<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:dc="http://purl.org/dc/elements/1.1/" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0" xml:base="http://www.madhyamam.com/feeds">
  <channel>
    <title />
    <link>http://www.madhyamam.com/feeds</link>
    <description />
    <language>ml</language>
          <atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/madhyamam/xeIF" /><feedburner:info uri="madhyamam/xeif" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:emailServiceId>madhyamam/xeIF</feedburner:emailServiceId><feedburner:feedburnerHostname>http://feedburner.google.com</feedburner:feedburnerHostname><item>
    <title>ഫോണ്‍ ചോര്‍ത്തല്‍: സുകുമാരന്‍ നായര്‍ അറിഞ്ഞത് ഊമക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/5fTb6X0Vaow/130524</link>
    <description>&lt;div class="field field-type-filefield field-field-image"&gt;
      &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    &lt;img  class="imagefield imagefield-field_image" width="300" height="276" alt="" src="http://www.madhyamam.com/sites/default/files/ah64wv21.jpg?1369376512" /&gt;        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;p&gt;തിരുവനന്തപുരം: ചില&amp;nbsp; സമുദായ സംഘടനാ നേതാക്കളുടെ ഫോണ്&amp;zwj; ചോര്&amp;zwj;ത്തുന്നുവെന്ന വിവരം എന്&amp;zwj;.എസ്.എസ് ജനറല്&amp;zwj; സെക്രട്ടറി ജി. സുകുമാരന്&amp;zwj; നായരെ അറിയിച്ചതു പൊലീസുകാര്&amp;zwj; തന്നെയാണെന്ന് റിപ്പോര്&amp;zwj;ട്ട്.&amp;nbsp; ഊമക്കത്തിലൂടെയാണ് ഈ വിവരം 20 ദിവസം മുന്&amp;zwj;പ് സുകുമാരന്&amp;zwj; നായര്&amp;zwj; അറിഞ്ഞത്. ഹൈടെക്ക് സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നാണു സൂചന. അന്നുതന്നെ വിവരം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സുകുമാരന്&amp;zwj; നായര്&amp;zwj; അറിയിക്കുകയും ചെയ്തിരുന്നു. &amp;nbsp;&lt;/p&gt;
&lt;p&gt;	തന്&amp;zwj;്റെ ഫോണ്&amp;zwj; ആഭ്യന്തര വകുപ്പിന്&amp;zwj;്റെ അറിവോടെ ചോര്&amp;zwj;ത്തുന്നുണ്ടെന്നും ഈ വിവരം ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ളെന്നും വ്യാഴാഴ്ച വാര്&amp;zwj;ത്താ സമ്മേളനത്തിലാണ് സുകുമാരന്&amp;zwj; നായര്&amp;zwj; പറഞ്ഞത്. &amp;#39;സമുദായസംഘടനാനേതാക്കളുടെ ഫോണ്&amp;zwj;ചോര്&amp;zwj;ത്തുന്നുവെന്ന &amp;lsquo;മാധ്യമം&amp;rsquo; വാര്&amp;zwj;ത്തയത്തെുടര്&amp;zwj;ന്നാണ് പെരുന്ന എന്&amp;zwj;.എസ്.എസ് ആസ്ഥാനത്ത് സുകുമാരന്&amp;zwj; നായര്&amp;zwj; വാര്&amp;zwj;ത്താസമ്മേളനം നടത്തിയത്.&lt;/p&gt;
&lt;p&gt;	സുകുമാരന്&amp;zwj; നായരുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്&amp;zwj; എറണാകുളം റേഞ്ച് ഐ.ജി പത്മകുമാറിനെ ചുമതലപ്പെടുത്തിയിരിക്കയാണ്.&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/5fTb6X0Vaow" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227138/130524#comments</comments>
 <category domain="http://www.madhyamam.com/topics/%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%8E%E0%B4%B8%E0%B5%8D">എന്‍.എസ്.എസ്</category>
 <category domain="http://www.madhyamam.com/topics/%E0%B4%9C%E0%B4%BF-%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D">ജി. സുകുമാരന്‍ നായര്‍</category>
 <category domain="http://www.madhyamam.com/topics/%E0%B4%AA%E0%B5%86%E0%B4%BE%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D">പൊലീസ്</category>
 <category domain="http://www.madhyamam.com/kerala">Kerala</category>
 <category domain="http://www.madhyamam.com/top-news">Top News</category>
 <pubDate>Fri, 24 May 2013 06:21:52 +0000</pubDate>
 <dc:creator>nancy</dc:creator>
 <guid isPermaLink="false">227138 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227138/130524</feedburner:origLink></item>
  <item>
    <title>പ്രധാന നഗരങ്ങളില്‍ കാമറാ നെറ്റ്വര്‍ക്ക്  സ്ഥാപിക്കും -തിരുവഞ്ചൂര്‍ </title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/NA0yCv8uRiI/130524</link>
    <description>&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	കൊളത്തൂര്&amp;zwj;: ഓരോ ജില്ലയിലെയും പ്രധാന നഗരങ്ങള്&amp;zwj; കേന്ദ്രീകരിച്ച് ക്യാമറാ നെറ്റ്വര്&amp;zwj;ക്ക് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്&amp;zwj; രാധാകൃഷ്ണന്&amp;zwj;. കൊളത്തൂരില്&amp;zwj; പൊലീസ് ക്വാര്&amp;zwj;ട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ക്രമസമാധാനത്തില്&amp;zwj; മുന്നില്&amp;zwj; നില്&amp;zwj;ക്കുന്ന ജില്ലയാണ്. മങ്കട പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടവും കൊളത്തൂരില്&amp;zwj; ആഭ്യന്തര വകുപ്പിന് കീഴിലെ ഒഴിഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ടി.എ. അഹമ്മദ് കബീര്&amp;zwj; എം.എല്&amp;zwj;.എ അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/div&gt;
&lt;div&gt;
	ഡി.സി.സി പ്രസിഡന്&amp;zwj;റ് ഇ. മുഹമ്മദ് കുഞ്ഞി, മൂര്&amp;zwj;ക്കനാട് പഞ്ചായത്ത് പ്രസിഡന്&amp;zwj;റ് എം.ടി. സലീന, ബ്ളോക്ക് പഞ്ചായത്തംഗം സി. മുരളീധരന്&amp;zwj;, സക്കീര്&amp;zwj; കളത്തിങ്ങല്&amp;zwj;, പൊലീസ് അസോസിയേഷന്&amp;zwj; ഭാരവാഹികളായ കെ. കുഞ്ഞാലി, സുരേഷ് എന്നിവര്&amp;zwj; സംസാരിച്ചു.&lt;/div&gt;
&lt;div&gt;
	&amp;nbsp;ജില്ലാ പൊലീസ് സൂപ്രണ്ട് എച്ച്. മഞ്ജുനാഥ് സ്വാഗതവും പെരിന്തല്&amp;zwj;മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാര്&amp;zwj; നന്ദിയും പറഞ്ഞു.&amp;nbsp;&lt;/div&gt;
&lt;div&gt;
	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/NA0yCv8uRiI" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227137/130524#comments</comments>
 <category domain="http://www.madhyamam.com/local-news">Local News</category>
 <category domain="http://www.madhyamam.com/local-news/malappuram">Malappuram</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <pubDate>Fri, 24 May 2013 06:21:34 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227137 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227137/130524</feedburner:origLink></item>
  <item>
    <title>പ്രതിഷേധത്തിന്റെചൂളം വിളിയുമായി  ‘മനുഷ്യ ട്രെയിന്‍’ </title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/VDzPuxYQFV8/130524</link>
    <description>&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	കൊച്ചി: എറണാകുളം ഓള്&amp;zwj;ഡ് റെയില്&amp;zwj;വേ സ്റ്റേഷനില്&amp;zwj; &amp;lsquo;മനുഷ്യ ട്രെയിനി&amp;rsquo;ന്&amp;zwj;െറ ചൂളം വിളി. സ്റ്റേഷന്&amp;zwj; പ്രവര്&amp;zwj;ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്&amp;zwj; പ്രതീകാത്മകമായി &amp;lsquo;മനുഷ്യ ട്രെയിന്&amp;zwj;&amp;rsquo;ഓടി.&lt;/div&gt;
&lt;div&gt;
	എറണാകുളം ഓള്&amp;zwj;ഡ് റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj; വികസന സമിതിയുടെ നേതൃത്വത്തിലാണ് പച്ചാളം മുതല്&amp;zwj; ഓള്&amp;zwj;ഡ് റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj; (രാമവര്&amp;zwj;മ നഗര്&amp;zwj;) വരെയാണ് പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. &amp;nbsp;എറണാകുളം സൗത് സ്റ്റേഷന്&amp;zwj; മെട്രോ സ്റ്റേഷനാക്കി മാറ്റുന്നതിന് സാഹചര്യമുള്ളപ്പോള്&amp;zwj; ഓള്&amp;zwj;ഡ് റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj; കൊച്ചിയുടെ ടെര്&amp;zwj;മിനല്&amp;zwj; സ്റ്റേഷനായി മാറ്റുന്നതിന് ദക്ഷിണ റെയില്&amp;zwj;വേ പദ്ധതി പ്രഖ്യാപിക്കണമെന്ന് &amp;lsquo;മനുഷ്യ ട്രെയിന്&amp;zwj;&amp;rsquo; യാത്രയില്&amp;zwj; പങ്കെടുത്ത പി. രാജീവ് എം.പി ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന സ്റ്റേഷനാക്കുന്നതിന് റെയില്&amp;zwj;വേ അധികൃതര്&amp;zwj;ക്ക് നിര്&amp;zwj;ദേശങ്ങള്&amp;zwj; സമര്&amp;zwj;പ്പിച്ചിട്ടുണ്ട്. സ്റ്റേഷനെ സബര്&amp;zwj;ബന്&amp;zwj; സ്റ്റേഷനാക്കി മാറ്റണമെന്ന &amp;nbsp;ആവശ്യമുയര്&amp;zwj;ന്നിട്ട് മൂന്ന് വര്&amp;zwj;ഷമായി. &amp;nbsp;കഴിഞ്ഞ വര്&amp;zwj;ഷം ഈ സ്ഥലത്ത് റെയില്&amp;zwj;വേ മെഡിക്കല്&amp;zwj; കോളജ് ആരംഭിക്കാന്&amp;zwj; നിര്&amp;zwj;ദേശമുയര്&amp;zwj;ന്നിരുന്നു. മെഡിക്കല്&amp;zwj; കൗണ്&amp;zwj;സിലിന്&amp;zwj;െറ പുതിയ ചട്ടങ്ങള്&amp;zwj; അനുസരിച്ച്് മെഡിക്കല്&amp;zwj; കോളജ് ആരംഭിക്കാന്&amp;zwj; സാധിക്കാത്തതിനാല്&amp;zwj; സബര്&amp;zwj;ബന്&amp;zwj; സ്റ്റേഷന്&amp;zwj; എന്ന ആവശ്യം വീണ്ടും ഉയര്&amp;zwj;ത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരത്തില്&amp;zwj; വികസനത്തിന് സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇവിടെയുള്ള മുപ്പതോളം ഏക്കര്&amp;zwj; അദ്ദേഹം കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു. റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj; എത്തുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനാകും. ഇ.ആര്&amp;zwj;.ജി കോളനി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കണമെന്നും പി. രാജീവ് എം.പി സൂചിപ്പിച്ചു.&lt;/div&gt;
&lt;div&gt;
	&amp;nbsp;പ്രതീകാത്മക മനുഷ്യ ട്രെയിന്&amp;zwj; യാത്ര റെയില്&amp;zwj;വേ വികസന സമിതി ജനറല്&amp;zwj; കണ്&amp;zwj;വീനര്&amp;zwj; കെ.പി. ഹരിഹര കുമാര്&amp;zwj; പച്ചക്കൊടി വീശി ഉദ്ഘാടനം ചെയ്തു. ചാള്&amp;zwj;സ് ഡയസ് എം.പി, ജി.സി.ഡി.എ ചെയര്&amp;zwj;മാന്&amp;zwj; എന്&amp;zwj;. വേണുഗോപാല്&amp;zwj;, സമിതി ചെയര്&amp;zwj;മാന്&amp;zwj; അഡ്വ. എം.ആര്&amp;zwj;. രാജേന്ദ്രന്&amp;zwj; നായര്&amp;zwj;, ബെന്നി ജോസഫ്്, സി.ജി. രാജഗോപാല്&amp;zwj;, കുരുവിള മാത്യൂസ്, കൗണ്&amp;zwj;സിലര്&amp;zwj; മിനി ദിലീപ്, കെ. ലക്ഷ്മി നാരായണന്&amp;zwj;, പ്രഫ. വി.പി.ജി. മാരാര്&amp;zwj;, എസ്. ബാലകൃഷ്ണന്&amp;zwj;, എ.എ. അബ്ദുറഷീദ് , അഡ്വ. പി. ആര്&amp;zwj;. പത്മനാഭന്&amp;zwj;, കെ.എസ്്. ദിലീപ് കുമാര്&amp;zwj;, ഏലൂര്&amp;zwj; ഗോപിനാഥ് തുടങ്ങിയവര്&amp;zwj; യാത്രക്ക് നേതൃത്വം നല്&amp;zwj;കി.&lt;/div&gt;
&lt;div&gt;
	ഓള്&amp;zwj;ഡ് റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj; വികസന സമിതി അംഗങ്ങള്&amp;zwj;ക്കു പുറമേ എഡ്രാക്ക്്, റേസ്്, ജനപക്ഷം, ഭാരത് വികാസ് പരിഷത്ത്്, മെട്രോ കൊച്ചി വികസന സമിതി, സേവ് കേരള മൂവ്മെന്&amp;zwj;റ്, മറ്റ്് വ്യാപാരി സംഘടനകളിലെ അംഗങ്ങള്&amp;zwj; തുടങ്ങിയവരും പ്രതിഷേധ യാത്രയില്&amp;zwj; പങ്കെടുത്തു.&lt;/div&gt;
&lt;div&gt;
	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/VDzPuxYQFV8" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227130/130524#comments</comments>
 <category domain="http://www.madhyamam.com/local-news/ernakulam">Ernakulam</category>
 <category domain="http://www.madhyamam.com/local-news">Local News</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <pubDate>Fri, 24 May 2013 06:15:54 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227130 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227130/130524</feedburner:origLink></item>
  <item>
    <title>വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന്  83 ലക്ഷത്തിന്‍െറ ഭരണാനുമതി</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/Pt8b-toRfPw/130524</link>
    <description>&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	കൂത്താട്ടുകുളം: വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലഞ്ഞി കൂരുമല, പാമ്പാക്കുട അരീക്കല്&amp;zwj; വെള്ളച്ചാട്ടം, കൂത്താട്ടുകുളം അര്&amp;zwj;ജുന്&amp;zwj;മല എന്നിവയുടെ വികസനത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.&lt;/div&gt;
&lt;div&gt;
	കിഴക്കന്&amp;zwj; മേഖലയിലെ ഏറ്റവും ഉയര്&amp;zwj;ന്ന പ്രദേശമായ ഇലഞ്ഞി കൂരുമലയില്&amp;zwj; അടിസ്ഥാന സൗകര്യം ഒരുക്കാന്&amp;zwj; 50 ലക്ഷം രൂപയാണ് അനുവദിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ വിദൂര കാഴ്ച സമ്മാനിക്കുന്ന കൂരുമല രണ്ടുവര്&amp;zwj;ഷമായി പര്&amp;zwj;വതാരോഹണ പരിശീലന ക്യാമ്പിന്&amp;zwj;െറ വേദിയുമാണ്. ട്രക്കിങ്ങിനായും നിരവധി ടൂറിസ്റ്റുകള്&amp;zwj; കൂരുമലയിലെത്തുന്നുണ്ട്. പാമ്പാക്കുട പഞ്ചായത്തിലെ പിറമാടം വാര്&amp;zwj;ഡിലുള്ള അരീക്കല്&amp;zwj; വെള്ളച്ചാട്ടം കാണാന്&amp;zwj; അയല്&amp;zwj; ജില്ലകളില്&amp;zwj;നിന്നുപോലും സന്ദര്&amp;zwj;ശകരെത്തുന്നു. ടോയ്ലറ്റോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇവിടെയില്ല.&amp;nbsp;&lt;/div&gt;
&lt;div&gt;
	നടപ്പാതകളുടെ നിര്&amp;zwj;മാണം, വഴിവിളക്കുകള്&amp;zwj; സ്ഥാപിക്കല്&amp;zwj;, പ്ളമ്പിങ് &amp;nbsp;ജോലികള്&amp;zwj; എന്നിവ ഉള്&amp;zwj;പ്പെടെ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തില്&amp;zwj; ഏര്&amp;zwj;പ്പെടുത്തുക. ഇതിനായി 14 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സമീപത്തെ ശുദ്ധജല സ്രോതസ്സായ ഊരനാട്ടുചിറ, ആലപ്പറക്കാവ് ക്ഷേത്രം &amp;nbsp;എന്നിവയുടെ ടൂറിസം സാധ്യതകള്&amp;zwj; മെച്ചപ്പെടുത്താനും അരീക്കല്&amp;zwj; നടത്തുന്ന വികസന പ്രവര്&amp;zwj;ത്തനങ്ങള്&amp;zwj; വഴിതെളിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വാര്&amp;zwj;ത്താക്കുറിപ്പില്&amp;zwj; അറിയിച്ചു.&lt;/div&gt;
&lt;div&gt;
	കൂത്താട്ടുകുളം പഞ്ചായത്തിലെ അര്&amp;zwj;ജുനമല ക്ഷേത്രം സംസ്ഥാനത്തെ &amp;nbsp;പുരാതന അമ്പലങ്ങളില്&amp;zwj; ഒന്നാണ്. ഗോത്രവര്&amp;zwj;ഗ ആചാരങ്ങള്&amp;zwj; കാത്തുസൂക്ഷിക്കുന്ന ഈ ക്ഷേത്രത്തിലെ പൂജാകര്&amp;zwj;മങ്ങള്&amp;zwj; നിര്&amp;zwj;വഹിക്കുന്നത് ആദിവസി മൂപ്പനാണ്.&amp;nbsp;&lt;/div&gt;
&lt;div&gt;
	ചരിത്ര പ്രധാനമായ ഈ ക്ഷേത്രത്തിന്&amp;zwj;െറ പൗരാണികതക്ക് കോട്ടം വരാത്ത വികസന പ്രവര്&amp;zwj;ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള നാനൂറോളം കല്&amp;zwj;പ്പടവുകളുടെ സംരക്ഷണത്തിനും വഴിവിളക്കുകള്&amp;zwj; &amp;nbsp;സ്ഥാപിക്കാനും മറ്റുമായി 19 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Pt8b-toRfPw" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227124/130524#comments</comments>
 <category domain="http://www.madhyamam.com/local-news/alappuzha">Alappuzha</category>
 <category domain="http://www.madhyamam.com/local-news">Local News</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <pubDate>Fri, 24 May 2013 06:11:11 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227124 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227124/130524</feedburner:origLink></item>
  <item>
    <title>കുടുംബനാഥന്‍െറ മരണത്തിലെ ദുരൂഹത  അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/iXqolzPWJHE/130524</link>
    <description>&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	കല്&amp;zwj;പറ്റ: അമ്പലവയല്&amp;zwj; മഞ്ഞപ്പാറ പണിക്കര്&amp;zwj;തൊടി അലി എന്ന ബാപ്പുട്ടിയുടെ (52) മരണത്തില്&amp;zwj; ദുരൂഹതയുണ്ടെന്ന് ആക്ഷന്&amp;zwj; കമ്മിറ്റി ഭാരവാഹികള്&amp;zwj; വാര്&amp;zwj;ത്താസമ്മേളനത്തില്&amp;zwj; ആരോപിച്ചു. മേയ് 22ന് രാവിലെയാണ് വീട്ടിന് പിന്നില്&amp;zwj; തൂങ്ങിമരിച്ച നിലയില്&amp;zwj; കണ്ടത്.&amp;nbsp;&lt;/div&gt;
&lt;div&gt;
	ഗള്&amp;zwj;ഫിലെ ജോലിക്കുശേഷം മടങ്ങിയെത്തിയ ബാപ്പുട്ടി വര്&amp;zwj;ഷങ്ങളായി നാട്ടില്&amp;zwj; കൃഷിപ്പണിയെടുത്ത് കുടുംബസമേതം ജീവിക്കുകയായിരുന്നു. നാട്ടുകാര്&amp;zwj;ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന ഇദ്ദേഹത്തിന്&amp;zwj;െറ ഭാര്യ വാല്&amp;zwj;വിന് അസുഖം കാരണം പെട്ടെന്ന് മരണപ്പെട്ടു. ജുനൈദ്, ജംഷീന എന്നീ മക്കളും 85 വയസ്സുള്ള മാതാവും ഉണ്ട്.&amp;nbsp;&lt;/div&gt;
&lt;div&gt;
	വൃദ്ധമാതാവിനെ പരിചരിക്കാനും മറ്റുമായാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിര്&amp;zwj;ബന്ധത്തിന് വഴങ്ങി ചീരാല്&amp;zwj; സ്വദേശിനിയായ 45കാരിയെ പിന്നീട് &amp;nbsp;ബാപ്പുട്ടി കല്യാണം കഴിച്ചത്. എന്നാല്&amp;zwj;, ഇവരുമായി ഒത്തുപോകാന്&amp;zwj; കഴിയാതായി. ഈ സ്ത്രീ മുമ്പ് മൂന്നു തവണ വിവാഹിതയായിരുന്നുവെന്നത് മറച്ചുവെച്ചിരുന്നു. സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ളവരായിരുന്നുവെന്നും വര്&amp;zwj;ഷങ്ങളായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ആക്ഷന്&amp;zwj; കമ്മിറ്റി ഭാരവാഹികള്&amp;zwj; പറഞ്ഞു.&amp;nbsp;&lt;/div&gt;
&lt;div&gt;
	സത്യം മനസ്സിലാക്കിയതോടെ ബാപ്പുട്ടി മഞ്ഞപ്പാറ, ചീരാല്&amp;zwj; മഹല്ലുകളില്&amp;zwj; പരാതി കൊടുത്തു. എന്നാല്&amp;zwj;, അനുരഞ്ജന ചര്&amp;zwj;ച്ചക്കുപോലും സ്ത്രീയും വീട്ടുകാരും തയാറായില്ല. ഗത്യന്തരമില്ലാതെ വന്നതോടെ ഇസ്ലാമിക നിയമപ്രകാരം ബാപ്പുട്ടി അവരെ വിവാഹമോചനം നടത്തി.&amp;nbsp;&lt;/div&gt;
&lt;div&gt;
	എന്നാല്&amp;zwj;, വിവാഹമോചനം അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ത്രീയും സഹോദരന്മാരും നിരന്തരമായി ഭീഷണിപ്പെടുത്തല്&amp;zwj; തുടങ്ങി. ബാപ്പുട്ടിയുടെ സ്വത്ത് കൈവശപ്പെടുത്താനായിരുന്നു ഇത്. തന്നെ ബാപ്പുട്ടിയുടെ വീട്ടില്&amp;zwj; കയറ്റണമെന്നും 2000 രൂപ മാസം തോറും ചെലവിന് നല്&amp;zwj;കണമെന്നുമുള്ള ഉത്തരവ് സ്ത്രീ ഇതിനിടയില്&amp;zwj; കോടതിയില്&amp;zwj;നിന്ന് സമ്പാദിച്ചിരുന്നു.&amp;nbsp;&lt;/div&gt;
&lt;div&gt;
	മേയ് 21ന് വാഹനത്തില്&amp;zwj; വന്ന ചിലര്&amp;zwj; ബാപ്പുട്ടിയുടെ വീടും പരിസരവും വീക്ഷിക്കുന്നത് നാട്ടുകാര്&amp;zwj; കണ്ടിരുന്നു. ഇതിന്&amp;zwj;െറ പിറ്റേന്നാണ് മരിച്ച നിലയില്&amp;zwj; കണ്ടെത്തിയത്. നാട്ടുകാര്&amp;zwj; സംശയം പറഞ്ഞതിനാല്&amp;zwj; മൃതദേഹം കോഴിക്കോട് മെഡിക്കല്&amp;zwj; കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്&amp;zwj;ട്ടം നടത്തിയത്.&amp;nbsp;&lt;/div&gt;
&lt;div&gt;
	മരണത്തിലെ ദുരൂഹത നീക്കണം. ബാപ്പുട്ടിയുടെ വൃദ്ധ മാതാവിനും മക്കള്&amp;zwj;ക്കും ഭീഷണിയില്ലാതെ ജീവിക്കാന്&amp;zwj; സാഹചര്യം ഒരുക്കണമെന്നും ഭാരവാഹികള്&amp;zwj; ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്&amp;zwj; അധികൃതര്&amp;zwj;ക്ക് പരാതി നല്&amp;zwj;കിയിട്ടുണ്ട്.&amp;nbsp;&lt;/div&gt;
&lt;div&gt;
	ആക്ഷന്&amp;zwj; കമ്മിറ്റി രക്ഷാധികാരിയായ അമ്പലവയല്&amp;zwj; പഞ്ചായത്ത് പ്രസിഡന്&amp;zwj;റ് എം.യു. ജോര്&amp;zwj;ജ്, ചെയര്&amp;zwj;മാന്&amp;zwj; കണക്കയില്&amp;zwj; മുഹമ്മദ്, കണ്&amp;zwj;വീനര്&amp;zwj; വിജയകുമാര്&amp;zwj;, ബാപ്പുട്ടിയുടെ മകന്&amp;zwj; ജുനൈദ്, ബന്ധുക്കള്&amp;zwj; എന്നിവര്&amp;zwj; വാര്&amp;zwj;ത്താസമ്മേളനത്തില്&amp;zwj; പങ്കെടുത്തു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/iXqolzPWJHE" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227118/130524#comments</comments>
 <category domain="http://www.madhyamam.com/local-news">Local News</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <category domain="http://www.madhyamam.com/local-news/wayanad">Wayanad</category>
 <pubDate>Fri, 24 May 2013 06:05:50 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227118 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227118/130524</feedburner:origLink></item>
  <item>
    <title>ഓട്ടോകളുടെ പകല്‍കൊള്ളക്കെതിരെ പുതിയ സംവിധാനം</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/7UvMpGPulgA/130524</link>
    <description>&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	കോഴിക്കോട്: മെഡിക്കല്&amp;zwj; കോളജ് മേഖലയില്&amp;zwj; സ്വയം നിരക്ക് നിശ്ചയിച്ച് കഴുത്തറപ്പന്&amp;zwj; ചാര്&amp;zwj;ജ് വാങ്ങുന്ന ഓട്ടോറിക്ഷ ഡ്രൈവര്&amp;zwj;മാര്&amp;zwj;ക്കെതിരെ കര്&amp;zwj;ശന നടപടി സ്വീകരിക്കാന്&amp;zwj; പൊലീസും മോട്ടോര്&amp;zwj; വാഹന വകുപ്പും തീരുമാനിച്ചു. അമിത നിരക്ക് ഈടാക്കിയെന്ന് ഫോണില്&amp;zwj; ലഭിച്ച പരാതിയില്&amp;zwj; ബുധനാഴ്ച 10 ഓട്ടോകള്&amp;zwj; പിടികൂടി പിഴ ഈടാക്കിയതായി ട്രാഫിക് സൗത് അസി. കമീഷണര്&amp;zwj; അബ്ദുല്&amp;zwj; റസാഖ് അറിയിച്ചു. അസി. കമീഷണറുടെ ഔദ്യാഗിക ഫോണ്&amp;zwj; നമ്പറിലേക്ക് രണ്ടുദിവസമായി പരാതി പ്രളയമാണ്. ഇതനുസരിച്ച് ഏതാനും ഡ്രൈവര്&amp;zwj;മാരെ ട്രാഫിക് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും അസി. കമീഷണര്&amp;zwj; പറഞ്ഞു.&amp;nbsp;&lt;/div&gt;
&lt;div&gt;
	യൂനിയനുകളുടെ മറവില്&amp;zwj; ഒരുവിഭാഗം ഓട്ടോഡ്രൈവര്&amp;zwj;മാര്&amp;zwj; തുടരുന്ന ചൂഷണം അവസാനിപ്പിക്കാന്&amp;zwj; പൊലീസും മോട്ടോര്&amp;zwj; വാഹന വകുപ്പും ചേര്&amp;zwj;ന്ന് പുതിയ പദ്ധതികള്&amp;zwj; ആവിഷ്കരിച്ചിട്ടുണ്ട്. മെഡിക്കല്&amp;zwj; കോളജ് മേഖലയില്&amp;zwj; &amp;lsquo;മോട്ടോര്&amp;zwj; ക്യാബ&amp;rsquo;ിന് അനുമതി നല്&amp;zwj;കുകയാണ് അതിലൊന്ന്. സംസ്ഥാന പെര്&amp;zwj;മിറ്റുള്ള ഇത്തരം വാഹനങ്ങള്&amp;zwj;ക്ക് എവിടെനിന്നും യാത്രക്കാരെ കയറ്റാം. നഗരത്തിലെ വിവിധ ഭാഗങ്ങളില്&amp;zwj; മോട്ടോര്&amp;zwj; ക്യാബ് സംവിധാനമൊരുക്കുന്നതിന് സന്നദ്ധത അറിയിച്ച് ഒരു വാഹന നിര്&amp;zwj;മാണ കമ്പനി &amp;nbsp;അധികൃതരെ സമീപിച്ചിട്ടുണ്ട്.&lt;/div&gt;
&lt;div&gt;
	ഓട്ടോചാര്&amp;zwj;ജ് ഷെയര്&amp;zwj; ചെയ്യുന്നതാണ് അധികൃതര്&amp;zwj; ആലോചിക്കുന്ന മറ്റൊരു സംവിധാനം. ഒരേ ഭാഗത്തേക്ക് പോകേണ്ട മൂന്നോ നാലോ പേര്&amp;zwj; നിരക്ക് വീതിച്ചുനല്&amp;zwj;കുന്ന സംവിധാനം വയനാട് അടക്കം ചില ജില്ലകളില്&amp;zwj; നിലവിലുണ്ട്. റെയില്&amp;zwj;വേ സ്റ്റേഷന്&amp;zwj;, മെഡിക്കല്&amp;zwj; &amp;nbsp;കോളജ് എന്നിവിടങ്ങള്&amp;zwj; കേന്ദ്രീകരിച്ച് ഈ സംവിധാനത്തിന് തുടക്കമിടാനാണ് ആലോചന.&amp;nbsp;&lt;/div&gt;
&lt;div&gt;
	റെയില്&amp;zwj;വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറില്&amp;zwj; മെഡിക്കല്&amp;zwj; കോളജിനെ കൂടെ ഉള്&amp;zwj;പ്പെടുത്തുകയാണ് മറ്റൊരു പദ്ധതി. നിലവില്&amp;zwj; ചേവായൂര്&amp;zwj; ജങ്ഷന്&amp;zwj; വരെയെ പ്രീപെയ്ഡ് സ്ളിപ് നല്&amp;zwj;കുന്നുള്ളൂ. ഇത് മെഡിക്കല്&amp;zwj; കോളജ് വരെ ഉടനെ ദീര്&amp;zwj;ഘിപ്പിക്കും.&amp;nbsp;&lt;/div&gt;
&lt;div&gt;
	ഓറഞ്ച് ഓട്ടോ, പ്രീപെയ്ഡ് തുടങ്ങി ജനങ്ങള്&amp;zwj;ക്ക് ഉപകാരമാകുന്ന ഏത് പരിഷ്കാരം കൊണ്ടുവന്നാലും ഒരുവിഭാഗം ഓട്ടോഡ്രൈവര്&amp;zwj;മാര്&amp;zwj; എതിര്&amp;zwj;ക്കുകയാണെന്ന് അധികൃതര്&amp;zwj; പറയുന്നു. ചില യൂനിയനുകളുടെ മറവിലാണ് ജനോപകാര പരിഷ്കാരങ്ങള്&amp;zwj; അട്ടിമറിക്കപ്പെടുന്നത്. നഗരപരിധിയില്&amp;zwj; അമിത നിരക്ക് ഈടാക്കുന്ന ഓട്ടോഡ്രൈവര്&amp;zwj;മാര്&amp;zwj;ക്കെതിരെ കര്&amp;zwj;ശന നടപടി സ്വീകരിക്കാനാണ് പൊലീസ്-മോട്ടോര്&amp;zwj; വാഹന വകുപ്പുകളുടെ സംയുക്ത തീരുമാനം. അധിക നിരക്ക് ഈടാക്കിയവര്&amp;zwj;ക്കെതിരായ പരാതികള്&amp;zwj; രാജീവ് പുത്തലത്ത്, ആര്&amp;zwj;.ടി.ഒ, സിവില്&amp;zwj;സ്റ്റേഷന്&amp;zwj;, കോഴിക്കോട്-20 വിലാസത്തിലും ട്രാഫിക് അസി. കമീഷണര്&amp;zwj; (സൗത്), സിറ്റി പൊലീസ് കമീഷണര്&amp;zwj; ഓഫിസ്, കോഴിക്കോട് എന്ന വിലാസത്തിലും അയക്കാവുന്നതാണ്. കയറിയ സ്ഥലം, ഇറങ്ങിയ സ്ഥലം, സമയം, ഓട്ടോ നമ്പര്&amp;zwj;, സി.സി നമ്പര്&amp;zwj; എന്നീ വിവരങ്ങള്&amp;zwj; പരാതിയില്&amp;zwj; ഉള്&amp;zwj;പ്പെടുത്തണം. പരാതി അയക്കാന്&amp;zwj; ബുദ്ധിമുട്ടുള്ളവര്&amp;zwj;ക്ക് ട്രാഫിക് അസി. കമീഷണറുടെ ഫോണിലേക്ക് 9497990113 എസ്.എം.എസ് ആയും പരാതി നല്&amp;zwj;കാം.&amp;nbsp;&lt;/div&gt;
&lt;div&gt;
	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/7UvMpGPulgA" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227113/130524#comments</comments>
 <category domain="http://www.madhyamam.com/local-news">Local News</category>
 <category domain="http://www.madhyamam.com/local-news/kozhikode">Kozhikode</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <pubDate>Fri, 24 May 2013 06:02:35 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227113 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227113/130524</feedburner:origLink></item>
  <item>
    <title>വാതുവെപ്പ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്കും പങ്കുണ്ടെന്ന് മൊഴി</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/Ecnl7a-5HUU/130524</link>
    <description>&lt;div class="field field-type-filefield field-field-image"&gt;
      &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    &lt;img  class="imagefield imagefield-field_image" width="400" height="257" alt="" src="http://www.madhyamam.com/sites/default/files/VIDHU.jpg?1369375202" /&gt;        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;p&gt;മുംബൈ: ഐ.പി.എല്&amp;zwj; വാതുവെപ്പില്&amp;zwj; ചെന്നൈ സൂപ്പര്&amp;zwj; കിങ്&amp;zwnj;സ് താരങ്ങള്&amp;zwj;ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്&amp;zwj;. കഴിഞ്ഞദിവസം അറസ്റ്റിലായ സിനിമ, സീരിയല്&amp;zwj; നടന്&amp;zwj; വിന്ദു ധാരാസിങ്ങാണ് ചെന്നൈ സൂപ്പര്&amp;zwj; കിങ്&amp;zwnj;സിന്റെ മൂന്ന് കളിക്കാര്&amp;zwj;ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് മൊഴി നല്&amp;zwj;കിയിരിക്കുന്നത്. ഇതില്&amp;zwj; ഒരാള്&amp;zwj; മുതിര്&amp;zwj;ന്ന താരമാണെന്നും വിന്ദു പൊലീസിന് നല്&amp;zwj;കിയ മൊഴിയില്&amp;zwj; പറയുന്നു. ഇക്കാര്യം സ്ഥിരീകരിച്ച മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണര്&amp;zwj; ഹിമാന്&amp;zwj;ഷു റോയ് പക്ഷേ കളിക്കാരുടെ പേരുകള്&amp;zwj; വെളിപ്പെടുത്താന്&amp;zwj; വിസമ്മതിച്ചു. വിന്ദുവിന്റെ മൊഴിയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും കളിക്കാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;
&lt;p&gt;	വിന്ദു ധാരാസിങ്ങില്&amp;zwj;നിന്നും ലഭിച്ച വിവരങ്ങളെത്തുടര്&amp;zwj;ന്ന് ബി.സി.സി.ഐ. ചെയര്&amp;zwj;മാനും ചെന്നൈ സൂപ്പര്&amp;zwj;കിങ്&amp;zwnj;സ് ടീം ഉടമയുമായ എന്&amp;zwj;. ശ്രീനിവാസന്റെ മരുമകന്&amp;zwj; ഗുരുനാഥ് മെയ്യപ്പനെ പൊലീസ് ഉടന്&amp;zwj; ചോദ്യം ചെയേ്തക്കും.&lt;br /&gt;
	&amp;nbsp;&lt;/p&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/Ecnl7a-5HUU" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227112/130524#comments</comments>
 <category domain="http://www.madhyamam.com/taxonomy/term/353">ഐ.പി.എല്‍</category>
 <category domain="http://www.madhyamam.com/topics/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%88-%E0%B4%B8%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D">ചെന്നൈ സൂപ്പര്‍ കിങ്‌സ്</category>
 <category domain="http://www.madhyamam.com/taxonomy/term/352">ബി.സി.സി.ഐ</category>
 <category domain="http://www.madhyamam.com/taxonomy/term/798">വാതുവെപ്പ്</category>
 <category domain="http://www.madhyamam.com/lead-news">Lead News</category>
 <category domain="http://www.madhyamam.com/sports/cricket">Cricket</category>
 <category domain="http://www.madhyamam.com/sports">Sports</category>
 <pubDate>Fri, 24 May 2013 06:00:02 +0000</pubDate>
 <dc:creator>nancy</dc:creator>
 <guid isPermaLink="false">227112 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227112/130524</feedburner:origLink></item>
  <item>
    <title>പ്രവാസികളില്‍ ആഹ്ളാദം പകര്‍ന്ന് വിനിമയ നിരക്ക് കൂടുന്നു</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/FMNdRj8v-5Y/130524</link>
    <description>&lt;div class="field field-type-filefield field-field-image"&gt;
      &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    &lt;img  class="imagefield imagefield-field_image" width="302" height="400" alt="" src="http://www.madhyamam.com/sites/default/files/rupees_Final.JPG?1369372433" /&gt;        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;div class="field field-type-text field-field-byline"&gt;
      &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    എം. പി. എ കോട്ടപ്പള്ളി        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;div&gt;
	മസ്കത്ത്: ഇന്ത്യന്&amp;zwj; രൂപ കഴിഞ്ഞ എട്ടു മാസത്തിനുള്ളിലെ ഏറ്റവും ഉയര്&amp;zwj;ന്ന വിനിമയ നിരക്കിലെത്തിയത് പ്രവാസികളില്&amp;zwj; ആഹ്ളാദം പകര്&amp;zwj;ന്നു. വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് റിയാലിന് 145 രൂപ 30 പൈസയായി ഉയര്&amp;zwj;ന്നിരുന്നു. ആയിരം രൂപക്ക് ആറ് റിയാല്&amp;zwj; 875 ബൈസയാണ് വിനിമയ സ്ഥാപനങ്ങള്&amp;zwj; ഈടാക്കിയത്. എന്നാല്&amp;zwj; ഇന്നലെ വൈകുന്നേരത്തോടെ രൂപ വീണ്ടും ശക്തി പ്രാപിച്ച് 144 രൂപ 30 പൈസയില്&amp;zwj; ക്ളോസ് ചെയ്യുകയായിരുന്നു. അതായത് ആയിരം രൂപക്ക് 6 റിയാല്&amp;zwj; 927 ബൈസയാണ് ഇന്നലെ വൈകുന്നേരം വിനിമയ സ്ഥാപങ്ങള്&amp;zwj; ഈടാക്കിയത്.&lt;/div&gt;
&lt;div&gt;
	ബുധനാഴ്ച രാവിലെ മുതലാണ് രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്&amp;zwj;ന്നത്. റിയാലിന് 143 ല്&amp;zwj; താഴെ മാത്രമുണ്ടായിരുന്ന നിരക്ക് ഒരു ദിവസം കൊണ്ട് 145 ലെത്തുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഡോളറിന്&amp;zwj;െറ വിനിമയ നിരക്ക് 56 രൂപയിലെത്തിയത്. ഡോളറിന്&amp;zwj;െറ നിരക്ക് 54 രൂപയില്&amp;zwj; താഴെ തന്നെ നില്&amp;zwj;ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്&amp;zwj; കണക്ക് കൂട്ടിയിരുന്നത്. വിനിമയ നിരക്ക് കുത്തനെ ഉയര്&amp;zwj;ന്നതോടെ ഡോളര്&amp;zwj; കൈവശമുള്ളവര്&amp;zwj; മാര്&amp;zwj;ക്കറ്റിലിറക്കിയതാണ് ഇന്നലെ വൈകുന്നേരത്തോടെ രൂപയുടെ മൂല്യത്തില്&amp;zwj; നേരിയ വ്യത്യാസം വരാന്&amp;zwj; കാരണം. അമേരിക്കന്&amp;zwj; ഡോളര്&amp;zwj; ശക്തമായതും യൂറോയുടെ വില ഇടിഞ്ഞതുമാണ് ഇന്ത്യന്&amp;zwj; രൂപ പെട്ടെന്ന് ശക്തി പ്രാപിക്കാനുള്ള കാരണം. അമേരിക്കന്&amp;zwj; സാമ്പത്തിക വ്യവസ്ഥയില്&amp;zwj; വരുത്താന്&amp;zwj; ഇടയുള്ള ചില പരിഷ്കരണങ്ങളും ഡോളര്&amp;zwj; ശക്തമാവാന്&amp;zwj; കാരണമായി. അന്താരാഷ്ട്ര മാര്&amp;zwj;ക്കറ്റില്&amp;zwj; സ്വര്&amp;zwj;ണ്ണ വില കുറഞ്ഞതോടെ ഇന്ത്യയില്&amp;zwj; സ്വര്&amp;zwj;ണ്ണത്തിന് വന്&amp;zwj; ഡിമാന്&amp;zwj;റ് അനുഭവപ്പെട്ടിരുന്നു. ഇത് ഇന്ത്യയിലേക്ക് സ്വര്&amp;zwj;ണ്ണ ഇറക്കുമതി വര്&amp;zwj;ധിക്കാന്&amp;zwj; കാരണമാക്കി. ഇറക്കുമതി വര്&amp;zwj;ധിച്ചത് ഡോളറിന്&amp;zwj;െറ ഡിമാന്&amp;zwj;റ് വര്&amp;zwj;ധിപ്പിക്കാനും ഇടയാക്കി. 2012 സെപ്റ്റംബര്&amp;zwj; എട്ടിന് ശേഷമുള്ള ഏറ്റവും ഉയര്&amp;zwj;ന്ന വിനിമയ നിരക്കാണ് ഇന്നലത്തേത്. റിയാലിന് 145 രൂപ 43 പൈസയാണ് അന്ന് വിനിമയ സ്ഥാപനങ്ങള്&amp;zwj; വാങ്ങിയത്്. പിന്നീട് രൂപ ശക്തി പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്&amp;zwj; അഞ്ചിന് വിനിമയ നിരക്ക് ആയിരം രൂപക്ക് ഏഴ് റിയാല്&amp;zwj; 513 ബൈസ എന്ന നിരക്ക് വരെ എത്തിയിരുന്നു. നവംബര്&amp;zwj; അവസാനത്തോടെ വിനിമയ നിരക്ക് റിയാലിന് 145 രൂപ ആയിരുന്നുവെങ്കിലും ഇന്നലത്തെ നിരക്കിലെത്തിയിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്&amp;zwj; വിനിമയ നിരക്ക് ഉയരുകയും താഴുകയും ചെയ്തു. ഫെബ്രുവരിയില്&amp;zwj; 137.35 എന്ന നിരക്കിലേക്ക് വിനിമയ നിരക്ക് താഴ്ന്നിരുന്നു. ഒരു റിയാലിന് 148.92 രൂപയായി ഉയര്&amp;zwj;ന്നതാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ വിനിമയ നിരക്ക്. രൂപയുടെ നില ഭദ്രമാക്കാന്&amp;zwj; ഇന്ത്യന്&amp;zwj; സര്&amp;zwj;ക്കാര്&amp;zwj; നടപടികള്&amp;zwj; സ്വീകരിക്കാന്&amp;zwj; തുടങ്ങിയിട്ടുണ്ട്. ഇറക്കുമതി കുറക്കുവാനുള്ള ശ്രമങ്ങളാണ് സര്&amp;zwj;ക്കാര്&amp;zwj; നടത്തുന്നത് . ഇതിന്&amp;zwj;െറ ഭാഗമായി സ്വര്&amp;zwj;ണ്ണത്തിന്&amp;zwj;െറ ഇറക്കുമതി നികുതി ഇനിയും വര്&amp;zwj;ധിപ്പിക്കാന്&amp;zwj; സാധ്യതയുണ്ട്. എത്ര നിയന്ത്രണങ്ങള്&amp;zwj; കൊണ്ട് വന്നാലും രൂപയുടെ വിനിമയ നിരക്ക് 140ന് മുകളില്&amp;zwj; തന്നെ നില്&amp;zwj;ക്കാനാണ് സാധ്യതയെന്ന് മുസന്തം എസ്ചേഞ്ച് ജനറല്&amp;zwj; മാനേജര്&amp;zwj; വിനോദ് കുമാര്&amp;zwj; &amp;lsquo;ഗള്&amp;zwj;ഫ് മാധ്യമ&amp;rsquo; ത്തോട് പറഞ്ഞു. സാമ്പത്തിക രംഗത്ത് പ്രത്യേക പരിഷ്കാരങ്ങള്&amp;zwj; നടപ്പാക്കുന്നത് വരെ ഈ നിരക്കുകള്&amp;zwj; തന്നെ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു.&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/FMNdRj8v-5Y" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227110/130524#comments</comments>
 <category domain="http://www.madhyamam.com/gulf-news/oman">Oman</category>
 <category domain="http://www.madhyamam.com/lead-news">Lead News</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <category domain="http://www.madhyamam.com/gulf-news">Gulf News</category>
 <pubDate>Fri, 24 May 2013 05:14:52 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227110 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227110/130524</feedburner:origLink></item>
  <item>
    <title>പ്രഫഷന്‍ മാറ്റത്തിന് പ്രത്യേക ഫീസില്ല  ഇളവുകാല ആനുകൂല്യങ്ങള്‍  പൂര്‍ണമായും സൗജന്യം</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/u2thcIevADg/130524</link>
    <description>&lt;div class="field field-type-filefield field-field-image"&gt;
      &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    &lt;img  class="imagefield imagefield-field_image" width="400" height="300" alt="" src="http://www.madhyamam.com/sites/default/files/badar%20almalik.JPG?1369372188" /&gt;        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;div class="field field-type-text field-field-byline"&gt;
      &lt;div class="field-label"&gt;Byline:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    കെ.കെ.എ.അസീസ്         &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	റിയാദ്: അനധികൃത തൊഴിലാളികളുടെ രേഖകള്&amp;zwj; ശരിയാക്കുന്നതിന് രാജാവ് പ്രഖ്യാപിച്ച ഇളവുകാല നടപടികള്&amp;zwj; പൂര്&amp;zwj;ണമായും സൗജന്യമാണെന്നും പ്രഫഷന്&amp;zwj; മാറ്റുന്നതിന് ഫീസ് ഈടാക്കുന്നതായ വാര്&amp;zwj;ത്ത ശരിയല്ലെന്നും ജവാസാത്ത് ഔദ്യാഗിക വക്താവ് കേണല്&amp;zwj; ബദര്&amp;zwj; അല്&amp;zwj;മാലിക് വ്യക്തമാക്കി. വീട്ടുവേലക്കാരടക്കം എല്ലാ തൊഴിലാളികളുടെയും പ്രഫഷന്&amp;zwj; മാറ്റമടക്കമുള്ള നടപടികള്&amp;zwj; പൂര്&amp;zwj;ണമായും സൗജന്യമാണ്. ഇളവുകാലം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.&amp;nbsp;&lt;/div&gt;
&lt;div&gt;
	അതേസമയം, മദീന പ്രവിശ്യയിലെ ജവാസാത്തില്&amp;zwj; തൊഴിലാളികളുടെ പ്രഫഷന്&amp;zwj; മാറ്റാന്&amp;zwj; 1,000 റിയാല്&amp;zwj; ഫീസ് ഈടാക്കിയതായി അനുഭവസ്ഥര്&amp;zwj; പരാതിപ്പെട്ടു. എന്നാല്&amp;zwj; ഇത് മദീന പ്രവിശ്യയിലെ മാത്രം പ്രശ്നമാണെന്നും പരിഷ്കരിച്ച സംവിധാനം ശരിയായി പ്രവര്&amp;zwj;ത്തിക്കാത്തതുകൊണ്ടോ പഴയ സംവിധാനം തുടരുന്നതുകൊണ്ടോ ആകാം ഫീസ് ഈടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.&amp;nbsp;&lt;/div&gt;
&lt;div&gt;
	ഇതര പ്രവിശ്യകളില്&amp;zwj; ഇത്തരം പ്രശ്നങ്ങല്&amp;zwj; ശ്രദ്ധയില്&amp;zwj;പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട നടപടികള്&amp;zwj; പൂര്&amp;zwj;ത്തീകരിക്കേണ്ടത് ജവാസാത്ത് വിഭാഗമാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട നടപടികള്&amp;zwj;ക്ക് ലേബര്&amp;zwj; ഓഫിസിനെ സമീപിക്കണം. സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ ഇഷ്യുചെയ്യല്&amp;zwj;, പുതുക്കല്&amp;zwj;, ഫൈനല്&amp;zwj;, റീ-എന്&amp;zwj;ട്രി വിസ തുടങ്ങിയ നടപടികള്&amp;zwj; മാത്രമാണ് ജവാസാത്ത് വകുപ്പ് പൂര്&amp;zwj;ത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. &amp;nbsp;&lt;/div&gt;
&lt;div&gt;
	അതേസമയം പ്രഫഷന്&amp;zwj;മാറ്റ നടപടിക്ക് ആയിരം റിയാല്&amp;zwj; ഫീസ് ഈടാക്കിയ മദീന പ്രവിശ്യയിലെ ജവാസാത്തിന്&amp;zwj;െറ നടപടി തെറ്റാണെന്നും അനധികൃത തൊഴിലാളികളുടെ പദവി ശരിയാക്കാന്&amp;zwj; ഇളവുകാല ആനുകൂല്യങ്ങള്&amp;zwj; പ്രഖ്യാപിച്ച് ഭരണാധികാരി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണെന്നും മദീന ലേബര്&amp;zwj; ഓഫിസിലെ ഇളവുകാല നടപടികള്&amp;zwj;ക്ക് മേല്&amp;zwj;നോട്ടം വഹിക്കുന്ന കമ്മിറ്റി തലവന്&amp;zwj; മര്&amp;zwj;വാന്&amp;zwj; ബര്&amp;zwj;സന്&amp;zwj;ജി അഭിപ്രായപ്പെട്ടു. സംഭവത്തിന്&amp;zwj;െറ വിശദീകരണമാവശ്യപ്പെട്ട് ജവാസാത്ത് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&amp;zwj;ത്തു.&amp;nbsp;&lt;/div&gt;
&lt;div&gt;
	&amp;nbsp;&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/u2thcIevADg" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227106/130524#comments</comments>
 <category domain="http://www.madhyamam.com/gulf-news/saudi-arabia">Saudi Arabia</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <category domain="http://www.madhyamam.com/gulf-news">Gulf News</category>
 <pubDate>Fri, 24 May 2013 05:10:36 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227106 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227106/130524</feedburner:origLink></item>
  <item>
    <title>ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗാരേജ് കത്തിനശിച്ചു</title>
    <link>http://feedproxy.google.com/~r/madhyamam/xeIF/~3/wlTMaKlpa_o/130524</link>
    <description>&lt;div class="field field-type-filefield field-field-image"&gt;
      &lt;div class="field-label"&gt;Image:&amp;nbsp;&lt;/div&gt;
    &lt;div class="field-items"&gt;
            &lt;div class="field-item odd"&gt;
                    &lt;img  class="imagefield imagefield-field_image" width="600" height="285" alt="" src="http://www.madhyamam.com/sites/default/files/fire%20new%201.JPG?1369371900" /&gt;        &lt;/div&gt;
        &lt;/div&gt;
&lt;/div&gt;
&lt;p&gt;&amp;nbsp;&lt;/p&gt;
&lt;div&gt;
	ദോഹ: ഇന്&amp;zwj;ഡസ്ട്രിയല്&amp;zwj; ഏരിയയില്&amp;zwj; ഗാരേജിലുണ്ടായ തീപിടിത്തത്തില്&amp;zwj; വന്&amp;zwj; നാശനഷ്ടം. ഗ്യാരേജിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്&amp;zwj; അഗ്നിക്കിരയായി. ആളപായം റിപ്പോര്&amp;zwj;ട്ട് ചെയ്തിട്ടില്ല.&lt;/div&gt;
&lt;div&gt;
	സ്ട്രീറ്റ് നമ്പര്&amp;zwj; പതിനേഴില്&amp;zwj; പ്രവര്&amp;zwj;ത്തിക്കുന്ന അല്&amp;zwj; മുത്തലാല്&amp;zwj; കാര്&amp;zwj; മെയിന്&amp;zwj;റനന്&amp;zwj;സ് എന്ന ഗാരേജിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. ഗാരേജില്&amp;zwj; അറ്റകുറ്റപ്പണികള്&amp;zwj;ക്കായി നിര്&amp;zwj;ത്തിയിട്ടിരുന്ന അഞ്ച് കാറുകളാണ് കത്തിനശിച്ചത്. ഗാരേജ് പൂര്&amp;zwj;ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിന്&amp;zwj;െറ കാരണം അറിവായിട്ടില്ല. സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേന ഉടന്&amp;zwj; തന്നെ തീ നിയന്ത്രണ വിധേയമാക്കി.&amp;nbsp;&lt;/div&gt;
&lt;div&gt;
	ചൂട് കൂടിത്തുടങ്ങിയതോടെ തീപിടിത്തങ്ങളും വര്&amp;zwj;ധിച്ചിട്ടുണ്ട്. ചൂട് കാലത്ത് അധികസമയം പ്രവര്&amp;zwj;ത്തിക്കേണ്ടിവരുന്ന എയര്&amp;zwj; കണ്ടീഷണര്&amp;zwj; അടക്കമുള്ള വൈദ്യുതോപകരണങ്ങളില്&amp;zwj; നിന്നാണ് പലപ്പോഴും തീപിടിത്തമുണ്ടാകുന്നത്. നിലവാരം കുറഞ്ഞ വൈദ്യുതോപകരണങ്ങള്&amp;zwj; ഉപയോഗിക്കരുതെന്നും കേടുവന്ന ഉപകരണങ്ങള്&amp;zwj; തക്കസമയത്ത് അറ്റകുറ്റപ്പണികള്&amp;zwj; നടത്തണമെന്നും അധികൃതര്&amp;zwj; അഭ്യര്&amp;zwj;ഥിച്ചു.&lt;/div&gt;&lt;img src="http://feeds.feedburner.com/~r/madhyamam/xeIF/~4/wlTMaKlpa_o" height="1" width="1"/&gt;</description>
     <comments>http://www.madhyamam.com/news/227103/130524#comments</comments>
 <category domain="http://www.madhyamam.com/gulf-news/qatar">Qatar</category>
 <category domain="http://www.madhyamam.com/taxonomy/term/142">Section Lead</category>
 <category domain="http://www.madhyamam.com/gulf-news">Gulf News</category>
 <pubDate>Fri, 24 May 2013 05:05:43 +0000</pubDate>
 <dc:creator>anwarcalicut</dc:creator>
 <guid isPermaLink="false">227103 at http://www.madhyamam.com</guid>
  <feedburner:origLink>http://www.madhyamam.com/news/227103/130524</feedburner:origLink></item>
  </channel>
</rss>
