<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2enclosuresfull.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:media="http://search.yahoo.com/mrss/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0"><channel><title>യാത്രയ്ക്കിടയില്‍</title><link>http://www.salahudheen.com/</link><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/rss+xml" href="http://feeds.feedburner.com/msalahudheen" /><description>പ്രവാസക്കടലിലൊറ്റപ്പെട്ട്, പ്രതീക്ഷയുടെ നാടിനെക്കുറിച്ച വേദന നെഞ്ചിലടക്കി, ഒന്നുംനേടാതെ തീരാപ്രവാസം പുല്‍കിയവര്‍ക്ക്</description><language>en</language><managingEditor>noreply@blogger.com (സ്വലാഹ്)</managingEditor><lastBuildDate>Fri, 03 Feb 2012 09:16:16 PST</lastBuildDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearch/1.1/">156</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearch/1.1/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearch/1.1/">25</openSearch:itemsPerPage><feedburner:info xmlns:feedburner="http://rssnamespace.org/feedburner/ext/1.0" uri="msalahudheen" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><itunes:explicit>no</itunes:explicit><itunes:subtitle>പ്രവാസക്കടലിലൊറ്റപ്പെട്ട്, പ്രതീക്ഷയുടെ നാടിനെക്കുറിച്ച വേദന നെഞ്ചിലടക്കി, ഒന്നുംനേടാതെ തീരാപ്രവാസം പുല്‍കിയവര്‍ക്ക്</itunes:subtitle><item><title>ഈ പെണ്ണുങ്ങളുടെ കാര്യം!</title><link>http://www.salahudheen.com/2012/01/blog-post_23.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 23 Jan 2012 03:38:57 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1303889117959988604</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; font-family: inherit; text-align: center;"&gt;&lt;span style="font-size: small;"&gt;&lt;a href="http://2.bp.blogspot.com/-dp2PXcI7CjA/Tx1F7Y9ZR_I/AAAAAAAABOg/PvDwqkyRWiM/s1600/i.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="149" src="http://2.bp.blogspot.com/-dp2PXcI7CjA/Tx1F7Y9ZR_I/AAAAAAAABOg/PvDwqkyRWiM/s200/i.jpeg" width="200" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: inherit;"&gt;&lt;span style="font-size: small;"&gt;രാവിലെ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്റെ വാര്‍ത്താസമ്മേളനം.  പ്രസ്‌ക്ലബ്ബില്‍ ഒരുവശം നിറയെ ചെറുപ്പക്കാരികളായ മാധ്യമപ്രവര്‍ത്തകര്‍.  സമൂഹത്തില്‍ യാതനയനുഭവിക്കുന്ന സ്‌ത്രീകള്‍ക്കായി  &lt;/span&gt;&lt;span style="font-size: small;"&gt;നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്നതാണ്‌ വാര്‍ത്താസമ്മേളനത്തിലെ വിഷയം. ഈവര്‍ഷം  ചെയ്യാനുദ്ദേശിക്കുന്ന പതിമൂന്നിന പരിപാടികള്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസാ അന്‍വര്‍  അക്കമിട്ടുനിരത്തി. സ്വയരക്ഷയ്‌ക്ക്‌ വേണ്ടി കോര്‍പറേഷന്‍ സ്‌ത്രീകളെ ആയോധനകല  പരിശീലിപ്പിക്കാന്‍ പോവുന്നതും ജനസമ്പര്‍ക്കപരിപാടി നടത്തുന്നതുമൊക്കെ ആവേശപൂര്‍വം  കേട്ടു. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വിഷയം അത്ര  താല്‍പ്പര്യമുണര്‍ത്തിയില്ലെന്ന്‌ തോന്നി. എന്തോ, എന്റെ തോന്നല്‍ ശരിവയ്‌ക്കുന്ന  രീതിയില്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാകും മുമ്പേ മാധ്യമവനിതകള്‍ ഓരോരുത്തരായി  'മുങ്ങി'. അവസാന വാര്‍ത്താസമ്മേളനമായതുകൊണ്ടാവുമെന്നാണു കരുതിയത്‌. എന്നാലതല്ല  കാര്യം; സ്‌ത്രീകളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, കേള്‍ക്കാന്‍ അവര്‍ക്കുതന്നെ  താല്‍പ്പര്യമില്ലെന്ന്‌ മനസ്സിലായി. അതുവരെ നടന്ന ഏഴു വാര്‍ത്താസമ്മേളനങ്ങളിലും  സജീവമായി ചോദ്യങ്ങളുന്നയിച്ച പെണ്ണുങ്ങളിലൊരാള്‍ പോലും സ്വന്തം 'വര്‍ഗ'ത്തിന്റെ  കാര്യത്തില്‍ ഒറ്റച്ചോദ്യം പോലും ചോദിച്ചില്ല. എല്ലാ 'ചപ്പടാച്ചി- ലൊട്ടുലൊടുക്ക്‌'  വാര്‍ത്താസമ്മേളനങ്ങള്‍ക്കു ശേഷവും ഫോണ്‍ നമ്പര്‍ വാങ്ങാന്‍ തിടുക്കംകാട്ടുന്നതും  പെണ്ണുങ്ങള്‍തന്നെ. എന്നിട്ടും സ്വന്തംകാര്യത്തില്‍ അവര്‍ കാണിക്കുന്ന നിസ്സംഗത  അദ്‌ഭുതപ്പെടുത്തി. ശ്രദ്ധേയമായൊരു കാര്യം എല്ലാ പെണ്ണുങ്ങളും എണീറ്റുപോയിട്ടും  ആണ്‍ പത്രപ്രവര്‍ത്തകര്‍ അവസാനംവരെ വാര്‍ത്താസമ്മേളനത്തിലിരുന്നുവെന്നതും  പ്രസക്തമായ ചോദ്യങ്ങളുന്നയിച്ചുവെന്നതുമാണ്‌. &lt;/span&gt;&lt;/div&gt;&lt;div style="font-family: inherit;"&gt;&lt;span style="font-size: small;"&gt;&lt;br /&gt;
&lt;/span&gt;&lt;/div&gt;&lt;div style="font-family: inherit;"&gt;&lt;span style="font-size: small;"&gt;(മാധ്യമപ്രവര്‍ത്തകരില്‍  ആണ്‍-പെണ്‍ തരംതിരിവോ എന്ന്‌ ചോദിക്കാനാവും ഇനി ചിലര്‍ ശ്രമിക്കുക. ആണെഴുതുന്ന  പെണ്‍കാര്യത്തിന്‌ നിറംകുറയുമെന്ന്‌ പറഞ്ഞ്‌ തുള്ളുകയും തള്ളുകയുംചെയ്യുന്നവരും  ഉണ്ടാവും. എന്റെ ഉമ്മയെയും അഞ്ചു പെങ്ങന്മാരെയുമോര്‍ത്ത്‌ ക്ഷമിക്കുക). &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1303889117959988604?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2012-01-23T17:08:57.166+05:30</app:edited><media:thumbnail url="http://2.bp.blogspot.com/-dp2PXcI7CjA/Tx1F7Y9ZR_I/AAAAAAAABOg/PvDwqkyRWiM/s72-c/i.jpeg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">3</thr:total></item><item><title>'മുല്ലപ്പെരിയാറി'ല്‍ മുങ്ങിമരിച്ചവര്‍!</title><link>http://www.salahudheen.com/2012/01/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Fri, 06 Jan 2012 04:23:39 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1116171317335519503</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-cvEx5ZS02Y4/Twbnv2lKciI/AAAAAAAABOM/VRVFu_vDoUI/s1600/--.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="133" src="http://3.bp.blogspot.com/-cvEx5ZS02Y4/Twbnv2lKciI/AAAAAAAABOM/VRVFu_vDoUI/s200/--.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാതിപരിഹാര സെല്‍ സന്ദര്‍ശിച്ചു. മുഖ്യന്റെ 24 മണിക്കൂര്‍ പരാതിപരിഹാര സെല്ലില്‍ മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ ഒരാഴ്ചയ്ക്കിടെ വന്ന ഫോണ്‍കോളുകളുടെ എണ്ണംകേട്ട് ഞെട്ടി- ഉദ്ദേശം അയ്യായിരത്തോളം. ഇതിലേറെയും കടലിനക്കരെ പ്രവാസലോകത്തു നിന്നായിരുന്നുവെന്നത് അതിശയിപ്പിച്ചില്ല. കഴിഞ്ഞമാസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട ആക്രമണസംഭവങ്ങളില്‍ ഇരകളായവരുടെ പരാതികളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആസ്‌ത്രേലിയ, യു.എസ്, സൗദി അറേബ്യ, ഒമാന്‍, മസ്‌കറ്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നും എണ്ണമറ്റ കോളുകള്‍ വന്നു.&lt;br /&gt;
&lt;span class="Apple-style-span" style="font-family: inherit;"&gt;അതിശയോക്തിപരമായ&amp;nbsp;&lt;/span&gt;മാധ്യമവാര്‍ത്തകള്‍ കണ്ടാണു പലരും പരിഭ്രാന്തരായി ഫോണില്‍ വിളിച്ചത്. ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന പലരും ആശങ്കകള്‍ പങ്കുവച്ച് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ 'വലിയൊരു' കാര്യം ചെയ്തു- ഫോണ്‍ മുഖ്യമന്ത്രിക്കു കൈമാറി. പതിവുരീതിയില്‍ അദ്ദേഹം മൊഴിഞ്ഞു- ''കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തും. വിഷമിക്കേണ്ട''- ചെന്നൈയില്‍, തമിഴ് സമരക്കാര്‍ ഭീഷണിപ്പെടുത്തിയ വ്യാപാരികളില്‍ ചിലരുടെ പരാതിപ്രകാരം, മദ്രാസ് ഹൈക്കോടതി അഭിഭാഷകരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചത്രെ. മാധ്യമങ്ങളില്‍ അണപൊട്ടിയൊഴുകിയ മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ ഒലിച്ചുപോയ മലയാളിവായനക്കാരന്‍ കൊച്ചി മെട്രോയില്‍ ഇ ശ്രീധരനെ കയറ്റിയില്ലെന്ന വിവാദമുയര്‍ന്നതോടെ തല്‍ക്കാലം കരപറ്റി. ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കം തുടരാം. മാധ്യമങ്ങളില്‍ വിവാദങ്ങളുടെ ഇനിയുമെത്ര അണകള്‍ പൊട്ടാനിരിക്കുന്നു!&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1116171317335519503?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2012-01-06T17:53:39.750+05:30</app:edited><media:thumbnail url="http://3.bp.blogspot.com/-cvEx5ZS02Y4/Twbnv2lKciI/AAAAAAAABOM/VRVFu_vDoUI/s72-c/--.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">4</thr:total></item><item><title>മതത്തെക്കുറിച്ചുതന്നെ</title><link>http://www.salahudheen.com/2011/10/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sun, 16 Oct 2011 03:58:45 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-8978691351117764638</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;span style="font-family: inherit; font-size: small;"&gt;&lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="http://3.bp.blogspot.com/-jiY32ovDYW0/Tpq40j0czPI/AAAAAAAABKw/bQ3Y7am8zT0/s1600/front.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="118" src="http://3.bp.blogspot.com/-jiY32ovDYW0/Tpq40j0czPI/AAAAAAAABKw/bQ3Y7am8zT0/s200/front.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;
&lt;span style="font-family: inherit; font-size: small;"&gt;കേരളാ പോലിസിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ സുവിശേഷപ്രചാരണം നടക്കുന്നതായി 
അറിഞ്ഞത്‌ യാദൃച്ഛികമായാണ്‌. പോലിസിന്റെ പേരില്‍ നേരത്തേ ഇന്റര്‍നെറ്റില്‍ 
ഇടംപിടിച്ച വ്യാജവെബ്‌സൈറ്റാണു പിടികൊടുക്കാതെ ക്രിസ്‌ത്യന്‍ സുവിശേഷ പ്രചാരണവുമായി 
മുന്നോട്ടുപോവുന്നത്‌. കേരളത്തില്‍ സൈബര്‍സെല്‍ പ്രവര്‍ത്തനമാരംഭിക്കും മുമ്പേ 
ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത &lt;a href="http://keralapolice.com/"&gt;http://keralapolice.com/&lt;/a&gt; എന്ന വെബ്‌സൈറ്റ്‌ 
2006ല്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്‌ക്കു വച്ചിരുന്നു. അന്നു സൈബര്‍ 
നിയമങ്ങളില്ലാത്തതിനാല്‍ വ്യാജ സൈറ്റിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ 
നടപടിയെടുക്കാനായില്ല. പോലിസ്‌ നല്‍കുന്ന സേവനകാര്യങ്ങളായിരുന്നു സൈറ്റില്‍ 
അന്നുണ്ടായിരുന്നതെന്ന്‌ ഓര്‍ക്കുന്നു. 'മണ്ണാ എക്‌സ്‌പ്രസ്സിന്റെ പേരില്‍ 
ദൈവവചനവുമായി പൊരുത്തപ്പെടാത്ത വിശ്വാസാചാരങ്ങള്‍ തള്ളി ദൈവവചനം 
നല്‍കുകയെന്നതാണ്‌ വൈബ്‌സൈറ്റിന്റെ ഉദ്ദേശ്യ'മെന്നു പോലിസിന്റെ ഇന്റര്‍നെറ്റിലെ 
വ്യാജപതിപ്പ്‌ വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ട്‌ ആസ്ഥാനമായ ഡയറക്ട്‌ 
ഹോസ്‌റ്റിങ്ങിന്റെ സൈറ്റ്‌ വില്‍പ്പനപ്പരസ്യവും ഇതിലുണ്ട്‌. &lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;span style="font-family: inherit; font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;span class="Apple-style-span" style="font-family: inherit;"&gt;&lt;span style="font-size: small;"&gt;മേല്‍വാര്‍ത്ത 
ഇവിടെ പറയാന്‍ &lt;/span&gt;&lt;span style="font-size: small;"&gt;തോന്നിയത്‌, കേരളത്തിലെ പോലിസ്‌ സ്‌റ്റേഷനുകളില്‍ മതചിഹ്നങ്ങളും 
വിഗ്രഹങ്ങളും ഇടംപിടിക്കുന്നുവെന്ന സത്യം നേരിട്ടറിഞ്ഞപ്പോഴാണ്‌. 
മതേതരകാപട്യമണിഞ്ഞ്‌ ഫാഷിസത്തിലേക്ക്‌ നാം അതിവേഗം ബഹുദൂരം മുന്നേറുകയാണ്‌. 
പ്രഗല്‌ഭനായൊരു പത്രപ്രവര്‍ത്തകന്‍ പ്രസ്‌ ക്ലബ്ബിലെ സ്വകാര്യപരിപാടിയില്‍ പറഞ്ഞത്‌ 
തനിക്ക്‌ ഒരു പ്രത്യേക മതവിഭാഗത്തോട്‌ വെറുപ്പു&lt;/span&gt;&lt;span style="font-size: small;"&gt;ണ്ട്‌- &lt;/span&gt;&lt;span style="font-size: small;"&gt;അ&lt;/span&gt;&lt;span style="font-size: small;"&gt;തുകൊണ്ട്‌ അവര്‍ക്കെതിരേ 
വാര്‍ത്ത നല്‍കാനാവില്ല&lt;/span&gt;&lt;span style="font-size: small;"&gt;. ഒറ്റയടിക്ക്‌ പ്രശ്‌നമില്ലെന്നു തോന്നുമെങ്കിലും 
ഉള്ളിലിരുപ്പ്‌ പുറത്തുവരുന്നതിന്റെ അടയാളമായാണ്‌ എനിക്കത്‌ അനുഭവപ്പെട്ടത്‌. 
&lt;/span&gt;&lt;/span&gt;&lt;/div&gt;
&lt;div&gt;
&lt;span class="Apple-style-span" style="font-family: inherit;"&gt;&lt;span style="font-size: small;"&gt;സഹിഷ്‌ണുതയെ ഭയക്കുന്ന കുറെയധികം കാട്ടാളന്മാര്‍ നമ്മെ പ്രാകൃതയൂഗത്തിലേക്ക്‌ 
കൂട്ടിക്കൊണ്ടുപോവുകയാണ്‌. കളിയായിട്ടെങ്കിലും നാം പറയുന്ന ഓരോ വാക്കും സഹോദരനെ 
മുറിവേല്‍പ്പിക്കുന്നുണ്ടെന്ന സത്യം ഇനിയെങ്കിലും&amp;nbsp;&lt;/span&gt;ഓരോരുത്തരും&amp;nbsp;&lt;/span&gt;മനസ്സിലാക്കിയെങ്കില്‍.&lt;/div&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-8978691351117764638?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-10-16T16:28:45.607+05:30</app:edited><media:thumbnail url="http://3.bp.blogspot.com/-jiY32ovDYW0/Tpq40j0czPI/AAAAAAAABKw/bQ3Y7am8zT0/s72-c/front.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">7</thr:total></item><item><title>``ഭരണത്തിനു ജനങ്ങളാണു മാര്‍ക്കിടേണ്‌ടത്‌ ''</title><link>http://www.salahudheen.com/2011/09/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 12 Sep 2011 23:13:07 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1774945395917261719</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;span class="Apple-style-span" style="background-color: #ecf0f4; color: #747474; font-family: inherit; line-height: 16px;"&gt;(സര്‍ക്കാര്‍ നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയാക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇന്നലെ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌)&lt;/span&gt;&lt;br /&gt;
&lt;b&gt;&lt;span class="Apple-style-span" style="font-family: inherit;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;
&lt;a href="http://2.bp.blogspot.com/-rQSgqXIXDWk/Tm70aYZvuNI/AAAAAAAABKU/fK3noDPwjUQ/s1600/OOMMEN_CHANDY_22930e+%25281%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/-rQSgqXIXDWk/Tm70aYZvuNI/AAAAAAAABKU/fK3noDPwjUQ/s200/OOMMEN_CHANDY_22930e+%25281%2529.jpg" width="175" /&gt;&lt;/a&gt;&lt;/div&gt;
&lt;span class="Apple-style-span" style="font-family: inherit;"&gt;&lt;b&gt;ചോദ്യം: കര്‍മപരിപാടിയുടെ നൂറുദിനം 
പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രിക്കു കേരളജനതയോട്‌ പറയാനുള്ളതെന്താണ്‌? 
&lt;/b&gt;&lt;br /&gt;ഉത്തരം: കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ ധാരാളം പ്രശ്‌നങ്ങളാണുണ്‌ടായത്‌. 
നമ്മുടെ അവസരങ്ങളും സാധ്യതകളും നമുക്കു പ്രയോജനപ്പെടുത്താനായിട്ടില്ല. അതുകൊണ്‌ടാണു 
നമ്മുടെ നിരവധി ചെറുപ്പക്കാര്‍ക്കു കേരളവും ഇന്ത്യയും വിട്ട്‌ ജോലിയന്വേഷിച്ചു 
പോവേണ്‌ടിവന്നത്‌. നമ്മുടെ സാധ്യതകളെക്കുറിച്ച്‌ ഇനിയെങ്കിലും നാം തിരിച്ചറിയണം. 
നേടാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചു നല്ല ബോധമുണ്‌ടാവണം. അതിനുവേണ്‌ടി 
കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്‌. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: ഉദ്ദേശിച്ച വികസനപരിപാടികള്‍ 
എത്രശതമാനം പൂര്‍ത്തിയായി; ഇതിലേതാണ്‌ ഏറ്റവും മികച്ച നേട്ടമായി 
പറയാനുള്ളത്‌?&lt;/b&gt;&lt;br /&gt;ഉ: നൂറുദിവസംകൊണ്‌ട്‌ അദ്‌ഭുതങ്ങള്‍ കാട്ടാനൊക്കില്ല. 
നൂറുദിവസത്തെ പരിപാടികൊണ്‌ട്‌ ഞാനുദ്ദേശിച്ചത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി 
എന്താണെന്നും ഏതു ദിശയിലാണു ഭരണം നീങ്ങുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌. 
അത്‌ ആ അര്‍ഥത്തില്‍ വിജയിച്ചു. ഈ സര്‍ക്കാര്‍ വിവാദങ്ങള്‍ക്കല്ല മറിച്ച്‌, 
റിസല്‍റ്റിനാണു പ്രാധാന്യം കൊടുക്കുന്നത്‌. പിന്നെ, ലക്ഷ്യമിട്ടിരുന്ന 
പരിപാടികളില്‍ എന്തൊക്കെ നേടി, നേടിയില്ല എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച 
വിശദമായ റിപോര്‍ട്ട്‌ മുന്നണിക്കു നല്‍കും. &lt;br /&gt;ചോ: രാജ്യത്തെ കോണ്‍ഗ്രസ്‌ 
മന്ത്രിമാരില്‍ ജനകീയനായി സി.എന്‍.എന്‍-ദി ഹിന്ദു സര്‍വേ തിരഞ്ഞെടുത്തത്‌ 
താങ്കളെയാണ്‌. നൂറുദിന പ്രകടനം വിലയിരുത്തി മുഖ്യമന്ത്രിപദവിക്ക്‌ 
ഉമ്മന്‍ചാണ്‌ടിയെന്ന വ്യക്തി നൂറിലെത്ര മാര്‍ക്ക്‌ നല്‍കും; മന്ത്രിമാരുടെ 
പ്രവര്‍ത്തനമികവിനെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;ഉ: എന്നെക്കുറിച്ചോ എന്റെ 
സര്‍ക്കാരിനെക്കുറിച്ചോ മാര്‍ക്കിടേണ്‌ടത്‌ ജനങ്ങളാണ്‌; ജനമാണു വിലയിരുത്തേണ്‌ടത്‌. 
ഞാന്‍ മാര്‍ക്കിട്ടാല്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായ പൂജ്യമാണ്‌ എനിക്കിടുക. 
എനിക്കിപ്പോഴും ചെയ്‌തതു പോരാ, ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്നുണ്‌ട്‌. 
&lt;br /&gt;&lt;br /&gt;&lt;b&gt;ചോ: ഭരണമേറ്റശേഷം വെല്ലുവിളിയായി അനുഭവപ്പെട്ട വികസന-പ്രശ്‌നമേഖലകള്‍; 
പ്രശ്‌നം പരിഹരിച്ച രീതി? ബാക്കിയായ വെല്ലുവിളികളെന്തൊക്കെയാണ്‌? &lt;/b&gt;&lt;br /&gt;ഉ: എനിക്കുള്ള 
അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം. നമ്മള്‍ മനസ്സുവച്ച്‌, എല്ലാവരെയും 
സഹകരിപ്പിച്ചുപോവുന്നതിനു താല്‍പ്പര്യം കാണിച്ചാല്‍ വലിയ വിജയം നേടാനാവും. 
ഉദാഹരണമായി, സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മൂന്നുലക്ഷം റേഷന്‍കാര്‍ഡ്‌ 
അപേക്ഷകള്‍ കെട്ടിക്കിടക്കുകയായിരുന്നു. 100 ദിവസംകൊണ്‌ട്‌ അതു 
പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമിട്ടു. പുതുതായി മൂന്നുലക്ഷം അപേക്ഷകള്‍ കൂടി വന്നു. 
അങ്ങനെ ആറുലക്ഷം പേര്‍ക്കും റേഷന്‍കാര്‍ഡ്‌ നല്‍കി. ഇനി ഇന്നുമുതല്‍ അപേക്ഷിക്കുന്ന 
ഘട്ടംതന്നെ കാര്‍ഡ്‌ നല്‍കും. വലിയ ആത്മവിശ്വാസം നല്‍കിയ കാര്യമാണിത്‌. കാര്‍ഡ്‌ 
നല്‍കുന്നതില്‍ കാലതാമസം വന്നതില്‍ ഒരു ഉദ്യോഗസ്ഥനെയും ഞാന്‍ കുറ്റംപറയില്ല. 
കാരണം, നിലവിലുള്ള നടപടിക്രമങ്ങള്‍ അതായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാലും 
വേഗത്തില്‍ കാര്‍ഡ്‌ നല്‍കാനാവാത്ത അവസ്ഥയാണുണ്‌ടായിരുന്നത്‌. 
ഉദ്യോഗസ്ഥരില്‍നിന്നു ബുദ്ധിമുട്ട്‌ മനസ്സിലാക്കി, വ്യവസ്ഥകള്‍ മാറ്റി. ഒരാളൊരു 
അപേക്ഷ തന്നാല്‍ അതില്‍ പറഞ്ഞ കാര്യമൊക്കെയറിഞ്ഞ്‌ കാര്‍ഡ്‌ നല്‍കുമ്പോഴേക്കും 
മാസങ്ങളെടുക്കും. സര്‍ക്കാര്‍ വന്നപ്പോള്‍ ഒരു മാറ്റം വരുത്തി. തരുന്ന അപേക്ഷ 
വിശ്വസിച്ച്‌ കാര്‍ഡ്‌ ഇഷ്യൂ ചെയ്‌ത്‌ അന്വേഷിക്കുകയെന്നതാണത്‌. അന്വേഷണത്തില്‍ 
ഏതെങ്കിലും വിവരം തെറ്റാണെങ്കില്‍ തിരുത്തുകയെന്നതാണു നിലപാട്‌. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: 
മദ്യവിരുദ്ധ കാഴ്‌ചപ്പാടുള്ള കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ 
കര്‍ശനവ്യവസ്ഥകളോടെ പ്രഖ്യാപിച്ച മദ്യനയം ഈ കൊല്ലം നടപ്പാക്കാത്തതിനു 
കാരണമെന്താണ്‌? &lt;/b&gt;&lt;br /&gt;ഉ: മദ്യനയം നിലവില്‍വരേണ്‌ടത്‌ ഏപ്രില്‍ ഒന്നിനാണ്‌. 
തിരഞ്ഞെടുപ്പു മുന്‍കണ്‌ട്‌ കഴിഞ്ഞ സര്‍ക്കാര്‍ നയത്തിനു രൂപംകൊടുത്തില്ല. ഈ 
സര്‍ക്കാര്‍ സാമ്പത്തികവര്‍ഷത്തിന്റെ ഇടയ്‌ക്കുവച്ചാണ്‌ അധികാരമേറ്റത്‌. ഇടയ്‌ക്കു 
മദ്യനയം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്‌ട്‌. എന്നാലും ചില 
കാര്യങ്ങളില്‍ അടിയന്തരമായി തീരുമാനം എടുക്കേണ്‌ടിവന്നതുകൊണ്‌ട്‌ മദ്യനയം 
മന്ത്രിസഭയിലും ബന്ധപ്പെട്ട കക്ഷികളുമായും ചര്‍ച്ചചെയ്‌തെങ്കിലും യു.ഡി.എഫിലോ 
ഘടകകക്ഷികളിലോ ചര്‍ച്ചചെയ്യാനായില്ല. പലരും ചര്‍ച്ചചെയ്യണമെന്ന്‌ 
ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്കുവേണ്‌ടി തീരുമാനിച്ചു. മദ്യലഭ്യത 
കുറച്ചുകൊണ്‌ടുവരുന്നതിന്‌ സഹായകരമായ നയംതന്നെയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. 
&lt;br /&gt;&lt;br /&gt;&lt;b&gt;ചോ: ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ ചികില്‍സാകാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച 
പ്രത്യേക താല്‍പ്പര്യം പി.ഡി.പി നേതാവ്‌ മഅ്‌ദനിയുടെ കാര്യത്തില്‍ 
കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്‌ട്‌? &lt;/b&gt;&lt;br /&gt;ഉ: ബാലകൃഷ്‌ണപ്പിള്ള കേരളത്തിലെ ഒരു 
ജയിലിലുള്ള വ്യക്തിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്‌ അതിന്‌ അവസരവും 
സാഹചര്യവുമുണ്‌ട്‌. മഅ്‌ദനി ഇപ്പോഴുള്ളത്‌ കര്‍ണാടക സര്‍ക്കാരിന്റെ ജയിലിലാണ്‌. 
കര്‍ണാടകയിലെ രാഷ്ട്രീയസാഹചര്യം കേരളത്തില്‍നിന്നു തികച്ചും വ്യത്യസ്‌തമാണ്‌. ഈ 
വ്യത്യാസം കാണാതിരിക്കരുത്‌. അതേസമയം, സര്‍ക്കാരിനു വ്യക്തമായ കാഴ്‌ചപ്പാടുണ്‌ട്‌. 
ശിക്ഷയനുഭവിക്കുന്ന ആളാണെങ്കില്‍പ്പോലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച്‌ അവരുടെ 
താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിലുപരി വിചാരണത്തടവുകാരനോട്‌ കുറേക്കൂടി 
മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്‌. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: ബോര്‍ഡ്‌, കോര്‍പറേഷന്‍ വിഭജനം 
പൂര്‍ത്തിയാവാന്‍ വൈകുന്നത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലേ? &lt;/b&gt;&lt;br /&gt;ഉ: 
ബോര്‍ഡ്‌, കോര്‍പറേഷന്‍ കഴിയുന്നത്ര വേഗത്തിലാക്കാന്‍ 
തീരുമാനിച്ചിട്ടുണ്‌ട്‌.&lt;br /&gt;&lt;br /&gt;&lt;b&gt;ചോ: അട്ടപ്പാടി പാക്കേജ്‌ ആദിവാസിവിരുദ്ധമാണെന്നും 
റവന്യൂമന്ത്രി പരസ്‌പരവിരുദ്ധ പ്രസ്‌താവന നടത്തുന്നതായും 
ആരോപണമുയര്‍ന്നിട്ടുണ്‌ട്‌. സര്‍ക്കാരില്‍ ഭിന്നാഭിപ്രായമുണേ്‌ടാ? അട്ടപ്പാടി 
കൈയേറ്റപ്രശ്‌നം കൈകാര്യംചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്‌ചയുണ്‌ടായോ?&lt;/b&gt;&lt;br /&gt;ഉ: 
ഭിന്നാഭിപ്രായത്തിന്റെ പ്രശ്‌നമില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു ഭൂമി 
നഷ്ടപ്പെട്ട പ്രശ്‌നം യു.ഡി.എഫാണ്‌ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്‌ടുവന്നതും ശക്തമായ 
നിലപാടെടുത്തതും. ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടാണ്‌ 
അന്നത്തെ സര്‍ക്കാരെടുത്തത്‌. കഴിഞ്ഞ സര്‍ക്കാര്‍ വച്ച കമ്മിറ്റി തന്നെ, ഭൂമി 
നഷ്ടപ്പെട്ടത്‌ കണെ്‌ടത്തിയിട്ടുണ്‌ട്‌. ആദിവാസിസംഘടനകളുമായും അവരെ 
സഹായിക്കുന്നവരുമായും റവന്യൂമന്ത്രി ചര്‍ച്ചചെയ്‌തു. അവരുടെ അഭിപ്രായം, 
കണെ്‌ടത്തിയതിനേക്കാള്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്‌ട്‌ എന്നാണ്‌. അതു 
വീണ്‌ടും പരിശോധിച്ചുവരുകയാണ്‌. ആദിവാസികളുടെ താല്‍പ്പര്യത്തിനായിരിക്കും 
സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുന്നത്‌. കുറേക്കൂടി മെച്ചപ്പെട്ട പാക്കേജിന്‌ 
കോണ്‍ഗ്രസ്‌-യു.ഡി.എഫില്‍ നിന്നുതന്നെ നിര്‍ദേശം വന്നിട്ടുണ്‌ട്‌. തുറന്ന 
മനസ്സോടെയാണ്‌ എല്ലാറ്റിനെയും സര്‍ക്കാര്‍ കാണുന്നത്‌. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: നിയമസഭാ 
തിരഞ്ഞെടുപ്പിലെ മോശം ഫലം സര്‍ക്കാരിന്റെ പ്രകടനത്തെ ത്വരിതപ്പെടുത്തുന്നതിലും 
കാര്യക്ഷമത കൂട്ടുന്നതിലും കാര്യമായ പങ്കുവഹിച്ചിട്ടില്ലേ? &lt;/b&gt;&lt;br /&gt;ഉ: ജനാധിപത്യത്തില്‍ 
ഭൂരിപക്ഷം ഭൂരിപക്ഷംതന്നെയാണ്‌. അത്‌ എത്രയെന്നത്‌ അപ്രധാനമാണ്‌. ഭൂരിപക്ഷം 
കുറഞ്ഞാല്‍ കൂടുതല്‍ ജാഗ്രതയുണ്‌ടാവും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ 
മെച്ചമെന്നത്‌ ഭൂരിപക്ഷത്തിന്റെ കണക്കല്ല. മറിച്ച്‌, ഭരണകര്‍ത്താക്കളുടെ 
ഇച്ഛാശക്തിയാണ്‌. കാര്യങ്ങള്‍ ചെയ്യുന്നതില്‍ കാണിക്കുന്ന ജാഗ്രതയാണു പ്രധാനം. 
സര്‍ക്കാരിനു വിവാദങ്ങളില്‍ താല്‍പ്പര്യമില്ല. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: മണിചെയിന്‍ 
മാര്‍ക്കറ്റിങ്‌ കമ്പനികള്‍ക്ക്‌ നിലവിലുള്ള നിയന്ത്രണം ശക്തമാക്കുന്നതിനു പകരം അതു 
നിയമവിധേയമാക്കുന്നതിനാണു സര്‍ക്കാര്‍ തീരുമാനിച്ചത്‌. ആംവേ, ആര്‍.എം.പി, 
പി.എ.സി.എല്‍ തുടങ്ങിയ കമ്പനികളെ സഹായിക്കുന്നതിന്‌ സര്‍ക്കാര്‍ 
വഴിവിട്ടുനീങ്ങുന്നുണേ്‌ടാ?&lt;/b&gt;&lt;br /&gt;ഉ: അങ്ങനെ ഒരിക്കലുമുണ്‌ടാവില്ല. നിയമവിരുദ്ധമായ 
ഒന്നുമനുവദിക്കില്ല. ജനങ്ങളെ വഞ്ചിക്കുന്ന ഒരു ബിസിനസ്സും പ്രോല്‍സാഹിപ്പിക്കില്ല. 
നിയമാനുസൃതമാണ്‌ ബിസിനസ്‌ എങ്കില്‍ അതു നടത്തുന്നവരെ ദ്രോഹിക്കുന്ന ഒരു സമീപനവും 
സര്‍ക്കാരിനില്ല. ചീഫ്‌ സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതതല സമിതിയെ, 
നിയമവിരുദ്ധമായ ബിസിനസ്സുകളെന്തൊക്കെ, ജനങ്ങളെ ചൂഷണംചെയ്യുന്നതെങ്ങനെ എന്നിവ 
പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരേ കേസുകളെടുക്കാന്‍ നിയോഗിച്ചു. നിയമവിധേയമായ 
കാര്യങ്ങള്‍ നടത്തുന്നതിന്‌ അവസരമുണ്‌ടാവണമെന്നും തീരുമാനിച്ചു. ഇതു തികച്ചും 
ന്യായമായ നടപടിയാണ്‌. എന്തെങ്കിലും പോരായ്‌മയുണെ്‌ടന്ന്‌ ആരെങ്കിലും 
ചൂണ്‌ടിക്കാണിച്ചാല്‍ തീരുമാനം പുനപ്പരിശോധിക്കും. &lt;br /&gt;&lt;br /&gt;&lt;b&gt;ചോ: വിജിലന്‍സ്‌ 
ജഡ്‌ജിക്കെതിരായ പി സി ജോര്‍ജിന്റെ നടപടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയോ? 
പ്രതിപക്ഷനേതാവ്‌ ചീഫ്‌ വിപ്പിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്‌. 
മുഖ്യമന്ത്രിക്ക്‌ എന്താണു പറയാനുള്ളത്‌?&lt;/b&gt;&lt;br /&gt;ഉ: കോണ്‍ഗ്രസ്സിന്റെ സമീപനം 
കെ.പി.സി.സി അധ്യക്ഷനും എന്റെ അഭിപ്രായം ഞാനും പറഞ്ഞിട്ടുണ്‌ട്‌. കോണ്‍ഗ്രസ്സിനും 
യു.ഡി.എഫിനും കോടതിയോട്‌ ആദരവാണുള്ളത്‌. ജുഡീഷ്യറി ജനാധിപത്യത്തിനു കരുത്തുപകരുന്ന 
ശക്തമായ ഘടകമാണ്‌. ആ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനോടും യോജിക്കാന്‍ 
നിവൃത്തിയില്ല. പാമൊലിന്‍ കേസിന്റെ കോടതിവിധി വന്നപ്പോള്‍ ഞാനെന്റെ നിലപാട്‌ 
വ്യക്തമാക്കി. വിധിയില്‍ എനിക്കു യാതൊരു പരാതിയുമില്ല. നിയമം നിയമത്തിന്റെ 
വഴിക്കുപോവട്ടെ. എന്നെക്കുറിച്ച്‌ അന്വേഷണം നടത്തരുതെന്ന നിലപാട്‌ 
സ്വീകരിക്കുന്നത്‌ തെറ്റാണെന്നു വിശ്വസിക്കുന്നതുകൊണ്‌ടാണ്‌ ഞാന്‍ വിധിക്കെതിരേ 
അപ്പീല്‍ പോലും കൊടുക്കാതിരുന്നത്‌. ആ സാഹചര്യത്തില്‍ ജഡ്‌ജിയെ കുറ്റപ്പെടുത്തുന്ന 
വിധമുള്ള നിലപാട്‌ ഒഴിവാക്കേണ്‌ടതായിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;
&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1774945395917261719?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-09-13T11:43:07.800+05:30</app:edited><media:thumbnail url="http://2.bp.blogspot.com/-rQSgqXIXDWk/Tm70aYZvuNI/AAAAAAAABKU/fK3noDPwjUQ/s72-c/OOMMEN_CHANDY_22930e+%25281%2529.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">1</thr:total></item><item><title>ഇനിയും ഒരവാര്‍ഡുപടം</title><link>http://www.salahudheen.com/2011/08/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Fri, 12 Aug 2011 05:16:26 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-8687836948155851832</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
&lt;a href="http://2.bp.blogspot.com/-0rR8XOhDics/TkFxVEKcSNI/AAAAAAAABEo/RJAC-qabQNo/s1600/IMG-20110727-00323.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-0rR8XOhDics/TkFxVEKcSNI/AAAAAAAABEo/RJAC-qabQNo/s200/IMG-20110727-00323.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;div&gt;
കഴിഞ്ഞ ആഴ്‌ച ഒരുച്ചയ്‌ക്ക്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലാണു സംഭവം. പി.ആര്‍.ഡിയിലേക്കുള്ള വഴിയില്‍ ക്ലബ്ബില്‍ കയറിയതാണ്‌. ഏതോ പഴയ മുസ്ലിംനേതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ അവാര്‍ഡ്‌ ദാനച്ചടങ്ങ്‌. പ്രചാരണത്തിനു വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയാണെന്ന്‌ ഒറ്റനോട്ടത്തിലേ മനസ്സിലായി. സംഘാടകരായി നാലഞ്ചുപേര്‍മാത്രം. അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതും നല്‍കുന്നതുമൊക്കെ ഒരേയാളുടെ നേതൃത്വത്തില്‍. കക്ഷിക്ക്‌ എഴുപതുവയസ്സുണ്ടാവും. നല്ല ചുറുചുറുക്കും വ്യക്തിത്വവും തോന്നിക്കുന്ന പെരുമാറ്റത്തില്‍ കള്ളത്തരമുണ്ടോയെന്നൊന്നും തോന്നിയില്ല. 10 മിനിറ്റ്‌ കഴിഞ്ഞില്ല. മന്ത്രി പി കെ ജയലക്ഷ്‌മിയും പരിവാരവും ക്ലബ്ല്‌ ഹാളിലേക്ക്‌. എല്ലാത്തിലും പുതുമദര്‍ശിക്കുന്ന മന്ത്രിസഭയിലെ ജൂനിയറിന്‌ പ്രത്യേകിച്ച്‌ അസ്വാഭാവികത തോന്നിയില്ല. മന്ത്രിക്കൊപ്പം വന്ന പി.എയും മറ്റു രണ്ടുമൂന്നുപേരും ഒഴിഞ്ഞ സദസ്സിലിരുന്നു. പഞ്ചവടിപ്പാലത്തില്‍ ശ്രീനിവാസനിരുന്ന പോലെ ഞാനൊറ്റയ്‌ക്ക്‌ പിന്നില്‍ ഇടംപിടിച്ചു. മന്ത്രിയുടെ വക കഥാനായകന്‌ പൊന്നാടയണിക്കലും അവാര്‍ഡ്‌ ദാനവും 15 നിമിഷംകൊണ്ട്‌ അവസാനിച്ചു. പ്രൊഫഷണലല്ലാത്തൊരു ക്യാമറയും വച്ച്‌ പടങ്ങളേറെയെടുത്തു സംഘാടകരിലൊരുവന്‍. പരിപാടിയവസാനിച്ചു. മന്ത്രി സാരിത്തലയും പിടിച്ച്‌ മായാപ്പുഞ്ചിരിയുമായി അടുത്ത യോഗസ്ഥലത്തേക്ക്‌. &lt;br /&gt;
&lt;br /&gt;
(ഇത്തരം 'നിരുപദ്രവ' അവാര്‍ഡ്‌ ചടങ്ങുകളുടെ പടം പിറ്റേന്നത്തെ പത്രങ്ങളില്‍ പ്രാദേശികപേജില്‍ അച്ചടിച്ചുവന്നു. ഫൗണ്ടേഷന്റെ പേരില്‍ സഹായധനം പറ്റുന്നുണ്ടോയെന്നൊന്നും അറിയില്ല. ഉണ്ടെങ്കില്‍ കാക്കത്തൊള്ളായിരം സംഘങ്ങളുടെ അവാര്‍ഡുദാനച്ചിത്രങ്ങള്‍ നിറയുന്ന വാര്‍ത്താപത്രങ്ങള്‍ക്കെവിടെ നേരം, ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ വാര്‍ത്ത നല്‍കാന്‍- ചാനലുകളുടെ വഴിയേ, സെന്‍സേഷനല്‍ ജേര്‍ണലിസം കാഴ്‌ചവയ്‌ക്കാനോടുകയല്ലേ ലേഖകന്‍മാര്‍)&lt;/div&gt;
&lt;/div&gt;
&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-8687836948155851832?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-08-12T17:46:26.354+05:30</app:edited><media:thumbnail url="http://2.bp.blogspot.com/-0rR8XOhDics/TkFxVEKcSNI/AAAAAAAABEo/RJAC-qabQNo/s72-c/IMG-20110727-00323.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">3</thr:total></item><item><title>അറബിനാട്യക്കാരി- അപകടം</title><link>http://www.salahudheen.com/2011/06/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Thu, 02 Jun 2011 14:39:07 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-2146201598216274012</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-SfQW2V1rldk/Tef-EEjvdNI/AAAAAAAABBk/9SmUCVUMNHQ/s1600/bb+035.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" id=":current_picnik_image" src="http://3.bp.blogspot.com/-Xzh0hhIctaY/Tef-gg4DLGI/AAAAAAAABBo/2WfY2Hy1sq0/s1600/14395397859_q4vds.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് അറബ്നാടിനെ കീഴടക്കിയത് മലയാളികളാണെന്ന് അറബികള്‍ പറയാറുണ്ട്. അപവാദങ്ങളുണ്ടെങ്കിലും മലയാളികള്‍ക്കും അറബ്നാട് നന്മയാണധികവും തിരികെത്തന്നത്. &lt;br /&gt;
&lt;br /&gt;
ഇന്നലെ ഉച്ചയോടെ ദുബായ് ഖിസൈസില്‍ നിന്ന് റാഷിദിയ്യ ക്ലിനിക്കിലേക്കുള്ള കാര്‍യാത്ര. റൌണ്ടബൌട്ട് തിരിയുന്നു. അപ്പുറത്തെ റോഡില്‍ നിന്നൊരു കാര്‍ ചീറിപ്പാഞ്ഞെത്തി. വേഗംകുറവായതിനാല്‍ ഡ്രൈവര്‍ക്ക് കാര്‍ വെട്ടിക്കാനായി. മുന്‍ഭാഗത്ത്, ഞാനിരിക്കുന്ന വലതുവശത്ത്, ടയറിനു മുന്നില്‍ മറ്റേ കാറിടിച്ചുനിന്നു. അപകടമാണല്ലോ, വാഹനം അരികുചേര്‍ന്നു നിര്‍ത്തി. ഞങ്ങള്‍ പുറത്തിറങ്ങിയിട്ടും മറ്റേ കാറിന്റെ ഡ്രൈവറിറങ്ങുന്നില്ല. രണ്ടുമിനിറ്റ് കാത്തു. ചെന്നുനോക്കി. വിന്റോ ഗ്ലാസ് മെല്ലെ തുറക്കുന്നു- കണ്ടു, 'മൊബൈലു'മായൊരു അറബിപ്പെണ്ണ്‍. പക്ഷേ, പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ''പോലിസിനെ അറിയിച്ചോ''- ഞാന്‍ ചോദിച്ചു. ഉം- മഹതി തലയാട്ടി.&lt;br /&gt;
&lt;br /&gt;
10 മിനിറ്റിനകം പോലിസെത്തി. കാറുകള്‍ പരിശോധിച്ചു. വണ്ടിയിലിരിക്കാന്‍ നിര്‍ദേശം. ഇരുന്നു, അരമണിക്കൂറോളം. ഇതിനിടെ, അറബിയുവതിയുടെ&amp;nbsp; അടുത്ത്ചെന്ന് ചോദ്യങ്ങള്‍. ഒടുവില്‍ ഡ്രൈവറെ വിളിപ്പിച്ചു. റൌണ്ടബൌട്ടിനുള്ളിലേക്ക് ചീറിപ്പാഞ്ഞെത്തി അപകടമുണ്ടാക്കിയ യുവതി പോലിസിന് കൊടുത്ത മൊഴി പച്ചക്കള്ളം- റൌണ്ടബൌട്ടിലേക്ക് വാഹനമോടിച്ചുകയറ്റിയത് ഞങ്ങളാണെന്ന്!!!!&lt;br /&gt;
&lt;br /&gt;
ഒരുവേള ഞങ്ങളെ കുറ്റവാളികളാക്കുമോയെന്നു ഭയന്നു. അറബികള്‍ക്കെതിരേ അപകടംകണ്ട ആരുസാക്ഷിപറയാന്‍., പോലിസിനോട് ഡ്രൈവര്‍ കെഞ്ചി സത്യാവസ്ഥ വിവരിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. അവസാനം ന്യായത്തിന്റെ (അപകട ഇന്‍ഷൂറന്‍സ്) പച്ചക്കടലാസ് ഞങ്ങള്‍ക്കും ചുവപ്പ് അവര്‍ക്കും കൊടുത്ത് നീതിപാലകര്‍ മടങ്ങി. അറബികള്‍ക്കപമാനമായി ഇങ്ങനെയും ചില പെണ്ണുങ്ങളുണ്ടല്ലോയെന്ന ആത്മഗതം ബാക്കി.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;i&gt;(അപകടത്തേക്കാള്‍ മനസ്സിനെ വിഷമിപ്പിച്ചത് നിരപരാധികളെ അപരാധികളാക്കിയ പെണ്‍രീതിയാണ്. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി ചിത്രീകരിച്ച് തല്ലിക്കൊല്ലുന്ന സമൂഹത്തില്‍ നീതിയുടെ തുലാസ് പ്രവര്‍ത്തനക്ഷമമാണെന്നത് ആശ്വാസംപകരുന്നു. പക്ഷേ, ഇന്ത്യാമഹാരാജ്യത്ത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം നാം വിചാരണ ഭയക്കുന്നതെന്തിനാണ്?!! )&lt;/i&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-2146201598216274012?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-06-03T03:09:07.297+05:30</app:edited><media:thumbnail url="http://3.bp.blogspot.com/-Xzh0hhIctaY/Tef-gg4DLGI/AAAAAAAABBo/2WfY2Hy1sq0/s72-c/14395397859_q4vds.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">4</thr:total></item><item><title>രക്തബന്ധവും ആദര്‍ശബന്ധ(ന)വും</title><link>http://www.salahudheen.com/2011/05/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Fri, 13 May 2011 13:51:43 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1103214714155304891</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-Ucoq-iFLQ8k/TcsBIKjXzQI/AAAAAAAABBM/W2pfzbaAHeE/s1600/polrel.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" src="http://1.bp.blogspot.com/-Ucoq-iFLQ8k/TcsBIKjXzQI/AAAAAAAABBM/W2pfzbaAHeE/s200/polrel.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഉമ്മയുടെ ഉമ്മ ഹജ്ജിനു പോയി തിരിച്ചുവന്നപ്പോള്‍ പറഞ്ഞൊരുകാര്യം- സുന്നി എ.പി വിഭാഗത്തിന്റെ (കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍) നിയന്ത്രണത്തിലുള്ള ഹജ്ജ് ഗ്രൂപ്പിലാണവര്‍ പോയത്. ഉമ്മുമ്മയുടെ ആങ്ങളയായ പ്രമുഖ പണ്ഡിതന്‍ മര്‍ഹൂം ടി.ടി അബ്ദുല്ലക്കുട്ടി മുസ്ലിയാരും ഭാര്യയും (ഉമ്മയുടെ അമ്മായി) കൂടെയുണ്ടായിരുന്നു. ഉമ്മയുടെ അമ്മാവനും എന്റെ ഉമ്മുമ്മയും കൂടി മക്ക-മദീന ഇരുഹറമുകളിലും നേരത്തേ കാന്തപുരം വിഭാഗം 'സുന്നികേരളത്തിലെ' വനിതകള്‍ക്കു നിഷിദ്ധമാക്കിയ ഇടങ്ങളിലൊക്കെ ഒറ്റയ്ക്കുപോയി പ്രാര്‍ത്ഥനാ-നമസ്കാരങ്ങള്‍ നിര്‍വഹിച്ചുവെന്ന് അഭിമാനത്തോടെ 'വെളിപ്പെടുത്തി'. ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെട്ടതും ഉമ്മുമ്മയ്ക്ക് ലഭിച്ചതുമായ ഈ 'സൌഭാഗ്യത്തെ' അവര്‍ വര്‍ണിക്കുന്നത് കേള്‍ക്കാനായത് പൌരോഹിത്യത്തിന്റെ ജീര്ണതയും തട്ടിപ്പും മനസ്സിലാക്കിത്തുടങ്ങിയ സമയത്താണ്, അതും ഇരുട്ടുനിറഞ്ഞൊരു രാത്രിയില്‍ എന്റെ പെങ്ങന്മാരൊക്കെ ഉറക്കച്ചടവിലായിരിക്കെ.&lt;br /&gt;
&lt;br /&gt;
എന്റെ ഉമ്മാക്ക് ജനിക്കാതെപോയ അനേകായിരം പെങ്ങന്മാരെ കാലാകാലവും ഉറക്കിക്കിടത്താന്‍ പുരോഹിതപ്പരിശകളും ദുരാഗ്രഹികളും ചേര്‍ന്നു പണിയുന്ന പുതിയ അന്ധകാരക്കെട്ടിനെതിരേ പ്രതികരിക്കാന്‍ ഒറ്റ പുരോഗമനവാദിയും പരിഷത്തുകാരനും യുക്തിചിന്തകനും രംഗത്തുവരുന്നില്ലെന്നതാണ് ആശ്ചര്യകരം. &lt;br /&gt;
&lt;br /&gt;
(കൂടെ സ്വന്തക്കാരില്ലാതെ, പണ്ഡിതവര്യന്മാരില്ലാതെ പോയ മഹിളകള്‍ക്ക് ഹറമിനുള്ളില്‍ പ്രത്യേക നിയന്ത്രണമുണ്ടായിരുന്നുവെന്ന് ഉമ്മുമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ കൂട്ടത്തില്‍പ്പോയി, (കൂട്ടംവിട്ട് ഹജ്ജ് ചെയ്ത്), കൂട്ടത്തില്‍ത്തന്നെ തിരിച്ചുവന്നത്.&lt;span class="text_exposed_show"&gt; യഥാര്‍ത്ഥത്തില്‍ ഒരേ ഗ്രൂപ്പിലുള്ള മറ്റു  സഹോദരിമാര്‍ക്കു ഹറാമായ കാര്യം കാന്തപുരം ഉസ്താദിന്റെ അനുയായി സ്വന്തക്കാര്‍ക്ക്  സുന്നത്താക്കിയതിന്റെ മാനദണ്ഡമാണ് ചോദ്യംചെയ്തത്.)&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1103214714155304891?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-05-14T02:21:43.575+05:30</app:edited><media:thumbnail url="http://1.bp.blogspot.com/-Ucoq-iFLQ8k/TcsBIKjXzQI/AAAAAAAABBM/W2pfzbaAHeE/s72-c/polrel.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>പച്ചമുറിവുകളുടെ പെണ്‍നോവ്</title><link>http://www.salahudheen.com/2011/04/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Thu, 31 Mar 2011 16:01:11 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-345257903475391230</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-P2VQTPGQ8c4/TZT4woKNrjI/AAAAAAAAA_Q/vyIcIOlrTHA/s1600/alone460.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="111" src="http://2.bp.blogspot.com/-P2VQTPGQ8c4/TZT4woKNrjI/AAAAAAAAA_Q/vyIcIOlrTHA/s200/alone460.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;അന്യന്റേതറിയാനുള്ള താല്‍പ്പര്യമേറെ. എന്നാല്‍, സ്വന്തം ജീവിതത്തെപ്പറ്റി തുറന്നുപറയാന്‍ വൈമുഖ്യമുള്ളവരാണധികവും. മറിച്ചായാല്‍ ബാലിശമെന്നും പക്വതയില്ലാത്തവനെന്നും രഹസ്യംസൂക്ഷിക്കാനറിയാത്തവനെന്നും മുദ്രകുത്തുക- അതാണു സാമൂഹികരീതി. മര്‍ദ്ദിതരുടെ കൂട്ടത്തെ മറികടന്നാണ് ഓരോ ദിനവും നീങ്ങുന്നത്.&lt;br /&gt;
&lt;br /&gt;
വയസ്സുകൊണ്ട് മൂത്തതും മനസ്സുകൊണ്ട് ഇളപ്പവുമുള്ളൊരുത്തിയെ യാത്രയ്ക്കിടെ, കാണാനായി. ഉത്തരേന്ത്യയാണു സ്വദേശം. ഇടയ്ക്കെപ്പോഴോ അവള്‍ പറഞ്ഞു- ''നിനക്കെന്റെ ജീവിതകഥയെഴുതിക്കൂടേ''.&lt;br /&gt;
സ്വയം നിലത്തുറക്കാത്ത ജീവിതം വച്ചെഴുതാനാവില്ലെന്നും മൂക്കിനു താഴെയുള്ളതിനെക്കുറിച്ചെഴുതിയാല്‍ പലരുടെയും മുഖംകറുക്കുമെന്നും പറഞ്ഞുനോക്കി. പ്രശ്നമില്ലെന്ന് മറുപടി.&lt;br /&gt;
&lt;br /&gt;
മാനേജ്മെന്റ് തലത്തില്‍ ഉന്നത ബിരുദധാരി. നാട്ടില്‍ അഞ്ചക്ക ശന്പളം വാങ്ങിച്ചവള്‍ ഇപ്പോള്‍ അതിന്റെ പകുതിയോളംമാത്രം മൂല്യംവരുന്ന ശന്പളത്തിനായി ദുബായിയില്‍. മുഴുക്കുടിയനായ ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം പേടിച്ച്, ഏകയായി ഇപ്പോള്‍ പെണ്ണുങ്ങള്‍ക്കുള്ള ബെഡ് സ്പേസില്‍ കഴിയുന്നു. ജോലിയില്ലായിരുന്നെങ്കില്‍ നിസ്സഹായായി പ്രവാസംകഴിക്കേണ്ടിവരുമായിരുന്നു അവള്‍ക്ക്. ഭര്‍ത്താവുണ്ടായിട്ടും പ്രവാസത്തിലൊറ്റപ്പെട്ട പല പെണ്ണുങ്ങളിലൊരാള്‍. ഭര്‍ത്താവൊഴികെ, അടുത്ത ബന്ധുവായി ആരും അടുത്തില്ലാത്ത ആ പെങ്ങളുടെ ധൈര്യമാണെന്നെ ഇതെഴുതിച്ചത്. അവളിപ്പോഴുമയാളെ സ്നേഹിക്കുന്നുണ്ടത്രെ. ജീവിതത്തോട് തോറ്റുകൊടുക്കാതിരിക്കാന്‍ അവസാനശ്രമം നടത്തുന്ന പലരിലൊരുവള്‍. ഭര്‍ത്താവ് തെറ്റുതിരുത്തി തിരികെവിളിക്കുമെന്നു ദിനേന പ്രാര്‍ത്ഥിക്കുന്നുണ്ടവളിപ്പോഴും.&lt;br /&gt;
&lt;br /&gt;
&lt;i&gt;&lt;b&gt;(ഞാന്‍ പ്രവാസിയാണ്. എന്നാലും പറയുന്നു, മകളെ ഇണയായിത്തരും മുന്പെന്നെ അറിയുക. പെണ്മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. പുരുഷനു വേണ്ടി പെണ്ണ് സ്വയംഹത്യചെയ്യുന്ന കാലത്തിന്റെ തേട്ടമാണത്.)&lt;/b&gt;&lt;/i&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-345257903475391230?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-04-01T04:31:11.768+05:30</app:edited><media:thumbnail url="http://2.bp.blogspot.com/-P2VQTPGQ8c4/TZT4woKNrjI/AAAAAAAAA_Q/vyIcIOlrTHA/s72-c/alone460.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">8</thr:total></item><item><title>തമസ്കരിക്കേണ്ട മാധ്യമ വാര്‍പ്പുമാതൃകകള്‍</title><link>http://www.salahudheen.com/2011/01/blog-post_26.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Wed, 26 Jan 2011 16:44:13 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-5224835192473793148</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TUAjWwAUHNI/AAAAAAAAA7I/nt_ghnjNAq8/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_cyCPTIkJ9Ak/TUAjWwAUHNI/AAAAAAAAA7I/nt_ghnjNAq8/s1600/images.jpg" /&gt;&lt;/a&gt;&lt;/div&gt;മാധ്യമങ്ങളും അവയുടെ പ്രവര്‍ത്തകരും ജനപക്ഷത്തുനില്‍ക്കണമെന്നാണു വയ്പ്‌. വിശ്വാസ്യതയും സത്യസന്ധതയും മാധ്യമപ്രവര്‍ത്തകന്റെ മുഖമുദ്രയാകണമെന്നും പറയും. പരസ്യത്തിനും പണത്തിനും തീറെഴുതിക്കൊടുത്ത് വായനക്കാരനെ ‘അടിമത്ത’ത്തിലേക്ക് നയിച്ച് അവനെ ഷണ്ഡനാക്കുന്ന രീതിയാണിപ്പോള്‍ ആധുനികമാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്. &lt;br /&gt;
&lt;br /&gt;
മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ പുറംലോകത്തെത്തിക്കുന്നെന്ന വ്യാജേന അസത്യ-അബദ്ധജഡിലമായ വാര്‍ത്തകള്‍ മാധ്യമരംഗത്ത് ഒഴിയാബാധയായി മാറി. ജനകീയമാധ്യമങ്ങളെന്ന് കൊട്ടിഘോഷിച്ച് രംഗപ്രവേശം ചെയ്യുന്നവയെല്ലാം ‘ധര്‍മ്മം’ നിറവേറ്റാനാവാതെ, മുഖ്യധാരയിലലിയാന്‍ വെന്പല്‍ക്കൊള്ളുന്നു. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട, സംസ്കാരം തന്നെ മാറ്റിമറിക്കപ്പെട്ട മാധ്യമലോകത്തിന് വായനക്കാരനെ വിശ്വസിക്കാനാവുന്നില്ല. സ്വന്തം അഭിപ്രായാഭിരുചികള്‍ അടിച്ചേല്‍പ്പിക്കാന്‍ നുണയെ വര്‍ണക്കടലാസില്‍ അച്ചടിച്ചുവിട്ട് ‘ദൃശ്യവല്‍ക്കരിച്ചു’കൊണ്ടിരിക്കുന്നു അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഇവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തൊഴിലിനോടും ശന്പളത്തോടുമുള്ള കൂറുമാത്രം. പണിപോവാതിരിക്കാനും പ്രശസ്തിക്കും വേണ്ടിമാത്രം ജനപക്ഷ വാര്‍ത്തകള്‍ പൈങ്കിളിവല്‍ക്കരിച്ച് അവര്‍ വായനക്കാരെ ഊട്ടുന്നു. &lt;br /&gt;
&lt;br /&gt;
വര്‍ഷങ്ങളുടെ പാരന്പര്യം അവകാശപ്പെട്ട് ഉടുതുണി ഊരിയെറിഞ്ഞു വായനക്കാരന്റെ മാനസികനിലയെ വഴിവിട്ടു പ്രവര്‍ത്തിപ്പിക്കാനുള്ള യത്നമാണു ചുറ്റും. മാധ്യമങ്ങളെന്നാല്‍ ഗുണനിലവാരമുള്ള കടലാസുകളും സമ്മാനപദ്ധതികളും മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, വസ്തുതതകളെ ഉപരിപ്ലവമായി മാത്രം ചിത്രീകരിച്ച് അവയെ നിസ്സാരവല്‍ക്കരിക്കുകയാണ് പുതിയ കെട്ടിലും മട്ടിലും അണിഞ്ഞൊരുങ്ങിയെത്തുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്. വാര്‍ത്തകള്‍ പരസ്യങ്ങളാവുകയും പരസ്യങ്ങളും വാര്‍ത്തയും വേര്‍തിരിച്ചറിയാതാവുകയും ചെയ്യുന്ന കാലം. &lt;br /&gt;
&lt;br /&gt;
പരസ്യത്തിനു മീതെ പത്രവും പറക്കില്ല. പരസ്യദാതാവിനെ ബാധിക്കുന്ന, അതും പ്രതികൂലമായി വന്നേക്കാവുന്ന വാര്‍ത്തയെ തമസ്കരിച്ച് വായനക്കാരന്/പ്രേക്ഷകന് നിഷേധിക്കുന്ന അവസ്ഥ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി അവതരിക്കപ്പെടുന്നവ, പത്രമെന്നാല്‍ ‘പത്രക്കാരന്‍’ തീരുമാനിച്ചുറപ്പിച്ച് തയ്യാറാക്കിവിടുന്നതുമാത്രമാണെന്ന് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ടെലിവിഷന്‍ സംസ്കാരത്തെ അച്ചടിമാധ്യമലോകം പുല്‍കാന്‍ വെന്പല്‍ക്കൊള്ളുന്പോള്‍ തങ്ങള്‍ നിശ്ചയിച്ച അതിര്‍വരന്പു കടക്കാന്‍ വായനക്കാരന് സാധിക്കാതെ വരുന്നു. &lt;br /&gt;
&lt;br /&gt;
പുതുമാധ്യമങ്ങളുടെ രംഗപ്രവേശത്തിന് നിലപാടുകളേക്കാളേറെ തടസ്സമാവുന്നത് അവയുടെ കെട്ടുംമട്ടുമാണ്. ഉള്ളടക്കമോ അവതരണരീതിയോ അല്ല വിഷയമെന്നുവരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നേരത്തേ അറിയാത്തവ വാര്‍ത്തയല്ലെന്നും വിശകലനങ്ങളേക്കാളേറെ വസ്തുതകളാണ് വാര്‍ത്തയെന്നുമൊക്കെ സമ്മതിക്കാം. എന്നാല്‍ വായനക്കാരന്റെ മാനസികാവസ്ഥയെ ചൂഷണംചെയ്ത്, ഉറച്ച നിലപാട് രൂപീകരിക്കാന്‍ അവനെ പ്രേരിപ്പിക്കാതെ ബലിയാടാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍. മുതലാളിയെക്കുറിച്ചൊന്നും എതിരെഴുതാന്‍ കഴിയാത്ത, ഏതെങ്കിലും പക്ഷംചേരുക മാത്രം ചെയ്യുന്ന വാര്‍പ്പുമാതൃകകളെയല്ല ഇന്നു നമുക്കാവശ്യം. പൊള്ളയായ അവകാശവാദങ്ങളും മുന്‍വിധി കലര്‍ന്ന, ദുരൂഹത നിഴലിക്കുന്ന, വായനക്കാരനെ വിഷമവൃത്തത്തിലേക്കു നയിക്കുന്ന ‘സ്റ്റോറി’കള്‍ തരംപോലെ നല്‍കിവരുന്ന മുഖ്യധാരയെ നമുക്കുവേണ്ട. ജീവിതഗന്ധിയും നിലപാട് സ്വരൂപിക്കുന്നതില്‍ വായനക്കാരന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതുമായ പുതുനാന്പുകളെ ജീവവായുവും ജലവും നല്‍കി ‘ഹിംസ്ര ജന്തു’ക്കളില്‍ നിന്ന് വേലികെട്ടി സംരക്ഷിച്ച് ഊട്ടിവളര്‍ത്തണം. &lt;br /&gt;
&lt;br /&gt;
ചപലവികാര-വിചാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് പകരം ജീവിതത്തെ ഗൌരവമായും നൈതികമായും കാണുന്ന, കച്ചവട-ആഗോളവല്‍ക്കരണത്തിന് വിട്ടുകൊടുക്കാതെ വായനക്കാരനെ നെഞ്ചോടുചേര്‍ക്കുന്ന മാധ്യമലോകത്തെയാണു നമുക്കാവശ്യം. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായി അറിഞ്ഞ്, അറിയിക്കാന്‍ കഴിയുന്ന മാധ്യമമാതൃകകള്‍ തന്നെവേണം വാര്‍പ്പുമാതൃകകളെ തള്ളിക്കളയാന്‍. വരിക്കാരന്റെ എണ്ണമല്ല, വായിക്കുന്നവരുടെ എണ്ണവും അഭിപ്രായവുമറിഞ്ഞുവേണം മാധ്യമസ്വീകാര്യതയുടെ വിലയിരുത്തല്‍ നടത്താന്‍.     &lt;br /&gt;
&lt;br /&gt;
&lt;b&gt;(2006 ജൂലൈ 30ന് &lt;i&gt;തേജസ്&lt;/i&gt; ദിനപത്രത്തില്‍  ‘എനിക്ക് തോന്നുന്നത്’- വായനക്കാരുടെ എഡിറ്റോറിയലായി പ്രസിദ്ധീകരിച്ചത്. വായനക്കാരന്റെ കോളത്തില്‍ സ്വന്തം ലേഖകനെഴുതിയത് മാധ്യമചരിത്രത്തിലാദ്യം. :)) &lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-5224835192473793148?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-01-27T06:14:13.702+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TUAjWwAUHNI/AAAAAAAAA7I/nt_ghnjNAq8/s72-c/images.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">5</thr:total></item><item><title>വരുമോയൊരു വ്യത്യസ്ത ചാനല്‍</title><link>http://www.salahudheen.com/2011/01/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 17 Jan 2011 04:23:00 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-8642056420582156846</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_cyCPTIkJ9Ak/TTQ0d6BoMCI/AAAAAAAAA7A/45Gh3Vfiu70/s1600/channel.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_cyCPTIkJ9Ak/TTQ0d6BoMCI/AAAAAAAAA7A/45Gh3Vfiu70/s1600/channel.jpg" /&gt;&lt;/a&gt;&lt;/div&gt;‎1947 ജൂണില്‍ പിച്ചവെച്ചു തുടങ്ങിയ മലയാള മാധ്യമരംഗം ഇന്നു രാക്ഷസനോളം വളര്‍ന്നു. ഇതരഭാഷകളില്‍ ഇലക്ട്രോണിക് മീഡിയ ഭീമാകാരംപൂണ്ടപ്പോള്‍ മലയാളത്തില്‍ അച്ചടിമാധ്യമങ്ങള്‍ക്കായി ചെറിയ മുന്‍തൂക്കം. വരിക്കാരുടെ എണ്ണത്തില്‍ മാത്രം മല്‍സരിച്ചുപരിചയമുള്ള കുത്തകപ്പത്രങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായ വായനയ്ക്കും അറിവിനും മാത്രം പ്രാമുഖ്യം നല്‍കിയ, സാങ്കേതികത്തനിമ കുറഞ്ഞ, ഉറച്ച നിലപാടും നേരിന്‍പക്ഷത്തേക്ക് ചാഞ്ഞതുമായ ഇടത്തരം-ബദല്‍മാധ്യമങ്ങള്‍ ആശ്വാസത്തിനു വകനല്‍കുന്നു. എന്നാല്‍ ദൃശ്യമാധ്യമരംഗത്തെ സ്ഥിതിയോ- ഭാഷയും പാരമ്പര്യവും സംസ്കാരവുമെല്ലാം കാറ്റില്‍പ്പറത്തി ഫ്ലാഷായും ബ്രേക്കിങ് ന്യൂസായും അവ ഊഹാപോഹങ്ങളും വ്യാജാരോപണങ്ങളും വിവാദമായുയര്‍ത്തി മലയാളിയുടെ ദൈനംദിന ജീവിതത്തെ ഞെക്കിഞെരുക്കുന്നു. പലതിലൊന്നായി മാറാന്‍ ഇനിയൊരു ചാനലിന്റെ ആവശ്യമേതായാലുമില്ല. ആള്‍ദൈവ-ഭക്തിവ്യവസായത്തിന്റെയോ കുത്തകമുതലാളിമാരുടെയോ ലോട്ടറി-രാഷ്ട്രീയ മാഫിയയുടെയോ ബ്ലേഡ് പലിശ-ചൂതാട്ടക്കമ്പനികളുടെയോ ഫാഷിസ്റ്റ്-മതഭ്രാന്തന്മാരുടെയോ സയണിസ്റ്റ്-അമേരിക്കന്‍ ലോബിയുടെയോ പിന്‍ബലമില്ലാതെ ഏതെങ്കിലുമൊരു ചാനല്‍ശബ്ദം വായുവിലുയരുന്നുണ്ടെങ്കില്‍, സംശയിക്കേണ്ട- മലയാളി ഇരുകൈയുംനീട്ടി സ്വീകരിക്കുമതിനെ. അതിന് ഗള്‍ഫ്‌ പണം അനിവാര്യമെങ്കില്‍ പ്രവാസികളിനിയും ഓഹരിനല്‍കാനും തയ്യാര്‍!!&lt;br /&gt;
&lt;br /&gt;
(മാധ്യമം, ശ്രീ. നികേഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ ടെലിവിഷന്‍ ചാനലുകള്‍ രംഗപ്രവേശംചെയ്യുന്നുവെന്ന വാര്‍ത്ത നല്‍കുന്ന പ്രതീക്ഷയ്ക്കുമേലെഴുതുന്നത്)&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-8642056420582156846?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2011-01-17T17:53:00.752+05:30</app:edited><media:thumbnail url="http://3.bp.blogspot.com/_cyCPTIkJ9Ak/TTQ0d6BoMCI/AAAAAAAAA7A/45Gh3Vfiu70/s72-c/channel.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">6</thr:total></item><item><title>അശ്രദ്ധയുടെ അപകടം അമ്മയില്‍ നിന്ന്‍</title><link>http://www.salahudheen.com/2010/12/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sun, 19 Dec 2010 14:27:17 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1929033921238052733</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/TQ6EzL4VEZI/AAAAAAAAA64/zPf3grEipvk/s1600/imagesCAAQDO1A.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/_cyCPTIkJ9Ak/TQ6EzL4VEZI/AAAAAAAAA64/zPf3grEipvk/s200/imagesCAAQDO1A.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ഷോപ്പിങ് മാളില്‍ മൂന്നാംനിലയിലെ എസ്കലേറ്റര്‍വഴി താഴോട്ടിറങ്ങുകയായിരുന്ന പാക്കിസ്ഥാനി (അതോ ഉത്തരേന്ത്യയോ) യുവതിയുടെ കൈകളില്‍ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞ് താഴത്തെ നിലയിലേക്ക് ഊര്‍ന്നുവീണു. കണ്ടുനിന്നവരുടെ ഹൃദയം ഒരുനിമിഷത്തേക്കു സ്തംഭിച്ചുപോയി. നാനാഭാഗത്തുനിന്നും ആളുകളോടിക്കൂടി.&lt;br /&gt;
എന്നിട്ടും മറ്റെവിടെയോ ശ്രദ്ധിക്കുകയായിരുന്ന അമ്മയെ കണക്കിനു ശകാരിക്കുന്ന ആള്‍ക്കൂട്ടത്തിലെ ചിലര്‍ താഴത്തെ നിലയിലെ (ബേസ്മെന്റ്) റിസപ്ഷന്‍ കൌണ്ടര്‍ടേബിളിനു മുകളില്‍ ചലനമില്ലാതെകിടന്ന കുഞ്ഞിനടുത്തേക്കോടി. വിറയ്ക്കുന്ന കൈകളോടെ അതിനെ വാരിയെടുത്തു. ജീവന്റെ അംശം ആ കുഞ്ഞുശരീരത്തില്‍ ബാക്കിയുണ്ട്, ചെറുതായി ശ്വാസവുംവലിക്കുന്നുണ്ട്. അമ്മയ്ക്കെതിരേ ശകാരവര്‍ഷം തുടരുന്ന ചിലര്‍, പക്ഷേ, കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതു കണ്ടില്ല. ഭര്‍ത്താവിനെക്കാത്ത് വീണ്ടും അവിടെനിന്ന സ്ത്രീ കുഞ്ഞിന്റെ അവസ്ഥ ഗൌരവമായെടുക്കുന്നില്ലേയെന്നുപോലും സംശയിച്ചു. ഏറെനേരത്തെ ആക്രോശങ്ങള്‍ക്കൊടുവില്‍ ആരോ എത്തിച്ച കാറില്‍ക്കയറി അമ്മയും കുഞ്ഞും കൂടെ അവിടെനിന്ന ചില സ്ത്രീകള്‍ക്കൊപ്പം ഖിസൈസിലെ സ്വകാര്യാശുപത്രിയിലേക്ക്. പിന്നീടുള്ള വിവരങ്ങള്‍ ലഭ്യമല്ല.&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;i&gt;(കഴിഞ്ഞദിവസം വൈകീട്ട് മഗ് രിബ് നമസ്കാരത്തോടനുബന്ധിച്ച് ഷാര്‍ജാ ഷോപ്പിങ്ങ്മാളില്‍ നടന്നത്.&lt;/i&gt; &lt;i&gt;ഹോമിയോപ്പതി ഡോക്ടറുടെ ഭര്‍ത്താവ് നേരില്‍ക്കണ്ട സംഭവം. ദൃക്സാക്ഷിവിവരണംകേട്ട് കോരിത്തരിച്ചു. ശരിക്കുംനോക്കാനാവില്ലെങ്കില്‍ ഷോപ്പിങ്ങിനെത്തുന്ന അമ്മമാരെന്തിനു കുഞ്ഞുങ്ങളെ കൂടെക്കൂട്ടുന്നുവെന്നും ചിന്തിച്ചു).&lt;/i&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1929033921238052733?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-12-20T03:57:17.616+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/TQ6EzL4VEZI/AAAAAAAAA64/zPf3grEipvk/s72-c/imagesCAAQDO1A.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">11</thr:total></item><item><title>അപ്പൂപ്പന്‍താടികള്‍</title><link>http://www.salahudheen.com/2010/11/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Wed, 24 Nov 2010 03:08:48 PST</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-3097702697153562339</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/TOwiHWL5YKI/AAAAAAAAA60/7oW3TAZb07k/s1600/76609_162711383764231_100000761126018_266377_3201853_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="126" src="http://1.bp.blogspot.com/_cyCPTIkJ9Ak/TOwiHWL5YKI/AAAAAAAAA60/7oW3TAZb07k/s200/76609_162711383764231_100000761126018_266377_3201853_n.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ  നടക്കുന്പോള്‍  പാറിപ്പറന്നും തോളത്തിരുന്നും തലോടിയും  അപ്പൂപ്പന്‍താടികളുണ്ടായിരുന്നു.  അന്നവ എന്നെത്തേടി നടക്കുകയായിരുന്നു.  ഇന്ന് ഞാനവയെയും.&lt;br /&gt;
&lt;br /&gt;
ഒറ്റ അപ്പൂപ്പന്‍താടി പോലും ഇപ്പോള്‍ കാണാന്‍  കഴിയുന്നില്ല. മേയാന്‍ പുല്‍മേടുകളും  തലചായ്ക്കാന്‍ ചുമലുകളും  ഇല്ലാതായിപ്പോയതാണ് അവയുടെ തിരോധാനത്തിനു  കാരണമെന്നൊന്നും ഞാന്‍  കരുതുന്നില്ല. വംശനാശം സംഭവിച്ചുപോയതുതന്നെയാവും.&lt;br /&gt;
&lt;br /&gt;
പണ്ടു  ചന്തയിലുണ്ടായിരുന്ന തൊട്ടാല്‍ കത്തുന്ന  വടിലൈറ്റുകളെക്കുറിച്ച്   വായിച്ചതോര്‍ക്കുന്നു.  അതെന്താണൊന്നൊരെത്തുംപിടിയും ഇനിയും  കിട്ടുന്നില്ല. എന്നാലും എന്തോ  നഷ്ടപ്പെട്ടെന്ന തോന്നല്‍. അങ്ങനെയെങ്കില്‍  ചെറുപ്പത്തില്‍ കൌതുകക്കാഴ്ച  സമ്മാനിച്ചിരുന്ന അപ്പൂപ്പന്‍താടികള്‍ക്കു  സംഭവിച്ചതോര്ക്കുന്പോള്‍  എന്തായിരിക്കും വികാരം.&lt;br /&gt;
&lt;br /&gt;
ആരെങ്കിലും  എവിടെയെങ്കിലും ഒരു അപ്പൂപ്പന്‍താടിയെ കണ്ടുമുട്ടിയാല്‍ അറിയിക്കാനപേക്ഷ.  ഒരുപക്ഷേ, എനിക്കു നഷ്ടപ്പെട്ട ബാല്യത്തെ അല്‍പ്പനേരത്തേക്കെങ്കിലും  തിരിച്ചുതരാന്‍  അതിനായെങ്കിലോ...&lt;br /&gt;
&lt;br /&gt;
(ശ്രദ്ധിക്കപ്പെടാതെകിടന്ന ഓര്‍മ്മയുടെ ഓരത്തുനിന്നും)&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-3097702697153562339?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-11-24T16:38:48.461+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/TOwiHWL5YKI/AAAAAAAAA60/7oW3TAZb07k/s72-c/76609_162711383764231_100000761126018_266377_3201853_n.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">8</thr:total></item><item><title>കുപ്പായക്കീശ തപ്പിനടന്ന ചെറുപ്പം</title><link>http://www.salahudheen.com/2010/10/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Wed, 06 Oct 2010 11:50:03 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-1335639476770113532</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/Roy94K0M4qI/AAAAAAAAABk/-UErpZBgpDk/s1600/nostalgic.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="128" src="http://1.bp.blogspot.com/_cyCPTIkJ9Ak/Roy94K0M4qI/AAAAAAAAABk/-UErpZBgpDk/s200/nostalgic.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;എഴുത്തിനാസ്പദമായ സംഭവം നടന്നതു&amp;nbsp;ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു&amp;nbsp;നേരാങ്ങളയായി വീട്ടില്‍ പുത്തന്‍കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര്‍മ്മ ശരിയാണെങ്കില്‍ മൂന്നിലോ നാലിലോ പഠിക്കുന്നു. ഇടയ്ക്കിടെ, ഉപ്പയെക്കാണാതെ,&amp;nbsp;അറിയാതെ, അടുത്തുള്ള തട്ടാന്മാരുടെയോ &amp;nbsp;ഒസ്സ്വാന്മാരുടെയോ വീട്ടില്‍&amp;nbsp;ടെലിവിഷന്‍ കാണാന്‍&amp;nbsp;പോവാറുണ്ട്. തെണ്ടിനടന്നാല്‍ പുളിവടികൊണ്ടാണടി. വീട്ടിനുള്ളിലിരുന്ന് വല്ലാതെ മുഷിയുന്പോള്‍&amp;nbsp;വിശാലമായിക്കിടക്കുന്ന തൊടുനീളെ തെണ്ടും.&amp;nbsp;&lt;/div&gt;&lt;div&gt;ഒരുനാള്‍&amp;nbsp;വൈകീട്ട് വലിയ പെങ്ങളുടെ കൂടെ നടക്കാനിറങ്ങിയതാണ്. അയല്‍ വാസിയുടെ വീട്ടില്‍ നിന്നു മടങ്ങവേ, പെങ്ങളുടെയൊരു ചോദ്യം&lt;i&gt;&lt;span class="Apple-style-span" style="font-style: normal;"&gt;- ''എടാ, അന്റെ കുപ്പായത്തിന്റ കീസ എബ്ടപ്പോയ്&lt;/span&gt;.''&lt;/i&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;br /&gt;
&lt;/div&gt;&lt;div&gt;ഞാന്‍&amp;nbsp;ഞെട്ടിപ്പോയി, ശരിയാണ്, കീശകാണാനില്ല. ആരോ വലിച്ചുകീറിയതായിരിക്കും. പുതിയ കുപ്പായത്തിന്റെ കീശകാണാഞ്ഞാല്‍ ഉപ്പ തല്ലുമെന്നുറപ്പാണ്. ഇനിയെന്തു ചെയ്യും. കരയാതെവയ്യല്ലോ. വലിയവായിലങ്ങു കീറി. പെങ്ങള്‍ സമാധാനിപ്പിക്കുന്നതിനു പകരം പരമാവധി പേടിപ്പിച്ചു. കളഞ്ഞുപോയ&amp;nbsp;കീശയും തപ്പിക്കൊണ്ട് ഏറെനേരം&amp;nbsp;തൊടുവാകെയലഞ്ഞു ഈ പാവം ഞാന്‍. ഒടുവിലേറെനേരംകഴിഞ്ഞാണു ഞാനാ സത്യമറിഞ്ഞത്. സ്നേഹമുള്ള പെങ്ങള്‍തന്നെ അതുംപറഞ്ഞുതന്നു.&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;
''എടാ പൊട്ടാ, അന്റെ കുപ്പായത്തിനു കീസണ്ടെയ്നാ, മാങ്ങിയാപ്പൊത്തന്നേ. ഇല്ലാത്ത കീസ&amp;nbsp;തെരഞ്ഞാ കാണോ പഹയാ.''&lt;/div&gt;&lt;div&gt;&lt;i&gt;&lt;br /&gt;
&lt;/i&gt;&lt;br /&gt;
&lt;i&gt;(കുഞ്ഞുന്നാളില്‍&amp;nbsp;നടന്നത് ഇന്നും മനപ്പുസ്തകത്തിന്റെ മായാത്ത താളില്‍ മറയാതെ, ഒളിമങ്ങാതെ കിടക്കുന്നു.)&lt;/i&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-1335639476770113532?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-10-07T00:20:03.586+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/Roy94K0M4qI/AAAAAAAAABk/-UErpZBgpDk/s72-c/nostalgic.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">21</thr:total></item><item><title>വിവാഹക്കാഴ്ചകള്‍</title><link>http://www.salahudheen.com/2010/09/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 13 Sep 2010 05:01:11 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-7110024803386119503</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TI4REhmJ4zI/AAAAAAAAA6A/qpl6VKdr1cY/s1600/viv.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="133" src="http://2.bp.blogspot.com/_cyCPTIkJ9Ak/TI4REhmJ4zI/AAAAAAAAA6A/qpl6VKdr1cY/s200/viv.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. &amp;nbsp;ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട്ടിലാരൊക്കെയുണ്ടെന്നു ചോദിച്ചപ്പോള്‍ എല്ലാവരെക്കുറിച്ചും വിശദമായി പറഞ്ഞുതന്നു. ചായയും പലഹാരവും കഴിച്ചിരിക്കെ,&amp;nbsp;പെണ്ണുവന്ന് ചെക്കനെ&amp;nbsp;കണ്ടുമടങ്ങി. എം.എസ്.സി ബിരുദക്കാരിയാണ്. ചെക്കന്റെ ഉമ്മയും പെങ്ങന്മാരും വീടിനകം സന്ദര്‍ശിക്കുന്നതിനിടെ, ഒരു മുറി മാത്രം അടച്ചിട്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.&amp;nbsp;ചെറുതായി ചുമയുംകേട്ടതോടെ ആരാണവിടെയെന്നവര്‍ പെണ്കുട്ടിയുടെ ഉമ്മയോടു ചോദിച്ചു. മറുപടി പറയാന്‍ ആ വീട്ടുകാര്‍ക്കൊരു പ്രയാസംപോലെ.&lt;br /&gt;
''ഓള്‍ടെ&amp;nbsp;ഇപ്പാന്റെ ഇമ്മേണ്.&amp;nbsp;ആ തള്ള കൊറേ ആയി അങ്ങനെ കിടക്കുണൂ''- പെണ്ണിന്റെ ഉമ്മയില്‍ നിന്ന് ചെക്കന്റെ ഉമ്മയ്ക്കു വൈകിലഭിച്ച മറുപടി.&lt;br /&gt;
&lt;br /&gt;
രണ്ടാംകാഴ്ച- കല്യാണംകഴിഞ്ഞ് സ്വന്തം വീട്ടില്‍ ആദ്യമായി കയറിവന്ന പെണ്കുട്ടിയോട് വരന്‍ ആദ്യം ആവശ്യപ്പെട്ടത്; സ്വന്തം ഉമ്മയെ ഒരിക്കലും വെറുപ്പിക്കരുതെന്നും തനിക്കാദ്യമായും അവസാനമായും &amp;nbsp;പറയാനുള്ളതിതാണെന്നുമായിരുന്നു.&lt;br /&gt;
&lt;br /&gt;
ആദ്യത്തെ വീട്ടില്‍ നിന്നിറങ്ങുന്ന പെണ്ണിനെ, മാതാവിനെ സ്നേഹിക്കുന്ന &amp;nbsp;എത്രപേര്‍ സ്വീകരിക്കും. രണ്ടാമത്തെ വീട്ടിലെ ചെക്കനെപ്പോലെ ഇവിടെ എത്രപേരുണ്ടാവും. നാം ജീവിക്കുന്നത് രണ്ടുലോകങ്ങളിലാണ്.&lt;br /&gt;
&lt;br /&gt;
&lt;i&gt;(ജാതകദോഷം മൂലം വിവാഹംവൈകിയ കോഴിക്കോട്ടെ പത്രക്കാരനായ ആത്മസുഹൃത്ത് അഭിക്ക് പ്രായം 35ല്‍ വിവാഹമെത്തി. കാത്തിരുന്നുകിട്ടിയ പങ്കാളി എന്റെ സ്വന്തം നാടായ മലപ്പുറം വേങ്ങരയില്‍ നിന്ന്. അഭിലാഷിനും ഇന്ദുവിനും മംഗളാശംസകള്‍)&lt;/i&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-7110024803386119503?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-13T17:31:11.326+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TI4REhmJ4zI/AAAAAAAAA6A/qpl6VKdr1cY/s72-c/viv.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">15</thr:total></item><item><title>മഅ്ദനിക്കു പിന്നാലെ വേട്ടനായ്ക്കള്‍</title><link>http://www.salahudheen.com/2010/08/blog-post_20.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Thu, 19 Aug 2010 14:33:39 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-3499475440307924482</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TG2d5C0ZleI/AAAAAAAAA5k/KvGnCQjKLpc/s1600/ma'adamo.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" ox="true" src="http://2.bp.blogspot.com/_cyCPTIkJ9Ak/TG2d5C0ZleI/AAAAAAAAA5k/KvGnCQjKLpc/s1600/ma'adamo.jpg" /&gt;&lt;/a&gt;&lt;/div&gt;മഅ്ദനിയെ വേട്ടയാടുന്നതിലൂടെ കേരളത്തിലെ ഇടതും വലതും പക്ഷങ്ങള്‍ക്ക്&amp;nbsp;യഥാര്‍ഥത്തില്‍ നേട്ടമല്ല; നഷ്ടമാണുണ്ടാവുക. മതമൈത്രിയിലും സാമുദായികക്കൂട്ടായ്മയിലും വളര്‍ന്നുവരാന്‍ പ്രയാസപ്പെടുന്ന വര്‍ഗീയശക്തികളെ ജനപ്രതിനിധിസഭയിലേക്ക് ആനയിക്കുന്നതിന് ഉദ്യോഗസ്ഥ-ഭരണകൂട-മാധ്യമ അച്ചുതണ്ട് വഴിയൊരുക്കുന്പോള്‍ തുറന്നഭിപ്രായംപറയാനോ പക്ഷംചേരാനോ ഒരുകക്ഷിയുമില്ല. കാരണം ഗുണ്ടകളും വര്‍ഗീയവാദികളും കള്ളന്മാരും കൊള്ളക്കാരുമൊക്കെ നേതാക്കളും അണികളുമായി ഇരുഭാഗത്തും വിലസുന്നു. രാഷ്ട്രീയത്തിന്റെ പേരിലെ തീവ്രവാദംമൂലം വെട്ടുംകുത്തുമുണ്ടായാല്‍ അതുടനെത്തീരുമെന്നും അല്ലാതെ, മതതീവ്രവാദംപോലെയല്ലെന്നും പറഞ്ഞ് ഇവര്‍ കൈകകഴുകും. ജനാധിപത്യപ്രക്രിയയില്‍‍ രാഷ്ട്രീയകക്ഷ്യേതര വികസന-നന്മ കാഴ്ചപ്പാടുകളെപ്പോലും മതകീയാടിത്തറയുടെ പേരില്‍ തള്ളിപ്പറയുന്ന ഇടതുപക്ഷം, ദലിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മയെ&amp;nbsp;ഭയന്ന്&amp;nbsp;വര്‍ഗീയരാഷ്ട്രീയമെന്ന പാഴ്മരത്തെ&amp;nbsp;തഴച്ചുവളരാന്‍&amp;nbsp;വിടുന്നു. &amp;nbsp;വര്‍ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്കുള്ള ദൂരം വളരെക്കുറവാണെന്നതിന് പുതിയ രാഷ്ട്രീയനീക്കങ്ങള്‍ തന്നെ തെളിവ്.&lt;br /&gt;
മഅ്ദനിയെന്ന ഇരയുടെ പ്രതീകം സമൂഹത്തിനിടയില്‍ കാലാകാലവും നിലനിര്‍ത്തേണ്ടത് ഇടതു-വലതുവിഭാഗങ്ങളുടെ മാത്രം താല്‍പ്പര്യവുമല്ല. മുസ് ലിംലീഗ് പോലുള്ള സാമുദായികപ്പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുന്ന തരത്തിലേക്ക് സാമുദായികവിഷയങ്ങളില്‍ ഇടപെടുന്നതില്‍ ജമാഅത്തെ ഇസ് ലാമി, പി.ഡി.പി, മുജാഹിദ് മടവൂര് വിഭാഗം, സുന്നി എ.പി വിഭാഗം എന്നിവര്‍ ശ്രദ്ധയൂന്നിത്തുടങ്ങിയതും രണ്ടാം മഅ്ദനിവേട്ടയിലേക്കു നയിച്ച ഘടകങ്ങളിലൊന്നാണ്. മഅ്ദനിയെ എതിര്‍ക്കുന്നതിലൂടെ ഈ വിഭാഗങ്ങളെയെല്ലാം വരുതിയിലാക്കാനും അടിച്ചമര്‍ത്താനും കഴിയുമെന്ന് ഇടതും വലതും ഒരുപോലെ കരുതി. വിവാദങ്ങളെ തീവ്രമാക്കി നിലനിര്‍ത്തി മതസമുഹങ്ങള്‍ തമ്മിലുള്ള അകലംകൂട്ടി ഫാഷിസ്റ്റുകള്‍ വലവിരിച്ചുകാത്തിരിക്കുകയാണ്; നീതിക്ക് തൂക്കുകയറൊരുക്കുന്നതുംകാത്ത്.&lt;br /&gt;
&lt;br /&gt;
&lt;em&gt;(&lt;strong&gt;മൂന്നു കള്ളത്തെളിവുകള്‍&lt;/strong&gt;- കോ­മാ സ്‌­റ്റേ­ജി­ലു­ള്ള&amp;nbsp;മജീദെന്നയാള്‍ മരിക്കുംമുന്പ്&amp;nbsp;മൊ­ഴി­കൊ­ടു­ത്തെന്ന പ്രോസിക്യൂഷന്‍ വാദം, മഅ്ദ­നി­യു­ടെ­സ­ഹോ­ദ­രന്‍ ജമാല്‍ മു­ഹ­മ്മ­ദി­ന്റെ പേരില്‍ ചേര്‍ത്ത കള്ളമൊഴി, &lt;/em&gt;&lt;br /&gt;
&lt;em&gt;&amp;nbsp;കേ­ര­ള­പൊ­ലി­സി­ന്റെ 24 മണി­ക്കൂര്‍ സം­ര­ക്ഷ­ണയിലു­ള്ള ഒരാള്‍ അവ­രു­ടെ കണ്ണു­വെ­ട്ടി­ച്ച് കു­ട­കി­ലേ­ക്ക് ഗൂഢാലോചനയ്ക്കെത്തിയതായി കണ്ടെന്ന സാക്ഷിമൊഴി)&lt;/em&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-3499475440307924482?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-20T03:03:39.993+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TG2d5C0ZleI/AAAAAAAAA5k/KvGnCQjKLpc/s72-c/ma'adamo.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">11</thr:total></item><item><title>എയര്‍ ഇന്ത്യയെന്ന നായയുടെ വാല്‍</title><link>http://www.salahudheen.com/2010/08/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Thu, 05 Aug 2010 14:27:44 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-6343079158008373716</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TFXZ6eoL0CI/AAAAAAAAA44/hUJw99tqjbU/s1600/31072010083.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="150" src="http://2.bp.blogspot.com/_cyCPTIkJ9Ak/TFXZ6eoL0CI/AAAAAAAAA44/hUJw99tqjbU/s200/31072010083.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;12 ദിവസത്തെ അവധി കഴിഞ്ഞ്&amp;nbsp;മിനിയാന്ന് ഉച്ചയോടെ ദുബായിയില്‍ തിരിച്ചെത്തി. 31ന് രാത്രി 9.45നായിരുന്നു മടക്കയാത്രാ വിമാനം.&amp;nbsp;ഓട്ടോപിടിച്ച് ആറേക്കാലിന്&amp;nbsp;കരിപ്പൂരിലെത്തി.&amp;nbsp;വിമാനം രണ്ടുമണിക്കൂര്‍ വൈകുമത്രെ. 8.30ന് ബോര്‍ഡിങ്, 9ന് ഇമിഗ്രേഷന്‍;&amp;nbsp;സുരക്ഷാപരിശോധനയ്ക്ക് കാത്തിരിക്കുന്പോള്‍&amp;nbsp;ബന്ധുവായ&amp;nbsp;ഉദ്യോഗസ്ഥന്‍ മുഖേന,&amp;nbsp;ഐ.എക്സ്-343 വിമാനം റദ്ദാക്കിയതറിഞ്ഞു. സുഹൃത്ത്&amp;nbsp;അമീനെക്കൂട്ടി എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജരെക്കണ്ട് വാര്‍ത്ത സ്ഥിരീകരിച്ചു.&amp;nbsp;കമാന്‍ഡറെ‍ വഴിമധ്യേ, വിമാനത്താവള പരിസരത്ത് വണ്ടിയിടിച്ചത്രെ.&amp;nbsp;പതിവുകലാപരിപാടികളായ ഇമിഗ്രേഷന്‍, റദ്ദാക്കല്‍, വാക്കേറ്റം, ബഹളം, കൈയേറ്റം, മാനേജരെ തടയല്‍, കുത്തിയിരിപ്പ് എന്നിവ കഴിഞ്ഞ് രാത്രി രണ്ടുമണിയോടെ&amp;nbsp;കോഴിക്കോട്ടെ ഹോട്ടലിലെത്തി.&amp;nbsp;&lt;em&gt;മാധ്യമ&lt;/em&gt;ത്തിലും &lt;em&gt;മനോരമ&lt;/em&gt;യിലും വിളിച്ച് വാര്‍ത്ത നല്‍കി. രാവിലെ ഏഴിന് തിരിച്ച്&amp;nbsp;വിമാനത്താവളത്തിലേക്ക്. 9ന് പോകുമെന്നറിയിച്ച വിമാനം 135 പേരുമായി ദുബായിലേക്ക് പറന്നു,&amp;nbsp;കൃത്യം 11.30ന്. പുതിയ&amp;nbsp;പൈലറ്റിന്റെ ഭാഷയില്‍ കാബിന്‍ ക്രൂവിനെയാണ് തലേന്ന് വാഹനമിടിച്ചത്. എന്നാല്‍&amp;nbsp;ഡിലേ സെര്‍ട്ടിഫിക്കറ്റില്‍ അത് സാങ്കേതികത്തകരാറായി. ഉച്ച ഒന്നരയോടെയാണ് ദുബായിലിറങ്ങിയത്. അപ്പോഴറിഞ്ഞു, ഈ വിമാനവുംകാത്ത് തലേന്ന് ദുബായില്‍&amp;nbsp;ഉറങ്ങാതിരുന്നവരുടെ കദനകഥ.&amp;nbsp;ഇനി പറയൂ.&amp;nbsp;ഈ എയര്‍ ഇന്ത്യക്ക് പട്ടിയുടെ, നായയുടെ വാലിന്റെ വിലപോലുമുണ്ടോ. &lt;br /&gt;
&lt;br /&gt;
&lt;br /&gt;
പടം- എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജറെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ തടഞ്ഞുവച്ചപ്പോളെടുത്തത്.&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-6343079158008373716?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-08-06T02:57:44.024+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TFXZ6eoL0CI/AAAAAAAAA44/hUJw99tqjbU/s72-c/31072010083.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">11</thr:total></item><item><title>ഇരട്ടത്തലകളുടെ കുടുംബഭീകരത</title><link>http://www.salahudheen.com/2010/07/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Tue, 13 Jul 2010 14:39:18 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-3528371393474887860</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TDzQWxkS_6I/AAAAAAAAA40/6vi3uxBX5hI/s1600/images.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" rw="true" src="http://2.bp.blogspot.com/_cyCPTIkJ9Ak/TDzQWxkS_6I/AAAAAAAAA40/6vi3uxBX5hI/s1600/images.jpg" /&gt;&lt;/a&gt;&lt;/div&gt;ഓരോ അനുഭവങ്ങള്‍ പറയുമ്പോഴും ഓരോ പുതിയ അറിവുകളാണു ജനിക്കുന്നത്. അറിവനുഭവങ്ങളുടെ തീക്ഷ്ണത,&amp;nbsp;വീണ്ടും വീണ്ടും&amp;nbsp;എന്നെ എഴുത്തിനിരുത്തുന്നു. കാണാന്‍&amp;nbsp;ഇഷ്ടമില്ലാത്തതും കേള്‍ക്കാനാഗ്രഹിക്കാത്തതുമൊക്കെ എന്റെതന്നെ ജീവിതത്തിലേക്ക് കടന്നുവരുന്നതു വല്ലാത്തൊരു സങ്കോചവും വിഷമവുമുണ്ടാക്കുന്നു.&lt;br /&gt;
പഴയൊരു സഹമുറിയനാണു കഥാപാത്രം. മദ്യപാനം,&amp;nbsp;പുകവലി തുടങ്ങിയ&amp;nbsp;ശീലങ്ങളൊക്കെയുണ്ട്. കക്ഷിയെ ഇരട്ടപെറ്റതാണ്. ഈയിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക്‍,&amp;nbsp;നാട്ടില്‍ നിന്ന് ഇരട്ടസഹോദരനുമെത്തി.&amp;nbsp;കഴിഞ്ഞദിവസം സഹപ്രവര്‍ത്തകനെയന്വേഷിച്ച് പഴയ താമസസ്ഥലത്ത് ചെന്നപ്പോള്‍&amp;nbsp;അന്തേവാസികള്‍&amp;nbsp;ടെലിവിഷമായി കണ്ടുകൊണ്ടിരുന്നതു&amp;nbsp;സാറ്റലൈറ്റ് റസീവര്‍വക&amp;nbsp;നീലച്ചിത്രം. അപ്പോള്‍ത്തന്നെ സലാം പറഞ്ഞിറങ്ങി.&lt;br /&gt;
&lt;br /&gt;
പിന്നീടറിഞ്ഞത്- മുറിയില്‍&amp;nbsp;സ്ഥിരംകലാപരിപാടികളായ പച്ചത്തെറിവിളി, കള്ളുകുടി, പുകവലി എന്നിവയ്ക്കൊപ്പം&amp;nbsp;നീലച്ചിത്രദര്‍ശനത്തിലും ഇരട്ടകള്‍&amp;nbsp;ഒത്തൊരുമകാണിക്കുന്നു...!!!!!! &lt;br /&gt;
&lt;br /&gt;
ഇനിയുമിതെഴുതാന് ശക്തിയില്ല. &lt;br /&gt;
&lt;br /&gt;
(മറ്റേ മുറിയില്‍ കൂട്ടിക്കൊടുത്ത്, നാട്ടിലെ അച്ഛന്‍, അമ്മ, സഹോദരി, മക്കള്‍&amp;nbsp;എന്നിവരടങ്ങുന്ന&amp;nbsp;&amp;nbsp;കുടുംബത്തെ പുലര്‍ത്തുന്ന ഒരാളുമുണ്ട്-&amp;nbsp;സാമൂഹിക ന്യായം. ലജ്ജാവസ്ത്രം കീറിപ്പോയവന്റെ ന്യൂനത ആരുകണ്ടാലുമെന്താ)&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-3528371393474887860?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-07-14T03:09:18.490+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TDzQWxkS_6I/AAAAAAAAA40/6vi3uxBX5hI/s72-c/images.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">8</thr:total></item><item><title>കാര്‍, കാമം, കാഴ്ച</title><link>http://www.salahudheen.com/2010/06/blog-post_25.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sun, 27 Jun 2010 11:38:43 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-8530372828424719537</guid><description>&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TCPeIHImHnI/AAAAAAAAA4s/WFEHxzacVwo/s1600/634055_lrg1.jpg" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img src="http://2.bp.blogspot.com/_cyCPTIkJ9Ak/TCPeIHImHnI/AAAAAAAAA4s/WFEHxzacVwo/s200/634055_lrg1.jpg" /&gt;&lt;/a&gt;ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയാഴ്ചയും. മൈതാനത്തിന്റെ മൂലയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് എഫ്.ജെ ക്രൂയിസറൊന്ന് സ്റ്റാര്‍ട്ട്&amp;nbsp;ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ് ജീപ്പൊന്ന് ലൈറ്റിടാതെ വന്ന് തൊട്ടടുത്ത് നിര്‍ത്തി. സിനിമാസ്റ്റൈലില്‍ ചാടിയിറങ്ങി നിര്‍ത്തിയിട്ട കാറിനുചുറ്റും ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. കാറിന്റെ ഒത്തമധ്യത്തിലെത്തി ഉള്ളിലേക്കടിച്ചപ്പോള്‍ കാണാന്‍പാടില്ലാത്തതെന്തോ കണ്ടപോലെ ഏമാന്‍ അല്‍പ്പനേരം നിന്നു. ലഘുലേഖകള്‍ കീശയില്‍ തിരുകി അടുത്തനിമിഷം മുതല്‍ ഞാനും സഹപ്രവര്‍ത്തകന്‍ ദീപുവും വ്യായാമശീലക്കാരായി മാറി. &lt;br /&gt;
പിന്നീടുണ്ടായത്- അല്‍പ്പംവൈകി കാറില്‍ നിന്നൊരാളിറങ്ങിവന്നു. പോലിസുകാരന്റെ കാല്‍ക്കല്‍‍ വീഴുന്നു. അറബിയില്‍ ദൈവത്തെ സാക്ഷിയാക്കി മണിമണിയായെന്തോ പറയുന്നു, ചുറ്റുവട്ടത്ത് പത്രക്കഴുകന്മാരെപ്പോലെ ഞങ്ങള്‍ വട്ടമിട്ടുപറന്നു. പോലിസ് ചില കടലാസുകളില്‍ എന്തോ എഴുതിയെടുത്തു. അരമണിക്കൂറിനുശേഷം കാറിനു പുറത്തിറങ്ങാന്‍ വയ്യാത്ത പെണ്ണിനെയും യുവാവിനെയും വിട്ട് പോലിസ് മടങ്ങി. ഞങ്ങളിരുവരും വ്യായാമം നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ കമിതാക്കളാണെന്നും അതിന്റെ ശരിയായ അര്‍ഥം കാമപൂരണം നടത്തുന്നവരെന്നാണെന്നും മനസ്സിലായി. &lt;br /&gt;
&lt;br /&gt;
&lt;em&gt;(ഭാര്യാഭര്‍ത്താക്കന്‍മാര&lt;/em&gt;&lt;em&gt;ല്ല. ഇതാദ്യസംഭവവുമല്ല. ആണും പെണ്ണും കെട്ട വര്‍ഗ്ഗ&lt;/em&gt;&lt;em&gt;ത്തില്‍പ്പെ&lt;/em&gt;&lt;em&gt;ട്ട അവര്‍ സ്വതന്ത്രലൈംഗികതാവാദികളാവാനാണു സാധ്യത. അതാവു‌ന്പോള്‍ ആര്‍ക്കും &lt;/em&gt;&lt;em&gt;എവിടെവച്ചും ആരുമായും എങ്ങനെയും എന്തുമാവാമല്ലോ.)&lt;/em&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-8530372828424719537?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-28T00:08:43.039+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TCPeIHImHnI/AAAAAAAAA4s/WFEHxzacVwo/s72-c/634055_lrg1.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">22</thr:total></item><item><title>തീക്കട്ടയിലെ ഉറുന്പുകള്</title><link>http://www.salahudheen.com/2010/06/blog-post_21.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 21 Jun 2010 01:15:10 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-4014306740208223505</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/TB58cf0nR4I/AAAAAAAAA4Y/6UG_Lrjv160/s1600/fireant.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="98" ru="true" src="http://1.bp.blogspot.com/_cyCPTIkJ9Ak/TB58cf0nR4I/AAAAAAAAA4Y/6UG_Lrjv160/s200/fireant.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ദുബായിയെ ഗ്രസിച്ച സാന്പത്തികമാന്ദ്യത്തെ ചൂഷണോപാധിയാക്കിയിരിക്കുകയാണു ഇവിടത്തെ ചിലര്. പരിചയക്കാരനായ ഒരു കെട്ടിടക്കാവല്ക്കാരനില് നിന്ന് ഇന്നു രാവിലെയാണു വിവരമറിഞ്ഞത്. സംശയകരമായി ആരെക്കണ്ടാലും പോലിസിനെ വിവരമറിയിക്കണമെന്ന് നിര്ദേശമുണ്ടത്രെ. അടുത്തിടെ ദുബായിയില് നിരവധി കവര്ച്ചകളുണ്ടായി. കഴിഞ്ഞദിവസം അര്ധരാത്രി, സത് വയിലെ ബില്ഡിങ്ങ് പാര്ക്കിങ് ഏരിയയിലാണ് ഒടുവിലത്തേത്. ഏഴു ബലൂചിചെറുപ്പക്കാര് റെയ്ഞ്ച് റോവര് കാറിനടുത്ത് സംശയാസ്പദമായി നില്ക്കുന്നത് സി.സി.ടി.വിയില് കണ്ട വാച്ച് മാന്, ഒറ്റയ്ക്കു പുറത്തിറങ്ങി. ചോദ്യംചെയ്യാന് തുടങ്ങുംമുന്പേ സംഘാംഗം കത്തിയൂരി മലയാളിയായ വാച്ച്മാന്റെ വയറില് കുത്തിക്കയറ്റി, കൂട്ടംചേര്ന്നു ക്രൂരമായി മര്ദ്ദിച്ചു. ചോരവാര്ന്നു നിലത്തുവീണ വാച്ച്മാന്റെ നിലവിളികേട്ടെത്തിയ ഫ്ളാറ്റിലെ താമസക്കാര് പോലിസിനെ വരുത്തി, അയാളെ ആശുപത്രിയിലെത്തിച്ചു. കവര്ച്ചാസംഘത്തിലെ ചിലരെ പിടികൂടി, യുവാവിന്റെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. ക്രീമിലെയറുകളെ ജോലിയില് നിന്ന് പിരിച്ചുവിടുന്നത് തുടര്ക്കഥയായതിനാല് മിക്ക ഫ്ളാറ്റുകളും ഇപ്പോള് കാലിയായിക്കിടക്കുകയാണ്. ഉപേക്ഷിച്ചുപോയ വാഹനങ്ങളും മറ്റു സാധനസാമഗ്രികളും കൈക്കലാക്കാനെത്തുന്ന കവര്ച്ചക്കാര് മാന്ദ്യത്തിലുഴലുന്ന നാടിന്റെ ഉറക്കംകെടുത്തുകയാണ്. ശരാശരി-മധ്യവര്ഗ പ്രവാസികളൊക്കെ മാസശന്പളത്തിന്റെ മുക്കാലും സ്വന്തംനാട്ടിലേക്ക് മാസാദ്യത്തിലേ കടത്തുന്നതിനാല് പ്രശ്നം ഗുരുതരമാവുന്നില്ലെന്നു മാത്രം.&lt;br /&gt;
&lt;br /&gt;
(&lt;em&gt;പ്രവാസിപ്പശുവിന്റെ മധുരമനോഹര ശബ്ദമായി മാധ്യമം പ്രവാസിപ്പതിപ്പ്. കറവവറ്റിയ പശുവെങ്ങാന് നാട്ടിലെത്തിയാലോ, ബാക്കിയുള്ളതൊക്കെ കവരാനും നുകത്തില്ക്കെട്ടി വലിക്കാനുമെത്രയാളുകളാ മല്സരിക്കുക.)&lt;/em&gt;&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-4014306740208223505?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-21T13:45:10.806+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/TB58cf0nR4I/AAAAAAAAA4Y/6UG_Lrjv160/s72-c/fireant.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">14</thr:total></item><item><title>കണ്ണുകുത്തിപ്പൊട്ടിച്ച ഗോപീകൃഷ്ണന്</title><link>http://www.salahudheen.com/2010/06/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Thu, 03 Jun 2010 12:05:09 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-3022131102944304328</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/TAf18DnAYlI/AAAAAAAAAzs/65oDVFVVid0/s1600/n.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="131" src="http://2.bp.blogspot.com/_cyCPTIkJ9Ak/TAf18DnAYlI/AAAAAAAAAzs/65oDVFVVid0/s200/n.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;തലക്കെട്ടുകണ്ട് ഞെട്ടേണ്ട. പരമതവിദ്വേഷത്തിനുള്ള ശ്രമമോ, കള്ളക്കഥയോ അല്ല. ഇന്നു രാവിലെ&amp;nbsp;നടന്നതാണ്.&amp;nbsp;ക്ലിനിക്കില് പുതിയ കണ്ണുഡോക്ടര് ഭാസ്കര് ചുമതലയേറ്റ&amp;nbsp;വിവരം വിളംബരംചെയ്യുന്ന തിരക്കിലായിരുന്നു. ഡോക്ടറുടെ&amp;nbsp;ദുബായിയിലെ ആദ്യരോഗിയായെത്തിയ ഗോപീകൃഷ്ണനെന്ന 28കാരന് പരിശോധനാമുറിയിലേക്ക്.&amp;nbsp;വലത്തേകണ്ണിന് മാരകമായ പരിക്കോടെയെത്തിയ,&amp;nbsp;യുവാവിനൊപ്പം&amp;nbsp;ബന്ധു മാത്രം. മാനസികനിലതെറ്റിയ&amp;nbsp;രോഗി നിമിഷങ്ങള്ക്കകം മുറിവിട്ടിറങ്ങി ഓടുന്നതാണു പിന്നീടുകണ്ടത്.&amp;nbsp;ബന്ധു ബലപ്രയോഗത്തിലൂടെയും മര്ദ്ദനമുറകളിലൂടെയും&amp;nbsp;യുവാവിനെ വരുതിയിലാക്കി, ക്ലിനിക്കില് നിന്നു പുറത്തിറക്കി.&amp;nbsp;തനിഭ്രാന്തനായി മാറിയ&amp;nbsp;അയാള് കെട്ടിടത്തില് നിന്നും റോഡിലേക്കോടാന് ശ്രമിച്ചു. സമീപത്തു നിര്ത്തിയിട്ട പോലിസ് ബൈക്കിലും കയറി. അറബി മാത്രം സംസാരിക്കുന്ന പോലിസുകാരന്&amp;nbsp;ശ്രമിച്ചിട്ടും യുവാവടങ്ങിയില്ല. സ്വബോധംനഷ്ടപ്പെട്ട മനുഷ്യനെ ക്രൂരമായി കൈകൊണ്ടടിച്ചും വലിച്ചും വരുതിയിലാക്കാന് ബന്ധു ശ്രമിച്ചുകൊണ്ടിരുന്നു. പോലിസുകാരന്റെ നിര്ദേശപ്രകാരം സമീപത്തെ കടയില്ക്കയറി 999ല് പോലിസിനെ വിളിച്ചു. അഞ്ചുമിനിറ്റിനകം അവരുമെത്തി. ഇതിനിടെ ഗോപിയുടെ സ്പോണ്സറെത്തി, കോടതിയില് തൊഴില്ത്തര്ക്കം നിലനില്ക്കുന്നതിനാല് തനിക്കൊന്നും ചെയ്യാനാവില്ലെന്നു പോലിസിനെ അറിയിച്ചു.&amp;nbsp;നീണ്ട&amp;nbsp;സംസാരത്തിനൊടുവില് പോലിസും കൈയൊഴിഞ്ഞു. കൈരണ്ടും കെട്ടിയിടാനും ടാക്സിയില് ഗവ. ആശുപത്രിയില് പോവാനും&amp;nbsp;നിര്ദേശിച്ച് അവരും&amp;nbsp;രംഗംവിട്ടു.&amp;nbsp;പതിവുനിസ്സഹായതയുടെ മേലങ്കിയൂരാതെ ഞാനും മടങ്ങി. പിന്നീടറിഞ്ഞു; ജോലിയും കൂലിയും നഷ്ടമായി&amp;nbsp;ഭ്രാന്തനായി മാറിയ യുവാവ് സ്വയം&amp;nbsp;കണ്ണില്ക്കുത്തിയതാണെന്ന്. മേല്സംഭവങ്ങള്ക്കു ശേഷം&amp;nbsp;അവശനായ,&amp;nbsp;യുവാവിനെ ആംബുലന്സില് ആശുപത്രിയിലെത്തിച്ചു.&amp;nbsp;ഇതിനിടെ, ആ ഹതഭാഗ്യന് ഒരുകുപ്പി പാല് മാത്രം നല്കാന് കഴിഞ്ഞു.&amp;nbsp;പിന്നെയും&amp;nbsp;ഉള്ളില് വേദനബാക്കി.&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-3022131102944304328?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-06-04T00:35:09.802+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/TAf18DnAYlI/AAAAAAAAAzs/65oDVFVVid0/s72-c/n.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">22</thr:total></item><item><title>കാറ്റില് കത്തിത്തീര്ന്നവര്ക്ക്</title><link>http://www.salahudheen.com/2010/05/blog-post_23.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sun, 23 May 2010 04:12:10 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-3401486840852456281</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/S_kLqODNJQI/AAAAAAAAAyA/GFIrwv1z2U8/s1600/air-india-cargo-a310-300f-vt-eqt-07-2ndgrd-fra-bnlr.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="132" src="http://2.bp.blogspot.com/_cyCPTIkJ9Ak/S_kLqODNJQI/AAAAAAAAAyA/GFIrwv1z2U8/s200/air-india-cargo-a310-300f-vt-eqt-07-2ndgrd-fra-bnlr.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ആകാശക്കപ്പലില് കയറുംമുന്പേ യാത്രപറഞ്ഞിറങ്ങിയവര്, പ്രവാസമവസാനിപ്പിച്ചു&amp;nbsp;&amp;nbsp;നാടണയുന്ന സന്തോഷത്തില് സീറ്റ് ബെല്റ്റ് മുറുക്കി മയക്കത്തിലാണ്ടവര്, ഉറ്റവരെ മാത്രം മനസ്സില്ക്കണ്ട് കണ്ണടച്ചുകിടന്നവര്, എല്ലാറ്റിനുമൊടുവില് ഉള്ളും ഉള്ളവും പിളര്ന്ന് വായുവില് കത്തിയെരിഞ്ഞുതീര്ന്നവര്, കൂടെക്കയറിയവര് കണ്മുന്നില് കത്തിത്തീരുന്പോഴും നിസ്സഹായരായി നോക്കിനിന്നവര്, ദുരന്തത്തിന്റെ പട്ടികയില് പേരുവെട്ടിച്ച് മരിച്ചുജീവിച്ചവര്, അമ്മയോടൊട്ടി ചെറുചൂടിലുറങ്ങി തീച്ചൂടിലെന്നേക്കുമുറങ്ങിപ്പോയ പുതുജന്മങ്ങള്, പുഞ്ചിരിമാത്രം മുഖമുദ്രയാക്കി യാത്രക്കാര്ക്കൊപ്പം ആകാശജീവിതവും മരണവും പങ്കിട്ടവര്,&amp;nbsp;എല്ലാ ജീവനുംപേറി&amp;nbsp;ആദ്യംമുതല് വളയംപിടിച്ച് ഒടുക്കം കൈവിട്ടുപോയ&amp;nbsp;വണ്ടിക്കും ജീവിതത്തിനും പഴികേള്ക്കേണ്ടിവന്നവര്,&amp;nbsp;എല്ലാത്തിനും സാക്ഷിയായി&amp;nbsp;പ്രവാസത്തിലുരുകി ജീവിക്കുന്നവര്, വയ്യ,&amp;nbsp;ഇനിയും നിങ്ങളെയോര്ത്ത് കരയാതിരിക്കാന്.&lt;br /&gt;
&lt;br /&gt;
പ്രാര്ഥനയോടെ,&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-3401486840852456281?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-23T16:42:10.541+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/S_kLqODNJQI/AAAAAAAAAyA/GFIrwv1z2U8/s72-c/air-india-cargo-a310-300f-vt-eqt-07-2ndgrd-fra-bnlr.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">15</thr:total></item><item><title>മമഹൃദയം</title><link>http://www.salahudheen.com/2010/05/blog-post_22.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sat, 25 Sep 2010 14:38:44 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-4866110611455493760</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_cyCPTIkJ9Ak/S_bURH_7hHI/AAAAAAAAAwk/jmtcmBgTyuE/s1600/heart3.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" gu="true" height="185" src="http://3.bp.blogspot.com/_cyCPTIkJ9Ak/S_bURH_7hHI/AAAAAAAAAwk/jmtcmBgTyuE/s200/heart3.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ആ&amp;nbsp;ഹൃദയം&lt;br /&gt;
തുറന്നും അടച്ചുമാണ്&lt;br /&gt;
ജീവിതം&lt;br /&gt;
&lt;br /&gt;
മഞ്ഞുതുള്ളിതന്&amp;nbsp;വിശുദ്ധിയുള്ള&lt;br /&gt;
കണ്ണീരുറവ&amp;nbsp;പൊട്ടിയതേ-&lt;br /&gt;
ഹൃദയത്തില്&lt;br /&gt;
&lt;br /&gt;
കരിങ്കല്ലിന്റെ&amp;nbsp;കട്ടിയുള്ളിതിനെ&lt;br /&gt;
മെരുക്കിയതാണ്&lt;br /&gt;
ഇനിയിതുനിലച്ചാലും&lt;br /&gt;
പ്രശ്നമില്ല&lt;br /&gt;
&lt;br /&gt;
കണ്ണീര് രക്തവും&lt;br /&gt;
അണപ്പല്ല് തീക്കട്ടയുമാവുമാ-&lt;br /&gt;
കാലത്തെയും&lt;br /&gt;
എനിക്കു പേടിയില്ല&lt;br /&gt;
&lt;br /&gt;
&lt;br /&gt;
(പഴയതൊന്ന് വീണ്ടും പോസ്റ്റിയതാണ്. വൃത്തനിബദ്ധമാക്കാന് പറ്റുന്നില്ല, അറിയാഞ്ഞിട്ടാ)&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-4866110611455493760?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-09-26T03:08:44.223+05:30</app:edited><media:thumbnail url="http://3.bp.blogspot.com/_cyCPTIkJ9Ak/S_bURH_7hHI/AAAAAAAAAwk/jmtcmBgTyuE/s72-c/heart3.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">4</thr:total></item><item><title>ക്രൈംബ്രാഞ്ചിനെ വെട്ടിച്ച നൂറിന്റെ കള്ളന്</title><link>http://www.salahudheen.com/2010/05/blog-post_14.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sat, 15 May 2010 12:31:44 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-8453916718007203331</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/S-xALNthHLI/AAAAAAAAAt0/ciAKCkwqI9E/s1600/rs_100_note_4001-300x225.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="93" src="http://1.bp.blogspot.com/_cyCPTIkJ9Ak/S-xALNthHLI/AAAAAAAAAt0/ciAKCkwqI9E/s200/rs_100_note_4001-300x225.jpg" width="200" wt="true" /&gt;&lt;/a&gt;&lt;/div&gt;കഥാപാത്രങ്ങളാരെന്നു മാത്രം ചോദിക്കരുത്.&amp;nbsp; രണ്ടു നാടന്പെണ്ണുങ്ങള്. അരികുകീറിയ നൂറിന്റെ നോട്ട് ബാങ്കില് മാറ്റിക്കിട്ടുമെന്നറിഞ്ഞാണ് പുത്തന് നോട്ടൊന്ന് നാട്ടിലെ സര്ക്കാര് ബാങ്കില് കൊണ്ടുകൊടുത്തത്. പണം വാങ്ങിയ കൌണ്ടറിലെ കാഷ്യര്&amp;nbsp;പെട്ടെന്ന് അപ്രത്യക്ഷമായപ്പോള്&amp;nbsp;നൂറുപോയെന്ന ആശങ്കയില് രണ്ടുപേരും കാത്തിരുന്നു.&amp;nbsp;അഞ്ചുമിനിറ്റെടുത്തില്ല, അതാവരുന്നു കക്ഷി, മാനേജരെ കാണാനുള്ള ക്ഷണക്കത്തുമായി. രണ്ടുപേരും ചെന്നു.&amp;nbsp;പോലിസ് മുറയിലല്ലെങ്കിലും പേടിപ്പിക്കുമാറ്,&amp;nbsp;മാനേജറുടെ ചോദ്യം- നിങ്ങള്ക്ക്&amp;nbsp;ഈ നോട്ടെവിടെ നിന്നു കിട്ടി.&lt;br /&gt;
വീട്ടില് കാശുകൊണ്ടുവന്നൊരുത്തന്&amp;nbsp;തന്നുപോയതാ സാറേ. ആളുടെ പേരും ഊരും അറിയില്ല- ഉത്തരം.&lt;br /&gt;
എന്നാലിത് കള്ളനോട്ടാ, ക്രൈംബ്രാഞ്ചുകാര് പുറത്തുനില്പ്പുണ്ട്. വരൂ- മാനേജര് പെണ്ണുങ്ങള് രണ്ടിനെയും കൂട്ടി പുറത്തേക്ക്. ഇടവഴിയൊന്നു കടന്ന്&amp;nbsp;പഴയൊരു ഗോവണിക്കടുത്തെത്തി.&amp;nbsp;കരച്ചിലിന്റെ വക്കോളമെത്തിയ&amp;nbsp;പെണ്ണൊരുത്തി മൊഴിഞ്ഞു- സാറേ&amp;nbsp;നിരപരാധികളായ ഞങ്ങളെ വെറുതെവിട്ടേക്ക്, നൂറും വേണ്ട.&amp;nbsp;പറഞ്ഞുതീര്ന്നില്ല, അവിടെവച്ചുതന്നെ മാനേജര് നൂറിന്റെ നോട്ട് ക്രൈംബ്രാഞ്ചുകാര് കാണാതെ കത്തിച്ചുകളഞ്ഞു. ആശ്വാസത്തോടെ പെണ്ണുങ്ങള് മടങ്ങി; നൂറുപോയാലെന്താ, അഴിയെണ്ണാതെ രക്ഷപ്പെട്ടല്ലോ- എന്ന മനസ്സുമായി.&lt;br /&gt;
അന്വേഷണത്തില് ഇതു&amp;nbsp;ഗള്ഫുകാരന് വീട്ടിലേക്കയച്ച കുഴല്പ്പണക്കെട്ടില് നിന്ന് കിട്ടിയതാണെന്നു മനസ്സിലായി. ദുബായിയില്&amp;nbsp;പണം നേരായ മാര്ഗ്ഗത്തിലയക്കാന് സംവിധാനങ്ങളെത്രയുണ്ടായിട്ടും കുഴല്പ്പണത്തെ ആശ്രയിക്കുന്ന&amp;nbsp;ഇത്തരം ഗള്ഫുകാര് സ്വന്തം ഭാര്യമാരെയും പെങ്ങന്മാരെയും മാത്രമല്ല, സമൂഹത്തെയൊന്നടങ്കം ആ തെറ്റില് പങ്കാളികളാക്കുന്നുവെന്നാണ്&amp;nbsp;പറയാനുദ്ദേശിച്ചത്.&lt;br /&gt;
&lt;br /&gt;
മറുവാക്ക്- വായിക്കുന്നത്&amp;nbsp;ക്രൈംബ്രാഞ്ചുകാരായാലും സൈബര് സെല്ലായാലും എന്റെ ഫോണ് ടാപ്പിങ്ങിനോ ഫോളോ അപ്പിനോ നില്ക്കണ്ട,&amp;nbsp;അപരാധികളെക്കുറിച്ച് എനിക്കു വിവരം ലഭിച്ചാല് ആദ്യം ഞാനറിയിക്കാം.&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-8453916718007203331?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-16T01:01:44.172+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/S-xALNthHLI/AAAAAAAAAt0/ciAKCkwqI9E/s72-c/rs_100_note_4001-300x225.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">13</thr:total></item><item><title>നാടുനന്നാവാന് ഇനിയും അടികൊള്ളാം</title><link>http://www.salahudheen.com/2010/05/blog-post_10.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Mon, 10 May 2010 10:58:36 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-2601207764666652250</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_cyCPTIkJ9Ak/S-g9__96V2I/AAAAAAAAAr8/bfFCxiNm-p8/s1600/29122009100.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" src="http://1.bp.blogspot.com/_cyCPTIkJ9Ak/S-g9__96V2I/AAAAAAAAAr8/bfFCxiNm-p8/s200/29122009100.jpg" tt="true" width="200" /&gt;&lt;/a&gt;&lt;/div&gt;രാഷ്ട്രീയക്കാരന്റെ കുതന്ത്രങ്ങള് ഏറ്റവും നന്നായി പയറ്റപ്പെടുന്ന&amp;nbsp;സംസ്ഥാനങ്ങളിലൊന്നാണു കൊച്ചുകേരളം. ഇതില് നിലവാരത്തകര്ച്ചയില് ഏറ്റവും മുന്നില് കോണ്ഗ്രസ് നേതാക്കളും&amp;nbsp;പിന്നില് വിപ്ളവസഖാക്കളുടെ പ്രസ്ഥാനവുമാണ്. ഭരണകാലയളവില് വിപ്ലവവീര്യം അടിവസ്ത്രത്തിനുള്ളിലൊളിപ്പിക്കുന്ന കാരണവന്മാര്,&amp;nbsp;ജയറാം നായകനായൊരു&amp;nbsp;പാര്ട്ടിവിരുദ്ധ സിനിമയില് കണ്ടപോലെ,&amp;nbsp;വിദ്യാര്ഥിപ്രസ്ഥാനക്കാരെ കന്പും കല്ലുമേല്പ്പിച്ച് പഞ്ചപുച്ഛമടക്കിപ്പിടിച്ചു നില്ക്കുന്ന അവസ്ഥയാണീ കാലയളവില് കാണാനാവുക.&amp;nbsp;കിനാലൂരില് ദേശീയപാതാ വികസനത്തിനെതിരേ ഉയര്ന്ന പ്രതിഷേധക്കൊടുങ്കാറ്റ് ഗതിമാറി വീശിയത് വിപ്ലവവായാടിത്തത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി.&amp;nbsp;തങ്ങള്&amp;nbsp;ചെയ്യുന്പോള് ഹലാലായത്,&amp;nbsp;അന്യര്ക്കു ഹറാമാവുന്ന&amp;nbsp;കാഴ്ച ലജ്ജാവഹംതന്നെ. ഇതുവരെ നമ്മളൊക്കെ വിചാരിച്ചത് വിപ്ലവവീര്യം തുടിക്കുന്ന കുറച്ചെങ്കിലും സഖാക്കള് ജീവിച്ചിരിപ്പുണ്ടെന്നാണ്. കിനാലൂരില് സംഭവിച്ചതിന്റെ വിശദാംശങ്ങള് തലനാരിഴ കീറിപ്പരിശോധിക്കേണ്ടതില്ലെന്നാണ് വീഡിയോ ദൃശ്യങ്ങള് ബോധ്യപ്പെടുത്തുന്നത്. പൊതുമുതല് നശിപ്പിച്ചുകൊണ്ടുള്ള സമരങ്ങള് മാത്രമേ നമുക്ക് ചെയ്യാനാവൂവെന്ന അവസ്ഥയിലേക്ക് പാര്ട്ടി തരംതാഴ്ന്നിരിക്കെ, ജനകീയമായ പ്രക്ഷോഭങ്ങളില് ഇരട്ടത്താപ്പുനയം സ്വീകരിക്കുന്ന തനിനാടന് രാഷ്ട്രീയദല്ലാളിന്റെ പണി മൂന്നാംമുന്നണിയൊന്നിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇടതുമന്ത്രിസഭ കൈക്കൊള്ളുന്ന&amp;nbsp;മിക്ക തീരുമാനങ്ങളും മുഖ്യമന്ത്രിയുടേതല്ലെന്ന പോലെ, കിനാലൂരുകാര് തല്ലുകൊണ്ടത് നാടുംവീടും കാക്കാനാണെന്നു വിശ്വസിക്കാം.&amp;nbsp;സ്വയം തല്ലുമേടിച്ച് നാടുനന്നാക്കാനിറങ്ങിയ ആ സമരസഖാക്കള്ക്ക് വിപ്ലവാഭിവാദ്യങ്ങള്.&lt;br /&gt;
&lt;br /&gt;
മുകളിലത്തേത് ഒരഭിനവ രാഷ്ട്രീയക്കാരന്റെ ഗീര് വാണമായി തള്ളാം, കൊള്ളാം. കേള്ക്കാനൊരു പട്ടിയെങ്കിലുമുണ്ടല്ലോ. (ഖിസൈസ് ശൈഖ് കോളനിയിലെ ഇടവഴിയില് നിന്നെടുത്തത്. പുതിയ മെട്രോ റെയില് പാതയെടുത്ത കടയുടെ ഓരംചേര്ന്നു നിന്ന പട്ടിയുടെ ഉടമയും&amp;nbsp;കേരളക്കാരനാണ്&amp;nbsp;).&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&lt;u&gt;&lt;strong&gt;അറബിഭാഷാസഹായി&lt;/strong&gt;&lt;/u&gt;-&lt;br /&gt;
ഹലാല്- അനുവദനീയം&lt;br /&gt;
ഹറാം- നിഷിദ്ധമായത്&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-2601207764666652250?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-10T23:28:36.836+05:30</app:edited><media:thumbnail url="http://1.bp.blogspot.com/_cyCPTIkJ9Ak/S-g9__96V2I/AAAAAAAAAr8/bfFCxiNm-p8/s72-c/29122009100.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">13</thr:total></item><item><title>നിത്യപ്രവാസത്തിലേക്കു പറന്നവന്</title><link>http://www.salahudheen.com/2010/05/blog-post.html</link><author>noreply@blogger.com (സ്വലാഹ്)</author><pubDate>Sat, 01 May 2010 10:25:21 PDT</pubDate><guid isPermaLink="false">tag:blogger.com,1999:blog-34627517.post-4274351479360258505</guid><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_cyCPTIkJ9Ak/S9xjgzaQSYI/AAAAAAAAAqc/U27tHomO8WM/s1600/019.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" src="http://2.bp.blogspot.com/_cyCPTIkJ9Ak/S9xjgzaQSYI/AAAAAAAAAqc/U27tHomO8WM/s200/019.jpg" tt="true" width="200" /&gt;&lt;/a&gt;&lt;/div&gt;മനുഷ്യന് ജീവനുള്ള കാലത്തോളം അവന്റെ ദുരിതങ്ങളും കൂടെയുണ്ടാവും. നമ്മുടെ ജീവനും ജീവിതവും നമ്മുടെ കൈകളില് ഭദ്രമല്ലെന്ന് വ്യക്തമായി അറിയാവുന്നവരായിട്ടും നമ്മള് നിയന്ത്രണങ്ങളുടെ വേലിക്കെട്ട് പൊളിച്ചടുക്കാനാഞ്ഞു ശ്രമിക്കുന്നു. അവസാനത്തെ ശ്വാസവും നിലയ്ക്കുംമുന്പ് ഒരിറക്ക് വെള്ളംകുടിക്കാനോ ഒരുശ്വാസംകൂടി വലിക്കാനോ ആഗ്രഹിക്കാത്ത ഒറ്റ ശരീരവും ഭൂമിയില് പിറന്നിട്ടുണ്ടാവില്ല.&lt;br /&gt;
കഴിഞ്ഞദിവസം കൊല്ലം സ്വദേശിയായ 35കാരന് പ്രദീപിന്റെ മനംവേദനിപ്പിക്കുന്ന ചരിത്രമറിഞ്ഞു. അവിവാഹിതനായ യുവാവിനോട് അബൂദാബിയിലെ കന്പനി, സാന്പത്തികമാന്ദ്യത്തെത്തുടര്ന്ന് ആറുമാസം അവധിക്കുപോവാന് നിര്ദേശിച്ചതാണ്. ജോലിപോയെന്നുറച്ച് അത്യധികം മനോവിഷമത്തോടെ നാടണയാനിരിക്കെയാണ് അകാലത്തില് ആകസ്മികമരണം, അതും ഉറക്കത്തില്. ഹൃദയംനിലച്ചതാവാം. സഹോദരിയും ഭര്ത്താവും ദുബായിലുണ്ടായിരുന്നു. അസ്വാഭാവികമരണമായതിനാല് ഒരാഴ്ച നീണ്ടു അന്തിമനടപടികള്. പോസ്റ്റ്മോര്ട്ടം കഴിഞ്ഞ് ആത്മാഹുതിയല്ലെന്ന ഫലവുമായി മിനിയാന്ന് പ്രദീപിന്റെ ചലനമറ്റ ദേഹം നാട്ടിലേക്കു പറന്നു,&amp;nbsp; തീരാപ്രവാസത്തിലേക്ക്.&lt;div class="blogger-post-footer"&gt;Thank you for reading!&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34627517-4274351479360258505?l=www.salahudheen.com' alt='' /&gt;&lt;/div&gt;</description><app:edited xmlns:app="http://www.w3.org/2007/app">2010-05-01T22:55:21.786+05:30</app:edited><media:thumbnail url="http://2.bp.blogspot.com/_cyCPTIkJ9Ak/S9xjgzaQSYI/AAAAAAAAAqc/U27tHomO8WM/s72-c/019.jpg" height="72" width="72" /><thr:total xmlns:thr="http://purl.org/syndication/thread/1.0">24</thr:total></item><media:rating>nonadult</media:rating></channel></rss>

