<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DoolNews</title>
	<atom:link href="http://www.doolnews.com/category/news-of-the-day/feed" rel="self" type="application/rss+xml" />
	<link>https://www.doolnews.com</link>
	<description>Kerala&#039;s First Independent News portal</description>
	<lastBuildDate>Mon, 11 May 2026 05:16:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
		<item>
		<title>തെറ്റ് ചെയ്തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ; കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി</title>
		<link>https://www.doolnews.com/thaha-fasal-surrender-kochi-nia-court-454.html</link>
		<guid isPermaLink="true">https://www.doolnews.com/thaha-fasal-surrender-kochi-nia-court-454.html</guid>
		<pubDate>Tue, 05 Jan 2021 05:32:10 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Thaha Fazal]]></category>
		<description><![CDATA[കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി താഹ ഫസല്‍. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു. &#8216; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മാവോയിസ്റ്റ് പ്രചാരകനുമല്ല. ഒരു തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോടതിവിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം&#8217;, താഹ പറഞ്ഞു. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ താഹ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനായിരുന്നു ഇന്നലെ കോടതി ആവശ്യപ്പെട്ടത്. [&#8230;]]]></description>

		</item>
		<item>
		<title>&#8216;ക്രൈസ്തവ പെണ്‍കുട്ടികളെ വശീകരിച്ച് മതംമാറ്റുന്നുവെന്ന് പരാതി പറഞ്ഞു&#8217;; ക്രൈസ്തവ വിഷയത്തില്‍ ഇടപെട്ടതില്‍ ശ്രീധരന്‍ പിള്ള</title>
		<link>https://www.doolnews.com/sreedharan-pilla-reveals-why-he-interfered-in-christian-affairs.html</link>
		<guid isPermaLink="true">https://www.doolnews.com/sreedharan-pilla-reveals-why-he-interfered-in-christian-affairs.html</guid>
		<pubDate>Tue, 05 Jan 2021 03:21:27 +0000</pubDate>
		<dc:creator><![CDATA[Srinsha Ramakrishnan]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Kerala News]]></category>
		<category><![CDATA[P S Sreedharan Pillai]]></category>
		<description><![CDATA[തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ ബി.ജെ.പി ഇടപെട്ടത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ക്രൈസ്തവ വിഷയങ്ങളില്‍ ബി.ജെ.പി ഇടപെടുന്നതിന് വലിയ രീതിയില്‍ വാര്‍ത്താ പ്രധാന്യം ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ക്രൈസ്തവ വിഷയങ്ങളില്‍ ഇടപെട്ടതെന്ന് മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍  പറയുകയാണ് മിസോറാം ഗവര്‍ണര്‍ പി.എസ്  ശ്രീധരന്‍ പിള്ള. കൊച്ചിയില്‍ എത്തിയപ്പോള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തിരിച്ചു മിസോറാമിലേക്ക് പോവുന്നതിന് മുന്‍പ് സമയം നിശ്ചയിച്ച് കാണാമെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കാണണമെന്ന് [&#8230;]]]></description>

		</item>
		<item>
		<title>ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രം;  മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഓഗസ്റ്റ് 9 ന് തിയേറ്ററിലേക്ക്</title>
		<link>https://www.doolnews.com/new-malayalam-movie-mohabathin-kunjabthulla-finish-shoot452-2.html</link>
		<guid isPermaLink="true">https://www.doolnews.com/new-malayalam-movie-mohabathin-kunjabthulla-finish-shoot452-2.html</guid>
		<pubDate>Thu, 01 Aug 2019 16:38:54 +0000</pubDate>
		<dc:creator><![CDATA[അശ്വിന്‍ രാജ്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Malayalam Cinema]]></category>
		<category><![CDATA[Movie Day]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Indrans]]></category>
		<description><![CDATA[കൊച്ചി: യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗ്ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള റിലീസിനൊരുങ്ങി. ആഗസ്റ്റ് 9 ന് ചിത്രം തിയേറ്റിലെത്തും. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് [&#8230;]]]></description>

		</item>
		<item>
		<title>സഞ്ജീവ് ഭട്ടിനു പിന്നാലെ ഇന്ദിരാ ജെയ്‌സിങ്ങും അനന്ത് ഗ്രോവറും; സംഘപരിവാര്‍ വേട്ടയാടുന്നതിനു പിന്നില്‍</title>
		<link>https://www.doolnews.com/who-is-indira-jaising-and-reason-behind-cbi-raid-789-2.html</link>
		<guid isPermaLink="true">https://www.doolnews.com/who-is-indira-jaising-and-reason-behind-cbi-raid-789-2.html</guid>
		<pubDate>Thu, 11 Jul 2019 12:01:54 +0000</pubDate>
		<dc:creator><![CDATA[അശ്വിന്‍ രാജ്]]></dc:creator>
				<category><![CDATA[News of the day]]></category>
		<category><![CDATA[News Video]]></category>
		<category><![CDATA[Video]]></category>
		<category><![CDATA[Indira Jaising]]></category>
		<category><![CDATA[national news]]></category>
		<description><![CDATA[ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കകമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിനെതിരെ വിദേശ ഫണ്ട് തിരിമറി ആരോപിച്ച് സി.ബി.ഐ കേസ് ഫയല്‍ ചെയ്തത്. ഈ ടൈമിങ് യാദൃശ്ചികതയല്ലെന്നാണ് ഇന്ദിരാ ജെയ്സിങ്ങിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ കേസിലേക്ക് എത്തിപ്പെടാനായി സംഘപരിവാര്‍ നടത്തിയ ആസൂത്രണങ്ങള്‍ വ്യക്തമാണ്. ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത് ഷായ്ക്കെതിരായ കേസില്‍ അഭിഭാഷകനും ഇന്ദിരാ ജെയ്സിങ്ങിന്റെ ഭര്‍ത്താവുമായ അനന്ത് ഗ്രോവര്‍ ഹാജരാവാനിരിക്കെ നവംബര്‍ 22നാണ് വിദേശ ഫണ്ട് നിയന്ത്രണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുന്നുവെന്ന [&#8230;]]]></description>

		</item>
		<item>
		<title>ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 7 സീറ്റ് നല്‍കി ന്യൂസ് 18; വിമര്‍ശനവുമായി കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയും</title>
		<link>https://www.doolnews.com/2b1a1b-89bd64-36f829.html</link>
		<guid isPermaLink="true">https://www.doolnews.com/2b1a1b-89bd64-36f829.html</guid>
		<pubDate>Wed, 22 May 2019 13:36:49 +0000</pubDate>
		<dc:creator><![CDATA[ആല്‍ബിന്‍ എം.യു]]></dc:creator>
				<category><![CDATA[News of the day]]></category>
		<category><![CDATA[bjp]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[NEWS 18]]></category>
		<category><![CDATA[Ram Vilas Paswan]]></category>
		<description><![CDATA[ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് തന്നെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കും എന്ന ന്യൂസ് 18 ചാനലിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബീഹാറില്‍ ആറ് സീറ്റില്‍ മത്സരിച്ച, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയാണ് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടിയേക്കും എന്ന് ന്യൂസ് [&#8230;]]]></description>

		</item>
		<item>
		<title>എന്‍.സി.പിക്ക് വോട്ടു ചെയ്തപ്പോള്‍ കത്തിയത് താമരയ്ക്കുനേരെയുള്ള ബട്ടന്‍; വോട്ടിങ് മെഷീനെതിരെ ആരോപണവുമായി ശരത് പവാര്‍</title>
		<link>https://www.doolnews.com/ncp-chief-sharad-pawar-alleges-evm-malfunctioning-claims-in-a-presentation-i-pressed-the-clock-and-vote-went-to-lotus-356.html</link>
		<guid isPermaLink="true">https://www.doolnews.com/ncp-chief-sharad-pawar-alleges-evm-malfunctioning-claims-in-a-presentation-i-pressed-the-clock-and-vote-went-to-lotus-356.html</guid>
		<pubDate>Fri, 10 May 2019 05:34:20 +0000</pubDate>
		<dc:creator><![CDATA[ജിന്‍സി ടി എം]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[E.V.M]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Supreme Court]]></category>
		<description><![CDATA[ന്യൂദല്‍ഹി: വോട്ടിങ് മെഷീനെതിരെ ആരോപണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. വോട്ടു ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെ താന്‍ എന്‍.സി.പിക്കു വോട്ടു ചെയ്തപ്പോള്‍ താരമയ്ക്കാണ് വോട്ടു പോയെന്നാണ് ശരത് പവാറിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ശാരദ ജില്ലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. &#8216; ഇ.വി.എമ്മിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് വ്യക്തിപരമായ അനുഭവമുണ്ട്. ഇ.വി.എമ്മുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഹൈദരാബാദിലും ഗുജറാത്തിലും ഒരു പ്രദര്‍ശനത്തിനിടെ ഇ.വി.എമ്മില്‍ ഞാന്‍ എന്‍.സി.പിയുടെ ചിഹ്നമായ ക്ലോക്കിനുനേരെ അമര്‍ത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ടു പോയത്.&#8217; എന്നാണ് പവാര്‍ പറഞ്ഞത്. വോട്ടിങ് മെഷീനുകളുമായി [&#8230;]]]></description>

		</item>
		<item>
		<title>50% വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ഹര്‍ജി സുപ്രീം കോടതി തള്ളി</title>
		<link>https://www.doolnews.com/supreme-court-rejected-opposition-demand-to-count-50-vvpat6785.html</link>
		<guid isPermaLink="true">https://www.doolnews.com/supreme-court-rejected-opposition-demand-to-count-50-vvpat6785.html</guid>
		<pubDate>Tue, 07 May 2019 05:31:35 +0000</pubDate>
		<dc:creator><![CDATA[അനുശ്രീ]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[E.V.M]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Supreme Court]]></category>
		<description><![CDATA[&#160; ന്യൂദല്‍ഹി: വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ [&#8230;]]]></description>

		</item>
		<item>
		<title>വിവിപാറ്റ് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു</title>
		<link>https://www.doolnews.com/counting-of-vvpat-slips-sc-grants-weeks-time-to-opposition-leaders-for-filing-reply-on-ec-affidavit-454-2.html</link>
		<guid isPermaLink="true">https://www.doolnews.com/counting-of-vvpat-slips-sc-grants-weeks-time-to-opposition-leaders-for-filing-reply-on-ec-affidavit-454-2.html</guid>
		<pubDate>Fri, 03 May 2019 06:11:20 +0000</pubDate>
		<dc:creator><![CDATA[ജിന്‍സി ടി എം]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[E.V.M]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Supreme Court]]></category>
		<description><![CDATA[&#160; ന്യൂദല്‍ഹി: വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ അടുത്ത ആഴ്ച പരിഗണിക്കും. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് വെറും 1% മാത്രമേ ആകൂവെന്നും വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താന്‍ [&#8230;]]]></description>

		</item>
		<item>
		<title>മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു</title>
		<link>https://www.doolnews.com/yogi-adithyanath-calls-muslim-league-virus-675-2.html</link>
		<guid isPermaLink="true">https://www.doolnews.com/yogi-adithyanath-calls-muslim-league-virus-675-2.html</guid>
		<pubDate>Wed, 17 Apr 2019 05:35:01 +0000</pubDate>
		<dc:creator><![CDATA[ജിന്‍സി ടി എം]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Yogi Adityanath]]></category>
		<description><![CDATA[&#160; ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്‌ലിം ലീഗിനെ വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വീറ്റിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്. വൈറസ് പരാമര്‍ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്‍ മുസ്‌ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റും ട്വിറ്റര്‍ നീക്കിയിട്ടുണ്ട്. ബി.ജെ.പി അനുഭാവികളായ 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ [&#8230;]]]></description>

		</item>
		<item>
		<title>റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു</title>
		<link>https://www.doolnews.com/appani-ravi-new-malayalam-movie-love-fm258-2.html</link>
		<guid isPermaLink="true">https://www.doolnews.com/appani-ravi-new-malayalam-movie-love-fm258-2.html</guid>
		<pubDate>Mon, 08 Apr 2019 10:03:16 +0000</pubDate>
		<dc:creator><![CDATA[അശ്വിന്‍ രാജ്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Malayalam Cinema]]></category>
		<category><![CDATA[Movie Day]]></category>
		<category><![CDATA[News of the day]]></category>
		<description><![CDATA[കൊച്ചി: രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗതനായ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനില്‍ സൈനുദ്ദീന്‍ ആദ്യമായി പ്രതിനായകവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. [&#8230;]]]></description>

		</item>
		<item>
		<title>തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകള്‍ക്ക് അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.doolnews.com/pre-election-raids-must-be-neutral-inform-us-poll-body-to-agencies258.html</link>
		<guid isPermaLink="true">https://www.doolnews.com/pre-election-raids-must-be-neutral-inform-us-poll-body-to-agencies258.html</guid>
		<pubDate>Sun, 07 Apr 2019 17:48:18 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[Election Commission of India]]></category>
		<category><![CDATA[Kamal Nath]]></category>
		<category><![CDATA[Madhya Pradesh]]></category>
		<description><![CDATA[ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകള്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനുമാണ് നിര്‍ദേശം നല്‍കിയത്. പരിശോധന നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുപ്പക്കാരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മുന്നൂറോളം വരുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റെ വീട്ടിലടക്കം ദല്‍ഹി, ഭോപാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി 50 ഓളം [&#8230;]]]></description>

		</item>
		<item>
		<title>വീണ്ടും ആക്രമിക്കുമെന്ന പാക് വാദം തള്ളി ഇന്ത്യൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം</title>
		<link>https://www.doolnews.com/india-wont-attack-pakistan-says-indian-foreign-ministry627.html</link>
		<guid isPermaLink="true">https://www.doolnews.com/india-wont-attack-pakistan-says-indian-foreign-ministry627.html</guid>
		<pubDate>Sun, 07 Apr 2019 17:20:26 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[air strike on balakot]]></category>
		<category><![CDATA[air strike on pakistan]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Pulwama Terror Attack]]></category>
		<description><![CDATA[ന്യൂദൽ​ഹി: ഇ​ന്ത്യ വീ​ണ്ടും ആ​ക്ര​മിക്കാൻ സാധ്യതയുണ്ടെന്ന പാ​ക്കി​സ്ഥാ​ന്റെ വാ​ദം ത​ള്ളി ഇന്ത്യൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ വീ​ണ്ടും ആ​ക്ര​മി​ക്കു​മെ​ന്ന പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി​യു​ടെ പ്ര​സ്താ​വ​ന നി​രു​ത്ത​ര​വാദപരവും യു​ക്തി​ക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. Also Read ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് എര്‍ദോഗന്റെ എ.കെ പാര്‍ട്ടി ഖു​റേ​ഷി​യു​ടെ പ്ര​സ്താ​വ​ന​യെ ഇന്ത്യ തള്ളുകയാണെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു. യുദ്ധം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കാ​ൻ [&#8230;]]]></description>

		</item>
		<item>
		<title>ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് എര്‍ദോഗന്റെ എ.കെ പാര്‍ട്ടി</title>
		<link>https://www.doolnews.com/ak-party-seeks-total-recount-of-istanbul-votes258.html</link>
		<guid isPermaLink="true">https://www.doolnews.com/ak-party-seeks-total-recount-of-istanbul-votes258.html</guid>
		<pubDate>Sun, 07 Apr 2019 17:01:42 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Recep Tayyip Erdogan]]></category>
		<category><![CDATA[Turkey]]></category>
		<category><![CDATA[World News]]></category>
		<description><![CDATA[അങ്കാറ: പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതിന് പിന്നാലെ ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി. ഇസ്താംബൂളിലെ 39 ജില്ലകളിലും വീണ്ടും വോട്ടെണ്ണമെന്നാണ് ആവശ്യം. പ്രാരംഭ ഫലങ്ങളനുസരിച്ച് എ.കെ പാര്‍ട്ടിയുടെ എതിര്‍ സ്ഥാനത്ത് നില്‍ക്കുന്ന പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എ.കെ പാര്‍ട്ടി ആരോപിക്കുന്നത്. അതേസമയം രണ്ടാമതും വോട്ടെണ്ണിയാലും ഫലം മാറില്ലെന്ന് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എക്രം [&#8230;]]]></description>

		</item>
		<item>
		<title>&#8216;ഇന്നലെവരെ കളക്ടര്‍ ടി.വി അനുപമ  ഇന്നവര്‍ക്ക് അനുപമ ക്ലിന്‍സണ്‍ ജോസഫ്&#8217; ; സുരേഷ് ഗോപിയോട് വിശദീകരണം അവശ്യപ്പെട്ട അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം</title>
		<link>https://www.doolnews.com/sanagaparivar-cyber-attack-agaimst-thrissur-collector-tv-anupama552.html</link>
		<guid isPermaLink="true">https://www.doolnews.com/sanagaparivar-cyber-attack-agaimst-thrissur-collector-tv-anupama552.html</guid>
		<pubDate>Sun, 07 Apr 2019 16:52:23 +0000</pubDate>
		<dc:creator><![CDATA[എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Cyber attack]]></category>
		<category><![CDATA[Social Media]]></category>
		<category><![CDATA[T.V Anupama]]></category>
		<description><![CDATA[തൃശ്ശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതില്‍ വിശദീകരണം തേടിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. അനുപമ ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് പ്രചരണം. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ പേര് കൂടി ചേര്‍ത്ത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പറഞ്ഞുകൊണ്ടാണ് സംഘ പരിവാറിന്റെ പ്രചരണം. അനുപമയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ തെറി വിളിയുമായി എത്തിയിട്ടുണ്ട്. അനുപമ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് [&#8230;]]]></description>

		</item>
		<item>
		<title>അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയിലെ കുട്ടികളെ കൊല്ലാന്‍ ആയുധങ്ങള്‍ വില്‍ക്കുകയാണ്, ഇത് ചോദ്യം ചെയ്യപ്പെടണം: ഫ്രാന്‍സിസ് മാര്‍പ്പാപ്പ</title>
		<link>https://www.doolnews.com/pope-francis-blames-the-west-for-deaths-of-children-in-middle-east258.html</link>
		<guid isPermaLink="true">https://www.doolnews.com/pope-francis-blames-the-west-for-deaths-of-children-in-middle-east258.html</guid>
		<pubDate>Sun, 07 Apr 2019 15:40:41 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Europe]]></category>
		<category><![CDATA[Migrants]]></category>
		<category><![CDATA[Pope Francis]]></category>
		<category><![CDATA[U.S]]></category>
		<category><![CDATA[World News]]></category>
		<description><![CDATA[വത്തിക്കാന്‍: സിറിയയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആയുധ വില്‍പനയിലൂടെ ഈ രാജ്യങ്ങളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് സമ്പന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. &#8220;ധനികരായ അമേരിക്കയും യൂറോപ്പും കുട്ടികളെയും മുതിര്‍ന്നവരെയും കൊല്ലാനുള്ള ആയുധങ്ങള്‍ വില്‍ക്കുകയാണ്.ഭയപ്പെടാതെ ഇക്കാര്യം പറയാന്‍ തയ്യാറാവണം. നിങ്ങള്‍ യുവാക്കള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ചെറുപ്പക്കാരല്ല. നിങ്ങളുടെ ഹൃദയങ്ങളെ വേവലാതിപ്പെടുത്തുന്ന എന്തോ ഒന്ന് നഷ്ടമായിരിക്കുകയാണ്&#8221; മിലാനിലെ സാന്‍ കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കവെയാണ് പോപ്പിന്റെ [&#8230;]]]></description>

		</item>
		<item>
		<title>ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് സ്ഥാനാർഥി ഊർമ്മിള മൺഠോദ്കര്‍ക്കെതിരെ പരാതി</title>
		<link>https://www.doolnews.com/complaint-against-urmila-mandotkar-accusing-her-of-hurting-hindu-religious-sentiments647.html</link>
		<guid isPermaLink="true">https://www.doolnews.com/complaint-against-urmila-mandotkar-accusing-her-of-hurting-hindu-religious-sentiments647.html</guid>
		<pubDate>Sun, 07 Apr 2019 15:33:36 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[national news]]></category>
		<description><![CDATA[മുംബൈ: ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊർമ്മിള മൺഠോദ്കര്‍ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ ഊർമ്മിള യ്‌ക്കെതിരെയും അവരെ അതിന് പ്രേരിപ്പിചെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയും പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ചാനല്‍ മേധാവി രാജ്ദീപ് സര്‍ദേശായിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. Also Read പാലാ,തൊടുപുഴ റോഡിൽ നടന്ന വാഹനാപകടത്തിൽ 5 മരണം; അപകടത്തിൽപ്പെട്ടത് വിനോദയാത്ര പോയി വന്ന സംഘം [&#8230;]]]></description>

		</item>
		<item>
		<title>പാലാ,തൊടുപുഴ റോഡിൽ നടന്ന വാഹനാപകടത്തിൽ 5 മരണം; അപകടത്തിൽപ്പെട്ടത് വിനോദയാത്ര പോയി വന്ന സംഘം</title>
		<link>https://www.doolnews.com/6-die-in-car-accident-in-pala-thodupuzha-road657.html</link>
		<guid isPermaLink="true">https://www.doolnews.com/6-die-in-car-accident-in-pala-thodupuzha-road657.html</guid>
		<pubDate>Sun, 07 Apr 2019 15:00:35 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Accident]]></category>
		<category><![CDATA[Kerala News]]></category>
		<category><![CDATA[Road safety]]></category>
		<category><![CDATA[thodupuzha]]></category>
		<description><![CDATA[പാ​ലാ: പാ​ലാ, ​തൊ​ടു​പു​ഴ റൂ​ട്ടി​ലുള്ള മാ​ന​ത്തൂ​രി​ൽ കാർ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുമരണം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മാ​ന​ത്തൂ​ർ പ​ള്ളി​ക്കു അടുത്തായുള്ള പച്ചക്കറി കടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. Also Read കെ.സുരേന്ദ്രന് പിന്തുണ ; പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി ക​ട​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധി, ഉ​ല്ലാ​സ്,വി​ഷ്ണു രാ​ജ്, പ്ര​മോ​ദ് സോ​മ​ൻ, കാ​ർ ഉ​ട​മ പാ​ല വെ​ള്ളി​ലാ​പ്പ​ള്ളി ജോ​ബി​ൻ കെ. ​ജോ​ർ​ജ് എന്നിവ​രാ​ണു മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മ​റ്റു ര​ണ്ടു പേ​രു​ടെ [&#8230;]]]></description>

		</item>
		<item>
		<title>കെ.സുരേന്ദ്രന് പിന്തുണ ; പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി</title>
		<link>https://www.doolnews.com/workers-resign-in-janapaksham-party-after-support-surendran452.html</link>
		<guid isPermaLink="true">https://www.doolnews.com/workers-resign-in-janapaksham-party-after-support-surendran452.html</guid>
		<pubDate>Sun, 07 Apr 2019 14:47:16 +0000</pubDate>
		<dc:creator><![CDATA[എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<description><![CDATA[കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റെ കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ രാജി. രാജി വെച്ച 60ഓളം പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ഇവര്‍ക്ക് മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. നേരത്തെ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.സി ജോര്‍ജ് പിന്നീട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പിന്തുണ നല്‍കുകയായിരുന്നുബി.ജെ.പി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും പി.സി [&#8230;]]]></description>

		</item>
		<item>
		<title>കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ ? ശശി തരൂര്‍</title>
		<link>https://www.doolnews.com/will-pm-narendra-modi-have-courage-to-fight-from-kerala-or-tamil-nadu-asks-shashi-tharoor258.html</link>
		<guid isPermaLink="true">https://www.doolnews.com/will-pm-narendra-modi-have-courage-to-fight-from-kerala-or-tamil-nadu-asks-shashi-tharoor258.html</guid>
		<pubDate>Sun, 07 Apr 2019 14:26:09 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[Narendra Modi]]></category>
		<category><![CDATA[Sashi Tharoor]]></category>
		<description><![CDATA[ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിച്ച് ജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് അദ്ദേഹം വയനാട്ടില്‍ മത്സരിക്കുന്നതെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. മോദിയ്ക്ക് ഇതുപോലെ കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്നും ശശി തരൂര്‍ ചോദിച്ചു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി തങ്ങളുടെ പ്രദേശത്ത് നിന്നാവും എന്നുള്ളത് കൊണ്ട് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകടമായ ആവേശം ഉണ്ടായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അമേത്തിയിലും വയനാട്ടിലും ജയിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരേ പോലെ ജനസമ്മിതി ലഭിക്കുന്ന അപൂര്‍വ്വം നേതാക്കളിലൊരാളാവും രാഹുലെന്നും [&#8230;]]]></description>

		</item>
		<item>
		<title>കോൺഗ്രസിനുവേണ്ടി ഇന്ത്യയാകമാനം പ്രചാരണത്തിനിറങ്ങാൻ റോബർട്ട് വാദ്ര</title>
		<link>https://www.doolnews.com/robert-vadra-to-start-campaigning-for-congress647.html</link>
		<guid isPermaLink="true">https://www.doolnews.com/robert-vadra-to-start-campaigning-for-congress647.html</guid>
		<pubDate>Sun, 07 Apr 2019 14:22:51 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[national news]]></category>
		<category><![CDATA[Robert Vadra]]></category>
		<description><![CDATA[ന്യൂ​ദ​ൽ​ഹി: എ​.ഐ.​സി​.സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ റോ​ബ​ർ​ട്ട് വാ​ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ മു​ഴു​വ​ൻ കോ​ണ്‍​ഗ്ര​സി​നാ​യി പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്ന് റോ​ബ​ർ​ട്ട് വാ​ദ്ര പ​റ​ഞ്ഞു. Also Read ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു; ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നെന്നും വി.എസ് സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കുമ്പോൾ താ​നും അ​വ​ർ​ക്കൊ​പ്പം അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും പോ​കു​മെ​ന്നും റോ​ബ​ർ​ട്ട് പറഞ്ഞിട്ടുണ്ട്. അ​തേ​സ​മ​യം സാമ്പത്തിക [&#8230;]]]></description>

		</item>
		<item>
		<title>ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു; ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നെന്നും വി.എസ്</title>
		<link>https://www.doolnews.com/vs-achuthanandan-against-modi-in-thiruvanathapuram452.html</link>
		<guid isPermaLink="true">https://www.doolnews.com/vs-achuthanandan-against-modi-in-thiruvanathapuram452.html</guid>
		<pubDate>Sun, 07 Apr 2019 13:55:07 +0000</pubDate>
		<dc:creator><![CDATA[എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<description><![CDATA[തിരുവനന്തപുരം: ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. രാജ്യത്ത് എന്തു സംഭവിക്കുന്നുവെന്ന് കാവല്‍ക്കാരന് അറിയില്ലെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊന്നും വായ്തുറക്കാതിരിക്കാന്‍ ചൗക്കിദാര്‍ കാവലുണ്ടെന്നും വി.എസ് പറഞ്ഞു. ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുകയാണെന്നും ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നുവെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ലെന്നും അദ്ദേഹം [&#8230;]]]></description>

		</item>
		<item>
		<title>സി.ഡി.പി.ക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമുണ്ട്, നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല: കോടിയേരി ബാലകൃഷ്ണന്‍</title>
		<link>https://www.doolnews.com/cdpq-have-investments-in-snc-lavlin-says-kodiyeri-balakrishnan-258.html</link>
		<guid isPermaLink="true">https://www.doolnews.com/cdpq-have-investments-in-snc-lavlin-says-kodiyeri-balakrishnan-258.html</guid>
		<pubDate>Sun, 07 Apr 2019 13:27:54 +0000</pubDate>
		<dc:creator><![CDATA[ആര്യ അനൂപ്‌]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Kerala Infrastructure Investment Fund Board]]></category>
		<category><![CDATA[Kerala News]]></category>
		<category><![CDATA[Kodiyeri Balakrishnan]]></category>
		<description><![CDATA[തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയ സി.ഡി.പി.ക്യു കമ്പനിക്ക് എസ്.എന്‍.സി ലാവ്‌ലിനില്‍ നിക്ഷേപമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോണ്ടു വാങ്ങിയ കമ്പനിക്ക് ലാവലിന്‍ ബന്ധമുണ്ടെന്ന് കരുതി ഇടപാടില്‍ അപകാതയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു. സി.ഡി.പി.ക്യുവിന് ഇന്ത്യയില്‍തന്നെ പല കമ്പനികളിലും നിക്ഷേപമുണ്ടല്ലോ ? ആ നിക്ഷേപത്തെയെല്ലാം കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ കിഫ്ബി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ലാവ്‌ലിനില്‍ സി.ഡി.പി.ക്യുവിന് നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി ശനിയാഴ്ച പറഞ്ഞിരുന്നത്. കിഫ്ബി മസാല [&#8230;]]]></description>

		</item>
		<item>
		<title>എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവം; പ്രതിക്കെതിരെ പോക്‌സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല</title>
		<link>https://www.doolnews.com/chennithala-on-edappal-child-abuse-case546.html</link>
		<guid isPermaLink="true">https://www.doolnews.com/chennithala-on-edappal-child-abuse-case546.html</guid>
		<pubDate>Sun, 07 Apr 2019 13:14:11 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[Child Abuse]]></category>
		<category><![CDATA[edappal]]></category>
		<category><![CDATA[Kerala News]]></category>
		<category><![CDATA[pocso]]></category>
		<category><![CDATA[POCSO Act]]></category>
		<category><![CDATA[Ramesh Chennithala]]></category>
		<description><![CDATA[മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്‌​സോ കേസ് ചു​മ​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംഭവത്തിൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. Also Read തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറി; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല; സുരേഷ് ഗോപിയെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള ആക്രമണത്തിൽ പരിക്കേറ്റ പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ചെന്നിത്തല ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി.പി.ഐ.എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുമുണ്ട്. എ​ട​പ്പാ​ൾ സ്വ​ദേ​ശി രാ​ഘ​വ​നാ​ണ് പൊലീസിന്റെ [&#8230;]]]></description>

		</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറി; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല; സുരേഷ് ഗോപിയെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള</title>
		<link>https://www.doolnews.com/sreedharan-pilla-against-tikaram-meena-anad-support-suresh-gopi442.html</link>
		<guid isPermaLink="true">https://www.doolnews.com/sreedharan-pilla-against-tikaram-meena-anad-support-suresh-gopi442.html</guid>
		<pubDate>Sun, 07 Apr 2019 12:59:55 +0000</pubDate>
		<dc:creator><![CDATA[എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<description><![CDATA[കോഴിക്കോട്: തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ വിധിയോടെ പെരുമാറിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് ഇപ്പോള്‍ തന്നെ വിധിക്കാന്‍ പാടില്ലായിരുന്നെന്നും സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കിയാല്‍ സ്വീകരിക്കേണ്ടയാളാണു മീണ. ഇപ്പോള്‍ തന്നെ സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമല വിഷയം ഇനിയും ബി.ജെ.പി [&#8230;]]]></description>

		</item>
		<item>
		<title>ഒളിക്യാമറ വിവാദം: മൊഴി നൽകാൻ ഹാജരാകാതിരുന്ന എം.കെ. രാഘവന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്</title>
		<link>https://www.doolnews.com/mk-raghvan-havent-yet-given-statement-in-sting-operation-case657.html</link>
		<guid isPermaLink="true">https://www.doolnews.com/mk-raghvan-havent-yet-given-statement-in-sting-operation-case657.html</guid>
		<pubDate>Sun, 07 Apr 2019 12:12:14 +0000</pubDate>
		<dc:creator><![CDATA[അലി ഹൈദര്‍]]></dc:creator>
				<category><![CDATA[Daily News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[News of the day]]></category>
		<category><![CDATA[D' Election 2019]]></category>
		<category><![CDATA[Kerala News]]></category>
		<category><![CDATA[Kozhikode]]></category>
		<category><![CDATA[M K Raghavan]]></category>
		<description><![CDATA[കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. പരാതിയിൽ മൊഴി നൽകാനായി രാഘവൻ ഹാജരാകാതെ ഇരുന്നതിനാലാണ് വീണ്ടും നോട്ടീസ് അയക്കാൻ പൊലീസ് തീരുമാനിക്കുന്നത് . ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതി അനുസരിച്ച് മൊഴി നൽകാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. Also Read റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു ഹിന്ദി വാർത്ത ചാനലായ &#8220;ടി.വി. 9&#8221; പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും [&#8230;]]]></description>

		</item>
	</channel>
</rss>
