉത്സവം നടത്തേണ്ടതിന്‍ തന്റെ ജനത്തെ വിട്ടയക്കണമെന്ന് യഹോവ താങ്കളോട് കല്പിക്കുന്നു…”&lt;br /&gt;&lt;br /&gt;“ആരാണീ യഹോവ…? ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കുവാന്‍ അവന്‍ ആരാണ്‍….? എനിക്ക് നിങ്ങള്‍ പറയുന്ന യഹോവയെ അറിയുകയുമില്ല. ജനത്തെയൊട്ട് വിട്ടയക്കുകയുമില്ല…” പെട്ടന്ന് ഫറവോന്‍ ക്ഷുഭിതനായി.&lt;br /&gt;&lt;br /&gt;“ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക് പ്രത്യക്ഷനായിരിക്കുന്നു. മരുഭൂമിയില്‍ പോയി ഞങ്ങളുടെ ദൈവത്തിന്‍ യാഗം കഴിച്ചില്ലെങ്കില്‍ അവന്‍ ഞങ്ങളെ കഠിനമായി ശിക്ഷിക്കും…” അഹരോന്റെ വാക്കുകള്‍ ഫറവോന്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല മോസസ്സിനെയും അഹരോനെയും ഫറവോന്‍ പരിഹസിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“ങ്ഹും.. മരുഭൂമിയില്‍ ദൈവത്തിന്‍ യാഗം കഴിക്കണം പോലും…“ ഫറവോന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ പറയുന്നതു പോലെ ഒരിക്കലും ജനത്തെ ഞാന്‍ വിട്ടയക്കില്ല…. തെറ്റായ ഉപദേശങ്ങള്‍ നല്‍കില്‍ അവരെ വഴി തെറ്റിക്കാനും അവരുടെ ജോലി മിനക്കെടുത്തുവാനും എത്തിയവരാണ്‍ നിങ്ങള്‍… കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്…” ഫറവോന്‍ കല്പിച്ചു.&lt;br /&gt;&lt;br /&gt;ഫറവോന്‍ ജനത്തെ വിട്ടയക്കില്ലെന്ന് കണ്ട അഹരോനും, മോസസ്സും നിരാശരായി രാജസന്നിധി വിട്ടിറങ്ങി. എന്നാല്‍ ക്ഷുഭിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ഇഷ്ടിക നിര്‍മ്മിക്കുന്ന് ജോലിയായിരുന്നല്ലോ ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടേത്. ഇഷ്ടിക കളങ്ങളില്‍ രാവും, പകലുമെന്നില്ലാതെ എല്ലു മുറിയെ ജോലി ചെയ്തിട്ടും ഫറവോന്‍ നിയോഗിച്ച ഉദ്ദ്യേഗസ്ഥന്മാരില്‍ നിന്ന് അവര്‍ക്ക് അതികഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഒരോ ദിവസവും ഓരോ യിസ്രായേല്യനും എത്രത്തോളം ഇഷ്ടിക നിര്‍മ്മിക്കണമെന്ന് ഒരു കണക്ക് നിലവിലുണ്ടായിരുന്നു. ആ കണക്ക് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ക്രൂരവുമായിരുന്നു.&lt;br /&gt;&lt;br /&gt;സാധാരണയായി ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോന്‍ ഫറവോന്‍ നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മോസസ്സും, അഹരോനും രാജകൊട്ടാരത്തിലെത്തി ജനങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതോടു കൂടി കുപിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് ഇഷ്ടികയുണ്ടാക്കാന്‍ വൈക്കോല്‍ കൊടുക്കരുതെന്ന കല്പന പുറപ്പെടുവിച്ചു.&lt;br /&gt;&lt;br /&gt;“അവര്‍ക്ക് മരുഭൂമിയില്‍ പോയി ദൈവത്തിന്‍ യാഗം കഴിക്കണം പോലും. ഒന്നിനെയും വെറുതെ വിടാന്‍ പാടില്ല… ഇനി മുതല്‍ ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോല്‍ നാം അവര്‍ക്ക് കൊടുക്കുവാന്‍ പാടില്ല.  അവരത് സ്വയമായി എവിടെ നിന്നെങ്കിലും ശേഖരിക്കട്ടെ. എന്നാല്‍ ഇഷ്ടികയുടെ കണക്ക് കുറയാനും പാടില്ല… അഹങ്കാരികളായ അവര്‍ ശരിക്കും കഷ്ടപ്പെടട്ടെ… ആ മടിയന്മാര്‍ ഇതോടു കൂടി ഒരു പഠിക്കുകയും വേണം…” ഫറവോന്‍ തന്റെ ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.&lt;br /&gt;&lt;br /&gt;ഫറവോന്റെ കല്പന കേട്ട് ഇസ്രായേല്‍ ജനം ഞെട്ടിപ്പോയി… എവിടെ നിന്നാണ്‍ ഇഷ്ടിക നിര്‍മ്മിക്കാനുള്ള വൈക്കോല്‍ സംഭരിക്കുക…? അവര്‍ വൈക്കോലിനു വേണ്ടി നെട്ടോട്ടമോടി. കിട്ടിയ വൈക്കോല്‍ കൊണ്ട് പലര്‍ക്കും തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഇഷ്ടികയുടെ എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മേല്‍നൊട്ടക്കാരില്‍ നിന്ന് അവര്‍ക്ക് ചാട്ടവാര്‍ക്കൊണ്ടുള്ള അടി കിട്ടി. അവര്‍ വേദനകൊണ്ട് പുളഞ്ഞു.. അവരുടെ നിലവിളിയും, കരച്ചിലും കേട്ട് ഫറവോന്റെ കിങ്കരന്മാര്‍ ആര്‍ത്തട്ടഹസിച്ചു.&lt;br /&gt;&lt;br /&gt;“എല്ലാത്തിനും കാരണം ആ മോസസ്സും അഹരോനുമാണ്‍… എരിതീയില്‍ അവര്‍ എണ്ണയൊഴിക്കുകയാണ്‍ ചെയ്തത്…നമ്മുടെ ജീവതം തുലഞ്ഞു പോയില്ലേ…” ജനങ്ങള്‍ മോസസ്സിനെയും സഹൊദരനായ അഹരോനെയും കുറ്റപ്പെടുത്തുകയും, ശപിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“പ്രഭോ.. ഈ കഷ്ടതകളില്‍ നിന്ന് അങ്ങ് ഞങ്ങളെ രക്ഷിക്കണം…. ഞങ്ങള്‍ക്ക് വൈക്കോല്‍ തന്നാല്‍ മുമ്പുള്ളതുപോലെ ഞങ്ങള്‍ ഇഷ്ടികയുണ്ടാക്കം…“ ഇസ്രയേല്‍ ജനങ്ങളിലെ പ്രമുഖരായ ചിലര്‍ ഫറവോനെ കണ്ട സങ്കടം ബോധിപ്പിച്ചു. എന്നാല്‍ ഫറവോന്‍ അവരോട് യാതൊരു ദയവും കാട്ടുവാന്‍ ഒരുക്കമായിരുന്നില്ല.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ കുഴി മടിയന്മാരാണ്‍… ഇഷ്ടികയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് വൈക്കോല്‍ തരുന്ന പ്രശനമില്ല… നിങ്ങള്‍ എവിടെ നിന്നെങ്കിലും വൈക്കോല്‍ ശേഖരിച്ച് ഇഷ്ടികയുണ്ടാക്കണം… എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയുവാനും പാടില്ല….” ഫറവോന്‍ അവരെ അറിയിച്ചു. നിരാശരായ അവര്‍ രാജസന്നിധി വിട്ടിറങ്ങി. വഴിയില്‍ വച്ച് അവര്‍ മോസസ്സിനെയും, അഹരോനെയും കണ്ടു മുട്ടി.&lt;br /&gt;&lt;br /&gt;“ഞങ്ങളുടെ ഇപ്പോഴത്തെ ഈ കഷ്ടതകള്‍ക്കെല്ലാം കാരണക്കാര്‍ നിങ്ങളാണ്‍… “ ദേഷ്യമടക്കുവാനാതെ അവര്‍ മോസസ്സിനോടും, അഹരോനോടും കയര്‍ത്തു. “യഹോവയ്ക്ക് യാഗം കഴിക്കുവാന്‍ ജനങ്ങളെ വിട്ടയക്കണമെന്ന് നിങ്ങള്‍ ഫറവോനോട് ആവശ്യപ്പെട്ടതാണ്‍ എല്ലാത്തിനും കാരണം…. നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളോടോപ്പം നിന്നതാണ്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റും….” അവര്‍ മോസസ്സിനെയും, അഹരോനെയും കണക്കില്ലാതെ കുറ്റപ്പെടുത്തി. അവരുടെ ചാട്ടുളിപോലുള്ള കുത്തുവാക്കുകള്‍ കേട്ട് മോസസ്സും അഹരോനും തളര്‍ന്നു പോയി.&lt;br /&gt;&lt;br /&gt;(തുടരും…)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/2824871941565026201/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/2824871941565026201' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/2824871941565026201'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/2824871941565026201'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/10/9.html' title='പ്രവാസികളുടെ പ്രവാചകന്‍-9'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-3395485334573471370</id><published>2008-10-14T18:32:00.001+03:00</published><updated>2008-10-14T18:51:42.592+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍- 8</title><content type='html'>ദൈവം മോസസ്സിനെ ധൈര്യപ്പെടുത്തിയിട്ടും, അത്ഭുതപ്രവ്യത്തികള്‍ കാട്ടിയിട്ടും ഈജിപ്തില്‍ വച്ച് തനിക്ക് ജീവഹാനിയുണ്ടാകുമെന്ന ഭയം മോസസ്സിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിയിരുന്നു. &lt;br /&gt;&lt;br /&gt;“ഞാന്‍ വാക്സാമര്‍ത്ഥ്യമുള്ളവനല്ല…. വിക്കനും… തടിച്ച നാവുള്ളവനുമാകുന്നു. ആയതിനാല്‍ അങ്ങയ്ക്ക് ഇഷ്ടമുള്ള മറ്റാരെയെങ്കിലും ഈജിപ്തിലേക്ക് അയക്കേണമേ..” മോസസ്സ് ദൈവത്തോട് അപേക്ഷിച്ചെങ്കിലും ദൈവം കുപിതനാവുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;“മനുഷ്യന്‍ വായ കൊടുത്തവന്‍ ആരാണ്‍…? ഊമനെയും, ചെകിടനെയും, കുരുടനെയും, കാഴ്ചയുള്ളവനെയും സ്യഷ്ടിച്ചത് ആരാണ്‍…? ഞാന്‍ തന്നെയല്ലേ…? അതുകൊണ്ട് നീ ഈജിപ്തിലേക്ക് പോവുക…. ഞാന്‍ നിന്റെ നാവോടു കൂടെയിരിക്കും……ഈജിപ്തിലുള്ള നിന്റെ സഹോദരനായ അഹരോന്‍ നിന്നെ സഹായിക്കുവാന്‍ നിന്നോടു കൂടിയുണ്ടാവും……ഞാന്‍ നിന്നോട് പറയുന്നതെല്ലാം നീ അഹരോനോട് പറയണം….. നിനക്കുവേണ്ടി അഹരോന്‍ ജനത്തോട് സംസാരിക്കും… “ ദൈവം മോസസ്സിനോട് കല്പിച്ചു. ദൈവകല്പന ലംഘിക്കുവാന്‍ മോസസ്സിന്‍ കഴിയുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;മിദ്യാന്‍ ദേശത്തെ നീണ്ട നാല്‍പ്പതു വര്‍ഷത്തെ ജീവിതത്തിന്‍ വിരാമമിട്ടുകൊണ്ട് മോസസ്സ് തന്റെ ഭാര്യയോടും മക്കളോടുമൊപ്പം ഈജിപ്തിലേക്ക് യാത്രയായി. ദൈവ നിശ്ചയപ്രകാരം ഈജിപ്തിലുള്ള മോസസ്സിന്റെ സഹോദരനായ അഹരോന്‍ മോസസ്സിനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ കാത്തു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സഹോദരങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു. അവര്‍ പരസ്പ്പരം കെട്ടിപ്പുണര്‍ന്നു.&lt;br /&gt;&lt;br /&gt;മിദ്യാന്‍ ദേശത്ത് വച്ച് ദൈവം തനിക്ക് പ്രത്യക്ഷനായി തന്നോട് കല്പിച്ച വാക്കുകളും, തനിക്ക് കാട്ടി തന്ന അത്ഭുതപ്രവ്യത്തികളെക്കുറിച്ചും മോസസ്സ് അഹരോനെ അറിയിച്ചപ്പോള്‍ അഹരോന്‍ വളരെയധികം സന്തോഷം തോന്നി. അന്ന് തന്നെ അഹരോന്‍ മോസസ്സിനോടോപ്പം ഇസ്രയേല്‍ ജനങ്ങളുടെ അരികിലെത്തി.&lt;br /&gt;&lt;br /&gt;‘സഹോദരങ്ങളെ നമ്മുടെ നിലവിളിയും, കഷ്ടതയും ഇതാ ദൈവം കണ്ടിരിക്കുന്നു…’ അഹരോന്‍ ഇസ്രായേല്‍ ജനങ്ങള്‍ കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു. മോസസ്സിന്‍ സംസാരിക്കുമ്പോള്‍ വിക്കുള്ളതുകൊണ്ട് സഹോദരനായ അഹരോനായിരുന്നു ദൈവകല്പനകള്‍ മോസസ്സിനുവേണ്ടി ജനങ്ങളെ അറിയിച്ചത്&lt;br /&gt;&lt;br /&gt;&quot;ഇതാ മോസസ്സിനെ ദൈവം നമ്മുടെ ഇടയിലേക്ക് അയച്ചിരിക്കുന്നു… ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് ദൈവം നമ്മളെ രക്ഷിച്ച് നമ്മുടെ പിതാക്കന്മാരായ അബ്രഹാമിനും, യിസഹാക്കിനും, യാക്കോബിനും, വാഗ്ദ്ധാനം ചെയ്ത പാലും തേനും ഒഴുകുന്ന സുന്ദരമായ ദേശത്തേക്ക് നമ്മളെ നയിക്കുമെന്ന് ദൈവം മോസസ്സിനോട് അരുളിചെയ്തിരിക്കുന്നു….”&lt;br /&gt;&lt;br /&gt;ഈജിപ്തിലെ നരകതുല്യമായ ജീവിതത്തില്‍ നിന്ന് തങ്ങള്‍ക്കൊരു മോചനമോ..? അഹരോന്റെ വാക്കുകള്‍ പലര്‍ക്കും വിശ്വാസം വന്നില്ല… “ഇവിടുത്തെ അടിമത്വത്തില്‍ നിന്ന് ഒരു മോചനം പോലും…. നടന്നതു തന്നെ!!!.” ജനങ്ങള്‍ പരസ്പരം പിറുപിറുത്തു…&lt;br /&gt;&lt;br /&gt;“…..ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ ഞാന്‍ നിനക്ക് കാട്ടി തന്ന അടയാളങ്ങള്‍ കാട്ടണം… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ഈജിപ്തിലേക്ക് അയക്കുന്നതിന്‍ മുമ്പ് ദൈവം തനിക്ക് കാട്ടി തന്ന അടയാളങ്ങളും, വാക്കുകളും മോസസ്സ് ഓര്‍ത്തു.&lt;br /&gt;&lt;br /&gt;ജനമെല്ലാം നോക്കി നില്‍ക്കെ മോസസ്സ് തന്റെ കൈയ്യിലിരിന്ന വടി താഴെയിട്ടു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്. ജനങ്ങളുടെ മനസ്സിലെ അത്ഭുതവും, അമ്പരപ്പും മാറുന്നതിന് മുമ്പ് മോസസ്സ് തന്റെ കൈ നെഞ്ചത്ത് വച്ചപ്പോള്‍ കൈ കുഷ്ടരോഗം പിടിപെട്ടതുപോലെയായി. ഇതെന്തൊരു മറിമായം…? ആര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോസസ്സ് കുഷ്ടം നിറഞ്ഞ തന്റെ കൈ വീണ്ടും നെഞ്ചത്തു വച്ചപ്പോള്‍ പെട്ടന്ന് കൈയ്യിലെ കുഷ്ടരോഗം മാറി.&lt;br /&gt;&lt;br /&gt;‘പ്രിയമുള്ളവരേ, നിങ്ങള്‍ ഇപ്പോള്‍ കണ്ടതെല്ലാം ദൈവം മോസസ്സിനെ നമ്മുടെ ഇടയിലേക്ക് അയച്ചതിന്റെ അടയാളങ്ങളാണിത്…” അത്ഭുതപരവശരായി നില്‍ക്കുന്ന ജനങ്ങളെ നോക്കി അഹരോന്‍ അറിയിച്ചു.&lt;br /&gt;&lt;br /&gt;“ഞങ്ങള്‍ എല്ലാം വിശ്വസ്സിക്കുന്നു…എല്ലാം…’ അപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ഉച്ചത്തില്‍ പ്രഖ്യാപിച്ചു. തങ്ങളുടെ കഷ്ടതകള്‍ കണ്ട ദൈവത്തിന്‍ ദയ തോന്നിയതില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.&lt;br /&gt;&lt;br /&gt;ഇസ്രായേല്‍ ജനം യഹോവയുടെ വാക്കുകളും, അത്ഭുത പ്രവ്യത്തികളും വിശ്വസിച്ചെന്ന് കണ്ട മോസസ്സ് സഹോദരനായ അഹരോനോടൊപ്പം നേരെ പോയത് ഈജിപ്തിലെ രാജാവായ ഫറവോന്റെ കൊട്ടാരത്തിലേക്കാണ്…&lt;br /&gt;എന്തായിരുന്നു അവിടെ സംഭവിച്ചത്…?&lt;br /&gt;&lt;br /&gt;(തുടരും…)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/3395485334573471370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/3395485334573471370' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3395485334573471370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3395485334573471370'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/10/8.html' title='പ്രവാസികളുടെ പ്രവാചകന്‍- 8'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-6315524571038220852</id><published>2008-10-11T19:41:00.000+03:00</published><updated>2008-10-11T19:42:36.862+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-7</title><content type='html'>മോസസ്സ് വിവേകിയും, യോദ്ധാവും, മരുഭൂമിയിലെ കഷ്ടതകളിലൂടെ തന്റെ ജീവിതത്തെ പാകപ്പെടുത്തിയെടുത്ത് തന്റെ ആടുകളെ ചെന്നായ്ക്കളില്‍ നിന്നും, കണ്ണിലെ ക്യഷ്ണമണിപോലെ കാത്ത് രക്ഷിച്ച് പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് നയിക്കുന്ന നല്ലൊരു ഇടയനുമായിരുന്നു… ഇസ്രയേല്‍ ജനങ്ങളെ നയിക്കുവാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുതൊന്നുമറിയാതെ മോസസ്സ് പതിവുപോലെ അന്നും മിദ്യാനിലെ മരുഭൂമിക്കപ്പുറത്തുള്ള ഹോരബ് പര്‍വ്വതത്തിന്റെ താഴ്വരയില്‍ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടന്നായിരുന്നു അത് സംഭവിച്ചത്….&lt;br /&gt;ഒരു വലിയ മുള്‍പ്പടര്‍പ്പ്…. ആ മുള്‍പ്പടര്‍പ്പില്‍ പെട്ടന്ന് തീ ആളിക്കത്തുവാന്‍ തുടങ്ങി…. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ മുള്‍പ്പടര്‍പ്പില്‍ തീ ആളിക്കത്തുന്നുണ്ടെങ്കിലും, മുള്‍പ്പടര്‍പ്പ് കത്തിയെരിയുകയൊ, മുള്‍പ്പടര്‍പ്പിന്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നില്ലായിരുന്നു. ഇതെന്തൊരു മറിമായമെന്ന് ചിന്തിച്ചുകൊണ്ട് മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് മെല്ലെ നടന്നു.&lt;br /&gt;&lt;br /&gt;“മോസസ്സ്… മോസസ്സ്..” പെട്ടന്നാണ്‍ മുള്‍പ്പടര്‍പ്പിനുള്ളില്‍ നിന്ന് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് മോസസ്സ് ഞെട്ടി വിറച്ചത്. അരാണ്‍ തന്നെ വിളിച്ചത്….? അമ്പരന്നുപോയ മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ മോസസ്സിനെ വിളിച്ചത് ദൈവമായിരുന്നു&lt;br /&gt;&lt;br /&gt;“ഇങ്ങോട്ട് അടുക്കരുത്.. നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ നിന്റെ കാലില്‍ നിന്ന് ചെരിപ്പൂരി കളയുക..” മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് ഒന്നു രണ്ടു ചുവടുകള്‍ മുന്നോട്ട് വച്ചപ്പോള്‍ മുള്‍പ്പടര്‍പ്പിലെ അഗ്നിക്കുള്ളില്‍ നിന്ന് ദൈവം മോസസ്സിന്‍ മുന്നറിയിപ്പു നല്‍കി. തന്നോട് സംസാരിക്കുന്ന വ്യക്തി ആരെന്നറിയാതെ മോസസ്സ് കുഴഞ്ഞു…&lt;br /&gt;&lt;br /&gt;“ഞാന്‍ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും, നിന്റെ പിതാവിന്റെയും ദൈവമാകുന്നു…“ മോസസ്സിന്റെ മനസ്സ് വായിച്ചറിഞ്ഞ ദൈവം സംസാരിച്ചു. ദൈവശബ്ദം കേട്ട് മോസസ്സ് അത്ഭുതപരവശനായി. തന്റെ പൂര്‍വ്വികരായ അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സര്‍വ്വശക്തനായ ദൈവം സംസാരിച്ചിട്ടുണ്ടെന്ന് മോസസ്സിനറിയാം. ആ ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനും ആട്ടിടയനായ തന്നോട് സംസാരിക്കുക എന്നത് മോസസ്സിന്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു… കരുണാമയനായ ദൈവത്തെ ഒന്നു കാണുവാന്‍ മോസസ്സ് തലയുയര്‍ത്തിയെങ്കിലും സൂര്യതേജസിനാല്‍ പതിനായിരം മടങ്ങ് ശോഭയുള്ള ദൈവത്തിന്റെ മുഖം തന്റെ നഗന നേത്രങ്ങള്‍ക്കൊണ്ട് ഒന്നു നോക്കുവാനാവാതെ ഭയന്നുപോയ മോസസ്സ് തന്റെ വസ്ത്രം കൊണ്ട് മുഖം പെട്ടന്ന് മൂടി.&lt;br /&gt;&lt;br /&gt;“ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടതയും, നിലവിളിയും ഞാന്‍ കണ്ടിരിക്കുന്നു.. അവരുടെ സങ്കടങ്ങള്‍ ഞാന്‍ കേട്ടിരിക്കുന്നു… അവരെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടു പോകുവാന്‍ ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു… എന്റെ ജനമായ ഇസ്രയേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഞാന്‍ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയക്കും… “ ദൈവശബ്ദം മോസസ്സിന്റെ കാതുകളില്‍ മുഴങ്ങി.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഈജിപ്തുകാരനെ അടിച്ചു കൊന്നതിനുശേഷം അവിടെ നിന്ന് പ്രാണരക്ഷാര്‍ത്ഥം താന്‍ ഈജിപ്തില്‍ നീന്ന് ഒളിച്ചോടിയതാണ്‍… വീണ്ടും ഈജിപ്തിലേക്കോ…” മോസസ്സിനെ മനസ്സിനെ ഭയം കീഴടക്കി. “ഫറവോന്റെ അടുക്കലേക്ക് പോകുവാനും.. ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാനും ഞാനെന്തുണ്ട്,,,” മോസസ്സ് ദൈവത്തോട് പെട്ടന്ന് ചോദിച്ചു.&lt;br /&gt;&lt;br /&gt;“നീ ഈജിപ്തിലേക്ക് പോകുവാന്‍ ഭയപ്പെടേണ്ട….നിന്നെ കൊല്ലുവാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു… അതുകൊണ്ട് ഭയക്കാതെ നീ ധൈര്യമായിരിക്കുക.. ഞാന്‍ നിന്നോടു കൂടിയിരിക്കും… നീ വേഗം ഈജിപ്തിലെത്തി അവിടെയുള്ള ഇസ്രയേല്‍ ജനങ്ങളോട് ഞാന്‍ നിനക്ക് പ്രത്യക്ഷനായതും… അവരെ ഈജിപ്തിലെ കഷ്ടങ്ങളില്‍ നിന്ന് വിടുവിക്കുമെന്ന് ഞാന്‍ നിന്നോട് കല്പിച്ചതും അറിയക്കണം…” ദൈവം മോസസ്സിനോട് സംസാരിച്ചു.&lt;br /&gt;&lt;br /&gt;“ഒരു പക്ഷേ ഞാന്‍ പറഞ്ഞത് അവര്‍ വിശ്വസിക്കാതിരുന്നാല്‍…” മോസസ്സ് സംശയം പ്രകടിപ്പിച്ചു. ആടുകളെ നയിക്കുവാന്‍ മോസസ്സ് തന്റെ കൈവശം ഒരു വടി കരുതിയിരുന്നു&lt;br /&gt;&lt;br /&gt;“നിന്റെ കൈയ്യിലുള്ള വടി താഴെയിടുക…” ദൈവം മോസസ്സിനോട് കല്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്.. സര്‍പ്പത്തെ കണ്ട് മോസസ്സ് അമ്പരന്നുപോയി.&lt;br /&gt;“നിന്റെ കൈകൊണ്ട് സര്‍പ്പത്തിന്റെ വാലില്‍ പിടിക്കുക…’ ദൈവം മോസസ്സിനോട് വീണ്ടും കല്പിച്ചു, ഭയത്തോടെയെങ്കിലും മോസസ്സ് സര്‍പ്പത്തിന്റെ വാലില്‍ പിടിച്ചപ്പോള്‍ സര്‍പ്പം വീണ്ടും വടിയായി തീര്‍ന്നു.&lt;br /&gt;&lt;br /&gt;“നിന്റെ കൈ നെഞ്ചത്ത് വയ്ക്കുക…” മോസസ്സിനുണ്ടായ അത്ഭുതവും, അമ്പരപ്പും വിട്ടു മാറുന്നതിന്‍ മുമ്പ് ദൈവം മോസസ്സിനോട് കല്‍പ്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തപ്പോള്‍ മോസസ്സിന്റെ കൈ വെളുത്ത് കുഷ്ടരോഗം പിടിപെട്ടതുപോലെയായി…. ഭയന്നുപോയ മോസസ്സിനോട് വീണ്ടും കൈ നെഞ്ചത്തു വയ്ക്കുവാന്‍ ദൈവം കല്പിച്ചു. മോസസ്സ് കുഷ്ടരോഗം പിടിപെട്ട തന്റെ കൈ നെഞ്ചത്തു വച്ചപ്പോള്‍ കൈയ്യിലെ കുഷ്ടരോഗം മാറി….&lt;br /&gt;&lt;br /&gt;“ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ നീ കാട്ടേണ്ട അടയാളങ്ങളാണിത്… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. നീ ഇപ്പോള്‍ കണ്ട രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ദൈവം മോസസ്സിനെ അറിയിച്ചു.&lt;br /&gt;&lt;br /&gt;(തുടരും…)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/6315524571038220852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/6315524571038220852' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/6315524571038220852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/6315524571038220852'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/10/7.html' title='പ്രവാസികളുടെ പ്രവാചകന്‍-7'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-392499317443591691</id><published>2008-10-06T07:01:00.001+03:00</published><updated>2008-10-06T07:01:00.897+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-6</title><content type='html'>&quot;നിങ്ങളെന്തിനാണ് സഹോദരങ്ങളെ വെറുതെ വഴക്കുണ്ടാക്കുന്നത്..?” തെറ്റുകാരനെന്ന് തോന്നിച്ച ഒന്നാമത്തെ ചെറുപ്പക്കാരനോട് മോസസ്സ് ചോദിച്ചു.&lt;br /&gt;&lt;br /&gt;“അത് ചോദിക്കുവാന്‍ നിങ്ങളാര്..” പെട്ടന്നയാള്‍ മോസസ്സിനോട് തട്ടിക്കയറി. “ഞാന് നിങ്ങളിലൊരാള്‍ മാത്രമാണ്… നിങ്ങളുടെ പക്ഷത്ത് യാതൊരു ന്യായമില്ല.. നിങ്ങള്‍ അകാരണമായി ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു പോയതാണ്..” മോസസ്സ് ശാന്തനായി പറഞ്ഞു.&lt;br /&gt;&lt;br /&gt;&quot;ഞങ്ങള്‍ക്കിടയില്‍ ന്യായം വിധിക്കുവാന്‍, നിങ്ങളാര് ന്യായധിപനോ..? അതോ ഇന്നലെ ആ ഈജിപ്തുകാരനെ കൊന്ന് കുഴിച്ചു മൂടിയതുപോലെ എന്നെയും കൊല്ലാനാനോ നിങ്ങളുടെ ശ്രമം..?” അയാളുടെ വാക്കുകള്‍ കേട്ട് മോസസ്സ് അമ്പരന്നു പോയി.&lt;br /&gt;&lt;br /&gt;താന്‍ രഹസ്യമായി ചെയ്ത കൊലപാതകം പരസ്യമായിരിക്കുന്നുവെന്ന് മനസ്സിലായ മോസസ്സ് വല്ലാതെ ഭയന്നുപോയി. ഫറവോന്റെ മകളുടെ വളര്‍ത്തുമകനായി രാജകൊട്ടാരത്തില്‍ എല്ലാവിധ സുഖസൌകര്യങ്ങളോടും കഴിയുന്ന താന്‍ ഒരു ഈജിപ്തുകാരനെ കൊന്നത് വലിയ ശിക്ഷാര്‍ഹമായ തെറ്റാണെന്ന് മോസസ്സിന് അറിയാമായിരുന്നു.  മോസസ്സ് ഭയന്നത് തികച്ചും ശരിയായിരുന്നു. ഫറവോന്‍ പോലും മോസസ്സിന്റെ ഈ കൊലപാതകം ഇതിനകം തന്നെ അറിഞ്ഞു കഴിഞ്ഞിരുന്നു. കുപിതനായ ഫറവോന്‍ മോസസ്സിനെ കൊല്ലുവാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലായ മോസസ്സ് അന്ന് തന്നെ ജീവരക്ഷാര്‍ത്ഥം ഈജിപ്തില്‍ നീന്ന് ഒളിച്ചോടി മിദ്യാന്‍ ദേശത്ത് അഭയം പ്രാപിച്ചു.&lt;br /&gt;&lt;br /&gt;മോസസ്സ് മിദ്യാനിലെത്തിയപ്പോള്‍ ഒരു സംഭവമുണ്ടായി. അതിങ്ങനെയായിരുന്നു. മിദ്യാനിലെ പുരോഹിതനായ യിത്രോവിന്‍ ഏഴ് പെണ്‍ മക്കളുണ്ടായിരുന്നു. തന്റെ നൂറ് കണക്കിന്‍ ആടുകളെ മേയ്ക്കുന്ന ജോലി യിത്രോവിന്റെ സുന്ദരികളും പെണ് മക്കള്‍ക്കായിരുന്നു.&lt;br /&gt;&lt;br /&gt;മിദ്യാന്‍ താഴ്വരയില്‍ പതിവുപോലെ തങ്ങളുടെ ആടുകളെ മേയ്ക്കുവാനെത്തിയ യിത്രോവിന്റെ മക്കള്‍ താഴ്വരയിലെ കിണറ്റില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാന്‍ വേണ്ടിയെത്തിയപ്പോള്‍ അവരുടെ പിന്നാലെയെത്തിയ ഒരു പറ്റം ആട്ടിടയന്മാര്‍ ആ പാവം പെണ്‍കുട്ടികളെ ആട്ടിയോടിച്ചു. ആ ഇടയന്മാരുടെ ധിക്കാരം ദൂരെ നിന്ന് നോക്കി കണ്ട മോസസ്സിന്‍ നിസഹായരായി നില്‍ക്കുന്ന ആ പെണ്‍കുട്ടികളോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ധിക്കാരികളായ ആ ഇടയന്മാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ച മോസസ്സ് അവര്‍ക്ക് നേരെ നടന്നടുത്തു..&lt;br /&gt;&lt;br /&gt;“നിങ്ങളീ പെണ്‍കുട്ടികളോട് ചെയ്തത് ഒട്ടും ശരിയായില്ല….” കിണറ്റിനരികിലെത്തിയ മോസസ്സ് ആ ഇടയന്മാരോട് ചോദിച്ചു. ആരോഗ്യവാനായ മോസസ്സിനെ കണ്ട് ‘സംഗതി’ പന്തികേടാണെന്ന് മനസ്സിലായ ഇടയന്മാര്‍ ഒന്നു പരുങ്ങി. മോസസ്സിന്റെ ചോദ്യത്തിന്‍ മറുപടി പറയാതെ അവര്‍ ഭയത്തോടെ മെല്ലെ പിന്നോട്ട് വലിഞ്ഞു.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ നിങ്ങളുടെ ആടുകള്‍ക്ക് ഇഷ്ടം പോലെ വെള്ളം കോരി കൊടുത്തോളൂ.. അവര്‍ നിങ്ങളെ ഇനിയും ശല്യപ്പെടുത്തുവാന്‍ വരില്ല…“ മോസസ്സ് യിത്രോവിന്റെ പെണ്മക്കളോട് പറഞ്ഞു. തങ്ങളെ ദുഷ്ടരായ ആ ഇടയന്മാരില്‍ നിന്ന് രക്ഷിച്ച മോസസ്സിനോട് ആ പെണ്‍കുട്ടികള്‍ക്ക് സ്നേഹവും, ബഹുമാനവും തോന്നി. അവര്‍ സന്തോഷത്തോടു കൂടി തങ്ങളുടെ ആടുകള്‍ക്ക് ആവശ്യം പോലെ വെള്ളം കോരി കൊടുത്തു. മോസസ്സും അവരെ തങ്ങളുടെ ജോലിയില്‍ സഹായിച്ചു.&lt;br /&gt;&lt;br /&gt;അന്ന് വൈകുന്നേരം ആടുകളെയും കൊണ്ട് തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവതികളായ ആ പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിച്ചത് മോസസ്സിനെക്കുറിച്ചായിരുന്നു. വീട്ടിലെത്തിയ അവര്‍ തങ്ങളുടെ അപ്പനായ യിത്രോവിനോട് മോസസ്സ് തങ്ങളെ സഹായിച്ച കഥ അറിയിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“നാളെ ആ ചെറുപ്പക്കാരനെ നിങ്ങള്‍ വീണ്ടും കണ്ടാല്‍ അയാളെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുവാന്‍ മറക്കരുത്..” യിത്രോവ് തന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസം  അവര്‍ മോസസ്സിനെ തലേദിവസം കണ്ട അതേ കിണറ്റുകരയില്‍ വച്ച് വീണ്ടും കാണുകയും അദ്ദേഹത്തെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു… മോസസ്സിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയ യിത്രോവിനും മക്കള്‍ക്കും മോസസ്സിനോടുള്ള സ്നേഹവും, ബഹുമാനവും വര്‍ദ്ധിച്ചു. മാത്രമല്ല മിദ്യാന്‍ ദേശത്ത് സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മോസസ്സിനെ തങ്ങളോടൊപ്പം താമസിക്കുവാന്‍ യിത്രോവ് അനുവദിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു. യിത്രോവിന്റെ ആടുകളെ മേയ്ക്കുന്ന ജോലി സ്വയം ഏറ്റെടുത്ത മോസസ്സ് നല്ലൊരു ആടിടനെന്ന ഖ്യാതി പെട്ടന്ന് സമ്പാദിച്ചു. മോസസ്സിന്റെ നല്ല പെരുമാറ്റവും, ആത്മാര്‍ത്ഥതയും, അതിലുപരി തികഞ്ഞ അധ്വാനശേഷിയും ഇഷ്ടപ്പെട്ട യിത്രോവ് തന്റെ മകളിലൊരാളായ സിപ്പോറയെ മോസസ്സിന്‍ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നാ‍ലപ്പത് വര്‍ഷം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് മോസസ്സ് മിദ്യാന്‍ ദേശത്ത് കഴിഞ്ഞു.. ഇതിനിടയില്‍ മോസസ്സിന് സിപ്പോറയില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു…&lt;br /&gt;&lt;br /&gt;ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ കഷ്ടതകള്‍ വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു….&lt;br /&gt;അവര്‍ ദൈവത്തോട് നിലവിളിച്ചു. അവരുടെ കണ്ണുനീരും, നിലവിളിയും കണ്ട ദൈവത്തിന് അവരോട് മനസ്സലിവ് തോന്നുകയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പിതാക്കന്മാരോട് താന്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുകയും ചെയ്തു….&lt;br /&gt;&lt;br /&gt;ഇസ്രായേല്‍ ജനങ്ങളെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് രക്ഷിക്കുവാന്‍ തീരുമാനിച്ച ദൈവം അവരെ നയിക്കുവാന്‍ അവര്‍ക്കിടയില്‍ നിന്ന് ഒരു നായകനെ, ഒരു പ്രവാചകനെ ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. ഫറവോന്റെ കൊട്ടാരത്തില്‍ നാല്‍പ്പത് വര്‍ഷം ജീവിച്ച് സൈനിക പരിശീലനവും, ഒപ്പം രാജകീയ വിദ്യാഭ്യാസവും ലഭിച്ച് നല്ലൊരു യോദ്ധാവും, വിവേകിയുമായിത്തീരുകയും പിന്നിട് നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ അമ്മായിയപ്പനായ യിത്രോവിന്റെ ആയിരക്കണക്കിന് ആടുകളെ മേയിച്ച് നല്ലൊരു ഇടയനാവുകയും ചെയ്ത മോസസ്സിനെയാണ് ഇസ്രായേല്‍ ജനങ്ങളുടെ നായകനായി ദൈവം മനസ്സില്‍ കണ്ടത്....&lt;br /&gt;&lt;br /&gt;&lt;span style=&quot;color:#cc0000;&quot;&gt;(തുടരും….)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/392499317443591691/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/392499317443591691' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/392499317443591691'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/392499317443591691'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/10/6.html' title='പ്രവാസികളുടെ പ്രവാചകന്‍-6'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-6166405282187883159</id><published>2008-10-02T11:42:00.002+03:00</published><updated>2008-10-02T11:47:51.470+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-5</title><content type='html'>മിര്യാം അമ്മയോടൊപ്പം രാജകുമാരിയുടെ അടുക്കലെത്തി അവരെ താണു വണങ്ങി. തനിക്ക് നദിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന്‍ പാല്‍ കൊടുത്തു വളര്‍ത്തുവാന്‍ വന്ന സ്ത്രീയെ രാജകുമാരിക്ക് നന്നെ ബോധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ഈ കുഞ്ഞിനെ നിങ്ങളുടെ വീട്ടില്‍ കൊണ്ടു പോയി മുലപ്പാന്‍ കൊടുത്തു വളര്‍ത്തണം. അതിനുള്ള ശമ്പളം നിങ്ങള്‍ക്ക് ഞാന്‍ തരികയും ചെയ്യും. രാജകുമാരി യോഖെബെദിനോട് പറഞ്ഞു…  “എന്നാല്‍ ഇവന്റെ മുലകുടി മാറുന്ന സമയമാകുമ്പോള്‍ നിങ്ങളിവനെ എനിക്ക് മടക്കി തരികയും വേണം…പിന്നീടവന്‍ സകല സുഖസൌഖര്യങ്ങളോടും കൂടി എന്റെ മകനായി എന്നോടൊപ്പം കൊട്ടാ‍രത്തില്‍ വളരും…”&lt;br /&gt;&lt;br /&gt;“അവിടുന്ന് പറയുന്നതുപോലെ എന്തും ഞാന്‍ ചെയ്യും….” യൊഖെബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രാജകുമാരി കുഞ്ഞിനെ യൊഖെബെദിന്റെ കൈകളിലേല്‍പ്പിച്ചു. എന്നാല്‍ അത് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയാണെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല. യൊഖെബെദ് തന്റെ പൊന്നോമന പുത്രനെ വാരിപ്പുണര്‍ന്നു കൊണ്ട് മിര്യാമിനോടൊപ്പം തന്റെ വീട്ടിലേക്ക്  പോയി.&lt;br /&gt;&lt;br /&gt;ഇനിയിവന്റെ ജീവനെ നശിപ്പിക്കുവാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ലല്ലോന്ന ആശ്വാസമായിരുന്നു യോഖെബെദിന്റെയും മിര്യാമിന്റെയും മനസ്സില്‍. വീട്ടിലെത്തുവോളം യോഖെബെദ് മകനെ ചുംബനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. എങ്കിലും നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കൊടുത്ത് വളര്‍ത്തുന്നതിന്‍ കൂലി വാങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ വേദനയും, നിസഹായതയും യോഖെബെദിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എല്ലാം ദൈവനിയോഗമായിരുന്നു.&lt;br /&gt;&lt;br /&gt;യൊഖെബെദ് കഥയൊന്നുമറിയാതെ തന്റെ മാറോട് പറ്റിച്ചേര്‍ന്നുറങ്ങുന്ന തന്റെ പൊന്നു മകന്റെ മുഖത്തേക്ക് നോക്കി…. ‘‘ഇവന്റെ മുലകുടി മാറുമ്പോള്‍ ഫറവോന്റെ മകള്‍ക്ക് ഇവനെ തിരിച്ചു കൊടുക്കേണ്ടതാണ്. അവരായിരിക്കും പിന്നീട് ഇവനെ വളര്‍ത്തുക… നൊന്തു പ്രസവിച്ച തനിക്ക് തന്റെ മകനില്‍ യാതൊരു അവകാശവുമുണ്ടാവുകയില്ല…..‘ തന്റെ മനസ്സ് നീറിപ്പുകയുന്നത് യോഖെബെദ് അറിഞ്ഞു.&lt;br /&gt;&lt;br /&gt;“നല്ലവളായ ആ രാജകുമാരി നമ്മുടെ മകനെ പൊന്നുപോലെ വളര്‍ത്തും….. അവന്‍ ഒരു രാജകുമാരനായി സകല സുഖസൌകര്യങ്ങളോടും കൂടി അവരുടെ കൊട്ടാരത്തില്‍ വളരും… അവന്‍ എവിടെ വളര്‍ന്നാലെന്താ.. നമ്മുടെ മകന്‍ ജീവനോടു കൂടിയുണ്ടെന്ന് ആശ്വസിക്കാമല്ലോ…… തല്‍ക്കാലം അതുമതി നമുക്ക്… എന്നാല്‍… എന്നെങ്കിലുമൊരിക്കല്‍ എല്ലാ സത്യവും അറിയുമ്പോള്‍ അവന് നമ്മളെ തേടി വരാതിരിക്കില്ല…” അമ്രാം തന്റെ ഭാര്യയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;തന്റെ കുഞ്ഞിനെ മൂന്ന് മാസം വരെ യോഖെബെദ് മുലപ്പാന്‍ നല്‍കി വളര്‍ത്തി. എല്ലാവരും കുഞ്ഞിനെ കണ്ണിലെ ക്യഷ്ണമണിപോലെയാണ്‍ ലാളിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ രാജകുമാരിയോട് കരാറ് ചെയ്ത പ്രകാരം മനസ്സില്ലാമനസ്സോടെ അവര്‍ കുഞ്ഞിനെ ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചു. ആരോഗ്യവാനായിട്ടിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ രാജകുമാരി അത്യധികം സന്തോഷിച്ചു. ഫറവോന്റെ പുത്രിയാണ്‍ കുഞ്നിന്‍ ‘മോസസ്സ്’ എന്നു പേരിട്ടത്. വളര്‍ത്തു മകനാണെങ്കിലും മോസസ്സിനെ അവര്‍ സ്വന്തം മകനെപ്പോലെ വളത്തി…. അവന്‍ വേണ്ടുന്നതെല്ലാം രാജകൊട്ടാരത്തില്‍ നിന്നു ലഭിച്ചു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നുപോയത്… ഫറവോന്റെ മകളുടെ പുത്രനായി അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന് സകല സുഖസൌകര്യങ്ങളോടും കൂടി മോസസ്സ് രാജകൊട്ടാരത്തില്‍ വളര്‍ന്നു. മോസസ്സിന്‍ രാജകീയമായ ആയുധപരിശീലനവും, വിദ്യാഭ്യാസവും രാജകൊട്ടാരത്തില്‍ നിന്ന് ലഭിച്ചു. ഏതാണ്ട് യൌവ്വന പ്രായമെത്തുന്നതിന്‍ മുമ്പ് മോസസ്സ് വിവേകിയും, അതിലുപരി തികഞ്ഞ ഒരു യോദ്ധാവുമായി തീര്‍ന്നു. സംസാരിക്കുമ്പോള്‍ ചെറിയൊരു വിക്കുള്ളതൊഴിച്ചാല്‍ മോസസ്സ് എന്തുകൊണ്ടും പൌരഷ്യത്തിന്റെ പ്രതീകമായിരുന്നു.&lt;br /&gt;&lt;br /&gt;നാല്‍പ്പത് വയസ്സുവരെ മോസസ്സ് രാജകൊട്ടാരത്തില്‍ ജീവിച്ചു. എന്നാല്‍ താന്‍ ഫറവോന്റെ മകളുടെ യഥാര്‍ത്ഥ മകനല്ലെന്നും. വളര്‍ത്തുമകന്‍ മാത്രമാണെന്നും തന്റെ പെറ്റമ്മയും സഹോദരങ്ങളും ഈജിപ്തുകാരല്ലെന്നും ഇസ്രായേല്‍ വംശക്കാരാണെന്നുമുള്ള ആ നഗ്നസത്യം ഇതിനകം മോസസ്സ് മനസ്സിലാക്കി കഴിഞ്ഞിരുന്നു. താന്‍ ഫറവോന്റെ പുത്രനായി രാജകൊട്ടാരത്തില്‍ എത്തുവാനുള്ള കാരണവും ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്‍ ജനം നേരിടുന്ന ക്രൂരതകളും മനസ്സിലാക്കിയ മോസസ്സിന്‍ വല്ലാത്ത ദു:ഖം തോന്നി.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്യര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നേരിട്ടു മനസ്സിലാക്കുവാന്‍ പോയ മോസസ്സ് ഒരു ഈജിപ്തുകാരന്‍ വ്യദ്ധനായ ഒരു പാവം ഇസ്രായേല്യനെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന സംഭവം കാണുവാനിടയായി. വേദനകൊണ്ട് പുളയുയുന്ന ആ പാവം വ്യദ്ധന്റെ നിലവിളി അധികനേരം കണ്ടു നില്‍ക്കുവാന്‍ മോസസ്സിന് അധികനേരം കഴിഞ്ഞില്ല. മോസസ്സിന്റെ രകതം തിളച്ചു. മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം മോസസ്സ് ഓടിച്ചെന്നു ആ ഈജിപ്തുകാരനെ ഒറ്റയടിക്ക് കൊന്നു. പിന്നീട് ആ ആര്‍ക്കും സംശയം തോന്നാത്തവിധം അയാളുടെ മ്യതശരീരം മണലില്‍ മറവു ചെയ്തു.&lt;br /&gt;&lt;br /&gt;താന്‍ ചെയ്ത കൊലപാതകം ആരും കണ്ടില്ലെന്നായിരുന്നു മോസസ്സിന്റെ ധാരണ. എന്നാല്‍ അടുത്ത ദിവസം രണ്ട് ഇസ്രായേല്യ യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അവരെ സമാധാനിപ്പിക്കുവാന്‍ ഓടിയെത്തിയപ്പോഴാണ് തന്റെ ധാരണ തെറ്റായിരുന്നുവെന്ന് മോസസ്സിന് മനസ്സിലായത്.,&lt;br /&gt;&lt;br /&gt;(തുടരും…)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/6166405282187883159/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/6166405282187883159' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/6166405282187883159'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/6166405282187883159'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/10/5.html' title='പ്രവാസികളുടെ പ്രവാചകന്‍-5'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-2355086966789792633</id><published>2008-09-29T07:00:00.002+03:00</published><updated>2008-09-29T07:00:00.459+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-4</title><content type='html'>നൈല്‍ നദിയില്‍ കുളിക്കുവാനെത്തിയ ഫറവോന്റെ പുത്രിയുടെ തോഴിമാരായിരുന്നു നദീതീരത്തൂടെ അപ്പോള്‍ നടന്ന് വന്നത്. ഞാങ്ങണച്ചെടിയുടെ ഇടയിലിരിക്കുന്ന പെട്ടകം കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതവും, അമ്പരപ്പും തോന്നി. അവരിലൊരാള്‍ ഇക്കാര്യം ഓടിച്ചെന്ന് നദിയില്‍ നീന്തി രസിച്ചുകൊണ്ടിരുന്ന രാജകുമാരിയെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ആ പെട്ടകം എന്റെ അടുക്കല്‍ കൊണ്ടു വരൂ..” പെട്ടകത്തിനുള്ളില്‍ എന്താണുള്ളതെന്ന്&lt;br /&gt;അറിയുവാനുള്ള ആകാംക്ഷയില്‍ രാജകുമാരി തന്റെ ദാസിമാരോട് കല്പിച്ചു. ദാസിമാര്‍ പെട്ടകം&lt;br /&gt;രാജകുമാരിയുടെ അടുക്കലെത്തിച്ചു. തന്റെ സഹോദരന് എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയാതെ ദൂരെ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മിര്യാമിന്റെ നെഞ്ചിടിക്കുവാന്‍ തുടങ്ങി. അവര്‍ തന്റെ കുഞ്ഞനുജനെ കൊല്ലുമോ..? അതോ…? അതുവരെ മനസ്സില്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം&lt;br /&gt;ചോര്‍ന്നൊലിച്ചുപോകുന്നതുപോലെ അവള്‍ക്ക് തോന്നി. അവളുടെ കാതുകളില്‍ മരണത്തിന്റെ മണിയൊച്ച മുഴങ്ങി. കണ്ണുകളില്‍ അന്ധകാരം നിറഞ്ഞു…&lt;br /&gt;&lt;br /&gt;രാജകുമാരി പെട്ടകം മെല്ലെ തുറന്നു നോക്കി. അതിനുള്ളില്‍ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്ന അതീവ സുന്ദരനായ ശിശുവിനെ കണ്ട് രാജകുമാരിയും ദാസിമാരും അത്ഭുതപ്പെട്ടു. ആരാണി കുഞ്ഞിനെ ഇതിനുള്ളില്‍ ഉപേക്ഷിച്ചത്..? രാജകുമാരിയും, ദാസിമാരും ചിന്തിച്ചത് അതായിരുന്നു. ഈ സമയം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന കുഞ്ഞ് അപരിചതരെ കണ്ടതും പെട്ടന്ന് പൊട്ടിക്കരയുവാന്‍ തുടങ്ങി. രാജകുമാരിക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹവും സഹതാപവും തോന്നി. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തന്റെ നെഞ്ചോടു ചേര്‍ത്തു. പെട്ടന്നവന്‍ കരച്ചിലടക്കി പുഞ്ചിരി തൂകുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;&quot;ഇത് ഇസ്രായേല്യരുടെ കുട്ടിയാണല്ലോ…” കുഞ്ഞിന് മുത്തം കൊടുക്കുന്നതിനിടയില്‍ രാജകുമാരി&lt;br /&gt;തോഴിമാരോട് അഭിപ്രായപ്പെട്ടു. “ശരിയാണ്…” രാജകുമാരിയുടെ അഭിപ്രായത്തോട് തോഴിമാരും&lt;br /&gt;യോജിച്ചു.&lt;br /&gt;&lt;br /&gt;“ആരുടെ കുട്ടിയായാലെന്ത്.. എന്തൊക്കെ ഭവിഷ്യത്തുകള്‍ വന്നാലെന്ത്, എനിക്കീ സുന്ദരക്കുട്ടനെ ഒരുപാടിഷ്ടമായി. ഇവനെ കൊട്ടാരത്തിലേക്ക് ഞാന്‍ കൊണ്ടുപോവുകയാണ്. ഞാനിവനെ സ്വന്തം&lt;br /&gt;മകനെപ്പോലെ വളര്‍ത്തും… രാജകുമാരി മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു.&lt;br /&gt;&lt;br /&gt;“കുമാരി.., മുലകുടി മാറാത്ത ഇവനെ എങ്ങനെയാണ് അങ്ങ് വളര്‍ത്തുന്നത്…” തോഴിമാരുടെ&lt;br /&gt;ചോദ്യത്തിന്‍ മുന്നില്‍ രാജകുമാരിക്ക് ഉത്തരം മുട്ടി. ഈ സമയം രാജകുമാരിയുടെയും, ദാസിമാരുടെയും ഓരൊ ചലനങ്ങളും, വാക്കുകയും നദീതീരത്തെ ഈന്തപ്പനയുടെ മറവില്‍ ഒളിച്ചിരുന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന മിര്യാം പെട്ടന്ന് അവിടെയെത്തി.&lt;br /&gt;&lt;br /&gt;“എന്താണ്‍ രാജകുമാരി, അങ്ങ് വല്ലാതെ ദു:ഖിതയായിരിക്കുന്നല്ലോ…? ഈ കുഞ്ഞ് ഏതാണ് രാജകുമാരി..?’ ഒന്നും സംഭവിക്കാത്തതുപോലെ മിര്യാം രാജകുമാരിയോട് ചോദിച്ചു. ദാസിമാരിലൊരാള്‍ രാജകുമാരിയുടെ ദു:ഖത്തിനു കാരണം മിര്യാമിനെ അറിയിച്ചു&lt;br /&gt;&lt;br /&gt;“രാജകുമാരി വിഷമിക്കേണ്ട.... അവിടേക്ക് സമ്മതമെങ്കില്‍ ഈ കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടാതിന് ഒരു സ്ത്രീയെ ഞാന്‍ ഏര്‍പ്പാടാക്കാം….“ തന്റെ അമ്മയെ, അതായത് ആ കുഞ്ഞിനെ യഥാര്‍ത്ഥ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ട് മിര്യാം വളരെ താഴ്മയോടു കൂടി രാജകുമാരിയെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“കുമാരി, ഇവള്‍ പറഞ്ഞത് തികച്ചും ശരിയാണ്.... ഈ കുഞ്ഞിന്‍ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടതിന് ഒരു സ്ത്രീയെ നമുക്ക് ആവശ്യമാണ്…” ദാസിമാര്‍ രാജകുമാരിയെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“അല്ലയോ പെണ്‍കുട്ടി, നീ ആരാണെന്നോ, എവിടെ നിന്ന് വന്നെന്നോ ഞാന്‍ ചോദിക്കുന്നില്ല.... ഈ കുഞ്ഞിന്‍ മുലപ്പാന്‍ കൊടുത്ത് വളര്‍ത്താന്‍ ഒരു സ്ത്രീയെ ഉടന്‍ ആവശ്യമാണ്… അതിന് പറ്റിയ ഒരാളെ നീ വേഗം എന്റെ അടുക്കല്‍ കൊണ്ടു വരണം…” രാജകുമാരി കല്പിച്ചു.&lt;br /&gt;&lt;br /&gt;മിര്യാം സന്തോഷത്തോടു കൂടി തന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. അവളുടെ ആവേശവും, സന്തോഷവും കണ്ട് രാജകുമാരിയും, ദാസിമാരും അത്ഭുതപ്പെട്ടു. എന്നാല്‍ കുമാരിയുടെ കൈകളില്‍ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ സഹോദരിയാണ് ആ പെണ്‍കുട്ടിയെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല.&lt;br /&gt;&lt;br /&gt;തന്റെ കുഞ്ഞനുജന് മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ സന്തോഷമായിരുന്നു മിര്യാമിന്റെയുള്ളില്‍. അതവള്‍ക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എത്രയും വേഗം തന്റെ അമ്മയെ രാജകുമാരിയുടെ അടുക്കലെത്തിക്കുക എന്നതായിരുന്നു മിര്യാമിന്റെ ലക്ഷ്യം. ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ തന്റെ വീട്ടില്‍ ഓടിയെത്തിയ മിര്യാം സംഭവിച്ചതെല്ലാം തന്റെ അമ്മയോടും, അപ്പനോടും സഹോദരനോടും ഒറ്റശ്വാസത്തില്‍ അറിയിച്ചു. മിര്യാമിന്റെ വാക്കുകള്‍ അവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്…&lt;br /&gt;&lt;br /&gt;“എന്റെ പ്രാര്‍ത്ഥനയും, നിലവിളിയും എന്റെ ദൈവം കേട്ടിരിക്കുന്നു… എനിക്കെന്റെ മകനെ തിരിച്ചു കിട്ടുവാന്‍ പോകുന്നു…” യോഖേബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.&lt;br /&gt;&lt;br /&gt;“അമ്മേ കുഞ്ഞു നമ്മുടേതാണെന്ന് രാജകുമാരിക്ക് സംശയം തോന്നുവാന്‍ പോലും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കുഞ്ഞിനു മാത്രമല്ല, എല്ലാവര്‍ക്കും ആപത്താണ്.....” രാജകുമാരിയുടെ അടുക്കലേക്ക് പോകുന്നതിനിടയില്‍ മിര്യാം അമ്മയ്ക്ക് മുന്നറിയിപ്പു നല്‍കി.&lt;br /&gt;&lt;br /&gt;“ഇല്ല ഒരിക്കലുമില്ല കുട്ടി…” യോഖേബെദ് മകള്‍ക്ക് ഉറപ്പു നല്‍കി…&lt;br /&gt;&lt;br /&gt;എന്നാല്‍ എന്താണവിടെ സംഭവിച്ചത്…?&lt;br /&gt;&lt;br /&gt;(തുടരും…)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/2355086966789792633/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/2355086966789792633' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/2355086966789792633'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/2355086966789792633'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/09/4.html' title='പ്രവാസികളുടെ പ്രവാചകന്‍-4'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-8517737885604636234</id><published>2008-09-25T07:30:00.002+03:00</published><updated>2008-09-25T07:30:00.896+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-3</title><content type='html'>എന്തായിരുന്നു ഈജിപ്തില്‍ നടന്ന ആ സംഭവം…?&lt;br /&gt;ഈജിപ്തിലെ ഇസ്രായേല്‍ ജനങ്ങളെ അവരുടെ സകല കഷ്ടതകളിലും നിന്നും മോചിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച മോസസ്സിന്റെ ജനനമായിരുന്നു ആ വലിയ സംഭവം.&lt;br /&gt;&lt;br /&gt;യാക്കോബിന്റെ പന്ത്രണ്ട് ആണ് മക്കളുടെ സന്തതികളായിരുന്നല്ലോ ഇസ്രയേല്‍ ജനം. ഈ പന്ത്രണ്ട് മക്കളുടെ തലമുറകള്‍ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.. ഇതില്‍ യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ ഗോത്രത്തില്‍ പെട്ട അമ്രാമിന്റെ യോഖെബെദിന്റെയും മകനായിട്ടായിരുന്നു മോസസ്സിന്റെ ജനനം.&lt;br /&gt;&lt;br /&gt;പ്രസവിച്ചു വീണപ്പോള്‍ തന്നെ ആരു കണ്ടാലും കൊതിച്ചു പോകുന്ന അതീവ സുന്ദരനായിന്നു മോസസ്സ്. മോസസ്സിന് ദുഷ്ടരായ ഫറവോന്റെ സൈനികര്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കുവാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ, സഹോദരിയായ മിര്യാമിനോ, സഹോദരനായ അഹരോനോ മനസ്സ് വന്നില്ല. അതുകൊണ്ട് അവര്‍ അവന്റെ ജനനം വളരെ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ അധികകാലം ഈ ‘ഒളിച്ചുകളി’ നീണ്ടു നിന്നില്ല.&lt;br /&gt;&lt;br /&gt;മൂന്ന് മാസക്കാലം മോസസ്സിനെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങളുടെ വീട്ടിനുള്ളില്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഏതു നിമിഷവും ഫറവോന്റെ സൈനികര്‍ പാഞ്ഞെത്തുമെന്ന ഭയം അവരെ ഊണിലും ഉറക്കത്തിലും വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കണ്മുമ്പില്‍ വച്ചു തന്നെ തങ്ങളുടെ കുഞ്ഞിനെ കഴുത്ത്&lt;br /&gt;ഞെരിച്ചു കൊല്ലും…&lt;br /&gt;&lt;br /&gt;യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞിനെ മരണത്തിന്‍ വിട്ടുകൊടുക്കുവാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ മതിയാവൂ.. പക്ഷേ എങ്ങനെ..? ആ ചോദ്യം അവരെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എത്രനാള്‍ ഫറവോന്റെ സൈനികരില്‍ നിന്ന് അവനെ തങ്ങള്‍ മറച്ചു വയ്ക്കും… ഏറിയാല്‍ കുറച്ചു നാളുകള്‍ മാത്രം.. അതു കഴിഞ്ഞാല്‍….? ഒരിക്കല്‍ തങ്ങള്‍ തീര്‍ച്ചയായും പിടിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കുഞ്ഞിനെ…? അതോര്‍ക്കുവാന്‍ പോലും മോസസ്സിന്റെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ കഴിഞ്ഞില്ല. തങ്ങളുടെ ഹ്യദയം പൊട്ടിപോകുന്നതുപോലെയാണ്‍ അവര്‍ക്ക് തോന്നിയത്.&lt;br /&gt;&lt;br /&gt;‘നമ്മുടെ കുഞ്ഞിനെ എങ്ങനെയെങ്കിലും നമുക്ക് മരണത്തില്‍ നിന്ന് രക്ഷിച്ചേ മതിയാവൂ...’ അവര്‍ തീരുമാനിച്ചുറച്ചു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തുകയും ചെയ്തു. ഒട്ടും താമസിച്ചില്ല. മോസസ്സിന്റെ പെങ്ങളായ മിര്യാം ചന്തയില്‍ പോയി ഞാങ്ങണയുടെ ചെടിയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടകം (പെട്ടി) വാങ്ങി വീട്ടില്‍ വന്നു. ആ പെട്ടിയില്‍ വെള്ളം കയറുവാതിരിക്കുവാന്‍ അവള്‍ തന്നെയാണ്‍ അതിന്റെ പുറത്ത് പശ തേച്ചത്. പശ ഉണങ്ങി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു പെട്ടിയില്‍ അവള്‍ മ്യദുലമായ തുണി വിരിച്ചശേഷം തന്റെ കുഞ്ഞ് സഹോദരനായ മോസ്സ്സിനെ അതിനുള്ളില്‍ കിടത്തി. സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നറിയാതെ പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞ് മോസസ്സ് കൈകാലുകളിളക്കി കളിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖം അവന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണുകളെ ഈറനണിയിച്ചു….&lt;br /&gt;&lt;br /&gt;“എന്റെ പൊന്നുമോനേ….” യോഖെബെദ് തേങ്ങിക്കരഞ്ഞു. എന്നാല്‍ ഉള്ളിലുള്ള ദു:ഖം പുറത്തു&lt;br /&gt;കാണിക്കാതെ മിര്യാം തന്റെ കുഞ്ഞ് സഹോദരനെ കിടത്തിയ പെട്ടകം തലയില്‍ വച്ചുകൊണ്ട് വേഗം&lt;br /&gt;വീട് വിട്ട് നൈല്‍ നദിയുടെ തീരത്തേക്ക് നടന്നു. തന്റെ സഹോദരനെ ഫറവോന്റെ സൈനികരുടെ&lt;br /&gt;മരണഹസ്തങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷിക്കുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം.. ഭാഗ്യമെന്ന്&lt;br /&gt;പറയട്ടെ മിര്യാം നൈല്‍ നദിയുടെ തീരത്ത് എത്തുന്നതു വരെ ആരും അവളെ ശ്രദ്ധിച്ചില്ല. മാത്രമല്ല&lt;br /&gt;പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞു കരഞ്ഞതുമില്ല.&lt;br /&gt;&lt;br /&gt;നൈല്‍ നദീ തീരത്തെത്തിയ മിര്യാം ശാന്തമായി ഒഴുകുന്ന നൈല്‍ നദിയിലേക്ക് നോക്കി. ‘എത്രയെത്ര&lt;br /&gt;യിസ്രായേല്യരുടെ ആണ്‍ കുഞ്ഞുങ്ങളുടെ മരണം കണ്ട് മടുത്ത നദിയാണിത്… ഇനിയും എത്രയെത്ര&lt;br /&gt;കുട്ടികളുടെ മരണത്തിന്‍ സാക്ഷിയാവാന്‍ കാത്തിരിക്കുകയാണി ഈ നദി അവള്‍ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;തങ്ങളുടെ എല്ലാ കഷ്ടതകള്‍ക്കും എന്നാണ് ഒരറുതിയുണ്ടാവുക…? ആരാണ് തങ്ങളെ ഈ കഷ്ടതകളില്‍ നിന്നും രക്ഷിക്കുക...? അവള്‍ ദു:ഖത്തോടു കൂടി ഓര്‍ത്തു. എന്നാല്‍ പെട്ടകത്തിലുള്ള തന്റെ കുഞ്ഞ് സഹോദരനെ, ദൈവം കഷ്ടതകളുടെ തീച്ചുളയില്‍ നിന്നും രാജകുമാരനെപ്പോലെ വളര്‍ത്തി വലുതാക്കി താനുള്‍പ്പെടുന്ന ഇസ്രായേല്‍ ജനതയുടെ മൊത്തം രക്ഷകനായി തീര്‍ക്കേണ്ടതാണെന്ന് സഹോദരിയായ മിര്യാമെന്നല്ല ആരും അറിഞ്ഞിരുന്നില്ല.&lt;br /&gt;&lt;br /&gt;ഈ സമയത്താണ് അങ്ങ് ദൂരെ നദീതീരത്തൂടെ ആരൊക്കെയോ നടന്നു വരുന്നത് മിര്യാം കണ്ടത്. തന്റെ&lt;br /&gt;കൈയ്യിലിരിക്കുന്ന പെട്ടകത്തില്‍ തന്റെ കുഞ്ഞ് സഹോദരന്‍ ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്. ഒരു&lt;br /&gt;പക്ഷേ അവര്‍ തന്നെ പിടികൂടിയാല്‍ തന്റെ സഹോദരന്റെ സ്ഥിതി എന്താകും..? അവര്‍ തന്റെ സഹോദരനെ…? അതോര്‍ക്കുവാന്‍ പോലും മിര്യാമിന് karuthillayirunnu. മിര്യാം വേഗം പെട്ടകം നദീ&lt;br /&gt;തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില്‍ വച്ചശേഷം തന്റെ സഹോദരന്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയുവാന്‍ ദൂരെ മാറി നിന്നു.&lt;br /&gt;&lt;br /&gt;&lt;span style=&quot;color:#cc0000;&quot;&gt;(തുടരും....)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/8517737885604636234/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/8517737885604636234' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/8517737885604636234'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/8517737885604636234'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/09/3.html' title='പ്രവാസികളുടെ പ്രവാചകന്‍-3'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-5041801028520632706</id><published>2008-09-22T09:45:00.002+03:00</published><updated>2008-09-22T09:47:54.004+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-2</title><content type='html'>“പ്രഭോ ഇസ്രയേല്‍ ജനത്തിന്റെ വംശവര്‍ദ്ധനവ് തടയുവാന്‍ നമ്മള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. നല്ല ആരോഗ്യവും, സൌന്ദര്യവുമുള്ള ആണ്കുട്ടികളെയാണ് ഇസ്രായേല്യ സ്ത്രീകള്‍ പ്രസവിക്കുന്നത്. ആ ആണ്‍കുട്ടികളാനെങ്കില്‍ എത്രപെട്ടന്നാണ് ആരോഗ്യത്തോടെ വളര്‍ന്ന് വലുതാകുന്നത്…? ഇങ്ങനെ വളരുന്ന ആ ആണ്‍കുട്ടികളാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്‍ വലിയൊരു ഭീഷണിയായി തീരും എന്നതില്‍ യാതൊരു സംശയവുമില്ല….” ഈജിപ്തിലെ ചാരന്മാര്‍ ഫറവോന്‍ മുന്നറിയിപ്പു നല്‍കി.&lt;br /&gt;&lt;br /&gt;&quot;ഇസ്രായേല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികള്‍ ഒരിക്കലും വളര്‍ന്നു കൂടാ, പ്രസവ സമയത്തു തന്നെ നാം&lt;br /&gt;അവരെ ഇല്ലാതാക്കണം… അതിനെന്താണൊരു വഴി…” ഫറവോന്‍ ചിന്താകുലനായി.&lt;br /&gt;&lt;br /&gt;“അസാധ്യമായത് ഈ ലോകത്തിന്‍ എന്തുണ്ട് പ്രഭോ…” അങ്ങ് വിഷമിക്കേണ്ട.. എല്ലാത്തിനും ഒരു വഴിയുണ്ട്…” പണ്ഢിതന്മാര്‍ ഫറവോനെ ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;“പറയൂ….എന്താണിതിനൊരു വഴി…“ ഫറവോന്‍ ആകാംക്ഷഭരിതനായി…&lt;br /&gt;&lt;br /&gt;“പറയാം… അതായത് ഇസ്രായേല്യ സ്ത്രീകളുടെ പ്രസവമെടുക്കുന്നതും, അവര്‍ക്ക് പ്രസവചികിത്സകള്‍ നല്കുന്നതു സിപ്രായെന്നും, പൂവായെന്നും പേരായ അവരുടെ വംശക്കാരായ രണ്ട് സ്ത്രീകളാണ്‍… അവരെ എങ്ങനെയിങ്കിലും നമ്മള്‍ വശത്താക്കണം…”&lt;br /&gt;&lt;br /&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2V_lEbIgMlUviqBIeUY37U4SwiGWtwx-6sEo5UB9h-lCocTXnE4Yt8KsvhgKeJb2DggRQfz4CWXeH20WAVNSBK9Af_ZVqt4GLLGVA8dCAPXfjClyiZOI65cJ2_eY3MLBakgWkQb4M76Q/s1600-h/2352767252.jpg&quot;&gt;&lt;img id=&quot;BLOGGER_PHOTO_ID_5248732838452299218&quot; style=&quot;FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand&quot; alt=&quot;&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2V_lEbIgMlUviqBIeUY37U4SwiGWtwx-6sEo5UB9h-lCocTXnE4Yt8KsvhgKeJb2DggRQfz4CWXeH20WAVNSBK9Af_ZVqt4GLLGVA8dCAPXfjClyiZOI65cJ2_eY3MLBakgWkQb4M76Q/s200/2352767252.jpg&quot; border=&quot;0&quot; /&gt;&lt;/a&gt;“നല്ല ആശയം തന്നെ… ഇസ്രായെല്യ സ്ത്രീകള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ പ്രസവ സമയത്തു തന്നെ അതിനെ കൊല്ലാന്‍ ആ വയറ്റാട്ടികള്‍ക്ക് നാം നിര്‍ദ്ദേശം നല്‍കുന്നു… ആരവിടെ വേഗം ആ സ്ത്രികളെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ…“ സന്തോഷവാനാ‍യ ഫറവോന്‍ കല്പിച്ചു. രാജകല്പന കേട്ട രാജകിങ്കരന്മാര്‍ .സിപ്രായെയും, പൂവായെയും കണ്ടെത്തി ഫറവോന്റെ മുന്നിലെത്തിച്ചു.&lt;br /&gt;&lt;br /&gt;&quot;ഇസ്രായെല്യ സ്ത്രീകള്‍ക്ക് ജനിക്കുന്നത് ആണ്കുട്ടികളെ നിങ്ങള്‍ വളരെ രഹസ്യമായി പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലണം.. എന്നാല്‍ അവര്‍ക്ക് ജനിക്കുന്നത് പെണ്കുട്ടികളാണെങ്കില്‍ അവ ജീവനോടു കൂടിയിരിക്കട്ടെ…“ രാജകല്പന കേട്ട് സിപ്രായും, പൂവയും ഞെട്ടിപ്പോയി. പക്ഷേ രാജകല്പനയല്ലേ… മറുത്തൊരക്ഷരം പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ലല്ലോ…&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ഒന്നും കൊണ്ടും ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാം വളരെ രഹസ്യമായിരിക്കും. ആരും നിങ്ങളെ സംശയിക്കുകയുമില്ല.. മാത്രമല്ല നമ്മുടെ കല്പന അനുസരിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ സൌഭാഗ്യങ്ങളായിരിക്കും.. ധനം, വസ്തു വകകള്‍, വീട്, ആഭരണങ്ങള്‍ എന്നു വേണ്ട നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതെല്ലാം നിങ്ങള്‍ക്ക് ഇഷ്ടം പോലെ നാം നല്‍കും, മറിച്ച് എന്നെ ധിക്കരിക്കുവാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവനായിരിക്കും&quot; ഫറവോന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫറവോന്റെ വാക്കിന്‍ സമ്മതം മൂളിക്കൊണ്ട് സിപ്രായും, പൂവയും രാജസന്നിധി വിട്ടിറങ്ങി.&lt;br /&gt;&lt;br /&gt;എന്നാല്‍ സിപ്രായും, പൂവയും ദൈവഭയമുള്ള നല്ല സ്ത്രീകളായിരുന്നു. ഫറവോന്റെ മോഹനവാഗ്ദ്ധാനങ്ങളിലൊന്നും അവര്‍ വീണില്ലെന്നു മാത്രമല്ല ഫറവോന്റെ കല്പന ലംഘിച്ചുകൊണ്ട് ഇസ്രയേല്യ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ അവര്‍ ജീവനോടെ രക്ഷിച്ചു. പക്ഷേ അവരുടെ ഈ കള്ളക്കളി എങ്ങനെയോ ഫറവോന്‍ അറിയുകയും കുപിതനായ അദ്ദേഹം സിപ്രായെയും, പൂവയെയും രാ‍ജകൊട്ടാരത്തില്‍ വിളിച്ചു വരുത്തി അവരെ ചോദ്യം ചെയ്യുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“പ്രഭോ.. ഞങ്ങള്‍ നിരപരാധികളാണ്‍. ഇസ്രയേല്യ സ്ത്രീകള്‍ ഈജിപ്തിലെ സ്ത്രീകളെപ്പോലെയല്ല. അവര്‍ നല്ല ആരോഗ്യമുള്ളവരാണ്‍. വയറ്റാട്ടികളായ ഞങ്ങളുടെ ആവശ്യം പോലും പലര്‍ക്കു വേണ്ടി വരില്ല. മിക്ക വീടുകളിലും ഞങ്ങള്‍ എത്തുന്നതിന്‍ മുമ്പ് സുഖപ്രസവം നടന്നിരിക്കും. അതുകൊണ്ട് അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. സിപ്രായും, പൂവയും ഫറവോനോട് പച്ചക്കള്ളം പറഞ്ഞു.&lt;br /&gt;&lt;br /&gt;സിപ്രയും പൂവയും പറഞ്ഞതപ്പാടെ വിശ്വസിച്ച ഫറവോന്‍ അവരെ വെറുതെ വിടുകയും ഇസ്രയേല്‍ ജനത്തിന്‍ ജനിക്കുന്ന ആണ്‍കുട്ടികളെ നശിപ്പിക്കുവാന്‍ പുതിയ തന്ത്രങ്ങള്‍ തന്റെ രാജ്യത്തെ ഭരണതന്ത്രജ്ഞരുമായി കൂടിയാലോചിക്കുകയും ചെയ്തു. എന്നാല്‍ ഫറവോന്റെ കല്പന ലംഘിച്ച് തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി ഇസ്രായേല്യര്‍ക്കു പിറക്കുന്ന ആണ്‍കുട്ടികളെ രക്ഷിച്ച സിപ്രയെയും, പൂവയെയും മാത്രമല്ല അവരുടെ കുടുംബത്തെയും കരുണാമയനായ ദൈവം അത്യധികമായി അനുഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;“ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ അവരെ നൈല്‍ നദിയില്‍ എറിഞ്ഞു കളയുക.&lt;br /&gt;പെണ്‍കുട്ടികളാണെങ്കില്‍ മാത്രം അവയെ വളര്‍ത്തുക….” ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ&lt;br /&gt;രഹസ്യമായി നശിപ്പിക്കുവാന്‍ ശ്രമിച്ച് പരാജിതനായ ഫറവോന്‍ തന്റെ രാജ്യത്തെങ്ങും പുതിയൊരു കല്പന പുറപ്പെടുവിച്ചു. ഫറവോന്റെ കല്പന കേട്ട് ഇസ്രയേല്‍ ജനം ഞെട്ടി വിറച്ചു. അന്നുമുതല്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നാലുടന്‍ രാ‍ജഭടന്മാര്‍ വേട്ടനായ്ക്കളെപ്പോലെ അവിടെ പാഞ്ഞെത്തി മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയില്‍ വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;എങ്ങും നിലവിളിയും, തേങ്ങലും മാത്രം… രാജകല്പനയെ ചോദ്യം ചെയ്യുവാനോ, ഫറവോനെ എതിര്‍ക്കുവാനോ ആര്‍ക്കും കഴിഞ്ഞില്ല. എതിര്‍ത്തവരാകട്ടെ ക്രൂരമായ പീഢനങ്ങള്‍ക്കിരയായി. തങ്ങള്ക്ക് ജനിക്കുവാന്‍ പോകുന്നത് ആണ്‍കുട്ടികളാകരുതെന്ന് പല മാതാപിതാക്കളും ആശിച്ചുപോയ ദിനങ്ങളായ അത്. ഇസ്രയേല്‍ ജനങ്ങളെ തോരാത്ത കണ്ണുനീരും, തീരാത്ത കഷ്ടതയും പിന്തുടരുന്ന കാലം.. ഒരു വശത്ത് അവരുടെ പുരുഷന്മാരും, യൌവ്വനക്കാരും എന്തിന്‍ കുട്ടികള്‍പ്പോലും ഈജിപ്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും അടിമകളെപ്പൊലെ പണി ചെയ്യുകയാണ്‍. സ്ത്രീകളാണെങ്കില്‍ തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളുടെ വിധിയോര്‍ത്ത് തല തല്ലിക്കരയുകയും…&lt;br /&gt;&lt;br /&gt;ഫറവോന്റെ സൈനികര്‍ അവരുടെ ആണ്‍കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവരില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികള്‍ നഷ്ടമായ മാതാപിതാക്കളുടെ വേദനയോ, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോ സൈനികര്‍ ഗൌനിച്ചില്ല. അവര്‍ക്ക് എല്ലാം ഒരു വിനോദം പോലെയായിരുന്നു.&lt;br /&gt;&lt;br /&gt;ഫറവോന്റെ സൈനികര്‍ തന്റെ നെഞ്ചിലേക്ക് വലിച്ചെറിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മരണവെപ്രാളവും, തേങ്ങലും കണ്ട് നൈല്‍ നദിപോലും നിശബ്ദരായി തേങ്ങിക്കരഞ്ഞുപോയി. ജീവന്‍ നഷ്ടമായി നൈല്‍ നദിയില്‍ പൊങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ശവശരീരം കൊത്തി തിന്നുവാന്‍ ആര്‍ത്തി പൂണ്ട കഴുകന്മാര്‍ നൈല്‍ നദിയുടെ മുകളിലൂടെ വട്ടമിട്ടു പറന്നു.&lt;br /&gt;&lt;br /&gt;ഈജിപ്തിലെ തങ്ങളുടെ ജീവിതം ഭാവിയില്‍ എന്തായി തീരും എന്ന ഭീതി ഇസ്രയേല്‍ ജനങ്ങളെ&lt;br /&gt;അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈജിപ്തില്‍ ആ സംഭവം നടന്നത്.&lt;br /&gt;(തുടരും)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/5041801028520632706/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/5041801028520632706' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/5041801028520632706'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/5041801028520632706'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/09/2.html' title='പ്രവാസികളുടെ പ്രവാചകന്‍-2'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2V_lEbIgMlUviqBIeUY37U4SwiGWtwx-6sEo5UB9h-lCocTXnE4Yt8KsvhgKeJb2DggRQfz4CWXeH20WAVNSBK9Af_ZVqt4GLLGVA8dCAPXfjClyiZOI65cJ2_eY3MLBakgWkQb4M76Q/s72-c/2352767252.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-3746078425646722288</id><published>2008-09-18T07:00:00.006+03:00</published><updated>2008-10-05T18:11:37.749+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-4"/><title type='text'>പ്രവാസികളുടെ പ്രവാചകന്‍-1</title><content type='html'>&lt;span style=&quot;color:#009900;&quot;&gt;&lt;strong&gt;&lt;u&gt;ചരിത്ര നോവല്‍ ആരംഭിക്കുന്നു&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style=&quot;font-size:130%;color:#3333ff;&quot;&gt;ജോ&lt;/span&gt;സഫ് ഈജിപ്തിലെ ഗവര്‍ണ്ണരായിരിക്കുമ്പോഴാണ് അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോന്റെ നിര്‍ദ്ദേശപ്രകാരം കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ പിതാവായ യാക്കോബും, സഹോദരങ്ങളായ രൂബേന്‍, ശിമയോന്‍, ലേവി, യെഹൂദ, യിസാഖാര്‍, സെബൂലൂന്‍, ബെന്യാമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരും അവരുടെ ഭാര്യമാരും മക്കളും അടങ്ങിയ എഴുപതംഗ കുടുംബം ഈജിപ്തിലെത്തുന്നത്.&lt;br /&gt;&lt;br /&gt;ലോകം മുഴുവന്‍ ക്ഷാമം നേരിട്ട കാലത്തുപോലും ഈജിപ്തിനെ ഐശ്വര്യത്തിലേക്കും, സമ്പത്സമ്യദ്ധിയിലേക്കും നയിച്ച തന്റെ വിശ്വസ്തനായ ജോസഫിനോടുള്ള സ്നേഹവും, ആദരവും കണക്കിലെടുത്ത് ഫറവോന്‍ തന്നെയാണ് ജോസഫിന്റെ പിതാവും, സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്‍ തന്റെ രാജ്യത്തെ ഏറ്റവും സമ്പത്സമ്യദ്ധമായ ഗോശാന്‍ ദേശത്ത് താമസിക്കുവാന്‍ അനുമതി നല്‍കിയത്..&lt;br /&gt;&lt;br /&gt;പാരമ്പര്യമായി ആട്ടിടയന്മാരായ യാക്കോബിന്റെ കുടുംബത്തിന് തങ്ങളുടെ ആടുകളെ&lt;br /&gt;മേയ്ക്കുവാനും, ക്യഷി ചെയ്യുവാനും പറ്റിയ സ്ഥലമായിരുന്നു ഗോശാന്‍ ദേശം. അവര്‍ അവിടെ&lt;br /&gt;ആടുമേയിച്ചും, ക്യഷിചെയ്തും ജീവിച്ചു. ദൈവം അവരെ സന്താന സമ്പത്തിലൂടെയും, ക്യഷി&lt;br /&gt;സമ്പത്തിലൂടെയും, മ്യഗസമ്പത്തിലൂടെയും അനുഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ജോസഫും അതുപോലെ ഈജിപ്തിലെത്തിയ&lt;br /&gt;യാക്കോബും, അദ്ദേഹത്തിന്റെ മക്കളും കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. അവരുടെ സന്തതികളെ&lt;br /&gt;ഇസ്രായേല്‍ മക്കള്‍ (ജനം) എന്നറിയപ്പെട്ടു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;“ഞാന്‍ നിന്റെ സന്തതികളെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും, ആകാ‍ശത്തിലെ&lt;br /&gt;നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും..” ഇസ്രാ‍യേല്‍ ജനങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും അതിലുപരി&lt;br /&gt;തന്റെ പ്രിയപ്പെട്ട ദാസന്മാരുമായ അബ്രഹാമിനോടും, ഇസഹാക്കിനോടും, യാക്കോബിനോടും ദൈവം&lt;br /&gt;ചെയ്ത വാഗദ്ധാനമായിരുന്നു അത്.&lt;br /&gt;&lt;br /&gt;ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ മക്കളിലൂടെ ദൈവം തന്റെ ദാസന്മാരോട് അരുളി ചെയ്ത&lt;br /&gt;വാഗ്ദ്ധാനം നിറവേറ്റുകയായിരുന്നു. അതെ. കാലം സാക്ഷി നില്‍ക്കെ അവരിലൂടെ വലിയൊരു ജനതയെ&lt;br /&gt;ദൈവം സ്യഷ്ടിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടു കൂടി ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ&lt;br /&gt;എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. സമ്പത്തു കൊണ്ടും ആള്‍ ബലം കൊണ്ടും അവര്‍ വലിയൊരു ശക്തിയായി&lt;br /&gt;ഈജിപ്തുകാരേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;a href=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoxOcij-0Dtp-qAGrZ1IWAhptoQNOnH3hc4rGwfa6hNlOwrm7ax-_f-S2k5kcsD21_3A0GV3NA4RT2TbGLQQCdLZlsr0SWYbqtgAAyWU60uex-jm1zvxFeYH3c2UecFm-8-6QuQq3Rt5k/s1600-h/2054690090.jpg&quot;&gt;&lt;img id=&quot;BLOGGER_PHOTO_ID_5247065994897893186&quot; style=&quot;FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand&quot; alt=&quot;&quot; src=&quot;https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoxOcij-0Dtp-qAGrZ1IWAhptoQNOnH3hc4rGwfa6hNlOwrm7ax-_f-S2k5kcsD21_3A0GV3NA4RT2TbGLQQCdLZlsr0SWYbqtgAAyWU60uex-jm1zvxFeYH3c2UecFm-8-6QuQq3Rt5k/s200/2054690090.jpg&quot; border=&quot;0&quot; /&gt;&lt;/a&gt;ഇക്കാലയളവില്‍ ഈജിപ്തിലെ ഭരണരംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഒരു കാലത്ത് ഈജിപ്തിനെ സമ്പത്സമ്യദ്ധിയിലേക്ക് നയിച്ച ജോസഫിനെ അറിയാത്തൊരു ഫറവോനായിരുന്നു അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത്. മാത്രമല്ല മുന്‍ കാലങ്ങളില്‍ ഈജിപ്തു ഭരിച്ച മറ്റ് ഫറവോന്മാരെ പ്പോലെയായിരുന്നില്ല അദ്ദേഹം. ദുഷ്ടനും, കഠിനഹ്യദയനുമയിരുന്നു അയാള്‍. ഇസ്രായേല്‍ മക്കളുടെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് ഫറവോനെ വല്ലാതെ അലട്ടിയിരുന്നു,&lt;br /&gt;&lt;br /&gt;സമ്പത്തു കൊണ്ടും. ആള്‍ബലം കൊണ്ടു ഈജിപ്തുകാരെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളായ ഇസ്രായേല്യര്‍ ഒരുപക്ഷേ ഈജിപ്തിന്റെ ശത്രുരാജ്യങ്ങള്‍ക്കൊപ്പം നിന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പോലും അദ്ദേഹം ഭയന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ സംഭവിച്ചാല്‍…? മനസ്സിനുള്ളിലെ ആ ഭയം ഫറവോനെ വല്ലാതെ നിരാശനാക്കി.&lt;br /&gt;ആദ്ദേഹത്തിന്‍ ഊണും, ഉറക്കവും നഷ്ടമായി. “ഇസ്രായെല്യരുടെ ജനസംഖ്യാ വര്‍ദ്ധനവ് എങ്ങനെയെങ്കിലും&lt;br /&gt;തടഞ്ഞേ മതിയാവൂ…” ഇസ്രായെല്യരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഫറവോന്‍ തന്റെ രാജ്യത്തെ&lt;br /&gt;ഭരണതന്ത്രജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.&lt;br /&gt;&lt;br /&gt;“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്…” ഇസ്രായേല്‍ ജനം നമുക്കൊരു ഭീഷണി തന്നെയാണ് പ്രഭോ…” അവര്‍ ഫറവൊനെ പിന്താങ്ങി…&lt;br /&gt;&lt;br /&gt;“പക്ഷേ അതിന് നാം ഉടന്‍ തന്നെ ഒരു വഴി കണ്ടെത്തിയേണ്ടിയിരിക്കുന്നു.. ഈജിപ്തില്‍ ഇപ്പോള്‍ അവര്‍&lt;br /&gt;ആസ്വദിക്കുന്ന സുഖസുന്ദരമായ അവരുടെ ജീവിതം നാം ദുരിതപൂരിതമാക്കണം…” ഫറവോന്‍ കല്പിച്ചു.&lt;br /&gt;&lt;br /&gt;“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.. പക്ഷേ യിസ്രായെല്യരെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതോ,&lt;br /&gt;അവര്‍ ഈ രാജ്യം വിട്ടു പോകുന്നതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്കും,&lt;br /&gt;രാജ്യപുരോഗതിക്കും കൂടുതല്‍ ഭീഷണിയാകും. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള നമ്മുടെ ഒരോ&lt;br /&gt;പ്രവ്യത്തിയും എപ്പോഴും വളരെ കരുതലോടു കൂടിയായിരിക്കണം…“ ഭരണതന്ത്രജ്ഞര്‍ ഫറവോന്‍&lt;br /&gt;മുന്നറിയിപ്പ് നല്‍കി.&lt;br /&gt;&lt;br /&gt;“ഇല്ല.. ഒരിക്കലും അവര്‍ നമ്മുടെ രാജ്യം വിട്ടുപോകാന്‍ നാം അനുവദിച്ചു കൂടാ. പകരം അവരെ&lt;br /&gt;നമ്മുടെ അടിമകളാക്കി അവരുടെ ആരോഗ്യത്തെയും, കഴിവിനെയും പരമാവധി ചൂഷണം ചെയ്ത് ഈ&lt;br /&gt;രാജ്യത്തെ സകല്‍ കഠിന ജോലികളും അവരെക്കൊണ്ട് നാം ചെയ്യിപ്പിക്കണം…” അവസാനം ഫറവോന്‍&lt;br /&gt;ഉത്തരവിട്ടു.&lt;br /&gt;&lt;br /&gt;ഇസ്രായേല്‍ ജനത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഈജിപ്തിലെ&lt;br /&gt;സന്തോഷപൂര്‍ണ്ണമായ അവരുടെ ജീവിതത്തിന്‍ കടിഞ്ഞാണിട്ടുകൊണ്ട് ഫറവോന്റെ കല്പനപ്രകാരം&lt;br /&gt;ഈജിപ്ത്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ&lt;br /&gt;എല്ലുമുറിയെ പണിചെയ്യാന്‍ ആബാലവ്യദ്ധം ജനങ്ങളും വിധിക്കപ്പെട്ടു. രാജകല്പന ലംഘിക്കുവാനോ,&lt;br /&gt;ചോദ്യം ചെയ്യുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അതികഠിനമായി ജോലി ചെയ്തിട്ടും കൊടിയ&lt;br /&gt;പീഡനങ്ങള്‍ക്ക് പലരും ഇരയായി. കന്നുകാലികളെപ്പോലെ രാവെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ&lt;br /&gt;എല്ലുമുറിയെ കഷ്ടപ്പെടുന്ന ഇസ്രയേല്‍ ജനതയുടെ കണ്ണുനീരും, തേങ്ങലും കാണുന്നതുപോലും&lt;br /&gt;ഈജിപിതുകാര്‍ക്ക് വിനോദമായിരുന്നു...&lt;br /&gt;&lt;br /&gt;എന്നാല്‍ ഭാരിച്ച ജോലികള്‍ നല്‍കി ഇസ്രായേല്‍ ജനങ്ങളെ കഷ്ടപ്പെടുത്തി അവരുടെ വംശത്തെ ക്രമേണ&lt;br /&gt;നശിപ്പിക്കാമെന്ന് കരുതിയ ഫറവോനും കൂട്ടര്‍ക്കുമാണ് തെറ്റു പറ്റിയത്. ഈജിപ്തുകാര്‍ ശാരീരികമായി&lt;br /&gt;എത്രമാത്രം കഷ്ടപ്പെടുത്തുന്നുവോ, അതിലിരട്ടിയായി ഇസ്രയേല്‍ ജനത മാനസികമായി ശക്തി&lt;br /&gt;പ്രാപിച്ചുകൊണ്ടിരുന്നു. മാത്രമല്ല ദൈവം അവരെ കൂടുതലായി അനുഗ്രഹിക്കുകയും, കണക്കില്ലാത്ത&lt;br /&gt;സന്താനവര്‍ദ്ധനവ് നല്‍കുകയും ചെയ്തു. ഇത് രാജാവായ ഫറവോനെയും കൂട്ടരെയും&lt;br /&gt;കൂടുതല്‍ ഭയപ്പെടുത്തുകയും, ആശങ്കാകുലരാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;span style=&quot;color:#3333ff;&quot;&gt;(തുടരും...)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/3746078425646722288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/3746078425646722288' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3746078425646722288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3746078425646722288'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/09/1.html' title='പ്രവാസികളുടെ പ്രവാചകന്‍-1'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoxOcij-0Dtp-qAGrZ1IWAhptoQNOnH3hc4rGwfa6hNlOwrm7ax-_f-S2k5kcsD21_3A0GV3NA4RT2TbGLQQCdLZlsr0SWYbqtgAAyWU60uex-jm1zvxFeYH3c2UecFm-8-6QuQq3Rt5k/s72-c/2054690090.jpg" height="72" width="72"/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-1697790880355835820</id><published>2008-09-14T07:56:00.001+03:00</published><updated>2008-09-14T07:56:00.293+03:00</updated><category scheme="http://www.blogger.com/atom/ns#" term="ഓര്‍മ്മ"/><title type='text'>ഒരു തിരുവോണത്തിന്റെ ഓര്‍മ്മയ്ക്ക്...</title><content type='html'>കുട്ടിക്കാലത്തെ ഒരോണക്കാലം... ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പ്രായം...&lt;br /&gt;മഴക്കാലം മാറി ആകാശം തെളിഞ്ഞു.. പൂക്കളും, പൂത്തുമ്പികളും എവിടെയും നിറഞ്ഞു. ഓണക്കാലം വന്നെത്തുകയായിരുന്നു.പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് ഓണം എന്താണെന്നും, ഓണത്തിന്റെ അര്‍ത്ഥം എന്താണെന്നും ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ക്കൊന്നും അറിയില്ലായിരുന്നു. അന്ന് ഓമനയമ്മ ടിച്ചറാണ് ഓണത്തിനെക്കുറിച്ചും, ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞു തന്നത്.&lt;br /&gt;&lt;br /&gt;&#39;പാവം മഹാബലി. നല്ലവനായ മഹാബലി തമ്പുരാനെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടു താഴ്ത്തിയത് ഒട്ടും ശരിയായില്ല.’ മഹാബലിയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അന്നെനിക്ക് മാ‍വേലി തമ്പുരാനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.&lt;br /&gt;&lt;br /&gt;“മാവേലി നാടു വാണിടും കാലം……മാനുഷ്യരെല്ലാരുമൊന്നു പോലെ…….”&lt;br /&gt;ഓമനയമ്മ ടീച്ചര്‍ പാടി തന്ന പാട്ട് ഞങ്ങളേറ്റു പാടി.നല്ല രസമായിരുന്നു അന്നത്തെ ഓണക്കാലം, പൂവും, പൂത്തുമ്പിയും, പൂക്കളവുമൊക്കെ ഓണത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. അത്തം പിറന്നതോടു കൂടി ഞാനും കൊച്ചേട്ടനും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കൊപ്പം ഓടി നടന്ന് വിവിധ നിറത്തിലുള്ള, തരത്തിലുള്ള പൂക്കള്‍ ശേഖരിക്കും. കൊച്ചേട്ടനും, ചേച്ചിയും ചേര്‍ന്നാണ് വീട്ടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളമിട്ടത്…&lt;br /&gt;&lt;br /&gt;അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കിയിരുന്നു..ഉത്രാട ദിവസം അപ്പച്ചനും, അമ്മച്ചിയും ചെങ്ങന്നൂര്‍ ചന്തയില്‍ പോയി തിരുവോണത്തിനേക്കുള്ള പച്ചക്കറികളും മറ്റും വാങ്ങി വന്നു. ഒപ്പം അപ്പച്ചന്റെ വക ഓണക്കോടിയും ഞങ്ങള്‍ മക്കള്‍ക്കെല്ലാം അന്ന് കിട്ടി… ഉത്രാട ദിവസത്തിന്റെന്ന് വൈകുന്നേരം അമ്മ ഉപ്പേരിയും, പരിപ്പു വടയുമൊക്കെ വീട്ടിലുണ്ടാക്കി ഞങ്ങള്‍ക്ക് തന്നു. ആ ഉപ്പേരിക്കും, പരിപ്പു വടയ്ക്കുമൊക്കെ എന്തൊരു സ്വാദായിരുന്നു.&lt;br /&gt;&lt;br /&gt;തിരുവോണം.&lt;br /&gt;മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുവാന്‍ പാതാളത്തില്‍ നിന്ന് വരുന്ന ദിവസം.. എവിടെയും സന്തോഷം മാത്രം… രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി ഓണക്കോടിയുമൊക്കെയണിഞ്ഞ് വീട്ടിലും, തൊടിയിലുമൊക്കെ ഓടി നടന്നു…അന്ന് ഉച്ചയ്ക്ക് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുമൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി വീടിന്റെ ഉമ്മറത്ത് കുറെ നേരം തമാശകള്‍ പറഞ്ഞിരിരുന്നു. തൊട്ടടുത്ത വീട്ടില്‍ തിരുവാതിരയും, തുമ്പികളിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും, അമ്മച്ചിയും അങ്ങോട്ട് പോയി.വല്യേട്ടന്റെ പ്രായക്കാരായ ചില കുട്ടികള്‍ ‘കടുവ‘ കളി സംഘടിപ്പിച്ചിരുന്നു. വല്യേട്ടനെയാണ് കടുവയായി എല്ലാവരും ചേര്‍ന്ന് അണിയിച്ചൊരുക്കിയത്.&lt;br /&gt;&lt;br /&gt;‘കൂവയിലകള്‍ കൊണ്ട് വല്യേട്ടന്റെ ശരീരമൊക്കെ കൂട്ടുകാരൊക്കെ ചേര്‍ന്ന് പൊതിഞ്ഞു. കവുങ്ങിന്‍ പാളയില്‍ കടുവയുടെ മുഖം വരച്ച് വല്യേട്ടന്റെ മുഖത്ത് കെട്ടി. ആരും കണ്ടാല്‍ വല്യേട്ടനെ തിരിച്ചറിയില്ല.&lt;br /&gt;&lt;br /&gt;“കടുവാ വരുന്നേ…&lt;br /&gt;അയ്യയ്യോ…&lt;br /&gt;പിടിച്ചുകെട്ടോ….&lt;br /&gt;അയ്യയ്യോ….&lt;br /&gt;പുള്ളിക്കടുവാ&lt;br /&gt;അയ്യയ്യോ…&lt;br /&gt;വീരന്‍ കടുവ…&lt;br /&gt;അയ്യയ്യോ…&lt;br /&gt;കടുവാ‍….. വരുന്നേ….&lt;br /&gt;&lt;br /&gt;കടുവയോടൊപ്പം ആര്‍ത്തു വിളിച്ചും, പാട്ടു പാടിയും, തകരപ്പാട്ടയില്‍ കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഞങ്ങള്‍ അമ്പതോളം വരുന്ന കുട്ടികള്‍ പ്രയാറ്റിലെ ഓരോ വീടുകളിലും കയറിയിറങ്ങി. ചിലര്‍ ഞങ്ങള്‍ക്ക് ഉപ്പേരിയും, മറ്റു ചിലര്‍ പൈസയും തന്നു…അങ്ങനെ കടുവയും കൂട്ടരും ആര്‍ത്തട്ടഹസിച്ച് കൊച്ചുപുരയ്ക്കല്‍ പിള്ളച്ചേട്ടന്റെ വീട്ടിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്..&lt;br /&gt;&lt;br /&gt;പിള്ളച്ചേട്ടന്‍ ഒരു പശുവുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍പ്പു വിളിയും, പാട്ടും കൂത്തുമൊക്കെ കേട്ട് മുറ്റത്ത് തെങ്ങില്‍ കെട്ടിയിരുന്ന പശു ശരിക്കും വിരണ്ടു പോയി. പശു തെങ്ങിന്‍ ചുറ്റും ഓടി നടന്ന് അമറുകയും, കയറു പൊട്ടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.. ചില കുട്ടികളക്ക് പശുവിന്റെ ഈ പരാക്രമം കണ്ട് രസം കയറി. അവര്‍ പശുവിനെ കൂടുതല്‍ പ്രകോപിതയാക്കി. പെട്ടന്നാണ് പശു കയറു പൊട്ടിച്ചത്.. എല്ലാവരും വിരണ്ടുപോയി. എങ്ങനെയോ ഞാന്‍ പശുവിന്റെ മുന്നിലകപ്പെട്ടു. ഓടി രക്ഷപെടുവാനുള്ള തത്രപ്പാടിനിടയില്‍ വലിയ കൊമ്പുള്ള ആ പുള്ളി പശു എന്ന് കോരിയെടുത്ത് ദൂരേക്ക് ഒരേറു കൊടുത്തു…&lt;br /&gt;&lt;br /&gt;&quot;അമ്മേ…..” ഞാന്‍ നിലവിളിച്ചുകൊണ്ട് തെറിച്ചു വീണത് ചാണക കുഴിയിലേക്കാണ്…” എന്റെ വായിലും, വസ്ത്രത്തിലും എന്നു വേണ്ട ശരീരം മുഴുവന്‍ ചാണകം.. എന്നെ മറ്റാര്‍ക്കും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ഒരു നിമിഷം പകച്ചു പോയ മറ്റുള്ളവര്‍ എന്റെ രൂപം കണ്ട് പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. ഞാനപ്പോള്‍ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു..&lt;br /&gt;&lt;br /&gt;നാണക്കേടോ, അല്ലെങ്കില്‍ കാത്ത് കാത്തിരുന്ന നല്ലൊരു ഓണം ചാണകത്തിലായതിന്റെ സങ്കടമോ ആര്‍ക്കും എന്നെ ആശ്വസിപ്പിക്കുവാന്‍ കഴിഞ്ഞില്ല…</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/1697790880355835820/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/1697790880355835820' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1697790880355835820'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1697790880355835820'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/09/blog-post.html' title='ഒരു തിരുവോണത്തിന്റെ ഓര്‍മ്മയ്ക്ക്...'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-7930308901991441374</id><published>2008-08-17T08:00:00.002+03:00</published><updated>2008-08-17T08:00:00.544+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-12</title><content type='html'>മുരളി പങ്കായമുയര്‍ത്തി സരവ്വശക്തിയും തന്റെ കൈകളില്‍ സംഭരിച്ച് കുമാരനെ അടിച്ചു വീഴ്ത്തി.  “അയ്യോ.. എന്നെ ഒന്നും ചെയ്യരുതേ…” വേദനകൊണ്ട് പുളഞ്ഞ കുമാരന്‍ കൈകൂപ്പിക്കൊണ്ട് മുരളിയോട് യാചിച്ചു. പക്ഷേ മുരളി അയാളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. മരിച്ചുപോയ തന്റെ അച്ഛനെ മുഖമായിരുന്നു അവന്റെ മനസ്സില്‍ നിറയെ. തന്റെ അച്ഛനെ മരണത്തിന്‍ കാരണക്കാരനായ കുമാരനെ തലങ്ങും, വിലങ്ങും മുരളി തല്ലി. &lt;br /&gt;&lt;br /&gt;“അയ്യോ.. എന്നെ കൊല്ലുന്നേ…. ഓടി വരണേ…” കലിപൂണ്ട മുരളി തന്നെ തല്ലിക്കൊല്ലുമെന്ന് മനസ്സിലായ കുമാരന്‍ സര്‍വ്വശകതിയും സംഭരിച്ച് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;“കുഞ്ഞേ… അയാളെ ഇനിയും തല്ലരുത്.. അയാള്‍ ചത്തുപോകും..” കുമാരന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ചിലര്‍ മുരളിയുടെ കൈയ്യില്‍ നിന്ന് ബലമായി പങ്കായം പിടിച്ചു വാങ്ങി.&lt;br /&gt;&lt;br /&gt;“കൊല്ലും,… ഈ ദുഷ്ടനെ കൊല്ലും ഞാന്‍… എന്റെ പാവം അച്ഛനെ കൊന്നവനാണിവന്…” മുരളി ഒരു ഭ്രാന്തനെപ്പോലെ പുലമ്പി.&lt;br /&gt;&lt;br /&gt;“കുഞ്ഞേ,,, ആരെയും കൊല്ലാനും തല്ലാനും അധികാരം നമുക്കില്ല. നിന്റെ കുടുംബത്തോട് ഇയാള്‍ ചെയ്ത തെറ്റിന് ഇയാളെ ശിക്ഷിക്കേണ്ടത് ഈശ്വരനാണ്.. ഈശ്വരന്‍ ഇയാലെ ഇപ്പോള്‍ തന്നെ ശിക്ഷിച്ചു കഴിഞ്ഞു. ഇനിയും ശിക്ഷിക്കുന്നത് നമ്മള്‍ കാണും…” ചിലര്‍ മുരളിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;ഈ സമയം കള്ളന്‍ രാഘവന്‍ നദിയുടെ മറുകരയിലെത്തിയിരുന്നു. ‘എന്റെ പണം… എന്റെ പണം.. അവന്‍ എല്ലാം കൊണ്ടുപോയി…. ഗൊണം പിടിക്കില്ലെടാ പട്ടീ.. ഒരുകാലത്തും നീ ഗൊണം പിടിക്കില്ലെടാ…” രാഘവന്‍ രക്ഷപെട്ടത് കണ്ട് കുമാരന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരയുകയും, രാഘവനെ ശപിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“ങും കന്നിനെപ്പോലെ കെടന്ന് കരയാത് ആള്‍ക്കാര്‍ നെന്നെ തല്ലിക്കൊല്ലുന്നതിന് മുമ്പ് എങ്ങോട്ടെങ്കിലും പോകാന്‍ നോക്കെടാ…” ആരോ കുമാരനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“എങ്ങോട്ട് പോകാന്‍…” കുമാരന്‍ ചിന്തിച്ചു. തനിക്കുള്ളതെല്ലാം നഷ്ടമായില്ലേ…? ആദ്യം ഭാര്യ്.. പിന്നെ മകള്‍… പിന്നെ തന്നെ ജീവനുതുല്യം സ്നേഹിച്ച തന്റെ നാട്ടുകാര്‍. ഒടുവിലിതാ തന്റെ സ്വപനങ്ങളെയെല്ലാം ചവുട്ടിമെതിച്ചുകൊണ്ട് സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി കള്ളന്‍ രാഘവനും പോയി. ഇനിയും തനിക്കെന്തുണ്ട്…? തനിക്കാരുണ്ട്….? താന്‍ എങ്ങോട്ട് പോകും…? ആര്‍ക്കും വേണ്ടാത്തവനായി താന്‍… ഒന്നുമില്ലാത്തവനായി തീര്‍ന്നു താന്‍… എല്ലാം തന്റെ തെറ്റാണ്‍.. എല്ലാം…&lt;br /&gt;&lt;br /&gt;കുറ്റബോധം കൊണ്ട് തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്ന് കുമാരന്‍ തോന്നി. അയാള്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നയാള്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. കടത്തുകടവില്‍ കൂടി നിന്നവര്ക്ക് ഒന്നും മനസ്സിലായില്ല. കുമാരന്റെ ഭാവമാറ്റം കണ്ട് അവര്‍ മുഖത്തോട് മുഖം നോക്കി.&lt;br /&gt;&lt;br /&gt;അതെ. കുമാരന്റെ സമനില തെറ്റുകയായിരുന്നു.&lt;br /&gt;“എന്താ നിങ്ങളെന്നെ തുറിച്ച് നോക്കുന്നെ…. നെങ്ങള്‍ക്കെന്നെ അറിയില്ലേ.. ഞാന്‍ കോടീശ്വരനാ…. കോടീശ്വരന്‍ കുമാരന്‍… ദാ, എന്റ്യീ കീശയിലെ നെറയെ സ്വര്‍ണ്ണമാ.. വെറും സ്വര്‍ണ്ണമല്ല… പത്തരമാറ്റുള്ള സ്വര്‍ണ്ണക്കട്ടികള്‍…” &lt;br /&gt;&lt;br /&gt;തന്റെ ഉടുപ്പിന്റെ കീശയില്‍ കൈയ്യിട്ടുകൊണ്ട് തനിക്കു ചുറ്റും കൂടി നിന്നവരോടായി കുമാരന്‍ പറഞ്ഞു. ആള്‍ക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ കീശയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുമാരന്‍ കീശ വലിച്ചു കീറി…&lt;br /&gt;&lt;br /&gt;“കോടീശ്വരന്‍ കുമാരന്‍ വെറും തെണ്ടിയായേ.. വെറും തെണ്ടി…” ഇരുട്ടിലൂടെ കുമാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിച്ചിരിച്ചു കൊണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി. ഓട്ടത്തിനിടയില്‍ അയാള്‍ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അയാള്‍ വളരെ പ്രയാസപ്പെട്ട് എഴുന്നേല്‍ക്കും… പിന്നെയും ഓടും…&lt;br /&gt;&lt;br /&gt;അന്ന് രാത്രിയില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഭ്രാന്തന്‍ ജനിക്കുകയായിരുന്നു. കുമാരനെന്ന് ഭ്രാന്തന്‍. രാത്രിയെന്നോ. പകലെന്നോ വ്യത്യാസമില്ലാതെ ഞങ്ങളുടെ ഗ്രാമത്തിലൂടെ ഭ്രാന്തന്‍ കുമാരന്‍ പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും. അലറിവിളിച്ചും നടന്നു..&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി അയാളുടെ രൂപത്തിന്‍ പോലും വളരെയധികം മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച്, നീണ്ടു വളര്‍ന്ന് താടിയും, മുടിയും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിയൊലിക്കുന്ന വ്രണവുമായി ഞങ്ങളുടെ ഗ്രാമത്തിലൂടെ പൊട്ടിച്ചിരിച്ചും, കരഞ്ഞും നടക്കുന്ന കുമാരനെ കണ്ട് ഞങ്ങള്‍ സഹതപിച്ചു. ഞങ്ങളില്‍ മനസാക്ഷിയുള്‍ലവര്‍ പലരും ചിലപ്പോള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. ചിലപ്പോള്‍ കുമാര്ന്‍ ആ ഭക്ഷ്ണം ആര്‍ത്തിയോടെ കഴിക്കും. മറ്റുചിലപ്പോള്‍ ദേഷ്യത്തോടെ വലിച്ചെറിയും. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്കാണെങ്കില്‍ കുമാരനെ കാണുന്നതു തന്നെ ഒരു രസമായിരുന്നു. അവര്‍ ആര്‍പ്പു വിളിച്ചുകൊണ്ട് അയാളെ നാടു മുഴുവന്‍ ഒടിക്കുകയും, കല്ലെടുത്ത് എറിയുകയും, തല്ലുകയുമൊക്കെ ചെയ്തു.&lt;br /&gt;&lt;br /&gt;‘ദേ മിണ്ടരുത്.. ഭ്രാന്തന്‍ കുമാരന്‍ പിടിച്ചു കൊടുക്കും…” കുസ്യതികള്‍ കാട്ടുന്ന കൊച്ചുകുട്ടികളെ അമ്മമാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കുമാരന്റെ പേര്‍ കേട്ടാല്‍ മതി മുലകുടി മാറാത്ത ആ കുട്ടികള്‍ പെട്ടന്ന് അമ്മയുടെ നെഞ്ചിലൊളിക്കും.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് കുമാരന്‍ എവിടെയോ അപ്രത്യക്ഷനായി. കുമാരന്‍ എങ്ങോട്ട് പോയെന്നോ, എവിടെയുണ്ടെന്നോ ഞങ്ങളാരും അന്വേഷിച്ചില്ല. ‘ നാട്ടില്‍ നിന്ന് ഒരു ഭ്രാന്തന്റെ ശല്യം ഒഴിവായല്ലോ..’ എന്ന ആശ്വാസമായിരുന്നു ഞങ്ങളില്‍ പലര്‍ക്കും..&lt;br /&gt;&lt;br /&gt;എന്നാല്‍ അന്ന് പമ്പാനദിയില്‍ മത്സ്യങ്ങള്‍ തിന്ന് വിക്യതമാക്കിയ ഒരു ശവശരീരം പൊങ്ങിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു. അത് കുമാരന്റെ ശവശരീരമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ഭ്രാന്തന്‍ കുമാരന്റെ മരണം ഞങ്ങള്‍ ഗ്രാമീണരില്‍ യാതൊരു സഹതാപവുമുണ്ടാക്കിയില്ലെങ്കിലും ഒരിക്കല്‍ തങ്ങളെ ജീവനു തുല്യം സ്നേഹിച്ച, തങ്ങള്‍ക്കൊപ്പം കിന്നാരം പറഞ്ഞ് വളര്‍ന്ന കുമാരനെന്ന പാവം കടത്തുകാരനെയോര്‍ത്ത് പമ്പാനദിയിലെ കാറ്റും, കുഞ്ഞോളങ്ങളും അപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.....&lt;br /&gt;&lt;br /&gt;&lt;span style=&quot;color:#cc0000;&quot;&gt;(അവസാനിച്ചു…)&lt;/span&gt;</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/7930308901991441374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/7930308901991441374' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7930308901991441374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7930308901991441374'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/12.html' title='ഗ്രാമപുരാണം-12'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-4182443590958429597</id><published>2008-08-16T09:29:00.002+03:00</published><updated>2008-08-16T09:32:39.938+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-11</title><content type='html'>രാത്രി&lt;br /&gt;ഗ്രാമക്ഷേത്രത്തില്‍ ഓട്ടന്‍ തുള്ളന്‍ സമാപിച്ചു. അടുത്തത് നാടകമാണ്. ‘നാടകം ഉടന്‍ ആരംഭിക്കുന്നതാണെന്ന്’ മൈക്കിലൂടെ സംഘാടകര്‍ അറിയിച്ചു. ഈ സമയം ഗ്രാമത്തില്‍ നിന്ന് രക്ഷപെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ കുമാരന്‍ മെല്ലെ വാതില്‍ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അയാളുടെ തോളിലുള്ള ബാഗിലായിരുന്നു.&lt;br /&gt;&lt;br /&gt;ജനിച്ചു വളര്‍ന്ന വീടും, നാടും വിട്ട് ഒരിക്കലും തിരിച്ചു വരാതെ എങ്ങോട്ടെന്നില്ലാതെയുള്ള യാത്ര. മരിച്ചുപോയ തന്റെ ഭാര്യയെയും, മകളെയും കുമാരന്‍ മനസ്സിലോര്‍ത്തു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പെട്ടന്നാണ്‍ ഇരുളില്‍ മറഞ്ഞിരുന്ന കള്ളന്‍ രാഘവന്‍ കുമാരനെ അടിച്ചു വീഴ്ത്തിയശേഷം അയാളുടെ കൈയ്യിലുള്ള ബാഗ് പിടിച്ചു പറിച്ച് ഒരു കൊടുങ്കാറ്റുപോലെ നദീതീരത്തൂടെ പാഞ്ഞത്.&lt;br /&gt;&lt;br /&gt;“അയ്യോ.. കള്ളന്‍… ഓടി വരണേ…” സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറച്ച തന്റെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നത് കള്ളന്‍ രാഘവനാനെന്ന് മനസ്സിലാക്കിയ കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് രാഘവന്‍ പിന്നാലെ ഓടി. കുമാരന്‍ തന്റെ പിന്നാലെ ഓടി വരുന്നത് കണ്ട് പെട്ടന്ന് രാഘവന്‍ ബാഗുമായി പമ്പാനദിയിലേക്ക് ചാടി. നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രാഘവന്‍ നീന്തിയും, മുങ്ങാം കുഴിയിട്ടും നദിയുടെ മറുകരയിലേക്ക് കുതിച്ചു.&lt;br /&gt;&lt;br /&gt;സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രാഘവന്‍ രക്ഷപെടരുത്.. അവന്‍ രക്ഷപെട്ടാല്‍!!!! അത് ചിന്തിക്കുവാന്‍ പോലും കുമാരന്‍ കരുത്തില്ലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കം രാഘവന്‍ നദിയുടെ നടുക്കോളമെത്തിയിരുന്നു. അയാളുടെ പിന്നാലെ നദിയിലേക്ക് ചാടി രാഘവനെ പിടികൂടാന്‍ കഴിയില്ലെന്ന് കുമാരന്‍ മനസ്സിലായി.&lt;br /&gt;&lt;br /&gt;‘അയ്യോ… ഓടി വരണേ….” രാഘവന്‍ എന്റെ സ്വത്തെല്ലാം കൊണ്ടുപോയേ… ഓടിവരണേ…” പെട്ടന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് കുമാരന്‍ കടത്തു കടവിലേക്ക് ഓടി. രാഘവന്‍ നദിയുടെ അക്കരെ നീന്തിയെത്തുന്നതിന്‍ മുമ്പേ കടത്തുവള്ളമെടുത്ത് അയാളെ പിടികൂടുക എന്നതായിരുന്നു കുമാരന്റെ ലക്ഷ്യം. കടത്തു വള്ളത്തില്‍ അയാള്‍ ചാടി കയറി.&lt;br /&gt;&lt;br /&gt;“ഇറങ്ങെടോ വള്ളത്തേന്ന്…” പെട്ടന്നാണ്‍ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് കുമാരന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. കത്തിജ്വലിക്കുന്ന കണ്ണുകളുമായി പങ്കായവും കൈയ്യിലേന്തി നില്‍ക്കുന്നു മരിച്ചുപോയ ഗോപിയുടെ പതിനാല് വയസ്സുകാരന്‍ മകന്‍ മുരളി..!!! തനിക്കു പകരമായി ഇന്നാട്ടുകാര്‍ തിരഞ്ഞെടുത്ത ഗ്രാമത്തിലെ പുതിയ കടത്തുകാരന്‍…!!! ഈ പാത്രിരാത്രിയില്‍ ഇവനെന്തിന്‍ കടത്തുകടവിലെത്തി? കടത്തുകാരനായ മുരളിയുടെ അനുവാദമില്ലാതെ തനിക്ക് വള്ളത്തില്‍ കയറുവാന്‍ പറ്റില്ല…&lt;br /&gt;&lt;br /&gt;താന്‍ മൂലമാണ് മുരളിക്ക് അച്ഛനെ നഷ്ടമായത്..!!! ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദനയെടുത്ത് പുളഞ്ഞ മുരളിയുടെ അച്ഛന്‍ ഗോപിയെ തക്ക സമയത്ത് അക്കരെയുള്ള ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷേ മരിക്കില്ലായിരുന്നു. മുരളിയുടെ കുടുംബത്തോട് താന്‍ ചെയ്തത് വലിയ ക്രൂരതയാണ്. ആ ക്രൂരതയ്ക്ക് ഇപ്പോള്‍ മുരളി തന്നോട് പ്രതികാരം ചെയ്താല്‍ കള്ളന്‍ രാഘവന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രക്ഷപെടും… അങ്ങനെ സംഭവിച്ചാല്‍ താന്‍ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ലെന്ന് കുമാരന്‍ തോന്നി.……&lt;br /&gt;&lt;br /&gt;“മോനേ മുരളി, കഴിഞ്ഞതൊക്കെ നീ മറക്കണം… നീ എന്നോട് പൊറുക്കണമെടാ മോനേ… എന്റെ അറിവില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചെയ്തു.. ദൈവത്തെയോര്‍ത്ത് നീ അതൊക്കെ മറക്കണം…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു.&lt;br /&gt;&lt;br /&gt;“ദാ കള്ളന്‍ രാഘവന്‍ എനിക്കുള്ളതെല്ലാം തട്ടിപ്പറിച്ചു ദാ അക്കരയ്ക്ക് നീന്തിപ്പോകുന്നത് നീ കണ്ടില്ലേടാ.. അവന്‍ ഒരിക്കിലും രക്ഷപെടരുത് മോനേ… അവന്‍ അക്കരെയെത്തുന്നതിന്‍ മുമ്പ് അവനെ പിടികൂടിയില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു ഫലോമില്ലെടാ…” കുമാരന്‍ മുരളിയുടെ നേര്‍ക്ക് കൈകൂപ്പി. കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;‘ഈ ദുഷ്ടനെ വെറുതെ വിട്ടുകൂടാ.. വലിയ ചതിയാണിവന്‍ തന്റെ കുടുംബത്തോട് ചെയ്തത്… തനിക്ക് അച്ഛനെ നഷ്ടമാക്കിയ ഈ ചെകുത്താനോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണിത്…” മുരളിയുടെ മനസ്സ് കത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;“മുരളീ എന്നെ രക്ഷിക്കെടാ മോനേ,,, നിനക്കാവശ്യമുള്ളതെന്തും ഞാന്‍ തരാം.. ആ കള്ളന്‍ രാഘവനെ എങ്ങനെയെങ്കിലും പിടികൂടാന്‍ എന്നെയൊന്ന് സഹായിക്കെടാ കുഞ്ഞേ… നീ ആ വള്ളത്തിന്റെ പങ്കായമിങ്ങ് താ, രാഘവന്‍ അക്കരെയ്ത്തുന്നതിന്‍ മുമ്പ് ഞാനവനെ പിടിച്ചോളാം…” കുമാരന്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു.&lt;br /&gt;പെട്ടന്നായിരുന്നു അത് സംഭവിച്ചത്…!!!&lt;br /&gt;&lt;br /&gt;(അടുത്ത അധ്യായത്തോടു കൂടി ഈ നോവല്‍ അവസാനിക്കുന്നു)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/4182443590958429597/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/4182443590958429597' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/4182443590958429597'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/4182443590958429597'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/11.html' title='ഗ്രാമപുരാണം-11'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-3426204756339890222</id><published>2008-08-14T07:37:00.000+03:00</published><updated>2008-08-14T07:37:00.194+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-10</title><content type='html'>കള്ളന്‍ രാഘവന്‍!!!!!&lt;br /&gt;ആ പേരു കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണര്‍ ഞെട്ടി വിറയ്ക്കും. ആറടി ഉയരം. അതിനൊത്ത ഉയരമുള്ള ശരീരം. ചുവന്ന കണ്ണുകള്‍. കൊമ്പന്‍ മീശ. ഇവയൊക്കെയായിരുന്നു രാഘവന്റെ പ്രത്യേകതകള്‍. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാ‍തെ കണ്ണില്‍ കാണുന്ന വിലപിടിപ്പുള്ളതെന്തും രാഘവന്‍ മോഷ്ടിക്കും.. പോലീസും, ജയിലും രാഘവന്‍ പുല്ലാണ്..&lt;br /&gt;&lt;br /&gt;ഒരു കാലത്ത് അല്ലറ ചില്ലറ മോഷണവുമായി പോലീസുകാര്‍ക്കും, നാട്ടുകാര്‍ക്കും തലവേദനയുണ്ടാക്കി വിലസിയ രാഘവനെ ആദ്യമായി പിടികൂടുന്നത് ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന ഞങ്ങളുടെ നാട്ടുകാരനായ പോലീസുകാരന്‍ മണിയാണ്. മണി രാഘവനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവത്തിലാക്കി ജയിലിലടച്ചു.&lt;br /&gt;&lt;br /&gt;ഇത്രയും കാലം പിടികിട്ടാപ്പുള്ളീയായി വിലസിയ രാഘവനെ പിടികൂടി ജയിലിലടച്ച പോലീസുകാരന്‍ മണി പെട്ടന്ന് ഞങ്ങള്‍ ഗ്രാമീണരുടെ മാത്രമല്ല, പോലീസു വകുപ്പിന്റെ വരെ അഭിമാനമായി മാറിയത് ഒറ്റദിവസം കൊണ്ടാണ്. എന്നാല്‍ വളരെ നാളത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഘവന്‍ നേരെ പോയത് പോലീസുകാരന്‍ മണിയുടെ വീട്ടിലേക്കാണ്. തന്നെ തല്ലിച്ചതച്ച് ജയിലടച്ചതിന് പ്രതികാരമായി പോലീസുകാരന്‍ മണിയുടെ രണ്ടും കൈയ്യും രാഘവന്‍ തല്ലിയൊടിച്ചു. എന്നിട്ടും കലി തീരാഞ്ഞിട്ട് മണിയുടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം രാഘവന്‍ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തോടു കൂടി രാഘവന്റെ പേര്‍ കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണരൊന്നടങ്കം ഭയന്നു വിറയ്ക്കും…&lt;br /&gt;&lt;br /&gt;പിന്നീട് പലതവണ രാഘവന്റെ പോലീസ് പിടി കൂടിയിട്ടുണ്ട്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലും കിടന്നിട്ടുമുണ്ട്. എന്നാല്‍ പലപ്പോഴും രാഘവന്‍ ജയിലില്‍ പുറത്തിറങ്ങുന്നത് പുത്തന്‍ മോഷണ തന്ത്രങ്ങളുമായിട്ടാ‍യിരിക്കും. ഏറ്റവും അവസാനമായി രാഘവനെ പോലീസ് പിടി കൂടുന്നത് പട്ടണത്തിലെ ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ആ കുറ്റത്തിന് വളരെക്കാലം രാഘവന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;രാഘവന്റെ വീട് ഞങ്ങളുടെ ഗ്രാമത്തിലാണെങ്കിലും ഇപ്പോള്‍ അവിടെ അയാള്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നു. സാധാരണ ജയിലില്‍ നിന്ന് രാഘവന്‍ പുറത്തിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഗ്രാമത്തിലേക്കായിരിക്കും ആദ്യം വരിക. തന്റെ സാനിധ്യം നാട്ടുകാരെ അറിയിക്കുകയെന്നതായിരുന്നു രാഘവന്റെ ആ വരവിന്റെ ലക്ഷയ്യം. രാഘവന്‍ ഗ്രാമത്തിലെത്തിയാല് പുതിയ കുറ്റത്തിന്‍ പോലീസ് അയാളെ പിടികൂടുന്നതു വരെ ഞങ്ങള്‍ ഗ്രാമീണര്‍ക്ക് കാളരാത്രിയാണ്. പലരും രാഘവനെ ഭയന്ന് രാത്രിയില്‍ ഉറങ്ങാതെയിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ രാഘവന്റെ പേര്‍ കേട്ടാല്‍ മതി ‘പിശാചിനെ’ കണ്ടതുപോലെയാണ്..&lt;br /&gt;&lt;br /&gt;രാത്രി…&lt;br /&gt;ഗ്രാമക്ഷേത്രത്തില്‍ ഉത്സവം കൊടുമ്പിരിക്കൊള്ളുകയാണ്. ക്ഷേത്രപരിസരത്തെ സ്റ്റേജില്‍ അപ്പോള്‍ ഓട്ടന്‍ തുള്ളല്‍ നടക്കുകയായിരുന്നു. ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടി കാട്ടിലൂടെ അലയുന്നതാണ്‍ രംഗം. ജനങ്ങള്‍ ഓട്ടന് തുള്ളലില്‍ ലയിച്ചിരിക്കുകയാണ്….&lt;br /&gt;&lt;br /&gt;“രാഘവന്‍ വന്നേയ്… കള്ളന്‍ രാഘവന്‍ വന്നേ…” ഈ സമയത്താണ് ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാണികള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. അയാള്‍ വിളിച്ചു പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി. ചിലര്‍ ഓട്ടന്‍ തുള്ളല്‍ മതിയാക്കി തങ്ങളുടെ വീടുകളിലേക്ക് പോകുവാനൊരുങ്ങി. മറ്റ് ചിലര്‍ക്കാണെങ്കില്‍ വീട്ടിലേക്ക് പോകുവാന്‍ ഭയം.. വഴിയില്‍ വച്ച് രാഘവന്‍ തടഞ്ഞു നിര്‍ത്തി തങ്ങളെ ഉപദ്രവിച്ചാലോ.. എന്നായിരുന്നു അവരുടെ ഭയം. വീട്ടിലെത്തിയവര്‍ക്കാണെങ്കില്‍ യാതൊരു മനസമാധാനവുമില്ല… രാഘവന്‍ ഏതുനിമിഷമാണ് മൂര്‍ച്ചയേറിയ കത്തിയുമായി കടന്നു വരിക…?  ആകെ എല്ലാവര്‍ക്കും ഒരു മരവിപ്പ്. &lt;br /&gt;&lt;br /&gt;എന്നാല്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം നേരെ പോയത് തന്റെ പഴയകാല ചങ്ങാതിയായ കുമാരന്റെ വീട്ടിലേക്കായിരുന്നു. കുമാരന്റെ ഭാര്യയും മകളും മരിച്ചതും അതുപോലെ ഗ്രാമത്തിലെ മറ്റ് സംഭവങ്ങളും രാഘവന്‍ എങ്ങനെയോ അറിഞ്ഞിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് കഴിയുന്ന തന്റെ ബാല്യകാലസ്നേഹിതനെ ഒന്നു കാണണമെന്ന് രാഘവന്‍ തോന്നി.&lt;br /&gt;&lt;br /&gt;എന്നാല്‍ കള്ളന്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തിയ കഥയൊന്നുമറിയാതെ കുമാരന്‍ ഞങ്ങള്‍ ഗ്രാമീണരെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന്‍ പോയ തക്കം നോക്കി തനിക്ക് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി നാടു വിടുവാനുള്ള ഒരുക്കത്തിലായിരുന്നു. രാഘവന്‍ കുമാരന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ വീടിന്റെ ജനാലകളും, വാതിലും അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്…&lt;br /&gt;&lt;br /&gt;ഇവനെവിടെപ്പോയി…? ഉതസവത്തിന്‍ പോയതാണോ..? രാഘവന്‍ ചിന്തിച്ചു. എന്നാല്‍ അകത്ത് വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് ജനല്‍പ്പാളി മെല്ലെ തുറന്ന് രാഘവന്‍ മെല്ലെ അകത്തേക്ക് നോക്കിയത്.  ഒരു ബാഗിനുള്ളില്‍ തന്റെ വസ്ത്രങ്ങള്‍ കുമാരന്‍ കുത്തി നിറയ്ക്കുന്നത് രാഘവന്‍ കണ്ടു.&lt;br /&gt;&lt;br /&gt;‘ഈ രാത്രിയില്‍ ഇവനെങ്ങോട്ടു പോകാനുള്ള പുറപ്പാടാ…? രാഘവന്‍ സ്വയം ചോദിച്ചു. ‘ഏതായാലും കാത്തിരുന്നു കാണുക തന്നെ…’ രാഘവന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;ഈ സമയം കുമാരന്‍ തനിക്ക് നദിക്കരയില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മറ്റൊരു ബാഗിലാക്കുന്ന തിരക്കിലായിരുന്നു. താനിപ്പോള്‍ കാണുന്നത് സത്യമോ, അതോ മിഥ്യയോ…? കുമാരന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കണ്ട് കള്ളന്‍ രാഘവന്‍ നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. ഇത്രയധികം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കുമാരന്‍ എവിടെ നിന്ന് കിട്ടി…? തന്നെപ്പോലെ ഇവനും മോഷ്ടിക്കുവാന്‍ തുടങ്ങിയോ..? രാഘവന്‍ ചിന്തിച്ചുപോയി.&lt;br /&gt;&lt;br /&gt;‘ഏതായാലും എങ്ങനെയെങ്കിലും കുമാരന്റെ കൈവശമുള്ള ആ സ്വര്‍ണ്ണബിസ്ക്കറ്റുകളെല്ലാം തട്ടിയെടുക്കണം… എന്നിട്ട് മോഷണമെല്ലാം നിര്‍ത്തി സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ട് ഏതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കണം… കള്ളന്‍ രാഘവന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;(തുടരും...)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/3426204756339890222/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/3426204756339890222' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3426204756339890222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/3426204756339890222'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/10.html' title='ഗ്രാമപുരാണം-10'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-7887087646633788018</id><published>2008-08-13T08:00:00.000+03:00</published><updated>2008-08-13T08:00:01.938+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-9</title><content type='html'>പ്രഭാതം..&lt;br /&gt;അങ്ങ് കിഴക്ക് മാനത്ത് സൂര്യോദയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പമ്പാനദിയുടെ ഇരുകരകളും മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുകയാണ്‍. കടത്തുകടവിലേക്ക് പതിവില്ലാതെ ആള്‍ക്കാരുടെ പ്രവാഹം കണ്ട് കുമാരന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. പെട്ടന്ന് ഒരു കൊടുങ്കാറ്റുപോലെ കുമാരന്‍ അങ്ങോട്ട് ഓടിയെത്തി. കുമാരനെ കണ്ടതും കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ എന്തൊക്കെയോ പിറുപിറുക്കയും സഹതാപത്തോടെ അയാളെ നോക്കുകയും ചെയ്തു…&lt;br /&gt;&lt;br /&gt;കുമാരന്‍ ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ ശ്രദ്ധിക്കാതെ ഒരു ഭ്രാന്തനെപ്പോലെ ആള്‍ക്കൂട്ടത്തെ തള്ളി നീക്കിക്കൊണ്ട് അവര്‍ക്ക് മുന്നിലെത്തി. പെട്ടന്നാണ്‍ വെള്ളിടി വെട്ടിയവനെപ്പോലെ കുമാരന്‍ സ്തംഭിച്ചു നിന്നു പോയത്.&lt;br /&gt;&lt;br /&gt;കടത്തുകടവിലെ വെള്ളത്തില്‍ തന്റെ പൊന്നുമകള്‍ മിനിക്കുട്ടി മരിച്ചു കിടക്കുന്നു. തന്റെ പൊന്നുമകളുടെ ചലനമറ്റ ശരീരം കണ്ട് കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ചുറ്റും തടിച്ചു കൂടി നില്‍ക്കുന്ന ആളുകളുടെ മുഖത്തേക്ക് അയാള്‍ നോക്കി. പരിഹാസവും, സഹതാപവും കലര്‍ന്ന പല മുഖങ്ങള്‍ അവര്‍ക്കിടയില്‍ അയാള്‍ കണ്ടു. ഒടുവില്‍ നോട്ടം വീണ്ടും മകളുടെ മുഖത്ത് തറച്ചു നിന്നു. തന്റെ ശക്തിയെല്ലാം ചോര്‍ന്നൊലിക്കുന്നതുപോലെ കുമാരന്‍ തോന്നി.&lt;br /&gt;&lt;br /&gt;“ന്റെ പൊന്നുമോളേ…: മിനിക്കുട്ടിയുടെ ജീവനറ്റ ശരീരം കോരിയെടുത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുമാരന്‍ വാവിട്ടു കരഞ്ഞു. ‘ദൈവം കൊടുത്ത ശിക്ഷയല്ലാതെന്ത്..?” അയാളുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ തമ്മില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അന്ന് വൈകുന്നേരമായപ്പോള്‍ മിനിക്കുട്ടിയുടെ മ്യതദേഹം അടക്കം ചെയ്തു. കുമാരനോടുള്ള ശത്രുത മറന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം മിനിക്കുട്ടിയുടെ മ്യതദേഹം സംസ്കരിക്കുന്നത് സാക്ഷിയായി.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;കുമാരന്‍ കടത്ത് നിരത്തിയതിനാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതിയൊരു കടത്തുകാരനെ ആവശ്യമായിരുന്നു. ‘ആരായിരിക്കണം പുതിയ കടത്തുകാരന്‍.. “ ഞങ്ങള്‍ ചിന്തിച്ചു. ‘ആരായാലും ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തവനായിരിക്കണം.. അങ്ങനെയാകുമ്പോള്‍ കടത്തുവള്ളത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അയാള്‍ക്കൊരു ജീവിത മാര്‍ഗ്ഗവുമാകുമല്ലോ… ഞങ്ങള്‍ ഗ്രാമീണര്‍ പഞ്ചായത്ത് മെമ്പറ് കുട്ടന്‍ പിള്ളയദ്ദേഹത്തിന്റെ അടുക്കലെത്തി.&lt;br /&gt;&lt;br /&gt;‘മരിച്ചുപോയ കൊച്ചുപുരയ്ക്കലെ ഗോപിയുടെ മകന്‍ സമ്മതമാണെങ്കില്‍ ആ പയ്യനെ പുതിയ കടത്തുകാരനായിക്കോട്ടെ…“ കുട്ടന്‍പിള്ളയദ്ദേഹം അഭിപ്രായപ്പെട്ടു. മെമ്പറ് കുട്ടന്‍പിള്ളയദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞങ്ങള്‍ ഗ്രാമീണരെല്ലാം യോജിച്ചു. അങ്ങനെ മരിച്ചുപോയ കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ പതിനഞ്ചുകാരന്‍ മകന്‍ ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ കടത്തുകാരനായി.&lt;br /&gt;&lt;br /&gt;മിനിക്കുട്ടി മരിച്ചതോടു കൂടി കുമാരനാകെ തകര്‍ന്നുപോയിരുന്നു. എവിടെ നിന്നും കുറ്റപ്പെടുത്തലും, പരിഹാസങ്ങളും മാത്രം ലഭിച്ച കുമാരനെ ഗ്രാമീണരെല്ലാം ഒറ്റപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് കുമാരനെ കാണുന്നതു തന്നെ ദേഷ്യമാണ്‍. ആള്‍ക്കാരെ ഭയന്ന് വീടിനുള്ളില്‍ കഴിയാമെന്ന് വച്ചാല്‍ മനസ്സിന്‍ യാതൊരു സ്വസ്ഥതയും, സമാധാനവും ലഭിച്ചിരുന്നില്ല. മരിച്ചുപോയ ഭാര്യയുടെയും, മകളുടെയും ഓര്‍മ്മകള്‍ അയാളെ വല്ലാതെ വേട്ടയാടിയിരുന്നു. ഒടുവില്‍ കുമാരന്‍ ഒരു തീരുമാനത്തിലെത്തി. ‘ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പോവുക..’&lt;br /&gt;&lt;br /&gt;‘കോടിക്കണക്കിന്‍ രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ കൈവശയുമുണ്ട്, ശേഷിച്ചകാലം ദൂരെയുള്ള ഏതെങ്കിലും സ്ഥലത്ത് പോയി സമാധാനത്തോടെ ജീവിക്കുക. അതായിരുന്നു കുമാരന്റെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;ആരുമറിയാതെ വേണം ഈ ഗ്രാം വിടാന്‍… പക്ഷേ അതെങ്ങനെയാണ്‍…? കുമാരന്‍ ആലോചിച്ചു. ഒടുവില്‍ അയാളൊരു തീരുമാനത്തിലെത്തി. ‘അടുത്താഴ്ച ഗ്രാമക്ഷേത്രത്തില്‍ ഉത്സവമാണ്‍.. .. അന്ന് ഗ്രാ‍മത്തിലുള്ളവരെല്ലാം രാത്രിയില്‍ ഉത്സവത്തിന്‍ പങ്കെടുക്കുവാന്‍ പോകും. ഈ അവസരം നോക്കി എല്ലാം കെട്ടിപ്പെറുക്കി ഈ ഗ്രാമത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി യാത്രയാവുക.&lt;br /&gt;&lt;br /&gt;അങ്ങനെ കുമാരന്‍ ഓരോ ദിവസങ്ങളും തള്ളി നീക്കി. ഒടുവില്‍ അയാള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഞങ്ങളുടെ ഗ്രാമം ഉത്സവലഹരിയിലായി. ക്ഷേത്രവും, പരിസരവും വര്‍ണ്ണ ദീപങ്ങളാല്‍ അലങ്ക്യതമായി. വഴിവാണിഭക്കാരും, മറ്റും ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിച്ചിരുന്നു. ഉത്സവ ദിവസമായതോടു കൂടി അവരുടെ കച്ചവടം കൊഴുകൊഴുത്തു.&lt;br /&gt;&lt;br /&gt;എന്നാല്‍ അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗ്രാമീണരുടെ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് നദി കടന്ന് ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. അത് മറ്റാരുമായിരുന്നില്ല… ഞങ്ങള്‍ ഗ്രാമീണരുടെ മുഴുവന്‍ പേടി സ്വപ്നമായിരുന്ന കള്ളന്‍ രാഘവന്‍!!!!!</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/7887087646633788018/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/7887087646633788018' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7887087646633788018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/7887087646633788018'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/9.html' title='ഗ്രാമപുരാണം-9'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-1068856059463407733</id><published>2008-08-12T08:00:00.000+03:00</published><updated>2008-08-12T08:00:02.543+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-8</title><content type='html'>അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ തന്റെ മനസ്സിലെ ഭയമെല്ലാം ഉരുകി ഇല്ലാതാകുന്നതുപോലെ മിനിക്കുട്ടിക്ക് തോന്നി. ‘അമ്മ മരിച്ചിട്ടില്ല. തന്റെ അമ്മയിതാ ജീവനോടെ നില്‍ക്കുന്നു…” മിനിക്കുട്ടിയുടെ മനസ്സ് മന്ത്രിച്ചു.&lt;br /&gt;&lt;br /&gt;അവള്‍ നിമിഷങ്ങളോളം അമ്മയുടെ കണ്ണൂകളിലേക്ക് നോക്കി. അമ്മയുടെ കണ്ണൂകളില്‍ വാത്സല്യത്തിന്റെ പെരുമഴ പെയ്യുന്നത് അവള്‍ കണ്ടു…&lt;br /&gt;&lt;br /&gt;“വരൂ മോളേ… അമ്മയുടെ അടുക്കലേക്ക് വാ.. ന്റെ മോളെ ഞാനൊന്ന് കണ്ടോട്ടെ,,,” അമ്മ കരയുകയാണ്‍. മിനിക്കുട്ടി മെല്ലെ അമ്മയുടെ അരികിലെത്തി. അമ്മയും മകളും മുഖത്തോട് മുഖം നോക്കി നിന്നു.  “അമ്മേ…” പെട്ടന്ന് മിനിക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ തണുത്ത കരങ്ങള്‍ മിനിക്കുട്ടിയെ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;നിലാവില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഗ്രാമം. ഒരു തണുത്ത കാറ്റ് വ്യക്ഷക്കൊമ്പുകളെ പിടിച്ചുലച്ചുകൊണ്ട് കടന്നുപോയി. “വരൂ മോളെ.. അമ്മയ്ക്ക് മോളോട് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.. നമുക്ക് ദാ അവിടെയിരുന്ന് എല്ലാം പറയാം…” കടത്തു കടവിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മ മിനിക്കുട്ടിയോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മിനിക്കുട്ടി അമ്മയോടൊപ്പം കടത്തു കടവിലേക്ക് നടന്നു. “അമ്മ എവിട്യാരുന്നു ഇത്രേം നാള്‍..” ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അമ്മയോട് ചേര്‍ന്നു നടന്നുകൊണ്ട് മിനിക്കുട്ടി ചോദിച്ചു.&lt;br /&gt;&lt;br /&gt;“അമ്മ.. അമ്മ ഇവിടെ തന്നെയുണ്ട്യാരുന്നു…” അമ്മ മന്ത്രിച്ചു.&lt;br /&gt;&lt;br /&gt;“അപ്പോള്‍ ന്റെമ്മ വെള്ളപ്പൊക്കത്തില്‍ മരിച്ചില്യാരുന്നോ..? മിനിക്കുട്ടിയുടെ ചോദ്യത്തിന്‍ അമ്മ ഉത്തരം നല്‍കിയില്ല. അമ്മയും മകളും കടത്തു കടവിലെത്തി. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. ആകാശത്ത് പെട്ടന്നാണ്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞത്. നിലാവില്‍ കുളിച്ചു നിന്ന ഞങ്ങളുടെ ഗ്രാമം ഇരുട്ടില്‍ മുങ്ങി.&lt;br /&gt;&lt;br /&gt;ന്റെ മോള്‍ അമ്മേടെ കൂടെ വരുന്നോ..” നിമിഷങ്ങള്‍ നീണ്ടു നിന്ന മൌനത്തിന് ശേഷം അമ്മ മിനിക്കുട്ടിയോട് ചോദിച്ചു. “എവിടേക്ക്…” അവള്‍ ചോദിച്ചു. “അങ്ങ്..അങ്ങ് ദൂരേക്ക്…” അമ്മ മന്ത്രിച്ചു. അമ്മയോടൊപ്പം എവിടേക്ക് പോകാനും അവള്‍ ഒരുക്കമായിരുന്നു.&lt;br /&gt;&lt;br /&gt;“ങ്കില്‍ അമ്മയോടൊപ്പം പോന്നോളൂ..” അമ്മ നദിയിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് മിനിക്കുട്ടിയോട് പറഞ്ഞു. അവള്‍ ഒട്ടു മടിച്ചില്ല ഒരു സ്വപ്നലോകത്തിലെന്നപോലെ അമ്മയുടെ പിന്നാലെ വെള്ളത്തിലേക്ക് ഇറങ്ങി. അമ്മ നദിയുടെ ആഴങ്ങളിലേക്ക് നടന്നിറങ്ങുകയായിരുന്നു. ഒപ്പം മിനിക്കുട്ടിയും. ഒടുവില്‍ മിനിക്കുട്ടിക്ക് വെള്ളത്തില്‍ നിലയില്ലാതെയായി.&lt;br /&gt;&lt;br /&gt;“അമ്മേ…..” ഭയന്നുപോയ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അമ്മയെ അവള്‍ കണ്ടതുമില്ല. അമ്മ അവളുടെ വിളി കേട്ടതുമില്ല. മിനിക്കുട്ടി ഭയന്ന് ചുറ്റും തിരിഞ്ഞു നോക്കി. അമ്മ എവിടെപ്പോയി…? അപകടം മനസ്സിലാക്കിയ അവള്‍ പെട്ടന്ന് നീന്തി കരയ്ക്കു കയറുവാന്‍ ശ്രമിച്ചെങ്കിലും ഒരു വലിയ ചുഴിക്കുള്ളില്‍ അവള്‍ അകപ്പെട്ടുപോയി.&lt;br /&gt;&lt;br /&gt;“അച്ചാ‍ാ...” , വെള്ളത്തിന്‍ മുകളില്‍ പൊങ്ങി വന്ന അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ രണ്ടാമതൊരിക്കല്‍ കൂടി മിനിക്കുട്ടിക്ക് നിലവിളിക്കുവാന്‍ കഴിഞ്ഞില്ല. ഒരിക്കലും രക്ഷപെടുവാന്‍ കഴിയാതെവണ്ണം അവള്‍ നദിയുടെ അഗാധങ്ങളിലേക്ക് താണുപോയി.&lt;br /&gt;&lt;br /&gt;രാത്രിയുടെ അവസാനയാമവും കഴിഞ്ഞിരുന്നു. ആരോ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ്‍ കുമാരന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.. ആരാണ് നിലവിളിച്ചത്..? മിനിക്കുട്ടിലെ വീട്ടിനുള്ളില്‍ കാണാതായപ്പോള്‍ അയാളുടെ നെഞ്ചൊന്ന് കാളി.&lt;br /&gt;&lt;br /&gt;“മോളെ മിനിക്കുട്ടി…” കുമാരന്‍ ഒരു കൊടുങ്കാറ്റുപോലെ വീടിനുള്ളിലും പരിസരത്തും മകളെ വിളിച്ചുകൊണ്ട് ഓടി നടന്നു.&lt;br /&gt;&lt;br /&gt;‘എന്റീശ്വരാ എന്റെ കുട്ടിയെവിടെ..? അവള്‍ക്കെന്തു സംഭവിച്ചു… തന്റെ മകളെക്കുറിച്ച് ആരോട് ചോദിക്കും..? ഇന്നാട്ടുകാരെല്ലാം കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ മരണത്തിനുശേഷം തന്റെ ശത്രുക്കളായിരിക്കുകയാണ്…’&lt;br /&gt;&lt;br /&gt;മിനിക്കുട്ടിയെ കാണാതെ തന്റെ നെഞ്ചു പൊട്ടിപ്പോകുന്നതു പോലെ കുമാരന് തോന്നി.&lt;br /&gt;&lt;br /&gt;(തുടരും...)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/1068856059463407733/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/1068856059463407733' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1068856059463407733'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1068856059463407733'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/8.html' title='ഗ്രാമപുരാണം-8'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-5374120018005488907</id><published>2008-08-11T06:46:00.000+03:00</published><updated>2008-08-11T06:46:00.846+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-7</title><content type='html'>രാത്രി തകര്‍ന്ന മനസ്സുമായി നിലത്ത് വിരിച്ച പായില്‍ മയങ്ങി കിടക്കുന്ന തന്റെ മകള്‍ മിനിക്കുട്ടിയെ കണ്ടപ്പോള്‍ കുമാരന്റെ മനസ്സ് വല്ലാതെ വേദനിച്ചു.&lt;br /&gt;&lt;br /&gt;‘തന്റെ മകള്‍ ഇന്ന് ജലപാനം പോലും നടത്തിയിട്ടില്ല. അവള്‍ വല്ലാതെ വിഷമിച്ചിരിക്കുന്നു. അതിന് കാരണക്കാരന്‍ താനാണ്. മിനിക്കുട്ടിയെ വേദനിപ്പിച്ചാല്‍ മരിച്ചുപോയ തന്റെ ദേവകിയുടെ ആത്മാവ് ഒരിക്കലും തന്നോട് പൊറുക്കുകയില്ലെന്ന് കുമാരന്‍ തോന്നി.&lt;br /&gt;&lt;br /&gt;കൊച്ചുപുരയ്ക്കലെ ഗോപിയുടെ മരണത്തിനു ശേഷം ഇന്നാട്ടുകാരെല്ലാം തന്നെ വെറുത്തിരിക്കുകയാണ്. തന്നെ സ്നേഹിക്കുവാനും, തനിക്ക് സ്നേഹിക്കുവാനും ഇന്ന് ഈ ലോകത്തില്‍ തന്റെ മകള്‍ മാത്രമേയുള്ളു. അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. അവളുടെ സന്തോഷമാണ് തനിക്ക് വലുത്.&lt;br /&gt;&lt;br /&gt;തന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റിട്ടു വേണം തനിക്കി കൊട്ടാരം പോലൊരു വീടു പണിയാന്‍. എന്നിട്ട് അവിടെ രാജകുമാരിയെപ്പോലെ തന്റെ മകള്‍ ജീവിക്കണം. കടത്തുകാരന്‍ കുമാരന്‍ കോടീശ്വരനായതു കണ്ട് ഇന്നാട്ടുകാര്‍ മുഴുവന്‍ അസൂയപ്പെടണം. ഇന്ന് തന്നെ കൊല്ലാനും തല്ലാനും വന്നവര്‍ അന്ന് തന്റെ മുന്നില്‍ സഹായവും തേടി തൊഴുകൈയ്യോട് നില്‍ക്കും. അന്നവരെയെല്ലാം താനൊരു പാഠം പഠിപ്പിക്കണം.‘&lt;br /&gt;&lt;br /&gt;തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് മിനിക്കുട്ടിയെ അറിയിച്ചാലോ…? കുമാരന്‍ ചിന്തിച്ചു. ‘എതായാലും ഇനിയും ഇന്നും ഒളിച്ചു വയ്ക്കേണ്ടാ ആവശ്യമില്ലെന്ന് കുമാരന്‍ തോന്നി. തനിക്ക് നദിക്കരയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മുഴുവന്‍ കുമാരന്‍ മിനിക്കുട്ടിയെ കാണിച്ചെങ്കിലും  പ്രതീക്ഷിച്ചതുപോലെ അവളുടെ മുഖത്ത് യാതൊരു സന്തോഷവും അയാള്‍ കണ്ടില്ല.&lt;br /&gt;&lt;br /&gt;“മോള്‍ വെഷമിക്കേണ്ട. ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അച്ഛന്‍ മോട്ടിച്ചതോ.. ആരുടേലും കൈയ്യില്‍ നിന്ന് പിടിച്ചു പറിച്ചതോ അല്ല. മ്മടെ കഷ്ടതയൊക്കെ കണ്ട് ദൈവം നമുക്ക് തന്നതാ ഇതെല്ലാം..” കുമാരന്‍ മിനിക്കുട്ടിയോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;അവള്‍ ഒരക്ഷരം മിണ്ടിയില്ല. ഈ സ്വര്‍ണ്ണമാണ് നല്ലവനായിരുന്ന തന്റെ അച്ഛന്റെ പെട്ടന്നുള്ള സ്വഭാവമാറ്റത്തിന് കാരണമെന്ന് അപ്പോള്‍ അവള്‍ ദു:ഖത്തോടെ തിരിച്ചറിയുകയായിരുന്നു.. അച്ഛനോട് ഒരക്ഷരം പോലും ഒരിയാടാതെ മൂടിപ്പുതച്ച് കിടന്ന മിനിക്കുട്ടി രാത്രിയുടെ എതോ യാമത്തില്‍ ഉറങ്ങുകയും ചെയ്തു. ഒരുപാട് കണക്കു കൂട്ടലുകള്‍ നടത്തിയശേഷം കുമാരനും ഉറക്കം പിടിച്ചിരുന്നു.&lt;br /&gt;&lt;br /&gt;“മിനിക്കുട്ടീ….” ഉറക്കത്തില്‍ നിന്ന് ആരോ തന്നെ തട്ടി വിളിച്ചതുപോലെ മിനിക്കുട്ടിക്ക് തോന്നി. അവള്‍ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. ആരാണ് തന്നെ വിളിച്ചത്..? തന്റെ അച്ഛനായിരിക്കുമോ..? എന്നാല്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതാണ് അവള്‍ കണ്ടത്.&lt;br /&gt;&lt;br /&gt;‘പിന്നെ ആരാണ് തന്നെ വിളിച്ചത്..? ഒരു പക്ഷേ തനിക്ക് തോന്നിയതായിരിക്കുമോ…? മിനിക്കുട്ടി ചിന്തിച്ചു. അവള്‍ കണ്ണുകളടച്ച് കിടന്നപ്പോള്‍ വീണ്ടും ആ വിളി കേട്ടു. ഇത്തവണ വളരെ വ്യക്തമായിട്ടാണ് അവള്‍ ആ വിളി കേട്ടത്.&lt;br /&gt;&lt;br /&gt;മരിച്ചുപോയ തന്റെ അമ്മയുടെ ശബ്ദം പോലെ!!!&lt;br /&gt;&lt;br /&gt;അമ്മ തന്നെ വിളിച്ചതുപോലെ!!!&lt;br /&gt;&lt;br /&gt;മിനിക്കുട്ടിക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി. അച്ഛന്റെ വിളിച്ചുണര്‍ത്തിയാലോ..? അവള്‍ ചിന്തിച്ചു. എന്നാല്‍ ഭയം മൂലം തനിക്ക് നാവനക്കുവാന്‍ പോലും കഴിയില്ലെന്ന സത്യം അപ്പോഴാണ്‍ അവള്‍ മനസ്സിലാക്കിയത്. നല്ല തണുപ്പുള്ള രാത്രിയായിട്ടും അവളുടെ ശരീരമാകെ വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന വാതില്‍ ആരോ തുറക്കുന്നത് അവള്‍ കണ്ടത്…&lt;br /&gt;&lt;br /&gt;ആരാണത്..? മിനിക്കുട്ടി ഞെട്ടിപ്പോയി. വാതില്‍ക്കല്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ അമ്മ നില്‍ക്കുന്നു!!! മാസങ്ങള്‍ക്ക് മുമ്പ് വെള്ളപ്പൊക്കത്തില്‍ മരിച്ചുപോയ തന്റെ അമ്മ. അമ്മയിതാ ജീവനോടെ തന്റെ മുന്നില്‍ നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;അമ്മ മരിച്ചില്ലായിരുന്നോ..? അവളുടെ മനസ്സില്‍ അത്ഭുതവും, അമ്പരപ്പും വര്‍ദ്ദിച്ചു. “മോള്‍ സംശയിക്കേണ്ട. മോള്‍ടെ അമ്മയാണിത്…” ഭയന്നു വിറച്ചു നില്‍ക്കുന്ന മിനിക്കുട്ടിയെ നോക്കി അമ്മ പറഞ്ഞു. മിനിക്കുട്ടിക്ക് വല്ലാത്ത പേടി തോന്നി തുടങ്ങി.&lt;br /&gt;&lt;br /&gt;“വാ മോളെ.. അമ്മയുടെ അടുത്തേക്ക് വാ. അമ്മയ്ക്ക് മോളോട് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനും, പറയാനുമുണ്ട്. അമ്മ വാതില്‍ക്കല്‍ നിന്ന് മിനിക്കുട്ടിയുടെ നേര്‍ക്ക് ഇരുകൈകളും നീട്ടിയെങ്കിലും അവള്‍ അനങ്ങിയില്ല.&lt;br /&gt;&lt;br /&gt; “എന്താ ന്റെ മോള്‍ക്ക് അമ്മയെ പേടിയാണോ.. ന്റെ മോള്‍ക്ക് അമ്മയെ ഇഷ്ടമല്ലേ.. “ അമ്മയുടെ തൊണ്ടയിടറി.&lt;br /&gt;&lt;br /&gt;(തുടരും...)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/5374120018005488907/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/5374120018005488907' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/5374120018005488907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/5374120018005488907'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/7.html' title='ഗ്രാമപുരാണം-7'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-4270773722701077535</id><published>2008-08-10T06:38:00.001+03:00</published><updated>2008-08-10T08:30:20.364+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-6</title><content type='html'>“കുമാരേട്ടാ.. അതുമിതും പറഞ്ഞ് വെറുതെ സമേം കളയെരുത്.. ഗോപിയേട്ടനെ എത്രേം വേഗം നമുക്ക് ആശുപത്രീലെത്തിക്കനം. അല്ലെങ്കില്‍ അയാള്‍ക്കെന്തേലും സംഭവിക്കും.. ഗോപിയേട്ടന്‍ എന്തേലും സംഭവിച്ചാ.. ആ പാവപ്പെട്ട കുടുംബത്തിന്റെ സ്ഥിതി ആകെ കഷ്ടത്തിലാകും..” ഹമീദ് കുമാരന് മുന്നറിയിപ്പ് നല്‍കി.&lt;br /&gt;&lt;br /&gt;“നീ നെന്റെ പണി നോക്കെടാ ചെക്കാ.. ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നൂന്ന് പറഞ്ഞാലും ഇപ്പാതിരാത്രി ന്റെ പൊര വിട്ട് ഞാനെങ്ങോട്ടും വരില്ല…” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. “ഇത്രേം കാലം രാത്രീന്നോ, പാതിരാത്രീന്നോയില്ലാതെ കണ്ടോന്മാര്‍ക്ക് വേണ്ടി കഴുതെപ്പോലെ ജീവിച്ചോനാ കുമാരന്‍. ഇനിയിപ്പം അതു നടപ്പില്ല. എനിക്കും ഇന്നാട്ടില്‍ മാന്യമായി ജീവിക്കണം. ദാ കടത്തുവള്ളം കടവിലൊണ്ട്. ആരാന്ന് വച്ചാ ചാകാന്‍ പോന്നെവനെയോ, ചത്തവനെയോ എങ്ങോട്ടാന്ന് വച്ചാ കൊണ്ടു പൊയ്ക്കോ… ദയവായി കുമാരനെ ആരും ശല്യപ്പെടുത്താന്‍ വന്നേക്കരുത്..’&lt;br /&gt;&lt;br /&gt;ഹമീദ് എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പ് കുമാരന്‍ അവന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. എന്തുചെയ്യണമെന്ന് ഹമീദിന്‍ ഒരെത്തും പിടിയും കിട്ടിയില്ല. എന്നാല്‍ അടുത്ത ദിവസം ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നത്.&lt;br /&gt;&lt;br /&gt;കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഹ്യദയസ്തംഭനം മൂലം മരിച്ചു. നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത കാട്ടുതീ പോലെ ഞങ്ങളുടെ ഗ്രാമത്തിലെങ്ങും പടര്‍ന്നു. രാത്രിയില്‍ നെഞ്ചുവേദന വന്ന ഗോപിയേട്ടനെ അക്കരെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കുമാരന്‍ കൂട്ടാക്കിയെല്ലെന്നും, നെഞ്ചുവേദന മൂര്‍ച്ഛിച്ച് ഗോപിയേട്ടന്‍ മരിച്ചെന്നുമുള്ള അമ്പരിപ്പിക്കുന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഗ്രാമീണരാകെ തകര്‍ന്നു പോയി.&lt;br /&gt;&lt;br /&gt;പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ചുപോയ ഗോപിയേട്ടന്‍. ഗോപിയേട്ടന്‍ മരിച്ചതോടു കൂടി അയാളുടെ ഭാര്യയും, ഏക മകനും അനാഥനായി തീര്‍ന്നു.&lt;br /&gt;&lt;br /&gt;‘ഗോപിയുടെ മരണത്തിന് കാരണക്കാരന്‍ കടത്തുകാരന്‍ കുമാരനാണ്..” രോഷാകുലരായ ഗ്രാമീണര്‍ ഒന്നടങ്കം കുമാരനെ കുറ്റപ്പെടുത്തുകയും, ശപിക്കുകയും മാത്രമല്ല കലിപൂണ്ട ഗ്രാമത്തിലെ ചില ചെറുപ്പക്കാര്‍ കുമാരന്റെ കടത്തുവള്ളം തല്ലിതകര്‍ക്കുകയും ചെയ്തു. മറ്റുചിലര്‍ കുമാരനെ കൈയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും പഞ്ചായത്ത് മെമ്പര്‍ കുട്ടന്‍പിള്ള ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു..&lt;br /&gt;&lt;br /&gt;കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ മരിച്ചതോടു കൂടി ഒരുകാലത്ത് ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്ന കുമാരന്‍ ഞങ്ങളുടെയെല്ലാം ശത്രുവായി തീരുകയായിരുന്നു. താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് കുമാരന്‍ യാതൊരു കുറ്റബോധവും തോന്നിയില്ല. എന്നാല്‍ കുമാരന്റെ മകള്‍ മിനിക്കുട്ടി തന്റെ അച്ഛന്‍ മൂലം ഒരു കുടുംബം അനാഥമായതോര്‍ത്ത് തേങ്ങി കരയുകയായിരുന്നു.&lt;br /&gt;&lt;br /&gt;നല്ലവനായിരുന്ന തന്റെ അച്ഛന്‍ എങ്ങനെ ഒരു ദു:ഷ്ടനാകുവാന്‍ കഴിഞ്ഞു…? അന്ന് മുഴുവന്‍ മിനിക്കുട്ടി ചിന്തിച്ചത് അതായിരുന്നു.&lt;br /&gt;&lt;br /&gt;“എനിക്ക് പേടിയാവ്ന്നു. നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകാം. അല്ലെങ്കില്‍ അച്ഛനെ എല്ലാരും ചേര്‍ന്ന് കൊല്ലും..” മിനിക്കുട്ടി കണ്ണീര്‍ വാര്‍ത്തു. “ഈ ഗ്രാമം വിട്ട് നമ്മളെങ്ങോട്ടും പോണില്ല. ഇവെടെ നമ്മള്‍ ജീവിക്കും..” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.&lt;br /&gt;&lt;br /&gt;ഗ്രാമം കണ്ണുനീരില്‍ മുങ്ങിയ ദിവസമായിരുന്നു അന്ന്. വൈകുന്നേരമായപ്പോള്‍ ഗോപിയേട്ടന്റെ മ്യതദേഹം ഞങ്ങള്‍ ഗ്രാമീണരുടെ സാനിധ്യത്തില്‍ സംസ്കരിച്ചു.&lt;br /&gt;&lt;br /&gt;(തുടരും..)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/4270773722701077535/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/4270773722701077535' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/4270773722701077535'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/4270773722701077535'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/6.html' title='ഗ്രാമപുരാണം-6'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-296795531940846476</id><published>2008-08-08T06:24:00.000+03:00</published><updated>2008-08-08T06:24:08.976+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-5</title><content type='html'>അന്ന് നിലാവുള്ള രാത്രിയായിരുന്നു.&lt;br /&gt;നിലാവില്‍ കുളിച്ചു നിന്ന ഗ്രാമം നിദ്രയിലാണ്ടു. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. സമയം പന്ത്രണ്ടായെന്ന് വിളിച്ചറിയിച്ചു കൊണ്ട് പട്ടണത്തിലെ സെന്റ് പീറ്റേഴ്സ് ഭദ്രാസനപ്പള്ളിയില്‍ നിന്ന് മണി മുഴങ്ങി.&lt;br /&gt;&lt;br /&gt;മിനിക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അന്ന് രാത്രി കുമാരന്‍ ഉറങ്ങുവാന്‍ കഴിഞ്ഞില്ല. അയാള്‍ തനിക്ക് കിട്ടിയ പെട്ടി മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അതിനുള്ളിലെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വെട്ടിത്തിളങ്ങി. ‘എന്തൊരം സ്വര്‍ണ്ണമാണിത്..? ഒരുതരി പൊന്നുപോലും സ്വന്തമായി ഇല്ലാത്ത തനിക്ക് ഇത്രമാത്രം സ്വര്‍ണ്ണമോ..? കുമാരന്റെ കണ്ണ് മഞ്ഞളിച്ചുപോയി. സന്തോഷം കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് പോലും കുമാരന്‍ തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.&lt;br /&gt;&lt;br /&gt;ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റാല്‍ എത്ര രൂപ കിട്ടും..? ആര്‍ക്കാണിത് വില്‍ക്കേണ്ടത്..? കുമാരന്‍ ഒരെത്തും പിടിയും കിട്ടിയില്ല. ‘ഈശ്വരാ.. ഇതൊന്നും കാണുവാന്‍ തന്റെ ദേവകിക്ക് ഭാഗ്യമില്ലാതെ പോയല്ലോ’ന്ന് കുമാരന്‍ ദു:ഖത്തോടെ അപ്പോള്‍ ഓര്‍ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;‘കുമാരേട്ടാ..” ഈ സമയത്താണ് ആരോ തന്നെ വിളിച്ചതുപോലെ കുമാരന്‍ തോന്നിയത്. അയാള്‍ വല്ലാതെ ഭയന്നുപോയി. ആരാണത്…?&lt;br /&gt;&lt;br /&gt;“കുമാരേട്ടാ..” ഇത്തവണ വളരെ വ്യക്തമായി അയാളാ വിളി കേട്ടു. വീടിന് പുറത്ത് ആരോ നില്‍ക്കുന്നുണ്ടെന്ന് കുമാരന്‍ തോന്നി. കുമാരന്‍ വേഗം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കട്ടിലിനടിയില്‍ വച്ചശേഷം വിളക്കൂതി കെടുത്തി…&lt;br /&gt;&lt;br /&gt;‘പുറത്ത് ആരാ‍യിരിക്കും…? കുമാരന്റെ ഹ്യദയമിടിപ്പ് വര്‍ദ്ധിച്ചു. “കുമാരാട്ടേ വാതില്‍ തൊറക്ക്..” പുറത്തു നിന്നും ആരോ വാ‍തില്‍ മുട്ടി വിളിക്കുന്നത് കുമാരന്‍ കേട്ടു&lt;br /&gt;&lt;br /&gt;“ആരാദ്…” കുമാരന്റെ തൊണ്ടയിടറി.&lt;br /&gt;&lt;br /&gt;“ഞാനാ കുമാരേട്ടാ, ഹമീദ്..” പുറത്തു നിന്നും മറുപടിയുണ്ടായി. ഹമീദിനെ കുമാരനറിയാം. നാട്ടിലെ പരോപകാരിയായ ചെറുപ്പക്കാരനാണ് ഹമീദ്. എന്തിനാണിവന്‍ ഈ പാതിരാത്രിയില്‍ തന്നെ വിളിക്കുന്നത്..? കുമാരന്‍ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;“കുമാരേട്ടാ, വാതില്‍ തൊറക്ക്…?” പുറത്തു നിന്നും ഹമീദിന്റെ വിളി കൂടി വന്നപ്പോള്‍ ‘രാത്രീല്‍ മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കിലല ഓരോ ശല്യങ്ങളെ‘ന്ന് പിറു പിറുത്തുകൊണ്ട് കുമാരന്‍ വാതില്‍ തുറന്നു…&lt;br /&gt;&lt;br /&gt;“എന്താ എന്തു വേണം..” കുമാരന്‍ ഹമീദിന്റെ നേര്‍ക്ക് കയര്‍ത്തു. കുമാരന്റെ ആ ഭാവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഹമീദ് ഭയന്നു പോയി.&lt;br /&gt;&lt;br /&gt;“കുമാരേട്ടാ നമ്മെടെ കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഭയങ്കര നെഞ്ചുവേദന.. ഒരു തവണ ചോര ശര്‍ദ്ദിക്കുവേന്‍ ചെയ്തു.. ഗോപിയേട്ടന്റെ ഭാര്യയും, മകനുമൊക്കെ വല്ലാതെ ഭയന്നിരിക്കുവാ.. കുമാരേട്ടനൊന്ന് വാ‍…. നമുക്ക് സമയം കളയാതെ ഗോപിയേട്ടനെ അക്കരെയുള്ള ആശുത്രീല്‍ കൊണ്ടു പോകാം..” ഹമീദ് താന്‍ വന്ന കാര്യം കുമാരനെ അറിയിച്ചു.&lt;br /&gt;&lt;br /&gt;“ഓ ഇതിനാരുന്നോ.. നീയീ പാതിരാത്രീ ഓടിക്കെതച്ചെത്തിയത്.” കുമാരന്‍ പുശ്ചത്തോടു കൂടി ഹമീദിനോട് ചോദിച്ചു. “ബാക്കിയുള്ളോന്റെ ഉറക്കം കളയാന്‍ ഓരോരുത്തര്‍ വരും, നെഞ്ചുവേദനാന്നും, തലവേദനാന്നും പറഞ്ഞ്…”&lt;br /&gt;&lt;br /&gt;‘കുമാരേട്ടനെന്തു പറ്റി..? മറ്റുള്ളവരുടെ ആവശ്യത്തിന്‍ ഏത് പാതിരാത്രിയില്‍ വിളിച്ചാലും സന്തോഷത്തോടു കൂടി ഓടിയെത്താറുള്ള കുമാരേട്ടനാണോ തന്നോടിതു പറഞ്ഞത്..‘ ഹമീദ് അത്ഭുതപ്പെട്ടു.&lt;br /&gt;&lt;br /&gt;(തുടരും...)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/296795531940846476/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/296795531940846476' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/296795531940846476'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/296795531940846476'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/5.html' title='ഗ്രാമപുരാണം-5'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1614140258175816224.post-1876297928237430166</id><published>2008-08-07T06:19:00.000+03:00</published><updated>2008-08-07T06:19:15.868+03:00</updated><category scheme="http://www.blogger.com/atom/ns#" term="നോവല്‍-3"/><title type='text'>ഗ്രാമപുരാണം-4</title><content type='html'>വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ വള്ളിക്കാട്ടില്‍ മറഞ്ഞിരുന്ന് കുമാരന്‍ പരിസരമാകെ നിരീക്ഷിച്ചു. നദിയുടെ അക്കരയ്ക്ക് പോകുവാന്‍ വേണ്ടി കടത്തു കടവില്‍ പുത്തേത്തെ ലാസര്‍ തന്നെ കാത്തു നില്‍ക്കുന്നത് കുമാരന്‍ കണ്ടു.&lt;br /&gt;&lt;br /&gt;“കുമാരാ…” കടത്തു കടവില്‍ തന്നെ കാണാഞ്ഞിട്ട് ലാസറ് വിളിക്കുന്നത് കേട്ട് കുമാരന്‍ ഞെട്ടിപ്പോയി. അയാള്‍ തന്നെ കണ്ടു കാണുമോ..? അങ്ങനെ സംഭവിച്ചാല്‍…? കുമാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു…&lt;br /&gt;&lt;br /&gt;കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി വള്ളിക്കാട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ചശേഷം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കടവിലെത്തി. “ എടോ കുമാരാ ഇഴജാതികളൊക്കെയുള്ള ആ വള്ളിക്കാട്ടില്‍ താനെന്തെടുക്കുവായിരുന്നെടോ…?”  ലാസറ് കുമാരനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“അത്..അത്..” കുമാരനോട് എന്തു പറയണമെന്നറിയാതെ കുമാരന്‍ കുഴഞ്ഞു. ‘ലാസറിന്‍ എന്തെങ്കിലും സംശയം തോന്നി കാണുമോ..?. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് ലാസററിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍… കുമാരന്റെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;“എന്താ കുമാരാ. തനിക്കെന്തു പറ്റീടോ…” താനെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നെ….? അല്ല താന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ടല്ലോ…” ലാസറിന്റെ തുടരെ തുടരെയുള്ള ചോദ്യം കുമാരനെ കൂടുതല്‍ വിഷമത്തിലാക്കി.&lt;br /&gt;&lt;br /&gt;“ഹേയ് ഒന്നുമില്ല. എനിക്ക് തീരെ സുഖമില്ല…” കുമാരന്‍ ഒരു വിധത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു.&lt;br /&gt;&lt;br /&gt;‘കുമാരാ., താനിപ്പോള്‍ പഴയ പാവപ്പെട്ട കടത്തുകാരന്‍ കുമാരനല്ല കോടിക്കണക്കിന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ ലഭിച്ച കോടീശ്വരന്‍ കുമാരനാണ്.. കോടീശ്വരന്‍ കുമാരനെന്തിനാ ഇനിയുള്ള കാലം കടത്തുകാരനായി കഴിയുന്നത്..?’ ആരോ തന്റെ കാതുകളില്‍ മന്ത്രിക്കുന്നതുപൊലെ അപ്പോള്‍ കുമാരന്‍ തോന്നി.&lt;br /&gt;&lt;br /&gt;‘ശരിയാണ്… താനിപ്പോള്‍ കോടീശ്വരനാണ്.. കോടീശ്വരനായ തനിക്കെന്തിനാണ് കടത്തും, കടത്തു വള്ളവുമൊക്കെ..’ കുമാരന്‍ മനസ്സില്‍ മന്ത്രിച്ചു.&lt;br /&gt;&lt;br /&gt;“എന്താ കുമാരാ എന്താണ്‍ നീ ചിന്തിച്ചോണ്ട് നില്‍ക്കുന്നെ..? നെനക്കെന്തു പറ്റി..?” കഥയൊന്നുമറിയാതെ ലാസറ് കുമാരനോട് ചോദിച്ചു. “അതറിഞ്ഞിട്ട് തനിക്കെന്താ കാര്യം..” ലാസറിന്റെ ആ ചോദ്യം കുമാരനെ വല്ലാതെ കുപിതനാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;‘അല്ല കുമാരനെന്തു പറ്റി..? മുമ്പെങ്ങും ആരോടും ഇയാളിത്ര പരുഷമായി സംസാരിക്കാറില്ലായിരുന്നല്ലോ..?’ കുമാരന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ലാസറ് അമ്പരന്നുപോയി.&lt;br /&gt;&lt;br /&gt;അന്ന് കടത്തു കടവില്‍ യാത്രക്കാര്‍ പലരും വന്നിട്ടും കുമാരന്‍ അവരെ കണ്ടതായി ഭാവിച്ചില്ല. ചിലരോട് സുഖമില്ലെന്നു പറഞ്ഞു, മറ്റ് ചിലരോട് അയാള്‍ ദേഷ്യപ്പെടുകയും ചെയ്തു. അന്ന് കുമാരനെക്കുറിച്ചായിരുന്നു ഞങ്ങള്‍ ഗ്രാമീണരുടെ സംസാരവിഷയം. എന്നാല്‍ എത്ര തന്നെ ചിന്തിച്ചിട്ടും കുമാരന്റെ സ്വഭാവമാറ്റത്തിന്റെ കാരണം ഞങ്ങള്‍ക്ക് പിടികിട്ടിയില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയതോടു കൂടി കുമാരന്‍ ആളാകെ മാറുകയായിരുന്നുവെന്ന സത്യം ലാസറെന്നല്ല ഞങ്ങള്‍ ഗ്രാമീണരാരും അറിഞ്ഞിരുന്നില്ല&lt;br /&gt;&lt;br /&gt;സന്ധ്യയായതോടു കൂടി കടവിലും, പരിസരത്തും ആളനക്കമില്ലാതെയായി. കുമാരന്‍ കടവിലെ കല്‍ത്തൂണില്‍ കടത്തുവള്ളം കെട്ടിയിട്ടശേഷം വള്ളിക്കാട്ടില്‍ ഒളിച്ചുവച്ചിരുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടിയുമായി വേഗം തന്റെ കുടിലിലെത്തി…&lt;br /&gt;&lt;br /&gt;തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് തല്‍ക്കാലം താനല്ലാതെ തന്റെ മകള്‍പ്പോലും അറിയാന്‍ പാടില്ലെന്ന് കുമാരന്‍ തീരുമാനിച്ചിരുന്നു. മിനിക്കുട്ടി കൊച്ചുകുട്ടിയാണ്‍. രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവള്‍ക്ക് കഴിയില്ല. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് അബദ്ധവശാല്‍ അവള്‍ ആരോടെങ്കിലും പറഞ്ഞാല്‍ അത് നിമിഷങ്ങള്‍ക്കകം നാടു മുഴുവന്‍ അറിയും. ആള്‍ക്കാര്‍ സഹായം ചോദിച്ച് തന്റെ അടുക്കല്‍ ഓടിയെത്തും. എന്തിന് അസൂയയുള്ളവര്‍ ആരെങ്കിലും ഇക്കാര്യം പോലീ‍സിനെ അറിയിച്ചാല്‍ ആകെ പുലിവാലാകും. അവര്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി പോവുകയും ചെയ്യും.&lt;br /&gt;&lt;br /&gt;എന്തിന് ഇല്ലാത്ത പൊല്ലാപ്പുകള്‍ വിളിച്ചു വരുത്തി കൈയ്യില്‍ കിട്ടിയ മഹാഭാഗ്യം വെറുതെ കളഞ്ഞു കുളിക്കണം…? മിനിക്കുട്ടി കാണാതെ വളരെ രഹസ്യമായിട്ടാണ് കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി തന്റെ വീട്ടിനുള്ളീല്‍ വച്ചത്..&lt;br /&gt;&lt;br /&gt;(തുടരും..)</content><link rel='replies' type='application/atom+xml' href='http://kilivaatil.blogspot.com/feeds/1876297928237430166/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment/fullpage/post/1614140258175816224/1876297928237430166' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1876297928237430166'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1614140258175816224/posts/default/1876297928237430166'/><link rel='alternate' type='text/html' href='http://kilivaatil.blogspot.com/2008/08/4.html' title='ഗ്രാമപുരാണം-4'/><author><name>സാബു പ്രയാര്‍</name><uri>http://www.blogger.com/profile/06404779172074145137</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='https://img1.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry></feed>