<?xml version="1.0" encoding="UTF-8" standalone="no"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" xmlns:slash="http://purl.org/rss/1.0/modules/slash/" xmlns:sy="http://purl.org/rss/1.0/modules/syndication/" xmlns:wfw="http://wellformedweb.org/CommentAPI/" version="2.0">

<channel>
	<title>Sauditimes Online</title>
	<atom:link href="https://sauditimesonline.com/feed/" rel="self" type="application/rss+xml"/>
	<link>https://sauditimesonline.com</link>
	<description>The first Malayalam magazine to publish and distribute in GCC. We emphasise issues related to Indian expatriates in the Middle East. In addition to news distribution through the website, SaudiTimes has an active presence on the digital platform as well.</description>
	<lastBuildDate>Mon, 20 Jul 2026 08:51:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.2</generator>

<image>
	<url>https://sauditimesonline.com/wp-content/uploads/2019/06/cropped-saudilogo-1-32x32.png</url>
	<title>Sauditimesonline</title>
	<link>https://sauditimesonline.com</link>
	<width>32</width>
	<height>32</height>
</image> 
	<itunes:explicit>no</itunes:explicit><itunes:subtitle>The first Malayalam magazine licensed to publish and distribute in Saudi Arabia.</itunes:subtitle><itunes:category text="News &amp; Politics"/><item>
		<title>അര്‍ധരാത്രിയിലെ ഗാലറി പൂരം; അല്‍ മദീന-റിയാദ് ടാക്കീസ് കാല്‍പ്പന്തുത്സവത്തിന് ഫൈനല്‍ വിസില്‍</title>
		<link>https://sauditimesonline.com/riyadh-talkies-football-world-cup-screening-madina-hypermarket-riyadh/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Mon, 20 Jul 2026 08:04:44 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32722</guid>

					<description><![CDATA[<p>റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്‌ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍. ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് തുടക്കമായതു മുതല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ പ്രവാസലോകത്തെ കളിപ്രേമികള്‍ക്കായി റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ &#8216;അല്‍ മദീന-റിയാദ് ടാക്കീസ്&#8217; ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് ആവേശോജ്ജ്വലമായ സമാപനം. നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം റിയാദിലെ പ്രവാസികള്‍ക്കായി പുനഃസൃഷ്ടിച്ച വേദിയില്‍ അര്‍ധരാത്രിയിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ ടീമുകളുടെ [&#8230;]</p>
The post <a href="https://sauditimesonline.com/riyadh-talkies-football-world-cup-screening-madina-hypermarket-riyadh/">അര്‍ധരാത്രിയിലെ ഗാലറി പൂരം; അല്‍ മദീന-റിയാദ് ടാക്കീസ് കാല്‍പ്പന്തുത്സവത്തിന് ഫൈനല്‍ വിസില്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img fetchpriority="high" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/riyadh-talkies-madina.jpg" alt="" class="wp-image-32723" srcset="https://sauditimesonline.com/wp-content/uploads/2026/07/riyadh-talkies-madina.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/riyadh-talkies-madina-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/riyadh-talkies-madina-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/riyadh-talkies-madina-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്‌ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍. ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് തുടക്കമായതു മുതല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ പ്രവാസലോകത്തെ കളിപ്രേമികള്‍ക്കായി റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ &#8216;അല്‍ മദീന-റിയാദ് ടാക്കീസ്&#8217; ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് ആവേശോജ്ജ്വലമായ സമാപനം.</p>



<figure class="wp-block-image size-full"><img decoding="async" width="990" height="567" src="https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST.jpeg" alt="" class="wp-image-32627" srcset="https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST.jpeg 990w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-300x172.jpeg 300w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-768x440.jpeg 768w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-640x367.jpeg 640w" sizes="(max-width: 990px) 100vw, 990px" /></figure>



<p class="wp-block-paragraph">നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം റിയാദിലെ പ്രവാസികള്‍ക്കായി പുനഃസൃഷ്ടിച്ച വേദിയില്‍ അര്‍ധരാത്രിയിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ ടീമുകളുടെ ഫാന്‍സിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കാണികള്‍ക്ക് കുടിവെള്ളവും ചായയും ലഘുഭക്ഷണവും ഒരുക്കിയാണ് റിയാദ് ടാക്കീസ് ഇവരെ സ്വീകരിച്ചത്. പ്രവാസത്തിന്റെ വിരസതകളെ കാല്‍പന്തിന്റെ മാന്ത്രികത കൊണ്ട് മറികടക്കാന്‍ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സിയണിഞ്ഞെത്തിയ കാണികള്‍ കൊടികളേന്തിയും പരസ്പരം പോരടിച്ചും കൂവിവിളിച്ചും തിമിര്‍ത്താടിയ ആഹ്‌ളാദാരവങ്ങള്‍ക്കാണ് തിരശ്ശീല വീണത്.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>The post <a href="https://sauditimesonline.com/riyadh-talkies-football-world-cup-screening-madina-hypermarket-riyadh/">അര്‍ധരാത്രിയിലെ ഗാലറി പൂരം; അല്‍ മദീന-റിയാദ് ടാക്കീസ് കാല്‍പ്പന്തുത്സവത്തിന് ഫൈനല്‍ വിസില്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>ആവേശം നെഞ്ചേറ്റി റിയാദ്; ഫൈനല്‍ കാണാന്‍ മാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍</title>
		<link>https://sauditimesonline.com/spain-argentina-world-cup-final-big-screen-riyadh-keli/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Mon, 20 Jul 2026 07:26:26 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32719</guid>

					<description><![CDATA[<p>റിയാദ്: ആവേശം കൊടുമുടി കയറിയ സ്‌പെയിന്‍-അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തോടെ റിയാദിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശകരമായ സമാപനം. കേളി കലാസാംസ്‌കാരിക വേദിയുടെ സൈബര്‍ വിംഗ്, മലസ് ഏരിയ കമ്മിറ്റി, സ്‌പോര്‍ട്‌സ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഷോല മാളിലായിരുന്നു പത്ത് ദിവസത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം. ഫൈനല്‍ മത്സരം ഒന്നിച്ച് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കുടുംബസമേതം ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്.സൗദി സമയം രാത്രി പത്തിന് ആരംഭിച്ച ഫൈനലിനായി മാളില്‍ ഒരുക്കിയിരുന്ന ആയിരത്തോളം ഇരിപ്പിടങ്ങള്‍ എട്ടോടെ [&#8230;]</p>
The post <a href="https://sauditimesonline.com/spain-argentina-world-cup-final-big-screen-riyadh-keli/">ആവേശം നെഞ്ചേറ്റി റിയാദ്; ഫൈനല്‍ കാണാന്‍ മാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/shola.jpg" alt="" class="wp-image-32720" srcset="https://sauditimesonline.com/wp-content/uploads/2026/07/shola.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/shola-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/shola-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/shola-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: ആവേശം കൊടുമുടി കയറിയ സ്‌പെയിന്‍-അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തോടെ റിയാദിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശകരമായ സമാപനം. കേളി കലാസാംസ്‌കാരിക വേദിയുടെ സൈബര്‍ വിംഗ്, മലസ് ഏരിയ കമ്മിറ്റി, സ്‌പോര്‍ട്‌സ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഷോല മാളിലായിരുന്നു പത്ത് ദിവസത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം. ഫൈനല്‍ മത്സരം ഒന്നിച്ച് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കുടുംബസമേതം ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്.<br>സൗദി സമയം രാത്രി പത്തിന് ആരംഭിച്ച ഫൈനലിനായി മാളില്‍ ഒരുക്കിയിരുന്ന ആയിരത്തോളം ഇരിപ്പിടങ്ങള്‍ എട്ടോടെ കായികപ്രേമികള്‍ കൈയടക്കിയിരുന്നു. തുടര്‍ന്നുമെത്തിയവരുടെ എണ്ണം ഇരിപ്പിട ശേഷിയുടെ ഇരട്ടിയോളമായതോടെ പിന്നീട് ജനസാഗരമായി മാറി. ഒടുവില്‍ നിരവധി പേര്‍ നിന്നുകൊണ്ടാണ് ആവേശപ്പോരാട്ടം നെഞ്ചേറ്റിയത്. ഫുട്‌ബോള്‍ പ്രേമികളുടെ വന്‍ പങ്കാളിത്തോടെ ഷോല മാളും പരിസരവും കളിമുറ്റത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വഴിമാറി.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="256" src="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-24-1.gif" alt="" class="wp-image-32714"/></figure>



<p class="wp-block-paragraph">സ്‌പെയിനിനും അര്‍ജന്റീനയ്ക്കുമായി ആവേശം അണപൊട്ടിയൊഴുകിയ ആരാധകക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കേളി വളണ്ടിയര്‍മാര്‍ക്കും കഠിനപ്രയത്‌നം നടത്തേണ്ടി വന്നു. ആവേശം അതിരുകടക്കാതെ, സുരക്ഷിതമായി മത്സരം കാണാന്‍ ആവശ്യമായ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.<br>പത്ത് ദിവസത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ ഓരോ ദിവസത്തെയും വിജയികളെ കൃത്യമായി പ്രവചിച്ചവര്‍ക്കായി സൈബര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മെഗാ നറുക്കെടുപ്പും സമ്മാനവിതരണവും നടത്തിയിരുന്നു. ഇതും പ്രവാസികളായ ഫുട്‌ബോള്‍ പ്രേമികളുടെ പങ്കാളിത്തം ഇരട്ടിയാക്കാന്‍ കാരണമായി.<br>പത്ത് ദിവസം വന്‍ വിജയകരമായി നടന്ന പരിപാടിക്ക് വേദി ഒരുക്കിയ ഷോല മാളിനോടുള്ള ആദരസൂചകമായി കേളി സെക്രട്ടറി സുനില്‍ കുമാര്‍ മാള്‍ മാനേജര്‍ അബ്ദുവിന് ഉപഹാരം സമ്മാനിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>The post <a href="https://sauditimesonline.com/spain-argentina-world-cup-final-big-screen-riyadh-keli/">ആവേശം നെഞ്ചേറ്റി റിയാദ്; ഫൈനല്‍ കാണാന്‍ മാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>ജനനായകന്റെ സ്മരണയില്‍ പ്രവാസി മനസ്സ്; ‘കുഞ്ഞുഞ്ഞോര്‍മ്മ’യുമായി റിയാദ് ഒഐസിസി</title>
		<link>https://sauditimesonline.com/riyadh-oicc-ommen-chandy-remembrance-meet-malayalam-news/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Mon, 20 Jul 2026 06:58:40 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32716</guid>

					<description><![CDATA[<p>റിയാദ്: ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് മൂന്നാണ്ട് തികയുമ്പോള്‍ പ്രവാസലോകത്തും കണ്ണീരോര്‍മ്മകള്‍. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി &#8216;കുഞ്ഞുഞ്ഞോര്‍മ്മയില്‍&#8217; എന്ന പേരില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒഐസിസിയുടെ വിവിധ കമ്മിറ്റി ഭാരവാഹികളും പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. അധികാരത്തിന്റെ ഉന്നതിയിലും സാധാരണക്കാരന്റെ വേദനകള്‍ക്ക് കാതോര്‍ത്ത ജനനായകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് [&#8230;]</p>
The post <a href="https://sauditimesonline.com/riyadh-oicc-ommen-chandy-remembrance-meet-malayalam-news/">ജനനായകന്റെ സ്മരണയില്‍ പ്രവാസി മനസ്സ്; ‘കുഞ്ഞുഞ്ഞോര്‍മ്മ’യുമായി റിയാദ് ഒഐസിസി</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/chandy.jpg" alt="" class="wp-image-32717" srcset="https://sauditimesonline.com/wp-content/uploads/2026/07/chandy.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/chandy-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/chandy-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/chandy-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് മൂന്നാണ്ട് തികയുമ്പോള്‍ പ്രവാസലോകത്തും കണ്ണീരോര്‍മ്മകള്‍. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി &#8216;കുഞ്ഞുഞ്ഞോര്‍മ്മയില്‍&#8217; എന്ന പേരില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒഐസിസിയുടെ വിവിധ കമ്മിറ്റി ഭാരവാഹികളും പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="240" src="https://sauditimesonline.com/wp-content/uploads/2026/07/NESTO-JUly-21.gif" alt="" class="wp-image-32709"/></figure>



<p class="wp-block-paragraph">അധികാരത്തിന്റെ ഉന്നതിയിലും സാധാരണക്കാരന്റെ വേദനകള്‍ക്ക് കാതോര്‍ത്ത ജനനായകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. അധികാര രാഷ്ട്രീയത്തിന് മാനുഷിക മുഖം നല്‍കിയ അദ്ദേഹത്തിന്റെ സേവന മനോഭാവം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>



<p class="wp-block-paragraph">ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി മാള മുഹിയുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ജനങ്ങള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യാത്ര. സ്‌നേഹവും കരുണയും മുഖമുദ്രയാക്കി പൊതുപ്രവര്‍ത്തനം നടത്തിയ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രവാചകനാണെന്നും ഷിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും മൗനമാചരിച്ചുമാണ് പ്രവാസി സമൂഹം പ്രിയ നേതാവിന് പ്രണാമം അര്‍പ്പിച്ചത്. പ്രവാസ ലോകവുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മബന്ധവും പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കിയ കൈത്താങ്ങും യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. എല്‍.കെ. അജിത്ത്, ഷാജി സോന, റഹ്മാന്‍ മുനമ്പത്ത്, അസ്‌ക്കര്‍ കണ്ണൂര്‍, ബഷീര്‍ കോട്ടയം, ബാലു കുട്ടന്‍, സജീര്‍ പൂന്തുറ, സെയ്ഫ് കായകുളം, അശ്‌റഫ് മേച്ചേരി, രാജു തൃശൂര്‍, ഷാജി മഠത്തില്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ് കോഴിക്കോട്, ഷമീര്‍ മാളിയേക്കല്‍, ഷബീര്‍ വരിക്കാപ്പള്ളി, റഫീഖ് പട്ടാമ്പി, ഹാഷിം പാപ്പിനശ്ശേരി, ഷിബു ഉസ്മാന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.</p>



<p class="wp-block-paragraph">ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ധീന്‍ താമരക്കുളം സ്വാഗതവും, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു. നാദിര്‍ഷാ റഹ്മാന്‍, നാസര്‍ മാവൂര്‍, ജംഷി തുവ്വൂര്‍, ഷംസീര്‍ പാലക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഷറഫു ചിറ്റന്‍, ഹാഷിം ആലപ്പുഴ, ടോം ചാമക്കാലയില്‍, നേവല്‍ തൃശൂര്‍, ഹാഷിം കണ്ണാടിപറമ്പ്, സിദ്ധീഖ് പന്നിയങ്കര, അനീഷ് ഖാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.</p>The post <a href="https://sauditimesonline.com/riyadh-oicc-ommen-chandy-remembrance-meet-malayalam-news/">ജനനായകന്റെ സ്മരണയില്‍ പ്രവാസി മനസ്സ്; ‘കുഞ്ഞുഞ്ഞോര്‍മ്മ’യുമായി റിയാദ് ഒഐസിസി</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്</title>
		<link>https://sauditimesonline.com/riyadh-talkies-farewell-party-to-ambassador-dr-suhail-ajas-khan/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Sat, 18 Jul 2026 13:12:28 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32712</guid>

					<description><![CDATA[<p>റിയാദ്: സൗദി അറേബ്യയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്‍കി. പ്രവാസി ഇന്ത്യന്‍ സമൂഹം റിയാദില്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് റിയാദ് ടാക്കിസ് ഭാരവാഹികള്‍ അംബാസഡര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ [&#8230;]</p>
The post <a href="https://sauditimesonline.com/riyadh-talkies-farewell-party-to-ambassador-dr-suhail-ajas-khan/">ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/riyadh-tallkies.jpg" alt="" class="wp-image-32713" srcset="https://sauditimesonline.com/wp-content/uploads/2026/07/riyadh-tallkies.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/riyadh-tallkies-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/riyadh-tallkies-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/riyadh-tallkies-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: സൗദി അറേബ്യയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്‍കി. പ്രവാസി ഇന്ത്യന്‍ സമൂഹം റിയാദില്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് റിയാദ് ടാക്കിസ് ഭാരവാഹികള്‍ അംബാസഡര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="256" src="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-24-1.gif" alt="" class="wp-image-32714"/></figure>



<p class="wp-block-paragraph">റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ കൊടുവള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഡോ. സുഹേല്‍ അജാസ് ഖാന്‍ നല്‍കിയ മികച്ച സേവനങ്ങള്‍ക്ക് ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>The post <a href="https://sauditimesonline.com/riyadh-talkies-farewell-party-to-ambassador-dr-suhail-ajas-khan/">ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഊഷ്മള യാത്രയയപ്പ്</title>
		<link>https://sauditimesonline.com/indian-community-farewell-party-to-indian-ambassador-to-saudi-arabia-dr-suhel-ajas-khan/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Sat, 18 Jul 2026 12:45:52 +0000</pubDate>
				<category><![CDATA[gulf]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32708</guid>

					<description><![CDATA[<p>റിയാദ്: കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പ്രവാസി ഇന്ത്യന്‍ സമൂഹം ഊഷ്മള യാത്രയയപ്പ് നല്‍കി. ഓള്‍ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് അംബാസഡര്‍ നല്‍കിയ മികച്ച സേവനങ്ങളെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു. പ്രവാസികളുടെ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യന്‍ സംസ്‌കാരം പ്രവാസി മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും [&#8230;]</p>
The post <a href="https://sauditimesonline.com/indian-community-farewell-party-to-indian-ambassador-to-saudi-arabia-dr-suhel-ajas-khan/">അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഊഷ്മള യാത്രയയപ്പ്</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/ambassador-farewell.jpg" alt="" class="wp-image-32710" srcset="https://sauditimesonline.com/wp-content/uploads/2026/07/ambassador-farewell.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/ambassador-farewell-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/ambassador-farewell-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/ambassador-farewell-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പ്രവാസി ഇന്ത്യന്‍ സമൂഹം ഊഷ്മള യാത്രയയപ്പ് നല്‍കി. ഓള്‍ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് അംബാസഡര്‍ നല്‍കിയ മികച്ച സേവനങ്ങളെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="240" src="https://sauditimesonline.com/wp-content/uploads/2026/07/NESTO-JUly-21.gif" alt="" class="wp-image-32709"/></figure>



<p class="wp-block-paragraph">പ്രവാസികളുടെ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യന്‍ സംസ്‌കാരം പ്രവാസി മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും ചടങ്ങില്‍ ഡോ. സുഹേല്‍ ഖാന്‍ അഭിനന്ദിച്ചു. ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ പ്രവാസി സമൂഹം വലിയ പങ്കാണ് വഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയുടെ ഭാഗത്തുനിന്നു പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. ചടങ്ങില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അംബാസഡര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.</p>The post <a href="https://sauditimesonline.com/indian-community-farewell-party-to-indian-ambassador-to-saudi-arabia-dr-suhel-ajas-khan/">അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഊഷ്മള യാത്രയയപ്പ്</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>ഡെന്‍മാര്‍ക്കിലെ ‘ഡാന കപ്പി’ലേക്ക് സൗദിയില്‍ നിന്ന് 12 മലയാളി താരങ്ങളും</title>
		<link>https://sauditimesonline.com/twelve-malayali-footballers-from-saudi-to-dana-cup/</link>
		
		<dc:creator><![CDATA[Sauditimes]]></dc:creator>
		<pubDate>Sat, 18 Jul 2026 12:16:25 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32705</guid>

					<description><![CDATA[<p>റിയാദ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര യൂത്ത് ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ ഡെന്‍മാര്‍ക്കിലെ &#8216;ഡാന കപ്പി&#8217;ല്‍ മാറ്റുരയ്ക്കാന്‍ സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസി ഇന്ത്യന്‍ കൂട്ടായ്മ. സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായ &#8216;അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമി&#8217;യാണ് ചരിത്രത്തിലാദ്യമായി ആഗോള വേദിയിലേക്ക് പ്രവേശനം നേടിയത്. കൗമാര ഫുട്‌ബോളിലെ ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റില്‍, സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഒരുകൂട്ടം മലയാളി പ്രതിഭകളും ബൂട്ട് കെട്ടുന്നു എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം [&#8230;]</p>
The post <a href="https://sauditimesonline.com/twelve-malayali-footballers-from-saudi-to-dana-cup/">ഡെന്‍മാര്‍ക്കിലെ ‘ഡാന കപ്പി’ലേക്ക് സൗദിയില്‍ നിന്ന് 12 മലയാളി താരങ്ങളും</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/dana-cup.jpeg" alt="" class="wp-image-32706" srcset="https://sauditimesonline.com/wp-content/uploads/2026/07/dana-cup.jpeg 961w, https://sauditimesonline.com/wp-content/uploads/2026/07/dana-cup-300x168.jpeg 300w, https://sauditimesonline.com/wp-content/uploads/2026/07/dana-cup-768x431.jpeg 768w, https://sauditimesonline.com/wp-content/uploads/2026/07/dana-cup-640x359.jpeg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര യൂത്ത് ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ ഡെന്‍മാര്‍ക്കിലെ &#8216;ഡാന കപ്പി&#8217;ല്‍ മാറ്റുരയ്ക്കാന്‍ സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസി ഇന്ത്യന്‍ കൂട്ടായ്മ. സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായ &#8216;അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമി&#8217;യാണ് ചരിത്രത്തിലാദ്യമായി ആഗോള വേദിയിലേക്ക് പ്രവേശനം നേടിയത്. കൗമാര ഫുട്‌ബോളിലെ ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റില്‍, സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഒരുകൂട്ടം മലയാളി പ്രതിഭകളും ബൂട്ട് കെട്ടുന്നു എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.</p>



<figure class="wp-block-image size-full"><img decoding="async" width="990" height="567" src="https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST.jpeg" alt="" class="wp-image-32627" srcset="https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST.jpeg 990w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-300x172.jpeg 300w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-768x440.jpeg 768w, https://sauditimesonline.com/wp-content/uploads/2026/07/MADINA-JULY-9-LAST-640x367.jpeg 640w" sizes="(max-width: 990px) 100vw, 990px" /></figure>



<p class="wp-block-paragraph">അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 19 വരെയുള്ള വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കഠിനാധ്വാനത്തിന്റെയും വലിയ സ്വപ്‌നങ്ങളുടെയും ഫലമായാണ് അന്താരാഷ്ട്ര അവസരം കൈവന്നതെന്ന് ടീം കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">പ്രവാസി ഫുട്‌ബോള്‍ പ്രതിഭകളില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് കേരളത്തിനും അഭിമാനത്തിന് വകനല്‍കുന്നതാണ്. കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവരുടെ കീഴില്‍ 12 മലയാളി താരങ്ങളാണ് സംഘത്തിലുള്ളത്. റാമി ബഷീര്‍, ഹുസൈന്‍ അലി, മാസിന്‍ മുസ്തഫ, താഷിന്‍ റഹ്മാന്‍, മുഹമ്മദ് അര്‍ഷ് ഖലീല്‍, മുഹമ്മദ് റഹ്യാന്‍ റൗഫ്, മുഹമ്മദ് ഷിഫാന്‍, സായി സങ്കല്‍പ്, മുഹമ്മദ് സലീം, ഈഷാന്‍ റഹ്മാന്‍, ജെയ്ഷ് എളചോല, മുഹമ്മദ് ഷിഫാസ്, ദുല്‍ക്കിഫില്‍ മലകപുരയില്‍, യദാര്‍ത്ഥ് സരോഹ, ദയ്യാന്‍ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ടീം, ഡെന്‍മാര്‍ക്കിലെ വടക്കന്‍ ജട്ട്‌ലാന്‍ഡ് നഗരമായ ഹ്യോറിങ്ങില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കടുത്ത പരിശീലനത്തിലാണ്.</p>The post <a href="https://sauditimesonline.com/twelve-malayali-footballers-from-saudi-to-dana-cup/">ഡെന്‍മാര്‍ക്കിലെ ‘ഡാന കപ്പി’ലേക്ക് സൗദിയില്‍ നിന്ന് 12 മലയാളി താരങ്ങളും</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>ഗ്യാരണ്ടി നല്‍കിയവര്‍ കൈമലര്‍ത്തുന്നു; ചോരനീരാക്കിയ സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രവാസികള്‍</title>
		<link>https://sauditimesonline.com/nri-savings-for-kifbi-in-danger-guarantors-step-back/</link>
		
		<dc:creator><![CDATA[NASARUDHEEN V J]]></dc:creator>
		<pubDate>Fri, 17 Jul 2026 17:50:21 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32700</guid>

					<description><![CDATA[<p>നസ്‌റുദ്ദീന്‍ വിജെ റിയാദ്: സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഉറപ്പില്‍ പ്രവാസി മലയാളികള്‍ കോടികള്‍ നിക്ഷേപിച്ച &#8216;കേരള പ്രവാസി ഡിവിഡന്റ് സ്‌കീം&#8217; പദ്ധതിയുടെ ലാഭവിഹിത വിതരണം അനിശ്ചിതത്വത്തിലായതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. പദ്ധതിപ്രപ്രകാരമുള്ള ഡിവിഡന്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് നിക്ഷേപകരെ ഔദ്യോഗികമായി അറിയിച്ചു.ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡിവിഡന്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ വിഹിതം ലഭ്യമാകാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് ബോര്‍ഡ് നിക്ഷേപകര്‍ക്കയച്ച ഇ-മെയില്‍ [&#8230;]</p>
The post <a href="https://sauditimesonline.com/nri-savings-for-kifbi-in-danger-guarantors-step-back/">ഗ്യാരണ്ടി നല്‍കിയവര്‍ കൈമലര്‍ത്തുന്നു; ചോരനീരാക്കിയ സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രവാസികള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<p class="wp-block-paragraph"><strong>നസ്‌റുദ്ദീന്‍ വിജെ</strong></p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/PRAVASI.jpg" alt="" class="wp-image-32703" srcset="https://sauditimesonline.com/wp-content/uploads/2026/07/PRAVASI.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/PRAVASI-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/PRAVASI-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/PRAVASI-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph"><br>റിയാദ്: സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഉറപ്പില്‍ പ്രവാസി മലയാളികള്‍ കോടികള്‍ നിക്ഷേപിച്ച &#8216;കേരള പ്രവാസി ഡിവിഡന്റ് സ്‌കീം&#8217; പദ്ധതിയുടെ ലാഭവിഹിത വിതരണം അനിശ്ചിതത്വത്തിലായതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. പദ്ധതിപ്രപ്രകാരമുള്ള ഡിവിഡന്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് നിക്ഷേപകരെ ഔദ്യോഗികമായി അറിയിച്ചു.<br>ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡിവിഡന്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ വിഹിതം ലഭ്യമാകാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് ബോര്‍ഡ് നിക്ഷേപകര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="240" src="https://sauditimesonline.com/wp-content/uploads/2026/07/NESTO-JUYLY-21-1.gif" alt="" class="wp-image-32692"/></figure>



<p class="wp-block-paragraph"><strong>ആയുഷ്‌കാല സമ്പാദ്യവും സര്‍ക്കാര്‍ ഗ്യാരണ്ടിയും</strong><br>കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷിതമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ചാണ് ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ ആയുഷ്‌കാല സമ്പാദ്യം നിക്ഷേപിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെ ലാഭവിഹിതം മുടങ്ങിയത് പ്രവാസി കുടുംബങ്ങളുടെ കുടുംബ ബഡ്ജറ്റുകളെ പൂര്‍ണ്ണമായും താളംതെറ്റിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പോരായ്മകളാണോ പ്രവാസികളുടെ ക്ഷേമ ഫണ്ടിനെ ബാധിച്ചതെന്ന ആശങ്കയും ഇതോടെ സജീവമായിട്ടുണ്ട്. നിക്ഷേപിച്ച തുക ഇനി സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തിലും നിക്ഷേപകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി.</p>



<p class="wp-block-paragraph"><strong>ആകര്‍ഷകമായ വ്യവസ്ഥകളും നിക്ഷേപ രീതിയും</strong><br>പ്രവാസികള്‍ക്ക് 3 ലക്ഷം രൂപ മുതല്‍ പരമാവധി 51 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിരുന്നത്. നിക്ഷേപ തുകയ്ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം വാര്‍ഷിക ഡിവിഡന്റായിരുന്നു വാഗ്ദാനം. പദ്ധതിയില്‍ ചേരുന്ന ആദ്യത്തെ മൂന്ന് വര്‍ഷം നിക്ഷേപകന് ഡിവിഡന്റ് ലഭിക്കില്ല. ഈ മൂന്ന് വര്‍ഷത്തെ ലാഭവിഹിതം പ്രധാന നിക്ഷേപ തുകയോട് ചേര്‍ത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. നാലാം വര്‍ഷം മുതല്‍ ആകെ തുക കണക്കാക്കി പ്രതിമാസ ഡിവിഡന്റ് നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുമെന്നായിരുന്നു പ്രധാന ഉറപ്പ്.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph"><strong>ആജീവനാന്ത സുരക്ഷയും തുക തിരികെ ലഭിക്കലും</strong><br>നിക്ഷേപകന്റെ ജീവിതാവസാനം വരെ പ്രതിമാസ വരുമാനം ലഭിക്കും എന്നതാണ് പ്രവാസികളെ പദ്ധതിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ജീവിതപങ്കാളിക്ക് മരണം വരെ മാസവരുമാനം തുടര്‍ന്നും ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നിക്ഷേപകന്റെയും പങ്കാളിയുടെയും കാലശേഷം അവരുടെ നിയമപരമായ അവകാശിക്ക് നിക്ഷേപ തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്നതായിരുന്നു പദ്ധതിയുടെ സുരക്ഷാ വാഗ്ദാനം. എന്നാല്‍ മാസവരുമാനത്തിന് അര്‍ഹരായവര്‍ക്ക് ഇപ്പോള്‍ തന്നെ കുടിശ്ശികയും വിതരണത്തില്‍ കാലതാമസവും നേരിട്ടു തുടങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രവാസി സമൂഹത്തില്‍ നിന്ന് ഉയരുന്നത്.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="957" height="539" src="https://sauditimesonline.com/wp-content/uploads/2026/02/PARKYS-ed.jpg" alt="" class="wp-image-30754" srcset="https://sauditimesonline.com/wp-content/uploads/2026/02/PARKYS-ed.jpg 957w, https://sauditimesonline.com/wp-content/uploads/2026/02/PARKYS-ed-300x169.jpg 300w, https://sauditimesonline.com/wp-content/uploads/2026/02/PARKYS-ed-768x433.jpg 768w, https://sauditimesonline.com/wp-content/uploads/2026/02/PARKYS-ed-640x360.jpg 640w" sizes="(max-width: 957px) 100vw, 957px" /></figure>



<p class="wp-block-paragraph"><strong>സമാഹരിച്ചത് 331 കോടി രൂപ</strong><br>2019 സെപ്റ്റംബര്‍ 2ലെ ഗസറ്റ് വിജ്ഞാപനം വഴി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തമുള്ളതിനാല്‍ ഇടതുപക്ഷ അനുഭാവികളായ പ്രവാസികളും വിദേശ രാജ്യങ്ങളിലെ വന്‍കിട മലയാളി സംരംഭകരും പദ്ധതിയില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വികസന ഏജന്‍സിയായ കിഫ്ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 331 കോടി രൂപയാണ് പ്രവാസി ഡിവിഡന്റ് സ്‌കീമിലൂടെ ഇതുവരെ സമാഹരിച്ചത്. ഈ തുക പ്രധാനമായും കിഫ്ബി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സ്വീകരിച്ച തുകയുടെ വിതരണം മുടങ്ങിയ സാഹചര്യത്തില്‍, വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.</p>The post <a href="https://sauditimesonline.com/nri-savings-for-kifbi-in-danger-guarantors-step-back/">ഗ്യാരണ്ടി നല്‍കിയവര്‍ കൈമലര്‍ത്തുന്നു; ചോരനീരാക്കിയ സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രവാസികള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>താഴ്‌വരകളില്‍ പെയ്യുന്ന എഐ വസന്തം; റിജാല്‍ അല്‍മയിലെ മാമ്പഴക്കനികള്‍</title>
		<link>https://sauditimesonline.com/mango-farming-in-rijal-alma-saudi-arabia-with-ai-technology/</link>
		
		<dc:creator><![CDATA[riyadh bureau]]></dc:creator>
		<pubDate>Fri, 17 Jul 2026 12:47:56 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32694</guid>

					<description><![CDATA[<p>റിയാദ്: ദക്ഷിണ സൗദിയിലെ പര്‍വതനിരകള്‍ക്കിടയിലുള്ള &#8216;ഹസ്‌വ മാംഗോ ഫാം&#8217; മാമ്പഴ കൃഷിയില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിടുന്നു. പച്ചപ്പാര്‍ന്ന താഴ്‌വരകള്‍ക്കും തട്ടുതട്ടുകളായുള്ള കുന്നിന്‍ചരിവുകള്‍ക്കും നടുവിലാണ് തോട്ടം. വിളവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ജലസംരക്ഷണം ഉറപ്പാക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൃത്രിമബുദ്ധിയും അത്യാധുനിക കാര്‍ഷിക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. റിജാല്‍ അല്‍മ ഗവര്‍ണറേറ്റില്‍ നിന്നു 80 മിനിറ്റ് യാത്രാദൂരമുള്ള ഹിസ്‌വ ഗ്രാമത്തിലാണ് 20,000 ചതുരശ്ര മീറ്ററര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മാമ്പഴത്തോട്ടം. 150 മാവുകളാണ് ഇവിടെയുള്ളത്. മണ്ണും ജലസ്രോതസ്സുകളും പരിശോധിച്ച് മാമ്പഴ കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ [&#8230;]</p>
The post <a href="https://sauditimesonline.com/mango-farming-in-rijal-alma-saudi-arabia-with-ai-technology/">താഴ്‌വരകളില്‍ പെയ്യുന്ന എഐ വസന്തം; റിജാല്‍ അല്‍മയിലെ മാമ്പഴക്കനികള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/mango-2.jpg" alt="" class="wp-image-32695" srcset="https://sauditimesonline.com/wp-content/uploads/2026/07/mango-2.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/mango-2-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/mango-2-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/mango-2-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിയാദ്: ദക്ഷിണ സൗദിയിലെ പര്‍വതനിരകള്‍ക്കിടയിലുള്ള &#8216;ഹസ്‌വ മാംഗോ ഫാം&#8217; മാമ്പഴ കൃഷിയില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിടുന്നു. പച്ചപ്പാര്‍ന്ന താഴ്‌വരകള്‍ക്കും തട്ടുതട്ടുകളായുള്ള കുന്നിന്‍ചരിവുകള്‍ക്കും നടുവിലാണ് തോട്ടം. വിളവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ജലസംരക്ഷണം ഉറപ്പാക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൃത്രിമബുദ്ധിയും അത്യാധുനിക കാര്‍ഷിക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. </p>



<figure class="wp-block-image size-full is-resized"><img loading="lazy" decoding="async" width="820" height="246" src="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7.jpg" alt="" class="wp-image-32604" style="width:877px;height:auto" srcset="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7.jpg 820w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-300x90.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-768x230.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-640x192.jpg 640w" sizes="(max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">റിജാല്‍ അല്‍മ ഗവര്‍ണറേറ്റില്‍ നിന്നു 80 മിനിറ്റ് യാത്രാദൂരമുള്ള ഹിസ്‌വ ഗ്രാമത്തിലാണ് 20,000 ചതുരശ്ര മീറ്ററര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മാമ്പഴത്തോട്ടം. 150 മാവുകളാണ് ഇവിടെയുള്ളത്. മണ്ണും ജലസ്രോതസ്സുകളും പരിശോധിച്ച് മാമ്പഴ കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് &#8216;അബ്ദുള്ള സാദ് അല്‍സല്‍ഫി ഫാം&#8217; എന്നും അറിയപ്പെടുന്ന മാമ്പഴ കൃഷി സംരംഭത്തിന് 2019ല്‍ തുടക്കമിട്ടത്.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="961" height="539" src="https://sauditimesonline.com/wp-content/uploads/2026/07/mango.jpg" alt="" class="wp-image-32697" srcset="https://sauditimesonline.com/wp-content/uploads/2026/07/mango.jpg 961w, https://sauditimesonline.com/wp-content/uploads/2026/07/mango-300x168.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/mango-768x431.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/mango-640x359.jpg 640w" sizes="(max-width: 961px) 100vw, 961px" /></figure>



<p class="wp-block-paragraph">റിജാല്‍ അല്‍മയില്‍ തലമുറകളായി കൃഷി ചെയ്തുവരുന്ന കുടുംബത്തിലെ അംഗമായ ജമാല്‍ അല്‍സല്‍ഫിക്ക് മാമ്പഴ കൃഷിയില്‍ എട്ട് വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. കാര്‍ഷിക മേഖലയില്‍ സുസ്ഥിരതയും നവീകരണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ആധുനിക കൃഷിരീതി പിന്തുടരുന്നത്. കൃത്യമായ കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കാനും അതുവഴി ജലസേചനം, പോഷകക്കുറവ് കണ്ടെത്തല്‍, കീടങ്ങളുടെയും ഫംഗസ് ബാധകളുടെയും മുന്‍കൂട്ടിയുള്ള തിരിച്ചറിവ് എന്നിവയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുമാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മാവുകളുടെ പൂവിടലിനെയും ഉല്‍പ്പാദനത്തെയും നേരിട്ട് ബാധിക്കുന്നതിനാല്‍, ജലസേചനത്തിനുള്ള കൃത്യമായ സമയം കണ്ടെത്തുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ വരവോടെ ജലസേചന നിയന്ത്രണം എളുപ്പമാവുകയും വിളവിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്തു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">മണ്ണിലെ ഈര്‍പ്പം അളക്കുന്ന സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങളും പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് മാവിലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി നടത്തുന്ന എഐ വിശകലനവുമാണ് സിസ്റ്റത്തിന്റെ പ്രധാന സവിശേഷത. ഈര്‍പ്പത്തിന്റെ അളവ് പരിശോധിച്ച് രണ്ട്, മൂന്ന് അല്ലെങ്കില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നനയ്ക്കണോ എന്ന് സിസ്റ്റം തന്നെ തീരുമാനിക്കും. ഇലകളുടെ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ പോഷകക്കുറവ്, കീടബാധ, ഫംഗസ് രോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്താനും കൃത്യമായ സമയത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഇന്റലിജന്റ് സോയില്‍ ഡിറ്റക്ടര്‍, പ്ലാന്റ് ഇന്‍സ്‌പെക്ഷന്‍ മാഗ്‌നിഫയര്‍, ജലത്തിലെ ലവണാംശം അളക്കുന്നതിനുള്ള ടിഡിഎസ് മീറ്റര്‍, കാറ്റിന്റെ വേഗത അറിയാനുള്ള അനിമോമീറ്റര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളാണ് ഫാമില്‍ സജ്ജീകരിച്ചിരിക്കുന്നത്.</p>



<p class="wp-block-paragraph">മണ്ണിലെ ഈര്‍പ്പവും വെള്ളത്തിലെ ലവണാംശവും പോഷകങ്ങളുടെ അളവും നിരന്തരമായി ഇവിടെ നിരീക്ഷിക്കാറുണ്ട്. മാവുകള്‍ക്ക് ചുറ്റുമുള്ള മണ്ണില്‍ 50 മുതല്‍ 60 ശതമാനം വരെ ഈര്‍പ്പവും ജലസേചനത്തിനുള്ള വെള്ളത്തില്‍ ലവണാംശം 850 പിപിഎമ്മില്‍ താഴെയുമായിരിക്കുന്നതാണ് അനുയോജ്യം. ഈര്‍പ്പം 70 ശതമാനത്തിന് മുകളിലായാല്‍ നനയ്ക്കുന്നതിന്റെ ഇടവേള വര്‍ദ്ധിപ്പിക്കുകയും 30 ശതമാനത്തില്‍ താഴെയായാല്‍ ഇടവേള കുറയ്ക്കുകയും ചെയ്യും. ലവണാംശം കൂടുമ്പോള്‍ വേരുകള്‍ക്ക് ചുറ്റുമുള്ള ഉപ്പ് കഴുകിക്കളയാന്‍ മഴവെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ മാവുകളുടെ വളര്‍ച്ചയ്ക്കും മികച്ച ഉല്‍പ്പാദനത്തിനുമായി എല്ലാ വര്‍ഷവും ജനുവരിയില്‍ ജൈവവള പ്രയോഗവും നടത്തുന്നുണ്ട്.</p>



<p class="wp-block-paragraph">റിജാല്‍ അല്‍മ ഗവര്‍ണറേറ്റിലെ ഉഷ്ണമേഖലാ കാലാവസ്ഥയും മിതമായ താപനിലയും വര്‍ഷത്തില്‍ ഭൂരിഭാഗവും ലഭിക്കുന്ന മഴയും ഫലഭൂയിഷ്ഠമായ മണ്ണുമെല്ലാം കൃഷിക്ക് അനുകൂല ഘടകങ്ങളാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് മാവുകള്‍ പൂര്‍ണ്ണമായും മഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഈ സമയത്ത് പ്രത്യേകമായി നനയ്‌ക്കേണ്ടി വരാറില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നനയ്ക്കുക. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള വരണ്ട മാസങ്ങളില്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് നോക്കി 3 മുതല്‍ 5 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തുന്നു. പ്ലാന്റിക്‌സ്, അഗ്രിയോ, പിക്ചര്‍ദിസ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് രോഗനിര്‍ണ്ണയവും സാങ്കേതിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലും നടത്തുന്നത്. കൂടാതെ ഔദ്യോഗിക കാര്‍ഷിക നിര്‍ദ്ദേശങ്ങളും പ്രായോഗിക പരിചയവും ചേര്‍ത്താണ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. ഫാമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി സ്വന്തം എഐ ആപ്ലിക്കേഷനും ഫാം ഉടമകള്‍ വികസിപ്പിക്കുന്നുണ്ട്.</p>



<p class="wp-block-paragraph">എഐ അധിഷ്ഠിത ജലസേചന രീതിയിലൂടെ 2026ലെ സീസണില്‍ 98 ശതമാനത്തിലധികം മാവുകളും പൂവിട്ടു. മുന്‍ വര്‍ഷങ്ങളില്‍ മണ്ണിലെ അമിത ഈര്‍പ്പം കാരണം ഫെബ്രുവരിയിലാണ് പൂവിട്ടിരുന്നത്. എന്നാല്‍ ഇത്തവണ 2025 ഡിസംബര്‍ പകുതിയോടെ തന്നെ പൂവിടാന്‍ തുടങ്ങി. കൃത്യമായ ജലസേചനം വഴി ജലഉപഭോഗം 50 ശതമാനം കുറയ്ക്കാനും മാവുകളുടെ ആരോഗ്യത്തെ ബാധിക്കാതെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. എഐ സാങ്കേതികവിദ്യ വഴി കീടബാധകള്‍ നേരത്തെ കണ്ടെത്തിയത് ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാക്കി. സീസണ്‍ അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ നിലവില്‍ 5 ടണ്‍ മാമ്പഴമാണ് ഫാമില്‍ നിന്ന് ഉത്പാദിപ്പിച്ചത്. സാധാരണയായി ഇവിടെ നാല് ടണ്ണാണ് വാര്‍ഷിക ഉല്‍പ്പാദനം. ടോമി അറ്റ്കിന്‍സ്, ആംഗ്ര, സിന്ധ്രി, ഗ്ലെന്‍ തുടങ്ങിയ ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും 70 ശതമാനവും ടോമി അറ്റ്കിന്‍സ് ഇനത്തില്‍പ്പെട്ട മാവുകളാണ്.</p>



<p class="wp-block-paragraph">വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനൊപ്പം തൈകളുടെ അതിജീവന നിരക്ക് ഉയര്‍ത്താനും ജൈവവള പ്രയോഗത്തിലൂടെഫലഭൂയിഷ്ഠമായ മണ്ണ് നിലനിര്‍ത്താനും കൃഷിയിടത്തിനായിട്ടുണ്ട്. വേനല്‍ക്കാലത്ത് ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സമീപത്തെ കിണറ്റിലെ വെള്ളവും ജലസേചനത്തിനായി ഉപയോഗിക്കുന്നുണ്ട്. സൗദി അറേബ്യയിലെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ സ്മാര്‍ട്ട് അഗ്രികള്‍ച്ചറിന്റെ ഉത്തമ ഉദാഹരണമായി മാമ്പഴത്തോട്ടം മാറിക്കഴിഞ്ഞു.</p>



<p class="wp-block-paragraph"></p>The post <a href="https://sauditimesonline.com/mango-farming-in-rijal-alma-saudi-arabia-with-ai-technology/">താഴ്‌വരകളില്‍ പെയ്യുന്ന എഐ വസന്തം; റിജാല്‍ അല്‍മയിലെ മാമ്പഴക്കനികള്‍</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം</title>
		<link>https://sauditimesonline.com/cr-mahesh-mla-wins-oucc-ommen-chandy-excellence-award/</link>
		
		<dc:creator><![CDATA[Sauditimes]]></dc:creator>
		<pubDate>Thu, 16 Jul 2026 10:19:47 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32690</guid>

					<description><![CDATA[<p>തിരുവനന്തപുരം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ &#8216;ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എക്‌സലന്‍സി പുരസ്‌കാരം&#8217; കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷിന് സമ്മാനിച്ചു. പൊതുപ്രവര്‍ത്തനരംഗത്തെ മികവും ജനകീയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനവിഷയങ്ങളിലുള്ള സജീവ ഇടപെടലും സി.ആര്‍. മഹേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹിക [&#8230;]</p>
The post <a href="https://sauditimesonline.com/cr-mahesh-mla-wins-oucc-ommen-chandy-excellence-award/">കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="358" src="https://sauditimesonline.com/wp-content/uploads/2026/07/KPCC-1024x358.jpg" alt="" class="wp-image-32691" srcset="https://sauditimesonline.com/wp-content/uploads/2026/07/KPCC-1024x358.jpg 1024w, https://sauditimesonline.com/wp-content/uploads/2026/07/KPCC-300x105.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/KPCC-768x269.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/KPCC-640x224.jpg 640w, https://sauditimesonline.com/wp-content/uploads/2026/07/KPCC.jpg 1280w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">തിരുവനന്തപുരം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ &#8216;ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എക്‌സലന്‍സി പുരസ്‌കാരം&#8217; കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷിന് സമ്മാനിച്ചു. പൊതുപ്രവര്‍ത്തനരംഗത്തെ മികവും ജനകീയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="1024" height="240" src="https://sauditimesonline.com/wp-content/uploads/2026/07/NESTO-JUYLY-21-1.gif" alt="" class="wp-image-32692"/></figure>



<p class="wp-block-paragraph">സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനവിഷയങ്ങളിലുള്ള സജീവ ഇടപെടലും സി.ആര്‍. മഹേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ വിപത്തുകള്‍ക്കെതിരായ ബോധവല്‍ക്കരണവും അവാര്‍ഡ് സമിതി പ്രത്യേകം വിലയിരുത്തി.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">കെപിസിസി ആസ്ഥാനത്ത് നടന്ന അനുമോദന സമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, പി.എ. സലീം, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംസാരിച്ചു. ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത് തുടങ്ങിയവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു.<br>മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് നേരത്തെ പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.</p>The post <a href="https://sauditimesonline.com/cr-mahesh-mla-wins-oucc-ommen-chandy-excellence-award/">കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
		<item>
		<title>സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം</title>
		<link>https://sauditimesonline.com/ksdat-result-2026-tahiya-irshad-bags-second-rank-kerala-design-entrance/</link>
		
		<dc:creator><![CDATA[Sauditimes]]></dc:creator>
		<pubDate>Wed, 15 Jul 2026 19:17:54 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://sauditimesonline.com/?p=32683</guid>

					<description><![CDATA[<p>തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയില്‍ റിയാദില്‍ പഠിച്ച തഹിയ ഇര്‍ഷാദിന് ജനറല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി. മലപ്പുറം ചങ്ങരംകുളം ഇര്‍ഷാദ് പടിക്കല്‍-റുഖ്‌സാന ഇര്‍ഷാദ് ദമ്പതികളുടെ മകളാണ്. കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ മെറിറ്റില്‍ 30 സീറ്റുകളാണുളളത്. ആയിരത്തിലധികം വാദ്യാര്‍ത്ഥികളാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രവേശനം [&#8230;]</p>
The post <a href="https://sauditimesonline.com/ksdat-result-2026-tahiya-irshad-bags-second-rank-kerala-design-entrance/">സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></description>
										<content:encoded><![CDATA[<figure class="wp-block-image size-full is-resized"><img loading="lazy" decoding="async" width="773" height="454" src="https://sauditimesonline.com/wp-content/uploads/2026/07/R.jpeg" alt="" class="wp-image-32687" style="width:877px;height:auto" srcset="https://sauditimesonline.com/wp-content/uploads/2026/07/R.jpeg 773w, https://sauditimesonline.com/wp-content/uploads/2026/07/R-300x176.jpeg 300w, https://sauditimesonline.com/wp-content/uploads/2026/07/R-768x451.jpeg 768w, https://sauditimesonline.com/wp-content/uploads/2026/07/R-640x376.jpeg 640w" sizes="(max-width: 773px) 100vw, 773px" /></figure>



<p class="wp-block-paragraph">തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയില്‍ റിയാദില്‍ പഠിച്ച തഹിയ ഇര്‍ഷാദിന് ജനറല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി. മലപ്പുറം ചങ്ങരംകുളം ഇര്‍ഷാദ് പടിക്കല്‍-റുഖ്‌സാന ഇര്‍ഷാദ് ദമ്പതികളുടെ മകളാണ്. കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ മെറിറ്റില്‍ 30 സീറ്റുകളാണുളളത്. ആയിരത്തിലധികം വാദ്യാര്‍ത്ഥികളാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്.</p>



<figure class="wp-block-image size-full is-resized"><img loading="lazy" decoding="async" width="820" height="246" src="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-1.jpg" alt="" class="wp-image-32664" style="width:877px;height:auto" srcset="https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-1.jpg 820w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-1-300x90.jpg 300w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-1-768x230.jpg 768w, https://sauditimesonline.com/wp-content/uploads/2026/07/CITY-FLOWER-JULY-7-1-640x192.jpg 640w" sizes="(max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രവേശനം നേടുന്നതിന് കടുത്ത മത്സരമാണുളളത്. ഡിസൈന്‍ അവയര്‍നസ്സ്, ന്യൂമെറിക്കല്‍ എബിലിറ്റി, ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുളള പരീക്ഷയില്‍ 68 ശതമാനം മാര്‍ക്ക് നേടിയാണ് തഹിയ രണ്ടാം റാങ്ക് നേടിയത്.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="585" src="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg" alt="" class="wp-image-32293" srcset="https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1024x585.jpg 1024w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-300x171.jpg 300w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-768x439.jpg 768w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-1536x878.jpg 1536w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-2048x1171.jpg 2048w, https://sauditimesonline.com/wp-content/uploads/2026/06/Saudi-Times_35cmx20cm-01-640x366.jpg 640w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">ബാച്ചിലര്‍ ഓഫ് ഡിസൈന്‍ നാലുവര്‍ഷ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ മികച്ച ശമ്പളമുള്ള വന്‍ കരിയര്‍ സാധ്യതകളാണുളളത്. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികവിദ്യയും ക്രിയേറ്റിവിറ്റിയും ഒത്തുചേരുന്ന ഡിസൈന്‍ രംഗത്ത് പുതുതലമുറയെ വാര്‍ത്തെടുക്കുന്ന കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനം അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്റെ അക്കാദമിക് സാങ്കേതിക സഹകരണത്തോടെയാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. കേരളത്തിലെ നൈപുണ്യ വികസന ഏജന്‍സിയായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയാണ് കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത്.</p>



<p class="wp-block-paragraph">റിയാദില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തഹിയയുടെ പിതാവ് തഹിയയുടെ പിതാവ് ഇര്‍ഷാദ് സൗദിയില്‍ സിവില്‍ എഞ്ചിനീയറാണ്. സാമൂഹിക പ്രവര്‍ത്തകയും വുമന്‍ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് മാതാവ് റുഖ്‌സാന.</p>The post <a href="https://sauditimesonline.com/ksdat-result-2026-tahiya-irshad-bags-second-rank-kerala-design-entrance/">സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം</a> first appeared on <a href="https://sauditimesonline.com">Sauditimesonline</a>.]]></content:encoded>
					
		
		
			</item>
	</channel>
</rss>