<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:feedburner="http://rssnamespace.org/feedburner/ext/1.0" version="2.0">
<channel>
<title>Mathrubhumi Movies</title>
<link>http://www.mathrubhumi.com/movies</link>
<description>Mathrubhumi Movies, Entertainment, Cinema, Television, Music</description>

<language>en-us</language><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/mb4frames" /><feedburner:info uri="mb4frames" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><item>
<title>'സണ്‍ ഓഫ് അലക്‌സാണ്ടര്‍ - സാമ്രാജ്യം രണ്ട്: പ്രദര്‍ശന നടപടികള്‍ തടഞ്ഞു</title>
<link>http://feedproxy.google.com/~r/mb4frames/~3/xasH3YYGRLo/</link>
<description>കൊച്ചി: 'സണ്‍ ഓഫ് അലക്‌സാണ്ടര്‍ - സാമ്രാജ്യം രണ്ട്' എന്ന മലയാള ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനുള്ള നടപടികള്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി തടഞ്ഞു.      പകര്‍പ്പാവകാശ ലംഘനം ആരോപിച്ചുകൊണ്ടാണ് കഥാകൃത്തായ മുഹമ്മദ് ഷഫീഖ് ജില്ലാ കോടതിയില്‍ കേസ്ുകൊടുത്തത്. നിര്‍മാതാവും സംവിധായകനും മറ്റുമാണ് എതിര്‍കക്ഷികള്‍.&lt;img src="http://feeds.feedburner.com/~r/mb4frames/~4/xasH3YYGRLo" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369932/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369932/</feedburner:origLink></item>
<item>
<title>സംവിധാനം: അഴകപ്പന്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/78dlyGVkq44/</link>
<description>കാഴ്ചയുടെ വിസ്മയങ്ങള്‍ അഴകായ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അഴകപ്പന്‍ സംവിധായകനാകുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പുതുമുഖം മാളവിക മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ആധുനിക യുവത്വത്തിന്റെ പ്രണയ സങ്കല്പങ്ങളുടെ കഥ പറയുന്നു. ഗിരീഷ് കുമാറിന്റേതാണ് തിരക്കഥ. 'അഴക'ന്റെ പുതിയ സിനിമാവിശേഷങ്ങളിലൂടെ...      ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനാകുമ്പോള്‍?    എന്റെ കണ്‍മുന്നില്‍ കണ്ട ഒരു പ്രണയകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് 'പട്ടം പോലെ'. അവരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ഇടപെടേണ്ടി വന്നിരുന്നു. ആ ജീവിതത്തില്‍ ഒരു സിനിമയേക്കാള്‍ വൈകാരികമായ രംഗങ്ങള്‍ ഞാന്‍ കണ്ടു. ഗിരീഷ് കുമാറിന്റെ സഹായത്തില്‍ കുട്ടനാടന്‍ പശ്ചാത്തലത്തില്‍ അത് ഒരു കഥയാക്കി മാറ്റിയപ്പോള്‍ എനിയ്ക്ക് തന്നെ സംവിധാനം ചെയ്യണമെന്ന് തോന്നി. മുന്‍പ് സല്യൂട്ട് എന്ന പേരില്‍ ഒരു കൊച്ചു ചിത്രം ഞാന്‍ സംവിധാനം ചെയ്തിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അതിനുശേഷം ദുര്‍ഖറും....&lt;img src="http://feeds.feedburner.com/~r/mb4frames/~4/78dlyGVkq44" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369930/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369930/</feedburner:origLink></item>
<item>
<title>മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടി ഇനി ക്ലീറ്റസ്‌</title>
<link>http://feedproxy.google.com/~r/mb4frames/~3/bW4es0m7D4c/</link>
<description>മമ്മൂട്ടി ചിത്രവുമായി ഒരു നവാഗതന്‍ കൂടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി ഒരു നാടക നടന്റെ വേഷത്തില്‍ എത്തുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സംവിധാനം ചെയ്യുന്നത് ഏറെക്കാലം അസോസിയേറ്റായി പ്രവര്‍ത്തിച്ച ജി.മാര്‍ത്താണ്ഡനാണ്. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കിട്ടിയുടെ ജര്‍മ്മനിയിലെ ചിത്രീകരണത്തിന് ശേഷമാണ് ക്ലീറ്റസായി മാറാന്‍ മമ്മൂട്ടി തൊടുപുഴയിലെത്തിയത്. ജൂണ്‍ 12 ന് ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ഹണി റോസാണ് നായിക.     മോഹന്‍ലാലും ഫാന്‍സും ഒന്നിച്ചപ്പോള്‍ ലോക്പാല്‍ സംഭവിച്ചുവെങ്കില്‍ മമ്മൂട്ടിയും ഫാന്‍സും ചേര്‍ന്നാല്‍ അത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാകും. ലോക്പാലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ ലാലിന്റെ തന്നെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' നിര്‍മ്മിക്കുന്നത് ഫാന്‍സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ്.     ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, അന്‍വര്‍ റഷീദ് എന്നിവര്‍ക്കൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവുമായിട്ടാണ്....&lt;img src="http://feeds.feedburner.com/~r/mb4frames/~4/bW4es0m7D4c" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369829/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369829/</feedburner:origLink></item>
<item>
<title>വെണ്ടോരിന്റെ ബി.ടെക്.സംവിധായകന്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/CqZhA5f7K8k/</link>
<description>ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടോര്‍ ഗ്രാമത്തിന് എന്തുകാര്യം? എന്നു ചോദിച്ചാല്‍ ഇന്നലെ വരെ വെണ്ടോരിലൊരാളും മിണ്ടുമായിരുന്നില്ല. എന്നാല്‍ ആറാമത് അന്താരാഷ്ട്ര ഹ്രസ്വചിത്രമേള തിരുവനന്തപുരത്ത് പൂര്‍ത്തിയായപ്പോള്‍ അത് വെണ്ടോരിനുകൂടി അഭിമാന നിമിഷങ്ങളായി മാറി. മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ വെണ്ടോര്‍ മഞ്ഞളി ജോസിന്റെ മകന്‍ ജോണ്‍ ലാന്‍ജോ എന്ന 23കാരനാണ് നാടിന്റെ യശസ്സുയര്‍ത്തിയത്.     മേളയില്‍ കാമ്പസ്സ് കോമ്പിനേഷന്‍ വിഭാഗത്തിലാണ് ലാന്‍ജോയുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായത്. 'ഹൂ ആം ഐ' എന്ന ഒമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം വര്‍ത്തമാനകാലത്തെ മലയാളിയുടെ ജീവിതത്തിന്റെ ഒരു ലഘുമാതൃകയാണ്. നഗരവത്കരണത്തിന്റെയും യാന്ത്രികജീവിതത്തിന്റെയും അനന്തരഫലമെന്നോണം സ്വന്തം വ്യക്തിത്വം പോലും നഷ്ടപ്പെടുകയും മനസ്സാക്ഷിയോടു പോലും നീതി പുലര്‍ത്താനാകാതിരിക്കുകയും ചെയ്യുന്ന നിരര്‍ത്ഥക ജീവിതത്തിന്റെ പ്രതീകമാണ് ഇതിലെ നായകന്‍. രാവിലെ ഉണരുന്ന അയാള്‍ക്ക് ലഭിക്കുന്ന....&lt;img src="http://feeds.feedburner.com/~r/mb4frames/~4/CqZhA5f7K8k" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/world_cinema/369812/</guid>
<feedburner:origLink>http://www.mathrubhumi.com/movies/world_cinema/369812/</feedburner:origLink></item>
<item>
<title>കിഴക്കുനിന്ന് വരുമോ കിം കി ഡുക്ക്?</title>
<link>http://feedproxy.google.com/~r/mb4frames/~3/0Z3XoXVjLMc/</link>
<description>ഏറ്റവും പ്രശസ്തനായ മലയാളി എഴുത്തുകാരന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് എന്‍.എസ്. മാധവന്‍ ഒരു കഥയില്‍ പറയുന്ന മറുപടി, മാര്‍ക്കേസ് എന്നാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് എന്ന കൊളംബിയക്കാരന്‍. സ്പാനിഷ്ഭാഷയില്‍ എഴുതുന്ന തെക്കേ അമേരിക്കന്‍ കഥാകാരന്‍. അതുപോലെ ഏറ്റവും പ്രശസ്തനായ മലയാളി സിനിമാസംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ വേണമെങ്കില്‍ തെക്കന്‍ കൊറിയക്കാരനായ കിം കി ഡുക്കെന്നും പറയാം. കിഴക്കുകിഴക്കുള്ള കൊറിയയില്‍ ജീവിക്കുന്ന ഇദ്ദേഹത്തിന്റെ സിനിമകള്‍ വരുന്നതും നോക്കി ധാരാളംപേര്‍ ഇങ്ങ് കേരളത്തില്‍ ഇപ്പോള്‍ കാത്തിരിപ്പുണ്ട്.    കേരളത്തില്‍ കിം കി ഡുക്കിന്റെ ജനകീയത അത്രമാത്രമാണ്. (ഡുക്കിനെക്കുറിച്ച് മലയാള സിനിമാവൃത്തങ്ങളില്‍ ഒരു തമാശയുണ്ട്. കിം കി ഡുക്കിന്റെ കൊറിയയിലെ വീടിനുമുന്നില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്ടര്‍ ബീന പോളിന്റെ ഫോട്ടോ തൂക്കിയിട്ട്, 'ബീന പോള്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചിട്ടുണ്ടത്രേ!) ഒരുപക്ഷേ, കൊറിയയിലുള്ളതിനേക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന് ഇവിടെയാണെന്ന് കിം കി ഡുക്കിന്റെ....&lt;img src="http://feeds.feedburner.com/~r/mb4frames/~4/0Z3XoXVjLMc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/world_cinema/369545/</guid>
<feedburner:origLink>http://www.mathrubhumi.com/movies/world_cinema/369545/</feedburner:origLink></item>
<item>
<title>'ഏഴുദേശങ്ങള്‍ക്കുമകലെ'</title>
<link>http://feedproxy.google.com/~r/mb4frames/~3/R1m-L04NMM0/</link>
<description>യുവനടന്‍ ശ്രീജിത്ത്‌രവി, തികച്ചും വ്യത്യസ്തമായ 'ഒടിയന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഏഴുദേശങ്ങള്‍ക്കുമകലെ'. റിഥിന്‍ റോഷ് ഫിലിംസിന്റെ ബാനറില്‍ റഷീദ് കെ. മൊയ്തു കഥയെഴുതി സംവിധാനംചെയ്യുന്ന ഈ ചിത്രത്തില്‍ ഫൈസല്‍, ശിവജി ഗുരുവായൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, വിജയന്‍ ചാത്തന്നൂര്‍, സാലു കുറ്റനാട്, സലീം പാമിട്ടപ്പുറം, വേദ, ലിജി, ലക്‌സി, ദീപ, ജോസഫ് പനങ്ങാടന്‍, സുമിത കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം, സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക വൈക്കം വിജയലക്ഷ്മി ഈ ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്.    ക്യാമറ - ദീപക് പെരിങ്ങോട്ടുകര, സാജന്‍ ജോസഫ്, തിരക്കഥ - ഉണ്ണി പാലക്കല്‍, ഗാനരചന - സജീവ് നാവകം, സംഗീതം - മുരളി ഗുരുവായൂര്‍, നിര്‍മാണം -റഷീദ് കെ. മൊയ്തു, സലിം പാമിട്ടപ്പുറം., വാര്‍ത്താപ്രചാരണം - എ.എസ്. ദിനേശ്.&lt;img src="http://feeds.feedburner.com/~r/mb4frames/~4/R1m-L04NMM0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369544/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369544/</feedburner:origLink></item>
<item>
<title>ഒരു ചാവറക്കാലം</title>
<link>http://feedproxy.google.com/~r/mb4frames/~3/tJnvyFFMX5E/</link>
<description>നവോത്ഥാനനായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതം സിനിമയാകുന്നു. സി.എം.ഐ. സെന്റ് ജോസഫൈന്‍സ് ഫിലിംസിന്റെ ബാനറില്‍ ഫാ. ഡോ. സിബിച്ചന്‍ കളരിക്കല്‍, ഷിബു മിനിടെക് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ചാവറക്കാലം എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.    ജാതിവ്യവസ്ഥയും അനാചാരങ്ങളുംകൊണ്ട് മലീമസമായ 19-ാം നൂറ്റാണ്ടില്‍ ജീവിച്ച തപോധനനായിരുന്നു ചാവറയച്ചന്‍. കേരളചരിത്രത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്ന ശ്രീനാരായണഗുരുവിന് മുമ്പുതന്നെ ജാതിക്കും മതത്തിനും അതീതമായി, ഏക ദൈവ സങ്കല്‍പ്പം അവതരിപ്പിച്ച മഹാനാണെന്ന് ചിത്രം സമര്‍ഥിക്കുന്നു.    ഷൈജു കെ. ജോര്‍ജ് സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് തോമസുകുട്ടി സെബാസ്റ്റ്യനാണ്. സാധാരണമനുഷ്യരുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ട് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന ചാവറയച്ചനെ അവതരിപ്പിക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.    ചാവറയച്ചനായി വേഷമിടുന്നത് കോട്ടയം പ്രദീപാണ്. കൂടാതെ ടോണി, ബിനു അടിമാലി, ഫ്രാന്‍സിസ്, ഫാ. ആന്റണി കൊച്ചുവീട്ടില്‍,....&lt;img src="http://feeds.feedburner.com/~r/mb4frames/~4/tJnvyFFMX5E" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369543/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369543/</feedburner:origLink></item>
<item>
<title>ആനക്കൊമ്പ്: മോഹന്‍ലാലിനെതിരായ ഹര്‍ജി തള്ളി</title>
<link>http://feedproxy.google.com/~r/mb4frames/~3/suTyfoYW6gA/</link>
<description>കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് റെയ്ഡിനിടെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി. ഭവദാസന്‍ തള്ളിയത്. കേസിന്റെ സമഗ്ര അന്വേഷണത്തിന് കോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ വിജിലന്‍സ് കോടതിയും ഇതേ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി തള്ളിയിരുന്നു.&lt;img src="http://feeds.feedburner.com/~r/mb4frames/~4/suTyfoYW6gA" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369489/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369489/</feedburner:origLink></item>
<item>
<title>കെഎസ്എഫ്ഡിസി ഫിലിം അക്കാദമി സ്ഥാപിക്കും - സാബു ചെറിയാന്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/8M3jHmZehvc/</link>
<description>കൊച്ചി: കേരള ഫിലിം ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ഫിലിം അക്കാദമി സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞു. മഹാത്മാ കലാ സംസ്‌കൃതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ വൈഎംസിഎ ക്യാമ്പില്‍ സിനിമാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാ കലാസംസ്‌കൃതി സര്‍ക്കാര്‍ തലത്തില്‍ അക്കാദമി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്റെ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. വിദേശ രാജ്യങ്ങളിലെ അക്കാദമികള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. കുറഞ്ഞ ചെലവില്‍ ഇവിടെ സാധാരണക്കാര്‍ക്ക് സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കാനാകും.      സമ്മേളനത്തില്‍ സംഘടനാ ചെയര്‍മാന്‍ മമ്മി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. നടന്‍ ടിനി ടോം ദീപം തെളിച്ചു. വാര്‍ഷികാഘോഷം എന്‍സിപി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ മോഹന്‍, നിര്‍മാതാവ് എവര്‍ഷൈന്‍ മണി, ക്യാമറാമാന്‍ രാമചന്ദ്ര ബാബു, നടന്‍ പ്രേംപ്രകാശ്, നടി വത്സല മേനോന്‍....&lt;img src="http://feeds.feedburner.com/~r/mb4frames/~4/8M3jHmZehvc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369325/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369325/</feedburner:origLink></item>
<item>
<title>ആ ലഡ്കി നീയായിരുന്നൂ, മാധുരീ...</title>
<link>http://feedproxy.google.com/~r/mb4frames/~3/ifRORWx8saw/</link>
<description>മാധുരിക്കിനി എന്തു വേണം? പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ പറഞ്ഞതു കേട്ടില്ലേ... ഒരു കാലത്ത്... ദാ, ഇപ്പോള്‍കൂടി ഹിറ്റായ ആ പാട്ട്, 'ഏക് ലഡ്കി കൊ ദേഖാ തോ...' ജാവേദ് എഴുതിയത് സാക്ഷാല്‍ മാധുരീ ദീക്ഷിതിനെക്കുറിച്ചാണത്രേ!   1942 എ ലൗ സ്റ്റോറിയില്‍ മനീഷ കൊയ് രാളയെ നോക്കി അനില്‍കപൂര്‍ പാടിയ പാട്ട്  ഓര്‍മയില്ലേ.     'ഏക് ലഡ്കി കൊ ദേഖാ തൊ   ഐസാ ലഗാ ജൈസേ  ഖില്‍താ ഗുലാബ്  ജൈസേ  ഷായര്‍ കാ ഖ്വാബ് ജൈസേ  ഉജ്‌ലി കിരണ്‍ ജൈസേ...   (അവളെ നോക്കി നിന്നപ്പോള്‍ ഇങ്ങിനെ തോന്നി. വിരിഞ്ഞു വരുന്ന റോസാപ്പൂ മൊട്ടുപോലെ, കവിയുടെ സ്വപ്നം പോലെ, തിളങ്ങുന്ന കിരണം പോലെ, വനത്തിലെ മാന്‍പേട പോലെ, പൗര്‍ണമി രാവുപോലെ).    എം.എഫ്. ഹുസൈനപോലും മോഹിപ്പിച്ച അന്നത്തെ മാധുരിയുടെ രൂപം ഒന്നോര്‍ത്തുനോക്കൂ. കവി പറഞ്ഞത് കള്ളമാണെന്ന് ആരു പറയും?    ഒരിടവേളയ്ക്കുശേഷം പഴയകാല എതിരാളി ജൂഹി ചൗളയോടൊപ്പം അനുഭവ് സിഹ്നയുടെ ചിത്രം 'ഗുലാബ് ഗാങ്ങി'ലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് മാധുരി. 'യെ ജവാനി ഹെ ദീവാനി'യിലെ ഐറ്റം നമ്പര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. അക്കൂട്ടത്തില്‍ ജാവേദ്ജിയുടെ കോംപ്ലിമെന്ററുകൂടി.....&lt;img src="http://feeds.feedburner.com/~r/mb4frames/~4/ifRORWx8saw" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/hindi/369314/</guid>
<feedburner:origLink>http://www.mathrubhumi.com/movies/hindi/369314/</feedburner:origLink></item>
<item>
<title>ഇടുക്കി ഗോള്‍ഡ് :ആഷിഖ് അബു-പ്രതാപ് പോത്തന്‍ ടീം</title>
<link>http://feedproxy.google.com/~r/mb4frames/~3/nhNgS6ggtlg/</link>
<description>'ടാ തടിയാ'യ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'ഇടുക്കി ഗോള്‍ഡി'ന്റെ ചിത്രീകരണം തുടങ്ങി. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം.രഞ്ജിത് നിര്‍മിക്കുന്ന ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതേപേരില്‍ പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയെ ആധാരമാക്കിയാണ് ഒരുക്കുന്നത്.     ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന് കൊച്ചി മാതൃഭൂമി ഓഫീസും വേദിയായി. പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്രപ്പരസ്യം കൊടുക്കാന്‍ വരുന്ന രംഗമാണ് ഇവിടെ ചിത്രീകരിച്ചത്. സിനിമയിലെ പ്രധാന രംഗമാണിത്. ലാല്‍, മണിയന്‍പിള്ള രാജു, രവീന്ദ്രന്‍, ബാബുആന്റണി, വിജയരാഘവന്‍, സജിത മഠത്തില്‍, പ്രസീദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.      ജീവിതസായാഹ്നത്തില്‍ പഴയ കൂട്ടുകാരെ തേടിയിറിങ്ങുന്ന ഒരാളുടെ കഥയായിരുന്നു ഇടുക്കി ഗോള്‍ഡ്. പക്ഷേ മൂലകഥയില്‍ ഒരുപാട് മാറ്റങ്ങളോടെയാണ് സിനിമ ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ശ്യാം പുഷ്‌കരന്‍-ദിലീഷ് നായര്‍ ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്....&lt;img src="http://feeds.feedburner.com/~r/mb4frames/~4/nhNgS6ggtlg" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369313/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369313/</feedburner:origLink></item>
<item>
<title>കവചം</title>
<link>http://feedproxy.google.com/~r/mb4frames/~3/0LqmZhWJfas/</link>
<description>ജനന സമയത്തു തന്നെ പിരിയേണ്ടി വന്ന ഇരട്ട സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമാണ് 'കവചം'. ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം നയന്‍താരയും ഷീലയും മത്സരിച്ചഭിനയിച്ച അദൂര്‍സ് എന്ന തെലുങ്ക് ചിത്രമാണ് കവചമായി മലയാളം സംസാരിച്ചെത്തുന്നത്. തെലുങ്കിലെ മുന്‍നിര സംവിധായകനായ വി.വി.വിനായകാണ് 'കവചം' ഒരുക്കിയിട്ടുള്ളത്.     രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന സഹോദരങ്ങളില്‍ ഒരാള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഓഫീസറായും അപരന്‍ ക്ഷേത്രത്തിലെ പൂജാരിയുമായി മാറുന്നു. ഇവരുടെ സമാന്തര ജീവിതത്തിലെ ദുരൂഹതകളും അതിനിടയില്‍ സംഭവിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ മരണവും പ്രണയവുമെല്ലാം കൂടിക്കുഴഞ്ഞ് പ്രേക്ഷകരെ ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ വികസിക്കുന്നു.    ഗ്ലാമര്‍, ആക്ഷന്‍, പാരീസിലും മൗറിഷ്യസിലുമായി ചിത്രീകരിച്ച ഗാനരംഗങ്ങള്‍ എന്നിങ്ങനെ കാണികളെ രസിപ്പിക്കാനുതകുന്ന വിഭവങ്ങളെല്ലാം കവചത്തിലുണ്ട്. ചെയ്ഞ്ച് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.&lt;img src="http://feeds.feedburner.com/~r/mb4frames/~4/0LqmZhWJfas" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/telugu/369311/</guid>
<feedburner:origLink>http://www.mathrubhumi.com/movies/telugu/369311/</feedburner:origLink></item>
<item>
<title>എ മൊമെന്റ്‌സ് ലൈഫ് ഇന്‍ ക്രീയേറ്റിവിറ്റി: എം ടി കടന്നുപോയ വഴികളിലൂടെയുള്ള ദൃശ്യയാത്ര</title>
<link>http://feedproxy.google.com/~r/mb4frames/~3/7Yl27w3Rq9o/</link>
<description>സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ ഇതെല്ലാം വെറും വിശേഷണമല്ലെന്നും മലയാളത്തിന്റെ പ്രിയ എം ടി കടന്നുപോയ വഴികളാണെന്നുള്ളതും ദൃശ്യങ്ങളിലൂടെ അന്വേഷിച്ചുകണ്ടെത്തുകയാണ് എം ടിയുടെ സര്‍ഗാത്മകജീവിതത്തെക്കുറിച്ചുള്ള ഏറ്റവും അവസാനം പുറത്തിറങ്ങിയ 'എ മൊമെന്റ്‌സ് ലൈഫ് ഇന്‍ ക്രീയേറ്റിവിറ്റി എന്ന കെ പി കുമാരന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി.  തുഞ്ചന്‍ പറമ്പില്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീകുറിക്കുന്ന എം ടിയില്‍ നിന്ന് തുടങ്ങുന്ന ഡോക്യൂമെന്ററി തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാനായി  താന്‍ ചെയ്തതെന്ത്, ചെയ്യുന്നതെന്ത് എന്നുള്ളതിനെക്കുറിച്ച് എം ടിയുടെ വാക്കുകളില്‍കൂടിയാണ് അവസാനിക്കുന്നത്. സംസാരിച്ച്തുടങ്ങാന്‍ വാക്കുകളില്‍ ഏറെ പിശുക്ക്കാണിക്കുന്ന എം ടിയുടെ പിശുക്ക് മാറിനില്ക്കുന്ന വാചാലതക്ക് കൂട്ടായി കൂടല്ലൂരും പൊന്നാനിയും വിക്‌ടോറിയാ കോളെജും കല്‍പ്പാത്തിയുമെല്ലാമാണ് ദൃശ്യങ്ങളിലൂടെ പശ്ചാത്തലമാകുന്നത്.     താന്‍ കടന്നുവന്ന വഴിയെക്കുറിച്ചും തനിക്ക് വഴിയൊരുക്കിയവരെക്കുറിച്ചുമെല്ലാം അനുസ്മരിക്കുന്ന....&lt;img src="http://feeds.feedburner.com/~r/mb4frames/~4/7Yl27w3Rq9o" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/369308/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/369308/</feedburner:origLink></item>
<item>
<title>കലാസംവിധായകന്‍ എസ്. കൊന്നനാട്ട് അന്തരിച്ചു</title>
<link>http://feedproxy.google.com/~r/mb4frames/~3/DERRno046bU/</link>
<description>ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ എസ്. കൊന്നനാട്ട് (സ്വാമിക്കുട്ടി-88 ) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ ചെന്നൈ മുഗളിവാക്കത്തുള്ള വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്. മലയാള സിനിമാചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ഒരുപിടി ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു കൊന്നനാട്ട്. മലയാള സിനിമയില്‍ കലാസംവിധാനത്തിന്റെ പ്രാധാന്യം ആദ്യമായി പുറംലോകമറിയുന്നതും കൊന്നനാട്ടിന്റെ കരവിരുതിലായിരുന്നു.       മലയാളത്തില്‍ 500-ഓളം ചിത്രങ്ങള്‍ക്കുവേണ്ടി കലാസംവിധാനം നിര്‍വഹിച്ചിട്ടുള്ള കൊന്നനാട്ടിന്റെ ആദ്യസംരംഭം എ. വിന്‍സെന്‍റ് സംവിധാനം നിര്‍വഹിച്ച ഭാര്‍ഗവീ നിലയമായിരുന്നു. ഛായാഗ്രഹണ സഹായിയായാണ് തുടക്കം. തുടര്‍ന്ന് ഭാര്‍ഗവീ നിലയത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. നിര്‍മാല്യം എന്ന ചിത്രത്തിലെ കലാസംവിധാനം ഏറെ പ്രശംസ നേടി.       മുറപ്പെണ്ണ്, നഗരമേ നന്ദി, കുഞ്ഞാലി മരയ്ക്കാര്‍, അലാവുദ്ദീനും അദ്ഭുത വിളക്കും, ചെമ്മീന്‍, പടയോട്ടം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ തുടങ്ങിയവ അദ്ദേഹം....&lt;img src="http://feeds.feedburner.com/~r/mb4frames/~4/DERRno046bU" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/368928/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/368928/</feedburner:origLink></item>
<item>
<title>തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു</title>
<link>http://feedproxy.google.com/~r/mb4frames/~3/WeNnUc6Jq_I/</link>
<description>ചെന്നൈ: പ്രമുഖ തമിഴ്‌നടനും തിരക്കഥാകൃത്തും സംവിധായകനുമായ ആര്‍. മണിവണ്ണന്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈ നെസപ്പാക്കത്തെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.      സെങ്കമലമാണ് ഭാര്യ. രഘുവണ്ണന്‍, ജോതി എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് ചെന്നൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നെസപ്പാക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ സിനിമാരംഗത്തുള്ളവരടക്കം നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.      1954 ജൂലായ് 31-ന് കോയമ്പത്തൂരിനടുത്ത സുളൂരില്‍ ജനിച്ച മണിവണ്ണന്‍ പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്. നിഴല്‍കള്‍, അലൈകള്‍ ഓയ്‌വതില്ലൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി ഈ മേഖലയിലും ശ്രദ്ധിക്കപ്പെട്ടു. 1982-ല്‍ 'ഗോപുരങ്ങള്‍ സായ്‌വതില്ലൈ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്രസംവിധായകനായത്. 50 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇളമൈ കാലങ്ങള്‍, എങ്കെയും ഒരു ഗംഗ, നൂറാവത് നാള്‍, പാലൈവന റോജാക്കള്‍, മുതല്‍ വസന്തം, ജല്ലിക്കട്ട്,....&lt;img src="http://feeds.feedburner.com/~r/mb4frames/~4/WeNnUc6Jq_I" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/tamil/368926/</guid>
<feedburner:origLink>http://www.mathrubhumi.com/movies/tamil/368926/</feedburner:origLink></item>
<item>
<title>തിരനുരയും ദിവ്യപ്രണയം</title>
<link>http://feedproxy.google.com/~r/mb4frames/~3/fLn_Y7WrJ0g/</link>
<description>തട്ടത്തിന്‍മറയത്തിന്റെ ലൊക്കേഷനില്‍ വിനീതിനെ കണ്ടപ്പോള്‍ പറഞ്ഞ ഒരു വാചകമുണ്ട്, 'ഈ പടം കാണിച്ച് ഞാന്‍ കേരളത്തെ മുഴുവന്‍ പ്രണയിപ്പിയ്ക്കും'. സിനിമ വന്നപ്പോള്‍ കേരളം മുഴുവന്‍ ആ സിനിമയെ പ്രണയിച്ചു. സിനിമ ഹിറ്റായപ്പോള്‍ സ്വന്തം പ്രണയകഥയിലെ നായികയെ 'തട്ടത്തിന്‍ മറ' നീക്കി പുറത്തു കൊണ്ടുവന്നൂ, വിനീത്. എന്നാല്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് 2012 ഒക്‌ടോബര്‍ 18-ന് വിവാഹം കഴിഞ്ഞതോടെ, ഒറ്റ മുങ്ങലായിരുന്നു. പിന്നീട് രണ്ട് പ്രണയങ്ങള്‍ക്ക് നടുവിലായി വിനീത്. ഒന്ന് ദിവ്യ, മറ്റെത് പുതിയ സിനിമയായ 'തിര'യും.      അല്ല, ഒരു പോക്കുപോയതാണല്ലോ വിനീത്, കല്യാണത്തിനുശേഷം 'സ്‌ക്രീനില്‍' കാണാനേ ഇല്ല. ഒളിവിലായിരുന്നോ?    എന്നും പറയാം. കല്യാണത്തിനുശേഷം ഒന്നു രണ്ടു മാസം കറങ്ങി നടന്നു. അതിനുശേഷം പുതിയ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ആയിരുന്നു. അതുകൊണ്ട് പടങ്ങളൊന്നും അഭിനയിച്ചില്ല, അതാണ് ഒരു ന്യൂസും ഇല്ലാതിരുന്നത്.      മൊബൈല്‍ പോലും പലപ്പോഴും ഓഫായിരുന്നല്ലോ?    തിരയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അതിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍....&lt;img src="http://feeds.feedburner.com/~r/mb4frames/~4/fLn_Y7WrJ0g" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/368805/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/368805/</feedburner:origLink></item>
<item>
<title>നോര്‍ത്ത് 24 കാതം</title>
<link>http://feedproxy.google.com/~r/mb4frames/~3/RyFQFTHaIas/</link>
<description>പതിവുപോലെ ഒരു ട്രെയിന്‍ തലസ്ഥാന നഗരിയിലേക്ക് കുതിക്കുകയാണ്. ഐ.ടി. പ്രൊഫഷണലായ ഹരികൃഷ്ണന്‍ എന്ന യുവാവ്, ഏറെ പ്രായമുള്ള ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ഗോപാലേട്ടന്‍, സാമൂഹിക പ്രവര്‍ത്തകയായ നാരായണി എന്ന പെണ്‍കുട്ടി. ഇവര്‍ ഈ ട്രെയിനിലെ യാത്രക്കാരാണ്. പല സ്ഥലങ്ങളില്‍ നിന്നും കയറിയവര്‍.     അപരിചിതരായ ഈ മൂന്നുപേര്‍ കൊല്ലത്തെ പരവൂര്‍ സ്റ്റേഷനില്‍ ഇറങ്ങുന്നു. ഇറങ്ങേണ്ടി വന്നു എന്നു പറയുന്നതാണ് ശരി. തുടര്‍ന്ന്, തങ്ങളില്‍ ഒരാള്‍ക്കുവേണ്ടി മൂന്നുപേരും കോഴിക്കോട്ടേക്ക് തിരിക്കുകയാണ്. അവരുടെ മുന്നില്‍ കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു. ട്രെയിന്‍ യാത്രക്കിടയില്‍മാത്രം പരിചിതരാവുന്ന ഈ മൂന്നുപേരുടെ ഒരു ദിവസത്തെ യാത്ര. അതിനിടെ അവര്‍ അഭിമുഖീകരിക്കുന്ന സംഭവങ്ങള്‍- ഇവയിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന സിനിമയാണ് 'നോര്‍ത്ത് ഇരുപത്തിനാല് കാതം'    ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട്ട് പുരോഗമിക്കുകയാണ്.    ഹരികൃഷ്ണനായി....&lt;img src="http://feeds.feedburner.com/~r/mb4frames/~4/RyFQFTHaIas" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/location/368804/</guid>
<feedburner:origLink>http://www.mathrubhumi.com/movies/location/368804/</feedburner:origLink></item>
<item>
<title>പപ്പാ ഭരണം വേണ്ടപ്പാ!</title>
<link>http://feedproxy.google.com/~r/mb4frames/~3/0vlrc_CcX8Y/</link>
<description>കണ്ണിന്‍ മണിയായ പൊന്നുമോന്‍ ജോണിയോട് ഒരു ചോദ്യം ചോദിച്ചു പോയി. അതിത്ര വലിയ തെറ്റാണോ?  തെറ്റായാലും ശരിയായാലും ജോണിക്കിത്രയേ പറയാനുള്ളൂ. 'പപ്പാഭരണം വേണ്ടപ്പാ' എന്ന്. വെറുതെയങ്ങു പറയുകയല്ല. പാടി, ഒരായിരം ജോണിമാര്‍ക്ക് വേണ്ടി. വേറാരുമല്ല നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രമായ ABCD(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)യിലാണ് പപ്പാ ഭരണത്തിനെതിരെ ദുല്‍ഖര്‍ കൊടി പിടിക്കുന്നത്.    'പപ്പാ ഭരണം വേണ്ടപ്പാ  ഇതു ന്യൂയോര്‍ക്ക് നഗരം എന്റപ്പാ  വി ആര്‍ ന്യൂയോര്‍ക്ക് ബോയ്‌സ് പപ്പാ  സോറി പപ്പാ...' എന്നൊക്കെ പാടി. സംഗതി യൂട്യൂബില്‍ വൈറല്‍ ഹിറ്റായി. ഒരാഴ്ചകൊണ്ട് മൂന്നു ലക്ഷത്തോളം ഹിറ്റാണുണ്ടായത്. ഇപ്പോഴിതാ, തിയേറ്ററുകളിലും 'പപ്പാ പാട്ട്' തരംഗം തീര്‍ക്കുകയാണ്.     സാബു തമീന്‍സ് നിര്‍മ്മിച്ച ചിത്രത്തിനായി 'പപ്പാ പാട്ട്' രചിച്ചത് സന്തോഷ് വര്‍മ്മയും അന്ന കാതറീന വലയിലും ചേര്‍ന്നാണ്. സംഗീതം ഗോപീസുന്ദര്‍.&lt;img src="http://feeds.feedburner.com/~r/mb4frames/~4/0vlrc_CcX8Y" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/music/368803/</guid>
<feedburner:origLink>http://www.mathrubhumi.com/movies/music/368803/</feedburner:origLink></item>
<item>
<title>തീര്‍ത്തും വ്യത്യസ്തന്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/Bkhqi1wg7fM/</link>
<description>ഇന്ദ്രജിത്ത് ഇപ്പോ തനി സാധാരണക്കാരനാണ്. നിഷ്‌കളങ്കനായ അല്പം ഭയപ്പാടുള്ള തനി ഗ്രാമീണന്‍. 'കാഞ്ചി' എന്ന ചിത്രത്തിനുവേണ്ടി പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്റെ തൂലിക മെനഞ്ഞ മാധവന്‍ എന്ന കഥാപാത്രം.    ഇന്ദ്രജിത്ത് ഇങ്ങനെയാണ്. ഒരു ചിത്രം കഴിഞ്ഞാല്‍ അടുത്ത ചിത്രം- ഭാവത്തിലും രൂപത്തിലും മാത്രമല്ല പ്രമേയത്തിലും തികച്ചും വ്യത്യസ്തം. 75 ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ ഇന്ദ്രജിത്തിന്റെ ഓരോ വേഷവും ശ്രദ്ധിച്ചാല്‍ ഇത് ബോധ്യമാകും. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഇന്ദ്രജിത്തിനോട് നേരിട്ടുതന്നെ ചോദിക്കാം:    ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും അവര്‍ ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കഥാപാത്രങ്ങളെ കിട്ടുക എന്നതാണ്. ഭാഗ്യവശാല്‍, എനിക്ക് തുടക്കം മുതല്‍ക്കേ ഒരു ചിത്രം കഴിഞ്ഞാല്‍ അടുത്തതില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ലഭിക്കുന്നത്. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ല. ഈശ്വരാനുഗ്രഹംകൊണ്ടു മാത്രം സംഭവിക്കുന്നതാണ്. 'മീശ മാധവനി'ല്‍ വില്ലനായി അഭിനയിച്ചു കഴിഞ്ഞ ഉടന്‍ കിട്ടിയത് 'മിഴി രണ്ടിലു'മാണ്. 'ചാന്തുപൊട്ട്'....&lt;img src="http://feeds.feedburner.com/~r/mb4frames/~4/Bkhqi1wg7fM" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/interview/368802/</guid>
<feedburner:origLink>http://www.mathrubhumi.com/movies/interview/368802/</feedburner:origLink></item>
<item>
<title>അഞ്ചു സുന്ദരികള്‍ ജൂണ്‍ 20-ന്‌</title>
<link>http://feedproxy.google.com/~r/mb4frames/~3/FFlDKUz-d7U/</link>
<description>അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അരമണിക്കൂര്‍ വീതമുള്ള അഞ്ച് പ്രണയകഥകള്‍. പുതുമയാര്‍ന്ന ഈ സംരംഭം ജൂണ്‍ 20-ന് തിയേറ്ററുകളിലെത്തുകയാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 'അഞ്ചു സുന്ദരികള്‍' ഒരുക്കിയിരിക്കുന്നത് അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, അമല്‍ നീരദ്, ഷൈജു ഖാലിദ് എന്നിവരാണ്. എറണാകുളം മഹാരാജാസ് കോളേജിലെ പഴയ സൗഹൃദക്കൂട്ടത്തിലെ അംഗങ്ങളാണ് ഇവര്‍ എന്ന പ്രത്യേകതയുമുണ്ട്.     ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ബിജു മേനോന്‍, നിവിന്‍ പോളി, ഇഷ ഷെര്‍വാണി, കാവ്യാമാധവന്‍, ഹണി റോസ്, അഷ്മിത സൂദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീത വിഭാഗത്തില്‍ ഗോപിസുന്ദര്‍, ബിജിപാല്‍, പ്രശാന്ത് പിള്ള, യക്‌സിന്‍ ഗ്യാരി പെരേരഎന്നിവരാണ്. ഗാനരചന: റഫീക് അഹമ്മദ്, കാവാലം നാരായണപ്പണിക്കര്‍ ,സുനില്‍ രാജ് സത്യ; ഗായകര്‍: കുനാല്‍ ഗഞ്ചാവാലാ(ഹിന്ദി ചിത്രം മര്‍ഡര്‍ ഫെയിം), ഗായത്രി അശോകന്‍, ശ്രേയാ രാഘവ്, പ്രീതി പിള്ള, നേഹ എസ്.നായര്‍.  മാതൃഭൂമി മ്യൂസിക്‌സാണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിനുവേണ്ടി ബ്ലാക്ക്....&lt;img src="http://feeds.feedburner.com/~r/mb4frames/~4/FFlDKUz-d7U" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/malayalam/368551/</guid>
<feedburner:origLink>http://www.mathrubhumi.com/movies/malayalam/368551/</feedburner:origLink></item>
<item>
<title>ജീവിതത്തിന്റെ പഞ്ചാഗ്‌നിയില്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/s-DcbtNOJKc/</link>
<description>ജീവിതം ഒരുക്കിയ അഗ്‌നിപരീക്ഷകള്‍ക്കു മുന്നില്‍ സ്വയം എരിഞ്ഞു തീര്‍ന്ന ഒരു കലാകാരന്റെ കഥയാണ് 'സ്വപാനം'          ഉണ്ണിയുടെ ചെണ്ടയില്‍ താളമുയര്‍ന്നപ്പോള്‍ നളിനിയുടെ നൃത്തച്ചുവടുകളില്‍ ലാസ്യഭാവം വിരിഞ്ഞു. മോഹനിയാട്ടത്തില്‍ ഇടക്കക്ക് പകരം ചെണ്ടയില്‍ സംഗീതം പകര്‍ന്ന് ഉണ്ണി പടവുകള്‍ കൊട്ടികയറി. കലയ്ക്കായി എല്ലാം സമര്‍പ്പിച്ച് ചെണ്ടയില്‍ താളവിസ്മയം തീര്‍ത്തവനാണ് ഉണ്ണി. മോഹിനിയാട്ടം കലാകാരിയുമായുള്ള ബന്ധത്തില്‍ അയാള്‍ തന്നിലെ കലാകാരനെ കൂടുതല്‍ തിരിച്ചറിയുകയായിരുന്നു. അത് കലയില്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഊര്‍ജമായി. പക്ഷെ, തുടര്‍ന്നുള്ള ജീവിതത്തില്‍ ഉണ്ണിയുടെ വിധി എരിഞ്ഞുതീരാനായിരുന്നു...      കഥകളി കലാകാരന്റെ ജീവിതം പകര്‍ത്തിയ വാനപ്രസ്ഥത്തിന് ശേഷം ഉണ്ണിയിലൂടെ മേളക്കാരന്റെ കഥ പറയുകയാണ് ഷാജി എന്‍. കരുണ്‍. മറ്റുള്ളവരുടെ അസൂയക്ക് മുന്‍പില്‍ കലാകാരന്റെ സ്വയം നഷ്ടപ്പെടലാണ് ഷാജി എന്‍. കരുണ്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സ്വപാനംയ്ത്ത. മേളക്കാരനായി പ്രാഗത്ഭ്യം തെളിയിച്ച ജയറാം ഉണ്ണിയെന്ന സ്വപ്നകഥാപാത്രത്തിന്....&lt;img src="http://feeds.feedburner.com/~r/mb4frames/~4/s-DcbtNOJKc" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/preview/368550/</guid>
<feedburner:origLink>http://www.mathrubhumi.com/movies/preview/368550/</feedburner:origLink></item>
<item>
<title>ഫാദേഴ്‌സ് ഡേ സ്‌പെഷല്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/cHQYuSKz2OE/</link>
<description>മലയാള സിനിമയുടെ ന്യൂ ജനറേഷന്‍ മുഖങ്ങളില്‍ സിനിമാതാരങ്ങളുടെ മക്കളുടെ നിറസാന്നിധ്യമാണിപ്പോള്‍. അവരില്‍ പലരും മാതാപിതാക്കന്‍മാരുടെയൊപ്പമോ അതിനു മുകളിലോ പ്രതിഭയുള്ളവര്‍. ഈ ഫാദേഴ്‌സ ് ഡേയ്ക്ക് അവര്‍ എന്ത് സമ്മാനമാണ് അച്ഛന്‍മാര്‍ക്ക് നല്കുന്നത് ?           അച്ഛന്‍മാരെ വേദനിപ്പിക്കാതെ വിനീത് ശ്രീനിവാസന്‍      അച്ഛനും എനിക്കും ഫാദേഴ്‌സ്‌ഡേ എന്ന ഔപചാരികമായ ആഘോഷത്തിന് താല്പര്യമില്ല. പക്ഷേ, ലോകത്തെ എല്ലാ മക്കളും ആ ദിവസമെങ്കിലും  അച്ഛന്‍മാരെ ഓര്‍മ്മിക്കുമല്ലോ. അങ്ങനെയാണ് ഞാന്‍ ആ ദിവസത്തെ കാണുന്നത്. ഗിഫ്റ്റ് നല്കുക എന്നതിനപ്പുറം അച്ഛന്‍മാരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ഫാദേഴ്‌സ് ഡേയില്‍ മക്കള്‍ ചെയ്യേണ്ടത് .അതുകൊണ്ടുതന്നെ, ആദ്യ സിനിമ മുതല്‍ ഞാന്‍ ശ്രമിക്കുന്ന ഒരു കാര്യം അച്ഛന് പേരു ദോഷം വരുത്താതെ മുന്നോട്ടു പോവുക എന്നതാണ്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം എന്നും  അച്ഛന്‍ എനിക്ക് തന്നിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഇഷ്ടമേഖലയായ സിനിമയിലെത്തില്ലായിരുന്നു.     അവര്‍ എന്നും....&lt;img src="http://feeds.feedburner.com/~r/mb4frames/~4/cHQYuSKz2OE" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/web_special/368549/</guid>
<feedburner:origLink>http://www.mathrubhumi.com/movies/web_special/368549/</feedburner:origLink></item>
<item>
<title>ഒരേയൊരു സത്യന്‍</title>
<link>http://feedproxy.google.com/~r/mb4frames/~3/xhpGUYj0Zf0/</link>
<description>ജൂണ്‍ 15. സത്യന്റെ 42-ാം ചരമദിനം. സുഹൃത്തും സഹപ്രവര്‍ത്തകനുമായ മധുവിന്റെ ഓര്‍മക്കുറിപ്പ്       തലചരിച്ചുവച്ച് സൈക്കിള്‍ ചവിട്ടിവരുന്ന ഒരു വാദ്ധ്യാരുടെ രൂപമാണ് സത്യന്‍മാഷിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത്. ഞാന്‍ സെന്റ്‌ജോസഫ് സ്‌കൂളില്‍ പഠിക്കുന്നകാലത്താണ് ആ കാഴ്ച കണ്ടിരുന്നത്. പിന്നീട് ഒരു ചെറിയ കാറില്‍ വേഗതയില്‍ കടന്നുപോകുന്ന സത്യന്‍മാഷിന്റെ ചിത്രവും ഓര്‍മ്മയുണ്ട്. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഈ രണ്ടു കാഴ്ചകളും മറ്റെല്ലാ ഓര്‍മ്മകള്‍ക്കും മേല്‍ കൂടുതല്‍ തെളിമയോടെ നില്‍ക്കുന്നുണ്ട്.      സത്യന്‍ സാറും പ്രേംനസീറും സിനിമയിലെത്തി പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് എന്റെ സിനിമാപ്രവേശം. അന്ന് മദിരാശിയിലെ സ്വാമീസ് ലോഡ്ജ് സിനിമാപ്രവര്‍ത്തകരുടെ സ്ഥിരം താവളമാണ്.  മിക്ക ആര്‍ട്ടിസ്റ്റുകളും അവിടെയാണ് താമസിച്ചിരുന്നത്. സത്യന്‍മാഷിന് അവിടെ ഒരു സ്ഥിരം മുറിയുണ്ട്.  മറ്റാര്‍ക്കും ആ മുറി കൊടുത്തിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞെത്തുന്ന പലരാത്രികളിലും ഞാനും സാറും കുറച്ചുനേരം റമ്മി കളിക്കാറുണ്ട്. തോല്‍ക്കുന്നത് മിക്കപ്പോഴും....&lt;img src="http://feeds.feedburner.com/~r/mb4frames/~4/xhpGUYj0Zf0" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/flash_back/368548/</guid>
<feedburner:origLink>http://www.mathrubhumi.com/movies/flash_back/368548/</feedburner:origLink></item>
<item>
<title>താങ്ക്‌യു</title>
<link>http://feedproxy.google.com/~r/mb4frames/~3/dLNHMMcSf3Y/</link>
<description>&lt;img src="http://feeds.feedburner.com/~r/mb4frames/~4/dLNHMMcSf3Y" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/readers_review/368515/</guid>
<feedburner:origLink>http://www.mathrubhumi.com/movies/readers_review/368515/</feedburner:origLink></item>
<item>
<title>ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്‌</title>
<link>http://feedproxy.google.com/~r/mb4frames/~3/EMEMuLjy8yQ/</link>
<description>&lt;img src="http://feeds.feedburner.com/~r/mb4frames/~4/EMEMuLjy8yQ" height="1" width="1"/&gt;</description>
<guid isPermaLink="false">http://www.mathrubhumi.com/movies/readers_review/368514/</guid>
<feedburner:origLink>http://www.mathrubhumi.com/movies/readers_review/368514/</feedburner:origLink></item>
</channel></rss>
