<?xml version="1.0" encoding="UTF-8" standalone="no"?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><rss xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" version="2.0"><channel><title>IDUKKI VARTHA</title><description></description><managingEditor>noreply@blogger.com (KERALA IN PIXELS)</managingEditor><pubDate>Fri, 8 Nov 2024 07:38:01 -0800</pubDate><generator>Blogger http://www.blogger.com</generator><openSearch:totalResults xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">2</openSearch:totalResults><openSearch:startIndex xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">1</openSearch:startIndex><openSearch:itemsPerPage xmlns:openSearch="http://a9.com/-/spec/opensearchrss/1.0/">25</openSearch:itemsPerPage><link>http://idukkivartha.blogspot.com/search/label/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF</link><language>en-us</language><itunes:explicit>no</itunes:explicit><itunes:subtitle/><itunes:owner><itunes:email>noreply@blogger.com</itunes:email></itunes:owner><item><title>കൃഷിചെയ്യാന്‍ വെള്ളമില്ല; മഞ്ഞക്കുഴി പാടം വരണ്ടുണങ്ങി </title><link>http://idukkivartha.blogspot.com/2012/10/blog-post_14.html</link><category>അടിമാലി</category><author>noreply@blogger.com (KERALA IN PIXELS)</author><pubDate>Sun, 14 Oct 2012 02:02:00 -0700</pubDate><guid isPermaLink="false">tag:blogger.com,1999:blog-6343890054736355901.post-3567396632659301050</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
രാജകുമാരി: രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞകുഴി പാടശേഖരം ജലക്ഷാമം മൂലം
 വരണ്ടുണങ്ങി. നെല്‍വയലുകളിലേക്ക് വെള്ളമെത്തിച്ചിരുന്ന ചെക്ക്ഡാം തകര്‍ന്ന
 സാഹരച്യത്തില്‍ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയാണ് 
നശിക്കുന്നുത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് നെല്‍ക്കൃഷി നടത്തിയത്. 
ഏതാനും ദിവസം മഴ ലഭിച്ചെങ്കിലും പിന്നീട് വരള്‍ച്ച രൂക്ഷമായി. 
പാടശേഖരത്തിനോടുചേര്‍ന്ന് നാല്പതുവര്‍ഷം മുമ്പ് നിര്‍മ്മിച്ച 
ചെക്ക്ഡാമിന്റെ വശങ്ങളിടിഞ്ഞും കല്‍ക്കെട്ടുകള്‍ തകര്‍ന്നും 
കിടക്കുന്നതിനാല്‍ വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലെത്തിക്കാന്‍ 
കഴിയുന്നില്ല. &lt;br /&gt;
&lt;br /&gt;
അമ്പതേക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പാടശേഖരം പകുതിയില്‍ത്താഴെയായി 
ചുരുങ്ങിയിട്ടും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയില്ല. കൃഷി നിലനിര്‍ത്താന്‍ 
വെള്ളമെങ്കിലും ലഭിച്ചില്ലെങ്കില്‍ നെല്‍ക്കൃഷി ഉപേക്ഷിക്കണ്ടേിവരുമെന്നാണ്
 കര്‍ഷകരുടെ നിലപാട്. വിത്തും വെള്ളവും വളവും നല്കി കര്‍ഷകരെ 
സഹായിക്കണമെന്നും കാര്‍ഷികജോലികള്‍ തൊഴിലുറപ്പുപദ്ധതി വഴി നടത്താന്‍ വേണ്ട 
സഹായം ചെയ്യണമെന്നും പാടശേഖരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.&lt;/div&gt;
</description></item><item><title>  ബീനാമോള്‍റോഡില്‍ അപകടക്കെണി </title><link>http://idukkivartha.blogspot.com/2012/10/blog-post.html</link><category>അടിമാലി</category><author>noreply@blogger.com (KERALA IN PIXELS)</author><pubDate>Sun, 14 Oct 2012 02:00:00 -0700</pubDate><guid isPermaLink="false">tag:blogger.com,1999:blog-6343890054736355901.post-5082598074087421457</guid><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;
അടിമാലി:പണിക്കന്‍ കുടിയില്‍ നിന്ന് പൊന്‍മുടി ഡാം ടോപ്പില്‍ എത്തുന്ന 
ബീനാമോള്‍ റോഡില്‍ മരക്കാനം ഭാഗത്ത് റോഡിന് വീതിയില്ല. ചെങ്കുത്തായ പ്രദേശം
 അപകടത്തിന് കാരണമാകുന്നു.&lt;br /&gt;
ആ ഭാഗത്ത് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കും പ്ലാന്റേഷനാണ്.&lt;br /&gt;
ഒരു വര്‍ഷം മുന്‍പ് ഇടുക്കി എം.പി.യുടെ നേതൃത്വത്തില്‍ പൊന്‍മുടിയില്‍ പ്രദേശവാസികളുടേയും ജനപ്രതിനിധികളുടേയും യോഗം നടത്തിയിരുന്നു. &lt;br /&gt;
   ഇവിടത്തെ മരങ്ങള്‍ വെട്ടി മാറ്റി ഗതാഗതം സുഗമമാക്കുന്നതിനെപ്പറ്റി 
ആലോചിക്കാനായിരുന്നു യോഗം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
 ഇവിടത്തെ മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതി 
വേണം. എം.പി.യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രണ്ട് മാസത്തിനകം നടപടി 
പൂര്‍ത്തിയാക്കി മരങ്ങള്‍ വെട്ടാന്‍ കഴിയുമെന്ന് അധികാരികള്‍ ഉറപ്പ് 
നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും 
ഉണ്ടായില്ല.&lt;br /&gt;
മരക്കാനം പ്രദേശത്തെ പൊന്‍മുടി ഡാം ഏരിയാ കുത്തനെയുള്ള ഇറക്കമാണ്. 
കൊന്നത്തടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഇറക്കത്തില്‍ നിയന്ത്രണം 
വിട്ടാല്‍ ഡാമിലാവും പതിക്കുക. ഇതിനെ പ്രതിരോധിക്കാന്‍ ഡാമിന് സമീപത്തെ 
റോഡില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിച്ചിട്ടില്ല.&lt;br /&gt;
റോഡില്‍ തേക്ക് മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുക ദുരിതമാണ്.&lt;/div&gt;
</description></item></channel></rss>