<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi Business</title>
<link>http://www.mathrubhumi.com/business</link>
<description>Mathrubhumi Business</description>
<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4fin" /><feedburner:info uri="mb4fin" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>ഓഹരി വിപണി ദിശയറിയാതെ</title>
<link>http://feedproxy.google.com/~r/mb4fin/~3/e0ySKrSC9vI/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/ZaWn-jtJPWBuvpUUBIqbA0nAHqM/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/ZaWn-jtJPWBuvpUUBIqbA0nAHqM/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/ZaWn-jtJPWBuvpUUBIqbA0nAHqM/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/ZaWn-jtJPWBuvpUUBIqbA0nAHqM/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;മുംബൈ: ഓഹരി വിപണി കാര്യമായ ഉണര്‍വില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 11.15ന് 27.40 പോയന്റിന്റെ നഷ്ടവുമായി 18,117.85 എന്ന നിലയിലാണ്. 18,127.35 ല്‍ വ്യാപാരം തുടങ്ങിയ സൂചിക 18,209.56 വരെ ഉയരുകയും 18,075.61 വരെ താഴുകയും ചെയ്തു.     നിഫ്റ്റി 9,55 പോയന്റ് താഴ്ന്ന് 5,495.80 ലാണ്.     റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികള്‍ വന്‍ ഇടിവ് നേരിടുകയാണ്. ബിഎസ്ഇ റിയാല്‍റ്റി സൂചിക 3.80 ശതമാനം ഇടിഞ്ഞു. ലോഹം, മൂലധന സാമഗ്രി, വാഹനം, ഊര്‍ജം എന്നീ മേഖലകള്‍ക്കും കാര്യമായ ഇടിവുണ്ടായി. എണ്ണ-വാതകം, എഫ്എംസിജി മേഖലകള്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്.     സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സ്‌റ്റെര്‍ലൈറ്റിന്റെ ഓഹരി വില അഞ്ച് ശതമാനത്തിനടുത്ത് ഇടിഞ്ഞു. ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.&lt;img src="http://feeds.feedburner.com/~r/mb4fin/~4/e0ySKrSC9vI" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253880</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253880</feedburner:origLink></item>
<item>
<title>സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 21120</title>
<link>http://feedproxy.google.com/~r/mb4fin/~3/4rLodJLq-1k/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/aHXU9x4eNIHfBwx80E2WGnlkyWc/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/aHXU9x4eNIHfBwx80E2WGnlkyWc/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/aHXU9x4eNIHfBwx80E2WGnlkyWc/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/aHXU9x4eNIHfBwx80E2WGnlkyWc/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാഴാഴ്ച പവന്‍വില 200 രൂപ വര്‍ധിച്ച് 21,120 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ വില 2,640 രൂപയായി.     ബുധനാഴ്ച 280 രൂപ വര്‍ധിച്ച് 20,920 രൂപയിലെത്തിയ പവന്‍വിലയാണ് ഇന്ന് 200 രൂപ കൂടി ഉയര്‍ന്നത്. ഇതോടെ, പവന്‍വില രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. 2011 ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 21,760 രൂപയാണ് റെക്കോഡ്.     അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയ ശേഷം നേരിയ തോതില്‍ താഴ്ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഇപ്പോള്‍ 1,774.10 ഡോളറാണ് വില.&lt;img src="http://feeds.feedburner.com/~r/mb4fin/~4/4rLodJLq-1k" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253872</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253872</feedburner:origLink></item>
<item>
<title>കിങ് ഫിഷറിന് വായ്‌പ: എസ്.ബി.ഐ ഓഹരി വില ഇടിഞ്ഞു</title>
<link>http://feedproxy.google.com/~r/mb4fin/~3/wSMMQSsmqBw/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/vWnIg9aJjx4uLj5tAoLf3HHdBo4/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/vWnIg9aJjx4uLj5tAoLf3HHdBo4/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/vWnIg9aJjx4uLj5tAoLf3HHdBo4/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/vWnIg9aJjx4uLj5tAoLf3HHdBo4/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;മുംബൈ: നിലനില്‍പ്പ് തന്നെ ഭീഷണിയിലായ കിങ്ഫിഷര്‍ എയര്‍ ലൈന്‍സിന് വന്‍ വായ്പ നല്‍കിയിട്ടുണ്ടെന്ന വിവരവും പുതിയ വായ്പകള്‍ വീണ്ടും അനുവദിച്ചേക്കുമെന്ന വാര്‍ത്തകളും ബുധനാഴ്ച എസ്.ബി.ഐ. ഓഹരിയെ വില്പന സമര്‍ദ്ദത്തിലാക്കി. എട്ടു ശതമാനത്തോളമാണ് എസ്.ബി.ഐ. ഓഹരിക്ക് വിലയിടിഞ്ഞത്. ഒരുഘട്ടത്തില്‍ എട്ടരശതമാനത്തിലേറെ വില തകര്‍ന്ന് 2242 രൂപ വരെ ബി.എസ്.ഇ.യില്‍ രേഖപ്പെടുത്തിയ എസ്.ബി.ഐ. ഓഹരി ഒടുവില്‍ 2257.8 രൂപയിലാണ് അവസാനിച്ചത്. എന്‍.എസ്.ഇ.യില്‍ 8.13 ശതമാനം തകര്‍ച്ചയോടെ 2252.95 രൂപയിലും.    കിങ് ഫിഷറിനെ രക്ഷിക്കാനായി 1200 കോടി രൂപയുടെ പുതിയ വായ്പ കൂടി നല്‍കാന്‍ എസ്.ബി.ഐ. സമ്മതിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് വിപണിയില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. നിലവില്‍ തന്നെ കിങ് ഫിഷറിന് ഏറ്റവുമധികം വായ്പ നല്‍കിയിട്ടുള്ളത് എസ്.ബി.ഐ. ആണ്.മുങ്ങിത്താഴുന്ന ഈ വിമാനക്കമ്പനിക്ക് പിന്നീട് കൂടുതല്‍ വായ്പ നല്‍കിയിട്ടുള്ള ഐ.ഡി.ബി.ഐ. ബാങ്ക്, പി.എന്‍.ബി. എന്നിവയുടെ ഓഹരികളിലും വന്‍ വില്പനയുണ്ടായി. ഈ ഓഹരികള്‍ക്ക് യഥാക്രമം 6.92 ശതമാനവും 4.62 ശതമാനവുമാണ് ബുധനാഴ്ച വിലയിടിഞ്ഞത്. കിങ്ഫിഷറിന്റെ....&lt;img src="http://feeds.feedburner.com/~r/mb4fin/~4/wSMMQSsmqBw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253729</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253729</feedburner:origLink></item>
<item>
<title>ഇന്‍സ്‌പിറേഷന്‍ സമ്മിറ്റ്‌</title>
<link>http://feedproxy.google.com/~r/mb4fin/~3/Eo_TEeCC51o/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/sZpB-T_LI_OgiMOAL78b8qwCd1c/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/sZpB-T_LI_OgiMOAL78b8qwCd1c/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/sZpB-T_LI_OgiMOAL78b8qwCd1c/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/sZpB-T_LI_OgiMOAL78b8qwCd1c/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യൂത്ത് വിങ്ങായ യങ് ഇന്ത്യന്‍സും ചേര്‍ന്ന് ഇന്‍സ്പിറേഷന്‍ സമ്മിറ്റ് നടത്തുന്നു. 25 ന് കൊച്ചിയിലെ ഹോട്ടല്‍ താജ് ഗേറ്റ്‌വേയിലാണ് സമ്മിറ്റ്. കേന്ദ്രമന്ത്രി കെ.വി.തോമസ്, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി.ബാലകൃഷ്ണന്‍, കെഎസ്‌ഐഡിസി എം.ഡി. അല്‍കേഷ് കുമാര്‍ ശര്‍മ തുടങ്ങിയവര്‍ സംസാരിക്കും.&lt;img src="http://feeds.feedburner.com/~r/mb4fin/~4/Eo_TEeCC51o" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253728</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253728</feedburner:origLink></item>
<item>
<title>സെന്‍സെക്‌സ് നേട്ടം കൈവിട്ടു</title>
<link>http://feedproxy.google.com/~r/mb4fin/~3/KCa_D-gvN7A/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/NHduSuNltW8_EqmJyOJ2bfQZHRY/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/NHduSuNltW8_EqmJyOJ2bfQZHRY/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/NHduSuNltW8_EqmJyOJ2bfQZHRY/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/NHduSuNltW8_EqmJyOJ2bfQZHRY/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കഴിഞ്ഞ ദിവസം ഏഴു മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സ് നേട്ടം കൈവിട്ടു. സെന്‍സെക്‌സ് 283.36 പോയിന്റ് നഷ്ടത്തോടെ 18,145.25 പോയിന്റിലും നിഫ്റ്റി 101.80 പോയിന്റ് താഴ്ന്ന് 5505.35 പോയിന്റിലും ക്ലോസ്   ചെയ്തു. എസ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഭാരതി എന്നീ മുന്‍നിര ഓഹരികളുടെയും റിയല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ മേഖലയിലെ ഓഹരികളുടെയും നഷ്ടമാണ് ഇന്ത്യന്‍ സൂചികകളില്‍ പ്രതിഫലിച്ചത്. 18,490.87 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,095.81 പോയിന്റിലേക്കും 5609.75 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റി 5491.35 പോയിന്റിലേക്കും താഴ്ന്നു. ലാര്‍ജ് ക്യാപ് സൂചികകളില്‍ എസ്.ബി.ഐ., സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഡി.എല്‍.എഫ്. എന്നീ ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ ഓഹരികള്‍ ഒരവസരത്തില്‍ നാല് ശതമാനത്തോളം താഴ്ന്നു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/KCa_D-gvN7A" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253727</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253727</feedburner:origLink></item>
<item>
<title>രാജ്യം എട്ട് ശതമാനം വളര്‍ച്ച കൈവരിക്കും - രംഗരാജന്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/N9B455Dks5U/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/u4GIeurEeKzif710ycCrWM0Hl4M/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/u4GIeurEeKzif710ycCrWM0Hl4M/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/u4GIeurEeKzif710ycCrWM0Hl4M/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/u4GIeurEeKzif710ycCrWM0Hl4M/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;ന്യൂഡല്‍ഹി: 2012-13 വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍. ആഗോള സമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ വളര്‍ച്ച എട്ട് ശതമാനം വരെയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.    2011-12 വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.1 ശതമാനമാണെന്നാണ് കരുതുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 6.5 ശതമാനമായി കുറയുമെന്നും 2012-13 വര്‍ഷത്തില്‍ ഇത് 56 ശതമാനമാവുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2011 നവംബര്‍ മാസത്തിനു ശേഷം പണപ്പെരുപ്പം കുറഞ്ഞിരുന്നു.         2012 മാര്‍ച്ച് മാസത്തോടെ ഇത് 6.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്.    നടപ്പു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും താഴെയായിരിക്കും. കഴിഞ്ഞ വര്‍ഷം നേടിയ 8.4 ശതമാനം വളര്‍ച്ചയ്ക്കും താഴെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.       ഉയര്‍ന്ന പലിശ നിരക്കും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളുമാണ് സമ്പത്തിക വളര്‍ച്ച കുറയാന്‍....&lt;img src="http://feeds.feedburner.com/~r/mb4fin/~4/N9B455Dks5U" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253726</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253726</feedburner:origLink></item>
<item>
<title>ധാരണാപത്രം ഒപ്പിട്ടു</title>
<link>http://feedproxy.google.com/~r/mb4fin/~3/gwFYxfftLRY/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/6j5w1qpVXSdr7ebEabNqhosfspU/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/6j5w1qpVXSdr7ebEabNqhosfspU/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/6j5w1qpVXSdr7ebEabNqhosfspU/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/6j5w1qpVXSdr7ebEabNqhosfspU/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;തിരുവനന്തപുരം: ചെറുകിടവ്യവസായ വികസനത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന സിഡ്‌കോ ചെറുകിടവ്യവസായികളുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ ഭാഗമായി 'ഗോള്‍ഫ് സിഡ്‌കോ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍' (ഗോള്‍ഫ് സിഡ്‌കോ) വിപണനം നടത്തുന്നതിനുള്ള ധാരണാപത്രം സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ സിഡ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. സജി ബി.യും ഹെബ്രോണ്‍ അക്വാ ആന്‍ഡ് ഫുഡ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് അഗസ്റ്റിനും തമ്മില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ സിഡ്‌കോ വിപണന വിഭാഗം മേധാവി എസ്. അജിത്കുമാറും സിഡ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്തു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/gwFYxfftLRY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253725</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253725</feedburner:origLink></item>
<item>
<title>മുംബൈ ഡബ്ബാവാലകളെക്കുറിച്ച് പ്രഭാഷണം</title>
<link>http://feedproxy.google.com/~r/mb4fin/~3/SEZmkIEyylE/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/72hUMzLVIRnpYsJdr1ayt6ie0LQ/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/72hUMzLVIRnpYsJdr1ayt6ie0LQ/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/72hUMzLVIRnpYsJdr1ayt6ie0LQ/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/72hUMzLVIRnpYsJdr1ayt6ie0LQ/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;തിരുവനന്തപുരം: മുംബൈ ഡബ്ബാവാലകളെക്കുറിച്ച് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും യംഗ് ഇന്ത്യയും ചേര്‍ന്ന് പ്രഭാഷണം സംഘടിപ്പിക്കുന്നു.      'ഡബ്ബാവാലകളുടെ അര്‍പ്പണബോധവും മാനേജ്‌മെന്‍റും അച്ചടക്കവും' എന്ന വിഷയത്തില്‍ മുംബൈയിലെ മാനേജ്‌മെന്‍റ് വിദഗ്ധനായ ഡോ. പവന്‍ ഗിരിധര്‍ലാല്‍ അഗര്‍വാളാണ് പ്രഭാഷണം നടത്തുന്നത്. 'ഡബ്ബാവാലകളുടെ പ്രവര്‍ത്തനരീതികളും വിതരണ സംവിധാനങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഡോ. അഗര്‍വാള്‍. എ.എസ്.ബി.യുടെ പള്ളിപ്പുറം ക്യാമ്പസില്‍ ഫിബ്രവരി 27 ന് ഉച്ചയ്ക്ക് 2.30 നാണ് പ്രഭാഷണം.&lt;img src="http://feeds.feedburner.com/~r/mb4fin/~4/SEZmkIEyylE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253724</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253724</feedburner:origLink></item>
<item>
<title>ഓസ്‌കോയുടെ ട്രാവന്‍കൂര്‍ ഹൈറ്റ്‌സ് എസ്.ബി.ടി. സൊസൈറ്റിക്ക്</title>
<link>http://feedproxy.google.com/~r/mb4fin/~3/wMhA-yVJ57I/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/-XKqNwrtALw1TzoNIDVb-lPR50Y/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/-XKqNwrtALw1TzoNIDVb-lPR50Y/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/-XKqNwrtALw1TzoNIDVb-lPR50Y/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/-XKqNwrtALw1TzoNIDVb-lPR50Y/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കോഴിക്കോട്: ഓസ്‌കോ ബില്‍ഡേഴ്‌സിന്റെ പ്രഥമ ഭവനനിര്‍മാണ പദ്ധതിയായ കാരപ്പറമ്പിലെ ട്രാവന്‍കൂര്‍ ഹൈറ്റ്‌സിന്റെ എല്ലാ യൂണിറ്റുകളും പ്രോജക്ട് ലോഞ്ചിന് മുമ്പുതന്നെ എസ്.ബി.ടി.ഓഫീസേഴ്‌സ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബുക്ക് ചെയ്തു.     ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ എന്തീന്‍ഹാജി എ.ബി.ഒ.എ. വൈസ്പ്രസിഡന്‍റ് എന്‍.ജയകൃഷ്ണന് നല്‍കിക്കൊണ്ട് പ്രോജക്ട് ബ്രോഷര്‍ പ്രകാശനം ചെയ്തു. എസ്.ബി.ടി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കേശവ്കുമാര്‍, അസോസിയേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ശിവശങ്കരപ്പിള്ള, എസ്.ബി.ടി.ഓഫീസേഴ്‌സ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.ടി.പി. ഉണ്ണികൃഷ്ണന്‍, ഓസ്‌കോ മാനേജിങ് ഡയറക്ടര്‍ കുരുണിയന്‍ ഇബ്രാഹിം, എ.ബി.ഒ.എ. സെക്രട്ടറി വി.എസ്.കൃഷ്ണന്‍, ഓസ്‌കോ ബില്‍ഡേഴ്‌സ് ഡയറക്ടര്‍മാരായ അഹമ്മദ് ഇസ്മയില്‍, പി, ഹാഷിം വരിക്കോടന്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ കെ.നൗഫല്‍, രഞ്ജന്‍, കുഞ്ഞുമുഹമ്മദ് വരിക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓസ്‌കോയുടെ അടുത്ത പദ്ധതികള്‍ കോഴിക്കോട്ട് വൈകാതെ അവതരിപ്പിക്കുമെന്ന് മാനേജിങ്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/wMhA-yVJ57I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253723</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253723</feedburner:origLink></item>
<item>
<title>ദിനേശ് അപ്പാരല്‍സില്‍ ആധുനിക എംബ്രോയിഡറി</title>
<link>http://feedproxy.google.com/~r/mb4fin/~3/FyC3CJ-YFcA/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/BYAKV9JHRgQ7QZLJvbXTRVh-X9k/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/BYAKV9JHRgQ7QZLJvbXTRVh-X9k/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/BYAKV9JHRgQ7QZLJvbXTRVh-X9k/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/BYAKV9JHRgQ7QZLJvbXTRVh-X9k/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കണ്ണൂര്‍: ദിനേശ് അപ്പാരല്‍സില്‍ ജപ്പാനില്‍നിന്ന് ഇറക്കുമതിചെയ്ത ആധുനിക കമ്പ്യൂട്ടര്‍വത്കൃത എംബ്രോയിഡറി മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി.      9 നിറങ്ങളില്‍ ഒരേസമയം 6 ഡിസൈനുകള്‍ വസ്ത്രങ്ങളില്‍ എംബ്രോയിഡറിചെയ്യാന്‍ ഈ യന്ത്രംകൊണ്ട് സാധിക്കും. കണ്ണൂര്‍ താണയില്‍ ദിനേശ് ഓഡിറ്റോറിയത്തോടനുബന്ധിച്ചുള്ള അപ്പാരല്‍സ് യൂണിറ്റിലാണ് യന്ത്രം സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂരിലെ കൈത്തറി സഹകരണ സംഘങ്ങള്‍ക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്കുംകൂടി ഇതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. തുടക്കത്തില്‍ ദിനേശ് അപ്പാരല്‍സില്‍നിന്ന് വാങ്ങുന്ന ഓരോ ഷര്‍ട്ടിലും ആ വ്യക്തിയുടെ ജനനത്തീയതിക്ക് ചേര്‍ന്ന ചിഹ്നം സൗജന്യമായി എംബ്രോയിഡറി ചെയ്തുകൊടുക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2711878.&lt;img src="http://feeds.feedburner.com/~r/mb4fin/~4/FyC3CJ-YFcA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253722</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253722</feedburner:origLink></item>
<item>
<title>നെല്ലി ഫെസ്റ്റ് 25ന്</title>
<link>http://feedproxy.google.com/~r/mb4fin/~3/uf-9iD2JZpw/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/6jpmwL2aP0Gof6CT9veJ7P6PU_s/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/6jpmwL2aP0Gof6CT9veJ7P6PU_s/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/6jpmwL2aP0Gof6CT9veJ7P6PU_s/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/6jpmwL2aP0Gof6CT9veJ7P6PU_s/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെയും എയ്‌റ്റെഡ്‌സ് ന്യൂമാഹിയുടെയും നേതൃത്വത്തില്‍ 25ന് താവക്കര റോഡിലെ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നെല്ലി ഫെസ്റ്റ് നടത്തും.      രാവിലെ 10 മുതല്‍ വിവിധയിനം നെല്ലിക്ക ഉത്പന്ന പ്രദര്‍ശനവും നിര്‍മാണ മത്സരങ്ങളും നടക്കും. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വെവ്വേറെ മത്സരം ഉണ്ടാവും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9400554656, 9446334656 നമ്പറില്‍ ബന്ധപ്പെടണം.&lt;img src="http://feeds.feedburner.com/~r/mb4fin/~4/uf-9iD2JZpw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253721</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253721</feedburner:origLink></item>
<item>
<title>ഊര്‍ജസംരക്ഷണ അവാര്‍ഡ് സൂര്യ റോഷ്‌നിക്ക്</title>
<link>http://feedproxy.google.com/~r/mb4fin/~3/olzMj4pj1CY/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/yIn-cRjd1DlwwftRVgAPw0Q9RoM/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yIn-cRjd1DlwwftRVgAPw0Q9RoM/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/yIn-cRjd1DlwwftRVgAPw0Q9RoM/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yIn-cRjd1DlwwftRVgAPw0Q9RoM/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: ഊര്‍ജസംരക്ഷണ വൈദ്യുതവിളക്കുകള്‍ക്ക് നല്‍കുന്ന ദേശീയ അവാര്‍ഡ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജമന്ത്രിയില്‍നിന്നും സൂര്യ റോഷ്‌നി ചെയര്‍മാന്‍ എ.പി. അഗര്‍വാള്‍ ഏറ്റുവാങ്ങി. കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഗുണമേന്മയും ഉറപ്പുനല്‍കുന്ന സിഎഫ്എല്‍, ട്യൂബ്‌ലൈറ്റ്, എല്‍ഇഡി ലാമ്പുകള്‍ എന്നിവയാണ് സൂര്യയെ ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/olzMj4pj1CY" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253720</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253720</feedburner:origLink></item>
<item>
<title>ശോഭ ഡെവലപ്പേഴ്‌സിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്</title>
<link>http://feedproxy.google.com/~r/mb4fin/~3/5vXavcIoRqc/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/nJwpcFgSa1hj5kvXu7vrgjt7HYg/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/nJwpcFgSa1hj5kvXu7vrgjt7HYg/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/nJwpcFgSa1hj5kvXu7vrgjt7HYg/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/nJwpcFgSa1hj5kvXu7vrgjt7HYg/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: ചെന്നൈയിലെ ലൊയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്മിനിസ്‌ട്രേന്‍ (ലിബ) ഏര്‍പ്പെടുത്തിയ മദര്‍ തെരേസ സ്‌പെഷല്‍ അവാര്‍ഡ് ഫോര്‍ കോര്‍പ്പറേറ്റ് സിറ്റിസണ്‍ 2011 ശോഭ ഡെവലപ്പേഴ്‌സിന്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയില്‍ നിന്ന് ശോഭ ഡെവലപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ പി. അവാര്‍ഡ് ഏറ്റുവാങ്ങി.     റോട്ടറി സിഎസ്ആര്‍ അവാര്‍ഡുകളില്‍ വലിയ കമ്പനികളുടെ കൂട്ടത്തിലെ ഒന്നാം സ്ഥാനവും പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അവാര്‍ഡും കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്‍റ് കൗണ്‍സിലിന്റെ സിഎസ്ആര്‍ അവാര്‍ഡും ഈയിടെ ശോഭ ഗ്രൂപ്പിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ തേടിയെത്തിയിരുന്നു.     2006-ല്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്ന 2600 കുടുംബങ്ങളെ ദത്തെടുത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സമഗ്ര വികസന പദ്ധതി നടപ്പാക്കിയതും ശോഭ അക്കാദമി, ശോഭ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍, വയോധികര്‍ക്കും വിധവകള്‍ക്കും കുട്ടികള്‍ക്കും....&lt;img src="http://feeds.feedburner.com/~r/mb4fin/~4/5vXavcIoRqc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253719</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253719</feedburner:origLink></item>
<item>
<title>കോര്‍പ്പറേറ്റ് സേവന പദ്ധതികളുമായി ഐബിഎം കൊച്ചിയില്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/pOonc6N7_sU/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/0zk16jz6cSZ8JF6LeDSNG83px7U/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/0zk16jz6cSZ8JF6LeDSNG83px7U/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/0zk16jz6cSZ8JF6LeDSNG83px7U/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/0zk16jz6cSZ8JF6LeDSNG83px7U/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: ആഗോള തലത്തില്‍ ഐബിഎമ്മിന്റെ കോര്‍പ്പറേറ്റ് സര്‍വീസ് കോര്‍പ്‌സ് (സിഎസ്‌സി) പ്രോഗ്രാമിന്റെ ഭാഗമായി നാലു പദ്ധതികള്‍ കൊച്ചിയില്‍ നടപ്പാക്കുന്നു. ഇന്ത്യ അറ്റ് 75, ലോക്കല്‍ ഇക്കണോമിക് ഡെവലപ്‌മെന്‍റ് സൊസൈറ്റി, കാര വെന്‍ച്വേഴ്‌സ്, നവഭാരത് ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണിത്.     അതിദ്രുതം വളരുന്ന നാഗരിക മേഖലയായ കൊച്ചിക്ക് അവശ്യം വേണ്ട മേഖലകളിലാണ് ഐബിഎം ശ്രദ്ധയൂന്നുക. ഖരമാലിന്യ നിര്‍മാര്‍ജനം, കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍, യുവ വിഭവശേഷി വികസനം, ചെറുകിട സംരംഭങ്ങളുടെ വികസനം എന്നീ മേഖലകളിലാണ് ഐബിഎം സംഘം സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.     ഐബിഎം സിഎസ്‌സി സംഘം ഇന്ത്യയില്‍ സേവന സംരംഭങ്ങള്‍ക്കായി എത്തുന്നത് ഇത് 16-ാം തവണയാണ്. ഐബിഎമ്മിന്റെ മനുഷ്യവിഭവ ശേഷി സാമൂഹിക സേവന സംരംഭങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.&lt;img src="http://feeds.feedburner.com/~r/mb4fin/~4/pOonc6N7_sU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253718</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253718</feedburner:origLink></item>
<item>
<title>ടാന്‍ഫെഡിനെ തമിഴ്‌നാട്ടില്‍ കൊപ്ര സംഭരണ ഏജന്‍സിയായി നിയോഗിച്ചു</title>
<link>http://feedproxy.google.com/~r/mb4fin/~3/Q2izQkrdzbw/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/kaKMTl49kZzDot0pIVmIfDUzm60/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/kaKMTl49kZzDot0pIVmIfDUzm60/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/kaKMTl49kZzDot0pIVmIfDUzm60/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/kaKMTl49kZzDot0pIVmIfDUzm60/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: തമിഴ്‌നാട്ടില്‍ 2012 സീസണിലെ താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കുന്നതിന് തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.     ആട്ടുകൊപ്രയ്ക്ക് ക്വിന്‍റലിന് 5100 രൂപയും (കിലോയ്ക്ക് 51 രൂപ), ഉണ്ട കൊപ്രയ്ക്ക് ക്വിന്‍റലിന് 5350 രൂപയും (കിലോയ്ക്ക് 53.50 രൂപ) ആണ് താങ്ങുവില. ഈ ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കാം.     കഴിഞ്ഞ സീസണെ അപേക്ഷിച്ച് 12 ശതമാനം അധികമാണ് താങ്ങുവില. സംഭരണം ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സംഭരണ ഏജന്‍സിയായ നാഫെഡും ടാന്‍ഫെഡും തമ്മില്‍ കരാറിലേര്‍പ്പെടും. സംഭരണ ദിവസം തന്നെ കര്‍ഷകര്‍ക്ക് ഉത്പന്ന വില നല്‍കേണ്ടത് സംസ്ഥാനതല ഏജന്‍സികളുടെ ഉത്തരവാദിത്വമാണ്. തമിഴ്‌നാട്ടിലും താങ്ങുവിലയ്ക്ക് കൊപ്ര സംഭരണം ആരംഭിക്കുന്നത്, തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള കൊപ്രയുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് സഹായകരമാകും. കാരണം ഒരേ താങ്ങുവില തന്നെ തമിഴ്‌നാട്ടിലും ലഭിക്കുമ്പോള്‍ കേരളത്തിലേക്ക്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/Q2izQkrdzbw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253717</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253717</feedburner:origLink></item>
<item>
<title>രാജ്യം 8 ശതമാനം വളര്‍ച്ച കൈവരിക്കും : രംഗരാജന്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/2Kshnw-tq3I/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/yJcLPyRSpky3Hcke4UImz9x-ckM/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yJcLPyRSpky3Hcke4UImz9x-ckM/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/yJcLPyRSpky3Hcke4UImz9x-ckM/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yJcLPyRSpky3Hcke4UImz9x-ckM/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;ന്യൂഡല്‍ഹി: നടപ്പു വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍. ആഗോള സമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 8 ശതമാനം വരെയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.     2011-12 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.1 ശതമാനമാണെന്നാണ് കരുതുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 6.5 ശതമാനമായി കുറയുമെന്നും 2012-13 വര്‍ഷത്തില്‍ ഇത് 5-6 ശതമാനമാവുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2011 നവംബര്‍ മാസത്തിന് ശേഷം പണപ്പെരുപ്പം കുറഞ്ഞിരുന്നു. 2012 മാര്‍ച്ച് മാസത്തോടെ ഇത് 6.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്.     നടപ്പു വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും താഴെയായിരിക്കും. കഴിഞ്ഞ വര്‍ഷം നേടിയ 8.4 ശതമാനം വളര്‍ച്ചയ്ക്കും താഴെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന പലിശ നിരക്കും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളുമാണ് സമ്പത്തിക....&lt;img src="http://feeds.feedburner.com/~r/mb4fin/~4/2Kshnw-tq3I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253709</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253709</feedburner:origLink></item>
<item>
<title>കോര്‍പ്പറേറ്റ് സേവന പദ്ധതികളുമായി ഐബിഎം കൊച്ചിയില്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/pzkbFzewPkw/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/VFjwer2XGKG7BSTTSbgLPi7J9to/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/VFjwer2XGKG7BSTTSbgLPi7J9to/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/VFjwer2XGKG7BSTTSbgLPi7J9to/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/VFjwer2XGKG7BSTTSbgLPi7J9to/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: ആഗോള തലത്തില്‍ ഐബിഎമ്മിന്റെ കോര്‍പ്പറേറ്റ് സര്‍വീസ് കോര്‍പ്‌സ് (സിഎസ്‌സി) പ്രോഗ്രാമിന്റെ ഭാഗമായി നാലു പദ്ധതികള്‍ കമ്പനി കൊച്ചിയില്‍ നടപ്പാക്കുന്നു. ഇന്ത്യ@ 75, ലോക്കല്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി, കാര വെഞ്ച്വേഴ്‌സ്, നവഭാരത് ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.    ഇതിന്റെ ഭാഗമാകാനായി ഫ്രാന്‍സ്, കാനഡ, സ്വീഡന്‍, ബ്രസീല്‍, യുഎസ്എ, ഓസ്‌ട്രേലിയ, സ്ലോവാക്യ, ജര്‍മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നായി 12 അംഗ ഐബിഎം സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ആറുമാസക്കാലം ഈ പദ്ധതികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഐബിഎം സംഘം ഓരോ മാസക്കാലം അതത് പദ്ധതി മേഖലയിലുണ്ടാവും.    ഇന്ത്യയിലെ അതിദ്രുതം വളരുന്ന നാഗരിക മേഖലയായ കൊച്ചിക്ക് അവശ്യം വേണ്ട ചില രംഗങ്ങളിലാണ് ഐബിഎം ശ്രദ്ധയൂന്നുക. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍, യുവ വിഭവശേഷി വികസനം, ചെറുകിട സംരംഭങ്ങളുടെ വികസനം എന്നീ മേഖലകളിലാണ് ഐബിഎം സംഘം സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുക.....&lt;img src="http://feeds.feedburner.com/~r/mb4fin/~4/pzkbFzewPkw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253708</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253708</feedburner:origLink></item>
<item>
<title>സെന്‍സെക്‌സ് നേട്ടം കൈവിട്ടു</title>
<link>http://feedproxy.google.com/~r/mb4fin/~3/yjzYEdyQaiQ/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/gkViLcEd1RsdLCpucZvQDwj0wEY/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/gkViLcEd1RsdLCpucZvQDwj0wEY/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/gkViLcEd1RsdLCpucZvQDwj0wEY/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/gkViLcEd1RsdLCpucZvQDwj0wEY/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;മുംബൈ: ഇന്നലെ ഏഴു മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സ് നേട്ടം കൈവിട്ടു. സെന്‍സെക്‌സ് 283.36 പോയന്റ് നഷ്ടത്തോടെ 18145.25 പോയന്റിലും നിഫ്റ്റി 101.80 പോയന്റ് താഴ്ന്ന 5505.35 പോയന്റിലും ക്ലോസ് ചെയ്തു. എസ്.ബി.ഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എന്നീ മുന്‍നിര ഓഹരികളുടെയും റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ മേഖലയിലെ ഓഹരികളുടെയും നഷ്ടമാണ് ഇന്ത്യന്‍ സൂചികകളില്‍ പ്രതിഫലിച്ചത്.     18,490.87 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,095.81 പോയന്റിലേക്കും 5609.75 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5491.35 പോയന്റിലേക്കും താഴ്ന്നു. ലാര്‍ജ് ക്യാപ് സൂചികകളില്‍ എസ്.ബി.ഐ, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഡി.എല്‍.എഫ് എന്നീ ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ ഓഹരികള്‍ ഒരവസരത്തില്‍ നാല് ശതമാനത്തോളം താഴ്ന്നു.     നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (8.71%), എസ്.ബി.ഐ (8.05%), ഡി.എല്‍.എഫ് (7.72%), സ്റ്റര്‍ലൈറ്റ് ഇന്‍ഡ് (6.82%), ജയപ്രകാശ് അസോസിയേറ്റ്‌സ്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/yjzYEdyQaiQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253698</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253698</feedburner:origLink></item>
<item>
<title>കിങ്ഫിഷര്‍ പുതുക്കിയ ഷെഡ്യൂള്‍ സമര്‍പ്പിച്ചു</title>
<link>http://feedproxy.google.com/~r/mb4fin/~3/AH6tFRVwR1s/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/XmjDHJT5T1GHFpJGIsgPDz27HSE/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/XmjDHJT5T1GHFpJGIsgPDz27HSE/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/XmjDHJT5T1GHFpJGIsgPDz27HSE/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/XmjDHJT5T1GHFpJGIsgPDz27HSE/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;ന്യൂഡല്‍ഹി: വായ്പാ പ്രതിസന്ധിയില്‍പ്പെട്ട് വന്‍തോതില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പുതുക്കിയ വിമാന സമയക്രമം (ഷെഡ്യൂള്‍) വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറലിന് (ഡി.ജി.സി.എ) സമര്‍പ്പിച്ചു. 28 വിമാനങ്ങളുപയോഗിച്ച് പ്രതിദിനം 175 സര്‍വീസുകള്‍ നടത്താനാണ് കമ്പനി പുതുക്കിയ ഷെഡ്യൂളിലൂടെ പദ്ധതിയിട്ടിരിക്കുന്നത്.    കിങ്ഫിഷര്‍ വന്‍തോതില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഷെഡ്യൂള്‍ പുനക്രമീകരിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ഡി.ജി.സി.എ കമ്പനിയ്ക്ക് നല്‍കിയിരുന്നത്.     സര്‍വീസുകള്‍ മുടങ്ങി യാത്രക്കാര്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ കടക്കെണിയിലായ കമ്പനിയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോവുമെന്നത് സംബന്ധിച്ച് കിങ്ഫിഷറിന്റെ സി.ഇ.ഒയോട് ഡി.ജി.സി.എ മേധാവി ഭരത് ഭൂഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് കമ്പനി സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത്. മൊത്തം 64 വിമാനങ്ങളില്‍ 24 എണ്ണം മാത്രമാണ്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/AH6tFRVwR1s" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253696</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253696</feedburner:origLink></item>
<item>
<title>ഗോള്‍ഡ് ഇടിഎഫുമായി മോത്തിലാല്‍ ഓസ്‌വാള്‍</title>
<link>http://feedproxy.google.com/~r/mb4fin/~3/b0G3rGOxYII/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/gxKPG8ycMdK2MyfWNfziRDpwIAg/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/gxKPG8ycMdK2MyfWNfziRDpwIAg/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/gxKPG8ycMdK2MyfWNfziRDpwIAg/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/gxKPG8ycMdK2MyfWNfziRDpwIAg/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;മുംബൈ: മോത്തിലാല്‍ ഓസ്‌വാള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അവതരിപ്പിച്ചു. മാര്‍ച്ച് 2 മുതല്‍ 16 വരെയാണ് ന്യൂ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ). റീട്ടെയില്‍ നിക്ഷേപകരെ സംബന്ധിച്ച് പുതിയ ഫണ്ട് നല്ലൊരു നിക്ഷേപ മാര്‍ഗമാണെന്ന്  മോത്തിലാല്‍ ഓസ്‌വാള്‍ പറഞ്ഞു.    സ്‌പോട്ട് ബുള്ള്യന്‍ വിപണിയിലെ വില അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഫണ്ട്. ഒരു ഗ്രാം സ്വര്‍ണ വിലയുടെ അടിസ്ഥാനത്തിലായിരിക്കും യൂണിറ്റ് വില (എന്‍.എ.വി - അറ്റ ആസ്തി മൂല്യം). 10,000 രൂപയാണ് ഫണ്ടില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. തുടക്കത്തില്‍ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഫണ്ട് ലഭ്യമാവുകയുള്ളു.&lt;img src="http://feeds.feedburner.com/~r/mb4fin/~4/b0G3rGOxYII" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253686</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253686</feedburner:origLink></item>
<item>
<title>കിങ്ഫിഷര്‍ വീണ്ടും വിമാനങ്ങള്‍ റദ്ദാക്കി; കടാശ്വാസം ലഭിച്ചേക്കും</title>
<link>http://feedproxy.google.com/~r/mb4fin/~3/sJG9rWWlfx0/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/Iyw2b_SrbXY3ZxbC1rtXI3RzlFc/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/Iyw2b_SrbXY3ZxbC1rtXI3RzlFc/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/Iyw2b_SrbXY3ZxbC1rtXI3RzlFc/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/Iyw2b_SrbXY3ZxbC1rtXI3RzlFc/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വന്‍തോതില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച്  വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇ.കെ.ഭരത്ഭൂഷണ്‍ ബുധനാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്ങിനെ കണ്ട് വിശദീകരിക്കും. ചൊവ്വാഴ്ച കിങ്ഫിഷര്‍ അധികൃതരെ നേരിട്ട് വിളിപ്പിച്ച് ഡിജിസിഎ വിശദീകരണം ആരാഞ്ഞിരുന്നു. ഇന്ന് പുതുക്കിയ വിമാന ഷെഡ്യൂള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹം മന്ത്രിയെ ധരിപ്പിക്കും.     അതിനിടെ, കിങ്ഫിഷര്‍ ഇന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 20 ഓളം സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഇതില്‍ മുംബൈയില്‍ നിന്ന് പതിനാലും ഡല്‍ഹിയില്‍ നിന്ന് രണ്ടും വിമാനങ്ങള്‍ ഉള്‍പ്പെടുന്നു.      കടാശ്വാസം ലഭിച്ചേക്കും   കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോകരുതെന്ന് വ്യോമയാന മന്ത്രി അജിത് സിങ്ങും കമ്പനികാര്യ മന്ത്രി വീരപ്പമൊയ്‌ലിയും പറഞ്ഞു. കമ്പനിക്ക് വായ്പ അനുവദിച്ച ബാങ്കുകളില്‍ നിന്ന് കടാശ്വാസം ലഭിക്കുമെന്നതിലേക്കാണ്....&lt;img src="http://feeds.feedburner.com/~r/mb4fin/~4/sJG9rWWlfx0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253647</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253647</feedburner:origLink></item>
<item>
<title>ഓഹരി വിപണി ദിശയറിയാതെ</title>
<link>http://feedproxy.google.com/~r/mb4fin/~3/an7zczCf7vE/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/1agwQayWCL2U76kXEnRJZ6r9qH0/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/1agwQayWCL2U76kXEnRJZ6r9qH0/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/1agwQayWCL2U76kXEnRJZ6r9qH0/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/1agwQayWCL2U76kXEnRJZ6r9qH0/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ദിശയറിയാതെ നീങ്ങുന്നു. രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി 10 മണിയോടെ നഷ്ടത്തിലേക്ക് നീങ്ങി. 10.30ന് 58.59 പോയന്റിന്റെ നഷ്ടവുമായി 18,370.02 എന്ന നിലയിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയാകട്ടെ, 18.80 പോയന്റ് താഴ്ന്ന് 5,588.35 എന്ന നിലയിലെത്തി.     സൂചികകള്‍ ചൊവ്വാഴ്ച ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇതെത്തുടര്‍ന്നുള്ള ലാഭമെടുക്കല്‍ വില്‍പനയാണ് ബുധനാഴ്ച വിപണിയില്‍ പ്രതിഫലിക്കുന്നത്.     ബാങ്കിങ്, ഗൃഹോപകരണം, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ താഴേക്കാണ്. എണ്ണ-വാതകം, ഐടി മേഖലയിലെ ഓഹരികള്‍ നേട്ടത്തിലും.     ചൊവ്വാഴ്ച വന്‍തോതില്‍ ഉയര്‍ന്ന ഒഎന്‍ജിസിയുടെ ഓഹരി വില ഇന്ന് വീണ്ടും രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ പവര്‍, ടിസിഎസ് എന്നിവയും നേട്ടത്തിലാണ്. എസ്ബിഐയുടെ ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, ഡിഎല്‍എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്റ്റെര്‍ലൈറ്റ് എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ട്.&lt;img src="http://feeds.feedburner.com/~r/mb4fin/~4/an7zczCf7vE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253638</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253638</feedburner:origLink></item>
<item>
<title>സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 20920</title>
<link>http://feedproxy.google.com/~r/mb4fin/~3/uE_jRtklqp0/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/yL44qWDV7gMJucjdw_n13sO-HGo/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yL44qWDV7gMJucjdw_n13sO-HGo/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/yL44qWDV7gMJucjdw_n13sO-HGo/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/yL44qWDV7gMJucjdw_n13sO-HGo/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 280 രൂപ വര്‍ധിച്ച് 20,920 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഇതോടെ വില 2,615 രൂപയായി.     ഫിബ്രവരി ഒന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് പവന്‍വില ഇപ്പോള്‍. അന്ന് 21,040 രൂപയായിരുന്ന പവന്‍വില പിന്നീടുള്ള ദിവസങ്ങളില്‍ 20,400 വരെ താഴുകയും അതിന് ശേഷം കയറിയിറങ്ങി നീങ്ങുകയുമായിരുന്നു.     അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 3.90 ഡോളര്‍ താഴ്ന്ന് 1,756.40 ഡോളര്‍ നിലവാരത്തിലാണ് വിലയിപ്പോള്‍.&lt;img src="http://feeds.feedburner.com/~r/mb4fin/~4/uE_jRtklqp0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253628</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253628</feedburner:origLink></item>
<item>
<title>ബിസ്മി ഉത്സവ് അവസാനഘട്ടത്തിലേക്ക്</title>
<link>http://feedproxy.google.com/~r/mb4fin/~3/45bpVN6D3PU/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/QAge8BEHgUtfFKQw-G0rFbq0Yb4/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/QAge8BEHgUtfFKQw-G0rFbq0Yb4/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/QAge8BEHgUtfFKQw-G0rFbq0Yb4/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/QAge8BEHgUtfFKQw-G0rFbq0Yb4/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;കോട്ടയം:ബിസ്മി ഉത്സവ് മെഗാ ഡിസ്‌കൗണ്ട് സെയില്‍സ് ഏതാനും ദിവസങ്ങള്‍കൂടി മാത്രമേയുണ്ടാവുകയുള്ളൂവെന്ന് പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ 'ബിസ്മി' പത്രക്കുറിപ്പില്‍ അറിയിച്ചു. ബിസ്മിയുടെ കോട്ടയം, കലൂര്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കൊല്ലം ഷോറൂമുകളിലാണ് വിവിധ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ മേളയിലൂടെ വിലക്കുറവില്‍ നല്‍കുന്നത്.      എക്‌സ്‌ചേഞ്ച്-ഫിനാന്‍സ് സൗകര്യങ്ങളോടെ വിവിധ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഷോയിലുണ്ട്. ഓഫറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ബിസ്മി ഒരുക്കിയിട്ടുണ്ട്.       ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി വാറന്‍റിക്കു പുറമേ കുറഞ്ഞ ചെലവില്‍ 2 വര്‍ഷം വരെ എക്‌സ്റ്റന്‍റഡ് വാറണ്ടിയും ലഭ്യമാണ്. എല്ലാ ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് ഉല്പന്നങ്ങള്‍ക്കും ഏറ്റവും മികച്ച വില്‍പ്പനാനന്തര സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം ഇഷ്ടപ്പെട്ട മോഡലുകള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കാനും താല്പര്യമുള്ളവ സ്വന്തമാക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.      ഇതിനൊപ്പം....&lt;img src="http://feeds.feedburner.com/~r/mb4fin/~4/45bpVN6D3PU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253476</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253476</feedburner:origLink></item>
<item>
<title>കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തിരുപ്പതി ഷോറൂം 25ന്</title>
<link>http://feedproxy.google.com/~r/mb4fin/~3/qX94qmD9iIw/story.php</link>
<description>&lt;p&gt;&lt;a href="http://feedads.g.doubleclick.net/~a/rqvvBAiz3r5ll7yFyHqWpqM8-fA/0/da"&gt;&lt;img src="http://feedads.g.doubleclick.net/~a/rqvvBAiz3r5ll7yFyHqWpqM8-fA/0/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;br/&gt;
&lt;a href="http://feedads.g.doubleclick.net/~a/rqvvBAiz3r5ll7yFyHqWpqM8-fA/1/da"&gt;&lt;img src="http://feedads.g.doubleclick.net/~a/rqvvBAiz3r5ll7yFyHqWpqM8-fA/1/di" border="0" ismap="true"&gt;&lt;/img&gt;&lt;/a&gt;&lt;/p&gt;തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 31-ാമത് ഷോറൂം തിരുപ്പതിയില്‍ 25ന് തുടങ്ങും. കല്യാണിന്റെ ആന്ധ്രാപ്രദേശ് ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ നാഗാര്‍ജുന ഉദ്ഘാടനം ചെയ്യും. രണ്ട് നിലകളിലായി 15,000ല്‍പരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തിരുപ്പതിയിലെ ഏറ്റവും വലിയ ജ്വല്ലറിയാണ് തുടങ്ങുന്നത്. താഴത്തെ നിലയില്‍ രണ്ടുലക്ഷത്തില്‍പ്പരം സ്വര്‍ണ്ണാഭരണങ്ങള്‍. മുകള്‍നിലയില്‍ ബ്രാന്‍റഡ് സ്വര്‍ണ്ണാഭരണ കളക്ഷനുകളുടെ പ്രത്യേക കൗണ്ടറുകള്‍. കല്യാണിന്റെ വജ്രാഭരണശ്രേണികളായ അനോകി, അമോറെ, അന്താര, ബ്ലിസ് എന്നിവയുടെയും പ്രത്യേക വിഭാഗമുണ്ടാകും. കൂടാതെ പ്ലാറ്റിനം ആഭരണങ്ങളുടെയും വെള്ളി ആഭരണങ്ങള്‍, ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍സ് എന്നിവയുടെയും വിപുലമായ കളക്ഷന്‍ ഉണ്ടാകും.&lt;img src="http://feeds.feedburner.com/~r/mb4fin/~4/qX94qmD9iIw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/business/story.php?id=253475</guid>
<feedburner:origLink>http://www.mathrubhumi.com/business/story.php?id=253475</feedburner:origLink></item>
</channel></rss>

